<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>gorakpur &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/gorakpur/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sun, 13 Aug 2017 14:40:23 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>gorakpur &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>സ്വന്തം പണം മുടക്കി ഓക്‌സിജന്‍ എത്തിച്ച ഡോ.ഖഫീല്‍ഖാനെ സസ്‌പെന്റ് ചെയ്തു</title>
		<link>https://www.chandrikadaily.com/gorakpur-kafeel-khan.html</link>
					<comments>https://www.chandrikadaily.com/gorakpur-kafeel-khan.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 13 Aug 2017 14:13:32 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[gorakpur]]></category>
		<category><![CDATA[kafeel khan]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=40134</guid>

					<description><![CDATA[ഡല്‍ഹി: ഖൊരക്പൂര്‍ ബാബ രാഘവ് ദാസ് ആശുപത്രിയില്‍ കുഞ്ഞുങ്ങള്‍ ഓക്‌സിജന്‍ ലഭ്യമാകാതെ മരിച്ച സംഭവത്തില്‍ സ്വന്തം പണം മുടക്കി ഓക്‌സിജന്‍ എത്തിച്ച് കുഞ്ഞുങ്ങളെ രക്ഷിക്കാന്‍ ശ്രമിച്ച ഡോക്ടര്‍ക്കെതിരെ നടപടി. ശിശു രോഗ വിഭാഗം തലവനായ ഖഫീല്‍ ഖാനെ സസ്‌പെന്റ് ചെയ്തു. സ്വകാര്യപ്രാക്ടീസ് നടത്തിയെന്നാരോപിച്ചാണ് ഡോ.കഫീല്‍ ഖാനെ സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. ജപ്പാന്‍ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന എഴുപതോളം കുട്ടികളാണ് ബിആര്‍ഡി ആശുപത്രിയില്‍ ഓക്‌സിജന്‍ കിട്ടാതെ പിടഞ്ഞു മരിച്ചത്. Read Also:രാജ്യത്തെ നടുക്കിയ ഖൊരക്പൂര്‍ ദുരന്തത്തിനിടയിലും അനേകം കുഞ്ഞുങ്ങളെ രക്ഷിച്ച ഡോ.ഖഫില്‍ [&#8230;]]]></description>
										<content:encoded><![CDATA[<p>ഡല്&#x200d;ഹി: ഖൊരക്പൂര്&#x200d; ബാബ രാഘവ് ദാസ് ആശുപത്രിയില്&#x200d; കുഞ്ഞുങ്ങള്&#x200d; ഓക്‌സിജന്&#x200d; ലഭ്യമാകാതെ മരിച്ച സംഭവത്തില്&#x200d; സ്വന്തം പണം മുടക്കി ഓക്‌സിജന്&#x200d; എത്തിച്ച് കുഞ്ഞുങ്ങളെ രക്ഷിക്കാന്&#x200d; ശ്രമിച്ച ഡോക്ടര്&#x200d;ക്കെതിരെ നടപടി. ശിശു രോഗ വിഭാഗം തലവനായ ഖഫീല്&#x200d; ഖാനെ സസ്‌പെന്റ് ചെയ്തു.</p>
