<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>govt &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/govt/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Tue, 05 Aug 2025 10:39:21 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>govt &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>രാത്രി ഷിഫ്റ്റ് ഡ്യൂട്ടിക്ക് സ്ത്രീകളില്‍ നിന്ന് രേഖാമൂലമുള്ള സമ്മതം നിര്‍ബന്ധമാക്കി ഒഡീഷ സര്‍ക്കാര്‍</title>
		<link>https://www.chandrikadaily.com/odisha-government-makes-wrritten-consent-mandatory-from-women-for-night-shift-duty.html</link>
					<comments>https://www.chandrikadaily.com/odisha-government-makes-wrritten-consent-mandatory-from-women-for-night-shift-duty.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Tue, 05 Aug 2025 10:38:30 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[World]]></category>
		<category><![CDATA[govt]]></category>
		<category><![CDATA[odissa]]></category>
		<category><![CDATA[women]]></category>
		<category><![CDATA[working]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=349549</guid>

					<description><![CDATA[ഒഡീഷ സര്‍ക്കാര്‍ സ്ത്രീകള്‍ക്ക് വാണിജ്യ സ്ഥാപനങ്ങളില്‍ രാത്രി ഷിഫ്റ്റില്‍ ജോലി ചെയ്യാന്‍ അനുമതി നല്‍കിയിട്ടുണ്ടെങ്കിലും രേഖാമൂലമുള്ള സമ്മതം നിര്‍ബന്ധമാണെന്ന് അറിയിപ്പില്‍ പറയുന്നു.
]]></description>
										<content:encoded><![CDATA[<p>ഒഡീഷ സര്&#x200d;ക്കാര്&#x200d; സ്ത്രീകള്&#x200d;ക്ക് വാണിജ്യ സ്ഥാപനങ്ങളില്&#x200d; രാത്രി ഷിഫ്റ്റില്&#x200d; ജോലി ചെയ്യാന്&#x200d; അനുമതി നല്&#x200d;കിയിട്ടുണ്ടെങ്കിലും രേഖാമൂലമുള്ള സമ്മതം നിര്&#x200d;ബന്ധമാണെന്ന് അറിയിപ്പില്&#x200d; പറയുന്നു.</p>
<p>ഫാക്ടറികളിലും കടകളിലും മറ്റ് വാണിജ്യ സ്ഥാപനങ്ങളിലും രാത്രി ഷിഫ്റ്റില്&#x200d; ജോലി ചെയ്യാന്&#x200d; സ്ത്രീകളെ അനുവദിച്ചുകൊണ്ട് ലേബര്&#x200d; ആന്&#x200d;ഡ് എംപ്ലോയീസ് സ്റ്റേറ്റ് ഇന്&#x200d;ഷുറന്&#x200d;സ് വകുപ്പ് വിശദമായ മാര്&#x200d;ഗരേഖ പുറത്തിറക്കി.</p>
<p>രാത്രി ഷിഫ്റ്റില്&#x200d; കുറഞ്ഞത് മൂന്ന് വനിതാ ജീവനക്കാരെങ്കിലും ഉണ്ടായിരിക്കണം, അവരെ തിരഞ്ഞെടുക്കുന്നതിനും ഡ്രോപ്പ് ചെയ്യുന്നതിനും ജിപിഎസ് ട്രാക്കിംഗ് സംവിധാനമുള്ള മതിയായ ഗതാഗത സൗകര്യങ്ങള്&#x200d; ക്രമീകരിക്കണം.</p>
<p>പകലും രാത്രിയും ഡ്യൂട്ടികള്&#x200d;ക്കിടയില്&#x200d; മാറുമ്പോള്&#x200d; ഷിഫ്റ്റുകള്&#x200d;ക്കിടയില്&#x200d; തുടര്&#x200d;ച്ചയായി എട്ട് മണിക്കൂര്&#x200d; വിശ്രമം വേണമെന്ന് മാര്&#x200d;ഗനിര്&#x200d;ദേശങ്ങള്&#x200d; വ്യവസ്ഥ ചെയ്യുന്നു.</p>
<p>ഒഡീഷ ഷോപ്സ് ആന്&#x200d;ഡ് കൊമേഴ്സ്യല്&#x200d; എസ്റ്റാബ്ലിഷ്മെന്റ് ആക്ട്, 1956 പ്രകാരം ലേബര്&#x200d; &#038; ഇഎസ്‌ഐ വകുപ്പ് പുറത്തിറക്കിയ ഔദ്യോഗിക അറിയിപ്പില്&#x200d;, തൊഴിലുടമകള്&#x200d; രാത്രി ഷിഫ്റ്റില്&#x200d; ജോലി ചെയ്യാന്&#x200d; ആഗ്രഹിക്കുന്ന സ്ത്രീകളില്&#x200d; നിന്ന് രേഖാമൂലമുള്ള സമ്മതം വാങ്ങണം, സ്വമേധയാ പങ്കാളിത്തം ഉറപ്പാക്കണം.</p>
<p>&#8216;ഒറ്റപ്പെടല്&#x200d; തടയാന്&#x200d;, ബാധകമെങ്കില്&#x200d; ഒരു ഓണ്&#x200d;സൈറ്റ് വനിതാ തൊഴിലുടമ ഉള്&#x200d;പ്പെടെ കുറഞ്ഞത് മൂന്ന് സ്ത്രീകളെങ്കിലും അത്തരം ഷിഫ്റ്റുകളില്&#x200d; ഉണ്ടായിരിക്കണം. സ്ത്രീ ജീവനക്കാരുടെ താമസസ്ഥലത്തോ സമീപത്തോ പിക്ക്-അപ്പ്, ഡ്രോപ്പ് ഓഫ് എന്നിവയ്ക്കായി ജിപിഎസ് ട്രാക്കിംഗ് ഘടിപ്പിച്ച വാഹനങ്ങള്&#x200d; തൊഴിലുടമകള്&#x200d; നല്&#x200d;കേണ്ടതുണ്ട്. വര്&#x200d;ക്ക് സ്റ്റേഷനുകള്&#x200d;ക്ക് സമീപം നല്ല വെളിച്ചമുള്ള ശുചിമുറികളും കുടിവെള്ള സൗകര്യങ്ങളും നല്&#x200d;കാന്&#x200d; തൊഴിലുടമകള്&#x200d; നിര്&#x200d;ബന്ധിതരാകുന്നു, ഈ സൗകര്യങ്ങളിലേക്കുള്ള സിസിടിവി നിരീക്ഷണം സജ്ജീകരിച്ചിരിക്കുന്നു,&#8221; സര്&#x200d;ക്കാര്&#x200d; വിജ്ഞാപനത്തില്&#x200d; പറയുന്നു.</p>
