<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>governer &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/governer/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Mon, 14 Jul 2025 12:47:16 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>governer &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>താത്കാലിക വിസി നിയമനം: ഗവര്‍ണറുടെ അപ്പീല്‍ ഹൈക്കോടതി തള്ളി, വിസിമാര്‍ പുറത്തേക്ക്</title>
		<link>https://www.chandrikadaily.com/temporary-vc-appointment-high-court-rejects-governors-appeal-vcs-out.html</link>
					<comments>https://www.chandrikadaily.com/temporary-vc-appointment-high-court-rejects-governors-appeal-vcs-out.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Mon, 14 Jul 2025 12:47:16 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[governer]]></category>
		<category><![CDATA[high court]]></category>
		<category><![CDATA[Kerala University]]></category>
		<category><![CDATA[news]]></category>
		<category><![CDATA[Vice Chancellor]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=347555</guid>

					<description><![CDATA[ഇതോടെ ഡിജിറ്റല്‍ സര്‍വകലാശാല താത്ക്കാലിക വിസി ഡോ. സിസ തോമസ്, സാങ്കേതിക സര്‍വകലാശാല താത്ക്കാലിക വിസി ഡോ. കെ ശിവപ്രസാദ് എന്നിവര്‍ പുറത്താകും]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: ഡിജിറ്റല്&#x200d;, സാങ്കേതിക സര്&#x200d;വകലാശാലകളിലെ താത്ക്കാലിക വിസി നിയമനവുമായി ബന്ധപ്പെട്ട് ഗവര്&#x200d;ണര്&#x200d;ക്ക് വീണ്ടും തിരിച്ചടി. താത്ക്കാലിക വിസിമാരുടെ നിയമനം ഹൈക്കോടതി ഡിവിഷന്&#x200d; ബെഞ്ച് റദ്ദാക്കി. ഇതോടെ ഡിജിറ്റല്&#x200d; സര്&#x200d;വകലാശാല താത്ക്കാലിക വിസി ഡോ. സിസ തോമസ്, സാങ്കേതിക സര്&#x200d;വകലാശാല താത്ക്കാലിക വിസി ഡോ. കെ ശിവപ്രസാദ് എന്നിവര്&#x200d; പുറത്താകും.</p>
<p>താത്ക്കാലിക വിസിമാരുടെ നിയമനം ആറ് മാസത്തില്&#x200d; കൂടുതല്&#x200d; പാടില്ലെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. വിസി നിയമനം നീളുന്നത് വിദ്യാര്&#x200d;ത്ഥികളെ ബാധിക്കും. സ്ഥിര വിസി നിയമനത്തില്&#x200d; കാലതാമസം പാടില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. വിസി നിയമനം സര്&#x200d;ക്കാര്&#x200d; പാനലില്&#x200d; നിന്ന് വേണമെന്ന് വ്യക്തമാക്കിക്കൊണ്ടുള്ളതായിരുന്നു സിംഗിള്&#x200d; ബെഞ്ചിന്റെ ഉത്തരവ്. ഇതിനെതിരെയായിരുന്നു ഗവര്&#x200d;ണര്&#x200d; രാജേന്ദ്ര ആര്&#x200d;ലേക്കര്&#x200d; ഡിവിഷന്&#x200d; ബെഞ്ചിനെ സമീപിച്ചത്. സിംഗിള്&#x200d; ബെഞ്ച് ഉത്തരവ് ശരിവെച്ച ഡിവിഷന്&#x200d; ബെഞ്ച് ഗവര്&#x200d;ണറുടെ അപ്പീല്&#x200d; തള്ളി. ജസ്റ്റിസ് അനില്&#x200d; കെ നരേന്ദ്രന്&#x200d;, ജസ്റ്റിസ് പി വി ബാലകൃഷ്ണന്&#x200d; എന്നിവരടങ്ങുന്ന ഡിവിഷന്&#x200d; ബെഞ്ചാണ് അപ്പീൽ പരിഗണിച്ചത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/temporary-vc-appointment-high-court-rejects-governors-appeal-vcs-out.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഭാരതാംബ ചിത്രവിവാദം: കേരള യൂണിവേഴ്‌സിറ്റി രജിസ്ട്രാറെ സസ്‌പെന്‍ഡ് ചെയ്ത് വി സി</title>
		<link>https://www.chandrikadaily.com/bharatamba-film-controversy-kerala-university-registrar-suspended-vc.html</link>
					<comments>https://www.chandrikadaily.com/bharatamba-film-controversy-kerala-university-registrar-suspended-vc.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Wed, 02 Jul 2025 14:20:50 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[governer]]></category>
		<category><![CDATA[suspension]]></category>
		<category><![CDATA[university registrar]]></category>
		<category><![CDATA[vice chansillor]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=346539</guid>

					<description><![CDATA[കേരള സർവകലാശാലയിൽ അസാധാരണ നടപടിയുമായി വൈസ് ചാൻസലർ. കേരള സർവകലാശാല സെനറ്റ് ഹാളിൽ നടന്ന ഭാരതാംബ വിവാദത്തിൽ കേരള സർവകലാശാല രജിസ്ട്രാറെ സസ്‌പെൻഡ് ചെയ്‌ത്‌ വി സി. പ്രത്യേക അധികാരം ഉപയോഗിച്ചാണ് വി സി രജിസ്ട്രാറെ സസ്‌പെൻഡ് ചെയ്തിരിക്കുന്നത്. വി സി ഡോ. മോഹൻ കുന്നുമ്മൽ ആണ് രജിസ്ട്രാർ കെ.എസ്. അനിൽകുമാറിനെ സസ്പെൻഡ് ചെയ്തത്. പകരം ചുമതല ജോയിൻ്റ് രജിസ്ട്രാർ പി ഹരികുമാറിന് നൽകും. കെ എസ് അനിൽകുമാർ ചാൻസലർ കൂടിയായ ഗവർണർ വേദിയിലിരിക്കെ പരിപാടി റദ്ദാക്കിയതായി [&#8230;]]]></description>