<p>സ്വകാര്യപ്രാക്ടീസ് നടത്തിയെന്നാരോപിച്ചാണ് ഡോ.കഫീല്&#x200d; ഖാനെ സസ്‌പെന്&#x200d;ഡ് ചെയ്തിരിക്കുന്നത്. ജപ്പാന്&#x200d;ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന എഴുപതോളം കുട്ടികളാണ് ബിആര്&#x200d;ഡി ആശുപത്രിയില്&#x200d; ഓക്‌സിജന്&#x200d; കിട്ടാതെ പിടഞ്ഞു മരിച്ചത്.</p>
<h1 class="entry-title"><strong>Read Also:<a href="https://www.chandrikadaily.com/gorakpur-childrens-trajedy.html">രാജ്യത്തെ നടുക്കിയ ഖൊരക്പൂര്&#x200d; ദുരന്തത്തിനിടയിലും അനേകം കുഞ്ഞുങ്ങളെ രക്ഷിച്ച ഡോ.ഖഫില്&#x200d; ഖാന്&#x200d;</a></strong></h1>
<p>കുട്ടികള്&#x200d;ക്കുള്ള ഓക്‌സിജന്&#x200d; സിലിന്&#x200d;ഡറുകള്&#x200d; ലഭിക്കാത്തതിനെ തുടര്&#x200d;ന്ന് സ്വന്തം പണം കൊണ്ട് സിലിന്&#x200d;ഡറുകള്&#x200d; വാങ്ങിയ കഫീല്&#x200d; മുഹമ്മദിന്റെ പ്രവൃത്തിക്ക് വലിയ രീതിയിലുള്ള കയ്യടികയാണ് സോഷ്യല്&#x200d; മീഡിയയില്&#x200d; ലഭിച്ച് കൊണ്ടിരുന്നത്. ഇത് മാധ്യമങ്ങളില്&#x200d; വാര്&#x200d;ത്തയായതിന് പിന്നാലെയാണ് കഫീലിനെ സസ്‌പെന്റ് ചെയ്തിരിക്കുന്നത്.</p>
<p>&#8216;മറ്റ് ഡോക്ടര്&#x200d;മാര്&#x200d; പ്രതീക്ഷ കൈവിട്ടപ്പോഴും ഡോ.ഖഫീല്&#x200d; ഖാന്&#x200d; തന്റെ മനഃസാനിധ്യവും പ്രതീക്ഷയും കൈവിട്ടില്ല. ഡോക്ടറുടെ ഇടപെടല്&#x200d; കൊണ്ട് മാത്രമാണ് മരണസംഖ്യ ഉയരാതിരുന്നത്&#8217; എന്ന്– സംഭവങ്ങള്&#x200d;ക്ക് സാക്ഷിയായ ആശുപത്രിയിലുണ്ടായിരുന്ന ഗൗരവ് ത്രിപാദി പറഞ്ഞിരിന്നതായി ഡി.എന്&#x200d;.എ റിപോര്&#x200d;ട്ട് ചെയ്തിരുന്നു.</p>
<p>70 ലക്ഷത്തോളം രൂപ കുടിശ്ശിക അടയ്ക്കാത്തതിനേത്തുടര്&#x200d;ന്നാണ് മെഡിക്കല്&#x200d; കോളേജിലെ ഓക്‌സിജന്&#x200d; വിതരണസംവിധാനം മുടങ്ങിയതെന്ന് റിപ്പോര്&#x200d;ട്ടുകളുണ്ടായിരുന്നു. ഇത് നിഷേധിച്ച് ആദിത്യനാഥ് സര്&#x200d;ക്കാര്&#x200d; രംഗത്തെത്തി. ജപ്പാന്&#x200d; ജ്വരം മാത്രമാണ് കുട്ടികളുടെ മരണത്തിന് കാരണമെന്ന് വാദിച്ച സര്&#x200d;ക്കാരിന് ഖഫീല്&#x200d; ഖാനേക്കുറിച്ചുള്ള വാര്&#x200d;ത്തകള്&#x200d; തിരിച്ചടിയായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/gorakpur-kafeel-khan.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ദുരന്തത്തിനു ശേഷവും കനിവില്ലാതെ യോഗി സര്‍ക്കാര്‍, മൃതദേഹങ്ങള്‍ കൊണ്ടു പോയത് ബൈക്കിലും ഓട്ടോയിലും</title>
		<link>https://www.chandrikadaily.com/ghorakpur-tragedy.html</link>
