<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>g sudhakar &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/g-sudhakar/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sat, 22 Nov 2025 12:51:44 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>g sudhakar &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>മുതിര്‍ന്ന സിപിഎം നേതാവ് ജി. സുധാകരന്‍ കുളിമുറിയില്‍ വീണ് പരിക്കേറ്റു</title>
		<link>https://www.chandrikadaily.com/senior-cpm-leader-g-sudhakaran-fell-in-the-bathroom-and-got-injured.html</link>
					<comments>https://www.chandrikadaily.com/senior-cpm-leader-g-sudhakaran-fell-in-the-bathroom-and-got-injured.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sat, 22 Nov 2025 12:51:44 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[ALAPPUZHA]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[g sudhakar]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=364805</guid>

					<description><![CDATA[ആശുപത്രിയില്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ അസ്ഥികള്‍ക്ക് ഒന്നിലധികം പൊട്ടലുകള്‍ ഉണ്ടായിട്ടുണ്ടെന്നാണ് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ വിവരം അറിയിച്ചത്.]]></description>
										<content:encoded><![CDATA[<p>ആലപ്പുഴ: മുന്&#x200d; മന്ത്രിയും സിപിഎം നേതാവുമായ ജി. സുധാകരന്&#x200d; കുളിമുറിയില്&#x200d; വഴുതി വീണ് പരിക്കേറ്റു. ആശുപത്രിയില്&#x200d; നടത്തിയ പ്രാഥമിക പരിശോധനയില്&#x200d; അസ്ഥികള്&#x200d;ക്ക് ഒന്നിലധികം പൊട്ടലുകള്&#x200d; ഉണ്ടായിട്ടുണ്ടെന്നാണ് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ വിവരം അറിയിച്ചത്.</p>
<p>വിദഗ്ധ ചികിത്സയ്ക്കായി സുധാകരനെ പരുമല ആശുപത്രിയില്&#x200d; പ്രവേശിപ്പിച്ചിരിക്കുകയാണ്. ശസ്ത്രക്രിയ ആവശ്യമായി വരാനുള്ള സാധ്യതയുണ്ടെന്നാണ് മെഡിക്കല്&#x200d; ബോര്&#x200d;ഡ് വിലയിരുത്തുന്നത്. ശസ്ത്രക്രിയയും തുടര്&#x200d;ചികിത്സയും നടക്കുന്നതിനാല്&#x200d; അടുത്ത രണ്ട് മാസം പൂര്&#x200d;ണ്ണ വിശ്രമത്തിലായിരിക്കും അദ്ദേഹം.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/senior-cpm-leader-g-sudhakaran-fell-in-the-bathroom-and-got-injured.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഷാനിമോള്&#x200d; ഉസ്മാനെതിരെ അധിക്ഷേപ പരാമര്&#x200d;ശവുമായി ജി സുധാകരന്&#x200d;</title>
		<link>https://www.chandrikadaily.com/g-sudhakaran-comment-against-shanimol-usman.html</link>
					<comments>https://www.chandrikadaily.com/g-sudhakaran-comment-against-shanimol-usman.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Fri, 04 Oct 2019 15:23:21 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[aroor]]></category>
		<category><![CDATA[g sudhakar]]></category>
		<category><![CDATA[shanimol usman]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=140924</guid>

