<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Hajj makka &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/hajj-makka/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Mon, 20 Aug 2018 05:39:33 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Hajj makka &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>വിശുദ്ധ നഗരി തല്&#x200d;ബിയത്ത് മുഖരിതം; അറഫ സംഗമം ഇന്ന്</title>
		<link>https://www.chandrikadaily.com/eid-al-adha-2018-all-you-need-to-know.html</link>
					<comments>https://www.chandrikadaily.com/eid-al-adha-2018-all-you-need-to-know.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 20 Aug 2018 05:24:22 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[hajj 2018]]></category>
		<category><![CDATA[Hajj makka]]></category>
		<category><![CDATA[holy month]]></category>
		<category><![CDATA[KISWA]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=99539</guid>

					<description><![CDATA[സി.കെ ഷാക്കിര്&#x200d; മക്ക: വിശുദ്ധ ഹജ്ജിന്റെ സുപ്രധാന ചടങ്ങായ അറഫ സംഗമം ഇന്ന്. ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്ക്, ലബ്ബൈക്ക ലാ ശരീകലക ലബ്ബൈക്ക്, ഇന്നല്&#x200d;ഹംദ വന്നിഅ്മത്ത ലക വല്&#x200d;മുല്&#x200d;ക്, ലാ ശരീകലക്&#8230;. വിശുദ്ധ നഗരിയിലേക്കുള്ള വഴികളും ഹജ്ജിന്റെ കര്&#x200d;മഭൂമിയും തല്&#x200d;ബിയ്യത്തിന്റെ മന്ത്രങ്ങളാല്&#x200d; മുഖരിതമണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്&#x200d; നിന്നുള്ള ഇരുപത് ലക്ഷത്തിലധികം വരുന്ന തീര്&#x200d;ഥാടകര്&#x200d; ഇന്നലെ മിനയില്&#x200d; രാപാര്&#x200d;ത്ത ശേഷം ഇന്ന് പുലര്&#x200d;ച്ചെ മുതല്&#x200d; അറഫയിലേക്ക് നീങ്ങി തുടങ്ങി. ളുഹറിന് മുമ്പായി മുഴുവന്&#x200d; ഹാജിമാരും അറഫ മൈതാനിയിലെത്തിച്ചേരും. അറഫയിലെ [&#8230;]]]></description>
										<content:encoded><![CDATA[<p><strong>സി.കെ ഷാക്കിര്&#x200d;</strong></p>
<p>മക്ക: വിശുദ്ധ ഹജ്ജിന്റെ സുപ്രധാന ചടങ്ങായ അറഫ സംഗമം ഇന്ന്. ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്ക്, ലബ്ബൈക്ക ലാ ശരീകലക ലബ്ബൈക്ക്, ഇന്നല്&#x200d;ഹംദ വന്നിഅ്മത്ത ലക വല്&#x200d;മുല്&#x200d;ക്, ലാ ശരീകലക്&#8230;. വിശുദ്ധ നഗരിയിലേക്കുള്ള വഴികളും ഹജ്ജിന്റെ കര്&#x200d;മഭൂമിയും തല്&#x200d;ബിയ്യത്തിന്റെ മന്ത്രങ്ങളാല്&#x200d; മുഖരിതമണ്.</p>
