<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>gujrat &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/gujrat/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Wed, 16 Sep 2020 18:36:34 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>gujrat &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>അമിത് ഷാ പ്രതിയായ കേസിലെ ജഡ്ജിയുടെ മരണം; സംശയങ്ങളുന്നയിച്ച് കുടുംബം</title>
		<link>https://www.chandrikadaily.com/shocking-revelation-in-judge-death-case.html</link>
					<comments>https://www.chandrikadaily.com/shocking-revelation-in-judge-death-case.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Mon, 20 Nov 2017 11:06:41 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[amit shah]]></category>
		<category><![CDATA[cbi]]></category>
		<category><![CDATA[court]]></category>
		<category><![CDATA[crime]]></category>
		<category><![CDATA[gujrat]]></category>
		<category><![CDATA[Sohrabhuddeen Case]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=55113</guid>

					<description><![CDATA[ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പ്രതിയായ സൊഹ്‌റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ വാദം കേട്ട സി.ബി.ഐ ജഡ്ജ് ബ്രിജ് ഗോപാല്‍ ഹര്‍കിഷന്‍ ലോയയുടെ മരണത്തില്‍ ദുരൂഹത ഉയര്‍ത്തി കുടുംബം. 2014 നവംബര്‍ 31 -ന് ഒരു സുഹൃത്തിന്റെ മകളുടെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ പുറപ്പട്ടെ ലോയ അന്നു രാത്രിയാണ് അവിശ്വസനീയ സാഹചര്യങ്ങളില്‍ മരണപ്പെട്ടത്. ലോയയുടെ സഹോദരിയും ഡോക്ടറുമായ അനുരാധ ബിയാനിയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകന്‍ നിരഞ്ജന്‍ ടാക്ലെ ആണ് &#8216;കാരവന്‍&#8217; മാഗസിനില്‍ അമിത് [&#8230;]]]></description>
										<content:encoded><![CDATA[<p>ബി.ജെ.പി ദേശീയ അധ്യക്ഷന്&#x200d; അമിത് ഷാ പ്രതിയായ സൊഹ്‌റാബുദ്ദീന്&#x200d; വ്യാജ ഏറ്റുമുട്ടല്&#x200d; കേസില്&#x200d; വാദം കേട്ട സി.ബി.ഐ ജഡ്ജ് ബ്രിജ് ഗോപാല്&#x200d; ഹര്&#x200d;കിഷന്&#x200d; ലോയയുടെ മരണത്തില്&#x200d; ദുരൂഹത ഉയര്&#x200d;ത്തി കുടുംബം. 2014 നവംബര്&#x200d; 31 -ന് ഒരു സുഹൃത്തിന്റെ മകളുടെ വിവാഹ ചടങ്ങില്&#x200d; പങ്കെടുക്കാന്&#x200d; പുറപ്പട്ടെ ലോയ അന്നു രാത്രിയാണ് അവിശ്വസനീയ സാഹചര്യങ്ങളില്&#x200d; മരണപ്പെട്ടത്. ലോയയുടെ സഹോദരിയും ഡോക്ടറുമായ അനുരാധ ബിയാനിയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്&#x200d; സ്വതന്ത്ര മാധ്യമ പ്രവര്&#x200d;ത്തകന്&#x200d; നിരഞ്ജന്&#x200d; ടാക്ലെ ആണ് <a href="http://www.caravanmagazine.in/vantage/shocking-details-emerge-in-death-of-judge-presiding-over-sohrabuddin-trial-family-breaks-silence">&#8216;കാരവന്&#x200d;&#8217; മാഗസിനില്&#x200d;</a> അമിത് ഷാക്കു നേരെ സംശയത്തിന്റെ വിരല്&#x200d; ചൂണ്ടുന്ന ലേഖനം എഴുതിയിരിക്കുന്നത്.</p>
<p>സപ്ന ജോഷി എന്ന സഹപ്രവര്&#x200d;ത്തകയുടെ മകളുടെ വിവാഹത്തിന്, താല്&#x200d;പര്യമില്ലാതിരുന്നിട്ടും രണ്ട് സഹ ജഡ്ജിമാര്&#x200d; ബ്രിജ് ലോയയെ കൊണ്ടുപോവുകയായിരുന്നു. രാത്രി 11 മണിക്ക് ഭാര്യയുമായി ഫോണില്&#x200d; 40 മിനുട്ടോളം സംസാരിച്ച ലോയ തന്റെ തിരക്കുകളെപ്പറ്റി അവരോട് ബോധിപ്പിച്ചു. ഇതായിരുന്നു കുടുംബവുമായുള്ള അദ്ദേഹത്തിന്റെ അവസാന ബന്ധം. പിറ്റേന്ന് പുലര്&#x200d;ച്ചെ, ലോയ മരണപ്പെട്ടുവെന്ന വാര്&#x200d;ത്തയാണ് പിതാവ് ഹര്&#x200d;കിഷന്&#x200d; ലോയക്കും ഭാര്യ ശര്&#x200d;മിളക്കും സഹോദരി അനുരാധ ബിയാനിക്കും ലഭിച്ചത്. നെഞ്ചുവേദന അനുഭവപ്പെട്ട ലോയയെ നാഗ്പൂരിലെ ഡാന്റെ സ്വകാര്യ ആശുപത്രിയില്&#x200d; ചികിത്സക്കു വിധേയനാക്കിയെന്നും പിന്നീട് മറ്റൊരു സ്വകാര്യ ആസ്പത്രിയായ മെഡിട്രിനയില്&#x200d; പ്രവേശിപ്പിച്ചെങ്കിലും അപ്പോഴേക്കും അദ്ദേഹം മരിച്ചിരുന്നു എന്നുമാണ് കുടുംബത്തിനു ലഭിച്ച വിവരം.</p>
