<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Hacked &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/hacked/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sat, 10 Jan 2026 15:22:59 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Hacked &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>&#8216;പണിതന്ന് ഇന്‍സ്റ്റഗ്രാം&#8217;; 1.75 കോടി ഉപയോക്താക്കളുടെ വിവരങ്ങള്‍ ഡാര്‍ക്ക് വെബില്‍ വില്‍പനക്ക്</title>
		<link>https://www.chandrikadaily.com/instagram-built-by-me-17-5-crore-users-data-for-sale-on-the-dark-web.html</link>
					<comments>https://www.chandrikadaily.com/instagram-built-by-me-17-5-crore-users-data-for-sale-on-the-dark-web.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sat, 10 Jan 2026 15:21:47 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[darkweb]]></category>
		<category><![CDATA[Hacked]]></category>
		<category><![CDATA[instagram]]></category>
		<category><![CDATA[meta]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=373399</guid>

					<description><![CDATA[സംഭവത്തിൽ ഇൻസ്റ്റഗ്രാമിന്‍റെ മാതൃകമ്പനിയായ മെറ്റ ഇതുവരെ പ്രതികരിച്ചിട്ടില്ല]]></description>
										<content:encoded><![CDATA[<p>സമൂഹമാധ്യമ ആപ്പായ ഇൻസ്റ്റഗ്രാമിലെ 1.75 കോടി ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങൾ ചോർന്നതായി റിപ്പോർട്ട്. ഉപയോക്താക്കളുടെ യൂസെർ നെയിം, പാസ്‌വേഡ്, ഇ-മെയിൽ ഐ.ഡി, ഫോൺ നമ്പർ, ലൊക്കേഷൻ വിവരങ്ങൾ എന്നിവയുൾപ്പെടെയാണ് ചോർന്നത്. വിവരങ്ങൾ ഡാർക്ക് വെബിൽ വിൽപ്പനക്ക് വെച്ചതായും സൈബർ സുരക്ഷാ കമ്പനിയായ മാൽവെയർബൈറ്റ്സിന്&#x200d;റെ റിപ്പോർട്ടിൽ പറയുന്നു. സംഭവത്തിൽ ഇൻസ്റ്റഗ്രാമിന്&#x200d;റെ മാതൃകമ്പനിയായ മെറ്റ ഇതുവരെ പ്രതികരിച്ചിട്ടില്ല.</p>
<p>പാസ്‌വേഡ് റീസെറ്റ് ചെയ്യാനുള്ള ഒ.ടി.പി പലർക്കും ഇ-മെയിലിൽ ലഭിച്ചതോടെയാണ് വിവരങ്ങൾ ചോർന്നതായി സംശയമുണ്ടായത്. പിന്നാലെ മാൽവെയർബൈറ്റ്സ് ഡാർക്ക് വെബ് നിരീക്ഷണ ശ്രമങ്ങൾക്കിടെയാണ് ഈ ലംഘനം ഉറപ്പിച്ചത്. ആൾമാറാട്ട തട്ടിപ്പുകൾ, ഫിഷിങ് ആക്രമണങ്ങൾ, ക്രെഡൻഷ്യൽ മോഷണം എന്നിവയ്ക്കായി ചോർന്ന ഡേറ്റ ഉപയോഗിക്കാമെന്ന് കമ്പനി മുന്നറിയിപ്പ് നൽകുന്നു. സുരക്ഷ ഉറപ്പാക്കാനായി ഉപയോക്താക്കൾ പാസ്‌വേഡ് റീസെറ്റ് ചെയ്യണമെന്നും റിപ്പോർട്ടിൽ മുന്നറിയിപ്പ് നൽകുന്നു.</p>
<p>അക്കൗണ്ട് സുരക്ഷിതമാക്കുന്നതിനുള്ള ഘട്ടങ്ങൾ ഇതാ: ഇൻസ്റ്റഗ്രാമിൽ നിന്നുള്ള സുരക്ഷാ ഇ-മെയിലുകൾ പരിശോധിക്കുക</p>
<p>നിങ്ങളുടെ അക്കൗണ്ടിലെ മാറ്റങ്ങൾ, ഉദാഹരണത്തിന് ഇമെയിൽ അല്ലെങ്കിൽ പാസ്‌വേഡ് അപ്‌ഡേറ്റ് എന്നിവയെക്കുറിച്ച് അറിയിക്കുന്ന ഇ-മെയിൽ <a class="__cf_email__" href="https://www.textise.net/showText.aspx?strURL=https%3A%2F%2Fwww.madhyamam.com%2Fcdn-cgi%2Fl%2Femail-protection" data-cfemail="e497818791968d909da489858d88ca8d8a97908583968589ca878b89">[email protected]</a>ൽനിന്ന് ലഭിച്ചാൽ, ആ സന്ദേശത്തിൽ &#8216;Secure my account&#8217; എന്നത് തെരഞ്ഞെടുത്ത് നിങ്ങൾക്ക് അവ പഴയപടിയാക്കാൻ കഴിഞ്ഞേക്കും.</p>
<p>ഒരു ലോഗിൻ ലിങ്ക് അഭ്യർഥിക്കുക</p>
<p>നിങ്ങളുടെ അക്കൗണ്ടിലേക്കുള്ള ആക്‌സസ് വീണ്ടെടുക്കാൻ:</p>
<p>1. ലോഗിൻ സ്‌ക്രീനിൽ &#8216;Forgotten password?&#8217; സെലക്ട് ചെയ്യുക.</p>
<p>2. നിങ്ങളുടെ യൂസെർനെയിം, ഇ-മെയിൽ അല്ലെങ്കിൽ ഫോൺ നമ്പർ നൽകുക, തുടർന്ന് Send login link ക്ലിക്കുചെയ്യുക.</p>
<p>3. captcha നൽകി &#8216;Next&#8217; ക്ലിക്ക് ചെയ്യുക.</p>