<p>ലോകത്തിന്റെ വിവിധ ഭാഗങ്ങളില്&#x200d; നിന്നുള്ള ഇരുപത് ലക്ഷത്തിലധികം വരുന്ന തീര്&#x200d;ഥാടകര്&#x200d; ഇന്നലെ മിനയില്&#x200d; രാപാര്&#x200d;ത്ത ശേഷം ഇന്ന് പുലര്&#x200d;ച്ചെ മുതല്&#x200d; അറഫയിലേക്ക് നീങ്ങി തുടങ്ങി. ളുഹറിന് മുമ്പായി മുഴുവന്&#x200d; ഹാജിമാരും അറഫ മൈതാനിയിലെത്തിച്ചേരും. അറഫയിലെ മസ്ജിദുന്നമിറയില്&#x200d; ളുഹര്&#x200d; നമസ്‌കാരത്തിന് മുമ്പായി അറഫ ഖുതുബ നടക്കും. തുടര്&#x200d;ന്ന് ളുഹര്&#x200d;, അസര്&#x200d; നമസ്‌കാരങ്ങള്&#x200d; രണ്ട് റകഅത്ത് വീതമാക്കി ഇമാമിനൊപ്പം ചുരുക്കി നിസ്‌കരിക്കും. പാപമോചന പ്രാര്&#x200d;ഥനകളും ദിക്റുകള്&#x200d; ഉരുവിട്ടും ഇന്ന് സൂര്യാസ്തമയം വരെ ഹാജിമാര്&#x200d; അറഫയില്&#x200d; കഴിച്ചുകൂട്ടും. പിന്നീട് മുസ്ദലിഫയിലെത്തി രാപാര്&#x200d;ക്കും.</p>
<p>മുസദ്ലിഫയില്&#x200d; എത്തിയ ശേഷമാണ് ഹാജിമാര്&#x200d; മഗ്രിബ്, ഇശാ നമസ്‌കാരങ്ങള്&#x200d; നിര്&#x200d;വഹിക്കുക. നാളെ രാവിലെ മിനയിലെത്തി ജംറത്തുല്&#x200d; അഖ്ബയില്&#x200d; പിശാചിനെ കല്ലെറിയല്&#x200d; ചടങ്ങ് നിര്&#x200d;വഹിക്കും. തുടര്&#x200d;ന്നുള്ള മൂന്ന് ദിവസങ്ങളില്&#x200d; നിശ്ചയിക്കപ്പെട്ട സമയത്ത് മൂന്ന് ജംറകളിലും കല്ലേറ് നടത്തി ഹാജിമാര്&#x200d; മിനയില്&#x200d; നിന്ന് മടങ്ങും. ആദ്യ കല്ലെറിയല്&#x200d; കര്&#x200d;മത്തിന് ശേഷം സൗകര്യപ്രദമായ സമയം തെരഞ്ഞെടുത്ത് മസ്ജിദുല്&#x200d; ഹറാമിലെത്തി ഹജ്ജിന്റെ ത്വവാഫും സഅ്യും നിര്&#x200d;വഹിക്കുകയും ചെയ്യും. ചില ഹാജിമാര്&#x200d; കല്ലേറ് മുഴുവന്&#x200d; പൂര്&#x200d;ത്തിയാക്കിയാണ് ത്വവാഫും സഅ്യും നിര്&#x200d;വഹിക്കുക.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/eid-al-adha-2018-all-you-need-to-know.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സംസം നവീകരണം പൂര്&#x200d;ത്തിയായി മത്വാഫ് ഇന്ന് പൂര്&#x200d;ണമായി തുറക്കും</title>
		<link>https://www.chandrikadaily.com/makkah-haram-mataf-to-reopen-for-all-worshippers-from-tuesday.html</link>
					<comments>https://www.chandrikadaily.com/makkah-haram-mataf-to-reopen-for-all-worshippers-from-tuesday.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 27 Mar 2018 04:06:57 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Hajj makka]]></category>
		<category><![CDATA[makkah]]></category>