<p>ബ്രിജ് ലോയയുടെ മരണം സംബന്ധിച്ച് നിരവധി ദുരൂഹതകളുണ്ടെന്നും കൊലപാതകം ആവാനുള്ള സാധ്യതകള്&#x200d; നിരവധിയാണെന്നും സഹോദരി അനുരാധ ബിയാനി പറയുന്നു. സിറ്റിങ് ജഡ്ജിയായ ലോയയെ ഓട്ടോറിക്ഷയിലാണ് ആസ്പത്രിയിലേക്ക് കൊണ്ടുപോയത്. ഡാന്റെ ആസ്പത്രിയിലെ സ്റ്റെപ്പുകള്&#x200d; നടന്നു കയറിയ അദ്ദേഹം അവിടെ നിന്ന് മെഡിട്രിനയില്&#x200d; എത്തിക്കുമ്പോഴേക്കും മരിച്ചു എന്നത് അവിശ്വസനീയമാണ്. കുടുംബത്തില്&#x200d; ആരെയും അറിയിക്കാതെയാണ് പോസ്റ്റ്‌പോര്&#x200d;ട്ടം നടത്തിയത്. മെഡിക്കല്&#x200d; വിദഗ്ധയായ താന്&#x200d; മൃതദേഹത്തില്&#x200d; അസ്വാഭാവികമായ കാര്യങ്ങള്&#x200d; കണ്ടതിനെ തുടര്&#x200d;ന്ന് വീണ്ടും പോസ്റ്റ്‌മോര്&#x200d;ട്ടം നടത്താന്&#x200d; ആവശ്യപ്പെട്ടെങ്കിലും ജഡ്ജിമാരടക്കമുള്ളവര്&#x200d; ആ ആവശ്യത്തില്&#x200d; നിന്ന് പിന്മാറാന്&#x200d; ആവശ്യപ്പെടുകയായിരുന്നു &#8211; അനുരാധ പറയുന്നു.</p>
<p>അതിരാവിലെ 6.15-നാണ് ലോയ മരിച്ചത് എന്നാണ് പൊലീസ് റെക്കോര്&#x200d;ഡുകളില്&#x200d; ഉള്ളത്. എന്നാല്&#x200d; ആര്&#x200d;.എസ്.എസ് പ്രാദേശിക നേതാവായ ഈശ്വര്&#x200d; ബഹേതി എന്നയാണ് പുലര്&#x200d;ച്ചെ അഞ്ചു മണിയോടെ മരണം സംബന്ധിച്ച് വിവരം നല്&#x200d;കാന്&#x200d; കുടുംബത്തെ വിളിച്ചിരുന്നുവെന്ന് ലോയയുടെ മറ്റൊരു സഹോദരി സരിത മന്ദാനെ പറയുന്നു. സ്വദേശമായ ലാഹോറില്&#x200d; നിന്ന് 30 കിലോമീറ്റര്&#x200d; അകലെയുള്ള ഗേറ്റ്ഗാവിലെ ആസ്പത്രിയില്&#x200d; നിന്ന് മൃതദേഹം കൊണ്ടുവരാനുള്ള സൗകര്യങ്ങള്&#x200d; ചെയ്യാമെന്ന് ബഹേതി കുടുംബത്തെ അറിയിക്കുകയായിരുന്നു.</p>
<p>പോസ്റ്റ്‌മോര്&#x200d;ട്ടം റിപ്പോര്&#x200d;ട്ടില്&#x200d; നിറയെ ദുരൂഹതകളാണെന്നും കുടുംബത്തിന്റെ അനുമതി പത്രമില്ലാതെയാണ് പോസ്റ്റ്‌മോര്&#x200d;ട്ടം നടത്തിയതെന്നും അനുരാധ ആരോപിക്കുന്നു. മൃതദേഹത്തിന്റെ പിന്&#x200d;ഭാഗത്തെ കോളറില്&#x200d; രക്തം പുരണ്ടിരുന്നു. പാന്റ് ക്ലിപ്പുകള്&#x200d; തകര്&#x200d;ന്ന നിലയിലായിരുന്നു. എന്നാല്&#x200d;, പോസ്റ്റ് മോര്&#x200d;ട്ടം റിപ്പോര്&#x200d;ട്ടില്&#x200d; വസ്ത്രത്തില്&#x200d; അസ്വാഭാവികമായി ഒന്നുമില്ല എന്നായിരുന്നു രേഖപ്പെടുത്തിയത്. മരണ കാരണമായി രേഖപ്പെടുത്തിയ &#8216;കൊറോണറി ആര്&#x200d;ട്ടറി ഇന്&#x200d;സഫിഷ്യന്&#x200d;സി&#8217; ഉണ്ടാകാനുള്ള ഒരു സാഹചര്യവും 48-കാരനായ ലോയക്കുണ്ടായിരുന്നില്ല.</p>
<p>ലോയക്ക് നല്&#x200d;കിയ ചികിത്സയുടെ വിശദാംശങ്ങളറിയാന്&#x200d; ദാണ്ഡെ ആസ്പത്രിയുമായി ബന്ധപ്പെട്ടെങ്കിലും വിവരങ്ങള്&#x200d; നല്&#x200d;കാന്&#x200d; അവര്&#x200d; വിസമ്മതിക്കുകയായിരുന്നു. അതേസമയം, പോസ്റ്റ്‌മോര്&#x200d;ട്ടം നടത്തിയ നാഗ്പൂര്&#x200d; മെഡിക്കല്&#x200d; കോളേജിലെ ഒരാള്&#x200d;, പോസ്റ്റ്‌മോര്&#x200d;ട്ടം ശരിയായ ദിശയിലല്ല നടന്നത് എന്നു സൂചിപ്പിക്കുന്നുണ്ട്. അര്&#x200d;ധരാത്രിയാണ് മൃതദേഹം പോസ്റ്റ്‌മോര്&#x200d;ട്ടത്തിനെത്തിയത്. പോസ്റ്റ്‌മോര്&#x200d;ട്ടം നടന്നു എന്നു വരുത്താന്&#x200d; മൃതദേഹം കീറിമുറിച്ച് തുന്നിച്ചേര്&#x200d;ക്കാന്&#x200d; &#8216;മുകളില്&#x200d; നിന്ന്&#8217; നിര്&#x200d;ദേശം ലഭിച്ചു ഇയാള്&#x200d; ലേഖകനോട് പറഞ്ഞു.</p>
<p>സൊഹ്‌റാബുദ്ദീന്&#x200d; കേസില്&#x200d; അമിത് ഷാ കോടതിയെ സ്വാധീനിച്ചേക്കാമെന്ന സംശയത്തില്&#x200d; സുപ്രീം കോടതിയാണ് വിചാരണ മഹാരാഷ്ട്രയിലേക്ക് മാറ്റിയത്. ഒരേ ജഡ്ജി തന്നെ അവസാനം വരെ വാദം കേള്&#x200d;ക്കണമെന്നും സുപ്രീം കോടതി നിര്&#x200d;ദേശിച്ചിരുന്നു. എന്നാല്&#x200d; ആദ്യം വാദംകേട്ട ജസ്റ്റിസ് ജെ.ടി ഉത്പത്തിനെ സംശയാസ്പദമായ സാഹചര്യത്തില്&#x200d; സ്ഥലം മാറ്റിയിരുന്നു. ഇതിനു ശേഷമാണ് ബ്രിജ് ലോയക്ക് കേസിന്റെ ചുമതല വന്നു ചേര്&#x200d;ന്നത്.</p>
