<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>gyanvapi &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/gyanvapi/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Tue, 06 Feb 2024 14:04:21 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>gyanvapi &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ഗ്യാൻവാപി: ശേഷിക്കുന്ന നിലവറകളിലും എ.എസ്.ഐ സർവേ ആവശ്യപ്പെട്ടുള്ള ഹരജി ഫയലിൽ സ്വീകരിച്ചു, 15ന് വാദം കേൾക്കും</title>
		<link>https://www.chandrikadaily.com/gyanvapi-petition-seeking-asi-survey-of-remaining-vaults-also-received-on-file-hearing-on-15.html</link>
					<comments>https://www.chandrikadaily.com/gyanvapi-petition-seeking-asi-survey-of-remaining-vaults-also-received-on-file-hearing-on-15.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 06 Feb 2024 14:04:21 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Politics]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[ASI survey]]></category>
		<category><![CDATA[file]]></category>
		<category><![CDATA[gyanvapi]]></category>
		<category><![CDATA[hearing]]></category>
		<category><![CDATA[Petition]]></category>
		<category><![CDATA[received]]></category>
		<category><![CDATA[remaining vaults]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=289752</guid>

					<description><![CDATA[ഗ്യാന്&#x200d;വാപി മസ്ജിദിലെ 'വ്യാസ് കാ തഹ്ഖാന' എന്നറിയപ്പെടുന്ന നിലവറയില്&#x200d; ഹിന്ദുക്കള്&#x200d;ക്ക് പൂജക്ക് അനുമതി നല്&#x200d;കി കോടതി ഉത്തരവുണ്ടായതിന് പിന്നാലെയാണ് മറ്റ് നിലവറകളില്&#x200d; കൂടി സര്&#x200d;വേ നടത്തണമെന്ന് ആവശ്യമുയര്&#x200d;ന്നിരിക്കുന്നത്.]]></description>
										<content:encoded><![CDATA[<p>ഉത്തര്&#x200d;പ്രദേശ് വാരണാസിയിലെ ഗ്യാന്&#x200d;വാപി മസ്ജിദിലെ ശേഷിക്കുന്ന നിലവറകളിലും എ.എസ്.ഐ സര്&#x200d;വേ നടത്തണമെന്നാവശ്യപ്പെട്ടുള്ള ഹരജി വാരണാസി ജില്ല കോടതി ഫയലില്&#x200d; സ്വീകരിച്ചു. ഹരജിയില്&#x200d; ഫെബ്രുവരി 15ന് വാദം കേള്&#x200d;ക്കും.</p>
<p>ഗ്യാന്&#x200d;വാപി മസ്ജിദിലെ &#8216;വ്യാസ് കാ തഹ്ഖാന&#8217; എന്നറിയപ്പെടുന്ന നിലവറയില്&#x200d; ഹിന്ദുക്കള്&#x200d;ക്ക് പൂജക്ക് അനുമതി നല്&#x200d;കി കോടതി ഉത്തരവുണ്ടായതിന് പിന്നാലെയാണ് മറ്റ് നിലവറകളില്&#x200d; കൂടി സര്&#x200d;വേ നടത്തണമെന്ന് ആവശ്യമുയര്&#x200d;ന്നിരിക്കുന്നത്. സനാതന്&#x200d; സംഘ് സ്ഥാപക അംഗം രാഖി സിങ്ങാണ് ഹരജി നല്&#x200d;കിയത്.</p>
