<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>hajj 2024 &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/hajj-2024/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sat, 05 Oct 2024 13:29:51 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>hajj 2024 &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ഹജ്ജ് വിമാന നിരക്ക് ഏകീകരിക്കണം; ഹജ്ജ് കമ്മിറ്റി യോഗം കരിപ്പൂരില്&#x200d; ചേര്&#x200d;ന്നു</title>
		<link>https://www.chandrikadaily.com/hajj-airfare-should-be-consolidated-hajj-committee-meeting-was-held-in-karipur.html</link>
					<comments>https://www.chandrikadaily.com/hajj-airfare-should-be-consolidated-hajj-committee-meeting-was-held-in-karipur.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sat, 05 Oct 2024 13:29:51 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[hajj 2024]]></category>
		<category><![CDATA[meeting]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=312183</guid>

					<description><![CDATA[2025 ലെ ഹജ്ജ് യാത്രക്ക് സംസ്ഥാനത്തെ മൂന്ന് ഹജ്ജ് പുറപ്പെടല്&#x200d; കേന്ദ്രങ്ങളിലും നേരത്തെ തന്നെ വിമാന നിരക്കുകള്&#x200d; ഏകീകരിക്കണമെന്ന് ചെയര്&#x200d;മാന്&#x200d; സി. മുഹമ്മദ് ഫൈസിയുടെ അധ്യക്ഷതയില്&#x200d; ചേര്&#x200d;ന്ന സംസ്ഥാന ഹജ്ജ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. സംസ്ഥാനത്ത് നിന്നും ഏറ്റവും കൂടുതല്&#x200d; തീര്&#x200d;ത്ഥാടകര്&#x200d; ഇത്തവണയും അപേക്ഷിച്ചത് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം വഴിയാണ്. കഴിഞ്ഞ വര്&#x200d;ഷം സംസ്ഥാനത്തെ മറ്റ് രണ്ട് പുറപ്പെടല്&#x200d; കേന്ദ്രങ്ങളിലുള്ളതിനേക്കാള്&#x200d; വിമാന കൂലി ഇനത്തില്&#x200d; അധികം തുക കോഴിക്കോട് നിന്നും ഈടാക്കിയത് പ്രശ്‌നം സൃഷ്ടിച്ചിരുന്നു. ടെന്&#x200d;ഡര്&#x200d; മുഖേന [&#8230;]]]></description>
										<content:encoded><![CDATA[<p>2025 ലെ ഹജ്ജ് യാത്രക്ക് സംസ്ഥാനത്തെ മൂന്ന് ഹജ്ജ് പുറപ്പെടല്&#x200d; കേന്ദ്രങ്ങളിലും നേരത്തെ തന്നെ വിമാന നിരക്കുകള്&#x200d; ഏകീകരിക്കണമെന്ന് ചെയര്&#x200d;മാന്&#x200d; സി. മുഹമ്മദ് ഫൈസിയുടെ അധ്യക്ഷതയില്&#x200d; ചേര്&#x200d;ന്ന സംസ്ഥാന ഹജ്ജ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.</p>
<p>സംസ്ഥാനത്ത് നിന്നും ഏറ്റവും കൂടുതല്&#x200d; തീര്&#x200d;ത്ഥാടകര്&#x200d; ഇത്തവണയും അപേക്ഷിച്ചത് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം വഴിയാണ്. കഴിഞ്ഞ വര്&#x200d;ഷം സംസ്ഥാനത്തെ മറ്റ് രണ്ട് പുറപ്പെടല്&#x200d; കേന്ദ്രങ്ങളിലുള്ളതിനേക്കാള്&#x200d; വിമാന കൂലി ഇനത്തില്&#x200d; അധികം തുക കോഴിക്കോട് നിന്നും ഈടാക്കിയത് പ്രശ്‌നം സൃഷ്ടിച്ചിരുന്നു. ടെന്&#x200d;ഡര്&#x200d; മുഖേന ആദ്യം നിശ്ചയിച്ച തുകയില്&#x200d; നിന്നും നിശ്ചിത ശതമാനം സംസ്ഥാന സര്&#x200d;ക്കാറിന്റെയും ഹജ്ജ് കമ്മിറ്റിയുടേയും നിരന്തര ഇടപെടലുകളിലൂടെ അധികൃതര്&#x200d; ഭാഗികമായി കുറവ് വരുത്തിയിരുന്നു. എന്നിട്ടും കോഴിക്കോട് വലിയ വ്യത്യാസം ഉണ്ടായിരുന്നു.</p>
<p>സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജ് യാത്രക്ക് ഉദ്ദേശിക്കുന്നവര്&#x200d;ക്ക് ഹജ്ജ് അപേക്ഷാ സമര്&#x200d;പ്പണം മുതല്&#x200d; തെരഞ്ഞെടുക്കപ്പെടുന്നവരെ പണം അടക്കല്&#x200d;, പാസ്‌പോര്&#x200d;ട്ട് ഉള്&#x200d;പ്പടെയുള്ള രേഖകളുടെ സമര്&#x200d;പ്പണം, വിവിധ ഘട്ടങ്ങളിലായുള്ള ട്രൈനിങ്ങ് ക്ലാസ്സുകള്&#x200d;, കുത്തിവെയ്പ്പ്, യാത്രാ തിയ്യതി അറിയിക്കല്&#x200d;, ക്യാമ്പില്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്യല്&#x200d;, സഊദിയിലേക്കുള്ള യാത്ര, മടങ്ങിവരവ് തുടങ്ങി എല്ലാ ഘട്ടങ്ങിളും ഹാജിമാര്&#x200d;ക്കാവശ്യമായ മാര്&#x200d;ഗ്ഗനിര്&#x200d;ദ്ദേശങ്ങളും സഹായങ്ങളും നല്&#x200d;കുന്നതിന് സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കീഴില്&#x200d; തന്നെ വിപുലമായ ഔദ്യോഗിക ട്രൈനിങ്ങ് സംവിധാനം നിലവിലുണ്ട്.</p>
<p>സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ട്രൈനിങ്ങ് സംവിധാനത്തെ കേന്ദ്ര ഹജ്ജ് കമ്മിറ്റിയടക്കം പ്രശംസിച്ചിട്ടുള്ളതും ഇത് മാതൃകയാക്കി മറ്റു സംസ്ഥാനങ്ങളിലും നടപ്പിലാക്കുന്നതിന് നിര്&#x200d;ദ്ദേശിച്ചിട്ടുമുള്ളതാണ്. സംസ്ഥാനത്തെ തീര്&#x200d;ത്ഥാടകരുടെ ഔദ്യോഗിക ആവശ്യ നിര്&#x200d;വ്വഹണങ്ങള്&#x200d;ക്ക് സര്&#x200d;ക്കാര്&#x200d; തലത്തില്&#x200d; തന്നെ കുറ്റമറ്റ സംവിധാനം ഉണ്ടെന്നിരിക്കെ ഇതിനു സമാന്തരമായി പുതിയ സംവിധാനം രൂപപ്പെടുത്തുന്നത് ദുരൂഹമാണെന്ന് യോഗം നിരീക്ഷിച്ചു. വിശുദ്ധ തീര്&#x200d;ത്ഥാടനത്തിനായി പുറപ്പെടുന്നവര്&#x200d;ക്ക് നടപടിക്രമങ്ങള്&#x200d; സമയബന്ധിതമായി പൂര്&#x200d;ത്തിയാക്കുന്നതില്&#x200d; ഇത് പ്രയാസവും ആശയകുഴപ്പവും സൃഷ്ടിക്കും.</p>
