<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>goat &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/goat/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sat, 29 Nov 2025 05:10:34 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>goat &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>പുലിക്കെണിയില്‍ കുടുങ്ങിയത് കള്ളന്‍; ബഹ്‌റൈച്ചില്‍ വിചിത്ര സംഭവം</title>
		<link>https://www.chandrikadaily.com/the-thief-caught-in-the-tigers-trap-strange-incident-in-bahraich.html</link>
					<comments>https://www.chandrikadaily.com/the-thief-caught-in-the-tigers-trap-strange-incident-in-bahraich.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Sat, 29 Nov 2025 05:10:34 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[goat]]></category>
		<category><![CDATA[trap]]></category>
		<category><![CDATA[up]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=365872</guid>

					<description><![CDATA[നാട്ടുകാരെ ഭീതിയിലാഴ്ത്തിയ പുള്ളിപ്പുലിയെ പിടിക്കാനായി വനംവകുപ്പ് സ്ഥാപിച്ച കെണിയില്‍ ആടിനെ മോഷ്ടിക്കാന്‍ എത്തിയ കള്ളന്‍ തന്നെയാണ് കുടുങ്ങിയത്.]]></description>
										<content:encoded><![CDATA[<p>ലക്‌നൗ: പുലിയെ പിടികൂടാന്&#x200d; വെച്ച കുടയില്&#x200d; കുടുങ്ങിയത് കള്ളനെന്ന അസാധാരണവും രസകരവുമായി ഒരു സംഭവമാണ് ഉത്തര്&#x200d;പ്രദേശിലെ ബഹ്‌റൈച്ചില്&#x200d; നടന്നത്. നാട്ടുകാരെ ഭീതിയിലാഴ്ത്തിയ പുള്ളിപ്പുലിയെ പിടിക്കാനായി വനംവകുപ്പ് സ്ഥാപിച്ച കെണിയില്&#x200d; ആടിനെ മോഷ്ടിക്കാന്&#x200d; എത്തിയ കള്ളന്&#x200d; തന്നെയാണ് കുടുങ്ങിയത്.</p>
<p>ഉംറി ഗ്രാമത്തിലെ ഫഖര്&#x200d;പൂര്&#x200d; പോലീസ് സ്റ്റേഷന്&#x200d; പരിധിയിലാണ് സംഭവം. പുലിക്കെണിയില്&#x200d; വെച്ചിരുന്ന ആടിനെ മോഷ്ടിക്കാനായി രാത്രിയില്&#x200d; പ്രദീപ് കുമാര്&#x200d; കൂട്ടിനകത്ത് കയറുകയായിരുന്നു. അപ്പോഴേ തന്നെ കൂടിന്റെ ഓട്ടോമാറ്റിക് വാതില്&#x200d; അടഞ്ഞു, പുറത്തേക്ക് രക്ഷപ്പെടാനായില്ല. നിരവധി ശ്രമങ്ങള്&#x200d; പരാജയപ്പെട്ടതിനെ തുടര്&#x200d;ന്ന് പ്രദീപ് മൊബൈല്&#x200d; ഉപയോഗിച്ച് പരിചിതരെ വിളിച്ച് വിവരം അറിയിച്ചു.</p>
<p>നാട്ടുകാര്&#x200d; വനംവകുപ്പിനെ അറിയിച്ചതോടെ ഉദ്യോഗസ്ഥര്&#x200d; പുലര്&#x200d;ച്ചെയോടെ സ്ഥലത്തെത്തി വാതില്&#x200d; തുറന്ന് ഇയാളെ പുറത്തെടുത്തു. സംഭവത്തെക്കുറിച്ച് ചോദിച്ചപ്പോള്&#x200d; &#8221;കൂട് ശരിയായി പ്രവര്&#x200d;ത്തിക്കുന്നുണ്ടോ എന്നും ആട് സുരക്ഷിതമാണോ എന്നും പരിശോധിക്കാനാണ് കയറിയത്&#8221; എന്നായിരുന്നു പ്രദീപിന്റെ വ്യാജ വിശദീകരണം.</p>
