<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>gujarat bjp &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/gujarat-bjp/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Tue, 02 Apr 2019 06:21:35 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>gujarat bjp &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ഗുജറാത്തിലെ മുതിര്&#x200d;ന്ന നേതാവ് ആര്&#x200d;എസ്എസ് വിട്ട് കോണ്&#x200d;ഗ്രസില്&#x200d; ചേര്&#x200d;ന്നു</title>
		<link>https://www.chandrikadaily.com/guj-rss-leader-farmer-activist-join-congress.html</link>
					<comments>https://www.chandrikadaily.com/guj-rss-leader-farmer-activist-join-congress.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 02 Apr 2019 06:11:07 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[gujarat bjp]]></category>
		<category><![CDATA[rss-bjp]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=123078</guid>

					<description><![CDATA[അഹമ്മദാബാദ്: ഗുജറാത്തില്&#x200d; മുതിര്&#x200d;ന്ന ആര്&#x200d;എസ്എസ് നേതാവ് പ്രശാന്ത് ജോഷി കോണ്&#x200d;ഗ്രസില്&#x200d; ചേര്&#x200d;ന്നു. മത്സ്യതൊഴിലാളികളുടെ പ്രശ്‌നങ്ങള്&#x200d; പരിഹരിക്കുന്നതില്&#x200d; ഗുജറാത്ത് സര്&#x200d;ക്കാര്&#x200d; പരാജയപ്പെട്ടെന്ന് ആരോപിച്ചാണ് അറുപതുകാരനായ പ്രശാന്ത് ജോഷി ആര്&#x200d;എസ്എസ് വിട്ടത്. ആര്&#x200d;എസ്എസുമായി ബന്ധപ്പെട്ട് അമ്പതോളം വര്&#x200d;ഷമായി പ്രവര്&#x200d;ത്തിക്കുകയാണ് പ്രശാന്ത് ജോഷി. പ്രശാന്ത് ജോഷിയുടെ വരവ് സൗരാഷ്ട്രയില്&#x200d; കൂടുതല്&#x200d; നേട്ടം സമ്മാനിക്കുമെന്നാണ് കോണ്&#x200d;ഗ്രസ് കരുതുന്നത്. പ്രശാന്ത് ജോഷിയോടൊപ്പം കര്&#x200d;ഷക നേതാവും പൊതുപ്രവര്&#x200d;ത്തകനുമായ ചിമാന്&#x200d; ഖജേരയും കോണ്&#x200d;ഗ്രസില്&#x200d; ചേര്&#x200d;ന്നിട്ടുണ്ട്.]]></description>
										<content:encoded><![CDATA[
<p>അഹമ്മദാബാദ്: ഗുജറാത്തില്&#x200d; മുതിര്&#x200d;ന്ന ആര്&#x200d;എസ്എസ് നേതാവ് പ്രശാന്ത് ജോഷി കോണ്&#x200d;ഗ്രസില്&#x200d; ചേര്&#x200d;ന്നു. മത്സ്യതൊഴിലാളികളുടെ പ്രശ്‌നങ്ങള്&#x200d; പരിഹരിക്കുന്നതില്&#x200d; ഗുജറാത്ത് സര്&#x200d;ക്കാര്&#x200d; പരാജയപ്പെട്ടെന്ന് ആരോപിച്ചാണ് അറുപതുകാരനായ പ്രശാന്ത് ജോഷി ആര്&#x200d;എസ്എസ് വിട്ടത്. ആര്&#x200d;എസ്എസുമായി ബന്ധപ്പെട്ട് അമ്പതോളം വര്&#x200d;ഷമായി പ്രവര്&#x200d;ത്തിക്കുകയാണ് പ്രശാന്ത് ജോഷി. പ്രശാന്ത് ജോഷിയുടെ വരവ് സൗരാഷ്ട്രയില്&#x200d; കൂടുതല്&#x200d; നേട്ടം സമ്മാനിക്കുമെന്നാണ് കോണ്&#x200d;ഗ്രസ് കരുതുന്നത്. പ്രശാന്ത് ജോഷിയോടൊപ്പം കര്&#x200d;ഷക നേതാവും പൊതുപ്രവര്&#x200d;ത്തകനുമായ ചിമാന്&#x200d; ഖജേരയും കോണ്&#x200d;ഗ്രസില്&#x200d; ചേര്&#x200d;ന്നിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/guj-rss-leader-farmer-activist-join-congress.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മുന്&#x200d; ബി.ജെ.പി എം.എല്&#x200d;.എക്കെതിരെ പീഡന പരാതി  നല്&#x200d;കിയ യുവതിയെ കാണാതായി</title>
		<link>https://www.chandrikadaily.com/21-year-old-who-accused-ex-bjp-mla-of-rape-untraceable-say-surat-police.html</link>
					<comments>https://www.chandrikadaily.com/21-year-old-who-accused-ex-bjp-mla-of-rape-untraceable-say-surat-police.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 17 Jul 2018 06:47:59 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[BJP MLA]]></category>
		<category><![CDATA[gujarat bjp]]></category>
		<category><![CDATA[rape case]]></category>
		<category><![CDATA[Sex Tape]]></category>
		<category><![CDATA[sexual harassment]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=94908</guid>

					<description><![CDATA[സൂററ്റ്: ഗുജറാത്തിലെ മുന്&#x200d; ബി.ജെ.പി എം.എല്&#x200d;.എ ജയന്തി ബന്&#x200d;സാലി തന്നെ ബലാത്സംഗം ചെയ്തുവെന്നാരോപിച്ച് കഴിഞ്ഞ ദിവസം പൊലീസില്&#x200d; പരാതി നല്&#x200d;കിയ യുവതിയെ കാണാനില്ല. സൂററ്റ് സ്വദേശിനിയായ 21കാരിയെയാണ് കാണാതായത്. യുവതിക്ക് ഹാജരാവാന്&#x200d; നിരവധി തവണ സമന്&#x200d;സ് നല്&#x200d;കിയിട്ടും ഇവര്&#x200d; ഹാജരായില്ലെന്നും ഇവരെ കണ്ടെത്താനായിട്ടില്ലെന്നും പൊലീസ് കമ്മീഷണര്&#x200d; സതീഷ് ശര്&#x200d;മ പറഞ്ഞു. അതേ സമയം യുവതി നേരിട്ടല്ല പരാതി നല്&#x200d;കിയതെന്നും മറ്റൊരാള്&#x200d; വശം നല്&#x200d;കിയ പരാതിയില്&#x200d; കേസ് രജിസ്റ്റര്&#x200d; ചെയ്തിട്ടില്ലെന്നും പൊലീസ് അറിയിച്ചു. പ്രശസ്ത ഫാഷന്&#x200d; ഡിസൈന്&#x200d; ഇന്&#x200d;സ്റ്റിറ്റ്യൂട്ടില്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[<p>സൂററ്റ്: ഗുജറാത്തിലെ മുന്&#x200d; ബി.ജെ.പി എം.എല്&#x200d;.എ ജയന്തി ബന്&#x200d;സാലി തന്നെ ബലാത്സംഗം ചെയ്തുവെന്നാരോപിച്ച് കഴിഞ്ഞ ദിവസം പൊലീസില്&#x200d; പരാതി നല്&#x200d;കിയ യുവതിയെ കാണാനില്ല. സൂററ്റ് സ്വദേശിനിയായ 21കാരിയെയാണ് കാണാതായത്. യുവതിക്ക് ഹാജരാവാന്&#x200d; നിരവധി തവണ സമന്&#x200d;സ് നല്&#x200d;കിയിട്ടും ഇവര്&#x200d; ഹാജരായില്ലെന്നും ഇവരെ കണ്ടെത്താനായിട്ടില്ലെന്നും പൊലീസ് കമ്മീഷണര്&#x200d; സതീഷ് ശര്&#x200d;മ പറഞ്ഞു. അതേ സമയം യുവതി നേരിട്ടല്ല പരാതി നല്&#x200d;കിയതെന്നും മറ്റൊരാള്&#x200d; വശം നല്&#x200d;കിയ പരാതിയില്&#x200d; കേസ് രജിസ്റ്റര്&#x200d; ചെയ്തിട്ടില്ലെന്നും പൊലീസ് അറിയിച്ചു.</p>
<p>പ്രശസ്ത ഫാഷന്&#x200d; ഡിസൈന്&#x200d; ഇന്&#x200d;സ്റ്റിറ്റ്യൂട്ടില്&#x200d; പ്രവേശനെ തരാം എന്ന ഉറപ്പോടെ കഴിഞ്ഞ നവംബറില്&#x200d; എംഎല്&#x200d;എമാരും നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ചതായാണ് പെണ്&#x200d;കുട്ടിയുടെ പരാതി. പീഡന ദൃശ്യം എം.എല്&#x200d;.എയുടെ സഹപ്രവര്&#x200d;ത്തകരില്&#x200d; ഒരാള്&#x200d; പകര്&#x200d;ത്തിയതായും യുവതിയുടെ പരാതിയില്&#x200d; പറയുന്നുണ്ട്. ബലാത്സംഗ പരാതിയെ തുടര്&#x200d;ന്ന് കച്ച് ജില്ലാ ബി.ജെ.പി പ്രസിഡന്റായിരുന്ന ബന്&#x200d;സാലി രാജിവെച്ചിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/21-year-old-who-accused-ex-bjp-mla-of-rape-untraceable-say-surat-police.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വഡ്നഗര്&#x200d; റെയില്&#x200d;വേ സ്റ്റേഷന്&#x200d; ഉള്&#x200d;പ്പെടുന്ന നിയമസഭാ മണ്ഡലത്തില്&#x200d; ബിജെപിക്ക് വന്&#x200d; തോല്&#x200d;വി</title>
