<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>go raksha attack &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/go-raksha-attack/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Tue, 09 Jul 2019 06:29:03 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>go raksha attack &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ട്രെയിനിടിച്ച് പശു ചത്തു; ലോക്കോ പൈലറ്റിന് ഗോ രക്ഷാ ഗുണ്ടകളുടെ ക്രൂര മര്&#x200d;ദ്ദനം</title>
		<link>https://www.chandrikadaily.com/go-raksha-gunda-attack.html</link>
					<comments>https://www.chandrikadaily.com/go-raksha-gunda-attack.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Tue, 09 Jul 2019 06:29:01 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[go raksha attack]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=132561</guid>

					<description><![CDATA[അഹമ്മദാബാദ്: ട്രെയിനിന് മുന്നില്&#x200d; ചാടിയ പശുവിനെ ട്രെയിന്&#x200d; ഇടിച്ചതിന് ലോക്കോ പൈലറ്റിന് ഗോ രക്ഷാ ഗുണ്ടകളുടെ ക്രൂര മര്&#x200d;ദ്ദനം. ഗ്വാളിയര്&#x200d;-അഹമ്മദാബാദ് സൂപ്പര്&#x200d;ഫാസ്റ്റ് ട്രെയിനിന്റെ ലോക്കോ പൈലറ്റായ ജി.എ ജ്വാലക്കാണ് മര്&#x200d;ദനമേറ്റത്. പതാനിലെ സിദ്ധ്പൂര്&#x200d; ജംഗ്ഷന് സമീപത്തൂടെ ട്രെയിന്&#x200d; കടന്നുപോകവേ പശു ട്രാക്കിലേക്ക് ചാടുകയായിരുന്നു. പശുവിന്റെ ജഡം ട്രാക്കില്&#x200d; നിന്നും മാറ്റാന്&#x200d; പറയുന്നതിനിടെ ബിപന്&#x200d; സിങ് രജ്പുത് എന്ന യാത്രക്കാരനെത്തി ലോക്കോ പൈലറ്റിനെ മര്&#x200d;ദ്ദിക്കുകയായിരുന്നു. തുടര്&#x200d;ന്ന് 150 പേരടങ്ങുന്ന ഗോരക്ഷക സംഘം സ്ഥലത്തെത്തി ലോക്കോ പൈലറ്റിനെ ഭീഷണിപ്പെടുത്തി. ട്രെയിന്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[
<p>അഹമ്മദാബാദ്: ട്രെയിനിന് മുന്നില്&#x200d; ചാടിയ പശുവിനെ ട്രെയിന്&#x200d; ഇടിച്ചതിന് ലോക്കോ പൈലറ്റിന് ഗോ രക്ഷാ ഗുണ്ടകളുടെ ക്രൂര മര്&#x200d;ദ്ദനം. ഗ്വാളിയര്&#x200d;-അഹമ്മദാബാദ് സൂപ്പര്&#x200d;ഫാസ്റ്റ് ട്രെയിനിന്റെ ലോക്കോ പൈലറ്റായ ജി.എ ജ്വാലക്കാണ് മര്&#x200d;ദനമേറ്റത്. പതാനിലെ സിദ്ധ്പൂര്&#x200d; ജംഗ്ഷന് സമീപത്തൂടെ ട്രെയിന്&#x200d; കടന്നുപോകവേ പശു ട്രാക്കിലേക്ക് ചാടുകയായിരുന്നു. പശുവിന്റെ ജഡം ട്രാക്കില്&#x200d; നിന്നും മാറ്റാന്&#x200d; പറയുന്നതിനിടെ ബിപന്&#x200d; സിങ് രജ്പുത് എന്ന യാത്രക്കാരനെത്തി ലോക്കോ പൈലറ്റിനെ മര്&#x200d;ദ്ദിക്കുകയായിരുന്നു. തുടര്&#x200d;ന്ന് 150 പേരടങ്ങുന്ന ഗോരക്ഷക സംഘം സ്ഥലത്തെത്തി ലോക്കോ പൈലറ്റിനെ ഭീഷണിപ്പെടുത്തി.</p>



<p>ട്രെയിന്&#x200d; യാത്ര പുനരാരംഭിച്ച ശേഷം മറ്റ് രണ്ട് ജംഗ്ഷനുകളില്&#x200d; വെച്ചും ജ്വാലയെ ആക്രമിച്ചു. മെഹ്‌സാനയില്&#x200d; വെച്ചും ഇയാള്&#x200d; ആക്രമണം തുടര്&#x200d;ന്നതോടെ ലോക്കോ പൈലറ്റ് പോലീസ് സഹായം തേടി. തുടര്&#x200d;ന്ന് ഗുജറാത്ത് റെയില്&#x200d;വേ പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു.</p>



<p>പശുവിന്റെ ജഡം നീക്കം ചെയ്യാന്&#x200d; റെയില്&#x200d;വേ ഉദ്യോഗസ്ഥര്&#x200d; ശ്രമിച്ചതാണ് യാത്രക്കാരനെ പ്രകോപിതനാക്കിയതെന്ന് പൊലീസ് വ്യക്തമാക്കി. ജഡം നീക്കം ചെയ്യുകയാണെന്ന് റെയില്&#x200d;വേ ഉദ്യോഗസ്ഥര്&#x200d; പറഞ്ഞപ്പോള്&#x200d; അയാള്&#x200d; അവരോട് കോപിക്കുകയും ലോക്കോ പൈലറ്റിനെ ആക്രമിക്കുകയുമായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/go-raksha-gunda-attack.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>25 പേരെ കെട്ടിയിട്ട് മര്&#x200d;ദ്ദിച്ച് ഗോമാതാ കീ ജയ് വിളിപ്പിച്ചു</title>