<p>ലോയ കൊല്ലപ്പെട്ട് ഒരു മാസത്തിനുള്ളില്&#x200d; അമിത് ഷായെ സി.ബി.ഐ കോടതി കുറ്റവിമുക്തനാക്കി. തെളിവുകള്&#x200d; ഇല്ല എന്ന കാരണത്താലായിരുന്നു ഇത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/shocking-revelation-in-judge-death-case.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഗുജറാത്ത് തെരഞ്ഞെടുപ്പ്: ശക്തി കേന്ദ്രങ്ങളില്‍ ബി.ജെ.പിക്ക് തളര്‍ച്ച; കോണ്‍ഗ്രസ്സിന് മുന്നേറ്റമെന്ന് സര്‍വ്വേ</title>
		<link>https://www.chandrikadaily.com/bjp-set-to-win-gujarat-but-with-reduced-vote-share-survey-gujrath-election-news-india.html</link>
					<comments>https://www.chandrikadaily.com/bjp-set-to-win-gujarat-but-with-reduced-vote-share-survey-gujrath-election-news-india.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 10 Nov 2017 04:08:59 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[amith sha]]></category>
		<category><![CDATA[gujarahth attck\]]></category>
		<category><![CDATA[gujarat bjp]]></category>
		<category><![CDATA[gujarath election]]></category>
		<category><![CDATA[GUJARATH RAJYASABHA]]></category>
		<category><![CDATA[gujrat]]></category>
		<category><![CDATA[pm narendramodi]]></category>
		<category><![CDATA[rahul ghandhi]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=53049</guid>

					<description><![CDATA[അഹമ്മദാബാദ്: ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ബി.ജെ.പി തളരുന്നുവെന്ന് സര്‍വ്വേ റിപ്പോര്‍ട്ട്. എ.ബി.പി-സി.എസ്.ഡി.എസ് നടത്തിയ സര്‍വ്വേയില്‍ ബി.ജെ.പിയുടെ ശക്തി കേന്ദ്രങ്ങളില്‍ കോണ്‍ഗ്രസ് മുന്നേറുമെന്നാണ് പ്രവചനം. സര്‍വ്വേപ്രകാരം ഗുജറാത്തില്‍ ബി.ജെ.പി തന്നെ അധികാരത്തില്‍ വരുമെന്നാണ് പറയുന്നത്. 113-മുതല്‍ 121സീറ്റുകള്‍ ബി.ജെ.പിക്ക് ലഭിക്കുമ്പോള്‍ 58-64സീറ്റുകളാണ് കോണ്‍ഗ്രസ്സിന് ലഭിക്കുക. എന്നാല്‍ ആഗസ്റ്റില്‍ നടത്തിയ സര്‍വ്വേയില്‍ നിന്നും ബി.ജെ.പി താഴോട്ടുപോയതായാണ് റിപ്പോര്‍ട്ട്. ആദ്യതവണ നടത്തിയ സര്‍വ്വേയില്‍ 59ശതമാനം വോട്ടുകള്‍ ബി.ജെ.പിക്ക് ലഭിക്കുമെന്നായിരുന്നുപ്രവചനം. എന്നാല്‍ പുതിയ സര്‍വ്വേ പ്രകാരം അത് 47ശതമാനമായിമാറി. കോണ്‍ഗ്രസ്സിന് 41ശതമാനം വോട്ടും ലഭിക്കുവെന്നും [&#8230;]]]></description>
										<content:encoded><![CDATA[<p>അഹമ്മദാബാദ്: ഗുജറാത്ത് തെരഞ്ഞെടുപ്പില്&#x200d; ബി.ജെ.പി തളരുന്നുവെന്ന് സര്&#x200d;വ്വേ റിപ്പോര്&#x200d;ട്ട്. എ.ബി.പി-സി.എസ്.ഡി.എസ് നടത്തിയ സര്&#x200d;വ്വേയില്&#x200d; ബി.ജെ.പിയുടെ ശക്തി കേന്ദ്രങ്ങളില്&#x200d; കോണ്&#x200d;ഗ്രസ് മുന്നേറുമെന്നാണ് പ്രവചനം.</p>
<p>സര്&#x200d;വ്വേപ്രകാരം ഗുജറാത്തില്&#x200d; ബി.ജെ.പി തന്നെ അധികാരത്തില്&#x200d; വരുമെന്നാണ് പറയുന്നത്. 113-മുതല്&#x200d; 121സീറ്റുകള്&#x200d; ബി.ജെ.പിക്ക് ലഭിക്കുമ്പോള്&#x200d; 58-64സീറ്റുകളാണ് കോണ്&#x200d;ഗ്രസ്സിന് ലഭിക്കുക. എന്നാല്&#x200d; ആഗസ്റ്റില്&#x200d; നടത്തിയ സര്&#x200d;വ്വേയില്&#x200d; നിന്നും ബി.ജെ.പി താഴോട്ടുപോയതായാണ് റിപ്പോര്&#x200d;ട്ട്. ആദ്യതവണ നടത്തിയ സര്&#x200d;വ്വേയില്&#x200d; 59ശതമാനം വോട്ടുകള്&#x200d; ബി.ജെ.പിക്ക് ലഭിക്കുമെന്നായിരുന്നുപ്രവചനം. എന്നാല്&#x200d; പുതിയ സര്&#x200d;വ്വേ പ്രകാരം അത് 47ശതമാനമായിമാറി. കോണ്&#x200d;ഗ്രസ്സിന് 41ശതമാനം വോട്ടും ലഭിക്കുവെന്നും സര്&#x200d;വ്വേ പ്രവചിക്കുന്നു.</p>
<p>സൗരാഷ്ട്ര കച്ച്, വടക്കന്&#x200d; ഗുജറാത്ത് എന്നിവിടങ്ങളില്&#x200d; ബി.ജെ.പിക്ക് വലിയ തിരിച്ചടിയുണ്ടാവുമെന്നും സര്&#x200d;വ്വേ പറയുന്നു. എന്നാല്&#x200d; അവിടെ ബി.ജെ.പിക്കും കോണ്&#x200d;ഗ്രസ്സിനും 42% വോട്ടുനേടാന്&#x200d; കഴിയും. ബി.ജെ.പിയുടെ ശക്തികേന്ദ്രമായി കണക്കാക്കപ്പെടുന്ന വടക്കന്&#x200d; ഗുജറാത്തില്&#x200d; കോണ്&#x200d;ഗ്രസ് 49% വോട്ടുകള്&#x200d; നേടും. ബി.ജെ.പിയുടെ വോട്ടുഷെയര്&#x200d; 44% ആയി കുറയുമെന്നും അഭിപ്രായ സര്&#x200d;വ്വേ പറയുന്നു.</p>
