<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>grant allience &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/grant-allience/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sun, 05 May 2019 18:12:10 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>grant allience &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>&#8220;കണക്കു കൂട്ടലുകള്&#x200d; പിഴച്ചു&#8221;; ഉത്തര്&#x200d;പ്രദേശില്&#x200d; പരാജയം മുന്നില്&#x200d;കണ്ട് മഹാസഖ്യത്തിന് നേരെത്തിരിഞ്ഞ് മോദി</title>
		<link>https://www.chandrikadaily.com/with-tweet-to-modi-rahul-gandhi-gives-lesson-in-statesmanship.html</link>
					<comments>https://www.chandrikadaily.com/with-tweet-to-modi-rahul-gandhi-gives-lesson-in-statesmanship.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 05 May 2019 18:00:30 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Akhilesh Yaadav]]></category>
		<category><![CDATA[alliance leaders]]></category>
		<category><![CDATA[grant allience]]></category>
		<category><![CDATA[mayawati]]></category>
		<category><![CDATA[sp-bsp allaince]]></category>
		<category><![CDATA[Uttarpradesh election]]></category>
		<category><![CDATA[utterpradesh]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=126319</guid>

					<description><![CDATA[ഉത്തര്&#x200d;പ്രദേശില്&#x200d; ബി.എസ്.പി അധ്യക്ഷ മായാവതിക്ക് ഉപദേശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെത്തിയത് പരാജയം മുന്നില്&#x200d;കണ്ടെന്ന് വിലയിരുത്തല്&#x200d;. തെരഞ്ഞെടുപ്പ് അഞ്ചാം ഘട്ടത്തിലേക്ക് എത്തിയതോടെ മോദി തിരിച്ചടി മനസിലാക്കിയതായാണ് രാഷ്ട്രീയ വിലയിരുത്തല്&#x200d;. രാജീവ് ഗാന്ധിക്കെതിരെയുള്ള മോദിയുടെ പരാമര്&#x200d;ശവും പ്രധാനമന്ത്രിയുടെ കണക്കുകൂട്ടലുകള്&#x200d; തെറ്റിയതില്&#x200d; നിന്നും പുറത്തുവരുന്നവയാണെന്നും വിമര്&#x200d;ശനമുണ്ട്. പരാജയം ഉറപ്പായതോടെ യുപിയില്&#x200d; മോദി പുതിയ തന്ത്രം തേടുകയാണെന്നാണ് വിലയിരുത്തല്&#x200d;. എസ്.പിയും കോണ്&#x200d;ഗ്രസും മായാവതിയെ വഞ്ചിച്ചുവെന്ന ആരോപണവുമായാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസം രംഗത്തെത്തിയത്. മായാവതി കോണ്&#x200d;ഗ്രസിനെതിരെ രൂക്ഷ വിമര്&#x200d;ശം ഉന്നയിക്കുന്നതിനിടെ കോണ്&#x200d;ഗ്രസ്, എസ്.പി [&#8230;]]]></description>
										<content:encoded><![CDATA[
<p>ഉത്തര്&#x200d;പ്രദേശില്&#x200d; ബി.എസ്.പി അധ്യക്ഷ മായാവതിക്ക് ഉപദേശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെത്തിയത് പരാജയം മുന്നില്&#x200d;കണ്ടെന്ന് വിലയിരുത്തല്&#x200d;.  തെരഞ്ഞെടുപ്പ് അഞ്ചാം ഘട്ടത്തിലേക്ക് എത്തിയതോടെ മോദി തിരിച്ചടി മനസിലാക്കിയതായാണ് രാഷ്ട്രീയ വിലയിരുത്തല്&#x200d;. രാജീവ് ഗാന്ധിക്കെതിരെയുള്ള മോദിയുടെ പരാമര്&#x200d;ശവും പ്രധാനമന്ത്രിയുടെ കണക്കുകൂട്ടലുകള്&#x200d; തെറ്റിയതില്&#x200d; നിന്നും പുറത്തുവരുന്നവയാണെന്നും വിമര്&#x200d;ശനമുണ്ട്. പരാജയം ഉറപ്പായതോടെ യുപിയില്&#x200d; മോദി പുതിയ തന്ത്രം തേടുകയാണെന്നാണ് വിലയിരുത്തല്&#x200d;.</p>