<p>വനിതാ ജീവനക്കാരുടെ ആരോഗ്യത്തിനും ക്ഷേമത്തിനും മുന്&#x200d;ഗണന നല്&#x200d;കി പകലും രാത്രിയും ഡ്യൂട്ടികള്&#x200d;ക്കിടയില്&#x200d; മാറുമ്പോള്&#x200d; ഷിഫ്റ്റുകള്&#x200d;ക്കിടയില്&#x200d; തുടര്&#x200d;ച്ചയായി എട്ട് മണിക്കൂര്&#x200d; വിശ്രമം മാര്&#x200d;ഗ്ഗനിര്&#x200d;ദ്ദേശങ്ങള്&#x200d; നിര്&#x200d;ദ്ദേശിക്കുന്നു. ജോലിസ്ഥലത്ത് സ്ത്രീകള്&#x200d;ക്ക് നേരെയുള്ള ലൈംഗികാതിക്രമം (തടയല്&#x200d;, നിരോധനം, പരിഹാരം) നിയമം, 2013 പാലിക്കേണ്ടത് നിര്&#x200d;ബന്ധമാണ്. തൊഴിലുടമകള്&#x200d; തൊഴില്&#x200d; വകുപ്പിന്റെ ഓണ്&#x200d;ലൈന്&#x200d; പോര്&#x200d;ട്ടലിലൂടെ ഒരു സ്വയം സാക്ഷ്യപത്രം സമര്&#x200d;പ്പിക്കണം, എല്ലാ സുരക്ഷയും അന്തസ്സും പാലിക്കുന്നുണ്ടെന്ന് സ്ഥിരീകരിക്കുന്നു.</p>
<p>രാത്രി ഷിഫ്റ്റുകളില്&#x200d; കൗമാരക്കാരെ ജോലിക്ക് നിയമിക്കുന്നത് വിജ്ഞാപനത്തില്&#x200d; വ്യക്തമായി വിലക്കുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/odisha-government-makes-wrritten-consent-mandatory-from-women-for-night-shift-duty.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മുണ്ടക്കൈ-ചൂരല്‍മല ഓര്‍മകള്‍ക്ക് ഒരു വര്‍ഷം; എങ്ങുമെത്താതെ സര്‍ക്കാര്‍ പുനരധിവാസം</title>
		<link>https://www.chandrikadaily.com/a-year-of-mundakai-churalmala-memories-government-rehabilitation-without-getting-anywhere.html</link>
					<comments>https://www.chandrikadaily.com/a-year-of-mundakai-churalmala-memories-government-rehabilitation-without-getting-anywhere.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Wed, 30 Jul 2025 10:03:19 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[chooralmala]]></category>
		<category><![CDATA[govt]]></category>
		<category><![CDATA[mundakkai]]></category>
		<category><![CDATA[news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=348954</guid>

					<description><![CDATA[2024 ജൂലൈ 30നാണ് പുഞ്ചിരിമട്ടം മേഖലയില്‍ ആദ്യ മണ്ണിടിച്ചിലുണ്ടായത്. ]]></description>
										<content:encoded><![CDATA[<p>കേരളത്തെ നടുക്കിയ മുണ്ടക്കൈ-ചൂരല്&#x200d;മല ഉരുള്&#x200d;പൊട്ടല്&#x200d; നടന്ന് ഇന്നേക്ക് ഒരു വര്&#x200d;ഷം. 2024 ജൂലൈ 30നാണ് പുഞ്ചിരിമട്ടം മേഖലയില്&#x200d; ആദ്യ മണ്ണിടിച്ചിലുണ്ടായത്. ഒരു മണിയോട് കൂടി ഇത് വലിയ ഉരുള്&#x200d;പൊട്ടലായി മാറുകയായിരുന്നു.</p>
<p>298 പേര്&#x200d; ദുരന്തത്തില്&#x200d; മരിച്ചതായാണ് കണക്ക്. ഇതില്&#x200d; 32 പേരെ ഇനിയും കണ്ടെത്താന്&#x200d; ആയിട്ടില്ല. നിലമ്പൂര്&#x200d;, ചാലിയാര്&#x200d; തുടങ്ങി വിവിധ ഭാഗങ്ങളില്&#x200d; നിന്നായി 223 ശരീര ഭാഗങ്ങള്&#x200d; കണ്ടെത്തി. രാജ്യം കണ്ട ഏറ്റവും വലിയ രക്ഷാ ദൗത്യമാണ് ദുരന്തഭൂമിയില്&#x200d; നടന്നത്.</p>
<p>ദുരന്തത്തിന് ഒരാണ്ട് പൂര്&#x200d;ത്തിയാകുമ്പോഴും ദുരിതബാധിതരുടെ പുനരധിവാസം എങ്ങുമെത്താതെ തുടരുകയാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 772 കോടി രൂപയാണ് പുനരധിവാസത്തിനായി എത്തിയത്. ദുരന്തത്തിന് ഒരു വര്&#x200d;ഷത്തിന് ശേഷവും വാടകവീടുകളില്&#x200d; താമസം തുടരുകയാണ് ദുരന്ത ബാധിതര്&#x200d;. എന്നാല്&#x200d; ടൗണ്&#x200d;ഷിപ്പില്&#x200d; നിര്&#x200d;മാണം പൂര്&#x200d;ത്തിയത് ഒരു മാതൃകാവീട് മാത്രമാണ്.</p>