<p>അടുത്തിടെ, ഗ്രാമത്തിലെ 55 കാരിയായ ശാന്തി ദേവി പുള്ളിപ്പുലിയുടെ ആക്രമണത്തില്&#x200d; മരിച്ച പശ്ചാത്തലത്തിലാണ് പ്രദീപിന്റെ വീട്ടില്&#x200d; നിന്ന് 500 മീറ്റര്&#x200d; അകലെയായി കെണി സ്ഥാപിച്ചിരുന്നത്.</p>
<p>പുലിക്കെണികളില്&#x200d; കയറുന്നത് ഏറെ അപകടകാരിയാണെന്ന് ഡി.എഫ്.ഒ രാം സിംഗ് യാദവ് മുന്നറിയിപ്പു നല്കി. &#8221;വാതില്&#x200d; ദേഹത്ത് പതിച്ചിരുന്നെങ്കില്&#x200d; ഗുരുതരമായ പരിക്ക് ഉണ്ടായേനേ, പിന്നെ പുള്ളിപ്പുലി സമീപത്തുണ്ടായിരുന്നെങ്കില്&#x200d; അതിലും വലിയ അപകടം സംഭവിക്കുമായിരുന്നുവെന്നും&#8221; അദ്ദേഹം പറഞ്ഞു. പ്രദേശവാസികള്&#x200d; കെണികളില്&#x200d; നിന്ന് മാറിനില്&#x200d;ക്കണമെന്ന് വനംവകുപ്പ് അഭ്യര്&#x200d;ഥിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-thief-caught-in-the-tigers-trap-strange-incident-in-bahraich.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വയനാട്ടില്‍ പുലി ആക്രമണം; ആടിനെ കടിച്ചു കൊന്നു</title>
		<link>https://www.chandrikadaily.com/tiger-attack-in-wayanad-the-goat-was-bitten-to-death.html</link>
					<comments>https://www.chandrikadaily.com/tiger-attack-in-wayanad-the-goat-was-bitten-to-death.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Wed, 30 Apr 2025 17:08:53 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[goat]]></category>
		<category><![CDATA[tiger]]></category>
		<category><![CDATA[wayanad]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=339628</guid>

					<description><![CDATA[മുരിക്കലാടി ചേലക്കംപാടി ദിവാകരന്റെ ആടിനെയാണ് പുലി ആക്രമിച്ച് കൊലപ്പെടുത്തിയത്.]]></description>
										<content:encoded><![CDATA[<p>വയനാട് ചീരാലില്&#x200d; വീണ്ടും പുലിയുടെ ആക്രമണം. മുരിക്കലാടി ചേലക്കംപാടി ദിവാകരന്റെ ആടിനെയാണ് പുലി ആക്രമിച്ച് കൊലപ്പെടുത്തിയത്. രാത്രി 8.30 ഓടെയായിരുന്നു സംഭവം. </p>