					<description><![CDATA[അരൂരിലെ യു.ഡി.എഫ് സ്ഥാനാര്&#x200d;ഥി ഷാനിമോള്&#x200d; ഉസ്മാനെതിരെ വിവാദ പരാമര്&#x200d;ശവുമായി മന്ത്രി ജി സുധാകരന്&#x200d;. പൂതനമാര്&#x200d;ക്ക് ജയിക്കാനുള്ള സ്ഥലമല്ല അരൂരെന്ന് ജി സുധാകരന്&#x200d; പറഞ്ഞു. തൈക്കാട്ടുശേരിയിലെ കുടുംബയോഗത്തിലാണ് ജി സുധാകരന്&#x200d; അധിക്ഷേപ പരാമര്&#x200d;ശം നടത്തിയത്. ഇത്തവണ എറണാകുളത്ത് നിന്ന് കുറച്ച് സുഹൃത്തുക്കളെ കൊണ്ടുവന്ന് കള്ളപ്രചാരണം നടത്തുകയാണെന്നും സുധാകരന്&#x200d; കൂട്ടിച്ചേര്&#x200d;ത്തു. നവോത്ഥാനം പറഞ്ഞ് സ്ത്രീ സംരക്ഷണത്തിന് മുറവിളി കൂട്ടുന്ന ഇടതുപക്ഷം തെരഞ്ഞെടുപ്പ് സമയത്ത് നവോത്ഥാനം മറന്നുപോകുന്നതിന്റെ മറ്റൊരു ചിത്രമാണിത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്ത് രമ്യാ ഹരിദാസ് എം.പി ക്കെതിരെ സിപിഎം [&#8230;]]]></description>
										<content:encoded><![CDATA[
<p> അരൂരിലെ യു.ഡി.എഫ് സ്ഥാനാര്&#x200d;ഥി ഷാനിമോള്&#x200d; ഉസ്മാനെതിരെ വിവാദ പരാമര്&#x200d;ശവുമായി മന്ത്രി ജി സുധാകരന്&#x200d;. പൂതനമാര്&#x200d;ക്ക് ജയിക്കാനുള്ള സ്ഥലമല്ല അരൂരെന്ന് ജി സുധാകരന്&#x200d; പറഞ്ഞു. </p>



<p>തൈക്കാട്ടുശേരിയിലെ കുടുംബയോഗത്തിലാണ് ജി സുധാകരന്&#x200d; അധിക്ഷേപ പരാമര്&#x200d;ശം നടത്തിയത്. ഇത്തവണ എറണാകുളത്ത് നിന്ന് കുറച്ച് സുഹൃത്തുക്കളെ കൊണ്ടുവന്ന് കള്ളപ്രചാരണം നടത്തുകയാണെന്നും സുധാകരന്&#x200d; കൂട്ടിച്ചേര്&#x200d;ത്തു. നവോത്ഥാനം പറഞ്ഞ് സ്ത്രീ സംരക്ഷണത്തിന് മുറവിളി കൂട്ടുന്ന ഇടതുപക്ഷം തെരഞ്ഞെടുപ്പ് സമയത്ത് നവോത്ഥാനം മറന്നുപോകുന്നതിന്റെ മറ്റൊരു ചിത്രമാണിത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്ത് രമ്യാ ഹരിദാസ് എം.പി ക്കെതിരെ സിപിഎം നേതാവ് വിജയരാഘവന്&#x200d; വിവാദ പരാമര്&#x200d;ശം നടത്തിയിരുന്നു. </p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/g-sudhakaran-comment-against-shanimol-usman.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ജി. സുധാകരന്‍ പരിഭവിച്ചു; കയര്‍ കേരളയുടെ  പ്രചരണ ബോര്‍ഡുകള്‍ മാറ്റിസ്ഥാപിച്ചു</title>
		<link>https://www.chandrikadaily.com/g-sudhakaran-4.html</link>
					<comments>https://www.chandrikadaily.com/g-sudhakaran-4.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 20 Sep 2017 16:03:54 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[g sudhakar]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=44707</guid>

					<description><![CDATA[തന്റെ ഫോട്ടോയില്ലാതെ കയര്‍ കേരളയുടെ ഫഌക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ചെന്ന പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്റെ പരിഭവത്തിന് പരിഹാരമായി. മുഖ്യമന്ത്രി പിണറായി വിജയന്‍, ധനമന്ത്രി തോമസ് ഐസക്ക് എന്നിവരുടെ ചിത്രങ്ങള്‍ മാത്രം അടങ്ങിയ ഫഌക്‌സ് ബോര്‍ഡുകള്‍ മാറ്റി സുധാകരന്റെ ചിത്രം കൂടി ഉള്‍പ്പെട്ട പുതിയ ബോര്‍ഡുകള്‍ ആലപ്പുഴ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ചു. കയര്‍ കേരളയുടെ പ്രചരണാര്‍ത്ഥ സ്ഥാപിച്ചിട്ടുള്ള കട്ടൗട്ടുകളില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെയും തോമസ് ഐസക്കിന്റെയും ഫോട്ടോയും മാത്രമേ സംഘാടക സമിതി ഉള്‍പ്പെടുത്തിയിരുന്നുള്ളു. സുധാകര പക്ഷം [&#8230;]]]></description>