<p>4. ലോഗിൻ ചെയ്യാനും നിർദ്ദേശങ്ങൾ പാലിക്കാനും നിങ്ങളുടെ ഇ-മെയിലിലേക്കോ SMS-ലേക്കോ അയച്ച ലിങ്ക് ഉപയോഗിക്കുക. ബന്ധപ്പെട്ട ഇ-മെയിൽ, ഫോൺ നമ്പർ അല്ലെങ്കിൽ യൂസെർനെയിം എന്നിവയിലേക്ക് നിങ്ങൾക്ക് ആക്‌സസ് ഇല്ലെങ്കിൽ, കൂടുതൽ മാർഗ്ഗനിർദ്ദേശത്തിനായി ഇൻസ്റ്റഗ്രാമിന്റെ help പേജ് സന്ദർശിക്കുക.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/instagram-built-by-me-17-5-crore-users-data-for-sale-on-the-dark-web.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നടുറോഡിൽ കാർ തടഞ്ഞ് നിർത്തി യുവാവിനെ ഭാര്യയുടെ മുന്നിൽവെച്ച് വെട്ടിക്കൊന്നു</title>
		<link>https://www.chandrikadaily.com/a-young-man-was-hacked-to-death-in-front-of-his-wife-after-stopping-his-car-in-the-middle-of-the-road.html</link>
					<comments>https://www.chandrikadaily.com/a-young-man-was-hacked-to-death-in-front-of-his-wife-after-stopping-his-car-in-the-middle-of-the-road.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 19 Mar 2025 12:17:58 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[News]]></category>
		<category><![CDATA[death]]></category>
		<category><![CDATA[Hacked]]></category>
		<category><![CDATA[tamilnadu]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=334725</guid>

					<description><![CDATA[സേലം-കോയമ്പത്തൂർ ഹൈവേയിൽ ഈറോഡിനടുത്ത നസിയനൂരിൽ വെച്ച് ഒരു സംഘം വാഹനം തടഞ്ഞുനിർത്തി വെട്ടിക്കൊല്ലുകയായിരുന്നു.]]></description>
										<content:encoded><![CDATA[<p>കുപ്രസിദ്ധ ഗുണ്ടയെ പട്ടാപ്പകൽ നടുറോട്ടിൽ വെട്ടിക്കൊന്നു. നിരവധി കേസുകളിൽ പ്രതിയായ ജോൺ എന്നറിയപ്പെടുന്ന ചാണക്യനാണ് (35) കൊല്ലപ്പെട്ടത്. സേലം-കോയമ്പത്തൂർ ഹൈവേയിൽ ഈറോഡിനടുത്ത നസിയനൂരിൽ വെച്ച് ഒരു സംഘം വാഹനം തടഞ്ഞുനിർത്തി വെട്ടിക്കൊല്ലുകയായിരുന്നു.</p>
<p>ബുധനാഴ്ച രാവിലെ 11.30ഓടെയാണ് സംഭവം. ജോണും ഭാര്യ ശരണ്യയും കാറിൽ സേലത്തുനിന്ന് തിരുപ്പൂരിലേക്ക് കാറിൽ വരികയായിരുന്നു. ഇവരെ രണ്ട് കാറിലായി പിന്തുടർന്ന മറ്റൊരു സംഘം നസിയനൂരിൽ വെച്ച് കാർ തടഞ്ഞുനിർത്തി ജോണിനെ പുറത്തിറക്കി വെട്ടുകയായിരുന്നു. മാരകമായി പരിക്കേറ്റ ജോൺ സ്ഥലത്തുതന്നെ മരിച്ചു. അക്രമം തടയാൻ ശ്രമിച്ച ഭാര്യ ശരണ്യക്ക് പരിക്കേറ്റു.</p>
<p>സംഭവസ്ഥലത്തെത്തിയ പൊലീസ് അക്രമികൾക്ക് നേരെ വെടിയുതിർത്തു. എട്ടുപേരടങ്ങിയ സംഘമാണ് കൊലനടത്തിയതെന്നും പൊലീസ് വെടിവെപ്പിൽ പരിക്കേറ്റ നാലുപേരെ പിടികൂടി അറസ്റ്റ് ചെയ്തെന്നും അധികൃതർ അറിയിച്ചു. നാലുപേർ കടന്നുകളഞ്ഞു.</p>
<p>സേലം ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി വധശ്രമം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ് കൊല്ലപ്പെട്ട ജോണെന്ന് പൊലീസ് പറഞ്ഞു. അടുത്തിടെ ജോണും ഭാര്യയും തിരുപ്പൂരിലെ പെരിയപാളയത്തേക്ക് താമസം മാറിയിരുന്നു. അന്നദാനപ്പട്ടി പൊലീസ് സ്റ്റേഷനിൽ ജോണിന് ആഴ്ചതോറുമെത്തി ഒപ്പിടേണ്ടിയിരുന്നു. ഇന്ന് ഒപ്പിട്ട് വീട്ടിലേക്ക് മടങ്ങവേയാണ് ആക്രമണമുണ്ടായത്. സംഭവത്തിന് പിന്നിലെ സംഘത്തെ കുറിച്ച് അന്വേഷിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/a-young-man-was-hacked-to-death-in-front-of-his-wife-after-stopping-his-car-in-the-middle-of-the-road.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നടി തൃഷ കൃഷ്ണന്റെ എക്സ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു; മുന്നറിയിപ്പുമായി താരം</title>
		<link>https://www.chandrikadaily.com/actress-trisha-krishnans-x-account-hacked-star-with-warning.html</link>
					<comments>https://www.chandrikadaily.com/actress-trisha-krishnans-x-account-hacked-star-with-warning.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Wed, 12 Feb 2025 08:47:56 +0000</pubDate>
				<category><![CDATA[Film]]></category>
		<category><![CDATA[More]]></category>
		<category><![CDATA[actress trisha]]></category>
		<category><![CDATA[Hacked]]></category>
		<category><![CDATA[x account]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=329521</guid>