		<link>https://www.chandrikadaily.com/madhya-pradesh-three-bajrang-dal-activists-held-for-tying-25-cattle-movers-forcing-them-to-chant-gau-mata-ki-jai.html</link>
					<comments>https://www.chandrikadaily.com/madhya-pradesh-three-bajrang-dal-activists-held-for-tying-25-cattle-movers-forcing-them-to-chant-gau-mata-ki-jai.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Tue, 09 Jul 2019 04:14:15 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[go raksha attack]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=132547</guid>

					<description><![CDATA[കാണ്ഡ്‌വ: മധ്യപ്രദേശില്&#x200d; നിന്നും മഹാരാഷ്ട്രയിലെ കാലിച്ചന്തയിലേക്ക് കന്നുകാലികളെ കൊണ്ടു പോയവരെ പിടികൂടി ക്രൂരമര്&#x200d;ദ്ദനത്തിനിരയാക്കി. മധ്യപ്രദേശിലെ കാണ്ഡ്‌വ ജില്ലയിലാണ് സംഭവം. കാലികളെ കൊണ്ടുപോയ 25 പേരെ 100 ഓളം വരുന്ന തീവ്ര ഹിന്ദുത്വവാദികള്&#x200d; പിടികൂടി ഒരു കയറില്&#x200d; ബന്ധിപ്പിച്ച് രണ്ട് കിലോമീറ്ററോളം നടത്തിക്കുകയും ക്രൂരമര്&#x200d;ദ്ദനത്തിനിരയാക്കുകയും ചെയ്തു. വടികളും ദണ്ഡുകളുമായി 25 പേരെയും മര്&#x200d;ദ്ദിച്ച സംഘം ചെവിയില്&#x200d; പിടിച്ച് ഏത്തമിടീക്കുകയും ഗോ മാതാ കീ ജയ് വിളിപ്പിക്കുകയും ചെയ്തു. മധ്യപ്രദേശിലെ സാന്&#x200d;വാലികേഡ ഗ്രാമത്തിലാണ് പശു സംരക്ഷണത്തിന്റെ പേരില്&#x200d; ഹിന്ദുത്വ ഗുണ്ടകള്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[
<p>കാണ്ഡ്‌വ: മധ്യപ്രദേശില്&#x200d; നിന്നും മഹാരാഷ്ട്രയിലെ കാലിച്ചന്തയിലേക്ക് കന്നുകാലികളെ കൊണ്ടു പോയവരെ പിടികൂടി ക്രൂരമര്&#x200d;ദ്ദനത്തിനിരയാക്കി. മധ്യപ്രദേശിലെ കാണ്ഡ്‌വ ജില്ലയിലാണ് സംഭവം. <br> കാലികളെ കൊണ്ടുപോയ 25 പേരെ 100 ഓളം വരുന്ന തീവ്ര ഹിന്ദുത്വവാദികള്&#x200d; പിടികൂടി ഒരു കയറില്&#x200d; ബന്ധിപ്പിച്ച് രണ്ട് കിലോമീറ്ററോളം നടത്തിക്കുകയും ക്രൂരമര്&#x200d;ദ്ദനത്തിനിരയാക്കുകയും ചെയ്തു. വടികളും ദണ്ഡുകളുമായി 25 പേരെയും മര്&#x200d;ദ്ദിച്ച സംഘം ചെവിയില്&#x200d; പിടിച്ച് ഏത്തമിടീക്കുകയും ഗോ മാതാ കീ ജയ് വിളിപ്പിക്കുകയും ചെയ്തു. മധ്യപ്രദേശിലെ സാന്&#x200d;വാലികേഡ ഗ്രാമത്തിലാണ് പശു സംരക്ഷണത്തിന്റെ  പേരില്&#x200d; ഹിന്ദുത്വ ഗുണ്ടകള്&#x200d; അഴിഞ്ഞാടിയത്. അതേ സമയം ക്രൂര മര്&#x200d;ദ്ദനത്തിനിരയായ 25 പേര്&#x200d;ക്കെതിരേയും പൊലീസ് കേസെടുത്തു. ആവശ്യമായ അനുമതി കൂടാതെ കന്നു കാലികളെ കടത്താന്&#x200d; ശ്രമിച്ചുവെന്നാണ് ഇവര്&#x200d;ക്കെതിരായി ചുമത്തിയിരിക്കുന്ന കുറ്റം. മര്&#x200d;ദ്ദനം നടത്തിയവര്&#x200d;ക്കെതിരെയും കേസെടുത്തിട്ടുണ്ടെന്ന് കാണ്ഡ്വ ജില്ലാ പൊലീസ് സൂപ്രണ്ട് ശിവ് ദയാല്&#x200d; സിങ് അറിയിച്ചു.<br> 100 ഓളം വരുന്ന ഗ്രാമീണര്&#x200d; 25 അംഗ സംഘത്തെ രണ്ടു കിലോമീറ്ററോളം അകലെയുള്ള പൊലീസ് സ്റ്റേഷനിലേക്ക് കയറില്&#x200d; ബന്ധിച്ച് എത്തിക്കുകയായിരുന്നെന്നും 21 ട്രക്കുകള്&#x200d; ഇവരില്&#x200d; നിന്നും പിടിച്ചെടുത്തതായും പൊലീസ് അറിയിച്ചു. </p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/madhya-pradesh-three-bajrang-dal-activists-held-for-tying-25-cattle-movers-forcing-them-to-chant-gau-mata-ki-jai.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മോദിയുടെ പ്രശസ്തി കൂടുമ്പോള്&#x200d; ആള്&#x200d;ക്കൂട്ട കൊലപാതകങ്ങളും വര്&#x200d;ധിക്കുമെന്ന് കേന്ദ്രമന്ത്രി</title>
		<link>https://www.chandrikadaily.com/lynchings-will-increase-with-rise-in-pm-narendra-modis-popularity-warns-union-minister-arjun-ram-meghwal.html</link>