		<link>https://www.chandrikadaily.com/why-bjp-lost-in-prime-minister-narendra-modis-hometown-vadnagar.html</link>
					<comments>https://www.chandrikadaily.com/why-bjp-lost-in-prime-minister-narendra-modis-hometown-vadnagar.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 19 Dec 2017 06:11:06 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[#naredramodi]]></category>
		<category><![CDATA[gujarat bjp]]></category>
		<category><![CDATA[Gujarat Election]]></category>
		<category><![CDATA[modi]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=60138</guid>

					<description><![CDATA[ഗാന്ധിനഗര്&#x200d;: പ്രധാനമന്ത്രി നരേന്ദ്രമോദി ചെറുപ്പകാലത്തു ചായ വില്&#x200d;പന നടത്തിയതായി പറയപ്പെടുന്ന ഗുജറാത്തിലെ വഡ്നഗര്&#x200d; റെയില്&#x200d;വേ സ്റ്റേഷന്&#x200d; ഉള്&#x200d;പ്പെടുന്ന നിയമസഭാ മണ്ഡലത്തില്&#x200d; ബിജെപിക്ക് വന്&#x200d; തോല്&#x200d;വി. പ്രധാനമന്ത്രിയുടെ ജന്&#x200d;മദേശമായ വഡ്നഗര്&#x200d; ജില്ലയിലെ ഉന്&#x200d;ജ നിയമസഭാ മണ്ഡലത്തിലാണ് ബിജെപിക്ക് തിരിച്ചടി നേരിട്ടിരിക്കുന്നത്. മോദിയുടെ ജന്മനാട് ഉള്&#x200d;കൊള്ളുന്ന വഡ്നഗര്&#x200d; ജില്ലയിലെ ഉന്&#x200d;ജ നിയമസഭാ മണ്ഡലത്തില്&#x200d; കോണ്&#x200d;ഗ്രസിന്റെ ആശാ പട്ടേല്&#x200d; ആണ് വിജയിച്ചത്. അതും 19,000ത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിന്. 2012ലെ നിയസമഭാ തെരഞ്ഞെടുപ്പില്&#x200d; ആശാ പട്ടേലിനെ 25,000 വോട്ടിന്റെ മാര്&#x200d;ജിനില്&#x200d; പരാജയപ്പെടുത്തിയ ബി.ജെ.പിയുടെ [&#8230;]]]></description>
										<content:encoded><![CDATA[<p>ഗാന്ധിനഗര്&#x200d;: പ്രധാനമന്ത്രി നരേന്ദ്രമോദി ചെറുപ്പകാലത്തു ചായ വില്&#x200d;പന നടത്തിയതായി പറയപ്പെടുന്ന ഗുജറാത്തിലെ വഡ്നഗര്&#x200d; റെയില്&#x200d;വേ സ്റ്റേഷന്&#x200d; ഉള്&#x200d;പ്പെടുന്ന നിയമസഭാ മണ്ഡലത്തില്&#x200d; ബിജെപിക്ക് വന്&#x200d; തോല്&#x200d;വി. പ്രധാനമന്ത്രിയുടെ ജന്&#x200d;മദേശമായ വഡ്നഗര്&#x200d; ജില്ലയിലെ ഉന്&#x200d;ജ നിയമസഭാ മണ്ഡലത്തിലാണ് ബിജെപിക്ക് തിരിച്ചടി നേരിട്ടിരിക്കുന്നത്.</p>
<p>മോദിയുടെ ജന്മനാട് ഉള്&#x200d;കൊള്ളുന്ന വഡ്നഗര്&#x200d; ജില്ലയിലെ ഉന്&#x200d;ജ നിയമസഭാ മണ്ഡലത്തില്&#x200d; കോണ്&#x200d;ഗ്രസിന്റെ ആശാ പട്ടേല്&#x200d; ആണ് വിജയിച്ചത്. അതും 19,000ത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിന്. 2012ലെ നിയസമഭാ തെരഞ്ഞെടുപ്പില്&#x200d; ആശാ പട്ടേലിനെ 25,000 വോട്ടിന്റെ മാര്&#x200d;ജിനില്&#x200d; പരാജയപ്പെടുത്തിയ ബി.ജെ.പിയുടെ സിറ്റിങ് എം.എല്&#x200d;.എ നാരായണ്&#x200d; പട്ടേല്&#x200d; ആണ് ഇത്തവണ ദയനീയ തോല്&#x200d;വി ഏറ്റുവാങ്ങിയത്.</p>
<p>ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്&#x200d; ഭരണം നിലനിര്&#x200d;ത്തിയെങ്കിലും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മനാട്ടില്&#x200d; പരാജയം നേരിട്ടത് ബി.ജെ.പിക്ക് വന്&#x200d; വെല്ലുവിളിയാണ് ഉയര്&#x200d;ത്തുന്നത്. മോദിയുടെ നാട്ടില്&#x200d; കേന്ദ്ര സര്&#x200d;ക്കാര്&#x200d; വിവിധ പദ്ധതികള്&#x200d;ക്ക് തുടക്കമിട്ട സമയത്താണ് പാര്&#x200d;ട്ടിക്ക് തിരിച്ചടി നേരിട്ടിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി ചായ വിറ്റ വഡ്നഗര്&#x200d; റെയില്&#x200d;വേ സ്റ്റേഷന്&#x200d; നവീകരിക്കാന്&#x200d; എട്ടു കോടി ചെലവിടുമെന്ന് തെരഞ്ഞെടുപ്പിന് മുന്നേടിയായി കേന്ദ്ര റെയില്&#x200d;വേ സഹമന്ത്രി മനോജ് സിന്&#x200d;ഹ പറഞ്ഞിരുന്നു. ചെറുപ്പകാലത്ത് ചായ വിറ്റ് നടന്നിരുന്നു എന്ന പ്രധാനമന്ത്രിയുടെ വെളിപ്പെടുത്തല്&#x200d; ബിജെപി തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ഉപയോഗപ്പെത്തുകയും ചെയ്തു. &#8220;ചായ് പെ ചര്&#x200d;ച്ച&#8221;യുമായി തന്നെയായിരുന്നു ഇത്തവണത്തേയും ബിജെപിയുടെ പ്രചാരണം</p>
<p>&nbsp;</p>
<p>2014 ലെ ലോക്സഭ തെരഞ്ഞെടുപ്പ് വേളയിലാണ്, വഡ്നഗര്&#x200d; റെയില്&#x200d;വേ സ്റ്റേഷനില്&#x200d; അച്ഛന്&#x200d; ദാമോദര്&#x200d; ദാസ് കട നടത്തിയിരുന്നതായും, താനും അച്ഛനോടൊപ്പം ചായ വിറ്റിരുന്നതായും നരേന്ദ്രമോദി വെളിപ്പെടുത്തുന്നത്. ഇതോടെയാണ് വഡ്നഗര്&#x200d; റെയില്&#x200d;വേ സ്റ്റേഷന്&#x200d; ഏവരുടെയും ശ്രദ്ധയില്&#x200d;പ്പെടുന്നത്. മോദിയുടെ ഗുജറാത്തില്&#x200d; ബിജെപി ഭരണ തുടര്&#x200d;ച്ച നേടിയെങ്കിലും പ്രധാനമന്ത്രിയുടെ തുറുപ്പു ചീട്ടായ വാഡ്‌നഗറിലെ തോല്&#x200d;വി രാഷ്ട്രീയ നിരീക്ഷകര്&#x200d; ഗൗരനത്തോടെയാണ് വിലയിരുത്തുന്നത്.</p>
<p>ഗുജറാത്തില്&#x200d; നില മെച്ചപ്പെടുത്തിയ കോണ്&#x200d;ഗ്രസ് വോട്ടുശതമാനത്തിലും വന്&#x200d; മുന്നേറ്റമാണ് നടത്തിയത്. വോട്ടെണ്ണലിന്റെ തുടക്കത്തില്&#x200d; ലീഡ് നേടി മുന്നേറിയ കോണ്&#x200d;ഗ്രസില്&#x200d; നിന്നും പിന്നീട് ബിജെപി തിരിച്ചുപിടിക്കുകയായിരുന്നു.</p>
<p>സ്വന്തം തട്ടകമായ ഗുജറാത്തിലെ ജനവിധിയുടെ ഫലം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മോടി കുറക്കുന്നതായി. വലിയൊരു ഇടവേളക്കു ശേഷം ഗുജറാത്തിലും അതുവഴി ഇന്ത്യന്&#x200d; രാഷ്ട്രീയത്തിലും തിരിച്ചുവരവിന് വഴിയൊരുന്നതായി രാഹുല്&#x200d; ഗാന്ധിയുടേയും അതുവഴി കോണ്&#x200d;ഗ്രസിന്റെയും മുന്നേറ്റം.</p>
<p>ഹിമാചല്&#x200d; പ്രദേശില്&#x200d; അധികാരം നഷ്ടമായത് കോണ്&#x200d;ഗ്രസിന് തിരിച്ചടിയായി. ആകെയുള്ള 68 അംഗ നിയമസഭയില്&#x200d; 44 സീറ്റുകള്&#x200d; നേടിയാണ് ബിജെപിയുടെ മുന്നേറ്റം. ബി.ജെ.പിക്ക് മൂന്നില്&#x200d; രണ്ട് ഭൂരിപക്ഷമാണ് എക്സിറ്റ് പോളുകള്&#x200d; പ്രവചിരുന്നത്. ഹിമാചലില്&#x200d; കോണ്&#x200d;ഗ്രസിന് 21 സീറ്റുകള്&#x200d; മാത്രമാണ് ലഭിച്ചത്. മറ്റുള്ളവര്&#x200d; മൂന്ന് സീറ്റും നേടി.</p>