<p>അതേസമയം, തെരഞ്ഞെടുപ്പില്&#x200d; ബി.ജെ.പിക്കൊപ്പം നില്&#x200d;ക്കാതെ ഒറ്റക്ക് മത്സരിക്കുമെന്നാണ് ശിവസേനയുടെ നിലപാട്. പാര്&#x200d;ട്ടിയുടെ ഔദ്യോഗിക വൃത്തങ്ങള്&#x200d; ഇക്കാര്യം അറിയിച്ചു. എന്നാല്&#x200d; മറ്റേതെങ്കിലും പാര്&#x200d;ട്ടി സഖ്യത്തിനൊപ്പം നില്&#x200d;ക്കുമോ എന്നതിനെക്കുറിച്ച് ശിവസേന വ്യക്തമാക്കിയിട്ടില്ല. പാര്&#x200d;ട്ടിയുടെ ശക്തി കേന്ദ്രങ്ങളായ സൂററ്റ് മുതല്&#x200d; അഹമ്മദാബാദ് വരെയുള്ള മണ്ഡലങ്ങളില്&#x200d; ശിവസേന ഒറ്റക്ക് മത്സരിക്കുമെന്ന് ഗുജറാത്ത് വിംഗ് കോര്&#x200d;ഡിനേറ്റര്&#x200d; രാജുല്&#x200d; പട്ടേല്&#x200d; പറഞ്ഞു. രാജ്‌കോട്ടിലുള്&#x200d;പ്പെടെ സ്ഥാനാര്&#x200d;ഥികളെ നിര്&#x200d;ത്തുന്നതിനെക്കുറിച്ചുള്ള ചര്&#x200d;ച്ച നടക്കുകയാണ്. എന്നാല്&#x200d; തെരഞ്ഞെടുപ്പില്&#x200d; ഏതെങ്കിലും രാഷ്ട്രീയപാര്&#x200d;ട്ടിക്കൊപ്പം നില്&#x200d;ക്കുമോ എന്നത് പാര്&#x200d;ട്ടി അധ്യക്ഷന്&#x200d; ഉദ്ധവ് താക്കറെയുടെ അന്തിമതീരുമാനത്തിനനുസരിച്ചാണെന്നും പട്ടേല്&#x200d; കൂട്ടിച്ചേര്&#x200d;ത്തു. ഗുജറാത്തില്&#x200d; ബി.ജെ.പിയുമായി അകന്ന ശിവസേന നേതാവ് താക്കറെ എന്&#x200d;.സി.പി നേതാവ് ശരത് പവാറുമായും മമതബാനര്&#x200d;ജിയുമായും കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഡിസംബര്&#x200d; ഒന്&#x200d;പതിനും പതിനാലിനുമാണ് ഗുജറാത്തില്&#x200d; തെരഞ്ഞെടുപ്പ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/bjp-set-to-win-gujarat-but-with-reduced-vote-share-survey-gujrath-election-news-india.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കേന്ദ്ര വിഹിതം മോദിയുടെ ഔദാര്യമല്ല: തുറന്നടിച്ച് സിദ്ധരാമയ്യ</title>
		<link>https://www.chandrikadaily.com/siddaramaiyah-on-modi-vikas-statement.html</link>
					<comments>https://www.chandrikadaily.com/siddaramaiyah-on-modi-vikas-statement.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Mon, 23 Oct 2017 09:36:08 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[congress]]></category>
		<category><![CDATA[gujrat]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=49360</guid>

					<description><![CDATA[ബംഗളുരു: വികസനത്തിന് എതിരു നില്‍ക്കുന്നവര്‍ക്ക് കേന്ദ്രത്തില്‍ നിന്ന് ഒരു രൂപ പോലും നല്‍കില്ലെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കര്‍ണാടക മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യ. കേന്ദ്രം നല്‍കുന്നത് ബി.ജെ.പിയുടെ ഔദാര്യമല്ലെന്നും സംസ്ഥാനങ്ങളുടെ അവകാശമാണെന്നും സിദ്ധരാമയ്യ ട്വീറ്റ് ചെയ്തു. This shows a lack of understanding of Constitution. What center gives states is not charity. It is our right. https://t.co/9wIFU8YT8W &#8212; Siddaramaiah (@siddaramaiah) October 23, [&#8230;]]]></description>
										<content:encoded><![CDATA[<p>ബംഗളുരു: വികസനത്തിന് എതിരു നില്&#x200d;ക്കുന്നവര്&#x200d;ക്ക് കേന്ദ്രത്തില്&#x200d; നിന്ന് ഒരു രൂപ പോലും നല്&#x200d;കില്ലെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനക്കെതിരെ രൂക്ഷ വിമര്&#x200d;ശനവുമായി കര്&#x200d;ണാടക മുഖ്യമന്ത്രിയും കോണ്&#x200d;ഗ്രസ് നേതാവുമായ സിദ്ധരാമയ്യ. കേന്ദ്രം നല്&#x200d;കുന്നത് ബി.ജെ.പിയുടെ ഔദാര്യമല്ലെന്നും സംസ്ഥാനങ്ങളുടെ അവകാശമാണെന്നും സിദ്ധരാമയ്യ ട്വീറ്റ് ചെയ്തു.</p>
<blockquote class="twitter-tweet" data-cards="hidden" data-lang="en">
<p lang="en" dir="ltr">This shows a lack of understanding of Constitution. What center gives states is not charity. It is our right.  <a href="https://t.co/9wIFU8YT8W">https://t.co/9wIFU8YT8W</a></p>
<p>&mdash; Siddaramaiah (@siddaramaiah) <a href="https://twitter.com/siddaramaiah/status/922291005226852352?ref_src=twsrc%5Etfw">October 23, 2017</a></p></blockquote>
