<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>groom killed &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/groom-killed/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Fri, 21 Sep 2018 12:02:31 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>groom killed &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>നവദമ്പതികളുടെ കൊലപാതകം; പ്രതിയെ കുടുക്കിയത് മൊബൈല്&#x200d; ഫോണ്&#x200d;</title>
		<link>https://www.chandrikadaily.com/wayanad-news-about-murder-of-newly-wedd-couple.html</link>
					<comments>https://www.chandrikadaily.com/wayanad-news-about-murder-of-newly-wedd-couple.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 21 Sep 2018 11:18:41 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[groom killed]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=104114</guid>

					<description><![CDATA[മാനന്തവാടി: കണ്ടത്തുവയലിലെ നവദമ്പതികളെ കൊലപാതകക്കേസില്&#x200d; പ്രതി കുടുങ്ങിയത് പൊലീസിന്റെ നിര്&#x200d;ണായക തെളിവില്&#x200d;. തൊണ്ടര്&#x200d;നാട് പഞ്ചായത്തിലെ കണ്ടത്തുവയല്&#x200d; പന്ത്രണ്ടാം മൈല്&#x200d; പുരിഞ്ഞിയില്&#x200d; വാഴയില്&#x200d; ഉമ്മര്&#x200d; (27), ഭാര്യ ഫാത്തിമ (18) എന്നിവരുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത പ്രതിയെ കുടുക്കിയത് മൊബൈല്&#x200d; ഫോണ്&#x200d; ഉപയോഗം. കോഴിക്കോട് ജില്ലയിലെ തൊട്ടില്&#x200d;പാലം കാവിലുംപാറ മരുതോറയില്&#x200d; കലങ്ങോട്ടുമ്മല്&#x200d; വിശ്വനാഥനെ (42)യും കൊണ്ട് പൊലീസ് തെളിവെടുപ്പ് നടത്തി. പ്രതിയെ കൊല നടന്ന വീട്ടിലും പരിസരപ്രദേശങ്ങളിലുമെത്തിച്ച് തെളിവെടുപ്പ് നടത്തി. തെളിവെടുപ്പിനിടെ കൊലപാതകം നടത്തുന്നതിന് ഉപയോഗിച്ച കമ്പി [&#8230;]]]></description>
										<content:encoded><![CDATA[<p>മാനന്തവാടി: കണ്ടത്തുവയലിലെ നവദമ്പതികളെ കൊലപാതകക്കേസില്&#x200d; പ്രതി കുടുങ്ങിയത് പൊലീസിന്റെ നിര്&#x200d;ണായക തെളിവില്&#x200d;. തൊണ്ടര്&#x200d;നാട് പഞ്ചായത്തിലെ കണ്ടത്തുവയല്&#x200d; പന്ത്രണ്ടാം മൈല്&#x200d; പുരിഞ്ഞിയില്&#x200d; വാഴയില്&#x200d; ഉമ്മര്&#x200d; (27), ഭാര്യ ഫാത്തിമ (18) എന്നിവരുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത പ്രതിയെ കുടുക്കിയത് മൊബൈല്&#x200d; ഫോണ്&#x200d; ഉപയോഗം.<br />
കോഴിക്കോട് ജില്ലയിലെ തൊട്ടില്&#x200d;പാലം കാവിലുംപാറ മരുതോറയില്&#x200d; കലങ്ങോട്ടുമ്മല്&#x200d; വിശ്വനാഥനെ (42)യും കൊണ്ട് പൊലീസ് തെളിവെടുപ്പ് നടത്തി. പ്രതിയെ കൊല നടന്ന വീട്ടിലും പരിസരപ്രദേശങ്ങളിലുമെത്തിച്ച് തെളിവെടുപ്പ് നടത്തി. തെളിവെടുപ്പിനിടെ കൊലപാതകം നടത്തുന്നതിന് ഉപയോഗിച്ച കമ്പി വീടിന് മുമ്പിലുള്ള കമുകിന്&#x200d; തോട്ടത്തില്&#x200d; വിശ്വനാഥന്&#x200d; കണ്ടെടുത്തു. പ്രതിയെയും കൊണ്ട് പൊലീസ് എത്തുന്നതറിഞ്ഞ് നൂറ് കണക്കിനാളുകളാണ് പ്രദേശത്ത് തടിച്ചുകൂടിയത്. പ്രതിയെ അറസ്റ്റ് ചെയ്തതോടെ പ്രദേശവാസികള്&#x200d; ആശ്വാസത്തിലായിരിക്കുകയാണ്.</p>
<p>പ്രമാദമായ കൊലപാതകകേസില്&#x200d; പ്രതി കുടുങ്ങിയത് ഒന്നര മിനുട്ട് നേരത്തെ മൊബൈല്&#x200d; ഉപയോഗം. നവദമ്പതികളുടെ കൊലപാതകത്തെ തുടര്&#x200d;ന്ന് മോഷ്ടിച്ച മൊബൈല്&#x200d; ഫോണ്&#x200d; പ്രതിയുടെ ഭാര്യ ഒന്നര മിനുട്ട് നേരം ഉപയോഗിച്ചതാണ് പൊലീസിന് കൊലയാളിയിലേക്ക് വഴി കാണിച്ചത്. മോഷ്ടിച്ച മൊബൈല്&#x200d; ഫോണ്&#x200d; ഉപയോഗിച്ചില്ലായിരിന്നുവെങ്കില്&#x200d; പ്രതി ഇപ്പോഴും മറക്ക് പുറത്ത് തന്നെ ആകുമായിരുന്നു.</p>
<p>ഫാത്തിമ അണിഞ്ഞ സ്വര്&#x200d;ണ്ണാഭരണം മോഷ്ടിച്ചതിന് പുറമെ ഫാത്തിമയുടെ മൊബൈല്&#x200d; ഫോണും പ്രതിയായ തൊട്ടില്&#x200d; പാലം മരുതോറയില്&#x200d; കലങ്ങോട്ടുമ്മല്&#x200d; വിശ്വനാഥന്&#x200d; മോഷ്ടിച്ചിരുന്നു. ഫോണ്&#x200d; സ്വിച്ച് ഓഫാക്കുകയും ചെയ്തു.<br />
അതിനിടെ കൊലപാതക കേസ്സില്&#x200d; പിടിയിലായ നിരവധി കളവ് കേസ്സിലെ പ്രതി തൊട്ടില്&#x200d; പാലം മരുതോറയില്&#x200d; കലങ്ങോട്ടുമ്മല്&#x200d; വിശ്വന്&#x200d; എന്ന വിശ്വനാഥനേയും പോലീസ് നേരത്തേ ചോദ്യം ചെയ്യുകയും വിട്ടയക്കുകയും ചെയ്തിരുന്നു. പിന്നീട് വിശ്വനാഥന്&#x200d; പോലീസ് നിരീക്ഷണത്തിലുമായിരുന്നു.</p>
<p>മോഷണം പോയ മൊബൈല്&#x200d; സ്വിച്ച് ഓണ്&#x200d; ആകുന്നുണ്ടോ എന്നറിയാന്&#x200d; 24 മണിക്കൂറും നിരീക്ഷണത്തിലായിരുന്നു പോലീസ്. ഫാത്തിമ ഉപയോഗിച്ച സാംസങ്ങ് ഫോണാണ് മോഷണം പോയത്. ഈ ഫോണില്&#x200d; സിമ്മിട്ട് വിശ്വനാഥന്റെ ഭാര്യ മഹിജഒന്നര മിനുട്ട് നേരം ഉപയോഗിച്ചതോടെയാണ് പോലീസ് പ്രതിയെ പിടികൂടുന്നത്. പിന്നീട് പ്രതിയെ ചോദ്യം ചെയ്യുകയും പ്രതി കുറ്റം സമ്മതിക്കുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.</p>
<p>അതിനിടെ സംഭവ ദിവസം പ്രതി ധരിച്ച വസ്ത്രങ്ങള്&#x200d; തൊട്ടില്&#x200d; പാലം കാവിലുംപാറയിലെ പ്രതിയുടെ വീട്ടില്&#x200d; നിന്നും പോലീസ് കണ്ടെടുത്തു. ഇതിന് പുറമെ പ്രതിമോഷ്ടിച്ച ഫാത്തിമയുടെ സ്വര്&#x200d;ണ്ണാഭരണങ്ങള്&#x200d; കുറ്റ്യാടിയിലെ ഒരു സ്വര്&#x200d;ണ്ണാഭരണപണിക്കാരന് വില്&#x200d;പ്പന നടത്തിയിരുന്നു. ആ ഭരണങ്ങള്&#x200d; ഉരുക്കി കട്ടിയാക്കിയതിനാല്&#x200d; 64.080 ഗ്രാം സ്വര്&#x200d;ണ്ണവും നേരത്തേ പോലീസ് കണ്ടെടുത്തിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/wayanad-news-about-murder-of-newly-wedd-couple.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നവദമ്പതികളെ വീട്ടിനുള്ളില്&#x200d; വെട്ടിക്കൊന്ന പ്രതിയെ അറസ്റ്റ് ചെയ്തു</title>