<p>അതേസമയം ഗുജറാത്തില്&#x200d; എക്സിറ്റ് പോളുകളെ മറികടക്കുന്ന പ്രകടനമാണ് രാഹുലിന്റെ നേതൃത്വത്തില്&#x200d; കോണ്&#x200d;ഗ്രസ് നടത്തിയത്. ബി.ജെ.പിക്ക് ഭരണത്തുടര്&#x200d;ച്ചയും വന്&#x200d; വിജയവും പ്രവചിച്ചപ്പോള്&#x200d; സീറ്റ് നില നൂറിന് താഴെ പിടിച്ചുനിര്&#x200d;ത്താന്&#x200d; കോണ്&#x200d;ഗ്രസിനായി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/why-bjp-lost-in-prime-minister-narendra-modis-hometown-vadnagar.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഗുജറാത്തില്&#x200d; വിജയ് രൂപാണിയെ വെട്ടി സ്മൃതി ഇറാനിയെത്താന്&#x200d; സാധ്യത</title>
		<link>https://www.chandrikadaily.com/gujarath-smrithi-irani-for-cm-post-than-cm-vijay-rupani.html</link>
					<comments>https://www.chandrikadaily.com/gujarath-smrithi-irani-for-cm-post-than-cm-vijay-rupani.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 19 Dec 2017 05:24:02 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[gujarat bjp]]></category>
		<category><![CDATA[Gujarat Election]]></category>
		<category><![CDATA[smrithi irani]]></category>
		<category><![CDATA[vijay rupani]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=60133</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: ഗുജറാത്തില്&#x200d; മുഖ്യമന്ത്രി സ്ഥാനത്തേക്ക് വിജയ് രൂപാണിക്ക് പകരം കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെ പരിഗണിക്കാന്&#x200d; സാധ്യത. കടുത്ത പോരാട്ടം നേരിട്ട മോദിയുടെ നാട്ടില്&#x200d; ബിജെപിക്ക് സീറ്റുകള്&#x200d; കുറഞ്ഞതാണ് ജനപ്രീതിയുള്ള പുതിയ നേതൃത്വത്തെ കണ്ടെത്താന്&#x200d; പാര്&#x200d;ട്ടിയെ പ്രേരിപ്പിക്കുന്നത്. അതേസമയം ഗുജറാത്തില്&#x200d; വിജയ് രൂപാണിക്ക് മുഖ്യമന്ത്രി കസേരയില്&#x200d; ഒരവസരം കൂടി നല്&#x200d;കണമെന്നാണ് സംസ്ഥാന നേതൃത്വത്തിലെ ഭൂരിപക്ഷത്തിന്റെ നിലപാട്. മോദിയുടെ നേതൃത്വത്തിന്റെ അഭാവം ഗുജറാത്തിനെ ബിജെപിയില്&#x200d; നിന്ന് അകറ്റുന്നു എന്ന നിരീക്ഷണമാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് സ്മൃതി ഇറാനിയെ കൊണ്ടുവരാന്&#x200d; കാരണം. ഗുജറാത്തില്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: ഗുജറാത്തില്&#x200d; മുഖ്യമന്ത്രി സ്ഥാനത്തേക്ക് വിജയ് രൂപാണിക്ക് പകരം കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെ പരിഗണിക്കാന്&#x200d; സാധ്യത. കടുത്ത പോരാട്ടം നേരിട്ട മോദിയുടെ നാട്ടില്&#x200d; ബിജെപിക്ക് സീറ്റുകള്&#x200d; കുറഞ്ഞതാണ് ജനപ്രീതിയുള്ള പുതിയ നേതൃത്വത്തെ കണ്ടെത്താന്&#x200d; പാര്&#x200d;ട്ടിയെ പ്രേരിപ്പിക്കുന്നത്.</p>
<p>അതേസമയം ഗുജറാത്തില്&#x200d; വിജയ് രൂപാണിക്ക് മുഖ്യമന്ത്രി കസേരയില്&#x200d; ഒരവസരം കൂടി നല്&#x200d;കണമെന്നാണ് സംസ്ഥാന നേതൃത്വത്തിലെ ഭൂരിപക്ഷത്തിന്റെ നിലപാട്.</p>
<p>മോദിയുടെ നേതൃത്വത്തിന്റെ അഭാവം ഗുജറാത്തിനെ ബിജെപിയില്&#x200d; നിന്ന് അകറ്റുന്നു എന്ന നിരീക്ഷണമാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് സ്മൃതി ഇറാനിയെ കൊണ്ടുവരാന്&#x200d; കാരണം.</p>
<p>ഗുജറാത്തില്&#x200d; ആറാം തവണയും അധികാരം പിടിച്ചെടുക്കാന്&#x200d; ബിജെപിക്ക് കഴിഞ്ഞെങ്കിലും കോണ്&#x200d;ഗ്രസുമായി നടന്ന കടുത്ത പോരാട്ടമാണ് സംസ്ഥാനത്തിന് ശക്തനായ നേതൃത്വം വേണമെന്ന ആലോചനകളിലേക്ക് പാര്&#x200d;ട്ടിയെ കൊണ്ട് ചെന്നെത്തിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്&#x200d; 115 സീറ്റുകളുണ്ടായിരുന്ന സ്ഥാനത്താണ് ഇത്തവണ മൂന്നക്കം കടക്കാതെ ബിജെപി 99 സീറ്റില്&#x200d; ഒതുങ്ങിയത്. മോദിയുമായി അടുപ്പമുള്ള ഒരാള്&#x200d; തന്നെ വേണമെന്ന പാര്&#x200d;ട്ടി വൃത്തങ്ങളിലെ ആലോചനകളാണ് സ്മൃതി ഇറാനിയിലേക്കെത്തിക്കുന്നത്. നിലവില്&#x200d; വാര്&#x200d;ത്താവിനിമയ പ്രക്ഷേപണ വകുപ്പ മന്ത്രിയായ സ്മൃതി ഇറാനി പ്രധാനമന്ത്രിയുടെ വിശ്വസ്ത മന്ത്രിസഭാംഗങ്ങളിലൊരാളാണെന്നതും സാധ്യത വര്&#x200d;ദ്ധിപ്പിക്കുന്നു.</p>
<p>അതേസമയം തന്നെ കുറിച്ചുള്ള അഭ്യൂഹങ്ങള്&#x200d; കേന്ദ്ര മന്ത്രി സ്മൃതി ഇറാനി തള്ളി. എന്നാല്&#x200d; സ്മൃതി ഇറാനിയെ കൂടാതെ ഉപരിതല ഗതാഗത സഹമന്ത്രിയും സൗരാഷ്ട്രയിലെ പാട്ടിദാര്&#x200d; നേതാവുമായ മന്&#x200d;സുഖ് മാണ്ഡവ്യ, കര്&#x200d;ണാടക ഗവര്&#x200d;ണറും ഗുജറാത്ത് മുന്&#x200d; സ്പീക്കറുമായ വജുഭായ് വാല എന്നിവരുടെ പേരുകളും മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള പരിഗണനാ പട്ടികയിലുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/gujarath-smrithi-irani-for-cm-post-than-cm-vijay-rupani.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വീണ്ടും വോട്ടിങ് മെഷീന്&#x200d; വിവാദം; ഗുജറാത്തില്&#x200d; കോണ്&#x200d;ഗ്രസ്സിന് വോട്ട് രേഖപ്പെടുത്തേണ്ട ബട്ടന്&#x200d; പ്രവര്&#x200d;ത്തിച്ചില്ല; വോട്ടെടുപ്പില്&#x200d; തടസ്സം</title>
		<link>https://www.chandrikadaily.com/evm-fault-aravally-in-gujarath-election-news.html</link>
					<comments>https://www.chandrikadaily.com/evm-fault-aravally-in-gujarath-election-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 15 Dec 2017 04:57:17 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[evm]]></category>
		<category><![CDATA[Faulty EVM]]></category>
		<category><![CDATA[gujarat bjp]]></category>
		<category><![CDATA[gujarath election]]></category>
		<category><![CDATA[gujarath polls]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=59516</guid>

