<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>general election 2019 &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/general-election-2019/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Wed, 03 Jul 2019 06:27:08 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>general election 2019 &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>വോട്ടിങ് യന്ത്രത്തെ കുറ്റപ്പെടുത്തുന്നത് നിര്&#x200d;ത്തണമെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്</title>
		<link>https://www.chandrikadaily.com/devendra-fadnaviz-statement.html</link>
					<comments>https://www.chandrikadaily.com/devendra-fadnaviz-statement.html#respond</comments>
		
		<dc:creator><![CDATA[web desk 1]]></dc:creator>
		<pubDate>Wed, 03 Jul 2019 06:27:06 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[devendra fadnavis]]></category>
		<category><![CDATA[general election 2019]]></category>
		<category><![CDATA[Maharashtra CM]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=131862</guid>

					<description><![CDATA[ലോക്‌സഭാ തെരഞ്ഞെടുപ്പില്&#x200d; ഉണ്ടായ പരാജയത്തിന് വോട്ടങ് യന്ത്രത്തിന് ഉത്തരവാദിത്വമില്ലെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. വോട്ടിങ് യന്ത്രത്തെ കുറ്റപ്പെടുത്തുന്ന രീതി പ്രതിപക്ഷം അവസാനിപ്പിക്കണമെന്നും തെരഞ്ഞെടുപ്പ് വിധി ജനങ്ങളുടെ നിര്&#x200d;ണയമാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത ജനങ്ങള്&#x200d; നിങ്ങളെ പടിക്കു പുറത്തു നിര്&#x200d;ത്തിയതിനാലാണ് തെരഞ്ഞെടുപ്പില്&#x200d; തോറ്റത്. ഇതാണ് സത്യം. ഇത് അംഗീകരിക്കാന്&#x200d; തയ്യാറാവണം. ഞാന്&#x200d; പോലും ഒരിക്കല്&#x200d; ഇതിന്റെ ഇരയായിട്ടുണ്ട്-ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു. ബാലറ്റ് പേപ്പറില്&#x200d; വോട്ടു ചെയ്തിരുന്ന കാലത്ത് കള്ളവോട്ട് ആരോപിച്ച് ഞങ്ങള്&#x200d; ബോംബെ ഹൈക്കോടതിയെയും തുടര്&#x200d;ന്ന് സുപ്രീംകോടതിയേയും [&#8230;]]]></description>
										<content:encoded><![CDATA[
<p></p>



<p>ലോക്‌സഭാ തെരഞ്ഞെടുപ്പില്&#x200d; ഉണ്ടായ പരാജയത്തിന് വോട്ടങ് യന്ത്രത്തിന് ഉത്തരവാദിത്വമില്ലെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. വോട്ടിങ് യന്ത്രത്തെ കുറ്റപ്പെടുത്തുന്ന രീതി  പ്രതിപക്ഷം അവസാനിപ്പിക്കണമെന്നും തെരഞ്ഞെടുപ്പ് വിധി ജനങ്ങളുടെ നിര്&#x200d;ണയമാണെന്നും അദ്ദേഹം പറഞ്ഞു.  </p>



<p>രാജ്യത്ത ജനങ്ങള്&#x200d; നിങ്ങളെ പടിക്കു പുറത്തു നിര്&#x200d;ത്തിയതിനാലാണ് തെരഞ്ഞെടുപ്പില്&#x200d; തോറ്റത്. ഇതാണ് സത്യം. ഇത് അംഗീകരിക്കാന്&#x200d; തയ്യാറാവണം. ഞാന്&#x200d; പോലും ഒരിക്കല്&#x200d; ഇതിന്റെ ഇരയായിട്ടുണ്ട്-ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു. </p>



<p>ബാലറ്റ് പേപ്പറില്&#x200d; വോട്ടു ചെയ്തിരുന്ന കാലത്ത് കള്ളവോട്ട് ആരോപിച്ച് ഞങ്ങള്&#x200d; ബോംബെ ഹൈക്കോടതിയെയും തുടര്&#x200d;ന്ന് സുപ്രീംകോടതിയേയും സമീപിച്ചിരുന്നു. പക്ഷേ അന്നു ഞങ്ങള്&#x200d; പരാജയപ്പെട്ടു. എന്തെന്നാല്&#x200d; ജനങ്ങളാണ് തോല്&#x200d;പിച്ചതെന്ന് അംഗീകരിക്കാന്&#x200d; ഞങ്ങള്&#x200d;ക്ക് മനസില്ലായിരുന്നു-ഫഡ്‌നാവിസ് വ്യക്തമാക്കുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/devendra-fadnaviz-statement.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അമേത്തിയില്&#x200d; എസ്.പി-ബി.എസ്.പി സഖ്യം   ബി.ജെ.പിക്ക് വോട്ട് മറിച്ചു  തോല്&#x200d;വിക്ക് കാരണം കണ്ടെത്തി കോണ്&#x200d;ഗ്രസ് അന്വേഷണ കമ്മീഷന്&#x200d;</title>
		<link>https://www.chandrikadaily.com/ec.html</link>
					<comments>https://www.chandrikadaily.com/ec.html#respond</comments>
		
		<dc:creator><![CDATA[web desk 1]]></dc:creator>
		<pubDate>Sun, 02 Jun 2019 04:12:16 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[general election 2019]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=129076</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: കോണ്&#x200d;ഗ്രസ് അധ്യക്ഷന്&#x200d; രാഹുല്&#x200d; ഗാന്ധി അമേത്തിയില്&#x200d; തോല്&#x200d;ക്കാന്&#x200d; കാരണം എസ്.പി-ബി.എസ.പി സഖ്യമെന്ന് കോണ്&#x200d;ഗ്രസ് അന്വേഷണ കമ്മീഷന്റെ പ്രാഥമിക കണ്ടെത്തല്&#x200d;. പ്രാദേശിക കോണ്&#x200d;ഗ്രസ് നേതാക്കളില്&#x200d; നിന്നും പ്രവര്&#x200d;ത്തകരില്&#x200d; നിന്നും പ്രതികരണം തേടിയ ശേഷമാണ് കമ്മീഷന്&#x200d; പ്രാഥമികമായി ഇത്തരത്തിലൊരു നിഗമനത്തിലെത്തിയത്. എസ്.പി-ബിഎസ്.പി, ആര്&#x200d;.എല്&#x200d;.ഡി സഖ്യം തങ്ങളുടെ വോട്ടുകള്&#x200d; ബി.ജെ.പിക്ക് മറിച്ചതായി കോണ്&#x200d;ഗ്രസ് പ്രാദേശിക നേതാക്കള്&#x200d; അന്വേഷണ കമ്മീഷനോട് പറഞ്ഞു. കോണ്&#x200d;ഗ്രസ് സെക്രട്ടറിമാരായ സുബൈര്&#x200d; ഖാനും, കെഎല്&#x200d; ശര്&#x200d;മ്മയുമാണ് അന്വേഷണ കമ്മീഷന്&#x200d; അംഗങ്ങള്&#x200d;. രാഹുലിനെ സഹായിക്കാനായി സ്ഥാനാര്&#x200d;ത്ഥിയെ നിര്&#x200d;ത്തേണ്ടതില്ലെന്ന് എസ്.പി-ബി.എസ്.പി [&#8230;]]]></description>
										<content:encoded><![CDATA[
<p> </p>