<p>കഴിഞ്ഞ ദിവസം വയനാട്ടില്&#x200d; കരടിയുടെ ആക്രമണത്തില്&#x200d; യുവാവിന് പരിക്കേറ്റിരുന്നു. ചെതലയം കൊമ്മഞ്ചേരി കാട്ടുനായിക്ക ഉന്നതിയിലെ ഗോപിക്കാണ് പരിക്കേറ്റത്. സമീപത്തെ വനത്തില്&#x200d; വിറക് ശേഖരിക്കാന്&#x200d; പോയപ്പോളാണ് ഇയാളെ കരടി ആക്രമിച്ചത്. ഗുരുതര പരിക്കേറ്റ ഗോപിയെ നിലവില്&#x200d; താലൂക്ക് ആശുപത്രിയില്&#x200d; പ്രവേശിപ്പിച്ചു. ഗോപിയുടെ ഇടതു കൈയ്ക്കും തോളിനുമാണ് പരിക്കേറ്റിരിക്കുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/tiger-attack-in-wayanad-the-goat-was-bitten-to-death.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ജാര്&#x200d;ഖണ്ഡില്&#x200d; രണ്ട് യുവാക്കളെ ആള്&#x200d;ക്കൂട്ടം അടിച്ച് കൊന്നു; ആടിനെ മോഷ്ടിച്ചെന്ന് ആരോപണം</title>
		<link>https://www.chandrikadaily.com/1two-youths-beaten-to-death-by-mob-in-jharkhand-accused-of-stealing-a-goat.html</link>
					<comments>https://www.chandrikadaily.com/1two-youths-beaten-to-death-by-mob-in-jharkhand-accused-of-stealing-a-goat.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 23 Feb 2025 05:40:15 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[goat]]></category>
		<category><![CDATA[Jharkhand]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=331214</guid>

					<description><![CDATA[ജംഷഡ്‌പൂരിലെ ചകുലിയ പോലീസ് സ്റ്റേഷൻ പരിധിയിൽ സോനഹതു പഞ്ചായത്തിന്റെ കീഴിലുള്ള ജോടിഷ ഗ്രാമത്തിലാണ് ശനിയാഴ്ച പുലർച്ചെ സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു.]]></description>
										<content:encoded><![CDATA[<p>ആടിനെ മോഷ്ട്ടിച്ചെന്ന് ആരോപിച്ച് രണ്ട് യുവാക്കളെ ജനക്കൂട്ടം ക്രൂരമായി ആക്രമിച്ച് കൊലപ്പെടുത്തി. ജാർഖണ്ഡിലെ കിഴക്കൻ സിംഗ്ഭും ജില്ലയിലായിരുന്നു ഈ ക്രൂരത. ജംഷഡ്‌പൂരിലെ ചകുലിയ പോലീസ് സ്റ്റേഷൻ പരിധിയിൽ സോനഹതു പഞ്ചായത്തിന്റെ കീഴിലുള്ള ജോടിഷ ഗ്രാമത്തിലാണ് ശനിയാഴ്ച പുലർച്ചെ സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു.</p>
<p>കൊല്ലപ്പെട്ട കിൻശുക് ബെഹ്‌റ (35), ബോലാനാഥ് മഹതോ (26) എന്നിവരെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. കിൻശുക് ബെഹ്‌റ സംഭവസ്ഥലത്ത് നിന്നും മരണപ്പെട്ടതായും, ബോലാനാഥ് മഹതോ ജംഷഡ്‌പൂരിലെ മഹാത്മാ ഗാന്ധി മെഡിക്കൽ കോളേജിൽ നിന്നും ചികിത്സക്കിടെയാണ് മരിച്ചതെന്നും പൊലീസ് അറിയിച്ചു.</p>
<p>മോഷണത്തിനെ തുടർന്ന് ആടിന്റെ കഴുത്തിൽ കെട്ടിയ മണിയുടെ ശബ്ദം കേട്ട് ഉടമസ്ഥൻ ഹർഗോവിന്ദ് നായിക്, എണീറ്റയപ്പോൾ രണ്ടുപേർ ബൈക്കിലായി മൂന്ന് ആടുകളെ മോഷ്ടിച്ച പോകുന്നത് കണ്ടെന്നും അവരെ പിന്തുടർന്ന ഉടമസ്ഥൻ ശബ്ദം ഉണ്ടാക്കി നാട്ടുകാരെ ഉണർത്തിയാണ് ഇവരെ പിടികൂടിയതെന്നും പൊലീസ് പറഞ്ഞു.</p>