<p>ഒരു പ്രദേശമെന്നാകെ നാമമാത്രമായ മുണ്ടക്കൈചൂരല്&#x200d;മല ഉരുള്&#x200d;പൊട്ടലില്&#x200d; എല്ലാം നഷ്ടപ്പെട്ടവരെ ചേര്&#x200d;ത്തു നിര്&#x200d;ത്താന്&#x200d; കേരളക്കര ഒന്നടങ്കം ഒരുമിച്ചുനിന്നു. പിന്നാലെ, സര്&#x200d;ക്കാര്&#x200d; എത്രയും വേഗം സ്ഥിരപുനരധിവാസം വാഗ്ദാനവും ചെയ്തു. എന്നാല്&#x200d; പുനരധിവാസം ഇപ്പോഴും അകലെയാണ്. ദുരിതബാധിതര്&#x200d;ക്കുള്ള ടൗണ്&#x200d;ഷിപ്പിനായി കല്&#x200d;പറ്റയിലെ എല്&#x200d;സ്റ്റണ്&#x200d; എസ്റ്റേറ്റ് ഏറ്റെടുത്ത് നിര്&#x200d;മാണം ആരംഭിച്ചിട്ടേയുള്ളൂ.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/a-year-of-mundakai-churalmala-memories-government-rehabilitation-without-getting-anywhere.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ലഹരി ഒഴുക്കി സര്‍ക്കാര്‍; 9 വര്‍ഷത്തെ എല്‍ഡിഎഫ് ഭരണത്തില്‍ 825 പുതിയ ബാറുകള്‍</title>
		<link>https://www.chandrikadaily.com/drunk-government-825-new-bars-in-9-years-of-ldf-rule.html</link>
					<comments>https://www.chandrikadaily.com/drunk-government-825-new-bars-in-9-years-of-ldf-rule.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Mon, 07 Jul 2025 14:30:11 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[bar]]></category>
		<category><![CDATA[govt]]></category>
		<category><![CDATA[ldf]]></category>
		<category><![CDATA[news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=346959</guid>

					<description><![CDATA[ നാല് വര്‍ഷത്തിനുള്ളില്‍ ബാര്‍ ലൈസന്‍സ് പുതുക്കുന്നതിനായി സര്‍ക്കാറിലേക്ക് ലഭിച്ചത് 1225.57 കോടി രൂപയാണ്. ]]></description>
										<content:encoded><![CDATA[<p>ഒമ്പതുവര്&#x200d;ഷംകൊണ്ട് കേരളത്തിലെ ബാറുകള്&#x200d; 29ല്&#x200d;നിന്ന് 854ലേക്ക്. 9 വര്&#x200d;ഷത്തെ എല്&#x200d;.ഡി.എഫ് ഭരണത്തില്&#x200d; 825 പുതിയ ബാറുകളാണ് അനുവദിക്കപ്പെട്ടത്. നാല് വര്&#x200d;ഷത്തിനുള്ളില്&#x200d; ബാര്&#x200d; ലൈസന്&#x200d;സ് പുതുക്കുന്നതിനായി സര്&#x200d;ക്കാറിലേക്ക് ലഭിച്ചത് 1225.57 കോടി രൂപയാണ്. 35 ലക്ഷം രൂപയാണ് ബാര്&#x200d; ലൈസന്&#x200d;സ് ഫീസ്. ഏറ്റവുമധികം ലൈസന്&#x200d;സ് ഫീസ് ലഭിച്ചത് എറണാകുളത്തുനിന്നാണ്. കാസര്&#x200d;കോടാണ് ഏറ്റവും കുറവ്. </p>
<p>കൊച്ചിയിലെ പ്രോപ്പര്&#x200d; ചാനല്&#x200d; സംഘടന പ്രസിഡന്റ് എം.കെ. ഹരിദാസിന് വിവരാവകാശ നിയമ പ്രകാരം എക്സൈസ് കമീഷണറേറ്റില്&#x200d; നിന്ന് ലഭിച്ച മറുപടിയിലാണ് ഈ വിവരങ്ങളുള്ളത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/drunk-government-825-new-bars-in-9-years-of-ldf-rule.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഉന്നത വിദ്യാഭ്യാസരംഗത്തെ തകര്‍ക്കുന്നതില്‍ സര്‍ക്കാരിനും രാജ്ഭവനും പങ്കുണ്ട്; കുട്ടികളുടെ ഭാവി മറന്നുള്ള രാഷ്ട്രീയം അവസാനിപ്പിക്കണം; വി.ഡി. സതീശന്‍</title>
		<link>https://www.chandrikadaily.com/government-and-raj-bhavan-are-involved-in-destroying-the-higher-education-sector-the-politics-of-forgetting-childrens-future-must-end-v-d-satishan.html</link>
					<comments>https://www.chandrikadaily.com/government-and-raj-bhavan-are-involved-in-destroying-the-higher-education-sector-the-politics-of-forgetting-childrens-future-must-end-v-d-satishan.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Mon, 07 Jul 2025 12:29:20 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[govt]]></category>
		<category><![CDATA[rajbhavan]]></category>
		<category><![CDATA[Students]]></category>
		<category><![CDATA[university]]></category>
		<category><![CDATA[vdsatheesan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=346940</guid>