<p>ഹാജിമാര്&#x200d;ക്കുള്ള സേവനത്തിലും സഹായത്തിലും ആവശ്യാനുസരണം പങ്കുചേരുന്നതിന് ഔദ്യോഗിക സംവിധാനങ്ങളിലൂടെ തന്നെ അവസരം ഉണ്ടെന്നിരിക്കെ ഇത്തരം സമാന്തര നീക്കത്തില്&#x200d; നിന്നും ബന്ധപ്പെട്ടവര്&#x200d; പിന്മാറണമെന്ന് യാഗം ആവശ്യപ്പെട്ടു. ഹജ്ജിന് അവസരം ലഭിക്കുന്നവര്&#x200d; സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫീസില്&#x200d; നിന്നുള്ള ഔദ്യോഗിക അറിയിപ്പുകളും നിര്&#x200d;ദ്ദേശങ്ങളും കൃത്യമായി ശദ്ധിക്കണമെന്നും മറ്റു കേന്ദ്രങ്ങളെ അവലംബിക്കരുതെന്നും ഹാജിമാര്&#x200d; ജാഗ്രത പാലിക്കണമെന്നും യോഗം അറിയിച്ചു.<br />
സമാന്തര സംവിധാനത്തെ കുറിച്ച് അന്വേഷണം നടത്തുന്നതിന് ഹജ്ജ് കമ്മിറ്റി എക്‌സിക്യൂട്ടീവ് ഓഫീസറും ജില്ലാ കലക്ടറുമായ വി.ആര്&#x200d; വിനോദ് ഐ.എ.എസിനെ യോഗം ചുമലപ്പെടുത്തി.</p>
<p>2021 ഒക്‌ടോബര്&#x200d; 11 ന് നിലവില്&#x200d; വന്ന സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ അവസാന യോഗമാണ് ഇന്ന് കരിപ്പൂര്&#x200d; ചേര്&#x200d;ന്നത്. സംസ്ഥാനത്ത് നിന്നും ഏറ്റവും കൂടുതല്&#x200d; തീര്&#x200d;ത്ഥാടകര്&#x200d; ആശ്രയിക്കുന്ന കരിപ്പൂരില്&#x200d; വനിതാ തീര്&#x200d;ത്ഥാടകര്&#x200d;ക്കായി വിശാലമായ പ്രത്യേക കെട്ടിടം സജ്ജമായത് ഈ കമ്മിറ്റിയുടെ കാലയളവിലാണ്.<br />
സംസ്ഥാന ചരിത്രത്തിലാധ്യമായി കഴിഞ്ഞ വര്&#x200d;ഷം ഏറ്റവും കൂടുതല്&#x200d; തീര്&#x200d;ത്ഥാടകരെ സുഗമമായി യാത്രയാക്കാനവസരം ലഭിച്ചതിന്റെ ചാരിതാര്&#x200d;ത്ഥ്യത്തോടെയാണ് നിലവിലെ കമ്മിറ്റി കാലാവധി പൂര്&#x200d;ത്തിയാക്കുന്നത്. ഈ മാസം 12 നാണ് കമ്മിറ്റിയുടെ കാലാവധി അവസാനിക്കുക.</p>
<p>ഹജ്ജ് കമ്മിറ്റിയുടെ തീരുമാനങ്ങളും പദ്ധതികളും തികഞ്ഞ ഉത്സാഹത്തോടെ ഏറ്റെടുത്ത് വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് കൊണ്ട് സമയബന്ധിതമായി പൂര്&#x200d;ത്തിയാക്കുന്നതിന് നേതൃത്വം നല്&#x200d;കിയ ഹജ്ജ് കമ്മിറ്റി എക്‌സിക്യൂട്ടീവ് ഓഫീസര്&#x200d; കൂടിയായ ജില്ലാ കലക്ടര്&#x200d; വി.ആര്&#x200d; വിനോദ് ഐ.എ.എസി നെയും കമ്മിറ്റി അംഗങ്ങളേയും ട്രൈനര്&#x200d;മാരേയും യോഗം പ്രത്യേകം അഭിനന്ദിച്ചു. വിശുദ്ധ തീര്&#x200d;ത്ഥാടനവുമായി ബന്ധപ്പെട്ട സേവനങ്ങളില്&#x200d; പങ്കുചേരാന്&#x200d; അവസരം ലഭിച്ചതില്&#x200d; കലക്ടര്&#x200d; സന്തുഷ്ടി പ്രകടിപ്പിച്ചു. സംസ്ഥാന ഓര്&#x200d;ഫനേജ് കണ്&#x200d;ട്രോള്&#x200d; ബോര്&#x200d;ഡ് മുന്&#x200d; ചെയര്&#x200d;മാനും മത, സാമൂഹിക, ജീവകാരുണ്യ പ്രവര്&#x200d;ത്തകനുമായിരുന്ന ടി. കെ പരീകുട്ടി ഹാജിയുടെ നിര്യാണത്തില്&#x200d; യോഗം അനുശോചനം രേഖപ്പെടുത്തി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/hajj-airfare-should-be-consolidated-hajj-committee-meeting-was-held-in-karipur.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;ഹാജിമാരുടെ മടക്ക യാത്രക്ക് കൂടുതല്&#x200d; സൗകര്യം ഏര്&#x200d;പ്പെടുത്തണം&#8217;;  അഡ്വ. ഹാരിസ് ബീരാന്&#x200d; എം.പി ന്യൂനപക്ഷ വകുപ്പ് മന്ത്രിക്ക് നിവേദനം നല്&#x200d;കി</title>
		<link>https://www.chandrikadaily.com/1more-facilities-should-be-provided-for-return-journey-of-pilgrims-adv-haris-beeran-mp-minorities-department-minister-gave-a-petition.html</link>
					<comments>https://www.chandrikadaily.com/1more-facilities-should-be-provided-for-return-journey-of-pilgrims-adv-haris-beeran-mp-minorities-department-minister-gave-a-petition.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Tue, 09 Jul 2024 05:41:12 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[adv.haris beeran]]></category>
		<category><![CDATA[hajj 2024]]></category>
		<category><![CDATA[karipur airport]]></category>
		<category><![CDATA[malappuram]]></category>
		<category><![CDATA[news]]></category>
		<category><![CDATA[pilgrims]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=302173</guid>

					<description><![CDATA[കേരളത്തിലെ മറ്റെല്ലാ വിമാനത്താവളത്തിലേക്കുമുള്ള ഹജ്ജ് മടക്കയാത്രാ വിമാനങ്ങൾ മദീനയിൽ നിന്നും നേരിട്ട് സർവീസ് നടത്തുമ്പോഴാണ് കോഴിക്കോടിനോടുള്ള വിവേചനം]]></description>