		<link>https://www.chandrikadaily.com/the-accused-has-been-arrested-inside-the-house.html</link>
					<comments>https://www.chandrikadaily.com/the-accused-has-been-arrested-inside-the-house.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 18 Sep 2018 09:41:43 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[groom killed]]></category>
		<category><![CDATA[wayanad]]></category>
		<category><![CDATA[Wayanad news]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=103660</guid>

					<description><![CDATA[മാനന്തവാടി: യുവദമ്പതികളെ കിടപ്പുമുറിയില്&#x200d; വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. വയനാട് കണ്ടത്തുവയല്&#x200d; പുരിഞ്ഞി വാഴയില്&#x200d; ഉമര്&#x200d;(26), ഭാര്യ ഫാത്തിമ(19) എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ കേസില്&#x200d; കുറ്റ്യാടി തൊട്ടില്&#x200d; പാലം കലമാട്ടമ്മല്&#x200d; മരുതോരമല്&#x200d; വിശ്വന്&#x200d; എന്ന വിശ്വനാഥന്&#x200d; (42) ആണ് അറസ്റ്റിലായത്. മോഷണശ്രമത്തിനിടെയാണ് പ്രതി കൊലപാതകം നടത്തിയതെന്ന് എസ്.പി കറപ്പസ്വാമി അറിയിച്ചു. പ്രതിയെ കോടതിയില്&#x200d; ഹാജരാക്കി കസ്റ്റഡിയില്&#x200d; വാങ്ങാന്&#x200d; അപേക്ഷ നല്&#x200d;കും. പ്രദേശത്ത് നേരത്തേ പരിചയമുള്ളയാളാണ് പ്രതി. ലോട്ടറി കച്ചവടവുമായി ബന്ധപ്പെട്ട് ജില്ലയില്&#x200d; നിരവധി തവണ എത്തിയിട്ടുള്ള [&#8230;]]]></description>
										<content:encoded><![CDATA[<p>മാനന്തവാടി: യുവദമ്പതികളെ കിടപ്പുമുറിയില്&#x200d; വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. വയനാട് കണ്ടത്തുവയല്&#x200d; പുരിഞ്ഞി വാഴയില്&#x200d; ഉമര്&#x200d;(26), ഭാര്യ ഫാത്തിമ(19) എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ കേസില്&#x200d; കുറ്റ്യാടി തൊട്ടില്&#x200d; പാലം കലമാട്ടമ്മല്&#x200d; മരുതോരമല്&#x200d; വിശ്വന്&#x200d; എന്ന വിശ്വനാഥന്&#x200d; (42) ആണ് അറസ്റ്റിലായത്.</p>
<p>മോഷണശ്രമത്തിനിടെയാണ് പ്രതി കൊലപാതകം നടത്തിയതെന്ന് എസ്.പി കറപ്പസ്വാമി അറിയിച്ചു. പ്രതിയെ കോടതിയില്&#x200d; ഹാജരാക്കി കസ്റ്റഡിയില്&#x200d; വാങ്ങാന്&#x200d; അപേക്ഷ നല്&#x200d;കും. പ്രദേശത്ത് നേരത്തേ പരിചയമുള്ളയാളാണ് പ്രതി. ലോട്ടറി കച്ചവടവുമായി ബന്ധപ്പെട്ട് ജില്ലയില്&#x200d; നിരവധി തവണ എത്തിയിട്ടുള്ള ഇയാള്&#x200d;ക്ക് വ്യാപാരിയായ ഉമ്മറിനെക്കുറിച്ച് ധാരണയുണ്ടായിരുന്നു. പ്രതി നേരത്തേ പല കേസുകളിലായി പിടിക്കപ്പെട്ട് ജയില്&#x200d; ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്നും എസ്.പി പറഞ്ഞു. കേസിന്റെ ഭാഗമായി 800ലധികം പേരെ ചോദ്യം ചെയ്തതായും നിരവധി വാഹനങ്ങളും സി.സി.ടി.വി ദൃശ്യങ്ങളും പരിശോധിച്ചതായും അദ്ദേഹം പറഞ്ഞു.</p>
<p><img loading="lazy" class="aligncenter wp-image-103668 size-full" src="https://www.chandrikadaily.com/wp-content/uploads/2018/09/couple-death-t.jpg" alt="" width="845" height="440" srcset="https://www.chandrikadaily.com/wp-content/uploads/2018/09/couple-death-t.jpg 845w, https://www.chandrikadaily.com/wp-content/uploads/2018/09/couple-death-t-300x156.jpg 300w, https://www.chandrikadaily.com/wp-content/uploads/2018/09/couple-death-t-768x400.jpg 768w, https://www.chandrikadaily.com/wp-content/uploads/2018/09/couple-death-t-696x362.jpg 696w, https://www.chandrikadaily.com/wp-content/uploads/2018/09/couple-death-t-807x420.jpg 807w" sizes="(max-width: 845px) 100vw, 845px" />കഴിഞ്ഞ രണ്ട് മാസത്തിലധികമായി നടത്തുന്ന അന്വേഷണത്തിനൊടുവിലാണ് പ്രതിയെ ക്കുറിച്ചുള്ള സൂചനകളിലേക്ക് അന്വേഷണ സംഘത്തിന് എത്താന്&#x200d; കഴിഞ്ഞത്. ജൂലൈ ആറിനായിരുന്നു കണ്ടത്തുവയല്&#x200d; പൂരിഞ്ഞിയില്&#x200d; വാഴയില്&#x200d; ഉമര്&#x200d;, ഭാര്യ ഫാത്തിമ എന്നിവരെ കിടപ്പുമുറിയില്&#x200d; കൊല്ലപ്പെട്ട നിലയില്&#x200d; കണ്ടെത്തിയത്. തലക്ക് മാരകമായി വെട്ടേറ്റിരുന്നു. അന്വേഷണത്തെ വഴിതെറ്റിക്കാന്&#x200d; വീടിന് പരിസരത്ത് മുളക് പൊടി വിതറുകയും ചെയ്തിരുന്നു. വീട്ടില്&#x200d; നിന്ന് എട്ടരപവന്&#x200d; സ്വര്&#x200d;ണ്ണാഭരണങ്ങളും നഷ്ടപ്പെട്ടിരുന്നു. മാനന്തവാടി ഡി വൈ എസ് പി കെ ദേവസ്യയുടെ നേതൃത്വത്തിലുള്ള 28 അംഗ സംഘമാണ് കേസന്വേഷിച്ചത്. പ്രതിയെ പിടികൂടാത്തതിനെതിരെ ആക്ഷന്&#x200d; കമ്മിറ്റി പ്രക്ഷോഭത്തിനൊരുങ്ങുന്നതിനിടെയാണ് അറസ്റ്റ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-accused-has-been-arrested-inside-the-house.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വീണ്ടും ദുരഭിമാനകൊല; ഗര്&#x200d;ഭിണിയായ ഭാര്യയുടെ മുന്നിലിട്ട് യുവാവിനെ വെട്ടിക്കൊന്നു</title>
		<link>https://www.chandrikadaily.com/telangana-man-brutally-hacked-death-broad-daylight-front-pregnant-wife.html</link>
					<comments>https://www.chandrikadaily.com/telangana-man-brutally-hacked-death-broad-daylight-front-pregnant-wife.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 15 Sep 2018 11:44:05 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[#ItsMurder]]></category>