					<description><![CDATA[സംസ്ഥാനത്ത് പല സര്‍വകലാശാലകളിലും വി.സിമാരില്ലെന്നും അവിടെയെല്ലാം ഇന്‍ ചാര്‍ജ് ഭരണമാണ് നടക്കുന്നതെന്നും വി ഡി]]></description>
										<content:encoded><![CDATA[<p>ഉന്നത വിദ്യാഭ്യാസരംഗത്തെ തകര്&#x200d;ക്കുന്നതില്&#x200d; സര്&#x200d;ക്കാരിനും രാജ്ഭവനും ഒരുപോലെ പങ്കുണ്ടെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്&#x200d;. സര്&#x200d;വകലാശാലകളെ രാഷ്ട്രീയ നാടക വേദിയാക്കി മാറ്റരുതെന്നും കുട്ടികളുടെ ഭാവി മറന്നുള്ള രാഷ്ട്രീയം അവസാനിപ്പിക്കണമെന്നും വി ഡി സതീശന്&#x200d; പറഞ്ഞു. </p>
<p>ഉന്നത വിദാഭ്യാസരംഗത്തെ ഈ സര്&#x200d;ക്കാര്&#x200d; തകര്&#x200d;ത്ത് തരിപ്പണമാക്കിയെന്നും സര്&#x200d;ക്കാരും രാജ്ഭവനും തമ്മില്&#x200d; കുറേക്കാലമായി ആരംഭിച്ച അധികാര തര്&#x200d;ക്കങ്ങള്&#x200d; സര്&#x200d;വകലാശാലകളുടെ പ്രവര്&#x200d;ത്തനത്തെ അനിശ്ചിതത്വലാക്കിയെന്നും വി ഡി സതീശന്&#x200d; പറഞ്ഞു. </p>
<p>സര്&#x200d;വകലാശാലകളെയും കോളജുകളെയും എ.കെ.ജി സെന്ററിന്റെ ഡിപ്പാര്&#x200d;ട്ട്മെന്റുകളാക്കാനാണ് സംസ്ഥാന സര്&#x200d;ക്കാര്&#x200d; ശ്രമിക്കുന്നതെന്നും മറുഭാഗത്ത് ഉന്നതവിദ്യാഭ്യാസ വകുപ്പിലും സിലബസിലും കാവിവത്ക്കരണമാണ് സംഘ്പരിവാറും ലക്ഷ്യമിടുന്നതെന്നും സതീശന്&#x200d; കൂട്ടിച്ചേര്&#x200d;ത്തു. </p>
<p>സംസ്ഥാനത്ത് പല സര്&#x200d;വകലാശാലകളിലും വി.സിമാരില്ലെന്നും അവിടെയെല്ലാം ഇന്&#x200d; ചാര്&#x200d;ജ് ഭരണമാണ് നടക്കുന്നതെന്നും വി ഡി ഓര്&#x200d;മ്മപ്പെടുത്തി. ആര്&#x200d;.എസ്.എസിനും ബി.ജെ.പിക്കും വേണ്ടി രാഷ്ട്രീയം കളിക്കാന്&#x200d; ഇറങ്ങുന്ന ഗവര്&#x200d;ണര്&#x200d; ഭരണഘടന നിശ്ചയിച്ചിരിക്കുന്ന അധികാരങ്ങളും അതിര്&#x200d;വരമ്പുകളും മറക്കരുതെന്നും അദ്ദേഹം പറഞ്ഞു. </p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/government-and-raj-bhavan-are-involved-in-destroying-the-higher-education-sector-the-politics-of-forgetting-childrens-future-must-end-v-d-satishan.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബോളിവുഡിലെ പകുതി പേരെയും വിലക്ക് വാങ്ങി, പലരും സര്‍ക്കാരിനെതിരെ സംസാരിക്കാന്‍ ഭയപ്പെടുന്നു: പ്രകാശ് രാജ്</title>
		<link>https://www.chandrikadaily.com/half-of-bollywood-banned-many-afraid-to-speak-out-against-govt-prakash-raj.html</link>
					<comments>https://www.chandrikadaily.com/half-of-bollywood-banned-many-afraid-to-speak-out-against-govt-prakash-raj.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Mon, 05 May 2025 14:42:33 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[bollywood]]></category>
		<category><![CDATA[govt]]></category>
		<category><![CDATA[Prakash raj]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=340226</guid>

					<description><![CDATA[ബോളിവുഡിലെ പകുതി പേരെയും വിലക്ക് വാങ്ങുകയും ബാക്കിയുള്ളവര്‍ സര്‍ക്കാരിനെതിരെ സംസാരിക്കാന്‍ ഭയപ്പെടുകയും ചെയ്യുന്നുവെന്ന് പ്രകാശ് രാജ് പറഞ്ഞു.]]></description>
										<content:encoded><![CDATA[<p>ബോളിവുഡിനെതിരെ രൂക്ഷ വിമര്&#x200d;ശനം ഉന്നയിച്ച് തമിഴ് നടന്&#x200d; പ്രകാശ് രാജ്. ഭരണകക്ഷിയുടെ നയങ്ങള്&#x200d;ക്കെതിരെ പലപ്പോഴും വിമര്&#x200d;ശനം ഉന്നയിച്ചിട്ടുള്ള നടന്&#x200d; കൂടിയാണ് പ്രകശ് രാജ്.  ബോളിവുഡിലെ പകുതി പേരെയും വിലക്ക് വാങ്ങുകയും ബാക്കിയുള്ളവര്&#x200d; സര്&#x200d;ക്കാരിനെതിരെ സംസാരിക്കാന്&#x200d; ഭയപ്പെടുകയും ചെയ്യുന്നുവെന്ന് പ്രകാശ് രാജ് പറഞ്ഞു.</p>