<p><br> ന്യൂഡല്&#x200d;ഹി: കോണ്&#x200d;ഗ്രസ് അധ്യക്ഷന്&#x200d; രാഹുല്&#x200d; ഗാന്ധി അമേത്തിയില്&#x200d; തോല്&#x200d;ക്കാന്&#x200d; കാരണം എസ്.പി-ബി.എസ.പി സഖ്യമെന്ന് കോണ്&#x200d;ഗ്രസ് അന്വേഷണ കമ്മീഷന്റെ പ്രാഥമിക കണ്ടെത്തല്&#x200d;. പ്രാദേശിക കോണ്&#x200d;ഗ്രസ് നേതാക്കളില്&#x200d; നിന്നും പ്രവര്&#x200d;ത്തകരില്&#x200d; നിന്നും പ്രതികരണം തേടിയ ശേഷമാണ് കമ്മീഷന്&#x200d; പ്രാഥമികമായി ഇത്തരത്തിലൊരു നിഗമനത്തിലെത്തിയത്. <br> എസ്.പി-ബിഎസ്.പി, ആര്&#x200d;.എല്&#x200d;.ഡി സഖ്യം തങ്ങളുടെ വോട്ടുകള്&#x200d; ബി.ജെ.പിക്ക് മറിച്ചതായി കോണ്&#x200d;ഗ്രസ് പ്രാദേശിക നേതാക്കള്&#x200d; അന്വേഷണ കമ്മീഷനോട് പറഞ്ഞു. കോണ്&#x200d;ഗ്രസ് സെക്രട്ടറിമാരായ സുബൈര്&#x200d; ഖാനും, കെഎല്&#x200d; ശര്&#x200d;മ്മയുമാണ് അന്വേഷണ കമ്മീഷന്&#x200d; അംഗങ്ങള്&#x200d;. രാഹുലിനെ സഹായിക്കാനായി സ്ഥാനാര്&#x200d;ത്ഥിയെ നിര്&#x200d;ത്തേണ്ടതില്ലെന്ന് എസ്.പി-ബി.എസ്.പി സഖ്യം നേതൃത്വം തീരുമാനിച്ചെങ്കിലും പ്രാദേശിക ബി.എസ്.പി, എസ്.പി പ്രവര്&#x200d;ത്തകരും നേതാക്കളും കോണ്&#x200d;ഗ്രസുമായി സഹകരിക്കാന്&#x200d; തയാറായില്ലെന്നും റിപ്പോര്&#x200d;ട്ട് ചൂണ്ടിക്കാട്ടുന്നു. <br> 2014ല്&#x200d; രാഹുല്&#x200d; 4,08,651 വോട്ടു നേടിയിരുന്ന സ്ഥാനത്ത് ഇത്തവണ 4,13,994 വോട്ടുകളാണ് നേടിയത്. അതേ സമയം 2014ല്&#x200d; ബി.എസ്.പി സ്ഥാനാര്&#x200d;ത്ഥി നേടിയ 57,000 വോട്ടുകളുടെ സ്ഥാനത്ത് ഇത്തവണ സ്ഥാനാര്&#x200d;ത്ഥി ഇല്ലാതായതോടെ ഈ വോട്ടുകള്&#x200d; ബി.ജെ.പിയിലേക്ക് മറിയുകയായിരുന്നു. 55120 വോട്ടുകള്&#x200d;ക്കാണ് സമൃതി ഇറാനി ഇത്തവണ രാഹുലിനെ തോല്&#x200d;പിച്ചത്. ബി.എസ്.പി വോട്ടുകള്&#x200d; ഇത്തവണ ബി.ജെ.പിയിലേക്കാണ് പോയതെന്ന് പ്രാദേശിക കോണ്&#x200d;ഗ്രസ് നേതാവ് യോഗേന്ദ്ര മിശ്ര അന്വേഷണ കമ്മീഷന് നല്&#x200d;കിയ റിപ്പോര്&#x200d;ട്ടില്&#x200d; പറയുന്നു. <br> ഇതിന് പുറമെ എസ്.പി സര്&#x200d;ക്കാറില്&#x200d; ഖനന വകുപ്പ് മന്ത്രിയായിരുന്ന ഗായത്രി പ്രജാപതിയുടെ മകനും ഗൗരിഗഞ്ചില്&#x200d; നിന്നുള്ള എസ്.പി എം.എല്&#x200d;.എയുമായ രാകേഷ് പ്രതാപ് സിങ് പരസ്യമായി ബി.ജെ.പിയെ പിന്തുണച്ച് രംഗത്തുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. നേതൃത്വത്തിന്റെ നിര്&#x200d;ദേശമനുസരിച്ച് പ്രതാപ് സിങ് രാഹുലിന് പിന്തുണ നല്&#x200d;കാന്&#x200d; അവസാന നിമിഷം തീരുമാനിച്ചെങ്കിലും അപ്പോഴേക്കും പ്രവര്&#x200d;ത്തകര്&#x200d; പൂര്&#x200d;ണമായും ബി.ജെ.പിക്കൊപ്പം നിന്നു കഴിഞ്ഞിരുന്നതായും അദ്ദേഹം പറഞ്ഞു. അമേത്തി ലോക്‌സഭാ മണ്ഡലത്തിലെ തിലോയി, ഗൗരിഗഞ്ച്, ജഗദീശ്പൂര്&#x200d;, സലോണ്&#x200d; മണ്ഡലങ്ങളിലാണ് രാഹുല്&#x200d; പിന്നില്&#x200d; പോയത്. രണ്ടംഗ കമ്മീഷന്റെ പൂര്&#x200d;ണ്ണമായ റിപ്പോര്&#x200d;ട്ട് അടുത്ത ആഴ്ച കോണ്&#x200d;ഗ്രസ് ഹൈക്കമാന്&#x200d;ഡിന് കമ്മീഷന്&#x200d; കൈമാറും. </p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ec.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ദേശീയ തലത്തില്&#x200d; സഖ്യസാധ്യതകള്&#x200d;   പ്രയോജനപ്പെടുത്താത്തത് പരാജയ കാരണമായി: കെ മുരളീധരന്&#x200d;</title>
		<link>https://www.chandrikadaily.com/k-muralidharan.html</link>
					<comments>https://www.chandrikadaily.com/k-muralidharan.html#respond</comments>
		
		<dc:creator><![CDATA[web desk 1]]></dc:creator>
		<pubDate>Thu, 30 May 2019 04:17:30 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[general election 2019]]></category>
		<category><![CDATA[k muraleedharan]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=128786</guid>

					<description><![CDATA[തിരുവനന്തപുരം: ദേശീയ തലത്തില്&#x200d; ചെറുകക്ഷികളുമായുള്ള സഖ്യസാധ്യതകള്&#x200d; വേണ്ടവിധം പ്രയോജനപ്പെടുത്താന്&#x200d; സാധിക്കാത്തതാണ് കോണ്&#x200d;ഗ്രസിന് കനത്ത പരാജയം ഏറ്റുവാങ്ങേണ്ടി വന്നതെന്ന് നിയുക്ത വടകര എം.പിയും കോണ്&#x200d;ഗ്രസ് പ്രചാരണ വിഭാഗം ചെയര്&#x200d;മാനുമായ കെ. മുരളീധരന്&#x200d;. തിരുവനന്തപുരം പ്രസ്സ് കല്&#x200d;ബ്ബിന്റെ മുഖാമുഖം പരിപാടിയില്&#x200d; സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്&#x200d; യു.ഡി.എഫ് ശക്തമായ വിജയം നേടി. അതേ വിജയം തമിഴ്‌നാട്ടില്&#x200d; ഡി.എം.കെ, കോണ്&#x200d;ഗ്രസ്, സി.പി.എം, സി.പി.ഐ ഉള്&#x200d;പ്പെടെയുള്ള സഖ്യത്തിനും നേടാനായി. അവിടെ ശക്തമായാണ് പ്രതിപക്ഷ സഖ്യമുന്നണി പ്രവര്&#x200d;ത്തിച്ചത്. എന്നാല്&#x200d; അതേനേട്ടം കര്&#x200d;ണാടകയില്&#x200d; ജനതാദള്&#x200d;-കോണ്&#x200d;ഗ്രസ് സഖ്യത്തിന് നേടാനായില്ല. [&#8230;]]]></description>
										<content:encoded><![CDATA[
<p> </p>