										<content:encoded><![CDATA[<p>ഹാജിമാരുടെ മടക്കയാത്രക്ക് കൂടുതൽ സൗകാര്യം ഏർപ്പെടുത്തണമെന്ന് അഡ്വ. ഹാരിസ് ബീരാൻ എം.പി. ഹാജിമാരുടെ ദുരിതയാത്രയിൽ കേന്ദ്രം നേരിട്ട് ഇടപെടണമെന്നും ഏത്രയും വേഗം പരിഹാരം കാണണമെന്നുമാവശ്യപ്പെട്ട് കേന്ദ്ര ന്യൂനപക്ഷ വകുപ്പ് സഹമന്ത്രി കേരളത്തിൽ നിന്നുള്ള ജോർജ്ജ് കൂര്യന് നിവേദനം നൽകി.</p>
<p>കേരളത്തിലെ മറ്റെല്ലാ വിമാനത്താവളത്തിലേക്കുമുള്ള ഹജ്ജ് മടക്കയാത്രാ വിമാനങ്ങൾ മദീനയിൽ നിന്നും നേരിട്ട് സർവീസ് നടത്തുമ്പോഴാണ് കോഴിക്കോടിനോടുള്ള വിവേചനം. നിലവിൽ സലാല അടക്കമുള്ള വിമാനത്താവളങ്ങളിൽ കുറച്ച് സമയം ലേ ഓവർ കഴിഞ്ഞാണ് കോഴിക്കോട്ടേക്ക് യാത്ര തുടരുന്നത്. അതുമൂലം യാത്രാ സമയത്തിലും ടിക്കറ്റ് നിരക്കിലും വലിയ മാറ്റമാണുള്ളത്.</p>
<p>ഹജ്ജ് കർമങ്ങൾ കഴിഞ്ഞു വരുന്ന തീർത്താടകരിൽ കൂടുതൽ പേരും പ്രായാധക്യമുള്ളവരും സ്ത്രീകളുമാണെന്നിരിക്കെ കൂടുതൽ പരിഗണന നൽകേണ്ടുന്ന ഒരു വിഭാഗത്തോട് ഇങ്ങനെ വിവേചനം കാണിക്കുന്നത് നീതിയല്ല എന്നും ഉടനെ പരിഹാരം കാണേണ്ടതുണ്ടെന്നും എം.പി അറിയിച്ചു. ന്യൂനപക്ഷ വകുപ്പ് മന്ത്രിയുമായി വിഷയത്തിന്റെ പ്രാധാന്യം ഫോണിൽ അറിയിച്ച ശേഷമാണ് ഔദ്യോഗികമായി നിവേദനമയച്ചത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1more-facilities-should-be-provided-for-return-journey-of-pilgrims-adv-haris-beeran-mp-minorities-department-minister-gave-a-petition.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഹാജിമാരെ വലച്ച് എയർ ഇന്ത്യ എക്‌സ്പ്രസ്; ലഗേജുകൾ ലഭിക്കാൻ ദിവസങ്ങളുടെ കാത്തിരിപ്പ്</title>
		<link>https://www.chandrikadaily.com/1air-india-express-pulling-pilgrims-waiting-for-days-to-get-luggage.html</link>
					<comments>https://www.chandrikadaily.com/1air-india-express-pulling-pilgrims-waiting-for-days-to-get-luggage.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Tue, 02 Jul 2024 15:11:03 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[air india]]></category>
		<category><![CDATA[Airport]]></category>
		<category><![CDATA[hajj 2024]]></category>
		<category><![CDATA[luggage]]></category>
		<category><![CDATA[news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=301649</guid>

					<description><![CDATA[കൂടുതൽ പണം ലഭിക്കുന്ന മറ്റ് ചരക്കുകൾ വേഗത്തിൽ എത്തിക്കുകയും മുൻകൂട്ടി പണം നൽകിയ ഹാജിമാരുടെ ലഗേജുകൾ വൈകിപ്പിക്കുകയുമാണ് ചെയ്യുന്നതെന്ന ആരോപണം ഉയരുന്നുണ്ട്]]></description>
										<content:encoded><![CDATA[<p>മലപ്പുറം: സ്വകാര്യ ഹജ്ജ് ഗ്രൂപ്പ് വഴി ഹജ്ജിന് പോയവരുടെ ലഗേജ് ലഭിക്കാൻ ദിവസങ്ങളുടെ കാത്തിരിപ്പ്. ഇപ്പോഴും പലർക്കും ലഗേജ് ലഭിച്ചിട്ടില്ല. എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിൽ കരിപ്പൂരിൽ വന്നിറങ്ങിയവർക്കാണ് സംസം വെള്ളം ഉൾപെടെ ലഭിക്കാൻ പ്രയാസം നേരിടുന്നത്.</p>
<p>കഴിഞ്ഞ മാസം 24, 25 തീയതികളിൽ ബൈത്തുല്ല, അത്തീഖ് എന്നീ ഗ്രൂപ്പുകളിലായി ഹജ്ജിന് പോയ 168 പേർ മടങ്ങിയെത്തി. ഇതിൽ മൂന്നുപേർക്ക് മാത്രമാണ് അന്ന് തന്നെ ലഗേജ് ലഭിച്ചത്. ബാക്കിയുള്ളവർ ദിവസങ്ങൾ കാത്തിരുന്ന ശേഷമാണ് സംസം വെള്ളവും ഈത്തപ്പഴവും ഉൾപ്പെടെയുള്ളവ ലഭിച്ചത്. ഒരു വീട്ടിൽ നിന്ന് ഹജ്ജിന് പോയ ഒന്നിൽ കൂടുതൽ പേരുണ്ടെങ്കിൽ ഓരോരുത്തർക്കും ഒരോ ദിവസമാണ് ലോഗേജ് തിരിച്ചു ലഭിച്ചത്. പലരുടെയും ലഗേജുകളും മഴ നനഞ്ഞാണ് വീട്ടിൽ എത്തിച്ചത്. ഇനിയും ലോഗേജ് ലഭിക്കാത്തവരും ഉണ്ട്.</p>
<p>കൂടുതൽ പണം ലഭിക്കുന്ന മറ്റ് ചരക്കുകൾ വേഗത്തിൽ എത്തിക്കുകയും മുൻകൂട്ടി പണം നൽകിയ ഹാജിമാരുടെ ലഗേജുകൾ വൈകിപ്പിക്കുകയുമാണ് ചെയ്യുന്നതെന്ന ആരോപണം ഉയരുന്നുണ്ട്. അഞ്ച് കിലോ സംസം വെള്ളവും, 25 കിലോ മറ്റ് ഉത്പന്നങ്ങളും, ഏഴ് കിലോ കൈയിൽ സൂക്ഷിക്കാവുന്ന ലഗേജുകളുമാണ് ഹാജിമാർക്ക് എയർ ഇന്ത്യ എക്‌സ്പ്രസ് അനുവദിക്കുന്നത്.</p>
<p>കുറഞ്ഞ ടിക്കറ്റിൽ യാത്ര ചെയ്യാൻ കഴിയുന്ന കണ്ണൂർ, നെടുമ്പാശേരി വിമാനത്താവളങ്ങളിൽ നിന്നും യാത്ര പോയവർക്ക് 45 കിലോ ലോഗേജും, ഏഴ് കിലോ കൈയിൽ സൂക്ഷിക്കാനും അനുമതിയുണ്ട്. 35000 രൂപ വരെ കൂടുതൽ ടിക്കറ്റ് നിരക്ക് ഈടാക്കിയ ശേഷവും കരിപ്പൂരിൽ നിന്നുള്ള യാത്രക്കാരോട് എയർ ഇന്ത്യ എക്‌സ്പ്രസ് വലിയ വഞ്ചനയാണ് കാട്ടുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1air-india-express-pulling-pilgrims-waiting-for-days-to-get-luggage.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഹാജിമാരുടെ മടക്ക യാത്ര: ഇന്നത്തോടെ നാല് സർവീസുകൾ</title>
		<link>https://www.chandrikadaily.com/return-journey-of-pilgrims-four-services-today.html</link>
