<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>GAZPALESTINE &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/gazpalestine/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Thu, 12 Jun 2025 09:39:56 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>GAZPALESTINE &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ഗസ്സയില്‍ മരണസംഖ്യ 55,000 കടന്നു; 24 മണിക്കൂറിനിടെ 120 പേര്‍ കൊല്ലപ്പെട്ടു</title>
		<link>https://www.chandrikadaily.com/death-toll-in-gaza-passes-55000-120-people-were-killed-in-24-hours.html</link>
					<comments>https://www.chandrikadaily.com/death-toll-in-gaza-passes-55000-120-people-were-killed-in-24-hours.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Thu, 12 Jun 2025 09:39:56 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[World]]></category>
		<category><![CDATA[gaza]]></category>
		<category><![CDATA[GAZPALESTINE]]></category>
		<category><![CDATA[Israel]]></category>
		<category><![CDATA[palestine]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=344437</guid>

					<description><![CDATA[2023 ഒക്ടോബര്‍ മുതല്‍ ഇന്നുവരെ ഇസ്രാഈല്‍ വംശ്യഹത്യയില്‍ കുറഞ്ഞത് 54,981 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത് എന്ന് ആരോഗ്യ മന്ത്രാലയം ചൊവാഴ്ച അറിയിച്ചു. ]]></description>
										<content:encoded><![CDATA[<p>ഗസ്സ സിറ്റി: ഗസ്സയില്&#x200d; മരണസംഖ്യ 55,000 കടന്നു. 24 മണിക്കൂറിനിടെ കൊല്ലപ്പെട്ടത് 120 പേര്&#x200d;. 2023 ഒക്ടോബര്&#x200d; മുതല്&#x200d; ഇന്നുവരെ ഇസ്രാഈല്&#x200d; വംശ്യഹത്യയില്&#x200d; കുറഞ്ഞത് 54,981 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത് എന്ന് ആരോഗ്യ മന്ത്രാലയം ചൊവാഴ്ച അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടയില്&#x200d; മാത്രം 120 പേര്&#x200d; കൊല്ലപ്പെട്ടതായും 305 പേര്&#x200d;ക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട് എന്നും അറിയിച്ചു.</p>
<p>ഇതോടെ ഇസ്രാഈലി ആക്രമണത്തില്&#x200d; പരിക്കേറ്റവരുടെ എണ്ണം 126,920 ആയി മാറി. രക്ഷാപ്രവര്&#x200d;ത്തകര്&#x200d;ക്ക് എത്തിച്ചേരാന്&#x200d; പറ്റുന്ന സാഹചര്യമല്ലാത്തതുകൊണ്ട് നിരവധി ആളുകളാണ് ആക്രമണത്തില്&#x200d; തകര്&#x200d;ന്ന കെട്ടിടാവശിഷ്ടങ്ങള്&#x200d;ക്കിടയിലും റോഡുകളിലും കുരുങ്ങി കിടക്കുന്നത്.<br />
മാര്&#x200d;ച്ച് 18ന് ഇസ്രാഈല്&#x200d; സൈന്യം ഗസ്സയില്&#x200d; വീണ്ടും ആക്രമണം ആരംഭിച്ചിരുന്നു. ജനുവരിയില്&#x200d; നിലവിലുണ്ടായിരുന്ന വെടിനിര്&#x200d;ത്തല്&#x200d; കരാറും തടവുകാരെ കൈമാറുന്ന കരാറും തകരുകയായിരുന്നു. അതിനുശേഷം 4,701 പേര്&#x200d; കൊല്ലപ്പെടുകയും 14,879 പേര്&#x200d;ക്ക് പരിക്കേല്&#x200d;ക്കുകയും ചെയ്തിരുന്നു.</p>
<p>കഴിഞ്ഞ നവംബറില്&#x200d; ഇസ്രാഈല്&#x200d; പ്രധാനമന്ത്രി ബെഞ്ചമിന്&#x200d; നെതന്യാഹുവിനും അദ്ദേഹത്തിന്റെ മുന്&#x200d; പ്രധിരോധ മന്ത്രി യോവ് ഗാലന്റിനുമെതിരെ ഗസ്സയില്&#x200d; നടക്കുന്ന യുദ്ധക്കുറ്റങ്ങള്&#x200d;ക്കും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങള്&#x200d;ക്കും ഇവരുടെ പേരില്&#x200d; അന്താരാഷ്ട്ര ക്രിമിനല്&#x200d; കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. </p>
<p>അന്തരാഷ്ട്ര നീതിന്യായ കോടതിയില്&#x200d; ഇസ്രാഈലിനെതിരെ വംശഹത്യാ കേസ് നിലവിലുണ്ട്. അത് എന്&#x200d;ക്ലേവിനെതിരായ അവരുടെ യുദ്ധവുമായി ബന്ധപ്പെട്ടതാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/death-toll-in-gaza-passes-55000-120-people-were-killed-in-24-hours.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഗസ്സയിലെ ജനങ്ങളൈ നിര്&#x200d;ബന്ധപൂര്&#x200d;വം അവരുടെ സ്ഥലങ്ങളില്&#x200d; നിന്നും ഒഴിപ്പിക്കുന്നത് ക്രൂരത: തുര്&#x200d;ക്കിയ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്&#x200d;ദുഗാന്&#x200d;</title>