<p>ഗ്യാന്&#x200d;വാപിയുടെയും പരിസരത്തിന്റെയും മതപരമായ സ്വഭാവം കണ്ടെത്താന്&#x200d; ശേഷിക്കുന്ന നിലവറകളുടെ സര്&#x200d;വേ ആവശ്യമാണെന്ന് രാഖി സിങ് ഹരജിയില്&#x200d; വാദിച്ചു. അടച്ചിട്ടിരിക്കുന്ന നിലവറകളില്&#x200d; എ.എസ്.ഐ സര്&#x200d;വേ നടത്തല്&#x200d; ഇതിന് അനിവാര്യമാണെന്നും ഹരജിയില്&#x200d; പറഞ്ഞു. ഹരജിയില്&#x200d; എതിര്&#x200d;വാദം ഉന്നയിക്കുമെന്ന് മസ്ജിദ് കമ്മിറ്റി അറിയിച്ചു.</p>
<p>ഗ്യാന്&#x200d;വാപി മസ്ജിദില്&#x200d; ഹിന്ദുക്കള്&#x200d;ക്ക് ആരാധന നടത്താന്&#x200d; വാരാണസി ജില്ല കോടതി ജനുവരി 31ന് അനുമതി നല്&#x200d;കിയിരുന്നു. മസ്ജിദിലെ സീല്&#x200d; ചെയ്ത നിലവറകളില്&#x200d; തെക്കുഭാഗത്തുള്ള &#8216;വ്യാസ് കാ തഹ്ഖാന&#8217; എന്നറിയപ്പെടുന്ന നിലവറയില്&#x200d; ഹിന്ദുക്കള്&#x200d;ക്ക് പൂജ ചെയ്യാന്&#x200d; അനുവാദം നല്&#x200d;കിയാണ് വിധി. ഹരജിക്കാരായ ഹിന്ദുവിഭാഗത്തിന്റെ ആവശ്യം പരിഗണിച്ചാണ് നടപടി. തൊട്ടടുത്ത ദിവസം മുതല്&#x200d; മസ്ജിദില്&#x200d; പൂജയും ആരംഭിച്ചിരുന്നു.</p>
<p>ഗ്യാന്&#x200d;വാപി പള്ളി നിര്&#x200d;മിക്കുന്നതിനുമുമ്പ് അവിടെ വലിയൊരു ഹിന്ദു ക്ഷേത്രം നിലനിന്നിരുന്നതായി നേരത്തെ നടത്തിയ സര്&#x200d;വേയുടെ അടിസ്ഥാനത്തില്&#x200d; എ.എസ്.ഐ റിപ്പോര്&#x200d;ട്ട് നല്&#x200d;കിയിരുന്നു. പള്ളി നിര്&#x200d;മാണത്തിന് നേരത്തേയുള്ള ക്ഷേത്രത്തിന്റെ തൂണുകളും മറ്റും ഉപയോഗിച്ചതായും റിപ്പോര്&#x200d;ട്ടില്&#x200d; പറയുന്നു.</p>
<p>ഗ്യാന്&#x200d;വാപി പള്ളിക്ക് താഴെ ക്ഷേത്രാവശിഷ്ടങ്ങളുണ്ടായിരുന്നോ എന്ന് പരിശോധിക്കാന്&#x200d; എ.എസ്.ഐ സര്&#x200d;വേ നടത്തട്ടെ എന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ചാണ് വിധിച്ചത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/gyanvapi-petition-seeking-asi-survey-of-remaining-vaults-also-received-on-file-hearing-on-15.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഗ്യാ​ൻ​വാ​പി മസ്ജിദ്‌: സ​ർ​വേ​യി​ൽ വു​ദു​ഖാ​ന​യും ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്ന ഹ​ര​ജി​യി​ൽ വി​ധി നാ​ളെ</title>
		<link>https://www.chandrikadaily.com/gyanvapi-church-petition-to-include-wudukhana-in-the-survey-the-verdict-is-tomorrow.html</link>
					<comments>https://www.chandrikadaily.com/gyanvapi-church-petition-to-include-wudukhana-in-the-survey-the-verdict-is-tomorrow.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 20 Oct 2023 06:57:30 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[gyanvapi]]></category>
		<category><![CDATA[Petition]]></category>
		<category><![CDATA[survey]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=280004</guid>

					<description><![CDATA[ശി​വ​ലിം​ഗ​മു​ണ്ടെ​ന്ന് ഹി​ന്ദു​വി​ഭാ​ഗം പ​റ​യു​ന്ന ‘വു​ദു​ഖാ​ന’ സം​ര​ക്ഷി​ക്ക​ണ​മെ​ന്ന സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വു​ള്ള​തി​നാ​ൽ ഈ ​ഭാ​ഗം സ​ർ​വേ​യി​ൽ ഉ​ൾ​​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.]]></description>