<p><br> തിരുവനന്തപുരം: ദേശീയ തലത്തില്&#x200d; ചെറുകക്ഷികളുമായുള്ള സഖ്യസാധ്യതകള്&#x200d; വേണ്ടവിധം പ്രയോജനപ്പെടുത്താന്&#x200d; സാധിക്കാത്തതാണ് കോണ്&#x200d;ഗ്രസിന് കനത്ത പരാജയം ഏറ്റുവാങ്ങേണ്ടി വന്നതെന്ന് നിയുക്ത വടകര എം.പിയും കോണ്&#x200d;ഗ്രസ് പ്രചാരണ വിഭാഗം ചെയര്&#x200d;മാനുമായ കെ. മുരളീധരന്&#x200d;. തിരുവനന്തപുരം പ്രസ്സ് കല്&#x200d;ബ്ബിന്റെ മുഖാമുഖം പരിപാടിയില്&#x200d; സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്&#x200d; യു.ഡി.എഫ് ശക്തമായ വിജയം നേടി. അതേ വിജയം തമിഴ്‌നാട്ടില്&#x200d; ഡി.എം.കെ, കോണ്&#x200d;ഗ്രസ്, സി.പി.എം, സി.പി.ഐ ഉള്&#x200d;പ്പെടെയുള്ള സഖ്യത്തിനും നേടാനായി. അവിടെ ശക്തമായാണ് പ്രതിപക്ഷ സഖ്യമുന്നണി പ്രവര്&#x200d;ത്തിച്ചത്. എന്നാല്&#x200d; അതേനേട്ടം കര്&#x200d;ണാടകയില്&#x200d; ജനതാദള്&#x200d;-കോണ്&#x200d;ഗ്രസ് സഖ്യത്തിന് നേടാനായില്ല. ഇവിടെ സഖ്യത്തിലെ ഉലച്ചിലുകളാണ്് പരാജയത്തിന് കാരണമായത്. ആം ആദ്മി പാര്&#x200d;ട്ടിയുമായി സംഖ്യമുണ്ടായെങ്കില്&#x200d; ഡല്&#x200d;ഹി, പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളില്&#x200d; കൂടുതല്&#x200d; സീറ്റുകള്&#x200d; പിടിക്കാമായിരുന്നു. ബംഗാളില്&#x200d; ഇടതുപക്ഷം പൂര്&#x200d;ണമായി തോറ്റപ്പോള്&#x200d; രണ്ടു സീറ്റുകള്&#x200d; കോണ്&#x200d;ഗ്രസ് നേടി. ത്രിപുരയില്&#x200d; രണ്ടാം സ്ഥാനം കോണ്&#x200d;ഗ്രസ് നേടി. മൂന്നാം സ്ഥാനത്തേയക്ക് സി.പി.എം തള്ളപ്പെട്ടു.<br> ദേശീയ തലത്തിലെ പരാജയകാരണങ്ങല്&#x200d; വിലയിരുത്തിയശേഷം കേരളത്തിലെ വിജയം കോണ്&#x200d;ഗ്രസ് നിലനിര്&#x200d;ത്താന്&#x200d; ശ്രദ്ധിക്കും. മോദിക്കെതിരെ രാഹുല്&#x200d;ഗാന്ധി എടുത്ത ശക്തമായ നിലപാടുകള്&#x200d; സംസ്ഥാനതലങ്ങളില്&#x200d; പ്രയോജനപ്പെടുത്താന്&#x200d; കഴിഞ്ഞില്ലെന്ന തോന്നല്&#x200d; രാഹുല്&#x200d;ഗാന്ധിക്ക് ഉണ്ട്. അതാണ് അദ്ദേഹം രാജിക്ക് ഒരുങ്ങിയത്. രാഹുല്&#x200d;ഗാന്ധി കോണ്&#x200d;ഗ്രസ് പ്രസിഡന്റ് പദവി ഒഴിയാന്&#x200d; പാടില്ല. ഒരു തെരഞ്ഞെടുപ്പ് പരാജയവും ജനാധിപത്യത്തില്&#x200d; അവസാനമല്ല. തെറ്റുകള്&#x200d; തിരുത്തി വീണ്ടും തിരിച്ചുവരും. നേതാക്കള്&#x200d;മാത്രം പ്രവര്&#x200d;ത്തിച്ചാല്&#x200d; പോരാ താഴേത്തട്ടിലും പ്രവര്&#x200d;ത്തനം വേണം. അഖിലേന്ത്യാ തലത്തില്&#x200d; സി.പി.എം കോണ്&#x200d;ഗ്രസിന്റെ ശത്രുവല്ല. കേരളത്തില്&#x200d; സി.പി.എം നടത്തുന്ന അക്രമരാഷ്ട്രീയമാണ് ഇവിടത്തെ പ്രശ്‌നം. ആലപ്പുഴയിലെ ചെറിയ പരാജയം പാര്&#x200d;ട്ടി വിലയിരുത്തുമെന്ന് കെ മുരളീധരന്&#x200d; പറഞ്ഞു.<br> വടകരയില്&#x200d; ഇടതുപക്ഷത്തിന്റെ വോട്ടുകളില്&#x200d; ശക്തമായ അടിയൊഴുക്കകള്&#x200d; ഉണ്ടായിട്ടുണ്ട്. ജയരാജന്റെ സ്വന്തം ബൂത്തില്&#x200d; 200 വോട്ടുകളാണ് യു.ഡി.എഫ് നേടിയത്. ഇടതുപക്ഷത്തിന് ശക്തമായ അടിത്തറയുള്ള  കൂത്തുപറമ്പില്&#x200d; 4300 വോട്ടുകള്&#x200d; ലീഡ് നേടി. സംസ്ഥാനത്തുടനീളം സി.പി.എം വോട്ടുകള്&#x200d; യു.ഡി.എഫിന് ലഭിച്ചിട്ടുണ്ടെന്നും മുരളീധരന്&#x200d; പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/k-muralidharan.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മോദി സര്&#x200d;ക്കാറിന്റെ   രണ്ടാമൂഴം ഇന്ന് തുടങ്ങും</title>
		<link>https://www.chandrikadaily.com/modi-govt-2.html</link>
					<comments>https://www.chandrikadaily.com/modi-govt-2.html#respond</comments>
		
		<dc:creator><![CDATA[web desk 1]]></dc:creator>
		<pubDate>Thu, 30 May 2019 03:15:41 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[general election 2019]]></category>
		<category><![CDATA[Modi Govt]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=128764</guid>

					<description><![CDATA[രണ്ടാം നരേന്ദ്രമോദി സര്&#x200d;ക്കാറിന്റെ സത്യപ്രതിജ്ഞ ഇന്ന് രാഷ്ട്രപതി ഭവന്&#x200d; അങ്കണത്തില്&#x200d; നടക്കും. വൈകീട്ട് ഏഴ് മണിക്ക് നടക്കുന്ന ചടങ്ങിന് സാക്ഷിയാകാന്&#x200d; 8000ത്തോളം പേര്&#x200d; അതിഥികളായി എത്തുമെന്നാണ് വിവരം. രാഷ്ട്രപതി ഭവനില്&#x200d; നടക്കുന്ന ഏറ്റവും വലിയ ചടങ്ങായി ഇതോടെ എന്&#x200d;.ഡി.എ സര്&#x200d;ക്കാറിന്റെ സ്ഥാനാരോഹണം മാറും. മോദിക്കൊപ്പം മന്ത്രിസഭയിലെ പ്രമുഖരും ഇന്ന് ചുമതലയേല്&#x200d;ക്കും. അതേസമയം മന്ത്രിസഭാ വികസനവും വകുപ്പ് വിഭജനവും പിന്നീടേ ഉണ്ടാകൂവെന്നാണ് സൂചന. വിപുലമായ ഒരുക്കങ്ങളാണ് സത്യപ്രതിജ്ഞാ ചടങ്ങിനായി നടക്കുന്നത്. പ്രൗഢമായ സദസ്സിനു മുന്നില്&#x200d; രാഷ്ട്രപതി രാംനാഥ് കോവിന്ദ് [&#8230;]]]></description>
										<content:encoded><![CDATA[
<p></p>