<p>എസ്.പിയും കോണ്&#x200d;ഗ്രസും മായാവതിയെ വഞ്ചിച്ചുവെന്ന ആരോപണവുമായാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസം രംഗത്തെത്തിയത്. മായാവതി കോണ്&#x200d;ഗ്രസിനെതിരെ രൂക്ഷ വിമര്&#x200d;ശം ഉന്നയിക്കുന്നതിനിടെ കോണ്&#x200d;ഗ്രസ്, എസ്.പി നേതാക്കള്&#x200d; വേദി പങ്കിടുകയാണെന്ന് മോദി ആരോപിച്ചിരുന്നു. റായ്ബറേലിയില്&#x200d; നടന്ന എസ്.പി യോഗത്തില്&#x200d; എ.ഐ.സി.സി ജനറല്&#x200d; സെക്രട്ടറി പ്രിയങ്കാഗാന്ധി പങ്കെടുത്തത് ചൂണ്ടിക്കാട്ടിയായിരുന്നു മോദിയുടെ വിമര്&#x200d;ശം. എന്നാല്&#x200d; ഇതിനു പിന്നാലെ മോദിയെ തള്ളി മായാവതി രംഗത്തെത്തിയത് ബിജെപിക്ക് വീണ്ടും തിരിച്ചടിയായിരിക്കുകയാണ്.</p>



<p>ബിജെപിക്കെതിരെ പൊതു സ്ഥാനാര്&#x200d;ഥിയായ സോണിയയും രാഹുലും മത്സരിക്കുന്ന റായ്ബറേലിയിലും അമേഠിയിലും കോണ്&#x200d;ഗ്രസിന് വോട്ടുചെയ്യണമെന്ന അഭ്യര്&#x200d;ഥനയുമായാണ് ബി.എസ്.പി അധ്യക്ഷ മായാവതി രംഗത്തെത്തിയത്. അമേഠിയില്&#x200d; എസ്പി പ്രവര്&#x200d;ത്തകര്&#x200d; രാഹുലിന്റെ പ്രചാരത്തിന് എത്തിയതും ബിജെപി ക്യാമ്പിന് തിരിച്ചടിയായി.</p>



<p>ഇതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്&#x200d;ശവുമായി എസ്.പി ദേശീയ അധ്യക്ഷന്&#x200d; അഖിലേഷ് യാദവും രംഗത്തെത്തി. കോണ്&#x200d;ഗ്രസും എസ്.പിയും തമ്മിലുണ്ടാക്കിയ രഹസ്യ ധാരണ പ്രകാരം ഇരു പാര്&#x200d;ട്ടികളും ചേര്&#x200d;ന്ന് മായാവതിയെ വഞ്ചിച്ചുവെന്ന മോദിയുടെ പ്രസ്താവന പരാജയം ഉറപ്പായതില്&#x200d; നിന്നുമുണ്ടായതാണെന്ന് അഖിലേഷ് പറഞ്ഞു. തെരഞ്ഞെടുപ്പിന്റെ നാലു ഘട്ടം കഴിഞ്ഞതോടെ മോദിയുടെ കണക്കു കൂട്ടുലുകള്&#x200d; പിഴച്ചു. പരാജയം ഉറപ്പായതോടെ പുതിയ തന്ത്രം തേടുകയാണ്. ബ്രിട്ടീഷുകാരുടെ ഭിന്നിപ്പിച്ച് ഭരിക്കല്&#x200d; തന്ത്രമാണ് മോദി യു.പിയില്&#x200d; പയറ്റാന്&#x200d; ശ്രമിക്കുന്നതെന്നും എന്നാല്&#x200d; ഇത് ഇത്തവണ വിലപ്പോവില്ലെന്നും അദ്ദേഹം പറഞ്ഞു. വികസനം, കാര്&#x200d;ഷിക വരുമാനം തുടങ്ങി ഒന്നും തന്നെ ബി.ജെ.പിക്കോ മോദിക്കോ പറയാനില്ല. ഇനി ആകെയുള്ള രക്ഷ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. എസ്.പി-ബി.എസ്.പി-ആര്&#x200d;.എല്&#x200d;.ഡി സഖ്യം അടുത്ത പ്രധാനമന്ത്രിയെ തീരുമാനിക്കുമെന്നും അഖിലേഷ് കൂട്ടിച്ചേര്&#x200d;ത്തു. മോദി 180 ഡ്രിഗ്രി പ്രധാനമന്ത്രിയാണ്. ജനസംഖ്യയുടെ ഒരു ശതമാനത്തെ മാത്രമാണ് അദ്ദേഹം പ്രതിനിധാനം ചെയ്യുന്നത്. പറയുന്നതിന്റെ നേര്&#x200d; വിപരീതം മാത്രം പ്രവര്&#x200d;ത്തികുന്ന ആദ്യ പ്രധാനമന്ത്രിയാണ് മോദിയെന്നും എസ്.പി അധ്യക്ഷന്&#x200d; ആരോപിച്ചു. </p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/with-tweet-to-modi-rahul-gandhi-gives-lesson-in-statesmanship.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8220;ഞങ്ങള്&#x200d; വരുന്നു&#8221;; ചന്ദ്രബാബു നായിഡുമായ കൂടിക്കാഴ്ചക്ക് ശേഷം രാഹുല്&#x200d; ഗാന്ധി</title>
		<link>https://www.chandrikadaily.com/i-had-a-good-meeting-today-with-shri-chandrababu-naidu-rg.html</link>
					<comments>https://www.chandrikadaily.com/i-had-a-good-meeting-today-with-shri-chandrababu-naidu-rg.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 01 Nov 2018 17:42:19 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Chandra babu Naidu]]></category>
		<category><![CDATA[congress president]]></category>
		<category><![CDATA[grant allience]]></category>