										<content:encoded><![CDATA[<p>ആ​ർ​ക്കി​യോ​ള​ജി​ക്ക​ൽ സ​ർ​വേ ഓ​ഫ് ഇ​ന്ത്യ ഗ്യാ​ൻ​വാ​പി പ​ള്ളി​യി​ൽ ന​ട​ത്തു​ന്ന സ​ർ​വേ​യി​ൽ ‘വു​ദു​ഖാ​ന’​യും (അം​ഗ​ശു​ദ്ധി വ​രു​ത്തു​ന്ന​തി​നു​ള്ള സ്ഥ​ലം) ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ന്ന ഹ​ര​ജി​യി​ൽ വാ​രാ​ണ​സി ജി​ല്ല കോ​ട​തി ശ​നി​യാ​ഴ്ച വി​ധി പ​റ​യും.</p>
<p>ശി​വ​ലിം​ഗ​മു​ണ്ടെ​ന്ന് ഹി​ന്ദു​വി​ഭാ​ഗം പ​റ​യു​ന്ന ‘വു​ദു​ഖാ​ന’ സം​ര​ക്ഷി​ക്ക​ണ​മെ​ന്ന സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വു​ള്ള​തി​നാ​ൽ ഈ ​ഭാ​ഗം സ​ർ​വേ​യി​ൽ ഉ​ൾ​​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. ഇ​തി​നെ​തി​രെ കേ​സി​ലെ പ​രാ​തി​ക്കാ​രി​ലൊ​രാ​ളാ​യ രാ​ഖി സി​ങ്ങാ​ണ് ജി​ല്ല കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ​ഹ​ര​ജി​യി​ൽ ഇന്നലെ വാ​ദം പൂ​ർ​ത്തി​യാ​ക്കി​യ ജി​ല്ല ജ​ഡ്ജി എ.​കെ. വി​​ശ്വേ​ഷ് ശ​നി​യാ​ഴ്ച വി​ധി പ​റ​യാ​ൻ മാ​റ്റി.</p>
<p>വു​ദു​ഖാ​ന​യി​ൽ സ​ർ​വേ ന​ട​ത്താ​തെ ഗ്യാ​ൻ​വാ​പി പ​ള്ളി​ക്ക് പി​ന്നി​ലെ സ​ത്യം പു​റ​ത്തു​കൊ​ണ്ടു​വ​രാ​ൻ ക​ഴി​യി​ല്ലെ​ന്ന് ഹി​ന്ദു​വി​ഭാ​ഗ​ത്തിന്റെ അ​ഭി​ഭാ​ഷ​ക​നാ​യ മ​ദ​ൻ മോ​ഹ​ൻ യാ​ദ​വ് വാ​ദി​ച്ചു.</p>
<p>എ​ന്നാ​ൽ, സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വ് പ്ര​കാ​രം വു​ദു​ഖാ​ന സ്ഥി​തി​ചെ​യ്യു​ന്ന സ്ഥ​ലം മു​ദ്ര​വെ​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും ഹ​ര​ജി​ക്കാ​രന്റെ ആ​വ​ശ്യം അം​ഗീ​ക​രി​ക്ക​രു​തെ​ന്നും പ​ള്ളി ഭ​ര​ണ​സ​മി​തി വാ​ദി​ച്ചു. 17ാം നൂ​റ്റാ​ണ്ടി​ലെ പ​ള്ളി ക്ഷേ​ത്ര​ത്തി​ന് മു​ക​ളി​ലാ​ണോ നി​ർ​മി​ച്ച​തെ​ന്ന​റി​യാ​നാ​ണ് എ.​എ​സ്.​ഐ സ​ർ​വേ ന​ട​ത്തു​ന്ന​ത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/gyanvapi-church-petition-to-include-wudukhana-in-the-survey-the-verdict-is-tomorrow.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഗ്യാന്&#x200d;വാപി: സര്&#x200d;വേ തടയണമെന്ന മസ്ജിദ് കമ്മിറ്റിയുടെ ഹര്&#x200d;ജി ഇന്ന് സുപ്രിംകോടതിയില്&#x200d;</title>
		<link>https://www.chandrikadaily.com/gyanwapi-petition-of-masjid-committee-to-stop-survey-in-supreme-court-today.html</link>
					<comments>https://www.chandrikadaily.com/gyanwapi-petition-of-masjid-committee-to-stop-survey-in-supreme-court-today.html#respond</comments>
		
		<dc:creator><![CDATA[webdesk11]]></dc:creator>
		<pubDate>Fri, 04 Aug 2023 03:18:21 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[gyanvapi]]></category>
		<category><![CDATA[supreem court]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=268088</guid>