<p><script async src="//platform.twitter.com/widgets.js" charset="utf-8"></script></p>
<p>&#8216;വികാസി&#8217;ന് എതിര്&#x200d; നില്&#x200d;ക്കുന്നവര്&#x200d;ക്ക് കേന്ദ്രത്തില്&#x200d; നിന്ന് ഒരു രൂപ പോലും നല്&#x200d;കില്ല എന്ന മോദിയുടെ പ്രസ്താവനയടങ്ങിയ വാര്&#x200d;ത്ത ഷെയര്&#x200d; ചെയ്തു കൊണ്ട് സിദ്ധരാമയ്യ കുറിച്ചതിങ്ങനെ: &#8216;ഭരണഘടനയെപ്പറ്റി ധാരണയില്ല എന്നാണിത് തെളിയിക്കുന്നത്. കേന്ദ്രം നല്&#x200d;കുന്നത് അവരുടെ ഔദാര്യമല്ല; ഞങ്ങളുടെ അവകാശമാണ്&#8230;&#8217;</p>
<p>കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി വിഭാവനം ചെയ്യുന്ന വിധത്തിലുള്ള &#8216;വികസന&#8217;ത്തോട് വിയോജിക്കുന്നവര്&#x200d;ക്ക്, കേന്ദ്ര വിഹിതം നിഷേധിക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന വന്&#x200d; പ്രതിഷേധങ്ങള്&#x200d;ക്ക് വഴിവെച്ചിരുന്നു. കോണ്&#x200d;ഗ്രസ് ദേശീയ മീഡിയ പാനലിസ്റ്റ് ശര്&#x200d;മിഷ്ഠ മുഖര്&#x200d;ജി, കോണ്&#x200d;ഗ്രസ് ദേശീയ വക്താവും ഗുജറാത്ത് എം.എല്&#x200d;.എയുമായ ശക്തിസിങ് ഗോഹില്&#x200d; തുടങ്ങിയവര്&#x200d; മോദിക്കെതിരെ ശക്തമായ പ്രതികരണം നടത്തി.</p>
<blockquote class="twitter-tweet" data-lang="en">
<p lang="en" dir="ltr">&quot;Ye Paisa tumhare Mama ke Ghar se aaya hain?&quot;<a href="https://twitter.com/hashtag/OnceUponAModi?src=hash&amp;ref_src=twsrc%5Etfw">#OnceUponAModi</a><br />(Has this money come from your Maternal Uncle&#39;s home?) <a href="https://t.co/SSoL2xNvJc">https://t.co/SSoL2xNvJc</a></p>
<p>&mdash; Sanjiv Bhatt (IPS) (@sanjivbhatt) <a href="https://twitter.com/sanjivbhatt/status/922388372974272512?ref_src=twsrc%5Etfw">October 23, 2017</a></p></blockquote>
<p><script async src="//platform.twitter.com/widgets.js" charset="utf-8"></script></p>
<p>&#8216;ഈ പൈസ നിങ്ങളുടെ അമ്മാവന്റെ വീട്ടിലേതാണോ?&#8217; എന്നായിരുന്നു സഞ്ജീവ് ഭട്ട് ഐ.പി.എസ്സിന്റെ ചോദ്യം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/siddaramaiyah-on-modi-vikas-statement.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബില്‍കീസ് ബാനു കേസില്‍ ഗുജറാത്ത് സര്‍ക്കാറിന് തിരിച്ചടി; പൊലീസുകാര്‍ക്കും ഡോക്ടര്‍മാര്‍ക്കുമെതിരെ എന്ത് നടപടിയെടുത്തുവെന്ന് സുപ്രീം കോടതി</title>
		<link>https://www.chandrikadaily.com/bilkis-bano-case-supreme-court-questions-guj.html</link>
					<comments>https://www.chandrikadaily.com/bilkis-bano-case-supreme-court-questions-guj.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Mon, 23 Oct 2017 07:40:03 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Bilkis Bano]]></category>
		<category><![CDATA[gujrat]]></category>
		<category><![CDATA[supreme court]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=49311</guid>

					<description><![CDATA[ന്യൂഡല്‍ഹി: ബില്‍കീസ് ബാനു കൂട്ട ബലാത്സംഗ കേസില്‍ ഗുജറാത്ത് സര്‍ക്കാറിന് സുപ്രീം കോടതിയില്‍ തിരിച്ചടി. 2002-ലെ വംശഹത്യക്കിടെ ക്രൂര ബലാത്സംഗത്തിന് ഇരയായ ബില്‍കീസ് ബാനുവിന് സംസ്ഥാന സര്‍ക്കാറില്‍ നിന്ന് കൂടുതല്‍ നഷ്ടപരിഹാരം തേടാമെന്ന് കോടതി വ്യക്തമാക്കി. ലോകശ്രദ്ധയാകര്‍ഷിച്ച കേസിലെ കേസില്‍ തെളിവു നശിപ്പിച്ചതിന് കുറ്റാരോപിതരായ പൊലീസുകാര്‍ക്കും ഡോക്ടര്‍മാര്‍ക്കുമെതിരെ എന്ത് നടപടിയെടുത്തു എന്ന് കോടതി ഗുജറാത്ത് സര്‍ക്കാറിനോട് ചോദിച്ചു. ഇവരെ സര്‍വീസില്‍ തുടരാന്‍ അനുവദിച്ചതിനെ കോടതി ചോദ്യം ചെ്തു. 2002-ല്‍ മുസ്‌ലിംകളെ ലക്ഷ്യമിട്ടുള്ള വംശഹത്യക്കിടെയാണ് ബില്‍കീസ് യാകൂബ് റസൂല്‍ [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: ബില്&#x200d;കീസ് ബാനു കൂട്ട ബലാത്സംഗ കേസില്&#x200d; ഗുജറാത്ത് സര്&#x200d;ക്കാറിന് സുപ്രീം കോടതിയില്&#x200d; തിരിച്ചടി. 