		<category><![CDATA[modi-rahul]]></category>
		<category><![CDATA[rahul gandhi]]></category>
		<category><![CDATA[TWITTER]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=109112</guid>

					<description><![CDATA[ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയും ടി.ഡി.പി അധ്യക്ഷനുമായ ചന്ദ്രബാബു നായിഡുമായ കൂടിക്കാഴ്ചക്ക് ശേഷം വിശാലസഖ്യത്തില്&#x200d; വന്&#x200d; പ്രതീക്ഷ പുലര്&#x200d;ത്തി കോണ്&#x200d;ഗ്രസ് അധ്യക്ഷന്&#x200d; രാഹുല്&#x200d; ഗാന്ധി. ചന്ദ്രബാബു നായിഡുമായി നടന്ന കൂടിക്കാഴ്ച വളരെ നല്ലതായിരുന്നെന്ന് രാഹുല്&#x200d; ശേഷ്ം ട്വീറ്റ് ചെയ്തു. ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ടി.ഡി.പി എം.പിമാരായ ജയദേവ് ഗല്ല, സി.എം രമേശ് എന്നിവരുമായാണ് കോണ്&#x200d;ഗ്രസ് അധ്യക്ഷന്&#x200d; കൂടികാഴ്ച നടത്തിയത്. മറ്റ് കാര്യങ്ങളില്&#x200d; നിന്ന് മാറി പ്രതിപക്ഷ ഐക്യത്തെ കുറിച്ച് ഞങ്ങള്&#x200d; ചര്&#x200d;ച്ച ചെയ്തു. ഞങ്ങളുടെ ചര്&#x200d;ച്ചക്ക് അനുസൃതമായി കാര്യങ്ങലെ മുന്നോട്ട് കൊണ്ട്‌പോകാനാണ് [&#8230;]]]></description>
										<content:encoded><![CDATA[<p>ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയും ടി.ഡി.പി അധ്യക്ഷനുമായ ചന്ദ്രബാബു നായിഡുമായ കൂടിക്കാഴ്ചക്ക് ശേഷം വിശാലസഖ്യത്തില്&#x200d; വന്&#x200d; പ്രതീക്ഷ പുലര്&#x200d;ത്തി കോണ്&#x200d;ഗ്രസ് അധ്യക്ഷന്&#x200d; രാഹുല്&#x200d; ഗാന്ധി. ചന്ദ്രബാബു നായിഡുമായി നടന്ന കൂടിക്കാഴ്ച വളരെ നല്ലതായിരുന്നെന്ന് രാഹുല്&#x200d; ശേഷ്ം ട്വീറ്റ് ചെയ്തു.</p>
<p>ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ടി.ഡി.പി എം.പിമാരായ ജയദേവ് ഗല്ല, സി.എം രമേശ് എന്നിവരുമായാണ് കോണ്&#x200d;ഗ്രസ് അധ്യക്ഷന്&#x200d; കൂടികാഴ്ച നടത്തിയത്.</p>
<p>മറ്റ് കാര്യങ്ങളില്&#x200d; നിന്ന് മാറി പ്രതിപക്ഷ ഐക്യത്തെ കുറിച്ച് ഞങ്ങള്&#x200d; ചര്&#x200d;ച്ച ചെയ്തു. ഞങ്ങളുടെ ചര്&#x200d;ച്ചക്ക് അനുസൃതമായി കാര്യങ്ങലെ മുന്നോട്ട് കൊണ്ട്‌പോകാനാണ് ഞാന്&#x200d; ആഗ്രഹിക്കുന്നത്. വരാനിരിക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പിലും പൊതുതെരഞ്ഞെടുപ്പിലും ഒരുമിച്ച് പ്രവര്&#x200d;ത്തിക്കുകയാണ് ലക്ഷ്യം, രാഹുല്&#x200d; ട്വിറ്ററില്&#x200d; കുറിച്ചു.</p>
<blockquote class="twitter-tweet" data-lang="en">
<p dir="ltr" lang="en">I had a good meeting today with Shri Chandrababu Naidu. Amongst other things, we discussed the issue of opposition unity. I look forward to carrying forward our dialogue and to working together in the upcoming state &amp; general elections. <a href="https://t.co/wNowJhP4sm">pic.twitter.com/wNowJhP4sm</a></p>
<p>— Rahul Gandhi (@RahulGandhi) <a href="https://twitter.com/RahulGandhi/status/1057968703092994048?ref_src=twsrc%5Etfw">November 1, 2018</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p>എല്ലാ പ്രതിപക്ഷ പാര്&#x200d;ട്ടികളും ഒരുമിച്ച് നില്&#x200d;ക്കാന്&#x200d; ആവശ്യപ്പെട്ട രാഹുല്&#x200d; കോണ്&#x200d;ഗ്രസും, ടി.ഡി.പിയും തമ്മിലുള്ള ശത്രുത ഭൂതകാലത്തെ സംഭവമായി മാറിയതായും പറഞ്ഞു. ഇപ്പോഴത്തെ ആവശ്യം വര്&#x200d;ത്തമാനകാലത്തേയും ഭാവിയേയും സംരക്ഷിക്കലാണ്. എല്ലാ പ്രതിപക്ഷ പാര്&#x200d;ട്ടികളും യോജിക്കേണ്ടതാണ് കാലത്തിന്റെ ആവശ്യമെന്നും കൂടികാഴ്ചക്ക് ശേഷം കോണ്&#x200d;ഗ്രസ് അധ്യക്ഷന്&#x200d; മാധ്യമങ്ങളോട് പറഞ്ഞു.</p>