<p><br> രണ്ടാം നരേന്ദ്രമോദി സര്&#x200d;ക്കാറിന്റെ സത്യപ്രതിജ്ഞ ഇന്ന് രാഷ്ട്രപതി ഭവന്&#x200d; അങ്കണത്തില്&#x200d; നടക്കും. വൈകീട്ട് ഏഴ് മണിക്ക് നടക്കുന്ന ചടങ്ങിന് സാക്ഷിയാകാന്&#x200d; 8000ത്തോളം പേര്&#x200d; അതിഥികളായി എത്തുമെന്നാണ് വിവരം. രാഷ്ട്രപതി ഭവനില്&#x200d; നടക്കുന്ന ഏറ്റവും വലിയ ചടങ്ങായി ഇതോടെ എന്&#x200d;.ഡി.എ സര്&#x200d;ക്കാറിന്റെ സ്ഥാനാരോഹണം  മാറും.  മോദിക്കൊപ്പം മന്ത്രിസഭയിലെ പ്രമുഖരും ഇന്ന് ചുമതലയേല്&#x200d;ക്കും. അതേസമയം മന്ത്രിസഭാ വികസനവും വകുപ്പ് വിഭജനവും പിന്നീടേ ഉണ്ടാകൂവെന്നാണ് സൂചന. വിപുലമായ ഒരുക്കങ്ങളാണ് സത്യപ്രതിജ്ഞാ ചടങ്ങിനായി നടക്കുന്നത്. <br> പ്രൗഢമായ സദസ്സിനു മുന്നില്&#x200d; രാഷ്ട്രപതി രാംനാഥ് കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുക്കും. മുതിര്&#x200d;ന്ന ബി. ജെ.പി നേതാക്കള്&#x200d;ക്കും സംസ്ഥാന മുഖ്യമന്ത്രിമാര്&#x200d;ക്കും പുറമെ മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് ജഗ്‌നദ്, ഷാങ്ഹായ് കോര്&#x200d;പ്പറേഷന്&#x200d;(എസ്.സി.ഒ) അധ്യക്ഷന്&#x200d; കൂടിയായ കിര്&#x200d;ഗിസ്ഥാന്&#x200d; പ്രസിഡണ്ട് സൊറോന്&#x200d;ബേ ജീന്&#x200d;ബെക്കോവ് എന്നിവരേയും ബിംസ്റ്റെക് രാഷ്ട്ര തലവന്മാരേയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. യു.പി.എ അധ്യക്ഷ സോണിയാ ഗാന്ധിയും കോണ്&#x200d;ഗ്രസ് അധ്യക്ഷന്&#x200d; രാഹുല്&#x200d; ഗാന്ധിയും സത്യപ്രതിജ്ഞാ ചടങ്ങില്&#x200d; പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ആരോഗ്യ പ്രശ്‌നങ്ങളെതുടര്&#x200d;ന്ന് രണ്ടാം മോദി മന്ത്രിസഭയിലേക്കില്ലെന്ന് നിലവില്&#x200d; ധനമന്ത്രിയായ അരുണ്&#x200d; ജെയ്റ്റ്‌ലി ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം വകുപ്പില്ലാ മന്ത്രിയായി തുടണമെന്ന് ജെയ്റ്റ്‌ലിയോട് മോദി നേരിട്ട് ആവശ്യപ്പെട്ടതായാണ് വിവരം. മോദി ഇന്നലെ രാത്രി ജെയ്റ്റ്‌ലിയെ സന്ദര്&#x200d;ശിച്ചിരുന്നു. <br> നിലവിലെ മന്ത്രിസഭാംഗങ്ങളില്&#x200d; സീനിയര്&#x200d; അംഗങ്ങളെ നിലനിര്&#x200d;ത്തിയും കൂടുതല്&#x200d; പുതുമുഖങ്ങളെ ഉള്&#x200d;പ്പെടുത്തിയുമാവും രണ്ടാം മോദി സര്&#x200d;ക്കാറിന്റെ സ്ഥാനാരോഹണമെന്നാണ് റിപ്പോര്&#x200d;ട്ട്. ബി.ജെ.പി ദേശീയ പ്രസിഡണ്ട് അമിത് ഷാ മന്ത്രിസഭയില്&#x200d; ചേരില്ലെന്നാണ് ഒടുവില്&#x200d; ലഭിക്കുന്ന സൂചന. അദ്ദേഹം ബി.ജെ.പി അധ്യക്ഷനായി തുടര്&#x200d;ന്നേക്കും. അങ്ങനെയെങ്കില്&#x200d; അധ്യക്ഷ സ്ഥാനത്തേക്ക് അമിത് ഷാക്ക് പകരക്കാരനായി പരിഗണിച്ചിരുന്ന ജെ.പി നദ്ദ മന്ത്രിസഭയില്&#x200d; തുടരും. നിലവില്&#x200d; കേന്ദ്രമന്ത്രിമരായ രാജ്‌നാഥ് സിങ്, നിതിന്&#x200d; ഗഡ്കരി, നിര്&#x200d;മ്മലാ സീതാരാമന്&#x200d;, രവിശങ്കര്&#x200d; പ്രസാദ്, ധര്&#x200d;മ്മേന്ദ്ര പ്രഥാന്&#x200d;, നരേന്ദ്രസിങ് തോമര്&#x200d;, അര്&#x200d;ജുന്&#x200d; റാം മേഘ്‌വാള്&#x200d;,  പ്രകാശ് ജാവദേക്കര്&#x200d; എന്നിവരും തുടരും.  അമേഠിയില്&#x200d; രാഹുല്&#x200d; ഗാന്ധിയെ പരാജയപ്പെടുത്തിയ സ്മൃതി ഇറാനിക്ക് സുപ്രധാന വകുപ്പ് നല്&#x200d;കിയേക്കുമെന്നും സൂചനയുണ്ട്. ഘടക കക്ഷികളായ ജെ.ഡി.യുവിനും ശിവസേനക്കും രണ്ടു വീതം മന്ത്രിപദവികള്&#x200d; ലഭിക്കും. എസ്.എ.ഡി, അപ്‌നാദള്&#x200d;, എല്&#x200d;. ജെ.പി, അണ്ണാഡി.എം. കെ എന്നീ കക്ഷികള്&#x200d;ക്ക് ഓരോ മന്ത്രിമാര്&#x200d; വീതമുണ്ടാകും. <br> മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച മാരണത്തണ്&#x200d; ചര്&#x200d;ച്ചകളാണ് നടന്നുവരുന്നത്. മോദി, അമിത് ഷാ എന്നിവരുടെ സാന്നിധ്യത്തില്&#x200d; നടന്ന യോഗം അഞ്ചു മണിക്കൂറിലേറെ നീണ്ടു നിന്നിരുന്നു. ഇന്നു കാലത്തു ചേരുന്ന ഉന്നതതല യോഗം സത്യപ്രതിജ്ഞ ചെയ്യുന്ന മന്ത്രിമാരുടെ ഔദ്യോഗിക പട്ടികക്ക് അംഗീകാരം നല്&#x200d;കി രാഷ്ട്രപതി ഭവനു കൈമാറും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/modi-govt-2.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ചന്ദ്രാനി മുര്&#x200d;മു ലോക്‌സഭയില്&#x200d; ഏറ്റവും പ്രായം   കുറഞ്ഞ അംഗം</title>
		<link>https://www.chandrikadaily.com/bhubaneswar-indis-youngest-mp-chandrani-murmu.html</link>
					<comments>https://www.chandrikadaily.com/bhubaneswar-indis-youngest-mp-chandrani-murmu.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 26 May 2019 16:33:46 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[chandrani murmu]]></category>
		<category><![CDATA[general election 2019]]></category>
		<category><![CDATA[loksabha election 2019]]></category>
		<category><![CDATA[mp]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=128502</guid>

					<description><![CDATA[പതിനേഴാം ലോക്‌സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായി ഒഡിഷയുടെ പെങ്ങളൂട്ടി ചന്ദ്രാനി മുര്&#x200d;മു. ഒഡിഷയിലെ കിയോജ്ഞരി മണ്ഡലത്തില്&#x200d; നിന്നുള്ള ബിജു ജനതാദള്&#x200d; (ബി.ജെ.ഡി) എം.പിയാണ് ഇരുപത്തഞ്ചുകാരിയായ ചന്ദ്രാനി മുര്&#x200d;മു. 25 വര്&#x200d;ഷവും 11 മാസവും പത്ത് ദിവസവുമാണ് പ്രായം. എഞ്ചിനീയറിങ് ബിരുദധാരിയായ ചന്ദ്രാനിയെ അപ്രതീക്ഷിതമായാണ് സ്ഥാനാര്&#x200d;ഥിത്വം തേടിയെത്തിയത്. സംവരണ മണ്ഡലമായ കിയോജ്ഞരിയില്&#x200d; രണ്ടു തവണ എം.പിയായിട്ടുള്ള ബിജെപിയിലെ അനന്ദ നായകിനെ തോല്&#x200d;പ്പിച്ചാണ് ചന്ദ്രാനി മുര്&#x200d;മു പതിനേഴാം ലോക്‌സഭയിലെത്തിയത്. ആദിവാസി ഭൂരിപക്ഷ പ്രദേശമായ കിയോജ്ഞരിയില്&#x200d; 66203 വോട്ടിനാണ് മുര്&#x200d;മുവിന്റെ [&#8230;]]]></description>
										<content:encoded><![CDATA[
<p>പതിനേഴാം ലോക്‌സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായി ഒഡിഷയുടെ പെങ്ങളൂട്ടി ചന്ദ്രാനി മുര്&#x200d;മു. ഒഡിഷയിലെ കിയോജ്ഞരി മണ്ഡലത്തില്&#x200d; നിന്നുള്ള ബിജു ജനതാദള്&#x200d; (ബി.ജെ.ഡി) എം.പിയാണ് ഇരുപത്തഞ്ചുകാരിയായ ചന്ദ്രാനി മുര്&#x200d;മു. 25 വര്&#x200d;ഷവും 11 മാസവും പത്ത് ദിവസവുമാണ് പ്രായം.    </p>