					<description><![CDATA[ഉത്തര്&#x200d;പ്രദേശിലെ ഗ്യാന്&#x200d;വാപി പള്ളിയില്&#x200d; സര്&#x200d;വ്വേ നടത്താന്&#x200d; ആര്&#x200d;ക്കിയോളജിക്കല്&#x200d; സര്&#x200d;വ്വേ ഓഫ് ഇന്ത്യക്ക് അനുമതി നല്&#x200d;കിയതിനെതിരെ സമര്&#x200d;പ്പിച്ച ഹര്&#x200d;ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും.]]></description>
										<content:encoded><![CDATA[<p>ഉത്തര്&#x200d;പ്രദേശിലെ ഗ്യാന്&#x200d;വാപി പള്ളിയില്&#x200d; സര്&#x200d;വ്വേ നടത്താന്&#x200d; ആര്&#x200d;ക്കിയോളജിക്കല്&#x200d; സര്&#x200d;വ്വേ ഓഫ് ഇന്ത്യക്ക് അനുമതി നല്&#x200d;കിയതിനെതിരെ സമര്&#x200d;പ്പിച്ച ഹര്&#x200d;ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. മസ്ജിദ് കോംപ്ലക്‌സിനകത്ത് സര്&#x200d;വേ നടത്താന്&#x200d; ഉത്തരവിട്ട വരാണസി ജില്ലാ കോടതി ഉത്തരവിനെതിരെ മസ്ജിദിന്റെ പരിപാലകരായ അന്&#x200d;ജുമന്&#x200d; ഇന്&#x200d;തിസാമിയ കമ്മിറ്റി സമര്&#x200d;പ്പിച്ച ഹര്&#x200d;ജി ഇന്നലെയാണ് അലഹാബാദ് ഹൈക്കോടതി തള്ളിയത്. സര്&#x200d;വേയുടെ ഭാഗമായി നടക്കുന്ന ഉദ്ഖനന പ്രവൃത്തികള്&#x200d; ചരിത്രസ്മാരകമായ പള്ളിയുടെ തകര്&#x200d;ച്ചക്ക് കാരണമാകുമെന്നായിരുന്നു മസ്ജിദ് കമ്മിറ്റിയുടെ വാദം. എന്നാല്&#x200d; ഉപാധികളോടെ സര്&#x200d;വേയുമായി മുന്നോട്ടു പോകാന്&#x200d; അനുമതി നല്&#x200d;കിയ ഹൈക്കോടതി, ഡ്രഡ്ജിങ് (കുഴിച്ചുനോക്കല്&#x200d;) പാടില്ലെന്ന് പുരാവസ്തു വകുപ്പിനോട് നിര്&#x200d;ദേശിച്ചു. ചീഫ് ജസ്റ്റിസ് പ്രീതിങ്കാര്&#x200d; ദിവാകര്&#x200d; അധ്യക്ഷനായ ഹൈക്കോടതി ബെഞ്ചാണ് കേസില്&#x200d; വിധി പറഞ്ഞത്.</p>
<p>കേസില്&#x200d; തീര്&#x200d;പ്പ് കല്&#x200d;പ്പിക്കും വരെ സര്&#x200d;വേ തടഞ്ഞ് നേരത്തെ ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. കേസില്&#x200d; ഹൈക്കോടതി വിധി പറഞ്ഞതോടെ ഈ വിലക്ക് സ്വാഭാവികമായി നീങ്ങുമെന്നതിനാലാണ് മസ്ജിദ് കമ്മിറ്റി അടിയന്തരമായി സുപ്രീംകോടതിയെ സമീപിച്ചത്.</p>
<p>ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയില്&#x200d; സ്‌പെഷ്യല്&#x200d; ലീവ് പെറ്റീഷന്&#x200d; സമര്&#x200d;പ്പിച്ചതായും ഹര്&#x200d;ജി പ്രോട്ടോകോള്&#x200d; പ്രകാരം സുപ്രീംകോടതിക്ക് ഇ മെയില്&#x200d; ചെയ്തതായും മസ്ജിദ് കമ്മിറ്റിയുടെ അഭിഭാഷകന്&#x200d; അഡ്വ. നിസാം പാഷ പറഞ്ഞു. ഇ മെയില്&#x200d; താന്&#x200d; ശരിയായ രീതിയില്&#x200d; നോക്കുമെന്നായിരുന്നു ഇതിന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റെ പ്രതികരണം. ഹര്&#x200d;ജിയില്&#x200d; സുപ്രീംകോടതി അടിയന്തര വാദം കേള്&#x200d;ക്കലിന് സന്നദ്ധമാണെന്നാണ് ചീഫ് ജസ്റ്റിസിന്റെ പ്രതികരണം നല്&#x200d;കുന്ന സൂചന. അതേസമയം കേസില്&#x200d; ഏതെങ്കിലും തരത്തിലുള്ള ഉത്തരവ് പുറപ്പെടുവിക്കും മുമ്പ് തങ്ങളുടെ ഭാഗം കേള്&#x200d;ക്കണമെന്നാവശ്യപ്പെട്ട് ഹിന്ദു പക്ഷം സുപ്രീംകോടതിയില്&#x200d; കേവിയറ്റും ഫയല്&#x200d; ചെയ്തിട്ടുണ്ട്.</p>