		<link>https://www.chandrikadaily.com/forced-eviction-of-gazans-from-their-places-is-brutal-turkish-president-recep-tayyip-erdogan.html</link>
					<comments>https://www.chandrikadaily.com/forced-eviction-of-gazans-from-their-places-is-brutal-turkish-president-recep-tayyip-erdogan.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Sat, 15 Feb 2025 07:14:42 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[World]]></category>
		<category><![CDATA[GAZPALESTINE]]></category>
		<category><![CDATA[trump]]></category>
		<category><![CDATA[TURKIYA]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=330021</guid>

					<description><![CDATA[ഗസ്സയിലെ ജനങ്ങളൈ നിര്&#x200d;ബന്ധപൂര്&#x200d;വം അവരുടെ സ്ഥലങ്ങളില്&#x200d; നിന്നും ഒഴിപ്പിക്കുന്നത് ക്രൂരതയാണെന്ന് തുര്&#x200d;ക്കിയ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്&#x200d;ദുഗാന്&#x200d;. മേഖലയുടെ ചരിത്രം, മൂല്യങ്ങള്&#x200d; എന്നിവ അവഗണിക്കുന്ന സമീപനം ഗസയെ സംബന്ധിച്ചടുത്തോളം സ്വീകരിക്കാതിരിക്കുകയാണ് നല്ലതെന്നും അദ്ദേഹം ഓര്&#x200d;മ്മപ്പെടുത്തി. അതേസമയം ഗസ്സയിലെ ജനങ്ങള്&#x200d; അനുഭവിച്ച ദുരന്തം വിസ്മരിക്കുന്നത് യു.എസിന് ഗുണകരമാവില്ലെന്നും ഉര്&#x200d;ദുഗാന്&#x200d; പറഞ്ഞു. യുദ്ധത്തേക്കാളുപരി സമാധാനത്തിന് പ്രാധാന്യം നല്&#x200d;കുമെന്ന തെരഞ്ഞെടുപ്പിന് മുമ്പുള്ള വാഗ്ദാനം പാലിക്കാന്&#x200d; യു.എസ് പ്രസിഡന്റ് തയാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഫലസ്തീനിലെ ജനങ്ങെള സംരക്ഷിക്കുകയും ഒപ്പം പ്രശ്‌നത്തിന് ശാശ്വതമായ പരിഹാരം [&#8230;]]]></description>
										<content:encoded><![CDATA[<p>ഗസ്സയിലെ ജനങ്ങളൈ നിര്&#x200d;ബന്ധപൂര്&#x200d;വം അവരുടെ സ്ഥലങ്ങളില്&#x200d; നിന്നും ഒഴിപ്പിക്കുന്നത് ക്രൂരതയാണെന്ന് തുര്&#x200d;ക്കിയ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്&#x200d;ദുഗാന്&#x200d;. മേഖലയുടെ ചരിത്രം, മൂല്യങ്ങള്&#x200d; എന്നിവ അവഗണിക്കുന്ന സമീപനം ഗസയെ സംബന്ധിച്ചടുത്തോളം സ്വീകരിക്കാതിരിക്കുകയാണ് നല്ലതെന്നും അദ്ദേഹം ഓര്&#x200d;മ്മപ്പെടുത്തി.</p>
<p>അതേസമയം ഗസ്സയിലെ ജനങ്ങള്&#x200d; അനുഭവിച്ച ദുരന്തം വിസ്മരിക്കുന്നത് യു.എസിന് ഗുണകരമാവില്ലെന്നും ഉര്&#x200d;ദുഗാന്&#x200d; പറഞ്ഞു. യുദ്ധത്തേക്കാളുപരി സമാധാനത്തിന് പ്രാധാന്യം നല്&#x200d;കുമെന്ന തെരഞ്ഞെടുപ്പിന് മുമ്പുള്ള വാഗ്ദാനം പാലിക്കാന്&#x200d; യു.എസ് പ്രസിഡന്റ് തയാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.</p>
<p>ഫലസ്തീനിലെ ജനങ്ങെള സംരക്ഷിക്കുകയും ഒപ്പം പ്രശ്‌നത്തിന് ശാശ്വതമായ പരിഹാരം കാണുകയുമാണ് വേണ്ടതെന്നും ഉര്&#x200d;ദുഗാന്&#x200d; വ്യക്തമാക്കി. ഫലസ്തീന്&#x200d; അവകാശങ്ങള്&#x200d;ക്ക് വേണ്ടിയാണ് തുര്&#x200d;ക്കിയ നിലകൊണ്ടതെന്നും അന്താരാഷ്ട്ര വേദികളില്&#x200d; ഫലസ്തീന്&#x200d; നേരിടുന്ന പ്രശ്‌നങ്ങള്&#x200d; ഉയര്&#x200d;ത്താന്&#x200d; ശ്രമിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.</p>
<p>രണ്ടാംഘട്ട വെടിനിര്&#x200d;ത്തല്&#x200d; ചര്&#x200d;ച്ചകള്&#x200d;ക്കിടെയാണ് വിവാദ പ്രസ്താവനയുമായി ട്രംപ് രംഗത്തെത്തിയത്. ഗസ്സയെ വലിയ റിയല്&#x200d; എസ്റ്റേറ്റ് സൈറ്റ് ആയി കണക്കാക്കണമെന്നായിരുന്നു ട്രംപിന്റെ വിവാദ പ്രസ്താവന. ഗസ്സക്കാര്&#x200d;ക്ക് തിരികെ വരാന്&#x200d; ഇപ്പോള്&#x200d; അവിടെ ഒന്നുമില്ലെന്നും ട്രംപ് പറഞ്ഞിരുന്നു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/forced-eviction-of-gazans-from-their-places-is-brutal-turkish-president-recep-tayyip-erdogan.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