<p>അതേസമയം രാഹുലിന്റെ വാക്കുകളെ ശരിവെച്ച നായിഡു ഇരുപാര്&#x200d;ട്ടികളും കഴിഞ്ഞകാലം മറക്കുകയാണെന്നും ഇരു പാര്&#x200d;ട്ടികളും യോജിക്കേണ്ടത് ജനാധിപത്യ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഞങ്ങള്&#x200d; ഒരുമിക്കുകയാണെന്നും ഇപ്പോള്&#x200d; ഐക്യപ്പെടുത്തുന്നത് ജനാധിപത്യപരമായ നിര്&#x200d;ബന്ധമാണെന്നും രാജ്യത്തെ രക്ഷിക്കാന്&#x200d; നാം കഴിഞ്ഞകാലത്തെ മറക്കണമെന്നും പ്രതിപക്ഷ കക്ഷികളെല്ലാം ഒന്നായിരിക്കണമെന്നും നായിഡു പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/i-had-a-good-meeting-today-with-shri-chandrababu-naidu-rg.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ത്രിപുരയിലെ തോല്&#x200d;വിയോടെ സി.പി.എമ്മിന്റെ സഖ്യനയത്തില്&#x200d; ചര്&#x200d;ച്ച കടുക്കുന്നു</title>
		<link>https://www.chandrikadaily.com/after-tripura-rout-debate-within-cpm-on-alliances-could-become-shriller.html</link>
					<comments>https://www.chandrikadaily.com/after-tripura-rout-debate-within-cpm-on-alliances-could-become-shriller.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 05 Mar 2018 06:07:59 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[CPM CONGRESS ALLIENCE]]></category>
		<category><![CDATA[cpm-congress]]></category>
		<category><![CDATA[grant allience]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=72971</guid>

					<description><![CDATA[അഗര്&#x200d;ത്തല: നിയമസഭാ തെരഞ്ഞെടുപ്പില്&#x200d; ത്രിപുരയില്&#x200d; സി.പി.എമ്മിനുണ്ടായ വന്&#x200d; തോല്&#x200d;വിയെ തുടര്&#x200d;ന്ന് ലയന വിഷയത്തില്&#x200d; ചര്&#x200d;ച്ച കടുക്കുന്നു. ത്രിപുരയിലെ തോല്&#x200d;വിയോടെ വിശാല സഖ്യത്തിന്റെ ആവശ്യകതയിലെ ഊന്നല്&#x200d; ത്രിപുര സി.പി.എം ഘടകം ശ്ക്തമാക്കിയതായി റിപ്പോര്&#x200d;ട്ട്. ത്രിപുരയിലെ തോല്&#x200d;വി സി.പിഎമ്മിന്റെ നയരൂപീകരണത്തെ സ്വാധീനിക്കുമെന്ന് പാര്&#x200d;ട്ടി സംസ്ഥാന സെക്രട്ടറി ബ്രിജന്&#x200d; ധര്&#x200d; പറഞ്ഞു. ത്രിപുരയിലെ തോല്&#x200d;വിയോടെ യെച്ചൂരി ലൈന്&#x200d; സ്വീകരിക്കാതെ മുന്നോട്ടുപോകാനാകില്ല എന്ന ശക്തമായ നിലപാടിലേക്ക് മാറുന്നതിന്റെ സൂചനയായി സംസ്ഥാന സെക്രട്ടറിയുടെ വാക്കുകള്&#x200d;. ദേശീയ തലത്തിലും സി.പി.എമ്മില്&#x200d; യെച്ചൂരി നിലപാട് ശക്തമാവുന്നതായാണ് വിവരം. [&#8230;]]]></description>
										<content:encoded><![CDATA[<p>അഗര്&#x200d;ത്തല: നിയമസഭാ തെരഞ്ഞെടുപ്പില്&#x200d; ത്രിപുരയില്&#x200d; സി.പി.എമ്മിനുണ്ടായ വന്&#x200d; തോല്&#x200d;വിയെ തുടര്&#x200d;ന്ന് ലയന വിഷയത്തില്&#x200d; ചര്&#x200d;ച്ച കടുക്കുന്നു. ത്രിപുരയിലെ തോല്&#x200d;വിയോടെ വിശാല സഖ്യത്തിന്റെ ആവശ്യകതയിലെ ഊന്നല്&#x200d; ത്രിപുര സി.പി.എം ഘടകം ശ്ക്തമാക്കിയതായി റിപ്പോര്&#x200d;ട്ട്. ത്രിപുരയിലെ തോല്&#x200d;വി സി.പിഎമ്മിന്റെ നയരൂപീകരണത്തെ സ്വാധീനിക്കുമെന്ന് പാര്&#x200d;ട്ടി സംസ്ഥാന സെക്രട്ടറി ബ്രിജന്&#x200d; ധര്&#x200d; പറഞ്ഞു.</p>