					<comments>https://www.chandrikadaily.com/return-journey-of-pilgrims-four-services-today.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Tue, 02 Jul 2024 13:37:22 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[flight]]></category>
		<category><![CDATA[hajj 2024]]></category>
		<category><![CDATA[pilgrims]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=301636</guid>

					<description><![CDATA[ആദ്യദിനത്തിൽ 327 ഹാജിമാരാണ് തിരിച്ചെത്തിയത്]]></description>
										<content:encoded><![CDATA[<p>കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജ് കർമ്മത്തിന് പോയ തീർത്ഥാടകരുടെ മടക്ക യാത്ര തുടരുന്നു. ഇന്നത്തെ (ചൊവ്വ) ആദ്യ വിമാനം നിശ്ചിത സമയത്തിലും നേരത്തെ ഉച്ചയ്ക്ക് 2.35 ന് കരിപ്പൂരിലെത്തി.</p>
<p>162 പേരാണ് ഈ വിമാനത്തില്&#x200d; എത്തിയത്. രണ്ടാമത്തെ വിമാനം വൈകീട്ട് 7.50 ന് 164 ഹാജിമാരുമായാണ് എത്തുന്നത്. ഇതോടെ ആകെ 4 സര്&#x200d;വ്വീസുകള്&#x200d; പൂര്&#x200d;ത്തിയാകും. ആദ്യദിനത്തിൽ 327 ഹാജിമാരാണ് തിരിച്ചെത്തിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/return-journey-of-pilgrims-four-services-today.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അറഫ, മിനാ സേവനം പൂർത്തിയാക്കി &#8216;വിഖായ&#8217; വളണ്ടിയർമാർ മടങ്ങി</title>
		<link>https://www.chandrikadaily.com/vikhaya-volunteers-returned-after-completing-arafa-and-mina-service.html</link>
					<comments>https://www.chandrikadaily.com/vikhaya-volunteers-returned-after-completing-arafa-and-mina-service.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sat, 22 Jun 2024 07:55:30 +0000</pubDate>
				<category><![CDATA[GULF]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Gulf]]></category>
		<category><![CDATA[hajj 2024]]></category>
		<category><![CDATA[viqaya]]></category>
		<category><![CDATA[volunteers]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=300757</guid>

					<description><![CDATA[മക്ക: അല്ലാഹുവിന്റെ അതിഥികളായി ലോകത്തിന്റെ അഷ്ടദിക്കുകളിൽ നിന്നെത്തിയ ഹജ്ജ് തീർഥാടകർക്ക് വിശുദ്ധ മക്കയിലും മിനായിലും കൈത്താങ്ങായി സന്നദ്ധ സേവനരംഗത്ത് സമസ്ത ഇസ്‌ലാമിക് സെൻർ സൗദി നാഷണൽ കമ്മിറ്റിയുടെ വിഖായ നീലപ്പടയണിയുടെ സജീവ സാന്നിധ്യം ശ്രദ്ധേയമായി. ഇരുപത്തഞ്ച് ലക്ഷത്തോളം വരുന്ന ഹാജിമാർക്ക് ലോകോത്തര സൌകര്യങ്ങളൊരുക്കി ആതിഥേയത്വം വഹിക്കുന്ന സൗദി ഭരണകൂടത്തിന്റെ കീഴിൽ ഹജ്ജ് മന്ത്രാലയവും അനുബന്ധ വകുപ്പുകളും സജ്ജമാക്കുന്ന ഔദ്യോഗിക സേവന സംവിധാനങ്ങൾക്ക് സഹായകമാകുംവിധം സന്നദ്ധ സേവന രംഗത്ത് മുൻ വർഷങ്ങളിലെപ്പോലെ ഇത്തവണയും എസ് ഐ സി വിഖായ [&#8230;]]]></description>
										<content:encoded><![CDATA[<p>മക്ക: അല്ലാഹുവിന്റെ അതിഥികളായി ലോകത്തിന്റെ അഷ്ടദിക്കുകളിൽ നിന്നെത്തിയ ഹജ്ജ് തീർഥാടകർക്ക് വിശുദ്ധ മക്കയിലും മിനായിലും കൈത്താങ്ങായി സന്നദ്ധ സേവനരംഗത്ത് സമസ്ത ഇസ്‌ലാമിക് സെൻർ സൗദി നാഷണൽ കമ്മിറ്റിയുടെ വിഖായ നീലപ്പടയണിയുടെ സജീവ സാന്നിധ്യം ശ്രദ്ധേയമായി. ഇരുപത്തഞ്ച് ലക്ഷത്തോളം വരുന്ന ഹാജിമാർക്ക് ലോകോത്തര സൌകര്യങ്ങളൊരുക്കി ആതിഥേയത്വം വഹിക്കുന്ന സൗദി ഭരണകൂടത്തിന്റെ കീഴിൽ ഹജ്ജ് മന്ത്രാലയവും അനുബന്ധ വകുപ്പുകളും സജ്ജമാക്കുന്ന ഔദ്യോഗിക സേവന സംവിധാനങ്ങൾക്ക് സഹായകമാകുംവിധം സന്നദ്ധ സേവന രംഗത്ത് മുൻ വർഷങ്ങളിലെപ്പോലെ ഇത്തവണയും എസ് ഐ സി വിഖായ കർമ്മനിരതരായിരുന്നു. അറഫ സംഗമം മുതൽ ഇരുന്നൂറോളം വരുന്ന വളണ്ടിയർമാരാണ് രംഗത്തുണ്ടായിരുന്നത്.</p>
<p>മക്കയിലേക്കും ഹജ്ജ് അനുബന്ധ കർമ്മ ഭൂമികളിലേക്കും പ്രവേശിക്കുന്നതിന് രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽ നിന്നുള്ള സ്വദേശികളും വിദേശികളുമായ മുഴുവൻ ആളുകൾക്കും കടുത്ത നിയന്ത്രണങ്ങൾ എർപ്പെടുത്തി അധികൃതർ മുന്നറിയിപ്പ് നല്കിയതിനാൽ; മറ്റു സന്നദ്ധ സംഘടനകളെ പോലെ തന്നെ സഊദിയുടെ വിവിധ പ്രവിശ്യകളിൽ നിന്നും ഹജ്ജ് സേവനത്തിനായി പരിശീലനം നേടി തയാറെടുത്തിരുന്ന എസ് ഐ സി വിഖായ വളണ്ടിയർമാർക്ക് ഇത്തവണ ഹജ്ജ് സേവനങ്ങളില് പങ്കുചേരാൻ അവസരം ലഭിച്ചിരുന്നില്ല. നിർണായക ഘട്ടത്തിൽ മക്കയിൽ നിന്നും ജിദ്ദയിൽ നിന്നുമുള്ള വിഖായ വളണ്ടിയർമാർ ചേർന്നാണ് ഈ വർഷം സന്നദ്ധ സേവന ദൌത്യം പൂർത്തീകരിച്ചത്.</p>
<p>സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ സന്നദ്ധ സേവന സംഘം നാട്ടിലും മറുനാട്ടിലും പ്രശംസനീയമായ സേവനങ്ങളാണ് കാഴ്ച വെക്കുന്നത്. കേരളത്തിലെ പ്രളയവും കോവിഡ് കാലവും മറക്കാനാവുന്നതല്ല. ഈയടുത്ത് ദുബായിലെ പ്രളയ കാലത്തും ബഹ്റൈനിൽ അഗ്നിബാധയുണ്ടായപ്പോഴും നടത്തിയ സേവനങ്ങൾ സ്മരണീയമാണ്.<br />