					<description><![CDATA[അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാതെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് അവസാനിച്ചതോടെ വോട്ടിംങ് മെഷീന്&#x200d; വിവാദവും തലപൊക്കുന്നു. വോട്ടിംങ് മെഷീനില്&#x200d; കോണ്&#x200d;ഗ്രസ്സിന് വോട്ടു ചെയ്യാന്&#x200d; സാധിക്കാതെ വന്നതോടെ ആരവല്ലിയിലെ വോട്ടെടുപ്പ് തടസ്സപ്പെടുകയായിരുന്നു. ഒന്നാംഘട്ട വോട്ടെടുപ്പില്&#x200d; 900 ഇവിഎമ്മുകളില്&#x200d; തകരാര്&#x200d; കണ്ടതിനെ തുടര്&#x200d;ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്&#x200d; മാറ്റിയിരുന്നു. കോണ്&#x200d;ഗ്രസ്സിന് വോട്ട് രേഖപ്പെടുത്താന്&#x200d; കഴിയാത്തതുമൂലം ആരവല്ലിയിലെ ബയാഡിലെ സിംലജ് ഗ്രാമത്തില്&#x200d; വോട്ടെടുപ്പ് തടസപ്പെട്ടു. കോണ്&#x200d;ഗ്രസ്സിന് വോട്ട് അമര്&#x200d;ത്തുമ്പോള്&#x200d; വോട്ട് ലഭിക്കാതെവരികയായിരുന്നു. കൂടാതെ അഹമ്മദാബാദ്, മെഹസാന, പടാന്&#x200d; എന്നിവിടങ്ങളില്&#x200d; നിന്നും ഇ.വി.എമ്മുകളില്&#x200d; കൃത്രിമം ഉള്ളതായി റിപ്പോര്&#x200d;ട്ടു [&#8230;]]]></description>
										<content:encoded><![CDATA[<p>അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാതെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് അവസാനിച്ചതോടെ വോട്ടിംങ് മെഷീന്&#x200d; വിവാദവും തലപൊക്കുന്നു. വോട്ടിംങ് മെഷീനില്&#x200d; കോണ്&#x200d;ഗ്രസ്സിന് വോട്ടു ചെയ്യാന്&#x200d; സാധിക്കാതെ വന്നതോടെ ആരവല്ലിയിലെ വോട്ടെടുപ്പ് തടസ്സപ്പെടുകയായിരുന്നു. ഒന്നാംഘട്ട വോട്ടെടുപ്പില്&#x200d; 900 ഇവിഎമ്മുകളില്&#x200d; തകരാര്&#x200d; കണ്ടതിനെ തുടര്&#x200d;ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്&#x200d; മാറ്റിയിരുന്നു.</p>
<p>കോണ്&#x200d;ഗ്രസ്സിന് വോട്ട് രേഖപ്പെടുത്താന്&#x200d; കഴിയാത്തതുമൂലം ആരവല്ലിയിലെ ബയാഡിലെ സിംലജ് ഗ്രാമത്തില്&#x200d; വോട്ടെടുപ്പ് തടസപ്പെട്ടു. കോണ്&#x200d;ഗ്രസ്സിന് വോട്ട് അമര്&#x200d;ത്തുമ്പോള്&#x200d; വോട്ട് ലഭിക്കാതെവരികയായിരുന്നു. കൂടാതെ അഹമ്മദാബാദ്, മെഹസാന, പടാന്&#x200d; എന്നിവിടങ്ങളില്&#x200d; നിന്നും ഇ.വി.എമ്മുകളില്&#x200d; കൃത്രിമം ഉള്ളതായി റിപ്പോര്&#x200d;ട്ടു ചെയ്തിരുന്നു.</p>
<p>നേരത്തെ, വോട്ട് രേഖപ്പെടുത്തുന്നതില്&#x200d; ജാഗ്രതവേണമെന്ന് ബി.ജെ.പി എം.പി ശത്രുഘ്‌നന്&#x200d; സിംഹ മുന്നറിയിപ്പ് നല്&#x200d;കിയിരുന്നു. ആഗ്രഹിച്ച സര്&#x200d;ക്കാരിനെ കിട്ടാന്&#x200d; ജാഗ്രതയോടെ മുന്നോട്ട് വരണമെന്നായിരുന്നു സിന്&#x200d;ഹയുടെ ട്വീറ്റ്. ചീത്തപ്പേരുണ്ടാക്കരുതെന്നും സിന്&#x200d;ഹ പറഞ്ഞിരുന്നു.</p>
<p>അതേസമയം, ഹിമാചല്&#x200d; പ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളിലെ എക്‌സിറ്റ് പോള്&#x200d; ഫലങ്ങള്&#x200d; പുറത്തു വന്നു. ടൈംസ് നൗ ചാനലിന്റെ എക്‌സിറ്റ്‌പോള്&#x200d; ഫലത്തില്&#x200d; ഗുജറാത്തില്&#x200d; കോണ്&#x200d;ഗ്രസ് മുന്നേറ്റം നേടിയെങ്കിലും ബി.ജെ.പി അധികാരം നിലനിര്&#x200d;ത്തുമെന്നാണ് പ്രവചനം. അതേസമയം ഹിമാചലില്&#x200d; കോണ്&#x200d;ഗ്രസിന് തിരിച്ചടി നേരിടുമെന്നും ഇന്ത്യാ ടുഡേ ഫലം പറയുന്നു. കൂടുതല്&#x200d; ചാനലുകളുടെ ഫലങ്ങള്&#x200d; പുറത്തു വന്നുക്കൊണ്ടിരിക്കുകയാണ്.</p>
<p>ഗുജറാത്തില്&#x200d; ബി.ജെ.പി 109 സീറ്റുകള്&#x200d;വരെ നേടി അധികാരം നിലനിര്&#x200d;ത്തുമെന്നും അതേസമയം കോണ്&#x200d;ഗ്രസ് 70 സീറ്റുകള്&#x200d;വരെ നേടി നില മെച്ചപ്പെടുത്തുമെന്നും ടൈംസ് നൗ പ്രവചിക്കുന്നു. ഹിമാചലില്&#x200d; ഭരണ പാര്&#x200d;ട്ടിയായ കോണ്&#x200d;ഗ്രസ് വെറും 13 സീറ്റുകളിലേക്ക് ചുരുങ്ങുമെന്നും വന്&#x200d; ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുമെന്നാണ് പ്രവചനം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/evm-fault-aravally-in-gujarath-election-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഗുജറാത്തില്&#x200d; ബി.ജെ.പിക്ക് രണ്ടുപതിറ്റാണ്ടിനിടെ ഇതുവരെയില്ലാത്ത വെല്ലുവിളി; കടുത്ത പോരാട്ടമെന്ന് സര്&#x200d;വെ</title>
		<link>https://www.chandrikadaily.com/poll-of-polls-despite-congress-inroads-bjp-to-retain-gujarat.html</link>
					<comments>https://www.chandrikadaily.com/poll-of-polls-despite-congress-inroads-bjp-to-retain-gujarat.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 08 Dec 2017 06:46:13 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[gujarat bjp]]></category>
		<category><![CDATA[Gujarat Election]]></category>
		<category><![CDATA[modi-rahul]]></category>
		<category><![CDATA[rahul ghandhi]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=58439</guid>

					<description><![CDATA[അഹമ്മദാബാദ്: ബി.ജെ.പിക്ക് നേരിയ മുന്&#x200d;തൂക്കം പ്രവചിക്കുമ്പോഴും കടുത്ത മത്സരമാണ് നടക്കുന്നതെന്ന വിലയിരുത്തലുമായി വിവിധ അഭിപ്രായ സര്&#x200d;വേകള്&#x200d;. 22 വര്&#x200d;ഷമായി തുടര്&#x200d;ച്ചയായി സംസ്ഥാനം ഭരിക്കുന്ന ബി.ജെ.പി രണ്ടുപതിറ്റാണ്ടിനിടെ ഇതുവരെയില്ലാത്ത വെല്ലുവിളി നേരിടുന്നതായാണ് സര്&#x200d;വേകള്&#x200d; സൂചിപ്പിക്കുന്നത്. ബി.ജെ.പി അധികാരത്തില്&#x200d; എത്തുമെങ്കിലും വോട്ടുബാങ്കില്&#x200d; വന്&#x200d; വിള്ളലുണ്ടാകുമെന്നാണ് റിപ്പോര്&#x200d;ട്ട്. 182 അംഗ സഭയില്&#x200d; 92 അംഗങ്ങളുടെ പിന്തുണയാണ് കേവല ഭൂരിപക്ഷത്തിനു വേണ്ടത്. നിലവില്&#x200d; 120 അംഗങ്ങളാണ് ബി.ജെ.പിക്കുള്ളത്. മുഖ്യ പ്രതിപക്ഷ പാര്&#x200d;ട്ടിയായ കോണ്&#x200d;ഗ്രസിന് 43 അംഗങ്ങളും. എ.ബി.പി ന്യൂസ് സി.എസ്.ഡി.എസ് സര്&#x200d;വേ പറയുന്നത് [&#8230;]]]></description>