<p>ത്രിപുരയിലെ തോല്&#x200d;വിയോടെ യെച്ചൂരി ലൈന്&#x200d; സ്വീകരിക്കാതെ മുന്നോട്ടുപോകാനാകില്ല എന്ന ശക്തമായ നിലപാടിലേക്ക് മാറുന്നതിന്റെ സൂചനയായി സംസ്ഥാന സെക്രട്ടറിയുടെ വാക്കുകള്&#x200d;. ദേശീയ തലത്തിലും സി.പി.എമ്മില്&#x200d; യെച്ചൂരി നിലപാട് ശക്തമാവുന്നതായാണ് വിവരം. പശ്ചിമബംഗാള്&#x200d; ഘടകത്തിന്റെ പിന്തുണ യെച്ചൂരി നേടിയെടുത്തതായാണ് വിവരം. ഇതോടെ കേരളത്തിലെ പിണറായി വിഭാഗത്തിന്റെ പിന്തുണയില്&#x200d; പാര്&#x200d;ട്ടി ബോസ് ചമയുന്ന മുന്&#x200d; സെക്രട്ടറി പ്രകാശ് കരാട്ടിന് തിരിച്ചടിയാവുമെന്നാണ് നിരാക്ഷണം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/after-tripura-rout-debate-within-cpm-on-alliances-could-become-shriller.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഗുജറാത്തില്‍ മഹാസഖ്യം രൂപപ്പെടണം</title>
		<link>https://www.chandrikadaily.com/editorial-58.html</link>
					<comments>https://www.chandrikadaily.com/editorial-58.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 19 Oct 2017 16:58:12 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[editorial]]></category>
		<category><![CDATA[grant allience]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=48711</guid>

					<description><![CDATA[നിരപരാധികളുടെ കണ്ണീരിനു മുകളില്‍ സ്ഥാപിച്ചെടുത്ത ഗുജറാത്തിലെ ഭരണം ബി.ജെ.പിക്ക് നഷ്ടപ്പെടാന്‍ പോകുന്നതിന്റെ സൂചനകള്‍ കണ്ടുതുടങ്ങിയിരിക്കുന്നു. സംസ്ഥാനത്തു നിന്നും ബി.ജെ.പിയെ കെട്ടുകെട്ടിക്കാനുള്ള നീക്കങ്ങളാണ് കോണ്‍ഗ്രസ് നേതൃത്വത്തില്‍ നടന്നുവരുന്നത്. അടുത്ത ജനുവരിയില്‍ കാലാവധി തീരുന്ന നിയമസഭയിലേക്ക് ഈ വര്‍ഷം അവസാനത്തോടെ തെരഞ്ഞെടുപ്പ് നടക്കും. ഹിമാചല്‍ പ്രദേശിനൊപ്പമായിരുന്നു ഗുജറാത്തിലെയും തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിക്കാറ് പതിവ്. എന്നാല്‍ ഇത്തവണ ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപനം മാറ്റിവച്ച കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി ഏറെ വിവാദമായിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ ആനുകൂല്യം മുതലെടുത്ത് ബി.ജെ.പി സര്‍ക്കാര്‍ [&#8230;]]]></description>
										<content:encoded><![CDATA[<p>നിരപരാധികളുടെ കണ്ണീരിനു മുകളില്&#x200d; സ്ഥാപിച്ചെടുത്ത ഗുജറാത്തിലെ ഭരണം ബി.ജെ.പിക്ക് നഷ്ടപ്പെടാന്&#x200d; പോകുന്നതിന്റെ സൂചനകള്&#x200d; കണ്ടുതുടങ്ങിയിരിക്കുന്നു. സംസ്ഥാനത്തു നിന്നും ബി.ജെ.പിയെ കെട്ടുകെട്ടിക്കാനുള്ള നീക്കങ്ങളാണ് കോണ്&#x200d;ഗ്രസ് നേതൃത്വത്തില്&#x200d; നടന്നുവരുന്നത്. അടുത്ത ജനുവരിയില്&#x200d; കാലാവധി തീരുന്ന നിയമസഭയിലേക്ക് ഈ വര്&#x200d;ഷം അവസാനത്തോടെ തെരഞ്ഞെടുപ്പ് നടക്കും. ഹിമാചല്&#x200d; പ്രദേശിനൊപ്പമായിരുന്നു ഗുജറാത്തിലെയും തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിക്കാറ് പതിവ്. എന്നാല്&#x200d; ഇത്തവണ ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപനം മാറ്റിവച്ച കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി ഏറെ വിവാദമായിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്&#x200d; നല്&#x200d;കിയ ആനുകൂല്യം മുതലെടുത്ത് ബി.ജെ.പി സര്&#x200d;ക്കാര്&#x200d; ഇപ്പോള്&#x200d; വിവിധ പദ്ധതികള്&#x200d; പ്രഖ്യാപിച്ചുകൊണ്ടിരിക്കുകയാണ്.<br />