					<comments>https://www.chandrikadaily.com/lynchings-will-increase-with-rise-in-pm-narendra-modis-popularity-warns-union-minister-arjun-ram-meghwal.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Sat, 21 Jul 2018 15:25:24 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[go raksha attack]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=95472</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: രാജ്യത്ത് വര്&#x200d;ധിച്ചു വരുന്ന ആള്&#x200d;ക്കൂട്ട കൊലപാതകങ്ങളെ ന്യായീകരിച്ച് കേന്ദ്രമന്ത്രി രംഗത്തെത്തി. രാജസ്ഥാനിലെ ആള്&#x200d;വാറില്&#x200d; പശുവിനെ കടത്തിയെന്നാരോപിച്ച് ആള്&#x200d;ക്കൂട്ടം ഒരാളെ അടിച്ചു കൊന്ന സംഭവത്തില്&#x200d; പ്രതികരിക്കുമ്പോഴാണ് കേന്ദ്രമന്ത്രി അര്&#x200d;ജുന്&#x200d; രാം മേഘ്വാള്&#x200d; ന്യായീകരണവുമായി രംഗത്തെത്തിയത്. മോദിയുടെ പ്രശസ്തി വര്&#x200d;ധിക്കുന്നതിന്റെ പ്രതിഫലനമാണ് ആള്&#x200d;ക്കൂട്ട കൊലപാതകങ്ങളെന്ന് അദ്ദേഹം പറഞ്ഞു. മോദിയുടെ പ്രശസ്തി കൂടുന്നതിനനുസരിച്ച് ഇത്തരം കൊലപാതകങ്ങളും വര്&#x200d;ധിക്കുമെന്നും മന്ത്രി പറഞ്ഞു. ബീഹാര്&#x200d; തെരഞ്ഞെടുപ്പ് സമയത്ത് അവാര്&#x200d;ഡ് വാപസി ആയിരുന്നു. ഉത്തര്&#x200d;പ്രദേശ് തെരഞ്ഞെടുപ്പില്&#x200d; ഇത് ആള്&#x200d;ക്കൂട്ട കൊലപാതകമായി. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: രാജ്യത്ത് വര്&#x200d;ധിച്ചു വരുന്ന ആള്&#x200d;ക്കൂട്ട കൊലപാതകങ്ങളെ ന്യായീകരിച്ച് കേന്ദ്രമന്ത്രി രംഗത്തെത്തി. രാജസ്ഥാനിലെ ആള്&#x200d;വാറില്&#x200d; പശുവിനെ കടത്തിയെന്നാരോപിച്ച് ആള്&#x200d;ക്കൂട്ടം ഒരാളെ അടിച്ചു കൊന്ന സംഭവത്തില്&#x200d; പ്രതികരിക്കുമ്പോഴാണ് കേന്ദ്രമന്ത്രി അര്&#x200d;ജുന്&#x200d; രാം മേഘ്വാള്&#x200d; ന്യായീകരണവുമായി രംഗത്തെത്തിയത്. മോദിയുടെ പ്രശസ്തി വര്&#x200d;ധിക്കുന്നതിന്റെ പ്രതിഫലനമാണ് ആള്&#x200d;ക്കൂട്ട കൊലപാതകങ്ങളെന്ന് അദ്ദേഹം പറഞ്ഞു. മോദിയുടെ പ്രശസ്തി കൂടുന്നതിനനുസരിച്ച് ഇത്തരം കൊലപാതകങ്ങളും വര്&#x200d;ധിക്കുമെന്നും മന്ത്രി പറഞ്ഞു.</p>
<p>ബീഹാര്&#x200d; തെരഞ്ഞെടുപ്പ് സമയത്ത് അവാര്&#x200d;ഡ് വാപസി ആയിരുന്നു. ഉത്തര്&#x200d;പ്രദേശ് തെരഞ്ഞെടുപ്പില്&#x200d; ഇത് ആള്&#x200d;ക്കൂട്ട കൊലപാതകമായി. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്&#x200d; ഇത് മറ്റു പലതുമാകും. മോദി നയങ്ങള്&#x200d; കൊണ്ടുവരികയും അത് നടപ്പിലാക്കുകയും ചെയ്യുന്നു. അതിന്റെ പ്രതിഫലനങ്ങള്&#x200d; സമൂഹത്തില്&#x200d; കാണാനാവും. അതിന്റെ ഭാഗമാണ് ഇത്തരം ആള്&#x200d;ക്കൂട്ട കൊലപാതകങ്ങള്&#x200d;.</p>
<p>ആള്&#x200d;വാറില്&#x200d; കഴിഞ്ഞ ദിവസമാണ് പശുവിനെ കടത്തിയെന്നാരോപിച്ച് അക്ബര്&#x200d; ഖാന്&#x200d; എന്ന യുവാവിനെ ആള്&#x200d;ക്കൂട്ടം മര്&#x200d;ദിച്ച് കൊലപ്പെടുത്തിയത്. ഹരിയാനയിലെ കൊല്&#x200d;ഗാവ് സ്വദേശിയായ അക്ബര്&#x200d; ഖാനെ ആള്&#x200d;വാറിലെ ലാലാവന്&#x200d;ഡി പ്രദേശത്ത് രണ്ട് പശുക്കളുമായി കണ്ടതാണ് ആള്&#x200d;ക്കൂട്ടത്തെ പ്രകോപിപ്പിച്ചത്. സംഭവസ്ഥലത്ത് വെച്ച് തന്നെ ഇയാള്&#x200d; കൊല്ലപ്പെട്ടിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/lynchings-will-increase-with-rise-in-pm-narendra-modis-popularity-warns-union-minister-arjun-ram-meghwal.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഗോരക്ഷകര്&#x200d; കൊലപ്പെടുത്തിയ അന്&#x200d;സാരിയുടെ കുടുംബത്തെ യൂത്ത്‌ലീഗ് പ്രതിനിധി സംഘം സന്ദര്&#x200d;ശിച്ചു</title>