										<content:encoded><![CDATA[<p>കേരള സർവകലാശാലയിൽ അസാധാരണ നടപടിയുമായി വൈസ് ചാൻസലർ. കേരള സർവകലാശാല സെനറ്റ് ഹാളിൽ നടന്ന ഭാരതാംബ വിവാദത്തിൽ കേരള സർവകലാശാല രജിസ്ട്രാറെ സസ്‌പെൻഡ് ചെയ്‌ത്‌ വി സി. പ്രത്യേക അധികാരം ഉപയോഗിച്ചാണ് വി സി രജിസ്ട്രാറെ സസ്‌പെൻഡ് ചെയ്തിരിക്കുന്നത്. വി സി ഡോ. മോഹൻ കുന്നുമ്മൽ ആണ് രജിസ്ട്രാർ കെ.എസ്. അനിൽകുമാറിനെ സസ്പെൻഡ് ചെയ്തത്. പകരം ചുമതല ജോയിൻ്റ് രജിസ്ട്രാർ പി ഹരികുമാറിന് നൽകും. കെ എസ് അനിൽകുമാർ ചാൻസലർ കൂടിയായ ഗവർണർ വേദിയിലിരിക്കെ പരിപാടി റദ്ദാക്കിയതായി അറിയിപ്പ് നൽകിയതിനാണ് നടപടിയെന്ന് സസ്പെൻഷൻ ഉത്തരവിൽ പറയുന്നു. വേദിയിൽ ഉപയോഗിച്ച മത ചിഹ്നം ഏതാണെന്ന് വ്യക്തമല്ലെന്നും സസ്പെൻഷൻ ഉത്തരവിൽ വിചിത്രവാദം.</p>
<p>ഭാരതാംബ ചിത്ര വിവാദത്തിന് പിന്നാലെ സർവകലാശാല സെനറ്റ് ഹാളിൽ നടന്ന സംഘർഷത്തിൽ രജിസ്ട്രാർക്കെതിരെ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് വൈസ് ചാൻസിലർ ഗവർണർക്ക് റിപ്പോർട്ട് കൈമാറിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ നടപടി ഉണ്ടായിരിക്കുന്നത്.</p>
<p>പത്മനാഭ സേവാസമിതി സംഘടിപ്പിച്ച പുസ്തക പ്രകാശനച്ചടങ്ങിൽ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം വെച്ചത് വിവാദമായിരുന്നു. സർവകലാശാല അനുമതി റദ്ദ് ചെയ്തശേഷവും സെനറ്റ് ഹാളിൽ നിശ്ചിത പരിപാടിയുമായി മുന്നോട്ടുപോയത് നിയമവിരുദ്ധമാണെന്നും നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് രജിസ്ട്രാർ ഡിജിപിക്ക് പരാതി നൽകിയിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/bharatamba-film-controversy-kerala-university-registrar-suspended-vc.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>യോഗാ ദിനത്തിലും ആര്‍എസ്എസ് ഭാരതാംബയുമായി ഗവര്‍ണര്‍</title>
		<link>https://www.chandrikadaily.com/governor-with-rss-bharathamba-on-yoga-day-too.html</link>
					<comments>https://www.chandrikadaily.com/governor-with-rss-bharathamba-on-yoga-day-too.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sat, 21 Jun 2025 05:41:46 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[governer]]></category>
		<category><![CDATA[rajendra alerker]]></category>
		<category><![CDATA[RSS]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=345310</guid>

					<description><![CDATA[തിരുവനന്തപുരം: യോഗാ ദിനത്തിലും ആര്‍എസ്എസ് ഭാരതാംബ ചിത്രവുമായി ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍. രാജ്ഭവനിലെ യോഗാദിന പരിപാടികള്‍ തുടങ്ങിയത് വിവാദ ചിത്രത്തിന് മുന്നില്‍ വിളക്ക് കൊളുത്തിയും പുഷ്പാര്‍ച്ചന നടത്തിയുമാണ്. ഇതിനിടെ ഭാരതാംബയുടെ ചിത്രത്തിന് പിന്നിലെ ഭൂപടവും കാവിക്കൊടിയും മാറ്റി ബിജെപി. കേരള ബിജെപിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലെ പോസ്റ്റിലാണ് മാറ്റിയ ഭാരതാംബയുടെ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. സെക്രട്ടറിയേറ്റിന് മുമ്പില്‍ നടത്താനിരിക്കുന്ന പ്രതിഷേധ പരിപാടിയുടെ പോസ്റ്ററിലാണ് ഈ മാറ്റം. &#160;]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: യോഗാ ദിനത്തിലും ആര്&#x200d;എസ്എസ് ഭാരതാംബ ചിത്രവുമായി ഗവര്&#x200d;ണര്&#x200d; രാജേന്ദ്ര അര്&#x200d;ലേക്കര്&#x200d;. രാജ്ഭവനിലെ യോഗാദിന പരിപാടികള്&#x200d; തുടങ്ങിയത് വിവാദ ചിത്രത്തിന് മുന്നില്&#x200d; വിളക്ക് കൊളുത്തിയും പുഷ്പാര്&#x200d;ച്ചന നടത്തിയുമാണ്.</p>
<p>ഇതിനിടെ ഭാരതാംബയുടെ ചിത്രത്തിന് പിന്നിലെ ഭൂപടവും കാവിക്കൊടിയും മാറ്റി ബിജെപി. കേരള ബിജെപിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലെ പോസ്റ്റിലാണ് മാറ്റിയ ഭാരതാംബയുടെ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. സെക്രട്ടറിയേറ്റിന് മുമ്പില്&#x200d; നടത്താനിരിക്കുന്ന പ്രതിഷേധ പരിപാടിയുടെ പോസ്റ്ററിലാണ് ഈ മാറ്റം.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/governor-with-rss-bharathamba-on-yoga-day-too.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;ഗവർണറുടെ ഭരണഘടനാപരമായ അധികാരങ്ങൾ പത്താം ക്ലാസ് സിലബസിൽ ഉൾപ്പെടുത്തും&#8217;; വിദ്യാഭ്യാസമന്ത്രി</title>