<p>എഞ്ചിനീയറിങ് ബിരുദധാരിയായ ചന്ദ്രാനിയെ അപ്രതീക്ഷിതമായാണ് സ്ഥാനാര്&#x200d;ഥിത്വം തേടിയെത്തിയത്. സംവരണ മണ്ഡലമായ കിയോജ്ഞരിയില്&#x200d; രണ്ടു തവണ എം.പിയായിട്ടുള്ള ബിജെപിയിലെ അനന്ദ നായകിനെ തോല്&#x200d;പ്പിച്ചാണ് ചന്ദ്രാനി മുര്&#x200d;മു പതിനേഴാം ലോക്‌സഭയിലെത്തിയത്.</p>



<p>ആദിവാസി ഭൂരിപക്ഷ പ്രദേശമായ കിയോജ്ഞരിയില്&#x200d; 66203 വോട്ടിനാണ് മുര്&#x200d;മുവിന്റെ വിജയം. 2014ല്&#x200d; ഹരിയാനയിലെ ഹിസാര്&#x200d; മണ്ഡലത്തില്&#x200d; നിന്നുള്ള എം.പി ദുശ്യന്ത് ചൗട്ടാലയായിരുന്നു ഏറ്റവും പ്രായം കുറഞ്ഞ അംഗം. ദേശീയ ലോക് ദള്&#x200d; (ഐ.എന്&#x200d;.എല്&#x200d;.ഡി) സ്ഥാനാര്&#x200d;ത്ഥിയായ ചൗട്ടാല്ക്ക് 26 വയസ്സായിരുന്നു തെരഞ്ഞെടുക്കപ്പെടുമ്പോഴുള്ള പ്രായം. </p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/bhubaneswar-indis-youngest-mp-chandrani-murmu.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അമേഠിയില്&#x200d; സ്മൃതി ഇറാനിയുടെ തെരഞ്ഞെടുപ്പ് പ്രചാരകന്&#x200d; വെടിയേറ്റു മരിച്ചു</title>
		<link>https://www.chandrikadaily.com/shot-dead-in-ameti.html</link>
					<comments>https://www.chandrikadaily.com/shot-dead-in-ameti.html#respond</comments>
		
		<dc:creator><![CDATA[web desk 1]]></dc:creator>
		<pubDate>Sun, 26 May 2019 05:46:38 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[ameti]]></category>
		<category><![CDATA[general election 2019]]></category>
		<category><![CDATA[smrithi irani]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=128424</guid>

					<description><![CDATA[അമേഠി: സ്മൃതി ഇറാനിയുടെ അമേഠിയിലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനു ചുക്കാന്&#x200d; പിടിച്ച പ്രാദേശിക ബി.ജെ.പി നേതാവ് വെടിയേറ്റു മരിച്ചു. ബരോളിയ ഗ്രാമത്തിലെ മുന്&#x200d; തലവന്&#x200d; കൂടിയായ സുരേന്ദ്ര സിങ് (50) ആണ് മരിച്ചത്. ഇന്നലെ രാത്രി 11.30ഓടെ ബൈക്കിലെത്തിയ സംഘം സുരേന്ദ്ര സിങ്ങിന്റെ വീടിനു മുന്നിലെത്തി അദ്ദേഹത്തിനു നേരെ വെടിവക്കുകയായിരുന്നു. മുഖത്ത് ഗുരുതരമായി പരിക്കേറ്റ സുരേന്ദ്ര സിങ്ങിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. സംഭവത്തില്&#x200d; കേസെടുത്ത് അന്വേഷണം നടത്തുമെന്ന് എ.എസ്.പി ദയാറാം അറിയിച്ചു.]]></description>
										<content:encoded><![CDATA[
<p></p>



<p>അമേഠി: സ്മൃതി ഇറാനിയുടെ അമേഠിയിലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനു ചുക്കാന്&#x200d; പിടിച്ച പ്രാദേശിക ബി.ജെ.പി നേതാവ് വെടിയേറ്റു മരിച്ചു. ബരോളിയ ഗ്രാമത്തിലെ മുന്&#x200d; തലവന്&#x200d; കൂടിയായ സുരേന്ദ്ര സിങ് (50) ആണ് മരിച്ചത്.  </p>



<p>ഇന്നലെ രാത്രി 11.30ഓടെ ബൈക്കിലെത്തിയ സംഘം സുരേന്ദ്ര സിങ്ങിന്റെ വീടിനു മുന്നിലെത്തി അദ്ദേഹത്തിനു നേരെ വെടിവക്കുകയായിരുന്നു. മുഖത്ത് ഗുരുതരമായി പരിക്കേറ്റ സുരേന്ദ്ര സിങ്ങിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. സംഭവത്തില്&#x200d; കേസെടുത്ത് അന്വേഷണം നടത്തുമെന്ന് എ.എസ്.പി ദയാറാം  അറിയിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/shot-dead-in-ameti.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വോട്ടുചോര്&#x200d;ച്ച: സകലരേയും   സംശയിച്ച് സി.പി.എം നേതൃത്വം</title>
		<link>https://www.chandrikadaily.com/cpm-vote-2.html</link>
					<comments>https://www.chandrikadaily.com/cpm-vote-2.html#respond</comments>
		
		<dc:creator><![CDATA[web desk 1]]></dc:creator>
		<pubDate>Sun, 26 May 2019 04:47:35 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[general election 2019]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=128420</guid>

					<description><![CDATA[കോഴിക്കോട്: ജില്ലയില്&#x200d; ശക്തികേന്ദ്രങ്ങളിലുള്&#x200d;പ്പെടെയുണ്ടായ വന്&#x200d;വോട്ട് ചോര്&#x200d;ച്ചക്ക് ഉത്തരമില്ലാതെ സി.പി.എം ജില്ലാ നേതൃത്വം. വോട്ട് ചോര്&#x200d;ച്ചയുടെ കണക്കുകള്&#x200d; ശേഖരിച്ച് വിലയിരുത്തി നടപടിയെടുക്കാന്&#x200d; സി പി എമ്മിന് സംഘടനാ സംവിധാനം ഉണ്ടായിരുന്നു. എന്നാല്&#x200d; ഇത്തവണ ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങള്&#x200d; മുതല്&#x200d; താഴോട്ട് ബ്രാഞ്ച് സെക്രട്ടറിമാര്&#x200d; വരെ സംശയ നിഴലിലാണ്. ആരില്&#x200d; നിന്ന് ആധികാരികമായ് വോട്ട് ചോര്&#x200d;ച്ച സംബന്ധിച്ച വിവരങ്ങള്&#x200d; ശേഖരിക്കുമെന്നാണ് പാര്&#x200d;ട്ടി നേതൃത്വത്തെ അലട്ടുന്നത്. താഴെത്തലത്തില്&#x200d; നിന്ന് ലഭിക്കുന്ന വിവരങ്ങള്&#x200d; എത്ര ആധികാരികമാവും എന്ന സംശയം നേതൃത്വത്തിലെ ഉന്നതര്&#x200d; പ്രകടിപ്പിച്ചു. [&#8230;]]]></description>
										<content:encoded><![CDATA[
<p></p>