		<category><![CDATA[zam zam]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=77116</guid>

					<description><![CDATA[സി.കെ ഷാക്കിര്&#x200d; മക്ക: സംസം നവീകരണത്തിനായി മസ്ജിദുല്&#x200d; ഹറാമിലെ മത്വാഫില്&#x200d; ഏര്&#x200d;പെടുത്തിയ നിയന്ത്രണങ്ങള്&#x200d; പൂര്&#x200d;ണമായും നീക്കം ചെയ്തു. ഇന്ന് മുതല്&#x200d; മത്വാഫിന്റെ എല്ലാ ഭാഗങ്ങളും ത്വവാഫിന് തുറന്നു കൊടുക്കുമെന്ന് ഇരുഹറം കാര്യമേധാവിയും മസ്ജിദുല്&#x200d; ഹറാം ഇമാമുമായ ഡോ.അബ്ദുറഹ്മാന്&#x200d; അല്&#x200d; സുദൈസ് അറിയിച്ചു. മത്വാഫില്&#x200d; സ്ഥാപിച്ച സുരക്ഷ ബാരിക്കേഡുകള്&#x200d; ഇന്നലെ നീക്കം ചെയ്തിട്ടുണ്ട്. മത്വാഫ് പൂര്&#x200d;ണമായും തുറക്കുന്നതോടെ മണിക്കൂറില്&#x200d; ഒരു ലക്ഷത്തി ഏഴായിരം പേര്&#x200d;ക്ക് ത്വവാഫ് നിര്&#x200d;വഹിക്കാന്&#x200d; സാധിക്കും. ഇഹ്റാം വേഷത്തില്&#x200d; അല്ലാത്തവര്&#x200d;ക്ക് മത്വാഫില്&#x200d; പ്രവേശിക്കുന്നതിന് ഏര്&#x200d;പെടുത്തിയ നിയന്ത്രണവും [&#8230;]]]></description>
										<content:encoded><![CDATA[<p><strong>സി.കെ ഷാക്കിര്&#x200d;</strong></p>
<p>മക്ക: സംസം നവീകരണത്തിനായി മസ്ജിദുല്&#x200d; ഹറാമിലെ മത്വാഫില്&#x200d; ഏര്&#x200d;പെടുത്തിയ നിയന്ത്രണങ്ങള്&#x200d; പൂര്&#x200d;ണമായും നീക്കം ചെയ്തു. ഇന്ന് മുതല്&#x200d; മത്വാഫിന്റെ എല്ലാ ഭാഗങ്ങളും ത്വവാഫിന് തുറന്നു കൊടുക്കുമെന്ന് ഇരുഹറം കാര്യമേധാവിയും മസ്ജിദുല്&#x200d; ഹറാം ഇമാമുമായ ഡോ.അബ്ദുറഹ്മാന്&#x200d; അല്&#x200d; സുദൈസ് അറിയിച്ചു. മത്വാഫില്&#x200d; സ്ഥാപിച്ച സുരക്ഷ ബാരിക്കേഡുകള്&#x200d; ഇന്നലെ നീക്കം ചെയ്തിട്ടുണ്ട്. മത്വാഫ് പൂര്&#x200d;ണമായും തുറക്കുന്നതോടെ മണിക്കൂറില്&#x200d; ഒരു ലക്ഷത്തി ഏഴായിരം പേര്&#x200d;ക്ക് ത്വവാഫ് നിര്&#x200d;വഹിക്കാന്&#x200d; സാധിക്കും.<br />
ഇഹ്റാം വേഷത്തില്&#x200d; അല്ലാത്തവര്&#x200d;ക്ക് മത്വാഫില്&#x200d; പ്രവേശിക്കുന്നതിന് ഏര്&#x200d;പെടുത്തിയ നിയന്ത്രണവും ഇന്ന് മുതല്&#x200d; ഒഴിവാക്കിയിട്ടുണ്ട്. ഹറം വികസന പ്രവര്&#x200d;ത്തനങ്ങളുടെ ഭാഗമായി മത്വാഫ് വിപുലീകരണം നേരത്തെ പൂര്&#x200d;ത്തിയായതാണ്. കഅബയില്&#x200d; നിന്നും 21 മീറ്റര്&#x200d; കിഴക്കുള്ള സംസം കിണര്&#x200d; മത്വാഫിനകത്താണ്. ആവശ്യഘട്ടങ്ങളില്&#x200d; കാഴ്ചക്കാര്&#x200d;ക്ക് തുറന്ന് കൊടുക്കാന്&#x200d; കഴിയുന്ന രീതിയിലാണ് സംസം കിണറിന്റെ ഇപ്പോഴത്തെ നവീകരണം നടത്തിയിട്ടുള്ളത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/makkah-haram-mataf-to-reopen-for-all-worshippers-from-tuesday.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മക്കയില്‍ ഹോട്ടലില്‍ തീപ്പിടിത്തം; 600 തീര്‍ത്ഥാടകരെ ഒഴിപ്പിച്ചു</title>