		<link>https://www.chandrikadaily.com/governors-constitutional-powers-to-be-included-in-class-10-syllabus-minister-of-education.html</link>
					<comments>https://www.chandrikadaily.com/governors-constitutional-powers-to-be-included-in-class-10-syllabus-minister-of-education.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Fri, 20 Jun 2025 08:48:57 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[governer]]></category>
		<category><![CDATA[syallabus]]></category>
		<category><![CDATA[textbook]]></category>
		<category><![CDATA[v sivankutty]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=345240</guid>

					<description><![CDATA[തിരുവനന്തപുരം: ഗവര്‍ണറുടെ ഭരണപരമായ അധികാരങ്ങള്‍ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തുമെന്ന് വിദ്യാഭ്യാസമന്ത്രി  വി ശിവന്‍കുട്ടി. ഈ വര്‍ഷത്തെ പത്താം ക്ലാസിലെ സാമൂഹ്യശാസ്ത്രം രണ്ടാം ഭാഗത്തും ഹയര്‍സെക്കന്‍ഡറി പാഠപുസ്തകങ്ങള്‍ പരിഷ്‌കരിക്കുന്ന വേളയിലും ഈ വിഷയം ഉള്‍പ്പെടുത്തുമെന്ന് വി ശിവന്‍കുട്ടി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. ഭരണഘടന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചാണ് സംസ്ഥാനത്തെ പാഠ്യപദ്ധതി പരിഷ്‌കരിച്ചിട്ടുള്ളത്. അത് ജീവിതത്തില്‍ പകര്‍ത്താന്‍ ആവശ്യമായ പിന്തുണയും സ്‌കൂള്‍ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളിലൂടെ നല്‍കുവാന്‍ പൊതുവിദ്യാഭ്യാസവകുപ്പ് മുന്‍ഗണന നല്‍കും. രാജ്യത്ത് ഗവര്‍ണര്‍മാരെ ഉപയോഗിച്ചുകൊണ്ട് തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളെ അസ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങള്‍ വര്‍ധിച്ചുവരികയാണ്. ഗവര്‍ണര്‍മാരുടെ ഭരണഘടനാപരമായ അധികാരങ്ങളെ [&#8230;]]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: ഗവര്&#x200d;ണറുടെ ഭരണപരമായ അധികാരങ്ങള്&#x200d; പാഠപുസ്തകത്തില്&#x200d; ഉള്&#x200d;പ്പെടുത്തുമെന്ന് വിദ്യാഭ്യാസമന്ത്രി  വി ശിവന്&#x200d;കുട്ടി. ഈ വര്&#x200d;ഷത്തെ പത്താം ക്ലാസിലെ സാമൂഹ്യശാസ്ത്രം രണ്ടാം ഭാഗത്തും ഹയര്&#x200d;സെക്കന്&#x200d;ഡറി പാഠപുസ്തകങ്ങള്&#x200d; പരിഷ്‌കരിക്കുന്ന വേളയിലും ഈ വിഷയം ഉള്&#x200d;പ്പെടുത്തുമെന്ന് വി ശിവന്&#x200d;കുട്ടി വാര്&#x200d;ത്താ സമ്മേളനത്തില്&#x200d; വ്യക്തമാക്കി.</p>
<p>ഭരണഘടന മൂല്യങ്ങള്&#x200d; ഉയര്&#x200d;ത്തിപ്പിടിച്ചാണ് സംസ്ഥാനത്തെ പാഠ്യപദ്ധതി പരിഷ്‌കരിച്ചിട്ടുള്ളത്. അത് ജീവിതത്തില്&#x200d; പകര്&#x200d;ത്താന്&#x200d; ആവശ്യമായ പിന്തുണയും സ്‌കൂള്&#x200d; വിദ്യാഭ്യാസ പ്രവര്&#x200d;ത്തനങ്ങളിലൂടെ നല്&#x200d;കുവാന്&#x200d; പൊതുവിദ്യാഭ്യാസവകുപ്പ് മുന്&#x200d;ഗണന നല്&#x200d;കും. രാജ്യത്ത് ഗവര്&#x200d;ണര്&#x200d;മാരെ ഉപയോഗിച്ചുകൊണ്ട് തെരഞ്ഞെടുക്കപ്പെട്ട സര്&#x200d;ക്കാരുകളെ അസ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങള്&#x200d; വര്&#x200d;ധിച്ചുവരികയാണ്. ഗവര്&#x200d;ണര്&#x200d;മാരുടെ ഭരണഘടനാപരമായ അധികാരങ്ങളെ കുറിച്ച് സുപ്രീം കോടതി തന്നെ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. ജനാധിപത്യത്തിന്റെ മൂല്യങ്ങള്&#x200d; പഠിക്കേണ്ട യഥാര്&#x200d;ത്ഥ ഇടങ്ങള്&#x200d; വിദ്യാലയങ്ങള്&#x200d; ആയതുകൊണ്ട് തന്നെ ഗവര്&#x200d;ണര്&#x200d;മാരുടെ ഭരണഘടനാ അധികാരങ്ങളെ കുറിച്ച് വിദ്യാര്&#x200d;ത്ഥികളെ പഠിപ്പിക്കുന്നതിനായി പരിഷ്‌കരിക്കുന്ന പാഠപുസ്തകങ്ങളില്&#x200d; ഈ കാര്യം പ്രത്യേകം തന്നെ ഉള്&#x200d;പ്പെടുത്തും.</p>
<p>ഇന്നലെ രാജ്ഭവനില്&#x200d; നടന്ന സ്‌കൗട്ട് ആന്&#x200d;ഡ് ഗൈഡ് പരിപാടിയില്&#x200d; കുട്ടികളോട് ഭാരതാബയെ പൂജിക്കണമെന്ന് പറഞ്ഞ പ്രസംഗം ഗവര്&#x200d;ണര്&#x200d; പിന്&#x200d;വലിക്കണം. അത് ഭരണഘടനാവിരുദ്ധമാണെന്നും ശിവന്&#x200d;കുട്ടി പറഞ്ഞു.</p>
<div class="arr--story-page-card-wrapper">
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text">
<p>ഇംഗ്ലീഷ് സംസാരിക്കുന്നവര്&#x200d; ലജ്ജിക്കുന്ന കാലം വിദൂരമല്ലെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പരാമര്&#x200d;ശം തികച്ചും അപലപനീയമാണ്. ഒരു ഭാഷയും മറ്റൊരു ഭാഷയേക്കാള്&#x200d; ഉയര്&#x200d;ന്നതോ താഴ്ന്നതോ അല്ല. ഓരോ ഭാഷയ്ക്കും അതിന്റേതായ പ്രാധാന്യമുണ്ട്. ഇംഗ്ലീഷ് ഒരു അന്താരാഷ്ട്ര ഭാഷ എന്ന നിലയില്&#x200d; അറിവിന്റെയും ആശയവിനിമയത്തിന്റെയും പ്രധാന ഉപാധിയാണ്. അത് രാജ്യത്തിന്റെ പുരോഗതിക്ക് സഹായകമാവുകയേ ഉള്ളൂ.</p>