		<category><![CDATA[groom killed]]></category>
		<category><![CDATA[MURDER]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=103205</guid>

					<description><![CDATA[തെലങ്കാന: രാജ്യത്തെ അരക്ഷിതാവസ്ഥ വിളിച്ചോതി നടുറോഡില്&#x200d; വീണ്ടും അരുംകൊല.  ഗര്&#x200d;ഭിണിയായ ഭാര്യക്കും അമ്മക്കും മുന്നിലിട്ട് യുവാവിനെ നടുറോട്ടില്&#x200d; വെട്ടിക്കൊന്നു. തെലങ്കാനയിലെ നാല്&#x200d;ഗൊണ്ട ജില്ലയില്&#x200d; നടന്ന സമൂഹമനസാക്ഷിയെ ഭീതിയിലാഴ്ത്തുന്ന സംഭവം ദുരഭിമാനക്കൊലയാണെന്നാണ് പ്രാഥമിക നിഗമനം. തെലങ്കാനയിലെ ജ്യോതി ആസ്പത്രിയില്&#x200d; നിന്നും സ്ഥിരം നടത്തുന്ന മെഡിക്കല്&#x200d; ചെക്കപ്പിന് ശേഷം ഭാര്യ അമൃതയേയും അമ്മയേയുമായി മടങ്ങിപോയ ഭര്&#x200d;ത്താവായ പ്രണയ് എന്ന വിനേയാണ്‌ അഞ്ജാതന്&#x200d; വെട്ടികൊലപ്പെടുത്തിയത്. ചെക്കപ്പിന് ശേഷം മൂന്നും പേരും സംസാരിച്ച് പുറത്തിറങ്ങുന്നതിനിടെ ആസ്പത്രിയ ഗൈറ്റിന് സമീപത്ത് വെച്ചായിരുന്നു ആക്രമമുണ്ടായത്. ഇവരുടെ പിറകെ [&#8230;]]]></description>
										<content:encoded><![CDATA[<p>തെലങ്കാന: രാജ്യത്തെ അരക്ഷിതാവസ്ഥ വിളിച്ചോതി നടുറോഡില്&#x200d; വീണ്ടും അരുംകൊല.  ഗര്&#x200d;ഭിണിയായ ഭാര്യക്കും അമ്മക്കും മുന്നിലിട്ട് യുവാവിനെ നടുറോട്ടില്&#x200d; വെട്ടിക്കൊന്നു. തെലങ്കാനയിലെ നാല്&#x200d;ഗൊണ്ട ജില്ലയില്&#x200d; നടന്ന സമൂഹമനസാക്ഷിയെ ഭീതിയിലാഴ്ത്തുന്ന സംഭവം ദുരഭിമാനക്കൊലയാണെന്നാണ് പ്രാഥമിക നിഗമനം.</p>
<p>തെലങ്കാനയിലെ ജ്യോതി ആസ്പത്രിയില്&#x200d; നിന്നും സ്ഥിരം നടത്തുന്ന മെഡിക്കല്&#x200d; ചെക്കപ്പിന് ശേഷം ഭാര്യ അമൃതയേയും അമ്മയേയുമായി മടങ്ങിപോയ ഭര്&#x200d;ത്താവായ പ്രണയ് എന്ന വിനേയാണ്‌ അഞ്ജാതന്&#x200d; വെട്ടികൊലപ്പെടുത്തിയത്. ചെക്കപ്പിന് ശേഷം മൂന്നും പേരും സംസാരിച്ച് പുറത്തിറങ്ങുന്നതിനിടെ ആസ്പത്രിയ ഗൈറ്റിന് സമീപത്ത് വെച്ചായിരുന്നു ആക്രമമുണ്ടായത്. ഇവരുടെ പിറകെ തന്നെ ആയുധവുമായി വന്ന ഒരാള്&#x200d; പ്രണയിയെ പിറകില്&#x200d; നിന്നും വലിച്ചു തിരിച്ച് കഴുത്തില്&#x200d; വെട്ടുകയുമായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യം പുറത്തായി.</p>
<p><iframe loading="lazy" src="https://www.youtube.com/embed/2aUEL98j09Q" width="640" height="385" frameborder="0" allowfullscreen="allowfullscreen"></iframe></p>
<p>വെട്ടേറ്റ് നിലത്ത് വീണ പ്രണായിയെ രക്ഷിക്കാനായി ഭാര്യയും അമ്മയും ശ്രമം നടത്തിയെങ്കിലും അക്രമി വീണ്ടും വെട്ടുകയായിരുന്നു. രംഗം കണ്ട് ഭയന്ന ഗര്&#x200d;ഭിണിയും അമ്മയും ആസ്പത്രിയിലേക്ക് ഓടിക്കയറുന്നതാണ് ദൃശ്യങ്ങളില്&#x200d; കാണുന്നത്.</p>
<p>അതേസമയം കൊലപാതകത്തിന് പിന്നില്&#x200d; പെണ്&#x200d;കുട്ടിയുടെ വീട്ടുകാരാണെന്ന ആരോപണവുമായി പ്രണായിയുടെ കുടുംബം രംഗത്തെത്തി.</p>
<p>വ്യത്യസ്ത ജാതിയില്&#x200d;പ്പെട്ടവരായ പ്രണായിയുടെയും അമൃതയുടേയും വിവാഹം നടന്നത് ആറുമാസം മുമ്പായിരുന്നു. വീട്ടുകാരുടെ എതിര്&#x200d;പ്പിനെ മറികടന്നായിരുന്നു ഇരുവരുയേടും വിവാഹം.</p>
<p>സവര്&#x200d;ണ വിഭാഗത്തില്&#x200d; പെടുന്ന മകള്&#x200d; താഴ്ന്ന ജാതിയില്&#x200d;പെട്ട യുവാവിനെ വിവാഹം ചെയ്യുന്നതിനെതിരെ അമൃതയുടെ കുടുംബം രംഗത്തെത്തിയിരുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട് റിയല്&#x200d; എസ്‌റ്റേറ്റ് ബിസിനസുകാരനായ അമൃതയുടെ പിതാവ് മാരുതി റാവുവിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രണയുടെ വീട്ടുകാര്&#x200d; സ്‌റ്റേഷന് മുന്നില്&#x200d; പ്രതിഷേധിച്ചു.</p>
<p>സംഭവത്തില്&#x200d; അന്വേഷണം ആരംഭിച്ച പോലീസ് പ്രതികള്&#x200d;ക്കായി ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/telangana-man-brutally-hacked-death-broad-daylight-front-pregnant-wife.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നാട്ടുകാര്&#x200d; നോക്കിനില്&#x200d;ക്കെ അരുംകൊല; ഭര്&#x200d;ത്താവ് ഭാര്യയെ ചുട്ടുകൊന്നു</title>
		<link>https://www.chandrikadaily.com/husband-burned-to-death-his-wife-thrissur.html</link>
					<comments>https://www.chandrikadaily.com/husband-burned-to-death-his-wife-thrissur.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 01 May 2018 06:41:02 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[groom killed]]></category>
		<category><![CDATA[MURDER]]></category>
		<category><![CDATA[wife]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=82779</guid>

					<description><![CDATA[തൃശൂര്&#x200d;: ആള്&#x200d;ക്കൂട്ടം നോക്കിനില്&#x200d;ക്കെ ഭര്&#x200d;ത്താവ് ഭാര്യയെ തീ കൊളുത്തി ചുട്ടുകൊന്നു. തൃശൂര്&#x200d; വെളളിക്കുളങ്ങര സ്വദേശി ജീത്തുവാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ചയായിരുന്നു നാടിനെ നടുക്കിയ സംഭവം. ഗുരുതര പരിക്കുകളോടെ ആസ്പത്രിയില്&#x200d; ചികിത്സയിലായിരുന്ന യുവതി ഇന്നു മരിക്കുകയായിരുന്നു. അതേസമയം യുവതിയെ നടുറോഡില്&#x200d; തീ കൊളുത്തിയ ഭര്&#x200d;ത്താവ് വിരാജു ഇപ്പോഴും ഒളിവിലാണ്. വിരാജുവും ജിത്തുവും ഏറെ നാളായി വേര്&#x200d;പിരിഞ്ഞു കഴിയുകയായിരുന്നു. കഴിഞ്ഞ ദിവസം കുടുംബശ്രീയില്&#x200d;നിന്നും എടുത്ത വായ്പ തിരിച്ചടയ്ക്കാനായി എത്തിയപ്പോഴാണ് ജിത്തുവിന് നേരെ അക്രമമുണ്ടായത്. പണമിടപാടിനായി വെളളിക്കുളങ്ങരയിലെ കുടുംബശ്രീ യോഗത്തിലേക്ക് പിതാവിനൊപ്പമാണ് ജീത്തു [&#8230;]]]></description>