		<link>https://www.chandrikadaily.com/fire-in-15-story-makkah-al-aziziyah-hotel-600-pilgrims-evacuated.html</link>
					<comments>https://www.chandrikadaily.com/fire-in-15-story-makkah-al-aziziyah-hotel-600-pilgrims-evacuated.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 21 Aug 2017 13:07:36 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Hajj makka]]></category>
		<category><![CDATA[makkah]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=41187</guid>

					<description><![CDATA[ജിദ്ദ: മക്കയിലെ അസീസിയയില്‍ 15 നിലകളുള്ള ഹോട്ടലിലുണ്ടായ തീപ്പിടിത്തം ഉണ്ടായതായി റിപ്പോര്‍ട്ട്. അപകടത്തില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സൗദി സ്‌റ്റേറ്റ് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തതായി അറബ് ന്യൂസാണ് വാര്‍ത്ത പുറത്ത് വിട്ടത്. തീപ്പിടിത്തത്തെ തുടര്‍ന്ന് കെട്ടിടത്തിലുണ്ടായിരുന്ന 600 തുര്‍ക്കി-യെമന്‍ തീര്‍ഥാടകരെ ഒഴിപ്പിച്ചു. അതേസമയം അഗ്‌നിബാധ നിയന്ത്രണ വിധേയമാണെന്ന് മക്കയിലുള്ള സൗദി സിവില്‍ ഡിഫന്‍സ് ജനറല്‍ ഡിപ്പാര്‍ട്‌മെന്റ് വക്താവ് മേജര്‍ നയിഫ് അല്‍ ഷരീഫ് അറിയിച്ചു. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റില്ലെന്നും മുന്‍കരുതലെന്ന നിലയിലാണ് ആളുകളെ ഒഴിപ്പിച്ചതെന്നും അദ്ദേഹം [&#8230;]]]></description>
										<content:encoded><![CDATA[<p>ജിദ്ദ: മക്കയിലെ അസീസിയയില്&#x200d; 15 നിലകളുള്ള ഹോട്ടലിലുണ്ടായ തീപ്പിടിത്തം ഉണ്ടായതായി റിപ്പോര്&#x200d;ട്ട്. അപകടത്തില്&#x200d; ആളപായം റിപ്പോര്&#x200d;ട്ട് ചെയ്തിട്ടില്ല. സൗദി സ്‌റ്റേറ്റ് ന്യൂസ് ഏജന്&#x200d;സി റിപ്പോര്&#x200d;ട്ട് ചെയ്തതായി <a href="http://www.arabnews.com/node/1148306/saudi-arabia#photo/1">അറബ് ന്യൂസാണ് വാര്&#x200d;ത്ത </a>പുറത്ത് വിട്ടത്.<br />
തീപ്പിടിത്തത്തെ തുടര്&#x200d;ന്ന് കെട്ടിടത്തിലുണ്ടായിരുന്ന 600 തുര്&#x200d;ക്കി-യെമന്&#x200d; തീര്&#x200d;ഥാടകരെ ഒഴിപ്പിച്ചു.</p>