2002-ലെ വംശഹത്യക്കിടെ ക്രൂര ബലാത്സംഗത്തിന് ഇരയായ ബില്&#x200d;കീസ് ബാനുവിന് സംസ്ഥാന സര്&#x200d;ക്കാറില്&#x200d; നിന്ന് കൂടുതല്&#x200d; നഷ്ടപരിഹാരം തേടാമെന്ന് കോടതി വ്യക്തമാക്കി. ലോകശ്രദ്ധയാകര്&#x200d;ഷിച്ച കേസിലെ കേസില്&#x200d; തെളിവു നശിപ്പിച്ചതിന് കുറ്റാരോപിതരായ പൊലീസുകാര്&#x200d;ക്കും ഡോക്ടര്&#x200d;മാര്&#x200d;ക്കുമെതിരെ എന്ത് നടപടിയെടുത്തു എന്ന് കോടതി ഗുജറാത്ത് സര്&#x200d;ക്കാറിനോട് ചോദിച്ചു. ഇവരെ സര്&#x200d;വീസില്&#x200d; തുടരാന്&#x200d; അനുവദിച്ചതിനെ കോടതി ചോദ്യം ചെ്തു.</p>
<p>2002-ല്&#x200d; മുസ്‌ലിംകളെ ലക്ഷ്യമിട്ടുള്ള വംശഹത്യക്കിടെയാണ് ബില്&#x200d;കീസ് യാകൂബ് റസൂല്&#x200d; എന്ന ബില്&#x200d;കീസ് ബാനുവിനെ ആള്&#x200d;ക്കൂട്ടം ക്രൂര ബലാത്സംഗത്തിന് ഇരയാക്കിയത്. മൂന്നര വയസ്സുള്ള മകളടക്കം, ഇവരുടെ കുടുംബത്തിലെ 14 പേരെ അക്രമികള്&#x200d; കൊന്നു. മനുഷ്യാവകാശ പ്രവര്&#x200d;ത്തകരുടെ പിന്തുണയോടെ നിയമ യുദ്ധം നയിക്കുന്ന ബില്&#x200d;കീസ് ബാനുവിന് വിചാരണ കോടതിയില്&#x200d; നിന്ന് ഭാഗിക നീതി ലഭിച്ചിരുന്നു. കേസില്&#x200d; 11 പേരെ കോടതി ജീവപര്യന്തം തടവിന് വിധിച്ചു.</p>
<p>മെയ് 4-ന് ഈ ശിക്ഷ ബോംബെ ഹൈക്കോടതി ശിക്ഷ ശരിവെച്ചു. കേസില്&#x200d; ഗുജറാത്ത് പൊലീസ് ഓഫീസര്&#x200d;മാരും ഗവണ്&#x200d;മെന്റ് ആസ്പത്രിയിലെ ഡോക്ടര്&#x200d;മാരുമടക്കം വിചാരണ കോടതി വെറുതെ വിട്ട വിചാരണ കോടതിയുടെ നടപടി ഹൈക്കോടതി റദ്ദാക്കി. പ്രതികള്&#x200d; ഓരോരുത്തരില്&#x200d; നിന്നും 55,000 രൂപ വീതം ഈടാക്കി ബില്&#x200d;കീസ് ബാനുവിന് നഷ്ടപരിഹാരം നല്&#x200d;കണമന്നും കോടതി വിധിച്ചു. നീതിന്യായ വ്യവസ്ഥയിലുള്ള തന്റെ വിശ്വാസം വര്&#x200d;ധിപ്പിക്കുന്നതാണ് കോടതി വിധിയെന്ന് ബില്&#x200d;കീസ് ബാനു പ്രതികരിച്ചിരുന്നു.</p>
<p>കേസില്&#x200d; ആരോപണ വിധേയരായ പൊലീസുകാര്&#x200d; വീണ്ടും സര്&#x200d;വീസില്&#x200d; പ്രവേശിച്ചതോടെയാണ് ബില്&#x200d;കീസ് ബാനു സുപ്രീം കോടതിയില്&#x200d; ഹര്&#x200d;ജി നല്&#x200d;കിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/bilkis-bano-case-supreme-court-questions-guj.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഗോവധത്തിന് ജീവപര്യന്തം; നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ഗുജറാത്ത് സര്‍ക്കാര്‍</title>
		<link>https://www.chandrikadaily.com/bjp-govt-in-gujarat-mulls-life-in-jail-for-cow-slaughter-beef-transportation.html</link>
					<comments>https://www.chandrikadaily.com/bjp-govt-in-gujarat-mulls-life-in-jail-for-cow-slaughter-beef-transportation.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 18 Mar 2017 18:15:20 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[cow in india]]></category>
		<category><![CDATA[gujarat]]></category>
		<category><![CDATA[gujrat]]></category>
		<category><![CDATA[modi]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=23194</guid>

					<description><![CDATA[അഹമ്മദാബാദ്: ഗോവധവും കന്നുകാലികളെ കടത്തുന്നതിനും ജീവപര്യന്തം തടവ് ശിക്ഷ നല്‍കുന്ന രൂപത്തില്‍ കടുത്ത നിയമം കൊണ്ടുവരാന്‍ ഗുജറാത്ത് സര്‍ക്കാറിന്റെ തീരുമാനം. കന്നുകാലികളെ സംരക്ഷിക്കുന്നതിനെന്ന പേരിലാണ് ഏറ്റവും കഠിനമായ ശിക്ഷ ഗോവധത്തിനും കാലിക്കടത്തിനും ഏര്‍പ്പടുത്തുന്നത്. നിയമസഭയില്‍ ഇതു സംബന്ധിച്ച ബില്‍ അവതരിപ്പിച്ചിട്ടില്ലെങ്കിലും മുഖ്യമന്ത്രി വിജയ് രൂപാണി അദ്ദേഹത്തിന്റെ എല്ലാ പൊതു പ്രസംഗങ്ങളിലും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പ് വരാനിരിക്കുന്നതിനാല്‍ തീവ്ര നിലപാട് ബി.ജെ.പിയ്ക്ക് അനുകൂലമായ വിധിയെഴുത്തുണ്ടാക്കുമെന്നാണ് സര്‍ക്കാറിന്റെ കണക്കുകൂട്ടല്‍. യു.പി, ഉത്തരാഖണ്ഡ് നിയമസഭാ വിജയത്തിന്റെ പശ്ചാതലത്തില്‍ സംസ്ഥാന നിയമസഭയുടെ [&#8230;]]]></description>