</div>
</div>
</div>
<div class="arr--story-page-card-wrapper">
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text">
<p>എല്ലാ ഭാഷകളെയും പ്രോത്സാഹിപ്പിക്കാനും വിദ്യാര്&#x200d;ത്ഥികള്&#x200d;ക്ക് അവരുടെ ഇഷ്ടത്തിനനുസരിച്ച് ഭാഷകള്&#x200d; തിരഞ്ഞെടുക്കാനുമുള്ള സ്വാതന്ത്ര്യം ഉറപ്പാക്കാനും കേരള സര്&#x200d;ക്കാര്&#x200d; പ്രതിജ്ഞാബദ്ധമാണ്. ഭാഷാ വൈവിധ്യം നമ്മുടെ രാജ്യത്തിന്റെ ശക്തിയാണ്, അത് സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും വി ശിവന്&#x200d;കുട്ടി പറഞ്ഞു.</p>
</div>
</div>
</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/governors-constitutional-powers-to-be-included-in-class-10-syllabus-minister-of-education.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>‘ബില്ലുകൾ പിടിച്ചുവെക്കാനാകില്ല; ഗവർണർ പ്രവർത്തിക്കേണ്ടത് സംസ്ഥാന സർക്കാരിൻ്റെ ഉപദേശത്തിന് അനുസരിച്ചാകണം’; സുപ്രീംകോടതി</title>
		<link>https://www.chandrikadaily.com/bills-cannot-be-withheld-governor-must-act-according-to-the-advice-of-the-state-government-supreme-court.html</link>
					<comments>https://www.chandrikadaily.com/bills-cannot-be-withheld-governor-must-act-according-to-the-advice-of-the-state-government-supreme-court.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Tue, 08 Apr 2025 09:51:35 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[governer]]></category>
		<category><![CDATA[India]]></category>
		<category><![CDATA[president]]></category>
		<category><![CDATA[supreme court]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=337378</guid>

					<description><![CDATA[തിരുവനന്തപുരം: നിയമസഭ പാസാക്കിയ ബില്ലുകൾ അനുമതി നൽകാതെ തടഞ്ഞുവയ്ക്കുകയും പിന്നീട്‌ രാഷ്ട്രപതിക്ക്‌ വിടുകയും ചെയ്‌ത തമിഴ്‌നാട്‌ ഗവർണര്‍ ആർ.എൻ രവിക്കെതിരായ സുപ്രിംകോടതി വിധി ഫെഡറൽ സംവിധാനത്തെയും നിയമസഭയുടെ ജനാധിപത്യ അവകാശങ്ങളെയും ഉയർത്തിപ്പിടിക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു ബില്ല് വീണ്ടും നിയമസഭ പാസാക്കി ഗവർണർക്ക് നൽകിയാൽ അത് രാഷ്ട്രപതിക്ക് അയക്കാൻ കഴിയില്ല. രാഷ്ട്രപതിയുടെ അംഗീകാരത്തിനായി 10 ബില്ലുകൾ നീക്കിവച്ച തമിഴ്‌നാട് ഗവർണറുടെ നടപടി നിയമവിരുദ്ധമാണെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. ബില്ലിൽ തീരുമാനമെടുക്കാൻ ഗവർണർക്ക് മുന്നിൽ മൂന്ന് സാധ്യതകൾ ഉണ്ട്. [&#8230;]]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: നിയമസഭ പാസാക്കിയ ബില്ലുകൾ അനുമതി നൽകാതെ തടഞ്ഞുവയ്ക്കുകയും പിന്നീട്‌ രാഷ്ട്രപതിക്ക്‌ വിടുകയും ചെയ്‌ത തമിഴ്‌നാട്‌ ഗവർണര്&#x200d; ആർ.എൻ രവിക്കെതിരായ സുപ്രിംകോടതി വിധി ഫെഡറൽ സംവിധാനത്തെയും നിയമസഭയുടെ ജനാധിപത്യ അവകാശങ്ങളെയും ഉയർത്തിപ്പിടിക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.</p>
<p>ഒരു ബില്ല് വീണ്ടും നിയമസഭ പാസാക്കി ഗവർണർക്ക് നൽകിയാൽ അത് രാഷ്ട്രപതിക്ക് അയക്കാൻ കഴിയില്ല. രാഷ്ട്രപതിയുടെ അംഗീകാരത്തിനായി 10 ബില്ലുകൾ നീക്കിവച്ച തമിഴ്‌നാട് ഗവർണറുടെ നടപടി നിയമവിരുദ്ധമാണെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. ബില്ലിൽ തീരുമാനമെടുക്കാൻ ഗവർണർക്ക് മുന്നിൽ മൂന്ന് സാധ്യതകൾ ഉണ്ട്. ഒന്ന് അനുമതി നൽകുക, രണ്ട് അനുമതി നിഷേധിക്കുക, മൂന്ന് ബില്ല് രാഷ്ട്രപതിക്ക് അയയ്ക്കുക. ഗവർണർ അനുമതി നിഷേധിച്ചാൽ ആർട്ടിക്കിൾ 200 ലെ ആദ്യ വ്യവസ്ഥയിൽ പറഞ്ഞിരിക്കുന്ന നടപടി എത്രയും വേഗം അദ്ദേഹം പിന്തുടരണം. ബില്ല് ഗവർണർക്ക് നൽകിയാൽ ആർട്ടിക്കിൾ 200ലെ ഏതെങ്കിലും ഒരു നടപടി സ്വീകരിക്കാൻ അദ്ദേഹം ബാധ്യസ്ഥനാണെന്ന് കോടതി പറഞ്ഞു.</p>
<p>നിയമസഭ പാസാക്കിയ ബില്ലുകൾ 23 മാസം വരെ തടഞ്ഞുവ‌യ്ക്കുകയും അനിശ്ചിതത്വത്തിലാക്കുകയും ചെയ്ത അവസ്ഥ നമ്മുടെ മുന്നിലുണ്ട്. അതിനെതിരെ കേരളം നിയമ പോരാട്ടത്തിലാണ്. കേരളം ഉയർത്തിയ അത്തരം വിഷയങ്ങളുടെ പ്രസക്തിക്കും പ്രാധാന്യത്തിനുമാണ് ഈ വിധി അടിവരയിടുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.</p>