<p>തുടർന്ന് പ്രതികളെന്ന് സംശയിക്കുന്നവരെ മരത്തിൽ കെട്ടിയിട്ട് മർദിക്കുകയായിരുന്നു. ബെഹ്‌റയ്ക്ക് ബോധം നഷ്ടപ്പെട്ട സമയത്ത് ഗ്രാമവാസികൾ അവനെ അടിക്കുന്നത് നിർത്തി, പക്ഷേ അപ്പോഴേക്കും മരണം സംഭവിച്ചിരുന്നതായി ഗ്രാമീണൻ പറഞ്ഞു.</p>
<p><img src="https://assets.telegraphindia.com/telegraph/2025/Feb/1740271192_new-project-6.jpg" alt="lynching | Two youths lynched over 'goat theft' in Jharkhand's East Singhbhum district - Telegraph India" /></p>
<p>ആടുകളെ മോഷ്ടിക്കാൻ രണ്ട് വ്യക്തികൾ ഗ്രാമത്തിൽ പ്രവേശിച്ചു, എന്നാൽ ഉടമ പിടികൂടി, തുടർന്ന് ഗ്രാമവാസികൾ മർദിച്ചു. അവരിൽ ഒരാൾ സംഭവസ്ഥലത്ത് വച്ചും, മറ്റൊരാൾ ചികിത്സയ്ക്കിടയിലും മരിച്ചെന്ന് സ്ഥിരീകരിച്ച് എസ്.പി ഋഷഭ് ഗാർഗ് മാധ്യമങ്ങളോട് പറഞ്ഞു.</p>
<p>നിലവിൽ അഞ്ച് പേർ കാസ്റ്റഡിയിൽ ഉണ്ടെന്നും ബാക്കിയുള്ളവരെ തിരിച്ചറിയാനുള്ള ശ്രേമം നടത്തുന്നുണ്ടെന്നും തിരിച്ചറിഞ്ഞവരെ കൂടുതൽ ചോദ്യം ചെയ്യുമെന്നും എസ്.പി അറിയിച്ചു. പക്ഷെ ഇതുവരെയും ആരും ഒരു പരാതിയും രജിസ്റ്റർ ചെയ്തില്ലെന്നും അക്രമികൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും എസ്.പി കൂട്ടിച്ചേർത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1two-youths-beaten-to-death-by-mob-in-jharkhand-accused-of-stealing-a-goat.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വരയാടിനെ പിടിച്ച്‌ നിര്&#x200d;ത്തി ഫോട്ടോയെടുത്തു, മലയാളി വൈദികനേയും സുഹൃത്തിനേയും അറസ്റ്റ് ചെയ്ത് തമിഴ്നാട് പൊലീസ്</title>
		<link>https://www.chandrikadaily.com/news-updates-goat-picture-taked-by-malayali.html</link>
					<comments>https://www.chandrikadaily.com/news-updates-goat-picture-taked-by-malayali.html#respond</comments>
		
		<dc:creator><![CDATA[webdesk12]]></dc:creator>
		<pubDate>Fri, 13 Jan 2023 12:44:01 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Arrest]]></category>
		<category><![CDATA[goat]]></category>
		<category><![CDATA[malayali]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=232458</guid>