<p><br> കോഴിക്കോട്: ജില്ലയില്&#x200d; ശക്തികേന്ദ്രങ്ങളിലുള്&#x200d;പ്പെടെയുണ്ടായ വന്&#x200d;വോട്ട് ചോര്&#x200d;ച്ചക്ക് ഉത്തരമില്ലാതെ സി.പി.എം ജില്ലാ നേതൃത്വം. വോട്ട് ചോര്&#x200d;ച്ചയുടെ കണക്കുകള്&#x200d; ശേഖരിച്ച് വിലയിരുത്തി നടപടിയെടുക്കാന്&#x200d; സി പി എമ്മിന് സംഘടനാ സംവിധാനം ഉണ്ടായിരുന്നു. എന്നാല്&#x200d; ഇത്തവണ ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങള്&#x200d; മുതല്&#x200d; താഴോട്ട് ബ്രാഞ്ച് സെക്രട്ടറിമാര്&#x200d; വരെ സംശയ നിഴലിലാണ്. ആരില്&#x200d; നിന്ന് ആധികാരികമായ് വോട്ട് ചോര്&#x200d;ച്ച സംബന്ധിച്ച വിവരങ്ങള്&#x200d; ശേഖരിക്കുമെന്നാണ് പാര്&#x200d;ട്ടി നേതൃത്വത്തെ അലട്ടുന്നത്. <br> താഴെത്തലത്തില്&#x200d; നിന്ന് ലഭിക്കുന്ന വിവരങ്ങള്&#x200d; എത്ര ആധികാരികമാവും എന്ന സംശയം നേതൃത്വത്തിലെ ഉന്നതര്&#x200d; പ്രകടിപ്പിച്ചു. തെരഞ്ഞെടുപ്പ് കഴിഞ്ഞ ഉടന്&#x200d; എ പ്രദീപ്കുമാര്&#x200d; കോഴിക്കോട് 5000 മുതല്&#x200d; 12000 വരെ വോട്ടിന്റെ ഭൂരിപക്ഷത്തില്&#x200d; ജയിക്കുമെന്നായിരുന്നു താഴെത്തലത്തില്&#x200d; നിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലുള്ള റിപ്പോര്&#x200d;ട്ട്. വടകരയില്&#x200d; രണ്ടായിരം മുതല്&#x200d; ഏഴായിരം വോട്ടിന്റെ ഭൂരിപക്ഷമാണ് കൂട്ടിയും കുറച്ചും പാര്&#x200d;ട്ടി കൈമാറിയത്. എന്നാല്&#x200d; ഇതെല്ലാം തെറ്റാണെന്നും ഈ വിവരങ്ങള്&#x200d; നല്&#x200d;കിയ നേതാക്കള്&#x200d; തന്നെ എതിര്&#x200d; സ്ഥാനാര്&#x200d;ഥികള്&#x200d;ക്ക് വോട്ട് ചെയ്തതിനാലാണ് ഇത്രയും വലിയ തോല്&#x200d;വി ഉണ്ടായതെന്ന് നേതൃത്വം സമ്മതിക്കുന്നു. <br> ഡി വൈ എഫ് ഐ അഖിലേന്ത്യാ പ്രസിഡന്റ്, സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം, ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങള്&#x200d;, ഡി വൈ എഫ് ഐ ജില്ലാ ഭാരവാഹികള്&#x200d;, ത്രിതല പഞ്ചായത്ത് രണസമിതി സാരഥികള്&#x200d; തുടങ്ങി നിരവധി പ്രമുഖര്&#x200d;ക്കെതിരെ ഇതിനകം പരാതി ഉയര്&#x200d;ന്നു കഴിഞ്ഞു. താഴെത്തലത്തില്&#x200d; നേതാക്കള്&#x200d; തമ്മില്&#x200d; വോട്ടുചോര്&#x200d;ച്ചയുടെ പേരില്&#x200d; പരസ്യമായ ഏറ്റമുട്ടുലും തുടങ്ങി. കഴിഞ്ഞ ദിവസം വോട്ട് ചോര്&#x200d;ച്ചയുടെ പേരില്&#x200d; ചെലവൂര്&#x200d; ലോക്കല്&#x200d; കമ്മിറ്റിയില്&#x200d; സംഘര്&#x200d;ഷമുണ്ടായി. ഇതേ തുടര്&#x200d;ന്ന് മൂഴിക്കല്&#x200d; ബ്രാഞ്ച് അടിയന്തര യോഗം ചേര്&#x200d;ന്ന് ബ്രാഞ്ച് സെക്രട്ടറിയെ മൂന്ന് മാസത്തേക്ക് സസ്‌പെന്റ് ചെയ്യുകയായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/cpm-vote-2.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സര്&#x200d;ക്കാര്&#x200d; രൂപീകരണം: ബി.ജെ.പിയെ രാഷ്ട്രപതി ക്ഷണിച്ചു  പുതിയ ഇന്ത്യക്കുവേണ്ടിയുള്ള തുടക്കമെന്ന് മോദി</title>
		<link>https://www.chandrikadaily.com/modi-to-power.html</link>
					<comments>https://www.chandrikadaily.com/modi-to-power.html#respond</comments>
		
		<dc:creator><![CDATA[web desk 1]]></dc:creator>
		<pubDate>Sun, 26 May 2019 04:37:24 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[general election 2019]]></category>
		<category><![CDATA[narendra modi]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=128413</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പിയെ കേന്ദ്രത്തില്&#x200d; സര്&#x200d;ക്കാറുണ്ടാക്കാന്&#x200d; രാഷ്ട്രപതി രാംനാഥ് കോവിന്ദ് ക്ഷണിച്ചു. ഇന്നലെ നടന്ന ബി.ജെ.പിയുടേയും എന്&#x200d;.ഡി.എയുടേയും പാര്&#x200d;ലമെന്ററി പാര്&#x200d;ട്ടി യോഗങ്ങള്&#x200d; മോദിയെ കക്ഷി നേതാവായി തെരഞ്ഞെടുത്തിരുന്നു. തുടര്&#x200d;ന്ന് രാത്രിയോടെ മോദി രാഷ്ട്രപതിഭവനിലെത്തി സര്&#x200d;ക്കാര്&#x200d; രൂപീകരിക്കാന്&#x200d; അവകാശമുന്നയിച്ച് കത്തു നല്&#x200d;കി. ഇത് സ്വീകരിച്ചാണ് രാഷ്ട്രപതിയുടെ ക്ഷണം. 30ന് വ്യാഴാഴ്ച സത്യപ്രതിജ്ഞ നടക്കും. പ്രധാനമന്ത്രിക്കൊപ്പം സത്യപ്രതിജ്ഞ ചെയ്യുന്ന മന്ത്രിസഭാംഗങ്ങളുടെ പേരുവിവരങ്ങള്&#x200d; കൈമാറാന്&#x200d; രാഷ്ട്രപതി ഭവന്&#x200d; ബി.ജെ.പിയോട് ആവശ്യപ്പെട്ടു. ബി.ജെ.പി ദേശീയ പ്രസിഡണ്ട് അമിത് ഷാ, മുതിര്&#x200d;ന്ന [&#8230;]]]></description>
										<content:encoded><![CDATA[
<p></p>