<p>സംസ്ഥാനത്തിന്റെ ഉപദേശത്തിന് വിരുദ്ധമായി ബില്ലുകൾ തടഞ്ഞുവെക്കുകയോ രാഷ്ട്രപതിക്ക് അയക്കാനോ തീരുമാനിച്ചാൽ പരമാവധി മൂന്ന് മാസത്തിനുള്ളിൽ ഗവർണർ തീരുമാനമെടുക്കണമെന്ന് കോടതി നിർദേശിച്ചു. ആർട്ടിക്കിൾ 200 പ്രകാരം ഗവർണർക്ക് യാതൊരു വിവേചനാധികാരവുമില്ല. ആർട്ടിക്കിൾ 200 ഇളവ് ലഭിക്കുന്നതല്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/bills-cannot-be-withheld-governor-must-act-according-to-the-advice-of-the-state-government-supreme-court.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ആരിഫ് മുഹമ്മദ് ഖാന് നാളെ യാത്രയയപ്പ്; രാജേന്ദ്ര ആർലേകർ ജനുവരി രണ്ടിന് ചുമതലയേൽക്കും</title>
		<link>https://www.chandrikadaily.com/farewell-to-arif-mohammad-khan-tomorrow-rajendra-arlekar-will-take-charge-on-january-2.html</link>
					<comments>https://www.chandrikadaily.com/farewell-to-arif-mohammad-khan-tomorrow-rajendra-arlekar-will-take-charge-on-january-2.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Fri, 27 Dec 2024 14:29:09 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[arif muhammed khan]]></category>
		<category><![CDATA[governer]]></category>
		<category><![CDATA[sent off]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=323524</guid>

					<description><![CDATA[സർക്കാർ യാത്രയയപ്പ് ഇതുവരെ നിശ്ചയിച്ചിട്ടില്ല]]></description>
										<content:encoded><![CDATA[<p>ബിഹാർ ഗവർണറായി പോകുന്ന ആരിഫ് മുഹമ്മദ് ഖാന് യാത്രയയപ്പ് നൽകാനൊരുങ്ങി രാജ്ഭവൻ. നാളെ വൈകിട്ട് 4.30 ന് രാജ് ഭവനിലാണ് യാത്രയയപ്പ് സംഘടിപ്പിച്ചിരിക്കുന്നത്. സർക്കാർ യാത്രയയപ്പ് ഇതുവരെ നിശ്ചയിച്ചിട്ടില്ല. ഞായറാഴ്ച ആരിഫ് മുഹമ്മദ് ഖാൻ കേരളത്തിൽ നിന്ന് മടങ്ങും. ഞായറാഴ്ച ഉച്ചക്ക് 12 മണിക്ക് കൊച്ചി വഴിയാണ് മടക്കം.</p>
<p>പുതുവത്സര ദിനത്തിൽ ആര്&#x200d;ലേകര്&#x200d; കേരളത്തിലെത്തും. ഇതേ ദിവസം തന്നെ ആരിഫ് മുഹമ്മദ് ഖാൻ കൊച്ചിയിൽ നിന്ന് ബിഹാറിലേക്ക് തിരിക്കും. ജനുവരി രണ്ടിനു തന്നെയാകും ആരിഫ് മുഹമ്മദ് ഖാൻ ബിഹാറിൽ ചുമതല ഏറ്റെടുക്കുക.</p>
<p>ആരിഫ് മുഹമ്മദ് ഖാൻ കേരള ഗവ&#x200d;ർണറായി 5 വർഷം കഴിഞ്ഞിരുന്നു. 2024 സെപ്റ്റംബർ 5നാണ് ആരിഫ് മുഹമ്മദ് ഖാൻ കേരള രാജ് ഭവനിൽ 5 കൊല്ലം പൂ&#x200d;ർത്തിയാക്കിയത്. സംഭവ ബഹുലമായ 5 വർഷത്തിന് ശേഷമാണ് ആരിഫ് മുഹമ്മദ് ഖാൻ കേരളം വിടുന്നത്. ഗോവ സ്വദേശിയായ രാജേന്ദ്ര വിശ്വനാഥ് ആർലെകർ നേരത്തെ ഹിമാചൽ പ്രദേശ് ഗവർണറായും ഗോവയിൽ വനം–പരിസ്ഥിതി മന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/farewell-to-arif-mohammad-khan-tomorrow-rajendra-arlekar-will-take-charge-on-january-2.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഗവര്&#x200d;ണര്&#x200d; മുഖ്യമന്ത്രി പോര് രാഷ്ട്രീയ നാടകം</title>
		<link>https://www.chandrikadaily.com/governor-chief-minister-war-political-drama.html</link>
					<comments>https://www.chandrikadaily.com/governor-chief-minister-war-political-drama.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sat, 12 Oct 2024 06:06:11 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[chandrika daily]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[editorial]]></category>
		<category><![CDATA[governer]]></category>
		<category><![CDATA[pinarayi vijayan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=313090</guid>

					<description><![CDATA[ഒരിടവേളക്കുശേഷം ഗവര്&#x200d;ണര്&#x200d; ആരിഫ് മുഹമ്മദ്ഖാനും മുഖ്യമന്ത്രി പിണറായി വിജയനും പരസ്യമായി ഏറ്റുമുട്ടിക്കൊണ്ടിരിക്കുകയാണ്. അടിക്കു തിരിച്ചടി, തിരിച്ചടിക്കു മറിച്ചടി എന്ന കണക്കെ കൊണ്ടുംകൊടുത്തും ഇരുവരും മുന്നേറുമ്പോള്&#x200d; ഇതുകേവലം രണ്ടുവ്യക്തികള്&#x200d; തമ്മിലുള്ള ഏറ്റുമുട്ടലല്ലെന്നും മറിച്ച് ഫെഡറല്&#x200d; സംവിധാനത്തിനെതിരായുള്ള കേന്ദ്ര സര്&#x200d;ക്കാറിന്റെ നീക്കത്തിന്റെ ഭാഗമാണെന്നൊക്കെയുള്ള താത്വിക അവലോകനവുമായി സി.പി.എമ്മും രംഗത്തെത്തിയിരിക്കുകയാണ്. സംസ്ഥാന സര്&#x200d;ക്കാറിനെതിരായി ഉയര്&#x200d;ന്ന ആരോപണങ്ങള്&#x200d;ക്ക് മറുപടി നല്&#x200d;കണമെന്നാവശ്യപ്പെട്ട് ഗവര്&#x200d;ണര്&#x200d; മുഖ്യമന്ത്രിക്ക് കത്തുനല്&#x200d;കുകയും എന്നാല്&#x200d; ഇതിന് മറുപടി ലഭിക്കാതിരുന്നതോടെ സംസ്ഥാന പൊലീസ് മേധാവിയെയും ചീഫ്‌സെക്രട്ടറിയേയും അദ്ദേഹം രാജ്ഭവനിലേക്ക് വിളിപ്പിക്കുകയുമായിരുന്നു. ഇരുവരും രാജ്ഭവനിലെത്തുന്നതിന് [&#8230;]]]></description>