ഗുജറാത്ത് തെരഞ്ഞെടുപ്പില്&#x200d; വിശാല സഖ്യത്തിനായി ശ്രമിക്കുന്ന കോണ്&#x200d;ഗ്രസിന്റെ നീക്കം രാജ്യത്തെ മതേതര വിശ്വാസികള്&#x200d; വളരെ ആശ്വാസത്തോടെയാണ് വീക്ഷിക്കുന്നത്. റിബല്&#x200d; ജെ.ഡി-യു നേതാവും എം.എല്&#x200d;.എയുമായ ചോട്ടുഭായി വാസവയുമായി കോണ്&#x200d;ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറി അഹമ്മദ് പട്ടേല്&#x200d; കഴിഞ്ഞ ദിവസം ചര്&#x200d;ച്ചതുടങ്ങിവെച്ചിട്ടുണ്ട്. ബി.ജെ.പി വിരുദ്ധ നിലപാട് സ്വീകരിച്ച പട്ടേല്&#x200d; സമുദായ നേതാവ് ഹാര്&#x200d;ദിക് പട്ടേല്&#x200d;, ദലിത് നേതാവ് ജിഗ്‌നേഷ് മേവാനി, ഒ.ബി.സി നേതാവ് അല്&#x200d;പേഷ് താക്കൂര്&#x200d; എന്നിവരെ കൂടി ബി.ജെ.പിക്കെതിരായ വിശാല സഖ്യത്തിലേക്ക് കൊണ്ടുവരാനുള്ള ശ്രമത്തിലാണ് കോണ്&#x200d;ഗ്രസ്. ഈ നീക്കം വിജയിക്കുന്നപക്ഷം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തട്ടകം ബി.ജെ.പിക്ക് കടുത്ത വേദനയായിരിക്കും അടുത്ത തെരഞ്ഞെടുപ്പില്&#x200d; സമ്മാനിക്കുക. അഞ്ചുതവണ എം.എല്&#x200d;.എ ആയ വാസവ സംസ്ഥാനത്തെ പ്രധാനപ്പെട്ട ഗോത്രവര്&#x200d;ഗ നേതാവു കൂടിയാണ്. ബിഹാറില്&#x200d; ആര്&#x200d;.ജെ.ഡി- കോണ്&#x200d;ഗ്രസ് സഖ്യമുപേക്ഷിച്ച് നിതീഷ് കുമാര്&#x200d; എന്&#x200d;.ഡി.എക്കൊപ്പം പോയതില്&#x200d; പ്രതിഷേധിച്ച് പാര്&#x200d;ട്ടിയില്&#x200d; നിന്നു വിട്ടുനില്&#x200d;ക്കുന്ന ശരത് യാദവ് പക്ഷത്തിനൊപ്പമാണ് ഇപ്പോള്&#x200d; വാസവ. ശരത് യാദവ് പക്ഷം ഈയിടെ വാസവയെ തങ്ങളുടെ പാര്&#x200d;ട്ടിയുടെ വര്&#x200d;ക്കിങ് പ്രസിഡന്റായി തെരഞ്ഞെടുത്തിരുന്നു. ഗുജറാത്ത് രാജ്യസഭാ തെരഞ്ഞെടുപ്പില്&#x200d; വാസവയുടെ നിര്&#x200d;ണായക വോട്ടിലാണ് അഹമ്മദ് പട്ടേല്&#x200d; ഇത്തവണ രാജ്യസഭയിലേക്ക് വിജയിച്ചത്.<br />
ഗുജറാത്ത് തെരഞ്ഞെടുപ്പിലെ ജാതി വോട്ട് കണക്കു കൂട്ടലുകളെ തകിടം മറിക്കാന്&#x200d; കരുക്കള്&#x200d; നീക്കുന്നവരാണ് ജിഗ്‌നേഷ് മേവാനി, അല്&#x200d;പേഷ് ടാക്കൂര്&#x200d;, ഹാര്&#x200d;ദിക്ക് പട്ടേല്&#x200d; എന്നീ നേതാക്കള്&#x200d;. ഇവര്&#x200d; മൂന്നു പേരുടെയും നേതൃത്വത്തിലുള്ള മുന്നേറ്റങ്ങളാണ് ബി.ജെ.പി നടപ്പിലാക്കുന്ന ജാതി സമവാക്യങ്ങളെ വെല്ലുവിളിക്കുന്നത്. ഗുജറാത്ത് തെരഞ്ഞെടുപ്പില്&#x200d; ഒരുമിച്ച് പ്രവര്&#x200d;ത്തിക്കാന്&#x200d; തയ്യാറാണെന്നാണ് മൂന്ന് നേതാക്കളുടെയും നിലവിലെ പ്രതികരണം. സംസ്ഥാനത്തെ ഇവരുടെ പ്രവര്&#x200d;ത്തനങ്ങള്&#x200d; പല സാഹചര്യങ്ങളിലും സര്&#x200d;ക്കാരിനെ പ്രതിസന്ധിയിലാക്കിയിട്ടുള്ളതിനാല്&#x200d; ബി.ജെ.പിക്ക് കനത്ത വെല്ലുവിളിയായിരിക്കും ഇവര്&#x200d; ഉയര്&#x200d;ത്തുക.<br />
2016 ജൂലൈയിലെ ഉന ദലിത് സമരത്തിലൂടെ ദേശീയ തലത്തില്&#x200d; ശ്രദ്ധയാകര്&#x200d;ഷിച്ച രാഷ്ട്രീയ ദലിത് അധികാര്&#x200d; മഞ്ച് കണ്&#x200d;വീനറാണ് മേവാനി. ഒ.ബി.സി വിഭാഗക്കാരുടെ അവകാശ സംരക്ഷണത്തിന് നേതൃത്വം നല്&#x200d;കുന്ന ക്ഷത്രിയ ടാക്കൂര്&#x200d; സേന കണ്&#x200d;വീനറാണ് അല്&#x200d;പേഷ് ടാക്കൂര്&#x200d;. 2015 പകുതി മുതല്&#x200d; ഗുജറാത്തിലെ ശക്തമായ വിഭാഗമായ പട്ടിദാര്&#x200d; സമുദായം തങ്ങള്&#x200d;ക്ക് വിദ്യാഭ്യാസത്തിലും സര്&#x200d;ക്കാര്&#x200d; തൊഴില്&#x200d; മേഖലയിലും സംവരണം വേണമെന്ന ആവശ്യം ഉന്നയിച്ച് പ്രക്ഷോഭത്തിലാണ്. ഇതിന് നേതൃത്വം നല്&#x200d;കുന്ന പട്ടേല്&#x200d; അനാമത് ആന്തോളന്&#x200d; സമിതി കണ്&#x200d;വീനറാണ് ഹാര്&#x200d;ദിക്ക് പട്ടേല്&#x200d;. കഴിഞ്ഞ രണ്ട് വര്&#x200d;ഷങ്ങള്&#x200d;ക്കിടെ പരമ്പരാഗത രാഷ്ട്രീയ പാര്&#x200d;ട്ടികളുടെ പിന്തുണ കൂടാതെ ഉയര്&#x200d;ന്നുവന്ന് ദേശീയ തലത്തില്&#x200d; തന്നെ ശ്രദ്ധയാകര്&#x200d;ഷിച്ചവരാണ് മൂന്നുപേരും. ഇവര്&#x200d; ഒരുമിച്ചാല്&#x200d; രണ്ട് പതിറ്റാണ്ടായി ബി.