					<comments>https://www.chandrikadaily.com/ghorakpur-tragedy.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 13 Aug 2017 12:40:24 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[gorakpur]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=40119</guid>

					<description><![CDATA[&#160; ഉത്തര്‍പ്രദേശ് ഗൊരഖ്പൂരില്‍ മെഡിക്കല്‍ കോളേജില്‍ മരിച്ച കുട്ടികളുടെ എണ്ണം വീണ്ടും ഉയര്‍ന്നു. മസ്തിഷ്‌കജ്വരത്തിന് ചികിത്സയിലായിരുന്ന പതിനൊന്നിലധികം കുട്ടികളാണ് ഇന്ന് രാവിലെ മരിച്ചത്. രാജ്യത്തെ ഞെട്ടിച്ച ദുരന്തത്തില്‍ പക്ഷേ ഉത്തര്‍ പ്രദേശ് സര്‍ക്കാറോ ബി.ആര്‍.ഡി ആശുപത്രിയോ വേണ്ട ഗൗരവം കാണിക്കുന്നില്ലെന്നതാണ് തുടര്‍ നടപടികള്‍ മനസ്സിലാക്കിത്തരുന്നത്. ഇന്നലെ പുലര്‍ച്ചയും രാത്രിയുമായി മരിച്ച കുട്ടികളുടെ മൃതദേഹങ്ങള്‍ കൊണ്ടു പോകാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഒന്നും സൗകര്യം ചെയ്തില്ല. മരിച്ചു കിടക്കുന്ന പിഞ്ചു കുഞ്ഞുങ്ങളുടെ മൃതദേഹങ്ങള്‍ ബൈക്കിലും ഓട്ടോയിലുമായാണ് രക്ഷിതാക്കള്‍ വീട്ടിലേക്കു കൊണ്ടു [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>ഉത്തര്&#x200d;പ്രദേശ് ഗൊരഖ്പൂരില്&#x200d; മെഡിക്കല്&#x200d; കോളേജില്&#x200d; മരിച്ച കുട്ടികളുടെ എണ്ണം വീണ്ടും ഉയര്&#x200d;ന്നു. മസ്തിഷ്‌കജ്വരത്തിന് ചികിത്സയിലായിരുന്ന പതിനൊന്നിലധികം കുട്ടികളാണ് ഇന്ന് രാവിലെ മരിച്ചത്.</p>
<p>രാജ്യത്തെ ഞെട്ടിച്ച ദുരന്തത്തില്&#x200d; പക്ഷേ ഉത്തര്&#x200d; പ്രദേശ് സര്&#x200d;ക്കാറോ ബി.ആര്&#x200d;.ഡി ആശുപത്രിയോ വേണ്ട ഗൗരവം കാണിക്കുന്നില്ലെന്നതാണ് തുടര്&#x200d; നടപടികള്&#x200d; മനസ്സിലാക്കിത്തരുന്നത്.</p>
<p>ഇന്നലെ പുലര്&#x200d;ച്ചയും രാത്രിയുമായി മരിച്ച കുട്ടികളുടെ മൃതദേഹങ്ങള്&#x200d; കൊണ്ടു പോകാന്&#x200d; സര്&#x200d;ക്കാര്&#x200d; സംവിധാനങ്ങള്&#x200d; ഒന്നും സൗകര്യം ചെയ്തില്ല. മരിച്ചു കിടക്കുന്ന പിഞ്ചു കുഞ്ഞുങ്ങളുടെ മൃതദേഹങ്ങള്&#x200d; ബൈക്കിലും ഓട്ടോയിലുമായാണ് രക്ഷിതാക്കള്&#x200d; വീട്ടിലേക്കു കൊണ്ടു പോയത്. ആംബുലന്&#x200d;സ് വിട്ടു നല്&#x200d;ക്കാത്തത് ഞായറാഴ്ച ആയതുകൊണ്ടാണെന്നായിരുന്നു ആശുപത്രി അധികൃതര്&#x200d; നല്&#x200d;കിയ വിചിത്ര വിശദീകരണം.</p>