										<content:encoded><![CDATA[<p>ഒരിടവേളക്കുശേഷം ഗവര്&#x200d;ണര്&#x200d; ആരിഫ് മുഹമ്മദ്ഖാനും മുഖ്യമന്ത്രി പിണറായി വിജയനും പരസ്യമായി ഏറ്റുമുട്ടിക്കൊണ്ടിരിക്കുകയാണ്. അടിക്കു തിരിച്ചടി, തിരിച്ചടിക്കു മറിച്ചടി എന്ന കണക്കെ കൊണ്ടുംകൊടുത്തും ഇരുവരും മുന്നേറുമ്പോള്&#x200d; ഇതുകേവലം രണ്ടുവ്യക്തികള്&#x200d; തമ്മിലുള്ള ഏറ്റുമുട്ടലല്ലെന്നും മറിച്ച് ഫെഡറല്&#x200d; സംവിധാനത്തിനെതിരായുള്ള കേന്ദ്ര സര്&#x200d;ക്കാറിന്റെ നീക്കത്തിന്റെ ഭാഗമാണെന്നൊക്കെയുള്ള താത്വിക അവലോകനവുമായി സി.പി.എമ്മും രംഗത്തെത്തിയിരിക്കുകയാണ്. സംസ്ഥാന സര്&#x200d;ക്കാറിനെതിരായി ഉയര്&#x200d;ന്ന ആരോപണങ്ങള്&#x200d;ക്ക് മറുപടി നല്&#x200d;കണമെന്നാവശ്യപ്പെട്ട് ഗവര്&#x200d;ണര്&#x200d; മുഖ്യമന്ത്രിക്ക് കത്തുനല്&#x200d;കുകയും എന്നാല്&#x200d; ഇതിന് മറുപടി ലഭിക്കാതിരുന്നതോടെ സംസ്ഥാന പൊലീസ് മേധാവിയെയും ചീഫ്‌സെക്രട്ടറിയേയും അദ്ദേഹം രാജ്ഭവനിലേക്ക് വിളിപ്പിക്കുകയുമായിരുന്നു. ഇരുവരും രാജ്ഭവനിലെത്തുന്നതിന് പകരം മുഖ്യമന്ത്രിക്ക് നേരത്തെ നല്&#x200d;കിയ കത്തിന് സര്&#x200d;ക്കാര്&#x200d; മറുപടി നല്&#x200d;കി. ഈ കത്തില്&#x200d; തൃപ്തനാകാതിരുന്ന ഗവര്&#x200d;ണര്&#x200d; ഇന്നലെ കത്ത് മാധ്യമങ്ങളുടെ മുന്നില്&#x200d; അവതരിപ്പിക്കുകയും ചീഫ് സെക്രട്ടറിയും ഡി.ജി.പിയും ഇനി രാജ്ഭവനിലേക്ക് വരേണ്ടെന്നും അറിയിച്ചിരിക്കുകയാണ്. എന്നാല്&#x200d; താന്&#x200d; ഗവര്&#x200d;ണര്&#x200d;ക്കയച്ച കത്ത് പുറത്തുവിട്ടതിനെതിരെ മുഖ്യമന്ത്രിയും തിരിച്ചടിച്ചിരിക്കുകയാണ്.</p>
<p>മുഖ്യമന്ത്രിയും ഗവര്&#x200d;ണറും തമ്മില്&#x200d; ഉരുളക്കുപ്പേരികണക്കെ നടത്തിക്കൊണ്ടിരിക്കുന്ന വാക്ശരങ്ങള്&#x200d;ക്ക് ഇരുവരും തമ്മിലുള്ള പോര്&#x200d;വിളി അതീവഗൗരവതരമാണെന്ന പ്രതീതി ജനിപ്പിച്ചിട്ടുണ്ടെന്നത് ഒരുയാഥാര്&#x200d;ത്ഥ്യമാണ്. പരസ്പരം അയച്ച കത്തുകളില്&#x200d; അധികാര പരിധികളെക്കുറിച്ചുള്ള അവകാശവാദങ്ങളും വെല്ലുവിളികളുമെല്ലാം നിറഞ്ഞുനില്&#x200d;ക്കുകയാണ്. തന്റെ അധികാരം എന്താണെന്ന് കാണിച്ചു തരാമെന്നു ഗവര്&#x200d;ണര്&#x200d; പറയുമ്പോള്&#x200d; അങ്ങനെ പ്രത്യേകിച്ചൊരു അധികാരവും ഗവര്&#x200d;ണര്&#x200d;ക്കില്ലെന്നാണ് മുഖ്യമന്ത്രി തിരിച്ചടിക്കുന്നത്. എന്നാല്&#x200d; ഗവര്&#x200d;ണര്&#x200d; ഭയപ്പെടുത്താന്&#x200d; നോക്കേണ്ടെന്നും ഇതു സംസ്ഥാനത്തെ പ്രതിരോധത്തിലാക്കാന്&#x200d; കേന്ദ്രം ഗവര്&#x200d;ണറെ ഉപയോഗിക്കുകയാണെന്നും കാലാവധി കഴിഞ്ഞ ആരിഫ്ഖാന്&#x200d; വെറും കെയര്&#x200d; ടേക്കര്&#x200d; മാത്രമാണെന്നുമാണ് സര്&#x200d;ക്കാറിന് പിന്തുണയുമായെത്തിയ സി.പി.എമ്മിന്റെ അവകാശ വാദം. ഈ വീരവാദങ്ങളും അവകാശവാദങ്ങളും കേരളത്തിലെ ജനങ്ങളെ വഞ്ചിക്കാനുള്ള ട്രപ്പീസുകളിയായി മാത്രമേ ഒന്നും രണ്ടും പിണറായി സര്&#x200d;ക്കാറുകളുടെ കാലത്തെ സംഭവവികാസങ്ങളെ വിലയിരുത്തുന്ന ആര്&#x200d;ക്കും കാണാന്&#x200d; സാധിക്കു. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചുനടന്ന സ്വര്&#x200d;ണക്കള്ളക്കടത്തുള്&#x200d;പ്പെടെയുള്ള രാജ്യദ്രോഹക്കുറ്റങ്ങളുടെ പേരില്&#x200d; വന്&#x200d; രാഷ്ട്രീയ കോലാഹലങ്ങള്&#x200d;ക്കാണ് ഒന്നാം പിണറായി സര്&#x200d;ക്കാറിന്റെ അവസാന കാലങ്ങളില്&#x200d; കേരളം സാക്ഷ്യംവഹിച്ചത്. ഗവര്&#x200d;ണര്&#x200d; മാത്രമല്ല, കേന്ദ്ര സര്&#x200d;ക്കാറും ബി.ജെ.പിയുമെല്ലാം ഇതിനേക്കാള്&#x200d; വലിയ വായില്&#x200d; പിണറായി വിജയനെ അഴിയെണ്ണിക്കുമെന്ന് കട്ടായം പറയുകയും അരഡസനോളം അന്വേഷണ ഏജന്&#x200d;സികള്&#x200d; സെക്രട്ടറിയേറ്റിനുമുകളിലൂടെ വട്ടമിട്ടുപറക്കുകയും ചെയ്തിട്ടും ആലില അനങ്ങുകയുണ്ടായില്ല. എന്നു മാത്രമല്ല കോണ്&#x200d;ഗ്രസിതരമുക്തഭാരതവും കേരളവും ലക്ഷ്യംവെച്ച് പരസ്പര ഡീലിങ്ങിലൂടെ പിണറായി വിജയന്&#x200d; വീണ്ടും മുഖ്യമന്ത്രി പദത്തില്&#x200d; അവരോധിതനാവുകയുമാണ് ചെയ്തിരിക്കുന്നത്.</p>