										<content:encoded><![CDATA[<p>അഹമ്മദാബാദ്: ഗോവധവും കന്നുകാലികളെ കടത്തുന്നതിനും ജീവപര്യന്തം തടവ് ശിക്ഷ നല്&#x200d;കുന്ന രൂപത്തില്&#x200d; കടുത്ത നിയമം കൊണ്ടുവരാന്&#x200d; ഗുജറാത്ത് സര്&#x200d;ക്കാറിന്റെ തീരുമാനം.<br />
കന്നുകാലികളെ സംരക്ഷിക്കുന്നതിനെന്ന പേരിലാണ് ഏറ്റവും കഠിനമായ ശിക്ഷ ഗോവധത്തിനും കാലിക്കടത്തിനും ഏര്&#x200d;പ്പടുത്തുന്നത്. നിയമസഭയില്&#x200d; ഇതു സംബന്ധിച്ച ബില്&#x200d; അവതരിപ്പിച്ചിട്ടില്ലെങ്കിലും മുഖ്യമന്ത്രി വിജയ് രൂപാണി അദ്ദേഹത്തിന്റെ എല്ലാ പൊതു പ്രസംഗങ്ങളിലും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പ് വരാനിരിക്കുന്നതിനാല്&#x200d; തീവ്ര നിലപാട് ബി.ജെ.പിയ്ക്ക് അനുകൂലമായ വിധിയെഴുത്തുണ്ടാക്കുമെന്നാണ് സര്&#x200d;ക്കാറിന്റെ കണക്കുകൂട്ടല്&#x200d;.<br />
യു.പി, ഉത്തരാഖണ്ഡ് നിയമസഭാ വിജയത്തിന്റെ പശ്ചാതലത്തില്&#x200d; സംസ്ഥാന നിയമസഭയുടെ കാലാവധി തീരുന്നതിനു മുമ്പ് തന്നെ നിയമസഭാ തെരഞ്ഞെടുപ്പ് നടത്തിയേക്കുമെന്നാണ് സൂചന. പട്ടേല്&#x200d; സംവരണ വിഷയത്തില്&#x200d; പ്രതിരോധത്തിലായ സംസ്ഥാനത്തെ ബി.ജെ.പി സര്&#x200d;ക്കാറിന് കടുത്ത ഗോവധ നിരോധന നിയമം ഹിന്ദു വോട്ടുകള്&#x200d; ഏകീകരിക്കാന്&#x200d; സഹായിക്കുമെന്നാണ് ബി.ജെ.പിയുടെ വിലയിരുത്തല്&#x200d;.നിയമസഭയുടെ നടപ്പ് സമ്മേളനത്തില്&#x200d; തന്നെ ഇതു സംബന്ധിച്ച ബില്&#x200d; അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.<br />
പശു, ഗംഗ, ഗീത എന്നിവ സംരക്ഷിക്കാന്&#x200d; ബി.ജെ.പി പ്രതിജ്ഞാബദ്ധമാണെന്നും ഇതിനായി നിയമം വഴി ചെയ്യാവുന്നതൊക്കെ സംസ്ഥാന സര്&#x200d;ക്കാര്&#x200d; ചെയ്യുമെന്നും രൂപാണി അറിയിച്ചു.<br />
2011ല്&#x200d; പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെയാണ് സംസ്ഥാനത്ത് സമ്പൂര്&#x200d;ണ ഗോവധ നിരോധനവും പശുക്കളെ കൊണ്ടു പോകുന്നതിനും നിരോധനം ഏര്&#x200d;പ്പെടുത്തിയത്. മോദി നടപ്പിലാക്കിയ നിയമമനുസരിച്ച് കുറ്റക്കാര്&#x200d;ക്ക് ഏഴു വര്&#x200d;ഷം തടവും 50,000 രൂപ വരെ പിഴയും ലഭിക്കും. കാലിക്കടത്തിന് ഉപയോഗിക്കുന്ന വാഹനങ്ങള്&#x200d; പൊലീസിന് ആറു മാസത്തേക്ക് പിടിച്ചെടുക്കുകയും ചെയ്യാം. സര്&#x200d;ക്കാറിന്റെ നിര്&#x200d;ദ്ദിഷ്ട ബില്ലില്&#x200d; ഗോവധവും കാലിക്കടത്തും ജാമ്യമില്ലാ കുറ്റമാണ്.<br />
കുറ്റം തെളിയിക്കപ്പെട്ടാല്&#x200d; ജീവപര്യന്തം തടവും ഒരു ലക്ഷം പിഴയുമാണ് സര്&#x200d;ക്കാര്&#x200d; നടപ്പിലാക്കാന്&#x200d; ആലോചിക്കുന്നത്. ഇതോടൊപ്പം കാലികളെ കടത്താന്&#x200d; ഉപയോഗിക്കുന്ന വാഹനം സര്&#x200d;ക്കാറിന് സ്വന്തമാക്കുകയും ചെയ്യാം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/bjp-govt-in-gujarat-mulls-life-in-jail-for-cow-slaughter-beef-transportation.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;കമാന്&#x200d;ഡോ ഇല്ലാതെ അമിത് ഷാക്ക് സ്വന്തം മണ്ഡലത്തില്&#x200d; വരാന്&#x200d; ധൈര്യമുണ്ടോ?&#8217; ഒരു ഗുജറാത്തുകാരന്റെ വെല്ലുവിളി</title>
		<link>https://www.chandrikadaily.com/common-man-challenges-amit-shah.html</link>
					<comments>https://www.chandrikadaily.com/common-man-challenges-amit-shah.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 12 Nov 2016 12:52:08 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[500&1000]]></category>
		<category><![CDATA[amit shah]]></category>
		<category><![CDATA[gujrat]]></category>
		<category><![CDATA[modi]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=7897</guid>