<p>വിയോജിപ്പുകളെ അടിച്ചമര്&#x200d;ത്താന്&#x200d; സര്&#x200d;ക്കാര്&#x200d; അധികാരം ഉപയോഗിക്കുമെങ്കിലും, ചിന്തോദ്ദീപകമായ സിനിമ സൃഷ്ടിക്കാനും അതിന്റെ റിലീസിനായി പോരാടാനും ചലച്ചിത്ര പ്രവര്&#x200d;ത്തകര്&#x200d; തയ്യാറാകണമെന്ന് പ്രകാശ് പറഞ്ഞു. ഏത് ശക്തമായ സര്&#x200d;ക്കാരും ചര്&#x200d;ച്ചകള്&#x200d; അവസാനിപ്പിക്കും, രണ്ടാമതായി, അത് കലാകാരന്മാരുടെ ഉള്ളിലും ഉണ്ടായിരിക്കണം, അവര്&#x200d; ചെയ്യുന്ന സിനിമകളെക്കുറിച്ചുള്ള അവബോധം അവര്&#x200d;ക്കുണ്ടാകണം, സിനിമ റിലീസ് ചെയ്യാന്&#x200d; പോരാടാന്&#x200d; അവര്&#x200d; തയ്യാറാണ്, ആ പ്രതിരോധം ആവശ്യമാണ്.</p>
<p>തന്റെ സ്വര വിശ്വാസങ്ങള്&#x200d; കാരണം ഹിന്ദി ചലച്ചിത്ര വ്യവസായത്തില്&#x200d; തനിക്ക് അവസരം കുറയുന്നുണ്ടെന്ന് അദ്ദേഹം പങ്കുവെച്ചു. &#8216;ഞങ്ങള്&#x200d;ക്കൊപ്പം ഒരു സിനിമയില്&#x200d; പ്രവര്&#x200d;ത്തിച്ചാല്&#x200d; അവര്&#x200d; പ്രതീക്ഷിക്കുന്നത് അവര്&#x200d;ക്ക് ലഭിക്കില്ല എന്ന ആശങ്ക മാത്രമാണ് അവര്&#x200d;ക്കുള്ളത്. അതിനാല്&#x200d;, ഇത് അതിന്റെ ഭാഗമാണ്. ഈ അന്തരീക്ഷം അങ്ങനെയാണ്. ഇത് ശരിയല്ല, അതിനാല്&#x200d; ഞങ്ങള്&#x200d; പോരാടേണ്ടിവരും, ഞങ്ങള്&#x200d; ശബ്ദമുയര്&#x200d;ത്തേണ്ടിവരും&#8217; എന്ന് അദ്ദേഹം പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/half-of-bollywood-banned-many-afraid-to-speak-out-against-govt-prakash-raj.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കടുത്ത സാമ്പത്തിക പ്രതിസന്ധി: ഓണക്കാല ചെലവുകൾക്കായി 3000 കോടി കടമെടുക്കാൻ സർക്കാർ</title>
		<link>https://www.chandrikadaily.com/severe-financial-crisis-govt-to-borrow-3000-crores-for-onam-expenses.html</link>
					<comments>https://www.chandrikadaily.com/severe-financial-crisis-govt-to-borrow-3000-crores-for-onam-expenses.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 27 Aug 2024 05:34:48 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[borrow]]></category>
		<category><![CDATA[Financial Crisis]]></category>
		<category><![CDATA[govt]]></category>
		<category><![CDATA[severe]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=307492</guid>

					<description><![CDATA[ഓണക്കാലത്ത് ക്ഷേമപെന്&#x200d;ഷന്&#x200d; കുടിശ്ശിക കൊടുത്ത് തീര്&#x200d;ക്കണമെങ്കില്&#x200d; ഒരു ഗഡു അനുവദിക്കാന്&#x200d; തന്നെ 1800 കോടി രൂപ വേണ്ടി വരും.]]></description>
										<content:encoded><![CDATA[<p>സംസ്ഥാനത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്&#x200d;ന്ന് ഓണക്കാല ചെലവുകള്&#x200d;ക്കായി കടമെടുക്കാന്&#x200d; സര്&#x200d;ക്കാര്&#x200d;. 3000 കോടി കടമെടുക്കാന്&#x200d; ആണ് ആലോചന. കൂടുതല്&#x200d; വായ്പയെടുക്കാന്&#x200d; അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടും. ഡിസംബര്&#x200d; വരെ കടമെടുക്കാന്&#x200d; ശേഷിക്കുന്നത് 3700 കോടിയാണ്.</p>
<p>കഴിഞ്ഞവര്&#x200d;ഷം നേരിട്ട അതേ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് സംസ്ഥാന കടന്നു പോകുന്നത്. അതിനാലാണ് കൂടുതല്&#x200d; തുക കടമെടുക്കേണ്ട സാഹചര്യത്തിലേക്ക് സംസ്ഥാനം നീങ്ങിയിരിക്കുന്നത്. ഉത്സവബത്ത, അഡ്വാന്&#x200d;സ് എന്നിവ നല്&#x200d;കാന്&#x200d; 700 കോടിയോളം രൂപ വേണ്ടി വരും. ഓണക്കാലത്ത് ക്ഷേമപെന്&#x200d;ഷന്&#x200d; കുടിശ്ശിക കൊടുത്ത് തീര്&#x200d;ക്കണമെങ്കില്&#x200d; ഒരു ഗഡു അനുവദിക്കാന്&#x200d; തന്നെ 1800 കോടി രൂപ വേണ്ടി വരും. സപ്ലൈകോയ്ക്ക് 225 കോടി അനുവദിച്ചിട്ടുണ്ടെങ്കിലും കൂടുതല്&#x200d; തുക സപ്ലൈകോ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് 3000 കോടി കൂടെ കടമെടുക്കാന്&#x200d; സംസ്ഥാന സര്&#x200d;ക്കാര്&#x200d; തീരുമാനിച്ചിരിക്കുന്നത്.</p>