										<content:encoded><![CDATA[<p>തൃശൂര്&#x200d;: ആള്&#x200d;ക്കൂട്ടം നോക്കിനില്&#x200d;ക്കെ ഭര്&#x200d;ത്താവ് ഭാര്യയെ തീ കൊളുത്തി ചുട്ടുകൊന്നു. തൃശൂര്&#x200d; വെളളിക്കുളങ്ങര സ്വദേശി ജീത്തുവാണ് കൊല്ലപ്പെട്ടത്.<br />
ഞായറാഴ്ചയായിരുന്നു നാടിനെ നടുക്കിയ സംഭവം. ഗുരുതര പരിക്കുകളോടെ ആസ്പത്രിയില്&#x200d; ചികിത്സയിലായിരുന്ന യുവതി ഇന്നു മരിക്കുകയായിരുന്നു. അതേസമയം യുവതിയെ നടുറോഡില്&#x200d; തീ കൊളുത്തിയ ഭര്&#x200d;ത്താവ് വിരാജു ഇപ്പോഴും ഒളിവിലാണ്.</p>
<p>വിരാജുവും ജിത്തുവും ഏറെ നാളായി വേര്&#x200d;പിരിഞ്ഞു കഴിയുകയായിരുന്നു. കഴിഞ്ഞ ദിവസം കുടുംബശ്രീയില്&#x200d;നിന്നും എടുത്ത വായ്പ തിരിച്ചടയ്ക്കാനായി എത്തിയപ്പോഴാണ് ജിത്തുവിന് നേരെ അക്രമമുണ്ടായത്. പണമിടപാടിനായി വെളളിക്കുളങ്ങരയിലെ കുടുംബശ്രീ യോഗത്തിലേക്ക് പിതാവിനൊപ്പമാണ് ജീത്തു എത്തിയത്. ജീത്തു കുടുംബശ്രീയ്ക്ക് എത്തിയതറിഞ്ഞ ഭര്&#x200d;ത്താവ് വിരാജ് കൊല്ലാന്&#x200d; പദ്ധതിയിട്ട് പുറത്തു കാത്തു നില്&#x200d;ക്കുകയായിരുന്നുവെന്നാണ് വിവരം.</p>
<p>കുടുംബശ്രീ യോഗം കഴിഞ്ഞ് പുറത്തിറങ്ങിയ ജീത്തുവിന് നേരെ വളരെ പെട്ടെന്നായിരുന്നു അക്രമം.<br />
ജിത്തുവിന്റെ ദേഹത്ത് പെട്രോള്&#x200d; ഒഴിച്ചുടനെ തന്നെ ഭര്&#x200d;ത്താവ് വിരാജ് തീ കൊളുത്തുകയായിരുന്നു. പൊടുന്നനെയുണ്ടായ അക്രമത്തിനെതിരെ നാട്ടുകാര്&#x200d;ക്ക് ഒന്നു ചെയ്യാന്&#x200d; കഴിഞ്ഞില്ലെന്നാണ് റിപ്പോര്&#x200d;ട്ട്. കുടുംബശ്രീ യോഗത്തിന് വന്ന 20ലധികം പേരും ജീത്തുവിന്റെ പിതാവും സ്ഥലത്തുണ്ടായിരുന്നെങ്കിലും അവര്&#x200d;ക്ക് സംഭവം നോക്കി നില്&#x200d;ക്കാനേ കഴിഞ്ഞുളളൂ.</p>
<p>ജീത്തുവിന്റെ പിതാവിന്റെ പരാതിയില്&#x200d; പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൊലപാതക ശേഷം സംഭവസ്ഥലത്തുനിന്നും കടന്നു കളഞ്ഞ വിരാജുവിനായുള്ള ശക്തമായ തിരച്ചിലിലാണ് പൊലീസ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/husband-burned-to-death-his-wife-thrissur.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വിവാഹത്തിന് ലഭിച്ച സമ്മാനം പൊട്ടിത്തെറിച്ചു; നവവരനും മുത്തശ്ശിയും മരിച്ചു</title>
		<link>https://www.chandrikadaily.com/groom-killed-bride-injured-as-wedding-gift-explodes-5-days-later-in-odisha.html</link>
					<comments>https://www.chandrikadaily.com/groom-killed-bride-injured-as-wedding-gift-explodes-5-days-later-in-odisha.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 24 Feb 2018 09:14:09 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[#ItsMurder]]></category>
		<category><![CDATA[blast]]></category>
		<category><![CDATA[groom killed]]></category>
		<category><![CDATA[Marriage]]></category>
		<category><![CDATA[MURDER]]></category>
		<category><![CDATA[suicide bomb attack]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=71590</guid>

					<description><![CDATA[ഭുവനേശ്വര്&#x200d;: വിവാഹ വിരുന്നിന് ലഭിച്ച സമ്മാനം തുറക്കുന്നതിനിടെ പൊട്ടിത്തെറിച്ച് നവവരനും മുത്തശ്ശിയും മരിച്ചു. ഗുരുതരമായി പരുക്കേറ്റ വധുവിനെ ആസ്പത്രിയില്&#x200d; പ്രവേശിപ്പിച്ചു. ഒഡീഷയിലെ ബൊലംഗീറില്&#x200d; ജില്ലയില്&#x200d; വെള്ളിയാഴ്ചയാണ് ദാരുണസംഭവം നടന്നത്. പൊട്ടിത്തെറിയെ തുടര്&#x200d;ന്ന് വരന്റെ മുത്തശ്ശി സംഭവസ്ഥലത്തു വച്ചും വരന്&#x200d; ആസ്പത്രിയില്&#x200d; വെച്ചുമാണ് മരിച്ചത്. #Odisha: Groom killed, bride critically injured after a wedding gift received by the couple exploded in Bolangir district&#8217;s Patnagarh. The groom&#8217;s grandmother also died [&#8230;]]]></description>
										<content:encoded><![CDATA[<p>ഭുവനേശ്വര്&#x200d;: വിവാഹ വിരുന്നിന് ലഭിച്ച സമ്മാനം തുറക്കുന്നതിനിടെ പൊട്ടിത്തെറിച്ച് നവവരനും മുത്തശ്ശിയും മരിച്ചു. ഗുരുതരമായി പരുക്കേറ്റ വധുവിനെ ആസ്പത്രിയില്&#x200d; പ്രവേശിപ്പിച്ചു.</p>
<p>ഒഡീഷയിലെ ബൊലംഗീറില്&#x200d; ജില്ലയില്&#x200d; വെള്ളിയാഴ്ചയാണ് ദാരുണസംഭവം നടന്നത്. പൊട്ടിത്തെറിയെ തുടര്&#x200d;ന്ന് വരന്റെ മുത്തശ്ശി സംഭവസ്ഥലത്തു വച്ചും വരന്&#x200d; ആസ്പത്രിയില്&#x200d; വെച്ചുമാണ് മരിച്ചത്.</p>
<blockquote class="twitter-tweet" data-lang="en">
<p dir="ltr" lang="en"><a href="https://twitter.com/hashtag/Odisha?src=hash&amp;ref_src=twsrc%5Etfw">#Odisha</a>: Groom killed, bride critically injured after a wedding gift received by the couple exploded in Bolangir district&#8217;s Patnagarh. The groom&#8217;s grandmother also died in the incident. Police probe underway. <a href="https://t.co/rDG7f5bQYb">pic.twitter.com/rDG7f5bQYb</a></p>
<p>— ANI (@ANI) <a href="https://twitter.com/ANI/status/967283453669597184?ref_src=twsrc%5Etfw">February 24, 2018</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p>ഈമാസം 18നായിരുന്നു വിവാഹം. തുടര്&#x200d;ന്ന് 21ാം തിയതി നടത്തിയ സത്ക്കാരത്തിനിടെ വിവാഹ സമ്മാനപ്പൊതി തുറക്കുമ്പോള്&#x200d; ആയിരുന്നു പൊട്ടിത്തെറി.</p>