										<content:encoded><![CDATA[<p>തന്റെ ഫോട്ടോയില്ലാതെ കയര്&#x200d; കേരളയുടെ ഫഌക്‌സ് ബോര്&#x200d;ഡുകള്&#x200d; സ്ഥാപിച്ചെന്ന പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്റെ പരിഭവത്തിന് പരിഹാരമായി. മുഖ്യമന്ത്രി പിണറായി വിജയന്&#x200d;, ധനമന്ത്രി തോമസ് ഐസക്ക് എന്നിവരുടെ ചിത്രങ്ങള്&#x200d; മാത്രം അടങ്ങിയ ഫഌക്‌സ് ബോര്&#x200d;ഡുകള്&#x200d; മാറ്റി സുധാകരന്റെ ചിത്രം കൂടി ഉള്&#x200d;പ്പെട്ട പുതിയ ബോര്&#x200d;ഡുകള്&#x200d; ആലപ്പുഴ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്&#x200d; സ്ഥാപിച്ചു.</p>
<p>കയര്&#x200d; കേരളയുടെ പ്രചരണാര്&#x200d;ത്ഥ സ്ഥാപിച്ചിട്ടുള്ള കട്ടൗട്ടുകളില്&#x200d; മുഖ്യമന്ത്രി പിണറായി വിജയന്റെയും തോമസ് ഐസക്കിന്റെയും ഫോട്ടോയും മാത്രമേ സംഘാടക സമിതി ഉള്&#x200d;പ്പെടുത്തിയിരുന്നുള്ളു. സുധാകര പക്ഷം ഇതിനെതിരെ കടുത്ത പ്രതിഷേധമാണ് ഉയര്&#x200d;ത്തിയത്. പാര്&#x200d;ട്ടി തലത്തില്&#x200d; പോലും ഇതിനെതിരെ പരാതികള്&#x200d; പോയി. കയര്&#x200d;കേരള എന്ന ആശയം സുധാകരന്റെ സൃഷ്ടിയാണെന്നും കഴിഞ്ഞ യുഡിഎഫ് സര്&#x200d;ക്കാര്&#x200d; പോലും അര്&#x200d;ഹമായ പരിഗണന നല്&#x200d;കിയിട്ടുണ്ടെന്നും എന്നാല്&#x200d; പിണറായി സര്&#x200d;ക്കാരിന്റെ കാലത്തെ ആദ്യ കയര്&#x200d;കേരളയില്&#x200d; നിന്നും ബോധപൂര്&#x200d;വ്വം ഒഴിവാക്കാനുള്ള ശ്രമങ്ങളാണ് നടത്തിയതെന്നും സുധാകര പക്ഷക്കാര്&#x200d; പാര്&#x200d;ട്ടി നേതൃത്വത്തിന് പരാതി നല്&#x200d;കിയിരുന്നു.<br />
സുധാകര പക്ഷ നേതാക്കള്&#x200d; ചെയര്&#x200d;മാന്&#x200d; പദവിയിലുള്ള ചില സ്ഥാനപങ്ങള്&#x200d; സുധാകരന്റെ കൂടി ഫോട്ടോ ഉള്&#x200d;പ്പെടുത്തിയ ഫഌക്‌സ് ബോര്&#x200d;ഡുകള്&#x200d; സ്ഥാപിപ്പിക്കാന്&#x200d; ഇതിനിടെ നീക്കം നടന്നിരുന്നു. പരാതിയുമായി പാര്&#x200d;ട്ടിയുടെ സംസ്ഥാന തലത്തില്&#x200d; വരെ പോയതോടെ സുധാകരന്റെ ഫോട്ടോയും ഉള്&#x200d;പ്പെട്ട ഫഌക്‌സ് ബോര്&#x200d;ഡുകള്&#x200d; സ്ഥാപിക്കാന്&#x200d; ബന്ധപ്പെട്ടവര്&#x200d; തീരുമാനിക്കുകയായിരുന്നു. ആദ്യം സ്ഥാപിച്ചിരുന്ന പിണറായി വിജയന്റേയും തോമസ് ഐസക്കിന്റെ ചിത്രങ്ങള്&#x200d; മാത്രം അടങ്ങിയ ഫഌക്‌സ് ബോര്&#x200d;ഡുകള്&#x200d; നീക്കം ചെയ്താണ് സുധാകരന്റെ ഫോട്ടോയും കൂടി ഉള്&#x200d;പ്പെടുത്തിയ പുതിയ ബോര്&#x200d;ഡുകള്&#x200d; സ്ഥാപിച്ചിരിക്കുന്നത്. ഇത് മൂലം അധിക സാമ്പത്തിക ബാധ്യതയാണ് ഉണ്ടായിരിക്കുന്നത്. നേതാവിന്റെ ചിത്രത്തിന് വേണ്ടി കയര്&#x200d; കേരളക്ക് സാമ്പത്തിക ബാധ്യത ഉണ്ടാക്കിയെന്ന പരാതി സിപിഎമ്മിനുള്ളില്&#x200d; തന്നെ ഉയര്&#x200d;ന്നിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/g-sudhakaran-4.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സുധാകരന്‍ പറഞ്ഞത് ശരിയെന്ന് പിസി ജോര്‍ജ്; എല്‍എഡിഎഫിന്റെയല്ല, സിപിഎമ്മിന്റെ ആലോചനയെന്ന് കാനം</title>
		<link>https://www.chandrikadaily.com/what-g-sudhakaran-said-is-right-pc-joerge-mla-its-not-ldfs-decision-but-only-cpims-kanam-rajendran.html</link>