ജെ.പി തുടരുന്ന ജാതി സമവാക്യങ്ങള്&#x200d; തകരുമെന്നതായിരിക്കും ഫലം. മൂവരും പ്രതിനിധാനം ചെയ്യുന്ന വിഭാഗങ്ങള്&#x200d; ഗുജാറാത്തിലെ മൊത്തം ജനസംഖ്യയുടെ 76 ശതമാനം വരും. അതിനാല്&#x200d; 182 നിയമസഭ സീറ്റുകളില്&#x200d; ഭൂരിഭാഗത്തിന്റെയും ജയപരാജയം നിര്&#x200d;ണ്ണയിക്കാന്&#x200d; ഇവര്&#x200d;ക്ക് സാധിച്ചേക്കും. ഈ സാഹചര്യം മുതലെടുക്കാന്&#x200d; കോണ്&#x200d;ഗ്രസിനായാല്&#x200d; മോദിയുടെ പതനത്തിന്റെ തുടക്കം അവിടെ കുറിക്കപ്പെടും.<br />
ഗുജറാത്തില്&#x200d; ബി.ജെ.പി പരാജയപ്പെട്ടാല്&#x200d; തുടര്&#x200d;ന്നുവരാനിരിക്കുന്ന രാജസ്ഥാന്&#x200d;, മധ്യപ്രദേശ്, ഛത്തിസ്ഗഡ് സംസ്ഥാനങ്ങളിലെ ബി.ജെ.പിയുടെ കോട്ടകള്&#x200d; തകരുന്നതായിരിക്കും ഫലം. അത് ബി.ജെ.പിക്ക് വലിയ ദുരന്തമായിരിക്കും വരുത്തിവെക്കുക. ബി.ജെ.പി അധികാരത്തിലുള്ള ഈ സംസ്ഥാനങ്ങളിലെല്ലാം അവര്&#x200d; സ്വാഭാവികമായും ഭരണവിരുദ്ധ വികാരം നേരിടുന്നുണ്ട്. ഇതല്ലൊം സംഭവിച്ചാല്&#x200d; അല്ലെങ്കില്&#x200d; ഭാഗികമായെങ്കിലും യാഥാര്&#x200d;ത്ഥ്യമായാല്&#x200d; പിന്നെ, 2019ല്&#x200d; മോദിയുടെ നേതൃത്വത്തില്&#x200d; ബി.ജെ.പിക്ക് വിജയം ഉറപ്പിക്കാനാവില്ല. ഗുജറാത്തില്&#x200d; ബി.ജെ.പി പരാജയപ്പെട്ടാല്&#x200d; അത് മോദിക്ക് എന്നും കളങ്കമായി നിലകൊള്ളും. ബി.ജെ.പിയില്&#x200d; അടിച്ചമര്&#x200d;ത്തിയ പ്രതിസ്വരങ്ങളുടെ അണകള്&#x200d; പൊട്ടി ഒഴുകും. മോദിയെ വെല്ലുവിളിക്കാന്&#x200d; പാര്&#x200d;ട്ടിയില്&#x200d; ആരുമില്ലെന്ന ധാരണ തകിടം മറിയും. യശ്വന്ത് സിന്&#x200d;ഹമാര്&#x200d; കൂടുതല്&#x200d; ശക്തിയോടെ തലപൊക്കും. മോദി-ഷാ കൂട്ടുകെട്ടിന്റെ ധാര്&#x200d;ഷ്ട്യം നിറഞ്ഞ പ്രവര്&#x200d;ത്തനരീതികള്&#x200d;ക്കെതിരെ പരക്കെയുള്ള നീരസം പൊതുസമൂഹത്തിനിടയില്&#x200d; വെളിപ്പെടും.<br />
ഗുജറാത്തില്&#x200d; ഇപ്പോള്&#x200d; കാര്യങ്ങള്&#x200d; കോണ്&#x200d;ഗ്രസിന് അനുകൂലമാണ്. 2015 ഡിസംമ്പറില്&#x200d; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്&#x200d; 31 ജില്ലാപഞ്ചായത്തുകളില്&#x200d; 23 ഉം കോണ്&#x200d;ഗ്രസാണ് നേടിയത്. 193 താലൂക്ക് പഞ്ചായത്തുകളില്&#x200d; 113 ലും കോണ്&#x200d;ഗ്രസ് വിജയിച്ചിരുന്നു. ഇപ്പോള്&#x200d;, ഏറെ അനുകൂലമായ മാധ്യമ കവറേജ് ഉണ്ടായിട്ടും വളരെ കുറച്ചു ജനക്കൂട്ടമേ ബി.ജെ.പിയുടെ യോഗങ്ങളെ ആകര്&#x200d;ഷിക്കുന്നുള്ളൂ. നയിക്കാന്&#x200d; നേതാവില്ലാത്ത സൈന്യമാണ് നിലവില്&#x200d; ഗുജറാത്തിലെ ബി.ജെ.പി. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി പങ്കെടുത്ത പരിപാടിയില്&#x200d; പോലും വേണ്ടത്ര ആളുകളുണ്ടായിരുന്നില്ല. പത്തു ലക്ഷം പേര്&#x200d; പങ്കെടുക്കുമെന്ന് പറഞ്ഞ പരിപാടിയില്&#x200d; പതിനായിരം പേര്&#x200d; പോലും പങ്കെടുത്തിട്ടില്ലെന്നാണ് റിപ്പോര്&#x200d;ട്ട്. എന്നാല്&#x200d; സൂറത്തിലുള്&#x200d;പെടെയുള്ള സ്ഥലങ്ങളില്&#x200d; രാഹുല്&#x200d; ഗാന്ധി എത്തിയപ്പോഴുണ്ടായ ജനക്കൂട്ടം ബി.ജെ.പിയെ വല്ലാതെ ഭയപ്പെടുത്തുന്നുണ്ട്. സോഷ്യല്&#x200d; മീഡിയകളിലും രാഹുലിനിപ്പോള്&#x200d; വന്&#x200d; സ്വീകാര്യതയാണ് ലഭിക്കുന്നത്. വരാനിരിക്കുന്നത് രാഹുലിന്റെയും കോണ്&#x200d;ഗ്രസിന്റെയും നാളുകളാണെന്ന സൂചനയാണ് ഇവയെല്ലാം നല്&#x200d;കുന്നത്.<br />