					<description><![CDATA[നടി തൃഷ കൃഷ്ണന്റെ എക്സ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. താരം തന്നെയാണ് അക്കൗണ്ട് ഹാക്ക് ആയ വിവരം ഇൻസ്റ്റഗ്രം സ്റ്റോറി വഴി പുറത്തുവിട്ടത്. അക്കൗണ്ട് വീണ്ടെടുക്കാനുള്ള ശ്രമത്തിലാണെന്നും അതുവരെ അക്കൗണ്ടിൽ നിന്ന് വരുന്ന പോസ്റ്റുകൾ തന്റേതല്ലെന്നും നടി പങ്കുവച്ച സ്റ്റോറിൽ കുറിച്ചു. അതേസമയം താരത്തിന്റെ ഹാക്ക് ആയ അക്കൗണ്ടിൽ ക്രിപ്‌റ്റോകറൻസിയെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള പോസ്റ്റുകൾ ഷെയർ ചെയ്തിരുന്നു. എന്നാൽ പിന്നീട് ഈ പോസ്റ്റ് നീക്കം ചെയ്തു. തൃഷയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെടുന്നത് ഇത് ആദ്യമായല്ല. [&#8230;]]]></description>
										<content:encoded><![CDATA[<p>നടി തൃഷ കൃഷ്ണന്റെ എക്സ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. താരം തന്നെയാണ് അക്കൗണ്ട് ഹാക്ക് ആയ വിവരം ഇൻസ്റ്റഗ്രം സ്റ്റോറി വഴി പുറത്തുവിട്ടത്. അക്കൗണ്ട് വീണ്ടെടുക്കാനുള്ള ശ്രമത്തിലാണെന്നും അതുവരെ അക്കൗണ്ടിൽ നിന്ന് വരുന്ന പോസ്റ്റുകൾ തന്റേതല്ലെന്നും നടി പങ്കുവച്ച സ്റ്റോറിൽ കുറിച്ചു.</p>
<p>അതേസമയം താരത്തിന്റെ ഹാക്ക് ആയ അക്കൗണ്ടിൽ ക്രിപ്‌റ്റോകറൻസിയെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള പോസ്റ്റുകൾ ഷെയർ ചെയ്തിരുന്നു. എന്നാൽ പിന്നീട് ഈ പോസ്റ്റ് നീക്കം ചെയ്തു. തൃഷയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെടുന്നത് ഇത് ആദ്യമായല്ല. 2017 ൽ, ജല്ലിക്കട്ട് വിവാദത്തിൽ പെറ്റയെ പിന്തുണച്ചുവെന്ന് ആരോപിച്ച് അവരുടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി റിപ്പോർട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/actress-trisha-krishnans-x-account-hacked-star-with-warning.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സുപ്രീം കോടതിയുടെ ഔദ്യോഗിക യൂട്യൂബ് ചാനല്&#x200d; ഹാക്ക് ചെയ്യപ്പെട്ടു</title>
		<link>https://www.chandrikadaily.com/the-official-youtube-channel-of-the-supreme-court-has-been-hacked.html</link>
					<comments>https://www.chandrikadaily.com/the-official-youtube-channel-of-the-supreme-court-has-been-hacked.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Fri, 20 Sep 2024 08:41:53 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Hacked]]></category>
		<category><![CDATA[supremecourt]]></category>
		<category><![CDATA[youtube channel]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=310134</guid>

					<description><![CDATA[യുഎസ് ആസ്ഥാനമായുള്ള കമ്പനിയായ റിപ്പിള്&#x200d; ലാബ്‌സ് വികസിപ്പിച്ച ക്രിപ്റ്റോകറന്&#x200d;സിയായ എക്‌സ്ആര്&#x200d;പിയെ പ്രോത്സാഹിപ്പിക്കുന്ന വീഡിയോകളാണ് ചാനലില്&#x200d; കാണിക്കുന്നത്.]]></description>
										<content:encoded><![CDATA[<p>സുപ്രീം കോടതിയുടെ ഔദ്യോഗിക യൂട്യൂബ് ചാനല്&#x200d; ഹാക്ക് ചെയ്യപ്പെട്ടു. ഭരണഘടനാ ബെഞ്ചിന്റെ കേസുകളുടെയും പൊതുതാല്&#x200d;പ്പര്യമുള്ള കാര്യങ്ങളുടെയും തത്സമയ സ്ട്രീം ഹിയറിംഗുകള്&#x200d;ക്കായി സാധാരണയായി ഉപയോഗിക്കുന്ന ചാനലാണ് ഹാക്ക് ചെയ്യപ്പെട്ടത്. ഇപ്പോള്&#x200d; യുഎസ് ആസ്ഥാനമായുള്ള കമ്പനിയായ റിപ്പിള്&#x200d; ലാബ്‌സ് വികസിപ്പിച്ച ക്രിപ്റ്റോകറന്&#x200d;സിയായ എക്‌സ്ആര്&#x200d;പിയെ പ്രോത്സാഹിപ്പിക്കുന്ന വീഡിയോകളാണ് ചാനലില്&#x200d; കാണിക്കുന്നത്.</p>
<p>ഇന്ന് 11 മണിയോടെയാണ് സംഭവം. യൂട്യൂബ് അക്കൗണ്ടിന്റെ പേര് മാറ്റി അമേരിക്കന്&#x200d; കമ്പനിയായ റിപ്പിള്&#x200d; ലാബിന്റെ പേര് ഹാക്കര്&#x200d;മാര്&#x200d; നല്&#x200d;കുകയായിരുന്നു.<br />