<p>എന്നാല്&#x200d; ഉച്ചക്ക് ആശുപത്രി സന്ദര്&#x200d;ശിച്ച മുഖ്യമന്ത്രി മരണ ദുരന്തത്തെ ന്യായീകരിക്കാനാണ് ശ്രമിച്ചത്. ആശുപത്രിയുടെ വീഴ്ചകള്&#x200d; അംഗീകരിക്കാതെ മറ്റു കാരണങ്ങള്&#x200d; കൊണ്ടാണ് മരണം സംഭവിച്ചത് എന്നായിരുന്നു വിശദീകരണം. അതേസമയം മരണാന്തരവും സര്&#x200d;ക്കാര്&#x200d; പാഠം പഠിച്ചില്ലെന്ന ശക്തമായ ആരോപണങ്ങള്&#x200d; ഉയര്&#x200d;ന്നപ്പോള്&#x200d; അന്വോഷണം പ്രഖ്യാപിച്ച് മുഖം രക്ഷിക്കാനാണ് യോഗി സര്&#x200d;ക്കാറിന്റെ ശ്രമിക്കുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ghorakpur-tragedy.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഗോരഖ്പൂരില്‍ കുട്ടികള്‍ മരിച്ചത് മരുന്ന് കണ്ടുപിടിച്ചിട്ടില്ലാത്ത അസുഖം മൂലമെന്ന് സേവാഗ്</title>
		<link>https://www.chandrikadaily.com/sevag-tweet-gorakpur.html</link>
					<comments>https://www.chandrikadaily.com/sevag-tweet-gorakpur.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 13 Aug 2017 11:50:48 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[gorakpur]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=40109</guid>

					<description><![CDATA[ഗോരഖ്പൂരിലെ സര്‍ക്കാര്‍ നിയന്ത്രണത്തിലുളള ബിആര്‍ഡി മെഡിക്കല്‍ കോളെജിലെ കുട്ടികളുടെ മരത്തിന് കാരണം ഓക്‌സിജന്‍ വിതരണത്തിലെ തടസമാണ് എന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുമ്പോഴും. ശിശുമരണങ്ങള്‍ക്ക് കാരണം മസ്തിഷ്‌ക ജ്വരമാണെന്നാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വാദം. എന്നാല്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വീരേന്ദ്ര സേവാഗ് പറയുന്നത് ഗോരഖ്പൂരില്‍ കുട്ടികള്‍ മരിക്കാന്‍ കാരണം മരുന്ന് കണ്ടുപിടിച്ചിട്ടില്ലാത്ത അസുഖമാണെന്നാണ്. &#160; &#8216;കുട്ടികള്‍ മരിച്ച സംഭവത്തില്‍ ദുഖം രേഖപെടുത്തുന്നു, മരുന്ന് കണ്ടു പിടിക്കാത്ത അസുഖമാണിത്, ഇതുവരെ 50000 കുട്ടികള്‍ മരിച്ചിട്ടുണ്ട്&#8217; എന്നായിരുന്നു സെവാഗിന്റെ [&#8230;]]]></description>
										<content:encoded><![CDATA[<p>ഗോരഖ്പൂരിലെ സര്&#x200d;ക്കാര്&#x200d; നിയന്ത്രണത്തിലുളള ബിആര്&#x200d;ഡി മെഡിക്കല്&#x200d; കോളെജിലെ കുട്ടികളുടെ മരത്തിന് കാരണം ഓക്‌സിജന്&#x200d; വിതരണത്തിലെ തടസമാണ് എന്ന റിപ്പോര്&#x200d;ട്ടുകള്&#x200d; പുറത്ത് വരുമ്പോഴും. ശിശുമരണങ്ങള്&#x200d;ക്ക് കാരണം മസ്തിഷ്‌ക ജ്വരമാണെന്നാണ് ഉത്തര്&#x200d;പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വാദം. എന്നാല്&#x200d; ഇന്ത്യന്&#x200d; ക്രിക്കറ്റ് താരം വീരേന്ദ്ര സേവാഗ് പറയുന്നത് ഗോരഖ്പൂരില്&#x200d; കുട്ടികള്&#x200d; മരിക്കാന്&#x200d; കാരണം മരുന്ന് കണ്ടുപിടിച്ചിട്ടില്ലാത്ത അസുഖമാണെന്നാണ്.</p>