<p>നീതി നടപ്പാക്കാന്&#x200d; സര്&#x200d;വേ അനിവാര്യമാണെന്നായിരുന്നു മസ്ജിദ് കമ്മിറ്റിയുടെ ഹര്&#x200d;ജി തള്ളിക്കൊണ്ട് ഹൈക്കോടതി നടത്തിയ പരാമര്&#x200d;ശം. ചില ഉപാധികളോടെ സര്&#x200d;വേ നടത്താം, ഡ്രഡ്ജിങ് പാടില്ല. റഡാര്&#x200d; സര്&#x200d;വേ അടക്കം ശാസ്ത്രീയ പരിശോധനകള്&#x200d; ആവാമെന്നും സുപ്രീംകോടതി ഉത്തരവു പ്രകാരം സീല്&#x200d;ചെയ്ത വുസുഖാന അടങ്ങുന്ന ഭാഗത്ത് സര്&#x200d;വേ പാടില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.<br />
മേല്&#x200d;ക്കോടതിയില്&#x200d; അപ്പീല്&#x200d; സമര്&#x200d;പ്പിക്കാനുള്ള സാവകാശം പോലും അനുവദിക്കാതെ സര്&#x200d;വേക്ക് ഉത്തരവിട്ട വരാണസി ജില്ലാ കോടതി ഉത്തരവിനെതിരെ മസ്ജിദ് കമ്മിറ്റി സുപ്രീംകോടതിയെയാണ് ആദ്യം സമീപിച്ചത്. എ.എസ്.ഐ ഉദ്യോഗസ്ഥര്&#x200d; ഗ്യാന്&#x200d;വാപിയില്&#x200d; സര്&#x200d;വേക്കുള്ള ഒരുക്കങ്ങള്&#x200d; തുടങ്ങിയതിനു പിന്നാലെയായിരുന്നു നീക്കം. തുടര്&#x200d;ന്ന് രണ്ടു ദിവസത്തേക്ക് സര്&#x200d;വേ തടഞ്ഞ് സുപ്രീംകോടതി ഉത്തരവിട്ടു. ഇതിനകം ഹൈക്കോടതിയെ സമീപിക്കാന്&#x200d; മസ്ജിദ് കമ്മിറ്റിയോട് നിര്&#x200d;ദേശിക്കുകയും മസ്ജിദ് കമ്മിറ്റിയുടെ ഹര്&#x200d;ജി നിശ്ചിത സമയത്തിനകം ലിസ്റ്റ് ചെയ്യണമെന്ന് അലഹാബാദ് ഹൈക്കോടതി രജിസ്ട്രിയോട് സുപ്രീംകോടതി ആവശ്യപ്പെടുകയും ചെയ്തു. തുടര്&#x200d;ന്നാണ് മസ്ജിദ് കമ്മിറ്റി ഹൈക്കോടതിയില്&#x200d; അപ്പീല്&#x200d; സമര്&#x200d;പ്പിച്ചത്.</p>
<p>ഗ്യാന്&#x200d;വാപി മസ്ജിദില്&#x200d; ആരാധനക്ക് അനുമതി തേടി അഞ്ച് ഹിന്ദു സ്ത്രീകള്&#x200d; വരാണസി കോടതി മുമ്പാകെ സമര്&#x200d;പ്പിച്ച ഹര്&#x200d;ജിയാണ് കേസിന്റെ ആധാരം. ക്ഷേത്രം തകര്&#x200d;ത്താണ് മസ്ജിദ് നിര്&#x200d;മ്മിച്ചതെന്നാണ് ഹര്&#x200d;ജിക്കാരുടെ വാദം. എന്നാല്&#x200d; നൂറ്റാണ്ടുകളായി ഗ്യാന്&#x200d;വാപിയില്&#x200d; മസ്ജിദ് നിലനില്&#x200d;ക്കുന്നുണ്ടെന്നും നിര്&#x200d;മ്മിച്ച കാലം മുതല്&#x200d; തന്നെ ഇത് പള്ളിയാണെന്നുമാണ് മസ്ജിദ് കമ്മിറ്റി നിരത്തുന്ന വാദം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/gyanwapi-petition-of-masjid-committee-to-stop-survey-in-supreme-court-today.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഗ്യാന്&#x200d;വാപി മസ്ജിദ് കേസ്; വാദം കേള്&#x200d;ക്കുന്നത് ഡിസംബര്&#x200d; രണ്ടിലേക്ക് മാറ്റി</title>
		<link>https://www.chandrikadaily.com/gyanwapi-masjid-case-the-hearing-was-adjourned-to-december-2.html</link>
					<comments>https://www.chandrikadaily.com/gyanwapi-masjid-case-the-hearing-was-adjourned-to-december-2.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Thu, 17 Nov 2022 12:25:27 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[gyanvapi]]></category>