ഗുജറാത്തില്&#x200d; താമര വാടിയാല്&#x200d; അത് രാജ്യമൊന്നാകെ കൊഴിഞ്ഞുവീഴും. രാജ്യത്തെ പിടികൂടിയ സംഘ്പരിവാര്&#x200d; ഫാസിസം ഇല്ലാതാക്കാന്&#x200d; കോണ്&#x200d;ഗ്രസിന്റെ കൈകള്&#x200d;ക്ക് കരുത്തുപകരാന്&#x200d; മതേതര വിശ്വാസികള്&#x200d; ഒന്നിക്കുകയേ തരമുള്ളൂ. നല്ല നാളുകള്&#x200d;ക്ക് ഗുജറാത്തില്&#x200d; നിന്നു തന്നെ തുടക്കമാകുമെന്ന് പ്രതീക്ഷിക്കാം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/editorial-58.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>യു. പി ഉപതിരഞ്ഞെടുപ്പുകളില്‍ വിശാല സഖ്യം പ്രതീക്ഷിക്കാമോ</title>
		<link>https://www.chandrikadaily.com/up-bypoll.html</link>
					<comments>https://www.chandrikadaily.com/up-bypoll.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 27 Mar 2017 15:11:21 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[bypoll]]></category>
		<category><![CDATA[grant allience]]></category>
		<category><![CDATA[up]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=24280</guid>

					<description><![CDATA[പുതുതായി നിലവില്‍ വന്ന ഉത്തര്‍പ്രദേശ് സര്‍ക്കാരിലെ മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയുമടക്കെം അഞ്ച് മന്ത്രിമാര്‍ സംസ്ഥാന നിയമ നിര്‍മാണ സഭകളില്‍ അംഗമാകാന്‍ ഉപതിരഞ്ഞെടുപ്പ നേരിടേണ്ടി വരും. ഈ ഉപതിരഞ്ഞെടുപ്പുകളില്‍ വിശാല മതേതര സംഖ്യത്തെ പ്രതീക്ഷിക്കാനാകുമോ എന്നാണ് രാജ്യം ഉറ്റു നോക്കുന്നത്. ഇതോടൊപ്പെ ഘരക്പൂര്‍ ലോക്‌സഭ മണ്ഡലത്തിലും ഉപതിരഞ്ഞെടുപ്പ് നടത്തേണ്ടി വരും. വര്‍ഗ്ഗീയ ധ്രുവീകരണത്തേക്കാള്‍ ബി.ജെ.പി ക്ക് സഹായകമായത് ന്യൂനപക്ഷ വോട്ടുകളിലെ ഭിന്നിക്കലാണെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ തന്നെ അംഗീകരിച്ച സാഹചര്യത്തിലാണ് വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി ക്കെതിരില്‍ ഒരു മതേതര സംഖ്യ രൂപപ്പെടുമോയെന്ന [&#8230;]]]></description>
										<content:encoded><![CDATA[<p>പുതുതായി നിലവില്&#x200d; വന്ന ഉത്തര്&#x200d;പ്രദേശ് സര്&#x200d;ക്കാരിലെ മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയുമടക്കെം അഞ്ച് മന്ത്രിമാര്&#x200d; സംസ്ഥാന നിയമ നിര്&#x200d;മാണ സഭകളില്&#x200d; അംഗമാകാന്&#x200d; ഉപതിരഞ്ഞെടുപ്പ നേരിടേണ്ടി വരും. ഈ ഉപതിരഞ്ഞെടുപ്പുകളില്&#x200d; വിശാല മതേതര സംഖ്യത്തെ പ്രതീക്ഷിക്കാനാകുമോ എന്നാണ് രാജ്യം ഉറ്റു നോക്കുന്നത്. ഇതോടൊപ്പെ ഘരക്പൂര്&#x200d; ലോക്‌സഭ മണ്ഡലത്തിലും ഉപതിരഞ്ഞെടുപ്പ് നടത്തേണ്ടി വരും.</p>
<p>വര്&#x200d;ഗ്ഗീയ ധ്രുവീകരണത്തേക്കാള്&#x200d; ബി.ജെ.പി ക്ക് സഹായകമായത് ന്യൂനപക്ഷ വോട്ടുകളിലെ ഭിന്നിക്കലാണെന്ന് രാഷ്ട്രീയ പാര്&#x200d;ട്ടികള്&#x200d; തന്നെ അംഗീകരിച്ച സാഹചര്യത്തിലാണ് വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പുകളില്&#x200d; ബി.ജെ.പി ക്കെതിരില്&#x200d; ഒരു മതേതര സംഖ്യ രൂപപ്പെടുമോയെന്ന രാജ്യം ഉറ്റുനോക്കുന്നത്.</p>
<p>ന്യൂനപക്ഷ വോട്ടുകള്&#x200d; സമാജ് വാദി പാര്&#x200d;ട്ടി, ബഹുജന്&#x200d; സമാദ് പാര്&#x200d;ട്ടി, കോണ്&#x200d;ഗ്രസ്സ് തുടങ്ങിയ പാര്&#x200d;്ട്ടികള്&#x200d; വീതിച്ചെടുത്തപ്പോള്&#x200d; ബി.ജെ.പിക്ക ജയം എളുപ്പമായി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/up-bypoll.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