<p>ഗുരുതരമായ പരുക്കേറ്റ മുത്തശ്ശി സംഭവ സ്ഥലത്തുവച്ച് തന്നെ മരിച്ചു. നവവരനെ ബൊലംഗീര്&#x200d; ജില്ലാ ആസ്പത്രിയിലെത്തിച്ചെങ്കിലും ജീവന്&#x200d; രക്ഷിക്കാനായില്ല. വധു ഗുരുതരനിലയില്&#x200d; ബര്&#x200d;ലയിലെ ആസ്പത്രിയില്&#x200d; ചികിത്സയിലാണ്.</p>
<p><iframe loading="lazy" src="https://www.youtube.com/embed/B7mM7pdCGRA" width="560" height="315" frameborder="0" allowfullscreen="allowfullscreen"></iframe><br />
കഴിഞ്ഞ ഞായറാഴ്ചയായിരുന്നു ഇവരുടെ വിവാഹം. തുടര്&#x200d;ന്ന് ഫെബ്രുവരി 21ന് നടത്തിയ വിവഹ റിസപ്ഷനില്&#x200d; ലഭിച്ച സമ്മാനപ്പൊതിയാണ് പൊട്ടിത്തെറിച്ചത്. റിസപ്ഷന് ശേഷം വീട്ടിലെത്തിച്ച സമ്മാനപൊതി തുറക്കുമ്പോള്&#x200d; പൊട്ടിത്തെറിക്കുകയായിരുന്നു.</p>
<p>നവവധുവരന്മാര്&#x200d;ക്ക് സമ്മാനം നല്&#x200d;കിയത് ആരാണെന്ന് വ്യക്തമല്ല. സമ്മാനപെട്ടിക്കുള്ളില്&#x200d; എന്തുതരം സ്‌ഫോടന വസ്തുവാണ് ഉപയോഗിച്ചതെന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്. തെളിവുകള്&#x200d; ശേഖരിച്ചുവരികയാണ്. ആരാണ് സമ്മാനം നല്&#x200d;കിയതെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും പാട്‌നഗര്&#x200d; സബ് ഡിവിഷണല്&#x200d; പൊലീസ് ഓഫീസര്&#x200d; സെസദേവ ബാരിഹ പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/groom-killed-bride-injured-as-wedding-gift-explodes-5-days-later-in-odisha.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സ്വത്ത് തര്&#x200d;ക്കം: കുടുംബത്തിലെ മൂന്നു പേര്&#x200d; വെടിയേറ്റു മരിച്ചു</title>
		<link>https://www.chandrikadaily.com/brother-shoots-brother-two-shot-dead-property-dispute-at-viradpet.html</link>
					<comments>https://www.chandrikadaily.com/brother-shoots-brother-two-shot-dead-property-dispute-at-viradpet.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 03 Feb 2018 15:14:58 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[3 killed]]></category>
		<category><![CDATA[groom killed]]></category>
		<category><![CDATA[gun shoot]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=68104</guid>

					<description><![CDATA[വീരാജ്‌പേട്ട: സ്വത്ത് തര്&#x200d;ക്കത്തെ തുടര്&#x200d;ന്ന് ഒരു കുടുംബത്തിലെ മൂന്നു പേര്&#x200d; വെടിയേറ്റു മരിച്ചു. മടിക്കേരി മൂര്&#x200d;ണ്ണാട് കിഗ്‌ലുവിലെ ദേവയ്യ(54) ഭാര്യ പ്രേമ(48), ദേവയ്യയുടെ സഹോദരന്&#x200d; തമയ്യ (43) എന്നിവരാണ് മരിച്ചത്. ഇന്നലെ രാവിലെയാണ് സംഭവം. കാപ്പിത്തോട്ടം വീതം വെക്കുന്നതിനെ ചൊല്ലി ദേവയ്യയും സഹോദരന്&#x200d; തമയ്യയും തമ്മില്&#x200d; നേരത്തെ തര്&#x200d;ക്കമുണ്ടായിരുന്നു. ഇന്നലെ രാവിലെ കാപ്പിത്തോട്ടത്തില്&#x200d; വെച്ച് ഇരുവരും വാക്കു തര്&#x200d;ക്കമുണ്ടായപ്പോള്&#x200d; തമയ്യ വീട്ടില്&#x200d; നിന്ന് തോക്കുമായി എത്തി സഹോദരനെതിരെ നിറയൊഴിക്കുകയായിരുന്നു. ഇതു കണ്ടു ബഹളം വെച്ചപ്പോഴാണ് പ്രേമയെയും വെടിവെച്ചത്. [&#8230;]]]></description>
										<content:encoded><![CDATA[<p>വീരാജ്‌പേട്ട: സ്വത്ത് തര്&#x200d;ക്കത്തെ തുടര്&#x200d;ന്ന് ഒരു കുടുംബത്തിലെ മൂന്നു പേര്&#x200d; വെടിയേറ്റു മരിച്ചു. മടിക്കേരി മൂര്&#x200d;ണ്ണാട് കിഗ്‌ലുവിലെ ദേവയ്യ(54) ഭാര്യ പ്രേമ(48), ദേവയ്യയുടെ സഹോദരന്&#x200d; തമയ്യ (43) എന്നിവരാണ് മരിച്ചത്. ഇന്നലെ രാവിലെയാണ് സംഭവം.<br />
കാപ്പിത്തോട്ടം വീതം വെക്കുന്നതിനെ ചൊല്ലി ദേവയ്യയും സഹോദരന്&#x200d; തമയ്യയും തമ്മില്&#x200d; നേരത്തെ തര്&#x200d;ക്കമുണ്ടായിരുന്നു. ഇന്നലെ രാവിലെ കാപ്പിത്തോട്ടത്തില്&#x200d; വെച്ച് ഇരുവരും വാക്കു തര്&#x200d;ക്കമുണ്ടായപ്പോള്&#x200d; തമയ്യ വീട്ടില്&#x200d; നിന്ന് തോക്കുമായി എത്തി സഹോദരനെതിരെ നിറയൊഴിക്കുകയായിരുന്നു. ഇതു കണ്ടു ബഹളം വെച്ചപ്പോഴാണ് പ്രേമയെയും വെടിവെച്ചത്. ഒടുവില്&#x200d; തമയ്യ സ്വയം നെഞ്ചിലേക്ക് വെടി ഉതിര്&#x200d;ത്ത് മരിക്കുകയായിരുന്നു. മടിക്കേരി ജില്ലാ ആസ്പത്രിയില്&#x200d; പോസ്റ്റ് മോര്&#x200d;ട്ടത്തിനു ശേഷം ബന്ധുക്കള്&#x200d;ക്ക് മൃതദേഹം വിട്ടുനല്&#x200d;കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/brother-shoots-brother-two-shot-dead-property-dispute-at-viradpet.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സുബൈദ വധക്കേസ്: കൊല നടത്തിയത് നാലംഗസംഘം; രണ്ടു പേര്&#x200d; അറസ്റ്റില്&#x200d;</title>
		<link>https://www.chandrikadaily.com/subaida-murder-two-arrested-in-kasarkod.html</link>
					<comments>https://www.chandrikadaily.com/subaida-murder-two-arrested-in-kasarkod.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 02 Feb 2018 07:25:36 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[groom killed]]></category>
		<category><![CDATA[kasargod]]></category>
		<category><![CDATA[MURDER]]></category>
		<category><![CDATA[subaitha murder]]></category>
		<category><![CDATA[Women Killed]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=67892</guid>