		<category><![CDATA[masjid]]></category>
		<category><![CDATA[Varanasi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=222091</guid>

					<description><![CDATA[ഗ്യാന്&#x200d;വാപി പള്ളിയുടെ പരിസരത്ത് നിന്ന് ശിവലിംഗം കണ്ടെത്തിയതിനെ തുടര്&#x200d;ന്ന് ആരാധനാ അവകാശം ആവശ്യപ്പെട്ടുള്ള വാദം കേള്&#x200d;ക്കുകയായിരുന്നു കോടതി]]></description>
										<content:encoded><![CDATA[<p>ഉത്തര്&#x200d;പ്രദേശ്: ഗ്യാന്&#x200d;വാപി മസ്ജിദ് വിഷയത്തില്&#x200d; മുസ്ലീം ഭാഗത്ത് നിന്ന് നല്&#x200d;കിയ ഹരജി വാരണാസി ഫാസ്റ്റ് ട്രാക്ക് കോടതി തള്ളി. വാദം ഡിസംബര്&#x200d; രണ്ടിന് കേള്&#x200d;ക്കും. ഗ്യാന്&#x200d;വാപി പള്ളിയുടെ പരിസരത്ത് നിന്ന് ശിവലിംഗം കണ്ടെത്തിയതിനെ തുടര്&#x200d;ന്ന് ആരാധനാ അവകാശം ആവശ്യപ്പെട്ടുള്ള വാദം കേള്&#x200d;ക്കുകയായിരുന്നു കോടതി.</p>
<p>ശിവലിംഗം കണ്ടെത്തിയതിന് പിന്നാലെ സമീപത്തെ ചിലര്&#x200d; വാരണാസിയിലെ ഫാസ്റ്റ് ട്രാക്ക് കോടതിയില്&#x200d; ഹരജി നല്&#x200d;കിയിരുന്നു. ഗ്യാന്&#x200d;വാപി മസ്ജിദ് സമുച്ചയം ഹിന്ദുക്കള്&#x200d;ക്ക് കൈമാറുക, മുസ്ലീങ്ങള്&#x200d;ക്ക് പ്രവേശനം നിരോധിക്കുക തുടങ്ങിയ ആവശ്യങ്ങള്&#x200d; ഉന്നയിച്ചാണ് ഹരജി നല്&#x200d;കിയത്. ശിവലിംഗം കണ്ടെത്തിയതിന് ശാസ്ത്രീയ പരിശോധന നടത്താന്&#x200d; കോടതി നേരത്തേ വിസമ്മതിച്ചിരുന്നു. പരിശോധനയ്ക്കിടെ ശിവലിംഗത്തിന് കേടുപാട് സംഭവിച്ചാല്&#x200d; മതവികാരം വ്രണപ്പെടുമെന്നായിരുന്നു കോടതിയുടെ കണ്ടെത്തല്&#x200d;.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/gyanwapi-masjid-case-the-hearing-was-adjourned-to-december-2.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഗ്യാന്&#x200d;വാപി കേസ്: ശിവലിംഗം കണ്ടെത്തിയെന്ന് പറയപ്പെടുന്ന സ്ഥലം മുദ്രചെയ്ത ഉത്തരവിന്റെ കാലാവധി നീട്ടി</title>
		<link>https://www.chandrikadaily.com/india-gyanvapi-shivling-to-be-protected-until-further-orders-supreme-court.html</link>
					<comments>https://www.chandrikadaily.com/india-gyanvapi-shivling-to-be-protected-until-further-orders-supreme-court.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Fri, 11 Nov 2022 14:02:00 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[gyanvapi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=221427</guid>

					<description><![CDATA[കഴിഞ്ഞ മെയ് മാസമാണ് ഗ്യാന്&#x200d;വാപി മസ്ജിദില്&#x200d; ശിവലിംഗം കണ്ടെത്തിയെന്ന് പറയപ്പെടുന്ന സ്ഥലം മുദ്ര വച്ച് സുപ്രീം കോടതി സീല്&#x200d; ചെയ്തത്.]]></description>