ചാനല്&#x200d; ഹാക്ക് ചെയ്തതിനെക്കുറിച്ച് സുപ്രീം കോടതി ഭരണകൂടം അന്വേഷണം ആരംഭിച്ചതായി അറിയിച്ചു. ചാനലിന്റെ ലിങ്ക് സുപ്രീം കോടതി രജിസ്ട്രി പ്രവര്&#x200d;ത്തനരഹിതമാക്കി. 2018ലെ എല്ലാ ഭരണഘടനാ ബെഞ്ച് ഹിയറിംഗുകളുടെയും നടപടിക്രമങ്ങള്&#x200d; തത്സമയം സംപ്രേക്ഷണം ചെയ്യാന്&#x200d; സുപ്രീം കോടതി തീരുമാനിച്ചതിന് ശേഷം ഇതാദ്യമായാണ് സുപ്രീം കോടതിയുടെ യൂട്യൂബ് ചാനല്&#x200d; ഹാക്ക് ചെയ്യപ്പെടുന്നത്.</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-official-youtube-channel-of-the-supreme-court-has-been-hacked.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>എംബാപ്പെയുടെ എക്‌സ് അക്കൗണ്ട് ഹാക്ക് ചെയ്തു; മെസ്സിയെ കളിയാക്കിയും സി.ആറി.നെ പുകഴ്ത്തിയും പോസ്റ്റുകള്&#x200d;</title>
		<link>https://www.chandrikadaily.com/mbappes-x-account-hacked-posts-making-fun-of-messi-and-praising-cr.html</link>
					<comments>https://www.chandrikadaily.com/mbappes-x-account-hacked-posts-making-fun-of-messi-and-praising-cr.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 29 Aug 2024 10:55:44 +0000</pubDate>
				<category><![CDATA[Football]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[Hacked]]></category>
		<category><![CDATA[Mbappe]]></category>
		<category><![CDATA[x account]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=307880</guid>

					<description><![CDATA[ടോട്ടനം ക്ലബിനെ കളിയാക്കിയും പോസ്റ്റുകളുണ്ട്.]]></description>
										<content:encoded><![CDATA[<p>ഫ്രഞ്ച് ഫുട്ബോള്&#x200d; സൂപ്പര്&#x200d;താരം കിലിയന്&#x200d; എംബാപ്പെയുടെ &#8216;എക്സ്&#8217; അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. ക്രിസ്റ്റ്യാനോ റൊണാള്&#x200d;ഡോയെ പുകഴ്ത്തിയും ലിയോണല്&#x200d; മെസ്സിയെ പരിഹസിച്ചും അക്കൗണ്ടില്&#x200d; നിന്ന് തുടരെ തുടരെ പോസ്റ്റുകള്&#x200d; പ്രത്യക്ഷപ്പെട്ടു. ടോട്ടനം ക്ലബിനെ കളിയാക്കിയും പോസ്റ്റുകളുണ്ട്.</p>
<p>ഇന്ന് പുലര്&#x200d;ച്ചെയായിരുന്നു സംഭവം. &#8216; $MBAPPE&#8217; എന്നപേരില്&#x200d; ക്രിപ്റ്റോകറന്&#x200d;സിയുടെ പ്രമോഷന്&#x200d; പ്രത്യക്ഷപ്പെട്ടതോടെയാണ് വിഷയം ശ്രദ്ധിക്കപ്പെടുന്നത്. ഇതുകൊണ്ടൊന്നും തീര്&#x200d;ന്നില്ല. പ്രകോപനപരമായ നിരവധി പോസ്റ്റുകള്&#x200d; പിന്നാലെ അക്കൗണ്ടില്&#x200d; പ്രത്യക്ഷപ്പെട്ടു. ഫുട്ബോള്&#x200d; മുതല്&#x200d; ഇസ്രാഈല്&#x200d;- ഫലസ്തീന്&#x200d; തര്&#x200d;ക്കം വരെ പിന്നീട് പോസ്റ്റുകളായെത്തി. അതേസമയം പോസ്റ്റുകളെല്ലാം ഇപ്പോള്&#x200d; നീക്കം ചെയ്തിട്ടുണ്ട്.</p>
<p>പിഎസ്ജിയില്&#x200d; നിന്ന് ഫ്രീ ഏജന്റായാണ് എംബാപ്പെ ഈ ട്രാന്&#x200d;സ്ഫര്&#x200d; വിന്&#x200d;ഡോയില്&#x200d; റയല്&#x200d; മാഡ്രിഡിലേക്കെത്തിയത്. ജൂലൈ 16 ന് ക്ലബ്ബ് എംബാപ്പെയെ ആരാധകര്&#x200d;ക്ക് മുന്നില്&#x200d; അവതരിപ്പിച്ചിരുന്നു. ഈ പരിപാടിയില്&#x200d; 80,000 കാണികളാണ് ഗ്രൗണ്ടിലേക്കെത്തിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/mbappes-x-account-hacked-posts-making-fun-of-messi-and-praising-cr.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബര്&#x200d;ത്ത് ഡേ പാര്&#x200d;ട്ടിക്കിടെ തര്&#x200d;ക്കം; തൃശൂരില്&#x200d; കൊലക്കേസ് പ്രതിയെ വെട്ടിക്കൊന്നു</title>
		<link>https://www.chandrikadaily.com/argument-during-birthday-party-murder-suspect-hacked-to-death-in-thrissur.html</link>
					<comments>https://www.chandrikadaily.com/argument-during-birthday-party-murder-suspect-hacked-to-death-in-thrissur.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 22 Jul 2024 05:18:12 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[birthday party]]></category>
		<category><![CDATA[Hacked]]></category>
		<category><![CDATA[MURDER]]></category>
		<category><![CDATA[Thrissur]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=303406</guid>