<p><br> ന്യൂഡല്&#x200d;ഹി:  പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള  ബി.ജെ.പിയെ കേന്ദ്രത്തില്&#x200d; സര്&#x200d;ക്കാറുണ്ടാക്കാന്&#x200d; രാഷ്ട്രപതി രാംനാഥ് കോവിന്ദ് ക്ഷണിച്ചു. ഇന്നലെ നടന്ന ബി.ജെ.പിയുടേയും എന്&#x200d;.ഡി.എയുടേയും പാര്&#x200d;ലമെന്ററി പാര്&#x200d;ട്ടി യോഗങ്ങള്&#x200d; മോദിയെ കക്ഷി നേതാവായി തെരഞ്ഞെടുത്തിരുന്നു. തുടര്&#x200d;ന്ന് രാത്രിയോടെ മോദി രാഷ്ട്രപതിഭവനിലെത്തി സര്&#x200d;ക്കാര്&#x200d; രൂപീകരിക്കാന്&#x200d; അവകാശമുന്നയിച്ച് കത്തു നല്&#x200d;കി. ഇത് സ്വീകരിച്ചാണ് രാഷ്ട്രപതിയുടെ ക്ഷണം.  30ന് വ്യാഴാഴ്ച സത്യപ്രതിജ്ഞ നടക്കും. പ്രധാനമന്ത്രിക്കൊപ്പം സത്യപ്രതിജ്ഞ ചെയ്യുന്ന മന്ത്രിസഭാംഗങ്ങളുടെ പേരുവിവരങ്ങള്&#x200d; കൈമാറാന്&#x200d; രാഷ്ട്രപതി ഭവന്&#x200d; ബി.ജെ.പിയോട് ആവശ്യപ്പെട്ടു. ബി.ജെ.പി ദേശീയ പ്രസിഡണ്ട് അമിത് ഷാ, മുതിര്&#x200d;ന്ന നേതാക്കളായ എല്&#x200d;.കെ അദ്വാനി, മുരളീ മനോഹര്&#x200d; ജോഷി തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു പാര്&#x200d;ലമെന്ററി പാര്&#x200d;ട്ടി യോഗം.  <br> പുതിയ ഇന്ത്യക്കു വേണ്ടി പുതിയ ഊര്&#x200d;ജ്ജവുമായുള്ള പുതിയ തുടിക്കമാണിതെന്ന് മോദി പറഞ്ഞു. ജനങ്ങളെ സേവിച്ചതിനുള്ള അംഗീകാരമാണ് എന്&#x200d;.ഡി.എയുടെ രണ്ടാംവരവ്. ജനങ്ങളുടെ പ്രതീക്ഷകള്&#x200d; സംരക്ഷിച്ച് മുന്നോട്ടു പോകണം. ന്യൂനപക്ഷങ്ങള്&#x200d; ഭയത്തിന്റെ അന്തരീക്ഷത്തിലാണ് രാജ്യത്ത് ജീവിക്കുന്നത്. അതിന് മാറ്റം വരണമെന്നും മോദി പറഞ്ഞു. മാധ്യമശ്രദ്ധ നേടാനുള്ള അതിരുകവിഞ്ഞ നീക്കങ്ങളില്&#x200d; എം.പിമാരില്&#x200d;നിന്ന് ഉണ്ടാകരുതെന്നും വാക്കുകളിലും പ്രവൃത്തികളിലും മിതത്വം പാലിക്കണമെന്നും മോദി എം.പിമാരോട് ഉപദേശിച്ചു.  സര്&#x200d;ക്കാര്&#x200d; രൂപീകരണത്തിലും തുടര്&#x200d; പ്രവര്&#x200d;ത്തനങ്ങളിലും എല്ലാ എം.പിമാരുടേയും സഹകരണം തേടുന്നതായി അദ്ദേഹം പറഞ്ഞു. എസ്.എ.ഡി നേതാവ് പ്രകാശ് സിങ് ബാദല്&#x200d; ആണ് നരേന്ദ്രമോദിയെ കക്ഷി നേതാവായി നിര്&#x200d;ദേശിച്ചത്. ജെ.ഡി.യു നേതാവ് നിതീഷ് കുമാര്&#x200d;, ശിവസേനാ നേതാവ് ഉദ്ദവ് താക്കറെ എന്നിവര്&#x200d; പിന്തുണച്ചു. ഐകകണ്‌ഠ്യേനയാണ് യോഗത്തില്&#x200d; പങ്കെടുത്ത 353 എന്&#x200d;.ഡി.എ അംഗങ്ങളും മോദിയെ കക്ഷി നേതാവായി അംഗീകരിച്ചത്. വെള്ളിയാഴ്ച ചേര്&#x200d;ന്ന കേന്ദ്രമന്ത്രിസഭയുടെ അവസാന യോഗം പതിനാറാം ലോക്‌സഭ പിരിച്ചുവിടാന്&#x200d; രാഷ്ട്രപതിക്ക് ശിപാര്&#x200d;ശ ചെയ്തിരുന്നു. <br> തൊട്ടു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദി കേന്ദ്രമന്ത്രിസഭയുടെ രാജിക്കത്തും രാഷ്ട്രപതിക്ക് കൈമാറി. തുടര്&#x200d;ന്ന് പതിനാറാം ലോക്‌സഭ പിരിച്ചുവിട്ടതായി രാഷ്ട്രപതി ഭവന്&#x200d; വിജ്ഞാപനമിറക്കി. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ നടപടി ക്രമങ്ങള്&#x200d; പൂര്&#x200d;ത്തിയായതായി തെരഞ്ഞെടുപ്പ് കമ്മീഷനും രാഷ്ട്രപതിയെ അറിയിച്ചു. 542 മണ്ഡലങ്ങളിലും പുതുതായി തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ ലിസ്റ്റ് കമ്മീഷന്&#x200d; രാഷ്ട്രപതിക്ക് കൈമാറി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/modi-to-power.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മുഖ്യമന്ത്രി പദം രാജി വെക്കാനൊരുങ്ങി മമത</title>
		<link>https://www.chandrikadaily.com/mamatha-to-resign-cm-chair.html</link>
					<comments>https://www.chandrikadaily.com/mamatha-to-resign-cm-chair.html#respond</comments>
		
		<dc:creator><![CDATA[web desk 1]]></dc:creator>
		<pubDate>Sat, 25 May 2019 14:46:58 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[general election 2019]]></category>
		<category><![CDATA[mamatha banergee]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=128400</guid>

					<description><![CDATA[കൊല്&#x200d;ക്കത്ത: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിനു പിന്നാലെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജി വെക്കാന്&#x200d; സന്നദ്ധത അറിയിച്ച് പശ്ചിമബംഗാള്&#x200d; മുഖ്യമന്ത്രി മമതാ ബാനര്&#x200d;ജി. പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെവന്നും മമത അറിയിച്ചു. ബംഗാളിലെ പരാജയത്തോടെ ഇനി മുഖ്യമന്ത്രിയായി തുടരാന്&#x200d; താല്&#x200d;പര്യമില്ല. പാര്&#x200d;ട്ടിയുടെ അധ്യക്ഷനായി തുടരാം എന്നാണ് മമത പാര്&#x200d;ട്ടി വക്താക്കളെ അറിയിച്ചത്. എന്നാല്&#x200d; മുഖ്യമന്ത്രി സ്ഥാനത്ത് തുടരാനാണ് പാര്&#x200d;ട്ടി ആവശ്യപ്പെടുന്നതെന്നും മമത അറിയിച്ചു. അധികാരവും സ്ഥാനവും താന്&#x200d; ഒരു ഘട്ടത്തിലും ആഗ്രഹിച്ചിട്ടില്ല. അതിനാല്&#x200d; തന്നെ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി [&#8230;]]]></description>
										<content:encoded><![CDATA[
<p></p>



<p>കൊല്&#x200d;ക്കത്ത: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിനു പിന്നാലെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജി വെക്കാന്&#x200d; സന്നദ്ധത അറിയിച്ച് പശ്ചിമബംഗാള്&#x200d; മുഖ്യമന്ത്രി മമതാ ബാനര്&#x200d;ജി. പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെവന്നും മമത അറിയിച്ചു. ബംഗാളിലെ പരാജയത്തോടെ ഇനി മുഖ്യമന്ത്രിയായി തുടരാന്&#x200d; താല്&#x200d;പര്യമില്ല. പാര്&#x200d;ട്ടിയുടെ അധ്യക്ഷനായി തുടരാം എന്നാണ് മമത പാര്&#x200d;ട്ടി വക്താക്കളെ അറിയിച്ചത്. എന്നാല്&#x200d; മുഖ്യമന്ത്രി സ്ഥാനത്ത് തുടരാനാണ് പാര്&#x200d;ട്ടി ആവശ്യപ്പെടുന്നതെന്നും മമത അറിയിച്ചു. </p>



<p>അധികാരവും സ്ഥാനവും താന്&#x200d; ഒരു ഘട്ടത്തിലും  ആഗ്രഹിച്ചിട്ടില്ല. അതിനാല്&#x200d; തന്നെ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി സ്ഥാനം ഒഴിയാന്&#x200d; തയ്യാറാണെന്ന് ഞാന്&#x200d; പാര്&#x200d;ട്ടിയെ അറിയിച്ചു. പക്ഷെ പാര്&#x200d;ട്ടി തന്റെ ആവശ്യം നിരാകരിക്കുകയായിരുന്നുവെന്നും മമത പറഞ്ഞു.</p>



<p>അതേസമയം പണവും അധികാരവും ദുരുപയോഗം ചെയ്താണ് മോദി വീണ്ടും അധികാരത്തിലെത്തിയതെന്നും ഇതിന്റെ വ്യക്തമായ തെളിവുകള്&#x200d; തന്റെ പക്കലുണ്ടെന്നും മമത അറിയിച്ചു. വിജയത്തില്&#x200d; വിദേശ ശക്തികളുടെ ഇടപെടല്&#x200d; ഉണ്ടായിട്ടുണ്ടെന്നും അവര്&#x200d; വ്യക്തമാക്കി. </p>



<p>തെരഞ്ഞെടുപ്പിനിടയില്&#x200d; രാജ്യത്തുടനീളം വ്യാപകമായി പണം ഒഴുകി. പലരുടെയും ബാങ്ക് അക്കൗണ്ടിലേക്ക്് അനധികൃതമായി പണം എത്തിയിട്ടുണ്ട്. വര്&#x200d;ഗീയത പ്രചരിപ്പിച്ച് വോട്ട് നേടുന്നതിന് തെരഞ്ഞെടുപ്പ് കമ്മീഷനെ ബി.ജെ.പി കൂട്ടു പിടിച്ചെന്നും മമത  ആരോപിക്കുന്നു.</p>