സൗദി നാഷണൽ വിഖായ എല്ലാ വർഷവും നടത്തുന്ന ഹജ്ജ് വോളണ്ടിയർ സേവനമടക്കം വിഖായയുടെ സന്നദ്ധ പ്രവർത്തനങ്ങൾ വലിയ ജനശ്രദ്ധയും അന്താരാഷ്ട്ര തലത്തിൽ തന്നെ വാർത്തകളിൽ ഇടം നേടിയതുമാണ്. കടുത്ത ചൂടിലും വേറിട്ട പ്രവർത്തനങ്ങളാണ് വിഖായ നടത്തിയത്. ആതിഥ്യരായ മക്ക എസ്‌ഐസി വിഖായ ആദ്യ ഹജ്ജ് സംഘം എത്തിയതുമുതൽ അവസാന ഹജ്ജ് സംഘവും മടങ്ങുന്നതുവരെയുള്ള നിരന്തരമായ സേവനങ്ങൾ നടത്തിവരുന്നു. അതോടൊപ്പം ജിദ്ദാ എസ്‌ഐസി വിഖായ പെരുന്നാൾ സുദിനത്തിൽ ഇന്ത്യൻ എംബസ്സിയുടെ കാർഡുമായി മിനായിൽ പ്രവേശിക്കുകയും വീൽ ചെയറുകളുമായും കഞ്ഞി വിതരണം കൊണ്ടും വഴിതെറ്റിയ ഹാജിമാരെ ടെന്റുകളിലേക്ക് തിരിച്ചെത്താൻ സഹായിച്ചും വളരെ ശ്രദ്ധേയമായ സേവനങ്ങൾ കൊണ്ട് പ്രത്യേകം ശ്രദ്ധാ കേന്ദ്രമായി.</p>
<p>പ്രവർത്തകർക്ക് ആവേശം പകർന്ന് SIC സൗദി നാഷണൽ കമ്മിറ്റിയുടെ മക്കയിലെ മിനാ ഓപ്പറേഷൻ ക്യാമ്പ് എസ്.വൈ.എസ് സ്റ്റേറ്റ് ജനറൽ സെക്രട്ടറിയും കോഴിക്കോട് ഖാസിയുമായ സയ്യിദ് മുഹമ്മദ്‌ കോയ തങ്ങൾ ജമലുല്ലൈലി, എസ്കെഎസ്എസ്എഫ് സ്റ്റേറ്റ് വൈസ് പ്രസിഡൻ്റ് സയ്യിദ് ഫക്രുദ്ദീൻ തങ്ങൾ അൽഹസനി കണ്ണന്തളി ഉൾപ്പെടെയുള്ള സമസ്ത നേതാക്കൾ സന്ദർശിക്കുകയും വിഖായ വളണ്ടിയർ സേവനങ്ങൾ ഒട്ടേറെ മതിപ്പുളവാക്കുന്നതായിരുന്നുവെന്നും പേരുപോലെ തന്നെ സേവനങ്ങൾ അഭിമാനകരവുമായിരുന്നുവെന്നും അതിപ്രായപ്പെട്ടു.<br />
പരിശുദ്ധ ഹറമുകളിൽ എത്തുന്ന ഹാജിമാർക്ക് വിഖായ പ്രവർത്തകർ നൽകുന്ന സേവനങ്ങൾ തികച്ചും മാതൃകാപരമാണെന്ന് സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങൾ ഉദ്ഘാടന പ്രഭാഷണത്തിൽ പറഞ്ഞു.</p>
<p>നാഷണൽ പ്രസിഡണ്ട് സയ്യിദ് ഉബൈദുല്ല തങ്ങൾ അൽ ഐദറൂസി അധ്യക്ഷത വഹിച്ച സംഗമത്തിൽ എസ്കെഎസ്എസ്എഫ് സ്റ്റേറ്റ് വൈസ് പ്രസിഡൻ്റ് ഫക്രുദ്ദീൻ തങ്ങൾ അൽഹസനി കണ്ണന്തളി മുഖ്യ പ്രഭാഷണം നടത്തി.<br />
അറഫാ, മുസ്ദലിഫ, മിന തുടങ്ങിയ സ്ഥലങ്ങളിൽ വളണ്ടിയർ സേവനങ്ങൾ നടത്തുന്നതിന് അവസാന സമയം വരെ കടുത്ത നിയന്ത്രണങ്ങൾ ഉണ്ടായിരുന്നിട്ടും വിഖായ സംഘത്തിന് മിന ഓപ്പറേഷനിൽ ഹാജിമാർക്ക് ശ്രദ്ധേയവും ശ്ലാഘനീയവുമായ സേവനങ്ങൾ ചെയ്യാൻ കഴിഞ്ഞതിൽ സന്തുഷ്ടി രേഖപ്പെടുത്തുന്നതോടൊപ്പം വരും വർഷങ്ങളിൽ മെച്ചപ്പെട്ട സംവിധാനങ്ങൾ ഒരുക്കുമെന്നും സയ്യിദ് ഉബൈദുല്ല തങ്ങൾ പറഞ്ഞു.</p>
<p>യോഗത്തിൽ അസീസിയ മാപ്പ് റീഡിങ് മുനീർ ഫൈസി മാമ്പുഴ (മക്ക) നിർവ്വഹിച്ചു. നാഷണൽ വൈസ് പ്രസിഡന്റ്‌ അബൂബക്കർ ദാരിമി ആലമ്പാടി, ഓർഗനൈസിങ് സെക്രട്ടറി നൗഫൽ തേഞ്ഞിപ്പലം (മക്ക), ഹറമൈൻ സോണൽ ജനറൽ സെക്രട്ടറി സലീം നിസാമി ഗൂഡല്ലൂർ, വർക്കിങ് സെക്രട്ടറി സൈനുദ്ധീൻ ഫൈസി പൊന്മള, മക്ക സെൻട്രൽ കമ്മിറ്റി പ്രസിഡൻ്റ് ഉസ്മാൻ ദാരിമി കരുളായി, സെക്രട്ടറി സിറാജുദ്ധീൻ പേരാമ്പ്ര മക്ക സെൻട്രൽ കമ്മിറ്റി നേതാക്കളായ ജാസിം കാടാമ്പുഴ, സ്വലാഹുദ്ധീൻ വാഫി, മുബശ്ശിർ അരീക്കോട്, ഫിറോസ് ഖാൻ, യൂസുഫ് ഒളവട്ടൂർ, നിസാർ നിലമ്പൂർ, മുഹമ്മദ് അസീസിയ്യ, അയ്യൂബ് എടരിക്കോട്, മരക്കാർ പാങ്ങ്, അബ്ദുൽ നാസർ കൊളമ്പൻ എന്നിവരും ജിദ്ദാ എസ്‌ഐസി സാരഥികളായ സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ, സയ്യിദ് ദുൽഫുഖാർ തങ്ങൾ ജെമലുല്ലൈലി, സലീം മലയിൽ അമ്മിനിക്കാട്, ഷമീർ താമരശ്ശേരി, അസീസ് പുന്നപ്പാല, ഷൗക്കത്ത് കരുവാരകുണ്ട്, നജീബ് മംഗലാപുരം, എഞ്ചിനീയർ ഫാറൂഖ് അരീക്കോട് തുടങ്ങിയവരും സംബന്ധിച്ചു.<br />
വിഖായ നാഷണൽ സമിതി ചീഫ് കോർഡിനേറ്റർ ദിൽഷാദ് തലാപ്പിൽ സ്വാഗതവും വിഖായ നാഷണൽ സമിതി ചെയർമാൻ സയ്യിദ് ടി.പി മാനു തങ്ങൾ അരീക്കോട് നന്ദിയും പറഞ്ഞു.</p>
<p>അവസാനത്തെ ഹാജിയും മടങ്ങുന്നത് വരെ തുടർന്നുള്ള ദിവസങ്ങളിലും മക്കയിലും മദീനയിലും വിഖായ സേവനം തുടരുമെന്ന് നാഷണൽ വിഖായ ചെയർമാൻ സയ്യിദ് മാനു തങ്ങളും ജനറൽ കൺവീനർ ഷജീർ കൊടുങ്ങല്ലൂരും അറിയിച്ചു.<br />
ഈ വർഷത്തെ ഹജ്ജിന് എത്തി അറഫയിലും മിനയിലും മറ്റു സ്ഥലങ്ങളിലുമായി മരണപ്പെട്ട ഹാജിമാർക്കും, ഈ വർഷത്തെ ഹജ്ജ് സേവനങ്ങളിൽ പങ്കെടുത്ത എല്ലാ വിഖായ പ്രവർത്തകർക്കും ലോക മുസ്ലിംകൾക്കും വേണ്ടി സയ്യിദ് മുഹമ്മദ്‌ കോയ തങ്ങൾ ജമലുല്ലൈലി, സയ്യിദ് ഫക്രുദ്ദീൻ തങ്ങൾ അൽഹസനി കണ്ണന്തളി ഉൾപ്പെടെയുള്ള സമസ്ത നേതാക്കൾ പ്രത്യേകം പ്രാർത്ഥന നിർവ്വഹിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/vikhaya-volunteers-returned-after-completing-arafa-and-mina-service.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇന്ന് അറഫാ സംഗമം; ഹജ്ജ് തീര്&#x200d;ത്ഥാടകര്&#x200d; മിനായില്&#x200d; നിന്നും അറഫയിലേക്ക്</title>
		<link>https://www.chandrikadaily.com/arafa-meeting-today-hajj-pilgrims-from-mina-to-arafa.html</link>