					<comments>https://www.chandrikadaily.com/what-g-sudhakaran-said-is-right-pc-joerge-mla-its-not-ldfs-decision-but-only-cpims-kanam-rajendran.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 30 May 2017 14:31:04 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[g sudhakar]]></category>
		<category><![CDATA[kanam rajendran]]></category>
		<category><![CDATA[km mani]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=30571</guid>

					<description><![CDATA[തിരുവനന്തപുരം: കെഎം മാണിയെ മുഖ്യമന്ത്രിയാക്കാന്‍ എല്‍ഡിഎഫ് തയാറായിരുന്നുവെന്ന് പൊതുവേദിയില്‍ തുറന്നടിച്ച സുധാകരനെ അനുകൂലിച്ചും പ്രതികൂലിച്ചും നേതാക്കള്‍ രംഗത്തെത്തി. സുധാകരന്‍ പറഞ്ഞത് ശരിയാണെന്നും കേന്ദ്ര മന്ത്രി സ്ഥാനം വാഗ്ദാനം ചെയ്ത രാഹുല്‍ ഗാന്ധിയുടെ ഉറപ്പില്‍ ജോസ് കെ മാണിയാണ് എല്‍ഡിഎഫ് പ്രവേശത്തില്‍ നിന്ന് പിന്മാറാന്‍ നിര്‍ബന്ധം പിടിച്ചതെന്നും പിസി ജോര്‍ജ് എംഎല്‍എ വെളിപ്പെടുത്തി. അതേസമയം, മാണിയെ എല്‍ഡിഎഫിലെടുക്കാന്‍ മുന്നണി തീരുമാനിച്ചിട്ടില്ലെന്നും അത് സിപിഎമ്മിന്റെ മാത്രം ആലോചനയാണെന്നും തുറന്നടിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പരസ്യപ്രസ്താവനകളില്‍ അല്പമെങ്കിലും സത്യസന്ധത [&#8230;]]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: കെഎം മാണിയെ മുഖ്യമന്ത്രിയാക്കാന്&#x200d; എല്&#x200d;ഡിഎഫ് തയാറായിരുന്നുവെന്ന് പൊതുവേദിയില്&#x200d; തുറന്നടിച്ച സുധാകരനെ അനുകൂലിച്ചും പ്രതികൂലിച്ചും നേതാക്കള്&#x200d; രംഗത്തെത്തി. സുധാകരന്&#x200d; പറഞ്ഞത് ശരിയാണെന്നും കേന്ദ്ര മന്ത്രി സ്ഥാനം വാഗ്ദാനം ചെയ്ത രാഹുല്&#x200d; ഗാന്ധിയുടെ ഉറപ്പില്&#x200d; ജോസ് കെ മാണിയാണ് എല്&#x200d;ഡിഎഫ് പ്രവേശത്തില്&#x200d; നിന്ന് പിന്മാറാന്&#x200d; നിര്&#x200d;ബന്ധം പിടിച്ചതെന്നും പിസി ജോര്&#x200d;ജ് എംഎല്&#x200d;എ വെളിപ്പെടുത്തി.</p>
<p>അതേസമയം, മാണിയെ എല്&#x200d;ഡിഎഫിലെടുക്കാന്&#x200d; മുന്നണി തീരുമാനിച്ചിട്ടില്ലെന്നും അത് സിപിഎമ്മിന്റെ മാത്രം ആലോചനയാണെന്നും തുറന്നടിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്&#x200d; പരസ്യപ്രസ്താവനകളില്&#x200d; അല്പമെങ്കിലും സത്യസന്ധത പുലര്&#x200d;ത്തണമെന്നും അഭിപ്രായപ്പെട്ടു.</p>
<p>ഇതിനെത്തുടര്&#x200d;ന്ന് കെഎം മാണിയെ മുഖ്യമന്ത്രിയാക്കാമെന്ന് എല്&#x200d;ഡിഎഫ് വാഗ്ദാനം നല്&#x200d;കിയതായി പറഞ്ഞിട്ടില്ലെന്ന വിശദീകരണവുമായി മന്തി സുധാകരനും എത്തി. മാണി നേര്&#x200d;വഴിക്ക് സഞ്ചരിച്ചിരുന്നെങ്കില്&#x200d; അദ്ദേഹത്തിന് നേര്&#x200d;വഴി കിട്ടുമായിരുന്നെന്ന് 2012ല്&#x200d; നിയമസഭയില്&#x200d; പ്രസംഗിച്ച കാര്യമാണ് താന്&#x200d; പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി.</p>
<p>മാണിയെ സംബന്ധിച്ച കേട്ടുകേള്&#x200d;വി ഇപ്പോള്&#x200d; സ്ഥിരീകരിക്കപ്പെട്ടുവെന്ന് കെപിസിസി പ്രസിഡന്റ് എംഎം ഹസ്സന്&#x200d; പ്രതികരിച്ചു</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/what-g-sudhakaran-said-is-right-pc-joerge-mla-its-not-ldfs-decision-but-only-cpims-kanam-rajendran.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