<p>&nbsp;</p>
<p>&#8216;കുട്ടികള്&#x200d; മരിച്ച സംഭവത്തില്&#x200d; ദുഖം രേഖപെടുത്തുന്നു, മരുന്ന് കണ്ടു പിടിക്കാത്ത അസുഖമാണിത്, ഇതുവരെ 50000 കുട്ടികള്&#x200d; മരിച്ചിട്ടുണ്ട്&#8217; എന്നായിരുന്നു സെവാഗിന്റെ ട്വീറ്റ്. എന്നാല്&#x200d; കളിക്കളത്തിലും സോഷ്യല്&#x200d; മീഡിയയിലും താരമായ സെവാഗിന് ആരാധകര്&#x200d; നല്&#x200d;കിയിരുന്ന പതിവ് പിന്തുണ താരത്തിന്റെ ഈവാദത്തിന് ലഭിച്ചില്ല എന്ന് മാത്രമല്ല ട്വീറ്റിന് വമര്&#x200d;ശനങ്ങളും നേരിടേണ്ടി വന്നു. ഉത്തര്&#x200d;പ്രദേശ് സര്&#x200d;ക്കാരിന്റെ വാദങ്ങള്&#x200d; നിരത്തികൊണ്ടുളള സേവാഗിന്റെ ട്വീറ്റിന് വന്&#x200d; വിമര്&#x200d;ശനമാണ് ട്വിറ്ററില്&#x200d; ഉയരുന്നത്. ബിജെപി വക്താവിനെ പോലെയാണ് സംസാരിക്കുന്നതെന്നും അടുത്ത രാജ്യസഭാ എംപി സ്ഥാനം വാഗ്ദാനം ലഭിച്ചിട്ടുണ്ടോയെന്നും ചിലര്&#x200d; ചോദിച്ചു.</p>
<p>ഗോരഖ്പൂരിലെ സര്&#x200d;ക്കാര്&#x200d; നിയന്ത്രണത്തിലുളള ബിആര്&#x200d;ഡി മെഡിക്കല്&#x200d; കോളെജിലെ ശിശുമരണങ്ങള്&#x200d;ക്ക് കാരണം മസ്തിഷ്‌ക ജ്വരമാണെന്നാണ് ഉത്തര്&#x200d;പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വാദം ഇന്നും ആവര്&#x200d;ത്തിച്ചു. മരിച്ച കുട്ടികളുടെ എണ്ണം 70 കടന്നു. ഇന്നലെമാത്രം പതിനൊന്ന് കുട്ടികള്&#x200d; മരിച്ചു. എന്നിട്ടും ആശുപത്രിയില്&#x200d; സര്&#x200d;ക്കാര്&#x200d; വേണ്ട സൗകര്യങ്ങള്&#x200d; ഒരുക്കുന്നില്ല എന്ന ആക്ഷേപമാണ് ഉയരുന്നത്. ഓക്‌സിജന്&#x200d; വിതരണത്തിലെ തടസമാണ് കുട്ടികളുടെ മരണത്തിന് കാരണമെന്നാണ് റിപ്പോര്&#x200d;ട്ടുകള്&#x200d;. എന്നാല്&#x200d; ഉത്തര്&#x200d;പ്രദേശ് സര്&#x200d;ക്കാരും ആശുപത്രി അധികൃതരും ഇത് നിഷേധിക്കുകയാണ്.</p>
<p><img loading="lazy" class="aligncenter wp-image-40110 size-medium" src="https://www.chandrikadaily.com/wp-content/uploads/2017/08/veeru-tweet-147x300.png" alt="veeru-tweet" width="147" height="300" srcset="https://www.chandrikadaily.com/wp-content/uploads/2017/08/veeru-tweet-147x300.png 147w, https://www.chandrikadaily.com/wp-content/uploads/2017/08/veeru-tweet-206x420.png 206w, https://www.chandrikadaily.com/wp-content/uploads/2017/08/veeru-tweet.png 249w" sizes="(max-width: 147px) 100vw, 147px" /></p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/sevag-tweet-gorakpur.