					<description><![CDATA[മൂന്നംഗ സംഘമാണ് സതീഷിനെ കൊലപ്പെടുത്തിയത്.]]></description>
										<content:encoded><![CDATA[<p>പൂച്ചട്ടിയില്&#x200d; കൊലക്കേസ് പ്രതിയെ വെട്ടിക്കൊന്നു. നടത്തറ ഐക്യനഗര്&#x200d; സ്വദേശി സതീഷ് (48) ആണ് കൊല്ലപ്പെട്ടത്. മൂന്നംഗ സംഘമാണ് സതീഷിനെ കൊലപ്പെടുത്തിയത്. 3 പ്രതികളും ഒല്ലൂര്&#x200d; പൊലീസ് സ്റ്റേഷനില്&#x200d; കീഴടങ്ങി.</p>
<p>കഴിഞ്ഞ ദിവസം രാത്രി 11.30 ഓടെയാണ് സംഭവം. പൂച്ചട്ടി ഗ്രൗണ്ടിന് സമീപം റോഡിലാണ് സതീഷ് വെട്ടേറ്റ് കിടന്നിരുന്നത്. അപകടമാണെന്ന് കരുതി നാട്ടുകാര്&#x200d; പൊലീസിനെ വിവരമറിയിച്ച് ആംബുലന്&#x200d;സില്&#x200d; കയറ്റി ആശുപത്രിയില്&#x200d; എത്തിച്ചു. തുടര്&#x200d;ന്നാണ് വടിവാള്&#x200d; കൊണ്ട് വെട്ടേറ്റതാണെന്ന് തിരിച്ചറിഞ്ഞത്. പ്രതികളും സതീഷും സുഹൃത്തുക്കളാണ്.</p>
<p>കഴിഞ്ഞ ദിവസം ബാറില്&#x200d; വെച്ച് നടന്ന ബര്&#x200d;ത്ത് ഡേ പാര്&#x200d;ട്ടിക്കിടെ തര്&#x200d;ക്കമുണ്ടാകുകയും തുടര്&#x200d;ന്ന് ഗ്രൗണ്ടിന് സമീപമെത്തി സംസാരിക്കുകയും ചെയ്തിരുന്നു. ഇതിനിടയില്&#x200d; തര്&#x200d;ക്കം കൊലപാതകത്തില്&#x200d; കലാശിക്കുകയായിരുന്നു എന്ന് പൊലീസ് പറയുന്നു. മലങ്കര വര്&#x200d;ഗീസ്, ഗുണ്ടാ നേതാവ് ചാപ്ലി ബിജു എന്നിവരെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് കൊല്ലപ്പെട്ട സതീഷ്. മൂന്നു പ്രതികളെയും പൊലീസ് കൂടുതല്&#x200d; ചോദ്യം ചെയ്ത് വരികയാണ്. ഫോറന്&#x200d;സിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/argument-during-birthday-party-murder-suspect-hacked-to-death-in-thrissur.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സിപിഎം പ്രവർത്തകർക്ക് വെട്ടേറ്റ സംഭവം; 5 ആർഎസ്എസ് പ്രവർത്തകർ കസ്റ്റഡിയിൽ</title>
		<link>https://www.chandrikadaily.com/cpm-workers-were-hacked-5-rss-workers-in-custody.html</link>
					<comments>https://www.chandrikadaily.com/cpm-workers-were-hacked-5-rss-workers-in-custody.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 25 Mar 2024 07:09:09 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[arrested]]></category>
		<category><![CDATA[cpm workers]]></category>
		<category><![CDATA[Hacked]]></category>
		<category><![CDATA[RSS]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=293614</guid>

					<description><![CDATA[ഇടവേലിക്കല്&#x200d; വിഗ്‌നേശ്വര സൂപ്പര്&#x200d;മാര്&#x200d;ക്കറ്റിന് എതിര്&#x200d;വശമുള്ള ബസ് സ്റ്റോപ്പില്&#x200d; ഇരിക്കുകയായിരുന്ന ഇവരെ ഒരു സംഘം ആയുധങ്ങളുമായി എത്തി വെട്ടിപ്പരിക്കേല്&#x200d;പ്പിക്കുകയായിരുന്നു.]]></description>
										<content:encoded><![CDATA[<p>കണ്ണൂരില്&#x200d; സിപിഎം പ്രവര്&#x200d;ത്തകര്&#x200d;ക്ക് വെട്ടേറ്റ സംഭവത്തില്&#x200d; 5 ആര്&#x200d;എസ്എസ് പ്രവര്&#x200d;ത്തകര്&#x200d; പൊലീസ് കസ്റ്റഡിയില്&#x200d;. ആദര്&#x200d;ശ്, ശ്രീക്കുട്ടന്&#x200d;, നിധിന്&#x200d;, ഹരിലാല്&#x200d;, ബിജിന്&#x200d; എന്നിവരാണ് കസ്റ്റഡിയിലായത്. ഇന്ന് പുലര്&#x200d;ച്ചെയാണ് ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലായവര്&#x200d; സജീവ ആര്&#x200d;എസ്എസ് പ്രവര്&#x200d;ത്തകരാണ്.</p>
<p>കേസിലെ പ്രധാന പ്രതികളായ ജ്യോതിഷ്, സുജിന്&#x200d; എന്നിവരെ ഇതുവരെ പിടികൂടാന്&#x200d; കഴിഞ്ഞിട്ടില്ല. ഇരുവര്&#x200d;ക്കുമായി പൊലീസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്. ജ്യോതിഷും സുജിനും ആണ് വെട്ടിയതെന്നാണ് പരിക്കേറ്റ സിപിഎം പ്രവര്&#x200d;ത്തകരുടെ മൊഴി. മട്ടന്നൂര്&#x200d; ഇടവേലിക്കലില്&#x200d; മൂന്ന് സിപിഎം പ്രവര്&#x200d;ത്തകര്&#x200d;ക്ക് ഇന്നലെ വെട്ടേറ്റിരുന്നു.</p>