		<link>https://www.chandrikadaily.com/myl-leaders-visit-thouheed-ansarees-home.html</link>
					<comments>https://www.chandrikadaily.com/myl-leaders-visit-thouheed-ansarees-home.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Wed, 04 Jul 2018 06:56:08 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[go raksha attack]]></category>
		<category><![CDATA[muslim youth league]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=93058</guid>

					<description><![CDATA[രാംഗഡ്: പശു സംരക്ഷണ സേന ആസൂത്രിതമായി കൊലപ്പെടുത്തിയ ജാര്&#x200d;ഖണ്ഡിലെ രാംഗഡ് ജില്ലയിലെ ഭഗോറയിലെ തൗഹീദ് അന്&#x200d;സാരിയുടെ വസതി മുസ്‌ലിം യൂത്ത് ലീഗ് ദേശീയ പ്രതിനിധി സംഘം സന്ദര്&#x200d;ശിച്ചു. കുടുംബാംഗങ്ങളെ കണ്ട നേതാക്കള്&#x200d; ഐക്യദാര്&#x200d;ഢ്യം അറിയിച്ചു. ജൂണ്&#x200d; 18 നാണ് തൗഹീദ് അന്&#x200d;സാരി കൊല്ലപ്പെട്ടത്. വാഹനം കൊണ്ട് ഇടിച്ചു വീഴ്ത്തിയപ്പോള്&#x200d; ഓടി വനത്തിലേക്ക് രക്ഷപ്പെടാന്&#x200d; ശ്രമിച്ചെങ്കിലും പിന്തുടര്&#x200d;ന്നു കൊലപ്പെടുത്തി മൃതദേഹം റെയില്&#x200d;വേ ട്രാക്കില്&#x200d; വലിച്ചെറിയുകയായിരുന്നു. ഒറ്റ മുറി വീട്ടില്&#x200d; താമസിക്കുന്ന ആ കുടുംബത്തിന്റെ ദയനീയ സ്ഥിതി നേതാക്കള്&#x200d; കണ്ടറിഞ്ഞു. [&#8230;]]]></description>
										<content:encoded><![CDATA[<p>രാംഗഡ്: പശു സംരക്ഷണ സേന ആസൂത്രിതമായി കൊലപ്പെടുത്തിയ ജാര്&#x200d;ഖണ്ഡിലെ രാംഗഡ് ജില്ലയിലെ ഭഗോറയിലെ തൗഹീദ് അന്&#x200d;സാരിയുടെ വസതി മുസ്‌ലിം യൂത്ത് ലീഗ് ദേശീയ പ്രതിനിധി സംഘം സന്ദര്&#x200d;ശിച്ചു. കുടുംബാംഗങ്ങളെ കണ്ട നേതാക്കള്&#x200d; ഐക്യദാര്&#x200d;ഢ്യം അറിയിച്ചു. ജൂണ്&#x200d; 18 നാണ് തൗഹീദ് അന്&#x200d;സാരി കൊല്ലപ്പെട്ടത്. വാഹനം കൊണ്ട് ഇടിച്ചു വീഴ്ത്തിയപ്പോള്&#x200d; ഓടി വനത്തിലേക്ക് രക്ഷപ്പെടാന്&#x200d; ശ്രമിച്ചെങ്കിലും പിന്തുടര്&#x200d;ന്നു കൊലപ്പെടുത്തി മൃതദേഹം റെയില്&#x200d;വേ ട്രാക്കില്&#x200d; വലിച്ചെറിയുകയായിരുന്നു.<br />
ഒറ്റ മുറി വീട്ടില്&#x200d; താമസിക്കുന്ന ആ കുടുംബത്തിന്റെ ദയനീയ സ്ഥിതി നേതാക്കള്&#x200d; കണ്ടറിഞ്ഞു. തൗഹീദിന്റെ മാതാപിതാക്കളും ഭാര്യയും രണ്ട് മക്കളും ഇവിടെയാണ് താമസം. ഒരു മകളെ വിവാഹം കഴിച്ചയച്ചു. തൗഹീദിന്റെ ഭാര്യ മനസിന്റെ താളം നഷ്ടപ്പെട്ട നിലയിലാണ്. തൗഹീദിന്റെ സഹോദരന്&#x200d; നൗഷാദ് ആലം സംഭവങ്ങള്&#x200d; വിശദീകരിച്ചു. ഇതുവരെ പ്രതികളെ പിടികൂടിയിട്ടില്ല. ഓരോ ദിവസവും ഓരോരുത്തരെ വിളിപ്പിക്കും വിട്ടയക്കും. ആ ഇറച്ചി പശുവിന്റെയാണോ എന്നറിയാന്&#x200d; കാണിക്കുന്ന താല്&#x200d;പ്പര്യത്തിന്റെ പകുതി ഒരു മനുഷ്യന്റ കാര്യത്തില്&#x200d; ഉണ്ടായെങ്കിലെങ്കിലെന്നും അദ്ദേഹം പറഞ്ഞു.<br />
ഒമ്പതാം ക്ലാസുകാരനായ മകന്&#x200d; നവേദ് അലിയുടെയും എട്ടാം ക്ലാസുകാരിയായ മകള്&#x200d; നാസ്‌നിന്&#x200d; പര്&#x200d; വീണിന്റെയും വൃദ്ധരായ തൗഹീദിന്റെ മാതാപിതാക്കളുടെയും ഭാവി അനിശ്ചിതത്വത്തിലാണ്. തീര്&#x200d;ത്തും അനാഥമായ അവസ്ഥയിലാണ് കുടുംബം. യൂത്ത് ലീഗ് ദേശീയ കമ്മിറ്റിയുടെ താല്&#x200d;കാലിക സഹായം ദേശീയ ജനറല്&#x200d; സെക്രട്ടറി സി.കെ സുബൈര്&#x200d; കൈമാറി.<br />
ജാര്&#x200d;ഖണ്ഡിലെ ബി ജെ പി സര്&#x200d;ക്കാര്&#x200d; വിഷയത്തില്&#x200d; കാണിക്കുന്ന ഇരട്ടത്താപ്പിനെ നേതാക്കള്&#x200d; വിമര്&#x200d;ശിച്ചു. തൗഹീദിന്റെ കയ്യിലുണ്ടായിരുന്ന ഇറച്ചി പശുവിറച്ചിയാണോ എന്നറിയാന്&#x200d; ഫോറന്&#x200d;സിക് പരിശോധനക്കയച്ച് ഫലം കാത്തിരുപ്പാണ് സര്&#x200d;ക്കാര്&#x200d;. ഒരൊറ്റ പ്രതിയെ പോലും ഇതുവരെ പിടികൂടിയിട്ടില്ല. ഇത്തരം കൊലപാതകങ്ങളുടെ കാര്യത്തില്&#x200d; ബി ജെ പി അധികാരത്തിലിരിക്കുന്ന മുഴുവന്&#x200d; സംസ്ഥാനങ്ങളിലും കുറ്റവാളികളെ സംരക്ഷിക്കുന നിലപാടാണ് പൊലീസ് സ്വീകരിക്കുന്നത്.<br />