										<content:encoded><![CDATA[<p>അഹമ്മദാബാദ്: ബി.ജെ.പിക്ക് നേരിയ മുന്&#x200d;തൂക്കം പ്രവചിക്കുമ്പോഴും കടുത്ത മത്സരമാണ് നടക്കുന്നതെന്ന വിലയിരുത്തലുമായി വിവിധ അഭിപ്രായ സര്&#x200d;വേകള്&#x200d;. 22 വര്&#x200d;ഷമായി തുടര്&#x200d;ച്ചയായി സംസ്ഥാനം ഭരിക്കുന്ന ബി.ജെ.പി രണ്ടുപതിറ്റാണ്ടിനിടെ ഇതുവരെയില്ലാത്ത വെല്ലുവിളി നേരിടുന്നതായാണ് സര്&#x200d;വേകള്&#x200d; സൂചിപ്പിക്കുന്നത്. ബി.ജെ.പി അധികാരത്തില്&#x200d; എത്തുമെങ്കിലും വോട്ടുബാങ്കില്&#x200d; വന്&#x200d; വിള്ളലുണ്ടാകുമെന്നാണ് റിപ്പോര്&#x200d;ട്ട്. 182 അംഗ സഭയില്&#x200d; 92 അംഗങ്ങളുടെ പിന്തുണയാണ് കേവല ഭൂരിപക്ഷത്തിനു വേണ്ടത്. നിലവില്&#x200d; 120 അംഗങ്ങളാണ് ബി.ജെ.പിക്കുള്ളത്. മുഖ്യ പ്രതിപക്ഷ പാര്&#x200d;ട്ടിയായ കോണ്&#x200d;ഗ്രസിന് 43 അംഗങ്ങളും. എ.ബി.പി ന്യൂസ് സി.എസ്.ഡി.എസ് സര്&#x200d;വേ പറയുന്നത് ബി.ജെ.പിക്ക് 91 മുതല്&#x200d; 99 സീറ്റു വരെയേ ലഭിക്കൂ എന്നാണ്. കോണ്&#x200d;ഗ്രസിന്റെ സീറ്റു നില 78 മുതല്&#x200d; 86 വരെയായി ഉയരുമെന്നും സര്&#x200d;വേ പറയുന്നു. നോട്ടുനിരോധനം, ജി.എസ്.ടി, പട്ടേല്&#x200d; സംവരണം എന്നിവ ബി.ജെ.പിക്ക് തിരിച്ചടിയാകും. സെന്&#x200d;ട്രല്&#x200d; ഗുജറാത്തിലും പട്ടേല്&#x200d; ശക്തി കേന്ദ്രമായ സൗരാഷ്ട്രയിലും ബി.ജെ.പിക്ക് കനത്ത തിരിച്ചടി നേരിടുമെന്നും സര്&#x200d;വേ പറയുന്നു.<br />
ബി.ജെ.പി അധികാരം നിലനിര്&#x200d;ത്തുമെങ്കിലും 150ല്&#x200d; കൂടുതല്&#x200d; സീറ്റു നേടുമെന്ന ദേശീയ പ്രസിഡണ്ട് അമിത് ഷായുടെ പ്രവചനം അസാധ്യമാണെന്ന് ടൈംസ് നൗ-വി.എം.ആര്&#x200d; സര്&#x200d;വേ പറയുന്നു. 2012നെ അപേക്ഷിച്ച് കോണ്&#x200d;ഗ്രസിന് ഏഴു സീറ്റിന്റെ വര്&#x200d;ധനയാണ് ബി.ജെ.പി അനുകൂല നിലപാടിലൂടെ വിവാദങ്ങള്&#x200d; അകപ്പെട്ട ടൈംസ് നൗ പ്രവചിക്കുന്നത്. ടി.വി 9 &#8211; സി വോട്ടര്&#x200d; സര്&#x200d;വേ പറയുന്നത് ബി.ജെ.പിക്ക് 109 സീറ്റും കോണ്&#x200d;ഗ്രസിന് 73 സീറ്റും ആണ്. സെന്&#x200d;ട്രല്&#x200d; ഗുജറാത്തിലെ 36 സീറ്റുകളില്&#x200d; 27 എണ്ണത്തിലും കോണ്&#x200d;ഗ്രസ് ജയിക്കുമെന്നും സര്&#x200d;വേ പറയുന്നു. സഹാറ- സി.എന്&#x200d;.എക്‌സ് അഭിപ്രായ സര്&#x200d;വേയും ബി.ജെ.പിക്ക് ഭരണത്തുടര്&#x200d;ച്ച പ്രവചിക്കുന്നുണ്ടെങ്കിലും കോണ്&#x200d;ഗ്രസ് മികച്ച മുന്നേറ്റമുണ്ടാക്കുമെന്നാണ് പറയുന്നത്. മുന്&#x200d; തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് കോണ്&#x200d;ഗ്രസിന്റെ വോട്ടു വിഹിതത്തില്&#x200d; ഗണ്യമായ വര്&#x200d;ധന ഉണ്ടാകുമെന്ന് എല്ലാ അഭിപ്രായ സര്&#x200d;വേകളും ഒരുപോലെ പ്രവചിക്കുന്നുണ്ട്. 40 മുതല്&#x200d; 42 ശതമാനം വരെ വോട്ടുവിഹിതമാണ് കോണ്&#x200d;ഗ്രസിന് പ്രവചിക്കുന്നത്. ബി.ജെ.പിയുടെ വോട്ടുവിഹിതം 43-45 ശതമാനമായി കുറയുമെന്നും സര്&#x200d;വേകള്&#x200d; പ്രവചിക്കുന്നു. 2012ലെ തെരഞ്ഞെടുപ്പില്&#x200d; 64.28 ശതമാനം വോട്ടാണ് ബി.ജെ.പിക്ക് ലഭിച്ചത്. കോണ്&#x200d;ഗ്രസിന് 32.42 ശതമാനവും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/poll-of-polls-despite-congress-inroads-bjp-to-retain-gujarat.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഗുജറാത്ത് ദളിത് നേതാവ് ജിഗ്‌നേഷ് മേവാനിക്ക് നേരെ ബിജെപി ആക്രമണം</title>
		<link>https://www.chandrikadaily.com/dalit-leader-jignesh-mevani-blames-bjp-for-attack-on-convoy-vehicle-attacked.html</link>
					<comments>https://www.chandrikadaily.com/dalit-leader-jignesh-mevani-blames-bjp-for-attack-on-convoy-vehicle-attacked.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 06 Dec 2017 04:25:44 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[dalit]]></category>
		<category><![CDATA[dalit nominee]]></category>
		<category><![CDATA[gujarat bjp]]></category>
		<category><![CDATA[Gujarat Election]]></category>
		<category><![CDATA[Jignesh Mevani]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=58070</guid>

					<description><![CDATA[അഹമ്മദാബാദ്: ഗുജറാത്തില്&#x200d; ദളിത് യുവ നേതാവ് ജിഗ്‌നേഷ് മേവാനിക്കു നേരെ ബിജെപി ആക്രമണം. നിയമസഭാ തെരഞ്ഞെടുപ്പില്&#x200d; സ്വതന്ത്ര സ്ഥാനാര്&#x200d;ഥിയായി മത്സരിക്കുന്ന മേവാനിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെയാണ് അക്രമമുണ്ടായത്. അക്രമത്തെ തുടര്&#x200d;ന്ന് ബിജെപിക്കെതിരെ രൂക്ഷ പ്രതികരണവുമായി മേവാനി രംഗത്തെത്തി. ചൊവ്വാഴ്ച ബദല്&#x200d;പുരിലാണ് ഒരു സംഘം ജിഗ്‌നേഷ് മേവാനിയുടെ കാറിനു നേരെ അക്രമം നടത്തിയത്. തിങ്കളാഴ്ച റോഡ് ഷോ്ക്കു ശേഷം പ്രവര്&#x200d;ത്തകര്&#x200d;ക്കൊപ്പം പ്രചാരണത്തിറങ്ങിയ യുവ നേതാവിനെ ബിജെപി പ്രവര്&#x200d;ത്തര്&#x200d; കയ്യേറ്റം ചെയ്യുകയായിരുന്നു. തുടര്&#x200d;ന്ന് രാത്രിയില്&#x200d; മേവാനിയുടെ കാര്&#x200d; അടിച്ചു തകര്&#x200d;ക്കുകയുമായിരുന്നു. കാറിന്റെ [&#8230;]]]></description>
										<content:encoded><![CDATA[<p>അഹമ്മദാബാദ്: ഗുജറാത്തില്&#x200d; ദളിത് യുവ നേതാവ് ജിഗ്‌നേഷ് മേവാനിക്കു നേരെ ബിജെപി ആക്രമണം. നിയമസഭാ തെരഞ്ഞെടുപ്പില്&#x200d; സ്വതന്ത്ര സ്ഥാനാര്&#x200d;ഥിയായി മത്സരിക്കുന്ന മേവാനിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെയാണ് അക്രമമുണ്ടായത്. അക്രമത്തെ തുടര്&#x200d;ന്ന് ബിജെപിക്കെതിരെ രൂക്ഷ പ്രതികരണവുമായി മേവാനി രംഗത്തെത്തി.</p>
<p>ചൊവ്വാഴ്ച ബദല്&#x200d;പുരിലാണ് ഒരു സംഘം ജിഗ്‌നേഷ് മേവാനിയുടെ കാറിനു നേരെ അക്രമം നടത്തിയത്.</p>
<p><iframe loading="lazy" src="https://www.youtube.com/embed/douRNETZEMI" width="854" height="480" frameborder="0" allowfullscreen="allowfullscreen"></iframe><br />
തിങ്കളാഴ്ച റോഡ് ഷോ്ക്കു ശേഷം പ്രവര്&#x200d;ത്തകര്&#x200d;ക്കൊപ്പം പ്രചാരണത്തിറങ്ങിയ യുവ നേതാവിനെ ബിജെപി പ്രവര്&#x200d;ത്തര്&#x200d; കയ്യേറ്റം ചെയ്യുകയായിരുന്നു. തുടര്&#x200d;ന്ന് രാത്രിയില്&#x200d; മേവാനിയുടെ കാര്&#x200d; അടിച്ചു തകര്&#x200d;ക്കുകയുമായിരുന്നു. കാറിന്റെ ചില്ലു തകരുകയും കേടുപാടുകള്&#x200d; സംഭവിക്കുകയും ചെയ്തു. എന്നാല്&#x200d; മേവാനിക്ക് പരിക്കുകളൊന്നും ഏറ്റിറ്റില്ല.</p>
<p>അക്രമത്തെ തുര്&#x200d;ന്ന് ബിജെപിക്കെതിരെ ആരോപണവുമായി മേവാനി രംഗത്തെത്തി. ബിജെപിയുടെ എംപിയുടെ നേതൃത്വത്തിലാണ് ആക്രമണമുണ്ടായതെന്ന് മേവാനി പറഞ്ഞു.<br />
തക്കര്&#x200d;വാഡ ഗ്രാമത്തില്&#x200d;വെച്ച് ബിജെപി പ്രവര്&#x200d;ത്തകര്&#x200d; തന്റെ കാറിനു നേരെ അക്രമം നടത്തിയതായും താന്&#x200d; ഉയര്&#x200d;ത്തിയ ചോദ്യങ്ങള്&#x200d;ക്ക് ഉത്തരമില്ലാത്തത് കൊണ്ടാണ് ബിജെപി ഇത്തരം അക്രമണം നടത്തുന്നതെന്നും മേവാനി ആരോപിച്ചു.</p>