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>രാജ്യത്തെ നടുക്കിയ ഖൊരക്പൂര്‍ ദുരന്തത്തിനിടയിലും അനേകം കുഞ്ഞുങ്ങളെ രക്ഷിച്ച ഡോ.ഖഫില്‍ ഖാന്‍</title>
		<link>https://www.chandrikadaily.com/gorakpur-childrens-trajedy.html</link>
					<comments>https://www.chandrikadaily.com/gorakpur-childrens-trajedy.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 13 Aug 2017 10:49:09 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[#YogiAdityanath]]></category>
		<category><![CDATA[gorakpur]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=40105</guid>

					<description><![CDATA[ഖൊരക്പൂര്‍ ദുരന്തത്തിന്റെ ഞെട്ടലില്‍ നിന്നും രാജ്യം ഇനിയും വിട്ടുമാറിയിട്ടില്ല. ഏറ്റവും ഒടുവിലത്തെ റിപ്പോര്‍ട്ട് പ്രകാരം 71 പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനുകളാണ് അധികൃതരുടേയും ഭരണകൂടത്തിന്റേയും അനാസ്ഥമൂലം പൊലിഞ്ഞ് പോയത്. ഖൊരക്പൂര്‍ ബാബ രാഘവ് ദാസ് ആശുപത്രിയില്‍ 30 കുഞ്ഞുങ്ങള്‍ 48 മണിക്കൂറിനകം ഓക്‌സിജന്‍ ലഭ്യമാകാതെ മരിച്ചു എന്ന വാര്‍ത്തയാണ് ആദ്യം ലോകമറിഞ്ഞത്. പിന്നീട് കണക്ക് പരിശോധിച്ചപ്പോള്‍ ഒരാഴ്ച്ചക്കിടെ 63 കുഞ്ഞുങ്ങള്‍ മരിച്ചു എന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു. ഇന്ന് മസ്തിഷ്‌ക്ക ജ്വരം ബാധിച്ച് എട്ട് കുട്ടികള്‍ കൂടി അതേ ആശുപത്രിയില്‍ [&#8230;]]]></description>
										<content:encoded><![CDATA[<p>ഖൊരക്പൂര്&#x200d; ദുരന്തത്തിന്റെ ഞെട്ടലില്&#x200d; നിന്നും രാജ്യം ഇനിയും വിട്ടുമാറിയിട്ടില്ല. ഏറ്റവും ഒടുവിലത്തെ റിപ്പോര്&#x200d;ട്ട് പ്രകാരം 71 പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനുകളാണ് അധികൃതരുടേയും ഭരണകൂടത്തിന്റേയും അനാസ്ഥമൂലം പൊലിഞ്ഞ് പോയത്. ഖൊരക്പൂര്&#x200d; ബാബ രാഘവ് ദാസ് ആശുപത്രിയില്&#x200d; 30 കുഞ്ഞുങ്ങള്&#x200d; 48 മണിക്കൂറിനകം ഓക്‌സിജന്&#x200d; ലഭ്യമാകാതെ മരിച്ചു എന്ന വാര്&#x200d;ത്തയാണ് ആദ്യം ലോകമറിഞ്ഞത്. പിന്നീട് കണക്ക് പരിശോധിച്ചപ്പോള്&#x200d; ഒരാഴ്ച്ചക്കിടെ 