<p>ലാവലിന്&#x200d; കേസുപോലെ വിരലിലൊതുങ്ങാത്ത ആരോപണ ശരങ്ങള്&#x200d; പിണറായി വിജയനെ തുറിച്ചുനോക്കുന്നുണ്ടെങ്കിലും ഒന്നില്&#x200d;പോലും തീര്&#x200d;പ്പ് കല്&#x200d;പ്പിക്കപ്പെടാതിരിക്കുകയുമാണ്. സി.പി.എമ്മും ആര്&#x200d;.എസ്.എസും തമ്മിലുള്ള പരസ്പര ബാന്ധവത്തെക്കുറിച്ച് പഴയ മനസാക്ഷി സൂക്ഷിപ്പുകാര്&#x200d; തന്നെ നാടാകെ വിളിച്ചുപറഞ്ഞുകൊണ്ടിരിക്കുകയുമാണ്. സ്വര്&#x200d;ണക്കടത്ത്, വര്&#x200d;ഗീയ ധ്രുവീകരണ പരാമര്&#x200d;ശം, ആര്&#x200d;.എസ്.എസ് ബാന്ധവം എന്നിവയുടെ പേരില്&#x200d; ഒരു പി.ആര്&#x200d; ഏജന്&#x200d;സിക്കും മിനുക്കിയെടുക്കാന്&#x200d; കഴിയാത്തവിധം കേരള മുഖ്യമന്ത്രിയുടെ മുഖം വികൃതമായിക്കൊണ്ടിരിക്കുമ്പോള്&#x200d; ഈ ഏറ്റുമുട്ടല്&#x200d; നാടകം സ്വാഭാവികമായും സംശയത്തിന്റെ നിഴലിലാണ്. വരാനിരിക്കുന്ന ചേലക്കര, പാലക്കാട് ഉപതിരഞ്ഞെടുപ്പുകളില്&#x200d; സി.പി.എമ്മും ബി.ജെ.പിയും ധാരണയിലെത്തിക്കഴി ഞ്ഞുവെന്നുള്ള മുന്&#x200d; സഹയാത്രികന്&#x200d; പി.വി അന്&#x200d;വറിന്റെ വെളിപ്പെടുത്തലും ഇവിടെ ചേര്&#x200d;ത്തുവായിക്കേണ്ടതാണ്. ഏതായാലും എല്ലാകാലവും എല്ലാവരെയും മണ്ടന്മാരാക്കാമെന്ന മൂഢധാരണയില്&#x200d; നിന്ന് കേരള ഗവര്&#x200d;ണറും മുഖ്യമന്ത്രിയും ഇനിയെങ്കിലും പിന്മാറണം.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/governor-chief-minister-war-political-drama.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>‘മുഖ്യമന്ത്രിക്ക് എന്തോ മറയ്ക്കാനുണ്ട്, ദേശവിരുദ്ധ പ്രവർത്തനം എന്നെ അറിയിച്ചില്ല’; ഗവർണർ</title>
		<link>https://www.chandrikadaily.com/1the-chief-minister-has-something-to-hide-governor.html</link>
					<comments>https://www.chandrikadaily.com/1the-chief-minister-has-something-to-hide-governor.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Wed, 09 Oct 2024 14:31:11 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[aarif muhammed khan]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[governer]]></category>
		<category><![CDATA[pinarayi vijayan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=312796</guid>

					<description><![CDATA[ഹിന്ദുവാണ് കള്ളം പറയുന്നതെങ്കിൽ അവർക്കെതിരെ മുഖ്യമന്ത്രി എന്തുകൊണ്ട് കേസെടുത്തില്ല ഗവര്&#x200d;ണര്&#x200d; ചോദിച്ചു]]></description>
										<content:encoded><![CDATA[<p>മുഖ്യമന്ത്രിക്കെതിരെ വീണ്ടും പടപ്പുറപ്പാടിനൊരുങ്ങി ഗവര്&#x200d;ണര്&#x200d; ആരിഫ് മുഹമ്മദ് ഖാന്&#x200d;. ദേശവിരുദ്ധ പരാമര്&#x200d;ശം സംബന്ധിച്ച തന്റെ ചോദ്യങ്ങള്&#x200d;ക്കു മറുപടി നല്&#x200d;കാത്ത മുഖ്യമന്ത്രിയുടെ നിശബ്ദതയും നിഷ്‌ക്രിയത്വവും മുഖ്യമന്ത്രിക്ക് എന്തോ ഒളിക്കാനുണ്ടെന്ന പ്രതീതിയാണ് ഉണ്ടാക്കുന്നതെന്ന് ഗവര്&#x200d;ണര്&#x200d; തുറന്നടിച്ചത് വരും ദിവസങ്ങളില്&#x200d; സര്&#x200d;ക്കാര്&#x200d;-ഗവര്&#x200d;ണര്&#x200d; പോര് കടുപ്പിക്കും.</p>
<p>സ്വര്&#x200d;ണക്കടത്തും ഹവാലയുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രിയുടെ അഭിമുഖത്തില്&#x200d; വന്ന ദേശവിരുദ്ധ പരാമര്&#x200d;ശം, ഫോണ്&#x200d; ചോര്&#x200d;ത്തല്&#x200d; സംബന്ധിച്ച പി.വി.അന്&#x200d;വര്&#x200d; എംഎല്&#x200d;എയുടെ ആരോപണം എന്നിവയെക്കുറിച്ച് റിപ്പോര്&#x200d;ട്ട് ആവശ്യപ്പെട്ടിട്ട് സര്&#x200d;ക്കാര്&#x200d; നല്&#x200d;കാതിരിക്കുന്നതില്&#x200d; കടുത്ത അതൃപ്തിയാണ് ഗവര്&#x200d;ണര്&#x200d;ക്കുള്ളത്.</p>
<p>മുഖ്യമന്ത്രിയെയാണോ ദി ഹിന്ദു ദിനപ്പത്രത്തെയാണോ ആരെയാണ് പിആർ വിവാദത്തിൽ വിശ്വസിക്കേണ്ടത്? ഹിന്ദുവാണ് കള്ളം പറയുന്നതെങ്കിൽ അവർക്കെതിരെ മുഖ്യമന്ത്രി എന്തുകൊണ്ട് കേസെടുത്തില്ല? തനിക്ക് വിശദീകരണം നൽകാൻ മുഖ്യമന്ത്രിക്ക് ഭരണഘടന ബാധ്യത ഉണ്ട്. രാഷ്ട്രപതിയെ വിവരങ്ങൾ അറിയിക്കേണ്ടത് എന്റെ ഉത്തരവാദിത്തം. തനിക്ക് അധികാരം ഉണ്ടോ ഇല്ലയോ എന്ന് ഉടൻ അറിയും. തൻ്റെ കത്തിനു മറുപടി തരാൻ 20 ലേറെ ദിവസം മുഖ്യമന്ത്രി എടുത്തെന്നും അത് എന്തോ ഒളിക്കാനുള്ളത് കൊണ്ടാണെന്നും ഗവർണർ വിമർശിച്ചു. രാജ്ഭവൻ ആസ്വദിക്കാൻ അല്ല ഞാൻ ഇരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1the-chief-minister-has-something-to-hide-governor.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;സ്വര്&#x200d;ണം കടത്തുന്നവരെ സര്&#x200d;ക്കാരിന് അറിയാം, എന്തുകൊണ്ട് നടപടിയെടുക്കുന്നില്ല; മുഖ്യമന്ത്രി മറുപടി പറയണം:&#8217; ഗവര്&#x200d;ണര്&#x200d;</title>
		<link>https://www.chandrikadaily.com/government-knows-gold-smugglers-why-no-action-the-chief-minister-should-reply-governor.html</link>
					<comments>https://www.chandrikadaily.com/government-knows-gold-smugglers-why-no-action-the-chief-minister-should-reply-governor.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Tue, 01 Oct 2024 08:55:21 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[arif muhammed khan]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[governer]]></category>