					<description><![CDATA[അഹ്മദാബാദ്: 500, 1000 നോട്ടുകള്&#x200d; പിന്&#x200d;വലിച്ചതു കാരണം ജനങ്ങള്&#x200d;ക്ക് ബുദ്ധിമുട്ട് നേരിട്ടിട്ടില്ലെന്ന ബി.ജെ.പി ദേശീയ പ്രസിഡണ്ട് അമിത് ഷാക്ക് സ്വന്തം മണ്ഡലമായ അഹ്മാദാബാദില്&#x200d; വരാന്&#x200d; ധൈര്യമുണ്ടോ എന്ന് സാധാരണക്കാരന്റെ വെല്ലുവിളി. ഗുജറാത്ത് സ്വദേശിയായ കല്&#x200d;പേഷ് ഭാട്ടിയ മോദി, സെല്&#x200d;ഫി വീഡിയോ വഴി ട്വിറ്ററിലൂടെ നടത്തിയ വെല്ലുവിളി വൈറലായിരിക്കുകയാണ്‌.ളിച്ച് സാധാരണക്കാരന്&#x200d; 60-നു മുകളില്&#x200d; പ്രായം തോന്നിക്കുന്ന കല്&#x200d;പേഷ് മോദി വീഡിയോയില്&#x200d; പറയുന്നത് ഇങ്ങനെ: &#8216;മായാവതി, മുലായം, രാഹുല്&#x200d; ഗാന്ധി, കെജ്‌രിവാള്&#x200d; എന്നിവരെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള അമിത് ഷായുടെ പ്രസ്താവന കേട്ടു. അമിത് [&#8230;]]]></description>
										<content:encoded><![CDATA[<p>അഹ്മദാബാദ്: 500, 1000 നോട്ടുകള്&#x200d; പിന്&#x200d;വലിച്ചതു കാരണം ജനങ്ങള്&#x200d;ക്ക് ബുദ്ധിമുട്ട് നേരിട്ടിട്ടില്ലെന്ന ബി.ജെ.പി ദേശീയ പ്രസിഡണ്ട് അമിത് ഷാക്ക് സ്വന്തം മണ്ഡലമായ അഹ്മാദാബാദില്&#x200d; വരാന്&#x200d; ധൈര്യമുണ്ടോ എന്ന് സാധാരണക്കാരന്റെ വെല്ലുവിളി. ഗുജറാത്ത് സ്വദേശിയായ കല്&#x200d;പേഷ് ഭാട്ടിയ മോദി, സെല്&#x200d;ഫി വീഡിയോ വഴി ട്വിറ്ററിലൂടെ നടത്തിയ വെല്ലുവിളി വൈറലായിരിക്കുകയാണ്‌.<span style="color: #ffffff; background-color: #ffffff;"><strong>ളിച്ച് സാധാരണക്കാരന്&#x200d;</strong></span></p>
<p>60-നു മുകളില്&#x200d; പ്രായം തോന്നിക്കുന്ന കല്&#x200d;പേഷ് മോദി വീഡിയോയില്&#x200d; പറയുന്നത് ഇങ്ങനെ:</p>
<p>&#8216;മായാവതി, മുലായം, രാഹുല്&#x200d; ഗാന്ധി, കെജ്‌രിവാള്&#x200d; എന്നിവരെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള അമിത് ഷായുടെ പ്രസ്താവന കേട്ടു. അമിത് ഷാ, താങ്കളോട് ഞാന്&#x200d; ചോദിക്കാന്&#x200d; ആഗ്രഹിക്കുകയാണ് &#8211; സാധാരണക്കാരന് വേണ്ടി സംസാരിക്കാന്&#x200d; ആര്&#x200d;ക്കും അവകാശമില്ലേ?</p>
<p>ഞാനൊരു വെല്ലുവിളി നടത്തുകയാണ്. താങ്കള്&#x200d; നാരന്&#x200d;പുരയിലെ വിജയനഗര്&#x200d; റോഡില്&#x200d; താമസിച്ചിരുന്ന ആളാണ്. ഞാനും അവിടെ താമസിച്ചിരുന്ന ആളാണ്. നാരന്&#x200d;പുരയില്&#x200d; നിന്നും നവരംഗ് പുരയില്&#x200d; നിന്നുമൊക്കെ വോട്ടുനേടിയാണ് താങ്കള്&#x200d; ജയിച്ചത്. കമാന്&#x200d;ഡോ ഇല്ലാതെ താങ്കള്&#x200d; ഇന്ന് അവിടെ വരൂ. കമാന്&#x200d;ഡോ ഇല്ലാതെ സ്വന്തം മണ്ഡലത്തില്&#x200d; തന്നെ ചുറ്റിക്കറങ്ങൂ. നാരന്&#x200d;പുരയിലെയും നവരംഗ്പുരയിലെയും പൊതുജനങ്ങള്&#x200d; നിങ്ങളെ ഉടുതുണിയില്ലാതെ ഓടിക്കും സാബ്&#8230; താങ്കള്&#x200d; ഇത്രയും ക്രൂരത ചെയ്യരുത്.&#8217;</p>
<p>&#8216;ഇത്തവണ സ്ത്രീകളോടു കൂടിയാണ് താങ്കള്&#x200d; യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നത്. പാവപ്പെട്ടവരായാലും മിഡില്&#x200d; ക്ലാസ് ആയാലും സ്ത്രീകള്&#x200d; എന്തിനാണ് അഞ്ഞൂറിന്റെയും ആയിരത്തിന്റെയുമെല്ലാം നോട്ട് എടുത്തുവെക്കുന്നത് എന്ന് താങ്കള്&#x200d;ക്കറിയുമോ? തന്റെ കുട്ടികള്&#x200d;ക്കും വീട്ടിലുള്ളവര്&#x200d;ക്കും നട്ടപ്പാതിരക്ക് അസുഖം വന്നാല്&#x200d; ഉപയോഗിക്കാനുള്ളതാണ് അവര്&#x200d;ക്കത്. എന്നാല്&#x200d; താങ്കളുടെ മണ്ടത്തരം കാരണം അവരെല്ലാം അവിടെ ക്യൂവില്&#x200d; നില്&#x200d;ക്കുകയാണ്. ഇത്രയും വലിയ വിഡ്ഢിത്തം ചെയ്യരുത്. ഈ ജനങ്ങള്&#x200d;ക്ക് പലതും ചെയ്യാനാകും.&#8217;</p>
<blockquote class="twitter-tweet" data-lang="en">
<p dir="ltr" lang="en">Aam Aadmi from Ahmedabad challenges <a href="https://twitter.com/AmitShah">@AmitShah</a> to visit his constituency in Ahmedabad without security before giving out ignorant statements. <a href="https://t.co/8X9E1WpUMF">pic.twitter.com/8X9E1WpUMF</a></p>
<p>— Truth Of Gujarat (@TruthOfGujarat) <a href="https://twitter.com/TruthOfGujarat/status/797343854286557184">November 12, 2016</a></p></blockquote>
<p><script async src="//platform.twitter.com/widgets.js" charset="utf-8"></script></p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/common-man-challenges-amit-shah.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