					<comments>https://www.chandrikadaily.com/arafa-meeting-today-hajj-pilgrims-from-mina-to-arafa.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sat, 15 Jun 2024 07:07:47 +0000</pubDate>
				<category><![CDATA[GULF]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[arafa]]></category>
		<category><![CDATA[hajj 2024]]></category>
		<category><![CDATA[news]]></category>
		<category><![CDATA[prayers]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=300252</guid>

					<description><![CDATA[പ്രാർഥനാനിർഭരമായ മനസ്സുമായി ലോകമെമ്പാടും നിന്നുള്ള ലക്ഷക്കണക്കിനു ഹജ്ജ് തീർഥാടകർ ഇന്ന് അറഫയിൽ സംഗമിക്കും. തീർഥാടനത്തിന്റെ രണ്ടാം ദിവസമായ ഇന്നാണു ഹജ്ജിന്റെ സുപ്രധാന ചടങ്ങായ അറഫ സംഗമം. ഇന്നലെ മിനായിൽ തങ്ങിയ തീർഥാടകർ ഇന്ന് നമിറ പള്ളിയിലെ പ്രാർഥനകൾക്കു ശേഷം കാരുണ്യത്തിന്റെ മല എന്നറിയപ്പെടുന്ന ജബലുറഹ്മയിൽ പ്രാർഥനകളിൽ മുഴുകും. തുടർന്ന് അറഫയിൽനിന്നു 10 കിലോമീറ്റർ അകലെ മുസ്ദലിഫയിലേക്കു നീങ്ങും. നാളെ പുലർച്ചെയോടെ മിനായിലേക്കു തിരിക്കും. മിനായിൽ സാത്താന്റെ പ്രതീകമായ ജംറത്തുൽ അഖ്ബയിൽ കല്ലേറു കർമം നടത്തും.&#8221; &#8220;അന്ത്യപ്രവാചകര്&#x200d; മുഹമ്മദ് നബി [&#8230;]]]></description>
										<content:encoded><![CDATA[<p>പ്രാർഥനാനിർഭരമായ മനസ്സുമായി ലോകമെമ്പാടും നിന്നുള്ള ലക്ഷക്കണക്കിനു ഹജ്ജ് തീർഥാടകർ ഇന്ന് അറഫയിൽ സംഗമിക്കും. തീർഥാടനത്തിന്റെ രണ്ടാം ദിവസമായ ഇന്നാണു ഹജ്ജിന്റെ സുപ്രധാന ചടങ്ങായ അറഫ സംഗമം.</p>
<p>ഇന്നലെ മിനായിൽ തങ്ങിയ തീർഥാടകർ ഇന്ന് നമിറ പള്ളിയിലെ പ്രാർഥനകൾക്കു ശേഷം കാരുണ്യത്തിന്റെ മല എന്നറിയപ്പെടുന്ന ജബലുറഹ്മയിൽ പ്രാർഥനകളിൽ മുഴുകും. തുടർന്ന് അറഫയിൽനിന്നു 10 കിലോമീറ്റർ അകലെ മുസ്ദലിഫയിലേക്കു നീങ്ങും. നാളെ പുലർച്ചെയോടെ മിനായിലേക്കു തിരിക്കും. മിനായിൽ സാത്താന്റെ പ്രതീകമായ ജംറത്തുൽ അഖ്ബയിൽ കല്ലേറു കർമം നടത്തും.&#8221;</p>
<p>&#8220;അന്ത്യപ്രവാചകര്&#x200d; മുഹമ്മദ് നബി (സ) തങ്ങളുടെ വിടവാങ്ങല്&#x200d; പ്രസംഗത്തെ അനുസ്മരിച്ച് അറഫയിലെ മസ്ജിദുന്നമിറയില്&#x200d; നടക്കുന്ന ഖുതുബക്കും നിസ്‌കാരത്തിനും സഊദിയിലെ മുതിര്&#x200d;ന്ന പണ്ഡിതനും മസ്ജിദുല്&#x200d; ഹറമിലെ ഇമാമുമായ ശൈഖ് ഡോ: മാഹിര്&#x200d; ബിന്&#x200d; ഹമദ് അല്&#x200d;മുഹൈഖ്‌ലിയാണ് നേതൃത്വം നല്&#x200d;കുക.</p>
<p>അറഫാ സംഗമത്തിന് ശേഷം സൂര്യാസ്തമയത്തോടെ ഹാജിമാര്&#x200d; മുസ്ദലിഫയില്&#x200d; രാപ്പാര്&#x200d;ക്കുകയും മുസ്ദലിഫയിലെത്തിയ ശേഷം മഗ്‌രിബും ഇശാഉം ഒരുമിച്ച് നിസ്‌കരിക്കുകയും ചെയ്യും. ബലി പെരുന്നാള്&#x200d; ദിനത്തില്&#x200d; ജംറകളില്&#x200d; എറിയാനുള്ള കല്ലുകള്&#x200d; ശേഖരിച്ചാണ് ഹാജിമാര്&#x200d; മിനായിലേക്ക് യാത്ര തിരിക്കുക.&#8221;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/arafa-meeting-today-hajj-pilgrims-from-mina-to-arafa.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇത്തവണ പോകുന്ന അവസാന ഹജ്ജ് സംഘവും യാത്രയായി; ഹജ്ജ് ക്യാമ്പുകൾ സമാപിച്ചു</title>
		<link>https://www.chandrikadaily.com/this-time-the-last-hajj-group-has-left-hajj-camps-concluded.html</link>
					<comments>https://www.chandrikadaily.com/this-time-the-last-hajj-group-has-left-hajj-camps-concluded.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Mon, 10 Jun 2024 06:25:31 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Gulf]]></category>
		<category><![CDATA[hajj 2024]]></category>
		<category><![CDATA[news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=299740</guid>

					<description><![CDATA[ചരിത്രത്തിലെ ഏറ്റവും വലിയ സംഘമാണ് ഇത്തവണ സംസ്ഥാനത്തുനിന്ന് പുറപ്പെട്ടത്, മൂന്ന് വിമാനത്താവളങ്ങളി ൽനിന്നായി 18,200 പേർ]]></description>
										<content:encoded><![CDATA[<p>കേരളത്തിൽ നിന്നുള്ള അവസാന ഹജ്ജ് തീർഥാടകസംഘവും ഇന്ന് പുലർച്ചെ വിശുദ്ധമണ്ണിലേക്ക് യാത്രയായതോടെ സംസ്ഥാനത്തെ ഹജ്ജ് ക്യാമ്പുകൾക്ക് പരിസമാപ്‌തിയായി.</p>
<p>ചരിത്രത്തിലെ ഏറ്റവും വലിയ സംഘമാണ് ഇത്തവണ സംസ്ഥാനത്തുനിന്ന് പുറപ്പെട്ടത്. മൂന്ന് വിമാനത്താവളങ്ങളിൽനിന്നായി 18,200 പേർ. ഇതിൽ 7408 പേർ പുരുഷൻമാരും 10,792 പേർ സ്ത്രീകളുമാണ്. രണ്ടുവയസ്സിനു താഴെയുള്ള ഒൻപത് കുഞ്ഞുങ്ങളുമുണ്ട്.</p>