		<category><![CDATA[PinarayiVijayan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=311632</guid>

					<description><![CDATA[ഗവര്&#x200d;ണര്&#x200d; അല്ല ഇക്കാര്യങ്ങളില്&#x200d; ഒന്നും നടപടി എടുക്കേണ്ടതെന്നും ആരിഫ് മുഹമ്മദ് ഖാന്&#x200d; വ്യക്തമാക്കി]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: മലപ്പുറം പരാമര്&#x200d;ശത്തില്&#x200d; മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗവര്&#x200d;ണര്&#x200d; ആരിഫ് മുഹമ്മദ് ഖാന്&#x200d;. സ്വര്&#x200d;ണ്ണക്കടത്ത് സംബന്ധിച്ച വിവരങ്ങള്&#x200d; ലഭിച്ചത് കൊണ്ടാകും മുഖ്യമന്ത്രി അങ്ങനെ പറഞ്ഞതെന്നും എന്താണ് അവര്&#x200d;ക്കെതിരെ നടപടി എടുക്കാത്തതെന്നും അദ്ദേഹം ചോദിച്ചു. ആരാണ് സ്വര്&#x200d;ണം കടത്തുന്നതെന്നും ഇങ്ങനെ ലഭിക്കുന്ന പണം എങ്ങോട്ടാണ് പോകുന്നതെന്നും സര്&#x200d;ക്കാരിന് അറിയാമെന്ന് ആരിഫ് മുഹമ്മദ് ഖാന്&#x200d; പറഞ്ഞു.</p>
<p>&#8216;സര്&#x200d;ക്കാരിന് അറിയാം ആരാണ് സ്വര്&#x200d;ണ്ണം കടത്തുന്നതെന്ന്. സ്വര്&#x200d;ണ്ണം കടത്തി ലഭിക്കുന്ന പണം എങ്ങോട്ടാണ് പോകുന്നതെന്ന് സര്&#x200d;ക്കാരിന് അറിയാം. ആരോപണങ്ങളില്&#x200d; മുഖ്യമന്ത്രി തന്നെ മറുപടി പറയണം. രാജ്യദ്രോഹ പ്രവര്&#x200d;ത്തങ്ങള്&#x200d;ക്ക് വരെ ഈ പണം ഉപയോഗിക്കപ്പെടുന്നു. ഇവര്&#x200d;ക്കെതിരെ എന്ത് നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കണം,&#8217; അദ്ദേഹം പറഞ്ഞു.</p>
<p>ഗവര്&#x200d;ണര്&#x200d; അല്ല ഇക്കാര്യങ്ങളില്&#x200d; ഒന്നും നടപടി എടുക്കേണ്ടതെന്നും ആരിഫ് മുഹമ്മദ് ഖാന്&#x200d; വ്യക്തമാക്കി. ഫോണ്&#x200d; ചോര്&#x200d;ത്തല്&#x200d; വിഷയത്തില്&#x200d; റിപ്പോര്&#x200d;ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു. അതേസമയം മലപ്പുറത്തിനെതിരായ മുഖ്യമന്ത്രിയുടെ പരാമര്&#x200d;ശം ഇപ്പോഴാണ് ശ്രദ്ധയില്&#x200d;പ്പെട്ടതെന്നും വിഷയത്തില്&#x200d; മുഖ്യമന്ത്രിയോട് റിപ്പോര്&#x200d;ട്ട് തേടുമെന്നും ആരിഫ് മുഹമ്മദ് ഖാന്&#x200d; പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/government-knows-gold-smugglers-why-no-action-the-chief-minister-should-reply-governor.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ലഫ്റ്റനന്റ് ഗവര്&#x200d;ണറുടെ കേരള സന്ദര്&#x200d;ശനം, തെരഞ്ഞെടുപ്പ് കമ്മിഷൻ ഇടപെടണം: വി ഡി സതീശൻ</title>
		<link>https://www.chandrikadaily.com/lt-governors-visit-to-kerala-election-commission-should-intervene-vd-satheesan.html</link>
					<comments>https://www.chandrikadaily.com/lt-governors-visit-to-kerala-election-commission-should-intervene-vd-satheesan.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Thu, 25 Apr 2024 09:13:15 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[congress]]></category>
		<category><![CDATA[election commission]]></category>
		<category><![CDATA[governer]]></category>
		<category><![CDATA[vd satheeeshan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=296038</guid>

					<description><![CDATA[ഭരണഘടനാ പദവിയിരിക്കുന്ന ലഫ്റ്റനന്റ് ഗവര്&#x200d;ണ്ണര്&#x200d; ബിജെപിക്ക് വേണ്ടി നേരിട്ട് രാഷ്ട്രീയത്തില്&#x200d; ഇടപെടുകയാണെന്നും പ്രതിപക്ഷ നേതാവ് കത്തില്&#x200d; ചൂണ്ടിക്കാട്ടി]]></description>
										<content:encoded><![CDATA[<p>കേരള സന്ദര്&#x200d;ശനത്തിനെത്തിയ ഡൽഹി ലഫ്റ്റനന്റ് ഗവര്&#x200d;ണര്&#x200d;ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഇലക്ഷന്&#x200d; കമ്മിഷന്&#x200d; ഓഫ് ഇന്ത്യയ്ക്ക് പ്രതിപക്ഷ നേതാവ് വി ഡി സതീശന്&#x200d; കത്ത് നല്&#x200d;കി.</p>
<p>ലഫ്റ്റനന്റ് ഗവര്&#x200d;ണറുടെ കേരള സന്ദര്&#x200d;ശനം രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണ്. ഭരണഘടനാ പദവിയിരിക്കുന്ന ലഫ്റ്റനന്റ് ഗവര്&#x200d;ണ്ണര്&#x200d; ബിജെപിക്ക് വേണ്ടി നേരിട്ട് രാഷ്ട്രീയത്തില്&#x200d; ഇടപെടുകയാണെന്നും പ്രതിപക്ഷ നേതാവ് കത്തില്&#x200d; ചൂണ്ടിക്കാട്ടി.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/lt-governors-visit-to-kerala-election-commission-should-intervene-vd-satheesan.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