<p><img loading="lazy" class="alignnone wp-image-41193 size-full" src="https://www.chandrikadaily.com/wp-content/uploads/2017/08/975271-766893184.jpg" alt="975271-766893184" width="660" height="400" srcset="https://www.chandrikadaily.com/wp-content/uploads/2017/08/975271-766893184.jpg 660w, https://www.chandrikadaily.com/wp-content/uploads/2017/08/975271-766893184-300x182.jpg 300w" sizes="(max-width: 660px) 100vw, 660px" />അതേസമയം അഗ്‌നിബാധ നിയന്ത്രണ വിധേയമാണെന്ന് മക്കയിലുള്ള സൗദി സിവില്&#x200d; ഡിഫന്&#x200d;സ് ജനറല്&#x200d; ഡിപ്പാര്&#x200d;ട്‌മെന്റ് വക്താവ് മേജര്&#x200d; നയിഫ് അല്&#x200d; ഷരീഫ് അറിയിച്ചു. അപകടത്തില്&#x200d; ആര്&#x200d;ക്കും പരിക്കേറ്റില്ലെന്നും മുന്&#x200d;കരുതലെന്ന നിലയിലാണ് ആളുകളെ ഒഴിപ്പിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. കെട്ടിടത്തിലെ എട്ടാം നിലയിലെ എയര്&#x200d; കണ്ടീഷനില്&#x200d;നിന്നു തീ പടര്&#x200d;ന്നതാണ് അപകടമുണ്ടായത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/fire-in-15-story-makkah-al-aziziyah-hotel-600-pilgrims-evacuated.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഹജ്ജ്; മതിയായ രേഖകളില്ലാതെ മക്കയിലേക്ക് പ്രവേശിച്ചാല്‍ കനത്ത ശിക്ഷ</title>
		<link>https://www.chandrikadaily.com/hajj-makka.html</link>
					<comments>https://www.chandrikadaily.com/hajj-makka.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 02 Aug 2017 13:37:19 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Hajj makka]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=38469</guid>

					<description><![CDATA[ജിദ്ദ : മതിയായ രേഖകളില്ലാതെ മക്കയിലേക്ക് പ്രവേശിച്ചാല്‍ 50000 റിയാല്‍ പിഴയും, ആറുമാസം തടവും, വാഹനം കണ്ടു കെട്ടലും ലഭിക്കുമെന്ന് ജവാസത്തിന്റെ മുന്നറിയിപ്പ്. നിയമം ലംഘിച്ച് മക്കയില്‍ കടക്കാന്‍ ശ്രമിക്കുന്നവരെ കാത്തിരുക്കുന്നത് കനത്ത ശിക്ഷ. ഇത്തരക്കാരെ കണ്ടുപിടിക്കുന്നതിന് സുരക്ഷ വകുപ്പുകളുടെ പങ്കാളിത്തത്തോടെ പെട്രോളിങിനായി കൂടുതല്‍ സംഘങ്ങളെ നിയോഗിക്കാനാണ് തീരുമാനം. കഴിഞ്ഞ വര്‍ഷം മക്ക കവാടത്തില്‍ വെച്ച് 574 െ്രെഡവര്‍മാരെ ജവാസാത്ത് ശിക്ഷിച്ചിരുന്നു. ഇതേ വര്‍ഷം അനുമതി പത്രമില്ലാതെ പ്രവേശനം വിലക്കിയതിന്റെ തുടക്കത്തില്‍ തന്നെ അനധികൃതമായി കടക്കാന്‍ ശ്രമിച്ച [&#8230;]]]></description>