സഹോദരന്&#x200d; നൗഷാദ് ആലം ഒരു വക്കീലാണ്. മുസ്‌ലിംലീഗ്, യൂത്ത് ലീഗ് നേതാക്കളുടെ പ്രതിനിധി സംഘം ജാര്&#x200d;ഖണ്ഡിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥന്&#x200d;മാരെ നേരില്&#x200d; കാണുമെന്നും സത്വര നടപടി ഉണ്ടായില്ലെങ്കില്&#x200d; പ്രത്യക്ഷ സമരം ആരംഭിക്കുമെന്നും യൂത്ത് ലീഗ് പ്രഖ്യാപിച്ചു. ജാര്&#x200d;ഖണ്ഡ് മുസ്‌ലിം ലീഗ് ജനറല്&#x200d; സെക്രട്ടറി സാജിദ് ആലം, യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് ഇര്&#x200d;ഫാന്&#x200d; ഖാന്&#x200d;, ജനറല്&#x200d; സെക്രട്ടറി അക്ബര്&#x200d; അലി ഖാന്&#x200d;, ജില്ലാ ലീഗ് പ്രസിഡണ്ട് അബ്ദുള്&#x200d; ഖയ്യും അന്&#x200d;സാരി,ദേശീയ എക്‌സിക്യൂട്ടീവ് അംഗം ഷിബു മീരാന്&#x200d; എന്നിവരും സംഘത്തിലുണ്ടായിരുന്നു.<iframe loading="lazy" style="border: none; overflow: hidden;" src="https://www.facebook.com/plugins/video.php?href=https%3A%2F%2Fwww.facebook.com%2Fcksubair%2Fvideos%2F2112411612120220%2F&amp;show_text=0&amp;width=560" width="560" height="308" frameborder="0" scrolling="no" allowfullscreen="allowfullscreen"></iframe></p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/myl-leaders-visit-thouheed-ansarees-home.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പശുവിന്റെ പേരിലുള്ള അക്രമങ്ങള്&#x200d;  അനുവദിക്കാനാവില്ല: സുപ്രീംകോടതി</title>
		<link>https://www.chandrikadaily.com/state-government-should-take-action-against-go-rakshak.html</link>
					<comments>https://www.chandrikadaily.com/state-government-should-take-action-against-go-rakshak.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Wed, 04 Jul 2018 05:28:01 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[go raksha attack]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=93040</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: പശുവിന്റെ പേരില്&#x200d; ആള്&#x200d;ക്കൂട്ടം നടത്തുന്ന അക്രമങ്ങള്&#x200d; അംഗീകരിക്കാനാവില്ലെന്ന് സുപ്രീം കോടതി. ഗോസംരക്ഷണവുമായി ബന്ധപ്പെട്ട് നടക്കുന്ന അക്രമങ്ങളെ മതവുമായി ബന്ധിപ്പിക്കുന്നത് അംഗീകരിക്കാനാവില്ല. ഇത് ആള്&#x200d;ക്കൂട്ട ആക്രമണമാണ്, ഇത് കുറ്റമാണ്, ഇര എപ്പോഴും ഇര തന്നെയാണ് അതിനെ ഗോ സംരക്ഷണവും മതവുമായി കൂട്ടിക്കലര്&#x200d;ത്തേണ്ട കാര്യമില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. പശുവിന്റെ പേരിലുള്ള അക്രമങ്ങള്&#x200d; നടക്കുന്നില്ലെന്ന് സംസ്ഥാനങ്ങള്&#x200d; ഉറപ്പു വരുത്തണം. നിയമം കൈയ്യിലെടുക്കാന്&#x200d; ആര്&#x200d;ക്കും അവകാശമില്ലെന്നും കോടതി പറഞ്ഞു. ഗോസംരക്ഷണവുമായി ബന്ധപ്പെട്ട ഹര്&#x200d;ജി പരിഗണിക്കവേയാണ് കോടതി ഇക്കാര്യം പറഞ്ഞത്. ക്രമസമാധാനം [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: പശുവിന്റെ പേരില്&#x200d; ആള്&#x200d;ക്കൂട്ടം നടത്തുന്ന അക്രമങ്ങള്&#x200d; അംഗീകരിക്കാനാവില്ലെന്ന് സുപ്രീം കോടതി. ഗോസംരക്ഷണവുമായി ബന്ധപ്പെട്ട് നടക്കുന്ന അക്രമങ്ങളെ മതവുമായി ബന്ധിപ്പിക്കുന്നത് അംഗീകരിക്കാനാവില്ല.<br />