<p>കരിപ്പൂരിൽനിന്നുള്ള അവസാനവിമാനം ഞായറാഴ്ച രാവിലെ 8.25ന് പുറപ്പെട്ടു. 73 പുരുഷൻമാരും 70 സ്ത്രീകളും ഉൾപ്പെടെ 143 തീർഥാടകരാണ് ഇതിലുണ്ടായിരുന്നത്. കൊച്ചിയിൽനിന്നുള്ള അവസാനവിമാനം ഉച്ചയ്ക്ക് 12.17ന് യാത്രതിരിച്ചു. 114 പുരുഷൻമാരും 99 സ്ത്രീകളും ഉൾപ്പെടെ 213 തീർഥാടകരാണ് ഇതിൽ യാത്രയായത്.</p>
<p>കണ്ണൂരിൽനിന്ന് തിങ്കളാഴ്‌ച പുലർച്ചെ അവസാന വിമാനത്തിൽ 156 പുരുഷൻമാരും 166 സ്ത്രീകളും ഉൾപ്പെടെ 322 പേർ ജിദ്ദയിലേക്ക് പറന്നു. മറ്റു വിമാനത്താവളങ്ങളെ അപേക്ഷിച്ച് യാത്രാക്കൂലിയിൽ 35,000 രൂപ വർധിച്ചെങ്കിലും കരിപ്പൂരിൽനിന്ന് മൊത്തം 64 വിമാനങ്ങളിലായി 10,515 തീർഥാടകരാണ് യാത്രയായത്.</p>
<p>തമിഴ്‌നാട്ടിൽനിന്നുള്ള 14 പേരും ഗോവയിലെ മൂന്നുപേരും കർണാടകയിൽനിന്നുള്ള ഏഴുപേരും ഒഡിഷയിലെ ഒരാളും ഇതിൽപ്പെടും. കേരളീയരല്ലാത്ത 201 പേർ യാത്രയ്ക്കായി കൊച്ചി തിരഞ്ഞെടുത്തു. ലക്ഷദ്വീപിലെ 93 പേരും തമിഴ്നാട്ടിലെ 106 പേരും കർണാടകക്കാരായ രണ്ടുപേരുമാണിവർ. ഒൻപത് വിമാനങ്ങളിലായി 3208 പേർ കണ്ണൂരിൽനിന്ന് ജിദ്ദയിലെത്തി. ജൂലായ് ഒന്നുമുതൽ മദീന വഴിയാണ് തീർഥാടകരുടെ മടക്കയാത്ര. ജൂലായ് 22-ന് മടക്കയാത്ര പൂർത്തിയാകും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/this-time-the-last-hajj-group-has-left-hajj-camps-concluded.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഹജ്ജ്: മുഴുവൻ തീർഥാടകർക്കും വിമാന ഷെഡ്യൂൾ ലഭിച്ചു</title>
		<link>https://www.chandrikadaily.com/hajj-all-the-pilgrims-got-the-flight-schedule.html</link>
					<comments>https://www.chandrikadaily.com/hajj-all-the-pilgrims-got-the-flight-schedule.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sun, 02 Jun 2024 06:42:14 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[hajj 2024]]></category>
		<category><![CDATA[Hajj Committee]]></category>
		<category><![CDATA[passengers]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=299173</guid>

					<description><![CDATA[സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ അവസരം ലഭിച്ച മുഴുവൻ തീർഥാടകർക്കും വിമാന ഷെഡ്യൂൾ ലഭിച്ചു. ഇന്നലെ വൈകീട്ടോടെയാണ് കരിപ്പൂർ എംബാർക്കേഷനിൽ ബാക്കിയുണ്ടായിരുന്നവർക്ക് യാത്രാ തീയതി ലഭിച്ചത്. ജൂൺ നാല് ആറ് തീയതികളിൽ രണ്ടു വീതവും, ജൂൺ അഞ്ചിന് ഒരു വിമാനവുമാണ് കൂടുതലായി അനുവദിച്ചിട്ടുള്ളത്. തീർഥാടകർ യാത്ര സംബന്ധിച്ച് യാതൊരുവിധ ആശങ്കയും വേണ്ടെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി നേരത്തെ ഹാജിമാരെ അറി യിച്ചിരുന്നു. ഹജ്ജ് കമ്മിറ്റിയുടെ വെബ്സൈറ്റിൽ ഇത് സംബന്ധിച്ച വിവരങ്ങൾ ലഭ്യമാണ്.]]></description>
										<content:encoded><![CDATA[<p>സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ അവസരം ലഭിച്ച മുഴുവൻ തീർഥാടകർക്കും വിമാന ഷെഡ്യൂൾ ലഭിച്ചു. ഇന്നലെ വൈകീട്ടോടെയാണ് കരിപ്പൂർ എംബാർക്കേഷനിൽ ബാക്കിയുണ്ടായിരുന്നവർക്ക് യാത്രാ തീയതി ലഭിച്ചത്. ജൂൺ നാല് ആറ് തീയതികളിൽ രണ്ടു വീതവും, ജൂൺ അഞ്ചിന് ഒരു വിമാനവുമാണ് കൂടുതലായി അനുവദിച്ചിട്ടുള്ളത്.</p>
<p>തീർഥാടകർ യാത്ര സംബന്ധിച്ച് യാതൊരുവിധ ആശങ്കയും വേണ്ടെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി നേരത്തെ ഹാജിമാരെ അറി യിച്ചിരുന്നു. ഹജ്ജ് കമ്മിറ്റിയുടെ വെബ്സൈറ്റിൽ ഇത് സംബന്ധിച്ച വിവരങ്ങൾ ലഭ്യമാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/hajj-all-the-pilgrims-got-the-flight-schedule.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഹജ്ജ്; കേരളത്തിലെ വെയ്റ്റിങ് ലിസ്റ്റിൽ നിന്ന് വീണ്ടും അവസരം</title>
		<link>https://www.chandrikadaily.com/hajj-another-chance-from-waiting-list-in-kerala.html</link>
					<comments>https://www.chandrikadaily.com/hajj-another-chance-from-waiting-list-in-kerala.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Thu, 30 May 2024 05:26:47 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[hajj 2024]]></category>
		<category><![CDATA[waiting list]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=298950</guid>

					<description><![CDATA[തിരഞ്ഞെടുക്കപ്പെട്ടവർ ഹജ്ജ് എംബാർക്കേഷൻ പോയിന്റ് അടിസ്ഥനത്തിലുള്ള തുക അടയ്ക്കണം]]></description>
										<content:encoded><![CDATA[<p>കരിപ്പൂർ: കേരളത്തിൽ നിന്നുള്ള ഹജ് അപേക്ഷകരുടെ കാത്തിരിപ്പ് പട്ടികയിൽ നിന്ന് വീണ്ടും അവസരം. ക്രമ നമ്പർ 2486 മുതൽ 2522 വരെയുള്ളവർക്ക് ഈ വർഷത്തെ ഹജ് തീർഥാടനത്തിന് അവസരം ലഭിച്ചതായി കേന്ദ്ര ഹജ്ജ് കമ്മിറ്റി അറിയിച്ചു. തിരഞ്ഞെടുക്കപ്പെട്ടവർ ഹജ്ജ് എംബാർക്കേഷൻ പോയിന്റ് അടിസ്ഥനത്തിലുള്ള തുക അടയ്ക്കണം. തുക അടച്ച രേഖയും അനുബന്ധ രേഖകളും ഉടൻ സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫിസിൽ സമർപ്പിക്കണം.</p>