										<content:encoded><![CDATA[<p>ജിദ്ദ : മതിയായ രേഖകളില്ലാതെ മക്കയിലേക്ക് പ്രവേശിച്ചാല്&#x200d; 50000 റിയാല്&#x200d; പിഴയും, ആറുമാസം തടവും, വാഹനം കണ്ടു കെട്ടലും ലഭിക്കുമെന്ന് ജവാസത്തിന്റെ മുന്നറിയിപ്പ്. നിയമം ലംഘിച്ച് മക്കയില്&#x200d; കടക്കാന്&#x200d; ശ്രമിക്കുന്നവരെ കാത്തിരുക്കുന്നത് കനത്ത ശിക്ഷ. ഇത്തരക്കാരെ കണ്ടുപിടിക്കുന്നതിന് സുരക്ഷ വകുപ്പുകളുടെ പങ്കാളിത്തത്തോടെ പെട്രോളിങിനായി കൂടുതല്&#x200d; സംഘങ്ങളെ നിയോഗിക്കാനാണ് തീരുമാനം.</p>
<p>കഴിഞ്ഞ വര്&#x200d;ഷം മക്ക കവാടത്തില്&#x200d; വെച്ച് 574 െ്രെഡവര്&#x200d;മാരെ ജവാസാത്ത് ശിക്ഷിച്ചിരുന്നു. ഇതേ വര്&#x200d;ഷം അനുമതി പത്രമില്ലാതെ പ്രവേശനം വിലക്കിയതിന്റെ തുടക്കത്തില്&#x200d; തന്നെ അനധികൃതമായി കടക്കാന്&#x200d; ശ്രമിച്ച 1,64,000 പേരെ മടക്കി അയക്കുകയും 34,742 വാഹനങ്ങള്&#x200d; പിടികൂടുകയും ചെയ്തിരുന്നു.</p>
<p>ജിദ്ദയില്&#x200d;നിന്നും മറ്റു പ്രദേശങ്ങളില്&#x200d; നിന്നും സ്വന്തം വാഹനങ്ങളില്&#x200d; ഹജ്ജിനത്തെിയ ബന്ധുക്കളെ കാണാന്&#x200d; മക്കയിലേക്ക് പുറപ്പെട്ട നിരവധി പേരെ ചെക്ക്‌പോയിന്റില്&#x200d; തടഞ്ഞുവെച്ച് വിരലടയാളം രേഖപ്പെടുത്തി മടക്കി അയക്കുകയും ചെയ്തിരുന്നു. ഇങ്ങനെ വിരലടയാളം രേഖപ്പെടുത്തുന്നവര്&#x200d;ക്ക് ഇഖാമ പുതുക്കുമ്പോഴും മറ്റും നിയമക്കുരുക്കില്&#x200d; കുരുങ്ങിയ സംഭവവും ഉണ്ടായിട്ടുണ്ട്. അനുമതി പത്രമില്ലാതെ മക്കയിലേക്ക് കടക്കാന്&#x200d; ശ്രമിക്കരുതെന്ന എസ്.എം.എസ് സന്ദേശം ഹജ്ജ്, ആഭ്യന്തര മന്ത്രാലയങ്ങള്&#x200d; അയക്കുന്നുമുണ്ട്. മുന്നറിയിപ്പ് അവഗണിച്ച് ബന്ധുക്കളെയും മറ്റും കാണാന്&#x200d; മക്കയിലേക്ക് തിരിക്കുന്ന നിരവധി പേരാണ് സുരക്ഷ പരിശോധനയില്&#x200d; അന്ന് കുടുങ്ങിയത്.</p>
<p>ദുല്ഹജ്ജ് എട്ട്, ഒമ്പത് ദിവസങ്ങളില്&#x200d; മിന, അറഫ, മുസ്ദലിഫ എന്നിവിടങ്ങളിലേക്കുള്ള അനധികൃത പ്രവേശം തടയാന്&#x200d; മക്കയുടെ അതിര്&#x200d;ത്ഥികളിലും ഉള്&#x200d;പ്രദേശങ്ങളിലും സുരക്ഷ കര്&#x200d;ശനമാക്കും. അനുമതി പത്രമില്ലാതെ പുണ്യസ്ഥലങ്ങളിലേക്ക് പ്രവേശിക്കുന്നത് കര്&#x200d;ശനമായും തടയും. അനധികൃതമായി പ്രവേശിക്കുന്നവരെ സഹായിക്കുന്നവര്&#x200d;ക്കും കടുത്ത ശിക്ഷ നടപടികള്&#x200d; നേരിടേണ്ടി വരും. പുണ്യസ്ഥലങ്ങളിലേക്കുള്ള പോക്കുവരവുകള്&#x200d; സൂക്ഷ്മമായി നിരീക്ഷിക്കാന്&#x200d; കണ്&#x200d;ട്രോള്&#x200d; റൂമില്&#x200d; ഉന്നത ഉദ്യോഗസ്ഥരുടെ സംഘമുണ്ടാകും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/hajj-makka.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