ഇത് ആള്&#x200d;ക്കൂട്ട ആക്രമണമാണ്, ഇത് കുറ്റമാണ്, ഇര എപ്പോഴും ഇര തന്നെയാണ് അതിനെ ഗോ സംരക്ഷണവും മതവുമായി കൂട്ടിക്കലര്&#x200d;ത്തേണ്ട കാര്യമില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. പശുവിന്റെ പേരിലുള്ള അക്രമങ്ങള്&#x200d; നടക്കുന്നില്ലെന്ന് സംസ്ഥാനങ്ങള്&#x200d; ഉറപ്പു വരുത്തണം. നിയമം കൈയ്യിലെടുക്കാന്&#x200d; ആര്&#x200d;ക്കും അവകാശമില്ലെന്നും കോടതി പറഞ്ഞു. ഗോസംരക്ഷണവുമായി ബന്ധപ്പെട്ട ഹര്&#x200d;ജി പരിഗണിക്കവേയാണ് കോടതി ഇക്കാര്യം പറഞ്ഞത്.<br />
ക്രമസമാധാനം സംസ്ഥാനങ്ങളുടെ വിഷയമാണ്, അതിനാല്&#x200d; തന്നെ ക്രമസമാധാനം പുലര്&#x200d;ത്തേണ്ട ഉത്തരവാദിത്തം ഓരോ സംസ്ഥാനങ്ങള്&#x200d;ക്കുമുണ്ടെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ.എം ഖാന്&#x200d;വില്&#x200d;കര്&#x200d;, ഡി.വൈ ചന്ദ്രചൂഡ് എന്നിവരടങ്ങിയ ഡിവിഷന്&#x200d; ബെഞ്ച് പറഞ്ഞു. പശുവിന്റെ പേരിലുള്ള അക്രമം കൈകാര്യം ചെയ്യുന്നതിനായി കേന്ദ്ര സര്&#x200d;ക്കാര്&#x200d; ഉണര്&#x200d;ന്ന് പ്രവര്&#x200d;ത്തിക്കുന്നുണ്ടെന്നും പ്രധാന പരിഗണന ക്രമസമാധാനത്തിനാണെന്നും അഡീഷണല്&#x200d; സോളിസിറ്റര്&#x200d; ജനറല്&#x200d; പി.എസ് നരസിംഹ കോടതിയെ അറിയിച്ചു.<br />
പശുവിന്റെ പേരില്&#x200d; നടക്കുന്ന അക്രമങ്ങള്&#x200d; അവസാനിപ്പിക്കുന്നതിനായി കര്&#x200d;ശന നടപടി സ്വീകരിക്കണമെന്ന് കഴിഞ്ഞ വര്&#x200d;ഷം സെപ്തംബര്&#x200d; ആറിന് സുപ്രീം കോടതി എല്ലാ സംസ്ഥാനങ്ങളോടും ആവശ്യപ്പെട്ടിരുന്നു.<br />
എല്ലാ ജില്ലകളിലും ഇതിന്റെ മേല്&#x200d;നോട്ടത്തിനായി മുതിര്&#x200d;ന്ന പൊലീസ് ഉദ്യോഗസ്ഥനെ ഒരാഴ്ചക്കകം നിയമിക്കണമെന്നും സുപ്രീം കോടതി നിര്&#x200d;ദേശിച്ചിരുന്നു. ഗോരക്ഷയുടെ പേരിലുള്ള അക്രമം തടയുന്നതിനായുള്ള സുപ്രീം കോടതി നിര്&#x200d;ദേശം പാലിക്കാത്തതിന് രാജസ്ഥാന്&#x200d;, ഹരിയാന, യു.പി സര്&#x200d;ക്കാറുകള്&#x200d; വിശദീകരണം നല്&#x200d;കണമെന്നും കോടതി ആവശ്യപ്പെട്ടു. സുപ്രീം കോടതി നിര്&#x200d;ദേശം പാലിക്കുന്നില്ലെന്ന് കാണിച്ച് ഗാന്ധിയുടെ പൗത്രനായ തുഷാര്&#x200d; ഗാന്ധിയാണ് മൂന്ന് സംസ്ഥാനങ്ങള്&#x200d;ക്കെതിരെ കോടതിയലക്ഷ്യ ഹര്&#x200d;ജി ഫയല്&#x200d; ചെയ്തത്.<br />
നരേന്ദ്ര മോദി സര്&#x200d;ക്കാര്&#x200d; അധികാരത്തില്&#x200d; വന്നതിന് ശേഷം യു.പി, ബിഹാര്&#x200d;, മഹാരാഷ്ട്ര, അസം, ചത്തീസ്ഗഡ് തുടങ്ങിയ സംസ്ഥാനങ്ങളില്&#x200d; നിരവധി പേരാണ് പശുവിന്റെ പേരില്&#x200d; ഗോരക്ഷാ ഗുണ്ടകളുടെ ആക്രമണത്തില്&#x200d; കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരില്&#x200d; ഏറെയും ന്യൂനപക്ഷ വിഭാഗക്കാരും ദളിതരുമാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/state-government-should-take-action-against-go-rakshak.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പെഹ്ലുഖാന്‍ വധം; പ്രതികളായ ഗോ രക്ഷാസേനക്കാര്‍ക്ക് ക്ലീന്‍ചിറ്റ്</title>
		<link>https://www.chandrikadaily.com/get-clean-chit-in-alwar-lynching-case-probe-closed-saying-they-werent-present-when-pehlu-khan.html</link>
					<comments>https://www.chandrikadaily.com/get-clean-chit-in-alwar-lynching-case-probe-closed-saying-they-werent-present-when-pehlu-khan.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 14 Sep 2017 07:03:56 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[go raksha attack]]></category>
		<category><![CDATA[pehalukhan]]></category>
		<category><![CDATA[rajasthan]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=43859</guid>