<p>ബിജെപിയുടെ ഭയമാണ് ഇത്തരം ആക്രമണത്തിനു പിന്നില്&#x200d; ബിജെപിക്കെതിരായ തന്റെ പോരാട്ടം ശക്തമായി തുടരുമെന്നും ജനങ്ങളുടെ പിന്തുണ തനിക്കുണ്ടെന്നും മേവാനി പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/dalit-leader-jignesh-mevani-blames-bjp-for-attack-on-convoy-vehicle-attacked.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പൊതുവിദ്യാഭ്യാസത്തില്&#x200d; 26-ാം സ്ഥാനം; ഗുജറാത്തിനോട് യുവാക്കള്&#x200d; എന്തു തെറ്റ്  ചെയ്തിട്ടാണിതെന്ന് രാഹുല്&#x200d; ഗാന്ധി</title>
		<link>https://www.chandrikadaily.com/gujarat-polls-rahul-gandhi-asks-narendra-modi-why-is-education-unaffordable-in-gujarat.html</link>
					<comments>https://www.chandrikadaily.com/gujarat-polls-rahul-gandhi-asks-narendra-modi-why-is-education-unaffordable-in-gujarat.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 02 Dec 2017 12:33:25 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[gujarat bjp]]></category>
		<category><![CDATA[Gujarat Election]]></category>
		<category><![CDATA[modi-rahul]]></category>
		<category><![CDATA[Rahul]]></category>
		<category><![CDATA[rahul gandhi]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=57446</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: ഒരു ദിനം ഒരു ചോദ്യം എന്ന തെരഞ്ഞെടുപ്പ് ക്യാമ്പയിങ്ങില്&#x200d; നാലാം ദിനം മോദിക്കെതിരെ നാലാമത്തെ ചോദ്യവുമായി രാഹുല്&#x200d; ഗാന്ധി. ക്യാമ്പയിന്റെ ഭാഗമായി ട്വിറ്റര്&#x200d; വഴിയാണ് രാഹുല്&#x200d; ഗുജറാത്ത് സര്&#x200d;ക്കാറിനെതിരെ കുറിക്കു കൊള്ളുന്ന ചോദ്യങ്ങള്&#x200d; ഉയര്&#x200d;ത്തുന്നത്. പൊതുവിദ്യാഭ്യാസത്തിന്റെ ചെലവില്&#x200d; ഗുജറാത്ത് സര്&#x200d;ക്കാര്&#x200d; എങ്ങനെ 26-ാം സ്ഥാനത്ത് എത്തി എന്നായിരുന്നു രാഹുലിന്റെ ഇന്നത്തെ ചോദ്യം. 22 सालों का हिसाब#गुजरात_मांगे_जवाब प्रधानमंत्रीजी- चौथा सवाल सरकारी स्कूल-कॉलेज की कीमत पर किया शिक्षा का व्यापार महँगी [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: ഒരു ദിനം ഒരു ചോദ്യം എന്ന തെരഞ്ഞെടുപ്പ് ക്യാമ്പയിങ്ങില്&#x200d; നാലാം ദിനം മോദിക്കെതിരെ നാലാമത്തെ ചോദ്യവുമായി രാഹുല്&#x200d; ഗാന്ധി. ക്യാമ്പയിന്റെ ഭാഗമായി ട്വിറ്റര്&#x200d; വഴിയാണ് രാഹുല്&#x200d; ഗുജറാത്ത് സര്&#x200d;ക്കാറിനെതിരെ കുറിക്കു കൊള്ളുന്ന ചോദ്യങ്ങള്&#x200d; ഉയര്&#x200d;ത്തുന്നത്.</p>
<p>പൊതുവിദ്യാഭ്യാസത്തിന്റെ ചെലവില്&#x200d; ഗുജറാത്ത് സര്&#x200d;ക്കാര്&#x200d; എങ്ങനെ 26-ാം സ്ഥാനത്ത് എത്തി എന്നായിരുന്നു രാഹുലിന്റെ ഇന്നത്തെ ചോദ്യം.</p>
<blockquote class="twitter-tweet" data-lang="en">
<p dir="ltr" lang="hi">22 सालों का हिसाब<a href="https://twitter.com/hashtag/%E0%A4%97%E0%A5%81%E0%A4%9C%E0%A4%B0%E0%A4%BE%E0%A4%A4_%E0%A4%AE%E0%A4%BE%E0%A4%82%E0%A4%97%E0%A5%87_%E0%A4%9C%E0%A4%B5%E0%A4%BE%E0%A4%AC?src=hash&amp;ref_src=twsrc%5Etfw">#गुजरात_मांगे_जवाब</a></p>
<p>प्रधानमंत्रीजी- चौथा सवाल</p>
<p>सरकारी स्कूल-कॉलेज की कीमत पर<br />
किया शिक्षा का व्यापार<br />
महँगी फ़ीस से पड़ी हर छात्र पर मार<br />
New India का सपना कैसे होगा साकार?</p>
<p>सरकारी शिक्षा पर खर्च में गुजरात देश में 26वें स्थान पर क्यों? युवाओं ने क्या गलती की है?</p>
<p>— Office of RG (@OfficeOfRG) <a href="https://twitter.com/OfficeOfRG/status/936808888539668480?ref_src=twsrc%5Etfw">December 2, 2017</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p>പ്രധാനമന്ത്രിയോടുള്ള നാലാമത് ചോദ്യം എന്ന് തുടങ്ങുന്നതായിരുന്നു രാഹുലിന്റെ ട്വീറ്റ്</p>
<p>വിദ്യാഭ്യാസം കച്ചവടമാക്കിയ സര്&#x200d;ക്കാര്&#x200d; ചെലവേറിയ ഫീസുകളാല്&#x200d; ഇന്ന് വിദ്യാര്&#x200d;ത്ഥിളെ കൊല്ലുന്ന കാഴ്ചയാണ് ഗുജറാത്തിലുള്ളത്.<br />
പൊതുവിദ്യാഭ്യാസത്തിനായി സര്&#x200d;ക്കാറുകള്&#x200d; ചെലവഴിക്കുന്ന തുകകളുടെ കണക്കില്&#x200d; ഗുജറാത്ത് സര്&#x200d;ക്കാര്&#x200d; എങ്ങനെ 26-ാം സ്ഥാനത്ത് എത്തി. ഇങ്ങനെ പോയാല്&#x200d; പുതിയ ഇന്ത്യാ എന്ന മോദിയുടെ സ്വപ്നം എങ്ങനെ സത്യമാകുമെന്നും, രാഹുല്&#x200d; ചോദിച്ചു.<br />
ഗുജറാത്തിനോട് യുവാക്കള്&#x200d; എന്തു തെറ്റാണ് ചെയ്തതുന്നും രാഹുല്&#x200d; ചോദിച്ചു.</p>
<p>ഒരു ചോദ്യം ഒരു ദിനം എന്ന തെരഞ്ഞെടുപ്പ് ക്യാമ്പയിന്റെ ഭാഗമായാണ് ട്വിറ്റര്&#x200d; വഴി രാഹുല്&#x200d; കുറിക്കു കൊള്ളുന്ന ചോദ്യങ്ങളാണ് ഉയര്&#x200d;ത്തുന്നത്.</p>
<p>സ്വകാര്യ കമ്പനികളില്&#x200d;നിന്ന് കൂടിയ നിരക്കില്&#x200d; വൈദ്യുതി വാങ്ങി പൊതുഖജനാവ് ധൂര്&#x200d;ത്തടിച്ചത് എന്തിനെന്നായിരുന്നു രാഹുലിന്റെ ഇന്നലത്തെ ചോദ്യം. ക്യാമ്പയിന്റെ മൂന്നാമത്തെ ദിനമായിരുന്നു ഇന്നലെ. പ്രധാനമന്ത്രിയോടുള്ള മൂന്നാമത്തെ ചോദ്യം. 2002-2016 കാലയളവില്&#x200d; സ്വകാര്യ കമ്പനികളില്&#x200d;നിന്ന് വൈദ്യുതി വാങ്ങാന്&#x200d; ഗുജറാത്ത് സര്&#x200d;ക്കാര്&#x200d; ചെലവിട്ടത് 62,549 കോടി രൂപയാണ്. പുതിയ പദ്ധതികള്&#x200d; വഴി സംസ്ഥാനത്തിന്റെ വൈദ്യുതോത്പാദന ശേഷി വര്&#x200d;ധിപ്പിക്കാന്&#x200d; കഴിഞ്ഞെന്നാണ് ഗുജറാത്ത് സര്&#x200d;ക്കാറും ബി. ജെ.പിയും അവകാശപ്പെടുന്നത്. എന്നിട്ടും സംസ്ഥാനത്തിന് ആവശ്യമായ വൈദ്യുതിയുടെ 62 ശതമാനവും പുറത്തുനിന്ന് വാങ്ങുന്നതായാണ് കണക്കുകള്&#x200d; സൂചിപ്പിക്കുന്നത്. ഒരു യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാന്&#x200d; വരുന്ന ചെലവ് മൂന്ന് രൂപയാണെന്നിരിക്കെ, ഒരു യൂണിറ്റിന് 24 രൂപ നിരക്കിലാണ് സര്&#x200d;ക്കാര്&#x200d; സ്വകാര്യ കമ്പനികളില്&#x200d;നിന്ന് വൈദ്യുതി വാങ്ങിയത്. അതും മോദി മുഖ്യമന്ത്രിയായിരുന്ന 2002 മുതല്&#x200d;. പൊതുഖജനാവിലെ നികുതിപ്പണം ഇത്തരത്തില്&#x200d; ധൂര്&#x200d;ത്തടിച്ചത് എന്തിനു വേണ്ടിയാണെന്ന് മോദി മറുപടി നല്&#x200d;കണമെന്നും രാഹുല്&#x200d; ട്വിറ്ററില്&#x200d; ആവശ്യപ്പെട്ടു.<br />
കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്&#x200d; ബി.ജെ.പി എത്ര വാഗ്ദാനങ്ങള്&#x200d; പാലിച്ചുവെന്നും രാഹുല്&#x200d; ചോദിച്ചു. 22 വര്&#x200d;ഷത്തെ ബി.ജെ.പി ഭരണത്തിന്റെ ഉത്തരങ്ങളാണ് ഗുജറാത്തിലെ ജനങ്ങള്&#x200d; ആവശ്യപ്പെടുന്നത്. സര്&#x200d;ക്കാറിന്റെയും മോദിയുടെയും പബ്ലിസിറ്റി സ്റ്റണ്ടിന് ജനങ്ങള്&#x200d; എന്തിന് പണം നല്&#x200d;കണമെന്നായിരുന്നു കഴിഞ്ഞ ദിവസത്തെ രാഹുലിന്റെ ചോദ്യം. അഞ്ചു വര്&#x200d;ഷം കൊണ്ട് 50 ലക്ഷം വീടുകള്&#x200d; എന്നതായിരുന്നു കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്തെ ബി. ജെ.പിയുടെ പ്രധാന പ്രചാരണം. എന്നാല്&#x200d; 4.72 ലക്ഷം വീടുകള്&#x200d; മാത്രമാണ് സര്&#x200d;ക്കാര്&#x200d; നിര്&#x200d;മ്മിച്ചു നല്&#x200d;കിയത്. വാഗ്ദാനം പാലിക്കാന്&#x200d; ഇനിയൊരു 45 വര്&#x200d;ഷം കൂടി വേണ്ടി വരുമോ എന്നും രാഹുല്&#x200d; പരിഹസിച്ചിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/gujarat-polls-rahul-gandhi-asks-narendra-modi-why-is-education-unaffordable-in-gujarat.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കോണ്‍ഗ്രസ് അധ്യക്ഷന്‍ ഭരത് സിംഗ് സോളങ്കിയെ രാജിവെപ്പിച്ച് ബി.ജെ.പി; കള്ളനാടകം പൊളിച്ചടുക്കി സോളങ്കി</title>
		<link>https://www.chandrikadaily.com/solanki-terms-reports-of-his-resignation-fake-news.html</link>
					<comments>https://www.chandrikadaily.com/solanki-terms-reports-of-his-resignation-fake-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 24 Nov 2017 07:43:04 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Bharath singh solanki]]></category>
		<category><![CDATA[gujarat bjp]]></category>
		<category><![CDATA[Gujarat Election]]></category>
		<category><![CDATA[Gujarat Polls]]></category>
		<category><![CDATA[rahul gandhi]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=55810</guid>

					<description><![CDATA[അഹമ്മദാബാദ്: ഗുജറാത്ത് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഭരത് സിംഗ് സോളങ്കി രാജിവെച്ചെന്നുള്ള ബി.ജെ.പി പ്രചാരണം പൊളിയുന്നു. വിഷയത്തില്‍ പ്രതികരണവുമായി ഭരത് സിംഗ് സോളങ്കി രംഗത്തെത്തിയതോടെ ബി.ജെ.പി വെട്ടിലാവുകയായിരുന്നു. തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് സീറ്റുവിഭജന തര്‍ക്കത്തെത്തുടര്‍ന്ന് അധ്യക്ഷന്‍ രാജിവെച്ചെന്നായിരുന്നു ബി.ജെ.പിയുടെ ഫോട്ടോഷോപ്പ് പ്രചാരണം. ഭരത് സിംഗ് സോളങ്കിയുടെ വ്യാജലെറ്റര്‍പാഡുപയോഗിച്ചായിരുന്നു പ്രചാരണം. എന്നാല്‍ ഇത് നിഷേധിച്ച് സോളങ്കി രംഗത്തെത്തിയതോടെ ബി.ജെ.പിയുടെ നാടകം പൊളിഞ്ഞു. ഇതോടെ പ്രചാരണത്തിലെ പൊള്ളത്തരം സാമൂഹ്യമാധ്യമങ്ങളിലുള്‍പ്പെടെ ചര്‍ച്ചയാവുകയും ചെയ്തു. സോണിയാ ഗാന്ധിയോടും രാഹുല്‍ ഗാന്ധിയോടും എന്നും [&#8230;]]]></description>
										<content:encoded><![CDATA[<p>അഹമ്മദാബാദ്: ഗുജറാത്ത് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോണ്&#x200d;ഗ്രസ് സംസ്ഥാന അധ്യക്ഷന്&#x200d; ഭരത് സിംഗ് സോളങ്കി രാജിവെച്ചെന്നുള്ള ബി.ജെ.പി പ്രചാരണം പൊളിയുന്നു. വിഷയത്തില്&#x200d; പ്രതികരണവുമായി ഭരത് സിംഗ് സോളങ്കി രംഗത്തെത്തിയതോടെ ബി.ജെ.പി വെട്ടിലാവുകയായിരുന്നു.</p>
<p>തെരഞ്ഞെടുപ്പിലെ കോണ്&#x200d;ഗ്രസ് സീറ്റുവിഭജന തര്&#x200d;ക്കത്തെത്തുടര്&#x200d;ന്ന് അധ്യക്ഷന്&#x200d; രാജിവെച്ചെന്നായിരുന്നു ബി.ജെ.പിയുടെ ഫോട്ടോഷോപ്പ് പ്രചാരണം. ഭരത് സിംഗ് സോളങ്കിയുടെ വ്യാജലെറ്റര്&#x200d;പാഡുപയോഗിച്ചായിരുന്നു പ്രചാരണം. എന്നാല്&#x200d; ഇത് നിഷേധിച്ച് സോളങ്കി രംഗത്തെത്തിയതോടെ ബി.ജെ.പിയുടെ നാടകം പൊളിഞ്ഞു. ഇതോടെ പ്രചാരണത്തിലെ പൊള്ളത്തരം സാമൂഹ്യമാധ്യമങ്ങളിലുള്&#x200d;പ്പെടെ ചര്&#x200d;ച്ചയാവുകയും ചെയ്തു. സോണിയാ ഗാന്ധിയോടും രാഹുല്&#x200d; ഗാന്ധിയോടും എന്നും കൂറുള്ള വ്യക്തിയാണ് താനെന്നും അതിനാല്&#x200d;തന്നെ രാജിയെ പറ്റിയുള്ള ചോദ്യം ഉയരുന്നില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പൊതുജനങ്ങള്&#x200d;ക്കിടയില്&#x200d; തെറ്റായ ധാരണകള്&#x200d; പടര്&#x200d;ത്താനാണ് ബി.ജെ.പിയുടെ ശ്രമം. സംസ്ഥാന സര്&#x200d;ക്കാരിന്റെ അഴിമതി മറച്ചുവെക്കാനാണ് അവര്&#x200d; ശ്രമിക്കുന്നത്. കോണ്&#x200d;ഗ്രസ് അധികാരത്തിലെത്തുമോ എന്ന ഭയം കൂടിയാണ് ഇതിനുപിന്നിലെന്നും സോണിയാഗാന്ധിക്ക് താനൊരു കത്തും നല്&#x200d;കിയിട്ടില്ലെന്നും സോളങ്കി വ്യക്തമാക്കി.</p>
<p>നേരത്തെ, പട്ടേല്&#x200d; നേതാവ് ഹര്&#x200d;ദ്ദിക് പട്ടേലിനു നേരെയും ആരോപണങ്ങളുണ്ടായിരുന്നു. ലൈംഗിക ടേപ്പ് പുറത്തുവിട്ടായിരുന്നു ഹര്&#x200d;ദ്ദികിനെ നേരിട്ടത്. ഹര്&#x200d;ദ്ദികിന് പിന്തുണയുമായി ദളിത് നേതാവ് ജിഗ്നേഷ് മേവ്‌നാനിയും രംഗത്തെത്തിയിരുന്നു. തുടര്&#x200d;ന്ന് ബി.ജെ.പിയെ വെട്ടിലാക്കി ഹര്&#x200d;ദ്ദികിന്റെ വെളിപ്പെടുത്തലുകളുണ്ടായി. ബി.ജെ.പിയില്&#x200d; ചേരാന്&#x200d; 1,200 കോടി രൂപ വാഗ്ദാനം ചെയ്തുവെന്നായിരുന്നു ഹര്&#x200d;ദ്ദികിന്റെ വെളിപ്പെടുത്തല്&#x200d;. ഇതും ബി.ജെ.പിക്ക് തിരിച്ചടിയാവുകയായിരുന്നു. ഡിസംബര്&#x200d; ഒന്&#x200d;പതിനും പതിനാലിനും നടക്കുന്ന തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവരുന്നത് ഡിസംബര്&#x200d; 18നാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/solanki-terms-reports-of-his-resignation-fake-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തില്‍ അതൃപ്തി; ഗുജറാത്ത് ബി.ജെ.പിയില്‍ കൂട്ടരാജി</title>
		<link>https://www.chandrikadaily.com/gujarat-assembly-elections-2017-bjp-faces-anger-resignation-over-dropped-leaders-in-gujarat-poll-lis.html</link>
					<comments>https://www.chandrikadaily.com/gujarat-assembly-elections-2017-bjp-faces-anger-resignation-over-dropped-leaders-in-gujarat-poll-lis.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 19 Nov 2017 15:59:58 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[gujarat bjp]]></category>
		<category><![CDATA[Gujarat Election]]></category>