<p>കടമെടുപ്പ് പരിധി ഉയര്&#x200d;ത്തണമെന്ന് കേന്ദ്രത്തോട് കേരളം ഉയര്&#x200d;ത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇക്കാര്യത്തില്&#x200d; അനുകൂലമായ ഒരു തീരുമാനം കേന്ദ്രം എടുത്തിട്ടില്ല. കേന്ദ്രത്തിന്റെ തീരുമാനം അനുസരിച്ചായിരിക്കും കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധി കുറയുന്നതും കൂടുന്നതും. കേന്ദ്രം കടമെടുക്കാന്&#x200d; അനുവദിക്കുകയാണെങ്കില്&#x200d; സാമ്പത്തിക പ്രതിസന്ധി ഒഴിവാക്കി മുന്നോട്ട് പോകാന്&#x200d; കഴിയുമെന്നാണ് ധനവകുപ്പ് വ്യക്തമാക്കുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/severe-financial-crisis-govt-to-borrow-3000-crores-for-onam-expenses.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പൊന്നാനി ബോട്ടപകടം: സര്&#x200d;ക്കാറില്&#x200d; നിന്ന് ധനസഹായം ആവശ്യപ്പെട്ട് ബോട്ടുടമ</title>
		<link>https://www.chandrikadaily.com/ponnani-boat-accident-boat-owner-seeks-financial-assistance-from-government.html</link>
					<comments>https://www.chandrikadaily.com/ponnani-boat-accident-boat-owner-seeks-financial-assistance-from-government.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Wed, 15 May 2024 08:38:47 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[death]]></category>
		<category><![CDATA[govt]]></category>
		<category><![CDATA[money]]></category>
		<category><![CDATA[Ponnani boat accident]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=297747</guid>

					<description><![CDATA[ഇതിനിടെ ബോട്ടപകടത്തെ കുറിച്ച് അന്വേഷിക്കാന്&#x200d; ഉന്നത ഉദ്യോഗസ്ഥര്&#x200d; പൊന്നാനിയില്&#x200d; എത്തും]]></description>
										<content:encoded><![CDATA[<p>മലപ്പുറം: സര്&#x200d;ക്കാരില്&#x200d; നിന്ന് ധനസഹായം വേണമെന്ന ആവശ്യവുമായി പൊന്നാനിയില്&#x200d; കപ്പലിടിച്ച് തകര്&#x200d;ന്ന ബോട്ട് ഉടമ നൈനാര്&#x200d;. വൃക്ക രോഗ ബാധിതനായ തനിക്ക് ഏക ആശ്രയമായിരുന്നു ബോട്ട്. അപകടത്തില്&#x200d; ബോട്ട് പൂര്&#x200d;ണമായും തകര്&#x200d;ന്നതോടെ വരുമാനം നിലച്ചുവെന്നും നൈനാര്&#x200d; പറഞ്ഞു.</p>
<p>എട്ടുവര്&#x200d;ഷമായി മത്സ്യബന്ധനത്തിന് പോയിരുന്ന ബോട്ടായിരുന്നു എന്നും അപകടത്തില്&#x200d; മരിച്ചവര്&#x200d; ഏഴു വര്&#x200d;ഷമായി ബോട്ടില്&#x200d; പ്രവര്&#x200d;ത്തിച്ചിരുന്നവരാണന്നും അവരുടെ കുടുംബത്തിന്റെ അവസ്ഥ വളരെ പരിതാപകരമാണന്നും ബോട്ടുടമ പറഞ്ഞു. അപകടം നടന്ന ദിവസം ഒരു ലക്ഷത്തോളം രൂപയുടെ മത്സ്യം പിടിച്ചിരുന്നു. അപകടത്തില്&#x200d; അതെല്ലാം നഷ്ടമായി. അതിനാല്&#x200d; സര്&#x200d;ക്കാര്&#x200d; കണ്ണ് തുറക്കണമെന്നും നൈനാര്&#x200d; ആവശ്യപ്പെട്ടു.</p>
<p>പൊന്നാനി സ്വദേശികളായ സലാം (43) ഗഫൂര്&#x200d; (45) എന്നിവരാണ് ബോട്ടപകടത്തില്&#x200d; മരിച്ചത്. ആറ് പേരാണ് ബോട്ടില്&#x200d; ഉണ്ടായിരുന്നത്. നാല് പേരെ രക്ഷപ്പെടുത്തി. രാത്രി ഒരു മണിയോടെയാണ് അപകടം ഉണ്ടായത്. പൊന്നാനിയില്&#x200d; നിന്ന് കഴിഞ്ഞ വെള്ളിയാഴ്ച്ച പോയ ഇസ്ലാഹ് എന്ന ബോട്ടാണ് അപകടത്തില്&#x200d;പ്പെട്ടത്.</p>
<p>ഇതിനിടെ ബോട്ടപകടത്തെ കുറിച്ച് അന്വേഷിക്കാന്&#x200d; ഉന്നത ഉദ്യോഗസ്ഥര്&#x200d; പൊന്നാനിയില്&#x200d; എത്തും. ഡയറക്ടര്&#x200d; ഓഫ് ജനറല്&#x200d; ഷിപ്പിംഗിലെയും മെര്&#x200d;ക്കന്റൈല്&#x200d; മറൈന്&#x200d; വിഭാഗത്തിലെയും ഉദ്യോഗസ്ഥരാണ് പൊന്നാനിയില്&#x200d; എത്തുക. അപകടത്തില്&#x200d; മരിച്ചവര്&#x200d;ക്കുള്ള ഇന്&#x200d;ഷുറന്&#x200d;സ് സഹായം നല്&#x200d;കുന്നതിനായി കപ്പല്&#x200d; ഇന്&#x200d;ഷുറന്&#x200d;സ് സര്&#x200d;വേയറും എത്തിച്ചെരുന്നതാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ponnani-boat-accident-boat-owner-seeks-financial-assistance-from-government.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കുടിശ്ശിക നൽകിയില്ല; മാർച്ച് 10 മുതൽ കോഴിക്കോട് മെഡിക്കൽ കോളജിലേക്കുള്ള മരുന്നുവിതരണം നിർത്താനൊരുങ്ങി വിതരണക്കാർ</title>