										<content:encoded><![CDATA[<p>യുപിയിലെ ഗ്യാന്&#x200d;വാപി മസ്ജിദില്&#x200d; ശിവലിംഗം കണ്ടെത്തിയെന്ന് പറയുന്ന സ്ഥലത്ത് സുരക്ഷ തുടരുമെന്ന് സുപ്രീംകോടതി. ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ ഇവിടെ ജില്ലാ മജിസ്‌ട്രേറ്റ് സുരക്ഷ ഉറപ്പാക്കണമെന്ന് സുപ്രീംകോടതി നിര്&#x200d;ദ്ദേശിച്ചു. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് ഉള്&#x200d;പ്പെടുന്ന ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.</p>
<p>കഴിഞ്ഞ മെയ് മാസമാണ് ഗ്യാന്&#x200d;വാപി മസ്ജിദില്&#x200d; ശിവലിംഗം കണ്ടെത്തിയെന്ന് പറയപ്പെടുന്ന സ്ഥലം മുദ്ര വച്ച് സുപ്രീം കോടതി സീല്&#x200d; ചെയ്തത്. സ്ഥലത്തിന്റെ സുരക്ഷാ ചുമതല ഏറ്റെടുക്കാന്&#x200d; വാരണാസി ജില്ലാ കോടതിയോട് സുപ്രീം കോടതി നിര്&#x200d;ദേശിക്കുകയും ചെയ്തിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/india-gyanvapi-shivling-to-be-protected-until-further-orders-supreme-court.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഗ്യാന്&#x200d;വാപി പള്ളി കേസ്:ഹരജിയില്&#x200d; വിധി പറയുന്നത് മാറ്റി</title>
		<link>https://www.chandrikadaily.com/ndia-varanasi-court-adjourns-hearing-of-plea-seeking-worship-in-gyanvapi-mosque-premises.html</link>
					<comments>https://www.chandrikadaily.com/ndia-varanasi-court-adjourns-hearing-of-plea-seeking-worship-in-gyanvapi-mosque-premises.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Tue, 08 Nov 2022 07:43:52 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[gyanvapi]]></category>
		<category><![CDATA[news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=220961</guid>

					<description><![CDATA[കേസ് നവംബര്&#x200d; 14 ലേക്കാണ് നിലവില്&#x200d; മാറ്റിയിരിക്കുന്നത്.]]></description>
										<content:encoded><![CDATA[<p>ഗ്യാന്&#x200d;വാപി പള്ളിയോട് ചേര്&#x200d;ന്ന് ആരാധന നടത്താന്&#x200d; അവകാശം വേണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു സത്രീകള്&#x200d; സമര്&#x200d;പ്പിച്ച ഹര്&#x200d;ജികളില്&#x200d; വിധി പറയുന്നത് മാറ്റി.കേസ് നവംബര്&#x200d; 14 ലേക്കാണ് നിലവില്&#x200d; മാറ്റിയിരിക്കുന്നത്.ജഡ്ജി അവധിയായ സാഹചര്യത്തിലാണിത്.</p>
<p>പള്ളിയുടെ പരിസരത്ത് ശിവലിംഗത്തോട് സാമ്യമുള്ള നിര്&#x200d;മിതി കണ്ടെത്തിയെന്നാണ് ഹരജിക്കാരുടെ വാദം.ഗ്യാന്&#x200d;വാപിയില്&#x200d; കണ്ടെത്തിയെന്ന് പറയപ്പെടുന്ന ശിവലിംഗത്തില്&#x200d; ആരാധന നടത്താന്&#x200d; അനുമതി, പള്ളി സമുച്ചയം ഹിന്ദുക്കള്&#x200d;ക്ക് കൈമാറുക,മുസ്‌ലിം സമൂഹത്തിന് പ്രവേശന വിലക്ക് ഏര്&#x200d;പ്പെടുത്തുക തുടങ്ങിയ കാര്യങ്ങളിലാണ് കോടതി വിധി പറയേണ്ടത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ndia-varanasi-court-adjourns-hearing-of-plea-seeking-worship-in-gyanvapi-mosque-premises.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഗ്യാന്&#x200d; വാപിയിലെ ശിവലിംഗ പരിശോധന; അന്തിമ വിധി 11ന്</title>