					<description><![CDATA[ഇടുക്കി: വരയാടിനെ ബലമായി പിടിച്ച്‌ നിര്&#x200d;ത്തി ഫോട്ടോയെടുത്ത പള്ളി വികാരിയും സുഹൃത്തും അറസ്റ്റില്&#x200d;. ജനുവരി അഞ്ചിന് പൊള്ളാച്ചിയില്&#x200d; നിന്നും വാല്&#x200d;പാറയിലേക്ക് പോകുന്നതിനിടെയാണ് ഇടുക്കി രാജാക്കാട് എന്&#x200d;ആര്&#x200d; സിറ്റിയിലെ സെന്റ്. മേരീസ് പള്ളി വികാരി ഫാദര്&#x200d; ഷെല്&#x200d;ട്ടണും കൂടെയുണ്ടായിരുന്ന ജോബി അബ്രഹാമും ഫോട്ടോയെക്കാന്&#x200d; വരയാടിനെ പിടിച്ചത്. വാല്&#x200d;പാറയില്&#x200d; നിന്നും യാത്ര കഴിഞ്ഞ് ആറാം തീയതി തിരിച്ച്‌ വന്ന ഇവര്&#x200d; പിന്നീട് തമിഴ്നാട് പൊലീസ് തിരക്കി വരുമ്ബോഴാണ് സംഭവത്തിന്റെ ഗൗരവം മനസിലാക്കുന്നത്.തമിഴ്നാടിന്റെ സംസ്ഥാന മൃഗവും ഷെഡ്യൂള്&#x200d; വണ്ണില്&#x200d; ഉള്&#x200d;പ്പെടുത്തിയിട്ടുള്ള സംരക്ഷിത [&#8230;]]]></description>
										<content:encoded><![CDATA[<p>ഇടുക്കി: വരയാടിനെ ബലമായി പിടിച്ച്‌ നിര്&#x200d;ത്തി ഫോട്ടോയെടുത്ത പള്ളി വികാരിയും സുഹൃത്തും അറസ്റ്റില്&#x200d;. ജനുവരി അഞ്ചിന് പൊള്ളാച്ചിയില്&#x200d; നിന്നും വാല്&#x200d;പാറയിലേക്ക് പോകുന്നതിനിടെയാണ് ഇടുക്കി രാജാക്കാട് എന്&#x200d;ആര്&#x200d; സിറ്റിയിലെ സെന്റ്. മേരീസ് പള്ളി വികാരി ഫാദര്&#x200d; ഷെല്&#x200d;ട്ടണും കൂടെയുണ്ടായിരുന്ന ജോബി അബ്രഹാമും ഫോട്ടോയെക്കാന്&#x200d; വരയാടിനെ പിടിച്ചത്.</p>
<p>വാല്&#x200d;പാറയില്&#x200d; നിന്നും യാത്ര കഴിഞ്ഞ് ആറാം തീയതി തിരിച്ച്‌ വന്ന ഇവര്&#x200d; പിന്നീട് തമിഴ്നാട് പൊലീസ് തിരക്കി വരുമ്ബോഴാണ് സംഭവത്തിന്റെ ഗൗരവം മനസിലാക്കുന്നത്.തമിഴ്നാടിന്റെ സംസ്ഥാന മൃഗവും ഷെഡ്യൂള്&#x200d; വണ്ണില്&#x200d; ഉള്&#x200d;പ്പെടുത്തിയിട്ടുള്ള സംരക്ഷിത മൃഗവുമാണ് വരയാട്. ഇവര്&#x200d; ഫോട്ടോയെടുക്കുന്നത് കണ്ട് വന്ന മറ്റൊരു സഞ്ചാരി ഈ രംഗം തമിഴ്നാട്ടിലെ ഒരു ദിനപത്രത്തില്&#x200d; പ്രസിദ്ധീകരിച്ചു, ഇത് ശ്രദ്ധയില്&#x200d;പെട്ട തമിഴ്നാട് ചീഫ് സെക്രട്ടറി അന്വേഷണത്തിന് ഉത്തരവിടുകയും ഇവര്&#x200d; സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ നമ്ബര്&#x200d; പിന്തുടര്&#x200d;ന്നാണ് പൊലീസ് രാജാക്കാട് എത്തിയത്.</p>
<p>തുടര്&#x200d;ന്ന് രാജാക്കാട് പൊലീസിന്റെ സഹായത്തോടെ ഫോട്ടോയില്&#x200d; വരയാടിനെ പിടിച്ചിരിക്കുന്നത് വൈദികനാണെന്ന് സ്ഥിരീകരിച്ചത്. തുടര്&#x200d;ന്ന് ഇരുവരെയും അറസ്റ്റ് ചെയ്ത് പൊള്ളാച്ചിയിലെത്തിച്ചു ചോദ്യം ചെയ്തു. ഇരുവരെയും കോയമ്ബത്തൂര്&#x200d; മജിസ്‌ട്രേറ്റിന് മുമ്ബില്&#x200d; ഹാജരാക്കിയതിന് ശേഷം റിമാന്&#x200d;ഡ് ചെയ്ത് പൊള്ളാച്ചി ജയിലിലേക്ക് മാറ്റി. ജാമ്യമില്ലാ വകുപ്പുകള്&#x200d; ചേര്&#x200d;ത്താണ് ഇരുവര്&#x200d;ക്കുമെതിരെ കേസെടുത്തിരിക്കുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/news-updates-goat-picture-taked-by-malayali.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