<p>സിപിഎം ഇടവേലിക്കല്&#x200d; ബ്രാഞ്ചംഗം കുട്ടാപ്പി എന്ന ലതീഷ് (36), സുനോഭ് (35), ലിച്ചി എന്ന റിജില്&#x200d; (30) എന്നിവര്&#x200d;ക്കാണ് വെട്ടേറ്റത്. പുറത്തും ചെവിക്കുമായി സാരമായി പരിക്കേറ്റ മൂവരെയും കണ്ണൂര്&#x200d; എകെ ജി സഹകരണ ആശുപത്രിയില്&#x200d; പ്രവേശിപ്പിച്ചു. ഞായര്&#x200d; രാത്രി പത്തോടെയായിരുന്നു സംഭവം. ഇടവേലിക്കല്&#x200d; വിഗ്‌നേശ്വര സൂപ്പര്&#x200d;മാര്&#x200d;ക്കറ്റിന് എതിര്&#x200d;വശമുള്ള ബസ് സ്റ്റോപ്പില്&#x200d; ഇരിക്കുകയായിരുന്ന ഇവരെ ഒരു സംഘം ആയുധങ്ങളുമായി എത്തി വെട്ടിപ്പരിക്കേല്&#x200d;പ്പിക്കുകയായിരുന്നു.</p>
<p>രാത്രി എട്ടോടെ മട്ടന്നൂര്&#x200d; ടൗണില്&#x200d; വെച്ച്, വെട്ടേറ്റ റിജിനും ആക്രമി സംഘത്തിലുണ്ടായിരുന്നവരില്&#x200d; ഒരാളും തമ്മില്&#x200d; വാക്കേറ്റം ഉണ്ടായിരുന്നു. അപ്പോള്&#x200d; തന്നെ സമീപത്തുണ്ടായിരുന്നവര്&#x200d; ഇടപെട്ട് പ്രശ്‌നം ഒഴിവാക്കിയതാണ്. അതിന് ശേഷമാണ് രാത്രി പത്തോടെ ഇടവേലിക്കലെത്തി ആക്രമി സംഘം ബസ് സ്റ്റോപ്പിലിരുന്ന മൂവരെയും വെട്ടിപ്പരിക്കേല്&#x200d;പ്പിച്ചത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/cpm-workers-were-hacked-5-rss-workers-in-custody.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തമിഴ്‌നാട് ചെങ്കൽപേട്ടിൽ ഡിഎംകെ നേതാവിനെ വെട്ടിക്കൊലപ്പെടുത്തി; ആക്രമണം വാഹനനത്തിന് ബോംബെറിഞ്ഞ ശേഷം</title>
		<link>https://www.chandrikadaily.com/dmk-leader-hacked-to-death-in-chengalpet-tamil-nadu-after-the-attack-the-vehicle-was-bombed.html</link>
					<comments>https://www.chandrikadaily.com/dmk-leader-hacked-to-death-in-chengalpet-tamil-nadu-after-the-attack-the-vehicle-was-bombed.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 01 Mar 2024 06:46:41 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[Chengalpet]]></category>
		<category><![CDATA[dmk leader]]></category>
		<category><![CDATA[Hacked]]></category>
		<category><![CDATA[tamilnadu]]></category>
		<category><![CDATA[vehicle]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=291837</guid>

					<description><![CDATA[കാര്&#x200d; വാലാജബാദ് പാലത്തിന് സമീപം എത്തിയപ്പോള്&#x200d; 5 പേര്&#x200d; മൂന്നു ബൈക്കുകളിലായെത്തി ആക്രമിക്കുകയായിരുന്നു.]]></description>
										<content:encoded><![CDATA[<p>തമിഴ്നാട് ചെങ്കല്&#x200d;പേട്ടില്&#x200d; ഡിഎംകെ നേതാവിനെ വെട്ടിക്കൊലപ്പെടുത്തി. വണ്ടല്ലൂര്&#x200d; നോര്&#x200d;ത്ത് സെക്രട്ടറി ആറാമുദന്&#x200d; ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. വാഹനത്തിന് നേരെ ബോംബെറിഞ്ഞ ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.</p>
<p>മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ ജന്മദിനമായ വെള്ളിയാഴ്ച ഉദ്ഘാടനം ചെയ്യാനിരുന്ന വണ്ടല്ലൂര്&#x200d;-വാലാജാബാദ് റോഡിലെ ബസ് സ്റ്റാന്&#x200d;ഡിന്റെ പണി നിരീക്ഷിക്കാന്&#x200d; പോകുകയായിരുന്നു ആറാമുദന്&#x200d;. കാര്&#x200d; വാലാജബാദ് പാലത്തിന് സമീപം എത്തിയപ്പോള്&#x200d; 5 പേര്&#x200d; മൂന്നു ബൈക്കുകളിലായെത്തി ആക്രമിക്കുകയായിരുന്നു.</p>
<p>തലയ്ക്കും മുഖത്തും കൈകളിലും ഗുരുതരമായി പരിക്കേറ്റ ആറാമുദനെ സമീപത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് സര്&#x200d;ക്കാര്&#x200d; ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. കൊലപാതകത്തിന് പിന്നിലെ കാരണം എന്താണെന്ന് പോലീസിന് കണ്ടെത്താനായിട്ടില്ല. സംഭവത്തില്&#x200d; പൊലീസ് കേസ് രജിസ്റ്റര്&#x200d; ചെയ്ത് അന്വേഷണം ആരംഭിച്ചു. ആറാമുദന്&#x200d; വണ്ടല്ലൂര്&#x200d; പഞ്ചായത്ത് പ്രസിഡന്റായി തുടര്&#x200d;ച്ചയായി മൂന്നുതവണ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/dmk-leader-hacked-to-death-in-chengalpet-tamil-nadu-after-the-attack-the-vehicle-was-bombed.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തിരൂരിൽ അക്ഷയകേന്ദ്രം ഹാക്ക് ചെയ്ത് ആധാർ വിവരങ്ങൾ ചോർത്തി</title>