		<category><![CDATA[modi-rahul]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=54966</guid>

					<description><![CDATA[അഹമ്മദാബാദ്: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കിയതിന് പിന്നാലെ ഗുജറാത്ത് ബി.ജെ.പിയിലെ പടലപ്പിണക്കങ്ങള്‍ പുറത്തേക്ക്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഏകപക്ഷീയമായി എന്നാരോപിച്ച് എം.എല്‍.എ ജെതാ സോളങ്കിയടക്കം നിരവധി പ്രാദേശിക നേതാക്കള്‍ പാര്‍ട്ടി വിട്ടു. ബറൂച് ജില്ലാ പഞ്ചായത്ത്അംഗം വിജയസിന്‍ഹ് പട്ടേല്‍, സൗരാഷ്ട്രയിലെ മഹുവ കൗണ്‍സിലര്‍ ബിപിന്‍ സങ്‌വി, ജസ്ദാന്‍ മണ്ഡലത്തിലെ ഗജേന്ദ്ര രമണി, മധ്യഗുജറാത്തിലെ വഡോദര ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് കമലേഷ് പര്‍മര്‍ തുടങ്ങിയവരാണ് രാജിവെച്ച മറ്റു പ്രമുഖര്‍. കോദിനാര്‍ മണ്ഡലത്തില്‍നിന്നുള്ള എം.എല്‍.എയാണ് രാജിവെച്ച ജെത സോളങ്കി. [&#8230;]]]></description>
										<content:encoded><![CDATA[<p>അഹമ്മദാബാദ്: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്&#x200d;ത്ഥി പട്ടിക പുറത്തിറക്കിയതിന് പിന്നാലെ ഗുജറാത്ത് ബി.ജെ.പിയിലെ പടലപ്പിണക്കങ്ങള്&#x200d; പുറത്തേക്ക്. സ്ഥാനാര്&#x200d;ത്ഥി പ്രഖ്യാപനം ഏകപക്ഷീയമായി എന്നാരോപിച്ച് എം.എല്&#x200d;.എ ജെതാ സോളങ്കിയടക്കം നിരവധി പ്രാദേശിക നേതാക്കള്&#x200d; പാര്&#x200d;ട്ടി വിട്ടു.<br />
ബറൂച് ജില്ലാ പഞ്ചായത്ത്അംഗം വിജയസിന്&#x200d;ഹ് പട്ടേല്&#x200d;, സൗരാഷ്ട്രയിലെ മഹുവ കൗണ്&#x200d;സിലര്&#x200d; ബിപിന്&#x200d; സങ്‌വി, ജസ്ദാന്&#x200d; മണ്ഡലത്തിലെ ഗജേന്ദ്ര രമണി, മധ്യഗുജറാത്തിലെ വഡോദര ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് കമലേഷ് പര്&#x200d;മര്&#x200d; തുടങ്ങിയവരാണ് രാജിവെച്ച മറ്റു പ്രമുഖര്&#x200d;.<br />
കോദിനാര്&#x200d; മണ്ഡലത്തില്&#x200d;നിന്നുള്ള എം.എല്&#x200d;.എയാണ് രാജിവെച്ച ജെത സോളങ്കി. ദളിത് വിഭാഗങ്ങള്&#x200d;ക്കെതിരെയുള്ള അതിക്രമങ്ങളില്&#x200d; പ്രതിഷേധിച്ചാണ് ഇദ്ദേഹത്തിന്റെ രാജി. മുഖ്യമന്ത്രി വിജയ് രൂപാണിയുടെ പാര്&#x200d;ലമെന്ററി സെക്രട്ടറിമാരില്&#x200d; ഒരാളായിരുന്നു ഇദ്ദേഹം. ഇപ്രാവശ്യം സീറ്റു നല്&#x200d;കില്ലെന്ന് പാര്&#x200d;ട്ടി നേരത്തെ ഇദ്ദേഹത്തെ അറിയിച്ചിരുന്നു.<br />
അങ്ക്‌ലേശ്വര്&#x200d; മണ്ഡലത്തില്&#x200d; സീറ്റ് മോഹിച്ചിരുന്നയാളായിരുന്നു രാജിവെച്ച വിജയസിന്&#x200d;ഹ പട്ടേല്&#x200d;. ഇവിടെ സിറ്റിങ് എം.എല്&#x200d;.എ കൂടിയായ ഈശ്വരസിന്&#x200d;ഹ പട്ടേലിനാണ് സീറ്റ് നല്&#x200d;കിയിട്ടുള്ളത്. ഇരുവരും സഹോദരന്മാരാണ്.</p>
<p><div id="attachment_54975" style="width: 660px" class="wp-caption alignnone"><img aria-describedby="caption-attachment-54975" loading="lazy" class="size-full wp-image-54975" src="https://www.chandrikadaily.com/wp-content/uploads/2017/11/jetha-solanki_650x400_71511034799.jpg" alt="രാജി പ്രഖ്യാപിച്ച ബി.ജെ.പിയുടെ എം.എല്&#x200d;.എ.യും പാര്&#x200d;ലമെന്ററി സെക്രട്ടറിയും കൂടിയായ ജെതാ സോളങ്കി " width="650" height="400" srcset="https://www.chandrikadaily.com/wp-content/uploads/2017/11/jetha-solanki_650x400_71511034799.jpg 650w, https://www.chandrikadaily.com/wp-content/uploads/2017/11/jetha-solanki_650x400_71511034799-300x185.jpg 300w, https://www.chandrikadaily.com/wp-content/uploads/2017/11/jetha-solanki_650x400_71511034799-356x220.jpg 356w" sizes="(max-width: 650px) 100vw, 650px" /><p id="caption-attachment-54975" class="wp-caption-text">രാജി പ്രഖ്യാപിച്ച<br />ബി.ജെ.പിയുടെ എം.എല്&#x200d;.എ.യും പാര്&#x200d;ലമെന്ററി സെക്രട്ടറിയും കൂടിയായ ജെതാ സോളങ്കി</p></div></p>
<p>പട്ടേല്&#x200d;മാരുടെ വോട്ടുകള്&#x200d; ചോരുമെന്ന ഭയമുള്ള സൗരാഷ്ട്രയില്&#x200d; അംറേലി സീറ്റ് സിറ്റിങ് എം.എല്&#x200d;.എ രാഘവ്ജിഭായ് മക്‌വാനയ്ക്കു തന്നെ നല്&#x200d;കിയതിനാണ് ബിപിന്&#x200d; സങ്‌വി രാജിവെച്ചത്. നാലു തവണ ടിക്കറ്റ് ചോദിച്ചതാണെന്നും മണ്ഡലത്തില്&#x200d; പാര്&#x200d;ട്ടിയെ കെട്ടിപ്പടുത്തത് താനാണെന്നും സങ്‌വി പറയുന്നു.<br />
അംറേലിയോട് ചേര്&#x200d;ന്നു കിടക്കുന്ന മണ്ഡലമായ ജസ്ദാനില്&#x200d; ഭാരത് ബോഗ്രയ്ക്ക് സീറ്റു നല്&#x200d;കിയതിനെ തുടര്&#x200d;ന്നാണ് രമണി പാര്&#x200d;ട്ടി വിട്ടത്. നിലവില്&#x200d; കോണ്&#x200d;ഗ്രസിന്റെ കൈയിലുള്ള മണ്ഡലമാണിത്. രമണി കോണ്&#x200d;ഗ്രസില്&#x200d; ചേരുമെന്നാണ് സൂചന.<br />
വഡോദരയിലെ പദ്ര സീറ്റില്&#x200d; ദിനേശ് പട്ടേലിന് സീറ്റ് നല്&#x200d;കിയതിനെ തുടര്&#x200d;ന്നാണ് ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവായ കമലേഷ് പര്&#x200d;മര്&#x200d; പാര്&#x200d;ട്ടി വിട്ടത്. മണ്ഡലത്തില്&#x200d;നിന്ന് രണ്ടു തവണ തെരഞ്ഞെടുക്കപ്പെട്ട നേതാവാണ് പട്ടേല്&#x200d;.<br />
അതിനിടെ, ഗോത്രവിഭാഗങ്ങള്&#x200d;ക്ക് സ്വാധീനമുള്ള ദക്ഷിണ ഗുജറാത്തിലെ പത്ത് മണ്ഡലങ്ങളില്&#x200d; തങ്ങളുടെ സ്ഥാനാര്&#x200d;ത്ഥിയെ നിര്&#x200d;ത്തുമെന്ന് ബി.ജെ.പി അനുകൂല സംഘടനയായ ആദിവാസി ഏക്താ മഞ്ച് വ്യക്തമാക്കിയിട്ടുണ്ട്. ആദ്യഘട്ട പട്ടികയില്&#x200d; തങ്ങള്&#x200d;ക്ക് വേണ്ടത്ര പരിഗണന കിട്ടിയില്ലെന്നാണ് ഇവരുടെ പരാതി.<br />
പാര്&#x200d;ട്ടി ദേശീയ അധ്യക്ഷന്&#x200d; അമിത് ഷായുടെ നേതൃത്വത്തിലാണ് സ്ഥാനാര്&#x200d;ത്ഥികളെ നിര്&#x200d;ണയിച്ചത്. ഡല്&#x200d;ഹിയില്&#x200d; പ്രധാനമന്ത്രി നരേന്ദ്രമോദി, ഷായുമായി സ്ഥാനാര്&#x200d;ത്ഥി വിഷയം മൂന്നു മണിക്കൂറിലേറെ നേരം ചര്&#x200d;ച്ച ചെയ്തിരുന്നു. ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി, ഉപമുഖ്യമന്ത്രി നിതിന്&#x200d; പട്ടേല്&#x200d;, പാര്&#x200d;ട്ടി സംസ്ഥാന പ്രസിഡണ്ട് ജിതു വഗാനി തുടങ്ങിയവര്&#x200d; യോഗത്തില്&#x200d; പങ്കെടുത്തിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/gujarat-assembly-elections-2017-bjp-faces-anger-resignation-over-dropped-leaders-in-gujarat-poll-lis.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