<p>ഹജ്ജ് ഹൗസ്:<br />
0483 2710717.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/hajj-another-chance-from-waiting-list-in-kerala.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മലയാളി ഹജ്ജ് സംഘങ്ങൾ മദീനയിൽ ആദ്യ സംഘത്തിന് ഊഷ്മള സ്വീകരണം നൽകി മദീന കെ എം സി സി</title>
		<link>https://www.chandrikadaily.com/madinah-kmcc-gave-a-warm-welcome-to-malayalee-hajj-groups-for-the-first-group-in-madinah.html</link>
					<comments>https://www.chandrikadaily.com/madinah-kmcc-gave-a-warm-welcome-to-malayalee-hajj-groups-for-the-first-group-in-madinah.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Wed, 29 May 2024 05:38:41 +0000</pubDate>
				<category><![CDATA[GULF]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[hajj 2024]]></category>
		<category><![CDATA[madeena kmcc]]></category>
		<category><![CDATA[news]]></category>
		<category><![CDATA[welcome]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=298895</guid>

					<description><![CDATA[മദീന: ഈ വർഷത്തെ പരിശുദ്ധ ഹജജ് കർമ്മത്തിനായി സ്വകാര്യ ഹജജ് ഗ്രൂപ്പുമുഖേനെ മദീനയിലെത്തിയ ആദ്യ സംഘത്തിന് മദീന കെ എം സി സി യുടെ നേതൃത്വത്തിൽ ഊഷ്മള വരവേൽപ്പ് നൽകി. കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അൽമനാർ ഗ്രൂപ്പിൻറെ ഹജ്ജ് സംഘമാണ് ഇന്ന് മദീനയിൽ എത്തിയത്. നൂർ പേർ അടങ്ങുന്ന ഹജ്ജ് സംഘത്തെ നയിക്കുന്നത് പ്രമുഖ മത പ്രഭാഷകനും പ്രബോധകനുമായ മൗലവി അബ്ദുല്ലത്തീഫ് കരിമ്പിലാക്കൽ, അൻവർ സാദത്ത് എന്നിവരാണ് കഴിഞ്ഞ 25 ന് ജിദ്ധവിമാന താവളം വഴി എത്തിയ [&#8230;]]]></description>
										<content:encoded><![CDATA[<p>മദീന: ഈ വർഷത്തെ പരിശുദ്ധ ഹജജ് കർമ്മത്തിനായി സ്വകാര്യ ഹജജ് ഗ്രൂപ്പുമുഖേനെ മദീനയിലെത്തിയ ആദ്യ സംഘത്തിന് മദീന കെ എം സി സി യുടെ നേതൃത്വത്തിൽ ഊഷ്മള വരവേൽപ്പ് നൽകി.</p>
<p>കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അൽമനാർ ഗ്രൂപ്പിൻറെ ഹജ്ജ് സംഘമാണ് ഇന്ന് മദീനയിൽ എത്തിയത്. നൂർ പേർ അടങ്ങുന്ന ഹജ്ജ് സംഘത്തെ നയിക്കുന്നത് പ്രമുഖ മത പ്രഭാഷകനും പ്രബോധകനുമായ മൗലവി അബ്ദുല്ലത്തീഫ് കരിമ്പിലാക്കൽ, അൻവർ സാദത്ത് എന്നിവരാണ് കഴിഞ്ഞ 25 ന് ജിദ്ധവിമാന താവളം വഴി എത്തിയ ഇവർ മക്കയിലെത്തി വിശുദ്ധഉംറ നിർവ്വഹിച്ച ശേഷമാണ് രണ്ട് ബസ്സുകളിലായി മദീന സന്ദർശനത്തിനായി എത്തിയത്. ഈ വർഷം ഹജജ് കർമത്തിനായി എത്തി മദീന സന്ദർശനം നടത്തുന്ന ആദ്യ സംഘമാണിവർ.</p>
<p><img loading="lazy" class="alignnone size-full wp-image-298897" src="https://cdn-chandrikadaily.blr1.cdn.digitaloceanspaces.com/wp-contents/uploads/2024/05/Untitled-2-2.jpg" alt="" width="400" height="300" srcset="https://www.chandrikadaily.com/wp-content/uploads/2024/05/Untitled-2-2.jpg 400w, https://www.chandrikadaily.com/wp-content/uploads/2024/05/Untitled-2-2-300x225.jpg 300w" sizes="(max-width: 400px) 100vw, 400px" /></p>
<p>അൽ റയ്യാൻ ഗ്രൂപ്പാണ് മദീനയിൽ ഇവർക്ക് വേണ്ട താമസസൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നത്. മദീനയിലെത്തിയ മലയാളി ഹജ്ജ് സംഘത്തെ ബൈത്തുകളും പാട്ടുകളും ചെല്ലി ഈത്തപ്പഴമടക്കമുള്ള മധുര പാനിയങ്ങളും നൽകിയുമാണ് വനിതകളും കുട്ടികളടക്കമുള്ള നൂറ് കണക്കിന് കെ എം സി സി വളണ്ടിയർമാർ ചേർന്ന് സ്വീകരിച്ചത്.</p>
<p>ഷെമീർഖാൻ തൊടുപുഴ,ഗഫൂർ പട്ടാമ്പി, അഷറഫ് അഴിഞ്ഞിലം, നഫ്സൽ മാസ്റ്റർ, ഗഫൂർ താനൂർ, നാസർ തട്ടത്തിൽ, ജലീൽ കുറ്റ്യാടി, മഹബൂബ് കീഴ്പറമ്പ്, അഷറഫ് ഒമാനൂർ, ഓകെ റഫീക്ക് കണ്ണൂർ, തുടങ്ങിയ നേതാക്കളും മദീന കെ എം സി സി വനിത വിംഗ് നേതാക്കളായ റംസീന മൻസൂർ, സുമയ്യ ആഷിഖ്, സൈനബ അബ്ദുറഹ്മാൻ, സമീഹ മഹബൂബ്, ഷമീറ നഫ്സൽ, ഷബ്ന അഷറഫ് എന്നിവർ സ്വീകരണത്തിന് നേതൃത്വം നൽകി.</p>
<p>മുന്നൂറിലധികം വരുന്ന പരിചയ സമ്പന്നരായ വളണ്ടിയർ വിംഗിനെയാണ്<br />
ഇത്തവണ ഹജജ് സേവനത്തിനായി മദീന കെ എം സി സി രംഗത്തിറങ്ങിക്കിയിരിക്കുന്നത്. വരും ദിവസങ്ങളിൽ വിവിധ മതസംഘടനകളുടെയും കേരളത്തിലെ വിവിധ ട്രാവൽസുകളുടെ നേതൃത്വത്തിലുള്ള സ്വാകാര്യ ഗ്രൂപ്പുകൾ മദീന സന്ദർശനത്തിനായി എത്തി തുടങ്ങും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/madinah-kmcc-gave-a-warm-welcome-to-malayalee-hajj-groups-for-the-first-group-in-madinah.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