		<link>https://www.chandrikadaily.com/akshayakendra-in-tirur-hacked-and-aadhaar-information-leaked.html</link>
					<comments>https://www.chandrikadaily.com/akshayakendra-in-tirur-hacked-and-aadhaar-information-leaked.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 14 Feb 2024 12:48:57 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Aadhaar information]]></category>
		<category><![CDATA[akshaya]]></category>
		<category><![CDATA[Hacked]]></category>
		<category><![CDATA[tirur]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=290382</guid>

					<description><![CDATA[38 ആധാർ കാർഡുകളാണ് ആലിങ്ങലിലെ അക്ഷയകേന്ദ്രത്തിലെ ആധാർ സംവിധാനത്തിൽ നുഴഞ്ഞുകയറി പുറമെ നിന്നുള്ളവർ തയാറാക്കിയത്.]]></description>
										<content:encoded><![CDATA[<p>തിരൂർ ആലിങ്ങലിൽ അക്ഷയകേന്ദ്രം ഹാക്ക് ചെയ്ത് ആധാർ വിവരങ്ങൾ ചോർത്തിയ സംഭവത്തിൽ അന്വേഷണമാവശ്യപ്പെട്ട് കേന്ദ്രം അധികൃതർ ജില്ല സൈബർ ക്രൈമിൽ പരാതി നൽകി. 38 ആധാർ കാർഡുകളാണ് ആലിങ്ങലിലെ അക്ഷയകേന്ദ്രത്തിലെ ആധാർ സംവിധാനത്തിൽ നുഴഞ്ഞുകയറി പുറമെ നിന്നുള്ളവർ തയാറാക്കിയത്. ഇന്ത്യയുടെ അതിർത്തി പ്രദേശത്തുനിന്നാണ് ഹാക്കിങ് നടത്തിയതെന്നാണ് യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ കണ്ടെത്തൽ.</p>
<p>ഇന്ത്യയിൽ വിലാസമോ രേഖകളോ ഇല്ലാത്തവർക്ക് വേണ്ടിയാകും ഇത് ചെയ്തതെന്നാണ് സൂചന. ചാരപ്രവർത്തനങ്ങൾക്കായാണെന്നും സംശയിക്കുന്നു. ആലിങ്ങലിലെ അക്ഷയ സെന്ററിലെ ആധാർ മെഷീനിൽ നിന്ന് എൻറോൾ ചെയ്ത 38 എൻട്രികൾ ഇത്തരത്തിലുള്ളതാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഈ ആധാർ കാർഡുകൾ അധികൃതർ സസ്പെൻഡ് ചെയ്തിട്ടുണ്ട്. ജനുവരി 12നാണ് സംഭവം.</p>
<p>ഇവിടുത്തെ അക്ഷയ സെന്ററിലേക്ക് ഡൽഹിയിൽനിന്ന് യു.ഐ.ഡി അഡ്‌മിൻ ആണെന്ന് പരിചയപ്പെടുത്തിയ ആളുടെ ഫോൺകോൾ വന്നു. അക്ഷയയിലെ ആധാർ മെഷീൻ 10,000 എൻറോൾമെന്റ് പൂർത്തിയാക്കിയതിനാൽ വെരിഫിക്കേഷൻ ആവശ്യമാണെന്ന് പറഞ്ഞാണ് വിളിച്ചത്. തുടർന്ന് എനിഡെസ്ക് എന്ന സോഫ്റ്റ് വെയർ കണക്ട് ചെയ്യാൻ നിർദേശിക്കുകയും ഇതോടെ വെരിഫിക്കേഷൻ പൂർത്തിയായെന്നും പറഞ്ഞു.</p>
<p>തുടർന്ന് പരിശോധനയുടെ ഭാഗമായി ഒരാളുടെ എൻറോൾമെന്റ് നടത്താൻ ആവശ്യപ്പെട്ടു. ഇത് ചെയ്തതോടെ അഡ്‌മിനാണെന്ന് പരിചയപ്പെടുത്തിയ ആൾ എല്ലാം ശരിയായെന്നും ജോലി തുടരാനും പറഞ്ഞ് എനിഡെസ്ക് കണക്ഷൻ വിച്ഛേദിക്കുകയായിരുന്നു. ഈ സമയത്തിനിടെ തിരൂരിലെ അക്ഷയ സെന്ററിലെ ആധാർ മെഷീനിലേക്ക് തട്ടിപ്പുകാർ ആവശ്യമുള്ള ഡാറ്റ കയറ്റി വിട്ടെന്നാണ് സംശയിക്കുന്നത്.</p>
<p>ഓരോ ആധാർ എൻറോൾമെന്റും യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ വിശദമായ പരിശോധനയിലൂടെയാണ് കടന്നുപോവുക. ഈ പരിശോധനയിലൂടെയെല്ലാം ഇവ കടന്നുപോവുകയും അന്തിമ അംഗീകാരം ലഭിക്കുകയും ചെയ്തിട്ടുണ്ട്. ജനുവരി 25 നാണ് തട്ടിപ്പ് പുറത്തായത്.</p>
<p>പരിശോധനയിൽ ഇവ അപ്‌ലോഡ് ചെയ്യതത് തിരൂർ ആലിങ്ങലിലെ ആധാർ മെഷീനിൽ നിന്നാണെങ്കിലും വിരലുകളും കണ്ണും ഉൾപ്പെടെയുള്ള പകർത്തലുകളുടെ ലൊക്കേഷൻ പശ്ചിമബംഗാൾ, ഝാർഖണ്ഡ് സംസ്ഥാനങ്ങളിൽ നിന്നാണെന്ന് കണ്ടെത്തുകയായിരുന്നു. അന്വേഷണം ആവശ്യപ്പെട്ട് ആലിങ്ങൽ അക്ഷയ ഉടമ ഹാരിസ് തിരൂർ സി.ഐക്കും പരാതി നൽകി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/akshayakendra-in-tirur-hacked-and-aadhaar-information-leaked.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ചാറ്റ് ജിപിടി യില്&#x200d; ലോഗിന്&#x200d; ചെയ്ത ഇമെയിലുകള്&#x200d; ചോര്&#x200d;ന്നു; മുന്നറിയിപ്പുമായി ഗവേഷകന്&#x200d;</title>
		<link>https://www.chandrikadaily.com/emails-logged-into-chat-gpt-leaked-researcher-warns.html</link>
					<comments>https://www.chandrikadaily.com/emails-logged-into-chat-gpt-leaked-researcher-warns.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Wed, 27 Dec 2023 05:11:50 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[chat gpt]]></category>