					<description><![CDATA[കാസര്&#x200d;കോട്: പെരിയ ആയംപാറ ചെക്കിപ്പള്ളത്തെ സുബൈദ (60) എന്ന വീട്ടമ്മയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി പണവും സ്വര്&#x200d;ണവും കൊള്ളയടിച്ച കേസില്&#x200d; രണ്ടു പ്രതികള്&#x200d; അറസ്റ്റിലായി. കൊലയില്&#x200d; നേരിട്ട് ബന്ധമുള്ള രണ്ടുപേരെ കണ്ടെത്താനുണ്ടെന്നും കാസര്&#x200d;കോട് ജില്ലാ പോലീസ് ആസ്ഥാനത്ത് വിളിച്ചുചേര്&#x200d;ത്ത പത്രസമ്മേളനത്തില്&#x200d; ഡിജിപി രാജേഷ് ദിവാന്&#x200d; അറിയിച്ചു. മധൂര്&#x200d; കുഞ്ചാര്&#x200d; സ്വദേശി നസ്രീന മനിസിലില്&#x200d; കെ.എം അബ്ദുല്&#x200d; ഖാദര്&#x200d; (26), പട്‌ള കുതിരപ്പാടിയിലെ അബ്ദുല്&#x200d; അസീസ് എന്ന ബാവ അസീസ് (23) എന്നിവരാണ് അറസ്റ്റിലായത്. കവര്&#x200d;ച്ച ചെയ്യപ്പെട്ട രണ്ട് സ്വര്&#x200d;ണ [&#8230;]]]></description>
										<content:encoded><![CDATA[<p>കാസര്&#x200d;കോട്: പെരിയ ആയംപാറ ചെക്കിപ്പള്ളത്തെ സുബൈദ (60) എന്ന വീട്ടമ്മയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി പണവും സ്വര്&#x200d;ണവും കൊള്ളയടിച്ച കേസില്&#x200d; രണ്ടു പ്രതികള്&#x200d; അറസ്റ്റിലായി. കൊലയില്&#x200d; നേരിട്ട് ബന്ധമുള്ള രണ്ടുപേരെ കണ്ടെത്താനുണ്ടെന്നും കാസര്&#x200d;കോട് ജില്ലാ പോലീസ് ആസ്ഥാനത്ത് വിളിച്ചുചേര്&#x200d;ത്ത പത്രസമ്മേളനത്തില്&#x200d; ഡിജിപി രാജേഷ് ദിവാന്&#x200d; അറിയിച്ചു. മധൂര്&#x200d; കുഞ്ചാര്&#x200d; സ്വദേശി നസ്രീന മനിസിലില്&#x200d; കെ.എം അബ്ദുല്&#x200d; ഖാദര്&#x200d; (26), പട്‌ള കുതിരപ്പാടിയിലെ അബ്ദുല്&#x200d; അസീസ് എന്ന ബാവ അസീസ് (23) എന്നിവരാണ് അറസ്റ്റിലായത്. കവര്&#x200d;ച്ച ചെയ്യപ്പെട്ട രണ്ട് സ്വര്&#x200d;ണ വളകളും ഒരു മാലയും ഒരു ജോഡി കമ്മലും ഉള്&#x200d;പ്പടെ അഞ്ചര പവന്റെ ആഭരണങ്ങള്&#x200d; കണ്ടെടുത്തു. പണം നഷ്ടപ്പെട്ടതായി അന്വേഷണത്തില്&#x200d; വ്യക്തമായിട്ടുണ്ടെങ്കിലും കണ്ടെത്തെനായിട്ടില്ല. ഘാതകര്&#x200d; സഞ്ചരിച്ച കരുതുന്ന രണ്ടു കാറുകളും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.</p>
<p>ഇക്കഴിഞ്ഞ ജനുവരി 18നാണ് ചെക്കിപ്പള്ളത്ത് ഒറ്റക്ക് താമസിച്ചിരുന്ന സുബൈദയെ വീട്ടിനുള്ളില്&#x200d; കൊല്ലപ്പെട്ട നിലയില്&#x200d; കണ്ടെത്തിയത്. കൈകാലുകള്&#x200d; പരസ്പരം കെട്ടിയ നിലയിലായിരുന്നു മൃതദേഹം കാണപ്പെട്ടത്. ചെക്കിപ്പള്ളത്തെ മുഹമ്മദ് കുഞ്ഞിയുടെ വാടക ക്വാട്ടേഴ്‌സ് അന്വേഷിക്കാനെന്ന വ്യാജേനെയാണ് സംഘം പെരിയയില്&#x200d; എത്തിയത്. വെളുത്ത ഐ20 ആസ്ട്ര കാറിലാണ് സംഘം എത്തിയത്. ക്വാട്ടേഴ്‌സ് അന്വേഷിച്ച് എത്തിയ സംഘം സുബൈദയെ സമീപിക്കുകയും തുടര്&#x200d;ന്ന് സുബൈദ താന്&#x200d; മുമ്പ് നോക്കി നടത്തിയിരുന്ന മേല്&#x200d;പ്പറഞ്ഞ ക്വാട്ടേഴ്‌സ് കാണിച്ചുകൊടുക്കുകയും ചെയ്തു. തുടര്&#x200d;ന്ന് പ്രതികള്&#x200d; സുബൈദയുടെ വീടും പരിസരവും വീക്ഷിക്കുകയും വരാമെന്ന് പറഞ്ഞ് പോവുകയും ചെയ്തു. പിറ്റേദിവസം മറ്റൊരു ചുവന്ന കളര്&#x200d; സ്വിഫ്റ്റ് കാറില്&#x200d; നാലുപേരും വീണ്ടും ഉച്ചക്ക് 12.30മണിയോടെ സുബൈദയുടെ വീട്ടിലെത്തി.</p>
<p>എന്നാല്&#x200d; സുബൈദയുടെ വീട് പൂട്ടിക്കിടക്കുന്നതിനാല്&#x200d; തിരിച്ചുപോകും വഴിയില്&#x200d; വെച്ച് സുബൈദയെ കാണുകയും പിന്തുടര്&#x200d;ന്ന് വീട്ടിലേക്ക് സംഘം മടങ്ങിവരികയും ചെയ്തു. സബൈദ വീട്ടില്&#x200d; കയറിയതോടെ അബ്ദുല്&#x200d; ഖാദറും മറ്റൊരു പ്രതിയും കാറില്&#x200d; പരിചയം ഭാവിച്ച് വീട്ടിലേക്ക് കയറിചെല്ലുകയും ചെയ്തു. സംസാരിച്ചിരിക്കുന്നതിനിടയില്&#x200d; കുടിക്കാന്&#x200d; വെള്ളം ആവശ്യപ്പെട്ടതിനെതുടര്&#x200d;ന്ന് ചെറുനാരങ്ങ വെള്ളം ഉണ്ടാക്കാനായി സുബൈദ അുക്കളയിലേക്ക് പോയി. നാരങ്ങ വെള്ളം തയാറാക്കി വരുന്നതിനിടയില്&#x200d; മൂന്നാം പ്രതി കയ്യില്&#x200d; കരുതിയ ക്ലോറോഫോം ഒഴിച്ച തുണി ഉപയോഗിച്ച് സുബൈദയെ പിന്നില്&#x200d; നിന്നും മൂക്കുംവായും പൊത്തിപ്പിടിച്ച് ശ്വാസംമുട്ടിക്കുകയായിരുന്നു. അബോധാവസ്ഥയില്&#x200d; നിലത്ത് വീണ സുബൈദയെ നിലത്ത് കിടത്തി ദേഹത്തിലണിഞ്ഞിരുന്ന സ്വര്&#x200d;ണാഭരണങ്ങള്&#x200d; ഊരിയെടുക്കുകയും പണവുമെടുത്ത് വീട് പുറത്തുനിന്നും പൂട്ടി കടന്നുകളയുകയുമായിരുന്നു. കാറില്&#x200d; ചുറ്റിത്തിരിഞ്ഞ് കാസര്&#x200d;കോട്ടെത്തിയ സംഘം അന്ന് തന്നെ സ്വര്&#x200d;ണങ്ങള്&#x200d; വില്&#x200d;പ്പന നടത്തി തുക പങ്കിട്ടെടുക്കുകയും ചെയ്തു. മൂന്ന്, നാല് പ്രതികളെ കൂടി ലഭിച്ചാല്&#x200d; കൂടുതല്&#x200d; കേസ് സംബന്ധിച്ചും മറ്റു കേസുകളുമായുള്ള സംഘത്തിന്റെ ബന്ധത്തെ കുറിച്ച് വ്യക്തമാവുമെന്നും പൊലീസ് പറഞ്ഞു.</p>
<p>സുബൈദ കൊലക്കേസ് രണ്ടാഴ്ചക്കകം തെളിയിച്ച ജില്ലാ പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘത്തെ ഡിജിപി അഭിനന്ദിച്ചു. കാഞ്ഞങ്ങാട് ഡിവൈഎസ്പി കെ ദാമോദരന്&#x200d;, സിഐമാരായ അബ്ദുല്&#x200d; റഹിമാന്&#x200d;, വികെ വിശ്വംഭരന്&#x200d;, സികെ സുനില്&#x200d;കുമാര്&#x200d;, ബേക്കല്&#x200d; എസ്.ഐ വിപിന്&#x200d;, മധുമദന്&#x200d; അടങ്ങുന്ന 22 അംഗ സംഘമാണ് അന്വേഷണത്തിന് നേതൃത്വംനല്&#x200d;കിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/subaida-murder-two-arrested-in-kasarkod.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അഭിമാനഹത്യ; പെണ്&#x200d;കുട്ടിയുടെ മൃതദേഹം വയലില്&#x200d; കുഴിച്ചുമൂടിയ നിലയില്&#x200d;</title>
		<link>https://www.chandrikadaily.com/teenagers-body-buried-in-field-after-honour-killing-in-u-p.html</link>