		<link>https://www.chandrikadaily.com/inspection-of-shivlinga-at-gyan-vapi-final-judgment-on-11.html</link>
					<comments>https://www.chandrikadaily.com/inspection-of-shivlinga-at-gyan-vapi-final-judgment-on-11.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Sat, 08 Oct 2022 05:20:56 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[gyanvapi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=219169</guid>

					<description><![CDATA[ഉത്തര്&#x200d;പ്രദേശിലെ ഗ്യാന്&#x200d;വാപി മസ്ജിദിനുള്ളില്&#x200d; കണ്ടെത്തിയത് ശിവലിംഗമാണോ എന്നതില്&#x200d; ആധികാരികത വരുത്താന്&#x200d; ശാസ്ത്രീയ പരിശോധന വേണമെന്ന ഹര്&#x200d;ജിയില്&#x200d; വിധി പറയുന്നത് ഒക്ടോബര്&#x200d; 11ലേക്ക് മാറ്റിവച്ചു.]]></description>
										<content:encoded><![CDATA[<p>ലക്‌നൗ: ഉത്തര്&#x200d;പ്രദേശിലെ ഗ്യാന്&#x200d;വാപി മസ്ജിദിനുള്ളില്&#x200d; കണ്ടെത്തിയത് ശിവലിംഗമാണോ എന്നതില്&#x200d; ആധികാരികത വരുത്താന്&#x200d; ശാസ്ത്രീയ പരിശോധന വേണമെന്ന ഹര്&#x200d;ജിയില്&#x200d; വിധി പറയുന്നത് ഒക്ടോബര്&#x200d; 11ലേക്ക് മാറ്റിവച്ചു. മസ്ജിദ് കമ്മിറ്റിയുടെ വാദം കൂടി കേട്ട ശേഷമാകും വാരാണസി കോടതി കാര്&#x200d;ബണ്&#x200d; ഡേറ്റിംഗ് പോലുള്ള ശാസ്ത്രീയ പരിശോധന ആവശ്യമുണ്ടോ എന്ന കാര്യത്തില്&#x200d; അന്തിമ തീരുമാനം കൈക്കൊള്ളുക.</p>
<p>ഹിന്ദു ക്ഷേത്രം നിലനിന്നിടത്താണ് മസ്ജിദ് നിര്&#x200d;മിച്ചതെന്ന ഹര്&#x200d;ജിക്കാരുടെ വാദം തെളിയിക്കാനായാണ് ശാസ്ത്രീയ അന്വേഷണം. ശിവലിംഗത്തിന്റെ പഴക്കം കണ്ടെത്താന്&#x200d; കാര്&#x200d;ബണ്&#x200d; ഡേറ്റിംഗ് ശാസ്ത്രീയ പരിശോധന നടത്തണമെന്ന് ഹര്&#x200d;ജിക്കാര്&#x200d; ആവശ്യപ്പെടുന്നു. അഞ്ച് പേരായിരുന്നു ഹര്&#x200d;ജി നല്&#x200d;കിയതെങ്കിലും കാര്&#x200d;ബണ്&#x200d; ഡേറ്റിംഗിന് വിധേയമാക്കിയാല്&#x200d; ശിവലിംഗത്തിന് കേടുപാടുകള്&#x200d; സംഭവിക്കുമെന്ന് ചൂണ്ടിക്കാട്ടി ഹര്&#x200d;ജിക്കാരില്&#x200d; ഒരാള്&#x200d; പിന്&#x200d;മാറി. ഹിന്ദു ക്ഷേത്രം നിലനിന്നിടത്താണ് മസ്ജിദ് നിര്&#x200d;മ്മിച്ചതെന്നും നിത്യാരാധനയ്ക്ക് അനുമതി വേണമെന്നുമാണ് ഗ്യാന്&#x200d;വാപി കേസിലെ മുഖ്യ ഹര്&#x200d;ജി. അഖില ലോക് സനാതന്&#x200d; സംഘിന്റെ പ്രതിനിധികളാണ് ഹര്&#x200d;ജിക്കാരായ സ്ത്രീകള്&#x200d;.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/inspection-of-shivlinga-at-gyan-vapi-final-judgment-on-11.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