		<category><![CDATA[crime]]></category>
		<category><![CDATA[Hacked]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=286709</guid>

					<description><![CDATA[ജിപിടി.35 ടര്&#x200d;ബോയില്&#x200d; നിന്ന് കണ്ടെത്തിയ ഇമെയിലുകളുടെ ഉടമകളെ ഗവേഷക സംഘം ബന്ധപ്പെട്ടു]]></description>
										<content:encoded><![CDATA[<p>ചാറ്റ് ജിപിടിയില്&#x200d; ലോഗിന്&#x200d; ചെയ്ത ഇമെയിലുകളുടെ സ്വകാര്യത ഭീഷണിയിലാണെന്ന മുന്നറിയിപ്പുമായി ഗവേഷക സംഘം. ഓപ്പണ്&#x200d; എ.ഐയുടെ ചാറ്റ് ജിപിടിയ്ക്ക് ശക്തിപകരുന്ന ലാംഗ്വേജ് മോഡലായ ജിപിടി 3.5 ടര്&#x200d;ബോയിലെ സ്വകാര്യതാ വീഴ്ചയാണ് ഇന്&#x200d;ഡ്യാന യുണിവേഴ്‌സിറ്റി ബ്ലൂമിങ്ടണിലെ പി.എച്ച്.ഡി ഗവേഷകനായ റുയി ഷുവും സംഘവും കണ്ടെത്തിയത്.</p>
<p>ജിപിടി.35 ടര്&#x200d;ബോയില്&#x200d; നിന്ന് കണ്ടെത്തിയ ഇമെയിലുകളുടെ ഉടമകളെ ഗവേഷക സംഘം ബന്ധപ്പെട്ടു. ഇക്കൂട്ടത്തില്&#x200d; ന്യൂയോര്&#x200d;ക്ക് ടൈംസ് ജീവനക്കാരുടെ ഇമെയിലുകളും ഉണ്ടായിരുന്നു.വ്യക്തിവിവരങ്ങള്&#x200d; ഓര്&#x200d;ത്തെടുക്കാനുള്ള ജിപിടി-3.5 ടര്&#x200d;ബോയുടെ കഴിവാണ് പതിവ് സുരക്ഷാ സംവിധാനങ്ങള്&#x200d; മറികടന്ന് ഗവേഷകര്&#x200d; ഇതിനായി പ്രയോജനപ്പെടുത്തിയത്. തിരഞ്ഞ 80 ശതമാനം ന്യൂയോര്&#x200d;ക്ക് ടൈംസ് ജീവനക്കാരുടെയും ഇമെയിലുകള്&#x200d; കൃത്യമായി തന്നെ ലഭിച്ചു. ചാറ്റ് ജിപിടി പോലുള്ള എഐ ടൂളുകള്&#x200d; വഴി വ്യക്തി വിവരങ്ങള്&#x200d; ചോരുമെന്നതിന്റെ തെളിവാണ് ഈ സംഭവം.</p>
<p>തുടര്&#x200d;ച്ചയായി പുതിയ വിവരങ്ങളില്&#x200d; നിന്ന് പഠിക്കും വിധമാണ് ജിപിടി 3.5 ടര്&#x200d;ബോ, ജിപിടി 4 തുടങ്ങിയ ലാംഗ്വേജ് മോഡലുകളെ ഓപ്പണ്&#x200d; എഐ രൂപകല്&#x200d;പന ചെയ്തിരിക്കുന്നത്. പ്രത്യേക വിഷയങ്ങളില്&#x200d; കൃത്യമായ അറിവ് നല്&#x200d;കുന്നതിനായുള്ള മോഡലിന്റെ ഫൈന്&#x200d; ട്യൂണിങ് ഇന്റര്&#x200d;ഫെയ്‌സ് മോഡലിന്റെ പ്രതിരോധ സംവിധാനങ്ങളെ കബളിപ്പിക്കാന്&#x200d; ഗവേഷകര്&#x200d; ഉപയോഗപ്പെടുത്തി.<br />
വ്യക്തിഗത വിവരങ്ങള്&#x200d; ആവശ്യപ്പെട്ടുകൊണ്ടുള്ള ചോദ്യങ്ങളെ തടയാന്&#x200d; വിവിധ മാര്&#x200d;ഗങ്ങളാണ് ഓപ്പണ്&#x200d; എഐ, മെറ്റ, ഗൂഗിള്&#x200d; പോലുള്ള കമ്പനികള്&#x200d; അവരുടെ എഐ മോഡലുകളില്&#x200d; ഉപയോഗിക്കുന്നത്. ഈ സുരക്ഷാ സംവിധാനങ്ങളെ മറികടക്കാനുള്ള വഴിയാണ് ഗവേഷകര്&#x200d; കണ്ടെത്തിയത്.</p>
<p>അതേസമയം സ്വകാര്യ വിവരങ്ങള്&#x200d; ആവശ്യപ്പെട്ടുകൊണ്ടുള്ള ചോദ്യങ്ങള്&#x200d; തള്ളുമെന്നും ഉപഭോക്താക്കളുടെ സുരക്ഷയില്&#x200d; പ്രതിജ്ഞാബദ്ധരാണെന്നും ആശങ്കകള്&#x200d;ക്ക് മറുപടിയായി ഓപ്പണ്&#x200d; എ.ഐ പറഞ്ഞു. എന്നാല്&#x200d; എ.ഐയെ പരിശീലിപ്പിക്കുന്നതിനുപയോഗിക്കുന്ന വിവരങ്ങളുമായി ബന്ധപ്പെട്ട് സുതാര്യതയില്ലാത്തതിലും എ.ഐ മോഡലുകള്&#x200d; സ്വകാര്യ വിവരങ്ങള്&#x200d; കൈവശം വെക്കുന്നതിലും വിദഗ്ധര്&#x200d; ആശങ്ക സംശയം ഉയര്&#x200d;ത്തുന്നുണ്ട്.</p>
<p>ലാഗ്വേജ് മോഡലുകളിലെ വ്യക്തി സ്വകാര്യതയെ കുറിച്ചുള്ള ആശങ്ക ഉയര്&#x200d;ത്തുകയാണ് ജി.പി.ടി 3.5 ടര്&#x200d;ബോയില്&#x200d; കണ്ടെത്തിയ സുരക്ഷാ വീഴ്ച. വാണിജ്യപരമായി ലഭ്യമായ മോഡലുകള്&#x200d;ക്ക് സ്വകാര്യത പരിരക്ഷിക്കുന്നതിന് ശക്തമായ പ്രതിരോധ സംവിധാനങ്ങളില്ലെന്ന് വിദഗ്ധര്&#x200d; വാദിക്കുന്നു. വിവിധ ഉറവിടങ്ങളില്&#x200d; നിന്ന് തുടര്&#x200d;ച്ചയായി വിവര ശേഖരണം നടത്തുന്ന ഇവ വലിയ അപകടസാധ്യത സൃഷ്ടിക്കുന്നു. ഓപ്പണ്&#x200d; എഐ വിവരങ്ങള്&#x200d; കൈകാര്യം ചെയ്യുന്നതിലെ രഹസ്യ സ്വഭാവവും പ്രശ്‌നം സങ്കീര്&#x200d;ണമാക്കുകയാണ്. എഐ മോഡലുകളിലെ വിവര സംരക്ഷണം ഉറപ്പാക്കുന്നതിനും സുതാര്യത ഉറപ്പുവരുത്തണമെന്നുമാണ് വിമര്&#x200d;ശകര്&#x200d; ആവശ്യപ്പെടുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/emails-logged-into-chat-gpt-leaked-researcher-warns.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