					<comments>https://www.chandrikadaily.com/teenagers-body-buried-in-field-after-honour-killing-in-u-p.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 16 Jan 2018 13:07:22 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[#ItsMurder]]></category>
		<category><![CDATA[groom killed]]></category>
		<category><![CDATA[Women Killed]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=65252</guid>

					<description><![CDATA[ലക്‌നൗ: യുപിയില്&#x200d; കാണാതായ പെണ്&#x200d;കുട്ടിയെ കൊലപ്പെടുത്തിയ ശേഷം സമീപത്തെ വയലില്&#x200d; കുഴിച്ചുമൂടിയ നിലയില്&#x200d; കണ്ടെത്തി. അംബേദ്കര്&#x200d; നഗറിലാണ് പെണ്&#x200d;കുട്ടി അഭിമാന ഹത്യക്കിരയായത്. പിതാവ് ലഖന്&#x200d; സിങ്, സഹോദരന്&#x200d; വികാസ് സിങ് എന്നിവര്&#x200d; ചേര്&#x200d;ന്ന് പെണ്&#x200d;കുട്ടിയെ വെടിവെച്ച് കൊലപ്പെടുത്തിയതായി പൊലീസ് പറഞ്ഞു. പെണ്&#x200d;കുട്ടിയുടെ പ്രണയബന്ധത്തില്&#x200d; പ്രതിഷേധിച്ചായിരുന്നു കൊലപാതകം. ഇരുവരെയും പൊലീസ് അറസ്റ്റു ചെയ്തു. സഹോദരന്&#x200d; പ്രണയബന്ധം എതിര്&#x200d;ത്തതിനെ തുടര്&#x200d;ന്ന് നാലുമാസം മുന്&#x200d;പ് 17കാരിയായ പെണ്&#x200d;കുട്ടി തന്റെ കാമുകനോടൊപ്പം ഒളിച്ചോടിയിരുന്നു. തുടര്&#x200d;ന്ന് കുടുംബാംഗങ്ങള്&#x200d; പൊലീസില്&#x200d; പരാതിപ്പെടുകയും പൊലീസ് ഫായിസാബാദില്&#x200d; വെച്ച് [&#8230;]]]></description>
										<content:encoded><![CDATA[<p>ലക്‌നൗ: യുപിയില്&#x200d; കാണാതായ പെണ്&#x200d;കുട്ടിയെ കൊലപ്പെടുത്തിയ ശേഷം സമീപത്തെ വയലില്&#x200d; കുഴിച്ചുമൂടിയ നിലയില്&#x200d; കണ്ടെത്തി. അംബേദ്കര്&#x200d; നഗറിലാണ് പെണ്&#x200d;കുട്ടി അഭിമാന ഹത്യക്കിരയായത്. പിതാവ് ലഖന്&#x200d; സിങ്, സഹോദരന്&#x200d; വികാസ് സിങ് എന്നിവര്&#x200d; ചേര്&#x200d;ന്ന് പെണ്&#x200d;കുട്ടിയെ വെടിവെച്ച് കൊലപ്പെടുത്തിയതായി പൊലീസ് പറഞ്ഞു. പെണ്&#x200d;കുട്ടിയുടെ പ്രണയബന്ധത്തില്&#x200d; പ്രതിഷേധിച്ചായിരുന്നു കൊലപാതകം. ഇരുവരെയും പൊലീസ് അറസ്റ്റു ചെയ്തു.<br />
സഹോദരന്&#x200d; പ്രണയബന്ധം എതിര്&#x200d;ത്തതിനെ തുടര്&#x200d;ന്ന് നാലുമാസം മുന്&#x200d;പ് 17കാരിയായ പെണ്&#x200d;കുട്ടി തന്റെ കാമുകനോടൊപ്പം ഒളിച്ചോടിയിരുന്നു. തുടര്&#x200d;ന്ന് കുടുംബാംഗങ്ങള്&#x200d; പൊലീസില്&#x200d; പരാതിപ്പെടുകയും പൊലീസ് ഫായിസാബാദില്&#x200d; വെച്ച് പെണ്&#x200d;കുട്ടിയെ കണ്ടെത്തി വീട്ടില്&#x200d; തിരിച്ചെത്തിക്കുകയും ചെയ്തിരുന്നു. തിരിച്ചെത്തി കുറച്ചു ദിവസങ്ങള്&#x200d;ക്കു ശേഷം പെണ്&#x200d;കുട്ടിയെ വീണ്ടും കാണാതാവുകയായിരുന്നു. പെണ്&#x200d;കുട്ടിയുടെ തിരോധാനത്തില്&#x200d; സംശയിച്ച് വില്ലേജ് ചൗക്കിദാര്&#x200d; പൊലീസില്&#x200d; പരാതി നല്&#x200d;കുകയും ചെയ്തു. തുടര്&#x200d;ന്ന് 15 പേരടങ്ങുന്ന അന്വേഷണ സംഘമാണ് സഹോദരനും പിതാവും ചേര്&#x200d;ന്ന് കുട്ടിയെ കൊലപ്പെടുത്തി സമീപത്തെ വയലില്&#x200d; കുഴിച്ചുമൂടിയതായി കണ്ടെത്തിയത്. മൃതദേഹത്തിനു സമീപത്തു നിന്നും കൊലപാതകത്തിനുപയോഗിച്ച .315 പിസ്റ്റളും കണ്ടെടുത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/teenagers-body-buried-in-field-after-honour-killing-in-u-p.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പ്രണയാഭ്യര്&#x200d;ത്ഥന നിരസിച്ച പെണ്&#x200d;കുട്ടിയെ യുവാവ് തീവെച്ചു കൊന്നു</title>
		<link>https://www.chandrikadaily.com/hyderabad-woman-24-burnt-alive-by-former-colleague-who-stalked-her.html</link>
					<comments>https://www.chandrikadaily.com/hyderabad-woman-24-burnt-alive-by-former-colleague-who-stalked-her.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 22 Dec 2017 13:27:01 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[groom killed]]></category>
		<category><![CDATA[killed]]></category>
		<category><![CDATA[MURDER]]></category>
		<category><![CDATA[Women Killed]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=60757</guid>

					<description><![CDATA[ഹൈദരാബാദ്: ഹൈദരാബാദില്&#x200d; പ്രണയാഭ്യാര്&#x200d;ത്ഥന നിരസിച്ച പെണ്&#x200d;കുട്ടിയെ യുവാവ് തീക്കൊളുത്തി കൊലപ്പെടുത്തി. സെക്കന്ദരാബാദില്&#x200d; കഴിഞ്ഞദിവസമായിരുന്നു സംഭവം. അലൂമിനിയം ഫാബ്രിക്കേഷന്&#x200d; കമ്പനിയില്&#x200d; റിസപ്ഷനിസ്റ്റായി ജോലി ചെയ്യുന്ന സന്ധ്യാറാണി(23)യാണ് കൊല്ലപ്പെട്ടത്. ജോലികഴിഞ്ഞു മടങ്ങുമ്പോഴായിരുന്നു മുന്&#x200d; സഹപ്രവര്&#x200d;ത്തകനായ കാര്&#x200d;ത്തിക്(26) എന്ന യുവാവ് പെണ്&#x200d;കുട്ടിയെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയത്. ബൈക്കില്&#x200d; പിറകെ എത്തിയ യുവാവിന്റെ പ്രണയാഭ്യര്&#x200d;ത്ഥന പെണ്&#x200d;കുട്ടി നിരസിച്ചതോടെ ഇരുവരും വാക്കേറ്റത്തിലാവുകയും കയ്യിലുണ്ടായിരുന്ന മണ്ണെണ്ണ പെണ്&#x200d;കുട്ടിയുടെ ദേഹത്തേക്കൊഴിച്ച് കത്തിക്കുകയുമായിരുന്നു. കരച്ചില്&#x200d; കേട്ട് ചുറ്റുമുള്ളവര്&#x200d; ഓടിയെത്തി തീയണച്ചെങ്കിലും 60ശതമാനത്തോളം പൊള്ളലേറ്റിരുന്നു. തുടര്&#x200d;ന്ന് ആസ്പത്രിയില്&#x200d; ചികിത്സയിലിരിക്കെയായിരുന്നു മരണം. സംഭവത്തില്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[<p>ഹൈദരാബാദ്: ഹൈദരാബാദില്&#x200d; പ്രണയാഭ്യാര്&#x200d;ത്ഥന നിരസിച്ച പെണ്&#x200d;കുട്ടിയെ യുവാവ് തീക്കൊളുത്തി കൊലപ്പെടുത്തി. സെക്കന്ദരാബാദില്&#x200d; കഴിഞ്ഞദിവസമായിരുന്നു സംഭവം. അലൂമിനിയം ഫാബ്രിക്കേഷന്&#x200d; കമ്പനിയില്&#x200d; റിസപ്ഷനിസ്റ്റായി ജോലി ചെയ്യുന്ന സന്ധ്യാറാണി(23)യാണ് കൊല്ലപ്പെട്ടത്.</p>