<p>ബംഗാളിലെ 40 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്&#x200d; 22 സീറ്റുകളിലാണ് ഇത്തവണ മമതയുടെ തൃണമൂല്&#x200d; കോണ്&#x200d;ഗ്രസിന് വിജയിക്കാനായത്. 2014 ല്&#x200d; 34 സീറ്റുകളില്&#x200d; വിജയിച്ച മമതയ്ക്ക് പക്ഷെ ഇത്തവണ ബംഗാളിലും  മോദി തരംഗം ആഞ്ഞടിച്ചതോടെ പഴയ വിജയം ആവര്&#x200d;ത്തിക്കാനായില്ല. 2014 ല്&#x200d; രണ്ട് സീറ്റുകള്&#x200d; മാത്രമുണ്ടായിരുന്ന ബിജെപി ഇത്തവണ 18 സീറ്റുകള്&#x200d; നേടിയാണ് ബംഗാളില്&#x200d; കരുത്ത് കാട്ടിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/mamatha-to-resign-cm-chair.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>രാഹുല്&#x200d; തന്നെ നയിക്കും; കോണ്&#x200d;ഗ്രസ് പ്രവര്&#x200d;ത്തക സമിതി യോഗം</title>
		<link>https://www.chandrikadaily.com/congress-president-offering-his-resignation-are-incorrect-says-cwc-meeting-delhi.html</link>
					<comments>https://www.chandrikadaily.com/congress-president-offering-his-resignation-are-incorrect-says-cwc-meeting-delhi.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 25 May 2019 07:52:31 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[congress]]></category>
		<category><![CDATA[congress president]]></category>
		<category><![CDATA[delhi committe]]></category>
		<category><![CDATA[general election 2019]]></category>
		<category><![CDATA[oommen chandy]]></category>
		<category><![CDATA[rahul gandhi]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=128339</guid>

					<description><![CDATA[ലോക്‌സഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തോല്&#x200d;വിക്ക് പിന്നാലെ ഡല്&#x200d;ഹിയില്&#x200d; കോണ്&#x200d;ഗ്രസ് പ്രവര്&#x200d;ത്തക സമിതി യോഗം ചേര്&#x200d;ന്നു. കോണ്&#x200d;ഗ്രസിനെ രാഹുല്&#x200d; ഗാന്ധി തന്നെ നയിക്കണമെന്നും രാജ്യത്ത് രാഹുലിന്റെ നേതൃത്വം ഏറ്റവും അനിവാര്യമായ ഘട്ടമാണിതെന്നും യോഗം അഭിപ്രായപ്പെട്ടു. അധ്യക്ഷ പദവി ഒഴിയാന്&#x200d; രാഹുല്&#x200d; ഗാന്ധി സന്നദ്ധത പ്രകടിപ്പിച്ചതായ ദേശീയ മാധ്യമങ്ങളില്&#x200d; പ്രചാരണമുണ്ടായിരുന്നു. എന്നാല്&#x200d; നേതൃത്വമാറ്റം ആവശ്യമില്ലെന്നും രാഹുല്&#x200d; രാജിവയ്ക്കണ്ടതില്ലെന്നുമാണ് യോഗ തീരുമാനം. അതേസമയം നാലു വര്&#x200d;ക്കിങ് പ്രസിഡന്റുമാരെ നിയോഗിച്ച് സംഘടന സംവിധാനം ദേശീയ തലത്തില്&#x200d; ശക്തിപ്പെടുത്തണമെന്ന ആവശ്യംപാര്&#x200d;ട്ടിക്കുള്ളില്&#x200d; ഉയരുന്നുണ്ട്. ഇന്ന് ഉച്ചയോടെ [&#8230;]]]></description>
										<content:encoded><![CDATA[
<p>ലോക്‌സഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തോല്&#x200d;വിക്ക് പിന്നാലെ ഡല്&#x200d;ഹിയില്&#x200d; കോണ്&#x200d;ഗ്രസ് പ്രവര്&#x200d;ത്തക സമിതി യോഗം ചേര്&#x200d;ന്നു.  കോണ്&#x200d;ഗ്രസിനെ രാഹുല്&#x200d; ഗാന്ധി തന്നെ നയിക്കണമെന്നും രാജ്യത്ത് രാഹുലിന്റെ നേതൃത്വം ഏറ്റവും അനിവാര്യമായ ഘട്ടമാണിതെന്നും യോഗം അഭിപ്രായപ്പെട്ടു.</p>



<p>അധ്യക്ഷ പദവി ഒഴിയാന്&#x200d; രാഹുല്&#x200d; ഗാന്ധി സന്നദ്ധത പ്രകടിപ്പിച്ചതായ ദേശീയ മാധ്യമങ്ങളില്&#x200d; പ്രചാരണമുണ്ടായിരുന്നു. എന്നാല്&#x200d; നേതൃത്വമാറ്റം ആവശ്യമില്ലെന്നും രാഹുല്&#x200d; രാജിവയ്ക്കണ്ടതില്ലെന്നുമാണ്  യോഗ തീരുമാനം. അതേസമയം നാലു വര്&#x200d;ക്കിങ് പ്രസിഡന്റുമാരെ നിയോഗിച്ച് സംഘടന സംവിധാനം ദേശീയ തലത്തില്&#x200d; ശക്തിപ്പെടുത്തണമെന്ന ആവശ്യംപാര്&#x200d;ട്ടിക്കുള്ളില്&#x200d; ഉയരുന്നുണ്ട്. ഇന്ന് ഉച്ചയോടെ ഡല്&#x200d;ഹിയില്&#x200d; കോണ്&#x200d;ഗ്രസ് ആസ്ഥാനത്താണ് പ്രവര്&#x200d;ത്തക സമിതി യോഗം ചേര്&#x200d;ന്നത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിലും സംഘടനാ രംഗത്തും സഖ്യങ്ങള്&#x200d; രൂപീകരിക്കുന്നതിലും സംഭവിച്ച കാര്യങ്ങളില്&#x200d; യോഗം അവലോകനം നടത്തി.</p>



<p>

കോണ്&#x200d;ഗ്രസിന്റെ നാലോളം തെരഞ്ഞെടുപ്പ് സമിതികളാണ് ഓരോ ഘട്ടത്തിലേയും തെരഞ്ഞെടുപ്പ് കാര്യങ്ങള്&#x200d; തീരുമാനിച്ച് നടപ്പിലാക്കിയത്. അതിനാല്&#x200d; പരാജയ കാരണം എല്ലാവർക്കുമാണെന്നും, രാഹുലിന്റെ മാത്രം ഉത്തരവാദിത്തമല്ലെന്നും യോഗം വിലയിരുത്തി. പാർട്ടിയുടെ പ്രവർത്തക സമിതി യോഗം ഡൽഹിയിൽ പുരോഗമിക്കുകയാണ്.

</p>



<blockquote class="twitter-tweet" data-lang="en"><p lang="en" dir="ltr">Delhi: Visuals from Congress Working Committee(CWC) meeting at party office <a href="https://t.co/Kjwy2F5FJP">pic.twitter.com/Kjwy2F5FJP</a></p>— ANI (@ANI) <a href="https://twitter.com/ANI/status/1132161314019610624?ref_src=twsrc%5Etfw">May 25, 2019</a></blockquote>
<script async="" src="https://platform.twitter.com/widgets.js" charset="utf-8"></script>



<p>പരാജയത്തില്&#x200d; കോണ്&#x200d;ഗ്രസ് തളരില്ലെന്നും രാഹുല്&#x200d; ഗാന്ധിയുടെ നേതൃത്വം അനിവാര്യമായ ഘട്ടമാണിതെന്നും യോഗത്തില്&#x200d; പങ്കെടുക്കാന്&#x200d; ഡല്&#x200d;ഹിയില്&#x200d; എത്തിയ ഉമ്മന്&#x200d;ചാണ്ടി മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. രാഹുലിന്റെ സാന്നിദ്ധ്യം കേരളത്തിലെ പ്രവര്&#x200d;ത്തകരില്&#x200d; വന്&#x200d; ആവേശമാണ് ഉണ്ടാക്കിയത്. വന്&#x200d; വിജയത്തിന് പിന്നിലെ ശക്തി രാഹുലാണെന്നം  ഉമ്മന്&#x200d;ചാണ്ടി പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/congress-president-offering-his-resignation-are-incorrect-says-cwc-meeting-delhi.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