		<link>https://www.chandrikadaily.com/dues-were-not-paid-the-suppliers-are-going-to-stop-the-supply-of-medicines-to-kozhikode-medical-college-from-march-10.html</link>
					<comments>https://www.chandrikadaily.com/dues-were-not-paid-the-suppliers-are-going-to-stop-the-supply-of-medicines-to-kozhikode-medical-college-from-march-10.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Fri, 08 Mar 2024 09:56:29 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[calicut medical college]]></category>
		<category><![CDATA[govt]]></category>
		<category><![CDATA[medicne]]></category>
		<category><![CDATA[money]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=292390</guid>

					<description><![CDATA[ജീവൻരക്ഷാ മരുന്നുകൾ, സർജിക്കൽ ഉപകരണങ്ങൾ എന്നിവ വിതരണം ചെയ്ത വകയിൽ 75 കോടി രൂപയാണ് വിതരണക്കാർക്ക് ലഭിക്കാനുള്ളത്]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: കുടിശ്ശിക നൽകാത്ത പക്ഷം മാർച്ച് 10 മുതൽ കോഴിക്കോട് മെഡിക്കൽ കോളജിലേക്കുള്ള മരുന്നുവിതരണം നിർത്തുമെന്ന് വിതരണക്കാർ. ആശുപത്രി വികസന സമിതിക്കു കീഴിലുള്ള ന്യായവില മരുന്നുഷോപ്പിലേക്ക് മരുന്നും സർജിക്കൽ ഉപകരണങ്ങളും വിതരണം ചെയ്ത ഇനത്തിലാണ് കുടിശ്ശികയുള്ളത്. വിതരണം നിർത്തുമെന്ന് കാണിച്ച് മെഡിക്കൽ കോളജ് അധികൃതർക്കും ആരോഗ്യമന്ത്രിക്കും വിതരണക്കാർ കത്തുനൽകി.</p>
<p>കോഴിക്കോട് മെഡിക്കൽ കോളജിൽ ജീവൻരക്ഷാ മരുന്നുകൾ, സർജിക്കൽ ഉപകരണങ്ങൾ എന്നിവ വിതരണം ചെയ്ത വകയിൽ 75 കോടി രൂപയാണ് വിതരണക്കാർക്ക് ലഭിക്കാനുള്ളത്. 2023 ആഗസ്റ്റ് മുതലുള്ള കുടിശ്ശികയാണിത്. ആൾ കേരള കെമിസ്റ്റ്സ് ആന്റ് ഡ്രഗ്ഗിസ്റ്റ് അസോസിയേഷന് കീഴിലെ 70 ഓളം വിതരണക്കാർ കുടിശ്ശിക ആവശ്യപ്പെട്ട് മെഡിക്കൽ കോളജിനെ സമീപിച്ചു. പണം ലഭിക്കാത്തതിനാൽ കടുത്ത സാമ്പത്തിക ബാധ്യതയാണ് നേരിടുന്നതെന്ന് വിതരണക്കാർ പറഞ്ഞു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/dues-were-not-paid-the-suppliers-are-going-to-stop-the-supply-of-medicines-to-kozhikode-medical-college-from-march-10.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മെഡിക്കല്&#x200d; കോളജ് അക്കൗണ്ട് കാലി; പണം ആവശ്യപ്പെട്ട് ആശുപത്രി വികസന സമിതി</title>
		<link>https://www.chandrikadaily.com/medical-college-account-empty-hospital-development-committee-asking-for-money.html</link>
					<comments>https://www.chandrikadaily.com/medical-college-account-empty-hospital-development-committee-asking-for-money.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sat, 24 Feb 2024 12:04:15 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[govt]]></category>
		<category><![CDATA[medical college]]></category>
		<category><![CDATA[money]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=291296</guid>

					<description><![CDATA[സർക്കാറില്&#x200d;നിന്നും 25 കോടി രൂപയാണ് ആശുപത്രിക്ക് ലഭിക്കാനുള്ളത്]]></description>
										<content:encoded><![CDATA[<p>മഞ്ചേരി ഗവ.മെഡിക്കല്&#x200d; കോളജ് ആശുപത്രിയില്&#x200d; ആവശ്യത്തിന് ഫണ്ടില്ലാത്തത് ആശുപത്രിയുടെ ദൈനംദിന പ്രവർത്തനത്തെ ബാധിക്കുന്നു. സർക്കാറില്&#x200d;നിന്നും 25 കോടി രൂപയാണ് ആശുപത്രിക്ക് ലഭിക്കാനുള്ളത്. ആശുപത്രി വികസന സമിതി യോഗത്തില്&#x200d; ഇക്കാര്യം ചർച്ച ചെയ്തു.</p>