<p>ജോലികഴിഞ്ഞു മടങ്ങുമ്പോഴായിരുന്നു മുന്&#x200d; സഹപ്രവര്&#x200d;ത്തകനായ കാര്&#x200d;ത്തിക്(26) എന്ന യുവാവ് പെണ്&#x200d;കുട്ടിയെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയത്. ബൈക്കില്&#x200d; പിറകെ എത്തിയ യുവാവിന്റെ പ്രണയാഭ്യര്&#x200d;ത്ഥന പെണ്&#x200d;കുട്ടി നിരസിച്ചതോടെ ഇരുവരും വാക്കേറ്റത്തിലാവുകയും കയ്യിലുണ്ടായിരുന്ന മണ്ണെണ്ണ പെണ്&#x200d;കുട്ടിയുടെ ദേഹത്തേക്കൊഴിച്ച് കത്തിക്കുകയുമായിരുന്നു. കരച്ചില്&#x200d; കേട്ട് ചുറ്റുമുള്ളവര്&#x200d; ഓടിയെത്തി തീയണച്ചെങ്കിലും 60ശതമാനത്തോളം പൊള്ളലേറ്റിരുന്നു. തുടര്&#x200d;ന്ന് ആസ്പത്രിയില്&#x200d; ചികിത്സയിലിരിക്കെയായിരുന്നു മരണം.</p>
<p>സംഭവത്തില്&#x200d; പ്രതിക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തതായി പൊലീസ് പറഞ്ഞിരുന്നു. പെണ്&#x200d;കുട്ടിയെ ഇയാള്&#x200d; സ്ഥിരമായി ശല്യം ചെയ്യാറുള്ളതാണെന്നും എന്നാല്&#x200d; ഇതുവരെയും പെണ്&#x200d;കുട്ടി ഇക്കാര്യം വീട്ടില്&#x200d; അറിയിച്ചിട്ടില്ലെന്നും പ്രതിയെക്കുറിച്ചുള്ള കൂടുതല്&#x200d; വിവരങ്ങള്&#x200d; അന്വേഷിച്ചു വരികയാണെന്നും പൊലീസ് വ്യക്തമാക്കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/hyderabad-woman-24-burnt-alive-by-former-colleague-who-stalked-her.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വിവാഹ ഹാളിന്റെ ഭിത്തി  തകര്‍ന്ന് 25 പേര്‍ കൊല്ലപ്പെട്ടു</title>
		<link>https://www.chandrikadaily.com/22-dead-several-injured-as-wall-collapses-in-rajasthan-s-bharatpur.html</link>
					<comments>https://www.chandrikadaily.com/22-dead-several-injured-as-wall-collapses-in-rajasthan-s-bharatpur.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 11 May 2017 15:39:20 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[death news]]></category>
		<category><![CDATA[groom killed]]></category>
		<category><![CDATA[marriage proposals]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=28715</guid>

					<description><![CDATA[ജയ്പ്പൂര്: രാജസ്ഥാനിലെ ഭരത്പൂരില്‍ വിവാഹ ഹാളിന്റെ ഭിത്തി തകര്‍ന്ന് വീണ് 25 പേര്‍ കൊല്ലപ്പെട്ടു. 28 പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ നാല് കുട്ടികളും 11 സ്ത്രീകളുമുണ്ട്. പരിക്കേറ്റവരില്‍ ഒട്ടേറെ പേരുടെ നിലഗുരുതരമാണ്. വിവാഹ ചടങ്ങുകള്‍ നടക്കുന്നതിനിടെയുണ്ടായ ശക്തമായ കാറ്റും മഴയുമാണ് ഭിത്തി തകര്‍ന്നു വീഴാന്‍ കാരണം. ബുധനാഴ്ച രാത്രി 8.30നായിരുന്നു അപകടം. ഭരത്പൂരിലെ സെവാര്‍ റോഡില്‍ സ്ഥിതി ചെയ്യുന്ന അന്നപൂര്‍ണ മാര്യേജ് ഹോം എന്ന ഹാളാണ് തകര്‍ന്നത്. വിവാഹ ഹാളിന് സമീപത്തായി താല്‍ക്കാലിക ഷെഡും നിര്‍മിച്ചിരുന്നു. ഭക്ഷണം [&#8230;]]]></description>
										<content:encoded><![CDATA[<p>ജയ്പ്പൂര്: രാജസ്ഥാനിലെ ഭരത്പൂരില്&#x200d; വിവാഹ ഹാളിന്റെ ഭിത്തി തകര്&#x200d;ന്ന് വീണ് 25 പേര്&#x200d; കൊല്ലപ്പെട്ടു. 28 പേര്&#x200d;ക്ക് പരിക്കേറ്റു. മരിച്ചവരില്&#x200d; നാല് കുട്ടികളും 11 സ്ത്രീകളുമുണ്ട്. പരിക്കേറ്റവരില്&#x200d; ഒട്ടേറെ പേരുടെ നിലഗുരുതരമാണ്. വിവാഹ ചടങ്ങുകള്&#x200d; നടക്കുന്നതിനിടെയുണ്ടായ ശക്തമായ കാറ്റും മഴയുമാണ് ഭിത്തി തകര്&#x200d;ന്നു വീഴാന്&#x200d; കാരണം.<br />
ബുധനാഴ്ച രാത്രി 8.30നായിരുന്നു അപകടം. ഭരത്പൂരിലെ സെവാര്&#x200d; റോഡില്&#x200d; സ്ഥിതി ചെയ്യുന്ന അന്നപൂര്&#x200d;ണ മാര്യേജ് ഹോം എന്ന ഹാളാണ് തകര്&#x200d;ന്നത്. വിവാഹ ഹാളിന് സമീപത്തായി താല്&#x200d;ക്കാലിക ഷെഡും നിര്&#x200d;മിച്ചിരുന്നു. ഭക്ഷണം വിതരണം ചെയ്യുന്നതിനുള്ള തയാറെടുപ്പുകളും ഇവിടെയാണ് നടത്തിയത്. വിവാഹസല്&#x200d;കാര ചടങ്ങുകള്&#x200d; നടന്നു കൊണ്ടിരിക്കെ പെട്ടന്നു കാലാവസ്ഥ പ്രതികൂലമാകുകയായിരുന്നു. ഇതേ തുടര്&#x200d;ന്ന് ആളുകള്&#x200d; ഷെഡ്ഡില്&#x200d; തിങ്ങിക്കൂടി. ഇവര്&#x200d;ക്കിടയിലേക്ക് 90 അടി നീളവും 13 അടി ഉയരവുമുള്ള ഭിത്തി അടര്&#x200d;ന്നു വീഴുകയായിരുന്നു. ഷെഡ്ഡില്&#x200d; കുടുങ്ങിയവരാണ് അപകടത്തിന് ഇരയായത്. അപകടത്തില്&#x200d; താല്&#x200d;ക്കാലിക ഷെഡ് പൂര്&#x200d;ണമായും നശിച്ചു. പരിക്കേറ്റവരെ സമീപത്തെ ആസ്പത്രികളിലേക്ക് മാറ്റി. ഗുരുതര പരിക്കേറ്റവരെ ജയ്പൂരിലെ എസ്എംഎസ് ആസ്പത്രിയില്&#x200d; പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്കേറ്റവര്&#x200d;ക്ക് ചികിത്സ ഏര്&#x200d;പ്പെടുത്താന്&#x200d; മുഖ്യമന്ത്രി വസുന്തര രാജ നിര്&#x200d;ദേശം നല്&#x200d;കി.<br />
വിവാഹ മണ്ഡപത്തിന്റെ ഉടമകളായ ശരണ്&#x200d; ലാല്&#x200d; ശര്&#x200d;മ, വിനോദ് കുമാര്&#x200d; എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തു. ഇവര്&#x200d;ക്കെതിരെ മനപ്പൂര്&#x200d;വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു. ഹാളിന്റെ നിര്&#x200d;മാണത്തില്&#x200d; തകരാര്&#x200d; സംഭവിച്ചിട്ടുണ്ടൊ എന്നു പരിശോധിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/22-dead-several-injured-as-wall-collapses-in-rajasthan-s-bharatpur.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