					<description><![CDATA[ന്യുഡല്‍ഹി: രാജസ്ഥാനിലെ ക്ഷീരകര്‍ഷകനായ പെഹ്ലുഖാനെ ഗോരക്ഷകര്‍ നടുറോഡിലിട്ട് തല്ലിക്കൊന്ന സംഭവത്തില്‍ പ്രധാനപ്രതികളായ ആറു പേര്‍ക്ക് എതിരെയുള്ള അന്വേഷണം രാജസ്ഥാന്‍ പൊലീസ് അവസാനിപ്പിച്ചു. ഇവര്‍ പ്രതികളല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസിന്റെ നടപടി. പെഹ്ലു ഖാന്റെ മരണത്തില്‍ തുടരന്വേഷണം വേണ്ടെന്നാണ്് പൊലീസ് തീരുമാനം. പ്രധാന പ്രതകളില്‍ മൂന്ന് പേര്‍ സംഘപരിവാര്‍ സംഘടനകളുടെ പ്രവര്‍ത്തകരാണ്. പെഹ്ലു ഖാനെ ആക്രമിച്ച ദിവസം ഓം യാദവ് (45), ഹുക്കും ചന്ദ് യാദവ് (44). സുധീര്‍ യാദവ് (45), ജഗ്മല്‍ യാദവ് (73), നവീന്‍ ശര്‍മ (48), [&#8230;]]]></description>
										<content:encoded><![CDATA[<p><strong>ന്യുഡല്&#x200d;ഹി:</strong> രാജസ്ഥാനിലെ ക്ഷീരകര്&#x200d;ഷകനായ പെഹ്ലുഖാനെ ഗോരക്ഷകര്&#x200d; നടുറോഡിലിട്ട് തല്ലിക്കൊന്ന സംഭവത്തില്&#x200d; പ്രധാനപ്രതികളായ ആറു പേര്&#x200d;ക്ക് എതിരെയുള്ള അന്വേഷണം രാജസ്ഥാന്&#x200d; പൊലീസ് അവസാനിപ്പിച്ചു. ഇവര്&#x200d; പ്രതികളല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസിന്റെ നടപടി. പെഹ്ലു ഖാന്റെ മരണത്തില്&#x200d; തുടരന്വേഷണം വേണ്ടെന്നാണ്് പൊലീസ് തീരുമാനം.</p>
<p>പ്രധാന പ്രതകളില്&#x200d; മൂന്ന് പേര്&#x200d; സംഘപരിവാര്&#x200d; സംഘടനകളുടെ പ്രവര്&#x200d;ത്തകരാണ്.<br />
പെഹ്ലു ഖാനെ ആക്രമിച്ച ദിവസം ഓം യാദവ് (45), ഹുക്കും ചന്ദ് യാദവ് (44). സുധീര്&#x200d; യാദവ് (45), ജഗ്മല്&#x200d; യാദവ് (73), നവീന്&#x200d; ശര്&#x200d;മ (48), രാഹുല്&#x200d; സെയിനി (24) എന്നിവര്&#x200d; സംഭവം നടന്ന ദിനം പെഹ്ലു ഖാന്റെ ഡയറി ഫാം രത് ഗോശാലയുടെ നാല് കിലോമീറ്റര്&#x200d; പരിസരത്തുണ്ടായിരുന്നതായി ജീവനക്കാരന്&#x200d; മൊഴി നല്&#x200d;കിയിരുന്നു. അക്രമസമയത്തെ ഇവരുടെ മൊബൈല്&#x200d; ടവര്&#x200d; ലോക്കേന്&#x200d; പരിശോധിച്ച ശേഷവുമാണ് അക്രമികള്&#x200d;ക്ക് പൊലീസ് ക്ലീന്&#x200d; സര്&#x200d;ട്ടിഫിക്കറ്റ് കൊടുത്തിരിക്കുന്നത്. അന്വേഷണത്തിനൊടുവില്&#x200d; ഇവര്&#x200d; കുറ്റക്കാരല്ല എന്ന് കണ്ടെത്തിയതായും അതിനാല്&#x200d; പ്രതിപട്ടികയില്&#x200d; നിന്നും ഒഴിവാക്കുകയാണെന്നും ക്രൈം ബ്രാഞ്ച് സമര്&#x200d;പ്പിച്ച റിപ്പോര്&#x200d;ട്ടില്&#x200d; പറയുന്നു. മറ്റ് രണ്ട് പ്രതികള്&#x200d; പ്രായപൂര്&#x200d;ത്തിയാകാത്തവരാണ്.</p>
<p>ജെയ്പൂരിലെ മാര്&#x200d;ക്കറ്റില്&#x200d; നിന്നും ഹരിയാനയിലേക്ക് പശുക്കളെ കൊണ്ടുവരുന്നതിനിടെ ഏപ്രില്&#x200d; 11ന് അല്&#x200d;വാരിന് അടുത്ത് വെച്ചാണ് പെഹ്ലു ഖാന്&#x200d; ആക്രമിക്കപ്പെട്ടത്. പശുക്കളെ കടത്തുന്നതിന് ആവശ്യമായ രേഖകള്&#x200d; പെഹ്ലു ഖാന്റെ കൈവശമുണ്ടായിരുന്നു. അക്രമികള്&#x200d; പരസ്പരം പേര് വിളിച്ച് പറഞ്ഞതായി പെഹ്ലു ഖാന്റെ മകന്&#x200d; ഇര്&#x200d;ഷാദ് പൊലീസിന് മൊഴി നല്&#x200d;കിയിരുന്നു. ഇര്&#x200d;ഷാദിനും ആക്രമണത്തില്&#x200d; പരിക്കേറ്റിരുന്നു.</p>
<p>സമ്മര്&#x200d;ദ്ദത്തിന് അടിമപ്പെട്ടാണ് പൊലീസ് ആറു പ്രതികളെയും വെറുതെ വിടുന്നതെന്നും ഇവര്&#x200d;ക്ക് ശിക്ഷ വാങ്ങിക്കൊടുക്കുന്നത് വരെ പോരാട്ടം തുടരുമെന്നും ഇര്&#x200d;ഷാദ് ഖാന്&#x200d; പറയുന്നു. ആശുപത്രിയില്&#x200d; പെഹ്ലുഖാന്&#x200d; നല്&#x200d;കിയ മൊഴിപ്രകാരമാണ് വിട്ടയച്ച ആറുപ്രതികള്&#x200d;ക്കും മറ്റ് 200ഓളം പേര്&#x200d;ക്കുമെതിരെ എഫ്.ഐ.ആര്&#x200d; എടുത്തിരുന്നത്. രാജസ്ഥാനിലെ ആല്&#x200d;വാറില്&#x200d; ഏപ്രില്&#x200d; ഒന്നിനാണ് ഹരിയാണ സ്വദേശിയായ പെഹ്ലുഖാന്&#x200d; കൊല്ലപ്പെട്ടത്. കര്&#x200d;ഷകനായ അദ്ദേഹവും സംഘവും കൃഷിയിടത്തിലേക്ക് പശുക്കളെ ട്രക്കില്&#x200d; കൊണ്ടുവരവേ വി.എച്ച്.പി.ബജ്റംഗ്ദള്&#x200d; പ്രവര്&#x200d;ത്തകര്&#x200d; പശുക്കടത്ത് ആരോപിച്ച് അടിക്കുകയായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/get-clean-chit-in-alwar-lynching-case-probe-closed-saying-they-werent-present-when-pehlu-khan.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഉന ആക്രമണം; ഇരകളെ മുസ്ലിമായി ചിത്രീകരിക്കാന്‍ ശ്രമം നടത്തിയതായി  റിപ്പോര്‍ട്ട്</title>