<p>സർക്കാരില്&#x200d;നിന്ന് കിട്ടാനുള്ള 25 കോടി രൂപയില്&#x200d; ഏഴ് കോടിയെങ്കിലും കിട്ടിയില്ലെങ്കില്&#x200d; പൂട്ടേണ്ടി വരുമെന്ന് ആശുപത്രി വികസന സമിതി സർക്കാറിനെ അറിയിച്ചു. കാസ്പ് -18.53 കോടി, കെ.ബി.എഫ് -3.28 കോടി, ആരോഗ്യ കിരണം പദ്ധതി -ഒരു കോടി എന്നിങ്ങനെ കിട്ടാനുണ്ട്. ഇതില്&#x200d; നാല് കോടിയോളം രൂപ കാർഡിയോളജി വിഭാഗത്തിലേക്ക് സ്റ്റെന്റ് വാങ്ങിയ ഇനത്തിലും രണ്ടര കോടിയോളം രൂപ ലാബ്, ഫാർമസി, എം.ആർ.ഐ സ്കാനിങ് നിരക്ക് ഇനത്തിലും നല്&#x200d;കാനുണ്ട്. അഞ്ച് കോടി രൂപ ആവശ്യപ്പെട്ട് സർക്കാറിനെ സമീപിച്ചിരുന്നെങ്കിലും 38 ലക്ഷം രൂപ മാത്രമാണ് ലഭിച്ചത്.</p>
<p>ആശുപത്രി അക്കൗണ്ടില്&#x200d; ആകെയുള്ളത് 19 ലക്ഷം രൂപയാണ്. അത്യാവശ്യ കാര്യങ്ങള്&#x200d;ക്കു മാത്രമാണ് നിലവിലുള്ള പണം വിനിയോഗിക്കുന്നത്. കുടിശ്ശിക നല്&#x200d;കിയില്ലെങ്കില്&#x200d; അടുത്ത മാസം മുതല്&#x200d; വിതരണം നിർത്തുമെന്ന് ബന്ധപ്പെട്ട ഏജൻസികള്&#x200d; ആശുപത്രി അധികൃതർക്ക് മുന്നറിയിപ്പ് നല്&#x200d;കി. മെഡിക്കല്&#x200d; കോളജിന് വേട്ടേക്കോട് കണ്ടെത്തിയ 50 ഏക്കർ ഭൂമി ഏറ്റെടുക്കാൻ വീണ്ടും സർക്കാറിനോട് ആവശ്യപ്പെടാൻ വികസന സമിതി തീരുമാനിച്ചു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/medical-college-account-empty-hospital-development-committee-asking-for-money.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കുടിശിക മുഴുവന്&#x200d; നല്&#x200d;കണം; റേഷന്&#x200d; വിതരണക്കാരുടെ സംസ്ഥാന വ്യാപക പണിമുടക്ക് ഇന്ന് മുതല്&#x200d;</title>
		<link>https://www.chandrikadaily.com/dues-must-be-paid-in-full-state-wide-strike-of-ration-distributors-from-today.html</link>
					<comments>https://www.chandrikadaily.com/dues-must-be-paid-in-full-state-wide-strike-of-ration-distributors-from-today.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sat, 13 Jan 2024 04:36:30 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[govt]]></category>
		<category><![CDATA[money]]></category>
		<category><![CDATA[ration shop]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=287778</guid>

					<description><![CDATA[ഉടന്&#x200d; പണം ലഭ്യമാക്കുമെന്ന് സര്&#x200d;ക്കാര്&#x200d; അറിയിച്ചെങ്കിലും സമരക്കാര്&#x200d; വഴങ്ങിയിട്ടില്ല]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: റേഷന്&#x200d; വിതരണക്കാരുടെ സംസ്ഥാന വ്യാപക പണിമുടക്ക് ഇന്ന് മുതല്&#x200d;. കുടിശിക മുഴുവനായി ലഭിക്കണമെന്ന ആവശ്യമുന്നയിച്ചാണ് പണിമുടക്ക്. കുടിശിക തുക ലഭിച്ചില്ലെങ്കില്&#x200d; സമരം പിന്&#x200d;വലിക്കില്ലെന്നാണ് ട്രാന്&#x200d;സ്പോര്&#x200d;ട്ട് കോണ്&#x200d;ട്രാക്ടേഴ്സ് അസോസിയേഷന്റെ നിലപാട്. ഉടന്&#x200d; പണം ലഭ്യമാക്കുമെന്ന് സര്&#x200d;ക്കാര്&#x200d; അറിയിച്ചെങ്കിലും സമരക്കാര്&#x200d; വഴങ്ങിയിട്ടില്ല.</p>
<p>പ്രതിസന്ധി പരിഹരിക്കാന്&#x200d; സര്&#x200d;ക്കാര്&#x200d; തലത്തില്&#x200d; തിരക്കിട്ട നീക്കങ്ങളാണ് നടക്കുന്നത്. ഭക്ഷ്യമന്ത്രിയും ധനമന്ത്രിയും നടത്തിയ ചര്&#x200d;ച്ചയില്&#x200d; 38 കോടി രൂപ അനുവദിക്കാന്&#x200d; ധാരണയായിരുന്നു. തിങ്കളാഴ്ചയോടെ വിതരണക്കാരുടെ പണം അക്കൗണ്ടുകളില്&#x200d; എത്തുമെന്ന് ഭക്ഷ്യവകുപ്പ് അറിയിച്ചു. നിലവില്&#x200d; എല്ലാ റേഷന്&#x200d;കടകളിലും സാധനം ഉണ്ടെങ്കിലും വിതരണക്കാരുടെ സമരം തുടര്&#x200d;ന്നാല്&#x200d; റേഷന്&#x200d; വിതരണം ആകെ പ്രതിസന്ധിയില്&#x200d; ആകും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/dues-must-be-paid-in-full-state-wide-strike-of-ration-distributors-from-today.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