63 കുഞ്ഞുങ്ങള്&#x200d; മരിച്ചു എന്ന റിപ്പോര്&#x200d;ട്ട് പുറത്ത് വന്നു. ഇന്ന് മസ്തിഷ്‌ക്ക ജ്വരം ബാധിച്ച് എട്ട് കുട്ടികള്&#x200d; കൂടി അതേ ആശുപത്രിയില്&#x200d; മരിച്ചു. സംഭവത്തില്&#x200d; രാജ്യമൊട്ടുക്കും പ്രതിഷേധവും ദുഖവും രേഖപ്പെടുത്തുമ്പോഴും കുഞ്ഞുങ്ങളുടെ ജീവന്&#x200d; രക്ഷിക്കാന്&#x200d; ഓടിനടന്നൊരു ഡോക്ടറുണ്ട് ബി.ആര്&#x200d;.ഡി ആശുപത്രിയില്&#x200d;, ഡോ.ഖഫില്&#x200d; ഖാന്&#x200d;. എത്ര പ്രശംസിച്ചാലും മതിയാവില്ല ഈ ഡോക്ടറുടെ ഇടപെടലിനെ, ഖൊരക്പൂര്&#x200d; ആശുപത്രിയിലെ ശിശുരോഗവിദഗ്ധനായ ഡോ.ഖഫിലിന്റെ മനസാനിധ്യവും മനുഷ്യത്വവും ഇല്ലായിരുന്നെങ്കില്&#x200d; 48 മണിക്കൂറിനുള്ളില്&#x200d; മരണ സംഖ്യ എത്രയോ മുകളിലായേനെ.</p>
<p>ആഗസ്റ്റ് 10 വ്യാഴം അര്&#x200d;ധരാത്രി, ആശുപത്രിയിലെ കേന്ദ്രീകൃത ഓക്‌സിജന്&#x200d; പൈപ്പ് ലൈന്&#x200d; ഇന്&#x200d;ഡിക്കേറ്റര്&#x200d; അപായ സന്ദേശം മുഴക്കാനാരംഭിച്ചു. &#8216;ഓക്‌സിജന്&#x200d; തീരാറായിരിക്കുന്നു, ഉടന്&#x200d; സിലിണ്ടറുകള്&#x200d; മാറ്റിവയ്ക്കുക&#8217; എന്നാണ് ആ സന്ദേശത്തിനര്&#x200d;ഥം. ഓക്‌സിജന്&#x200d; തീര്&#x200d;ന്നാലും എമര്&#x200d;ജന്&#x200d;സി സിലിണ്ടറുകളുണ്ടെന്ന് ജീവനക്കാര്&#x200d;ക്ക് അറിയാം, പക്ഷേ രണ്ടു മണിക്കൂര്&#x200d; നേരത്തേക്ക് മാത്രം. അത് കഴിഞ്ഞാല്&#x200d;? എന്ത് ചെയ്യണമെന്ന് ആര്&#x200d;ക്കും അറിയില്ല. പക്ഷേ ഒരു കാര്യം ഡോ. ഖഫീലിന് ഉറപ്പൂണ്ടായിരുന്നു, എന്&#x200d;സഫലിറ്റിസ് വാര്&#x200d;ഡില്&#x200d; അഡ്മിറ്റ് ചെയ്തിരിക്കുന്ന നാല്&#x200d;പതോളം കുഞ്ഞുങ്ങളുടെ ജീവന്&#x200d; നിലനിര്&#x200d;ത്താന്&#x200d; ഓക്‌സിജനില്ലെങ്കില്&#x200d; അസാധ്യമെന്ന്.</p>
<p>ചിലര്&#x200d; ഓക്‌സിജന്&#x200d; വിതരണക്കാരെ വിളിച്ചു, പക്ഷേ അടയ്ക്കാനുള്ള തുക മുഴുവന്&#x200d; അടച്ചു തീര്&#x200d;ക്കാതെ ഓക്‌സിജന്&#x200d; തരില്ലെന്ന് വിതരണക്കാര്&#x200d; പറഞ്ഞതോടെ ആശുപത്രിയില്&#x200d; പരിഭ്രാന്തി പടര്&#x200d;ന്നു. പക്ഷേ പരിഭ്രമിച്ച് നില്&#x200d;ക്കാന്&#x200d; സമയമില്ലായിരുന്നു, അവശേഷിക്കുന്നത് രണ്ട് മണിക്കൂറാണ്. അത് കഴിഞ്ഞാല്&#x200d; നാല്&#x200d;പതോളം കുഞ്ഞുങ്ങള്&#x200d; പ്രാണവായു കിട്ടാതെ പിടഞ്ഞ് മരിക്കും. ഡോ. ഖഫീല്&#x200d; പിന്നെ ചിന്തിച്ചു നിന്നില്ല. രണ്ട് ആശുപത്രി ജീവനക്കാരെ കൂട്ടി തന്റെ കാറില്&#x200d; ഒരു