		<link>https://www.chandrikadaily.com/una-newdelhi-cow-ha-rferhqn.html</link>
					<comments>https://www.chandrikadaily.com/una-newdelhi-cow-ha-rferhqn.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 11 Jul 2017 16:06:43 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Delhi]]></category>
		<category><![CDATA[go raksha attack]]></category>
		<category><![CDATA[una]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=35366</guid>

					<description><![CDATA[ന്യൂഡല്‍ഹി: ഉനയില്‍ ഗോരക്ഷാ പ്രവര്‍ത്തകര്‍ കെട്ടിയിട്ട് ആക്രമിച്ച ദലിത് യുവാക്കളായ ഇരകളെ മുസ്ലീമായി ചിത്രീകരിക്കാന്‍ ശ്രമം നടത്തിയതായി സിഐഡി റിപ്പോര്‍ട്ട്. പശുക്കളെ കൊന്നുവെന്നാരോപിച്ച് ദലിത് യുവാക്കളെ പരസ്യമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ ഗോരക്ഷകര്‍ തന്നെ പുറത്തുവിട്ടിരുന്നു. മര്‍ദ്ദനത്തിന് ഇരയായ ഏഴ് ദലിത് യുവാക്കളില്‍ ഒരാളെ മുസ്ലീമായി ചിത്രീകരിക്കാന്‍ ശ്രമിക്കുന്നത് വീഡിയോയില്‍ ഉണ്ടെന്ന് കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. &#8216;നീ ഏത് സമുദായത്തില്‍ പെട്ടവനാണ്? നിന്റെ പേരെന്താണ്? എനിക്ക് നിന്നെ നന്നായിട്ടറിയാം. നിന്റെ പേര് ആരിഫ് എന്നാണ്. നീ എന്തിനാണ് ഓടിയത്? നീ [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: ഉനയില്&#x200d; ഗോരക്ഷാ പ്രവര്&#x200d;ത്തകര്&#x200d; കെട്ടിയിട്ട് ആക്രമിച്ച ദലിത് യുവാക്കളായ ഇരകളെ മുസ്ലീമായി ചിത്രീകരിക്കാന്&#x200d; ശ്രമം നടത്തിയതായി സിഐഡി റിപ്പോര്&#x200d;ട്ട്. പശുക്കളെ കൊന്നുവെന്നാരോപിച്ച് ദലിത് യുവാക്കളെ പരസ്യമായി മര്&#x200d;ദ്ദിക്കുന്ന ദൃശ്യങ്ങള്&#x200d; ഗോരക്ഷകര്&#x200d; തന്നെ പുറത്തുവിട്ടിരുന്നു. മര്&#x200d;ദ്ദനത്തിന് ഇരയായ ഏഴ് ദലിത് യുവാക്കളില്&#x200d; ഒരാളെ മുസ്ലീമായി ചിത്രീകരിക്കാന്&#x200d; ശ്രമിക്കുന്നത് വീഡിയോയില്&#x200d; ഉണ്ടെന്ന് കുറ്റപത്രത്തില്&#x200d; ചൂണ്ടിക്കാട്ടുന്നുണ്ട്.</p>
<p>&#8216;നീ ഏത് സമുദായത്തില്&#x200d; പെട്ടവനാണ്? നിന്റെ പേരെന്താണ്? എനിക്ക് നിന്നെ നന്നായിട്ടറിയാം. നിന്റെ പേര് ആരിഫ് എന്നാണ്. നീ എന്തിനാണ് ഓടിയത്? നീ ഇനി ഓടിപ്പോകുമോ? നീ പശുവിനെ വധിച്ചു.<br />
അക്രമികളില്&#x200d; ഒരാള്&#x200d; വീഡിയോയില്&#x200d; പറയുന്നത്</p>
<p>34 ആളുകളുടെ പേരും സിഐഡി കുറ്റപത്രത്തിലുണ്ട്. ഇതില്&#x200d; നാല് പേര്&#x200d; പൊലീസുകാരാണ്. ഉന പൊലീസ് സ്‌റ്റേഷന് തൊട്ടു മുമ്പിലാണ് ആക്രമണം നടന്നതും. ആക്രമണത്തിന് നേതൃത്വം കൊടുത്ത &#8216;സനാതന ഗോ സേവാ ട്രസ്റ്റ്&#8217; മേധാവി ശാന്തിലാല്&#x200d; മോന്&#x200d;പാര മര്&#x200d;ദ്ദനത്തിനിരയായവര്&#x200d; ഗോവധം നടത്തിയെന്ന് സ്ഥാപിക്കാന്&#x200d; ശ്രമിച്ചതായും കുറ്റപത്രത്തിലുണ്ട്.<br />
കഴിഞ്ഞ വര്&#x200d;ഷം ജൂലൈ 11നായിരുന്നു ഗുജറാത്തിലെ മോത്ത സമാധിയാല ഗ്രാമത്തിലെ ദലിത് യുവാക്കള്&#x200d;ക്ക് മര്&#x200d;ദ്ദനമേറ്റത്. ഗോ വധം നടത്തിയെന്നാരോപിച്ച് തുകല്&#x200d; തൊഴിലാളികളായ യുവാക്കളെ വാഹനത്തോട് ചേര്&#x200d;ത്തുകെട്ടി വസ്ത്രമുരിഞ്ഞ് മര്&#x200d;ദ്ദിക്കുകയായിരുന്നു. പശുക്കള്&#x200d; സിംഹത്തിന്റെ ആക്രമണത്തില്&#x200d; ചത്തതാണെന്ന് പൊലീസ് പിന്നീട് കണ്ടെത്തി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/una-newdelhi-cow-ha-rferhqn.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