സുഹൃത്തിന്റെ നഴ്‌സിംഗ് ഹോമില്&#x200d; ചെന്ന് മൂന്ന് ഓക്‌സിജന്&#x200d; സിലണ്ടര്&#x200d; കടം വാങ്ങി. അത്യാവശ്യമായി പുറത്ത് പോവുകയാണെന്നും തിരിച്ചു വരുന്നതിനുള്ളില്&#x200d; ഓക്‌സിജന്&#x200d; കുറയുകയാണെങ്കില്&#x200d; ആമ്പു ബാഗ് പമ്പ് ചെയ്ത് കുഞ്ഞുങ്ങളെ ജീവനോടെ നിലനിര്&#x200d;ത്തണമെന്നും ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റു ഡോക്ടര്&#x200d;മാരെയും ജീവനക്കാരെയും വിളിച്ചു കൂട്ടി നിര്&#x200d;ദ്ദേശിച്ചായിരുന്നു ഖഫീല്&#x200d; ഖാന്&#x200d; ആശുപത്രി വിട്ടത്.</p>
<p>തിരിച്ചെത്തി മൂന്ന് സിലിണ്ടറുകള്&#x200d; സെന്&#x200d;ട്രല്&#x200d; പൈപ്പ്‌ലൈനില്&#x200d; ഘടിപ്പിച്ചെങ്കിലും അരമണിക്കൂര്&#x200d; നേരത്തേക്ക് കൂടിയുള്ള ഓക്‌സിജന്&#x200d; മാത്രമെ അതിലുണ്ടായിരുന്നുളളൂ. സമയം അപ്പോള്&#x200d; രാവിലെ ആറ് മണി ആവുന്നതേ ഉണ്ടായിരുന്നുള്ളൂ. ഓക്‌സിജന്&#x200d; അപര്യാപ്തത കൊണ്ട് പല കുഞ്ഞുങ്ങളും ശ്വാസംമുട്ടല്&#x200d; പ്രകടിപ്പിച്ചു. ഖാന്&#x200d; വീണ്ടും ആശുപത്രി വിട്ട് നഗരത്തില്&#x200d; അറിയാവുന്ന നഴ്‌സിംഗ് ഹോമുകളെല്ലാം കയറിയിറങ്ങി. പലരെയും ഫോണ്&#x200d; ചെയ്തു, രാത്രി ആയതിനാല്&#x200d; പലരെയും കിട്ടിയില്ല. നാല്&#x200d; ട്രിപ്പുകളിലായി നഗരത്തില്&#x200d; പോകാവുന്നിടത്തൊക്കെ ചെന്ന് ഡോക്ടര്&#x200d; സംഘടിപ്പിച്ചത് 12 സിലിണ്ടറുകളാണ്. അപ്പോഴേക്കും ഫൈസല്&#x200d;ബാദിലെ ഒരു ചെറുകിട വിതരണക്കാരന്&#x200d; രൊക്കം പണത്തിന് സിലിണ്ടര്&#x200d; തരാന്&#x200d; തയ്യാറാണെന്ന് അറിയിച്ചു. ഖഫീല്&#x200d; ഖാന്&#x200d; തന്റെ എ.ടി.എമ്മില്&#x200d; നിന്ന് 10,000 രൂപ എടുത്ത് നല്&#x200d;കി സിലിണ്ടറുകള്&#x200d; വാങ്ങി. സിലിണ്ടര്&#x200d; കൊണ്ടുവന്ന െ്രെഡവറുടെ കൂലിയും വണ്ടിക്കൂലിയും ഖഫീല്&#x200d; ഖാന്&#x200d; തന്നെ നല്&#x200d;കി.</p>
<p><em> &#8216;മറ്റ് ഡോക്ടര്&#x200d;മാര്&#x200d; പ്രതീക്ഷ കൈവിട്ടപ്പോഴും ഡോ.ഖഫീല്&#x200d; ഖാന്&#x200d; തന്റെ മനഃസാനിധ്യവും പ്രതീക്ഷയും കൈവിട്ടില്ല. ഡോക്ടറുടെ ഇടപെടല്&#x200d; കൊണ്ട് മാത്രമാണ് മരണസംഖ്യ ഉയരാതിരുന്നത്&#8217; – സംഭവങ്ങള്&#x200d;ക്ക് സാക്ഷിയായി ആശുപത്രിയിലുണ്ടായിരുന്ന ഗൗരവ് ത്രിപാദി പറയുന്നു.</em></p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/gorakpur-childrens-trajedy.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
