<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>hajj policy &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/hajj-policy/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sun, 24 Jun 2018 13:16:47 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>hajj policy &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ഹജ്ജ്: ഈ വര്&#x200d;ഷം ഇന്ത്യയില്&#x200d;നിന്ന് റെക്കോര്&#x200d;ഡ്  വളണ്ടിയര്&#x200d;മാര്&#x200d;; ചുമതല മലയാളിക്ക്</title>
		<link>https://www.chandrikadaily.com/hajj-kerala-have-record-in-volunteer-list.html</link>
					<comments>https://www.chandrikadaily.com/hajj-kerala-have-record-in-volunteer-list.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 24 Jun 2018 13:16:47 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[hajj 2018]]></category>
		<category><![CDATA[hajj policy]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=91455</guid>

					<description><![CDATA[കൊണ്ടോട്ടി: ഈ വര്&#x200d;ഷം ഇന്ത്യയില്&#x200d; നിന്ന് റെക്കോര്&#x200d;ഡ് വളണ്ടിയര്&#x200d; സംഘം ഹജ്ജിന് എത്തും.വിവിധ സംസ്ഥാനങ്ങ ളില്&#x200d;നിന്നായി 625 ലേറെ വളണ്ടിയര്&#x200d;മാര്&#x200d;ക്കാണ് ഈ വര്&#x200d;ഷം ഹജ്ജ് കമ്മി റ്റി ഓഫ് ഇന്ത്യ അനുമതി നല്&#x200d;കിയിരിക്കുന്നത്. ഈ വളണ്ടിയര്&#x200d;മാരെ നയി ക്കാന്&#x200d; കേന്ദ്ര ഹജ്ജ് കമ്മറ്റി ചുമതല നല്&#x200d;കിയത് കേരളത്തില്&#x200d; നിന്നുള്ള യുവാവിന്. നേരത്തെ സംസ്ഥാന ഹജ്ജ് കോ-ഓഡി നേറ്റര്&#x200d; ആയിരുന്ന കോഴിക്കോട് കിണാശ്ശേരി സ്വദേശി മുജീബ് റഹ്മാന്&#x200d; പുത്തലത്തിനാണ് ചുമതല. ഓരോ 200 ഹാജിമാര്&#x200d;ക്കും ഒരു വളണ്ടിയര്&#x200d; എന്ന [&#8230;]]]></description>
										<content:encoded><![CDATA[<p>കൊണ്ടോട്ടി: ഈ വര്&#x200d;ഷം ഇന്ത്യയില്&#x200d; നിന്ന് റെക്കോര്&#x200d;ഡ് വളണ്ടിയര്&#x200d; സംഘം ഹജ്ജിന് എത്തും.വിവിധ സംസ്ഥാനങ്ങ ളില്&#x200d;നിന്നായി 625 ലേറെ വളണ്ടിയര്&#x200d;മാര്&#x200d;ക്കാണ് ഈ വര്&#x200d;ഷം ഹജ്ജ് കമ്മി റ്റി ഓഫ് ഇന്ത്യ അനുമതി നല്&#x200d;കിയിരിക്കുന്നത്. ഈ വളണ്ടിയര്&#x200d;മാരെ നയി ക്കാന്&#x200d; കേന്ദ്ര ഹജ്ജ് കമ്മറ്റി ചുമതല നല്&#x200d;കിയത് കേരളത്തില്&#x200d; നിന്നുള്ള യുവാവിന്. നേരത്തെ സംസ്ഥാന ഹജ്ജ് കോ-ഓഡി നേറ്റര്&#x200d; ആയിരുന്ന കോഴിക്കോട് കിണാശ്ശേരി സ്വദേശി മുജീബ് റഹ്മാന്&#x200d; പുത്തലത്തിനാണ് ചുമതല.<br />
ഓരോ 200 ഹാജിമാര്&#x200d;ക്കും ഒരു വളണ്ടിയര്&#x200d; എന്ന അനുപാതത്തില്&#x200d; വളണ്ടിയര്&#x200d;മാരെ നിശ്ചയിച്ചതും വെട്ടിക്കുറച്ച സീറ്റ് പുനഃസ്ഥാപിച്ചതുമാണ് വളണ്ടിയര്&#x200d;മാരുടെ എണ്ണം വര്&#x200d;ധിക്കാന്&#x200d; കാരണം. മുമ്പ് 300 ഹാജിമാര്&#x200d;ക്ക് ഒരു വളണ്ടിയര്&#x200d; എന്നതായിരുന്നു തോത്. വളണ്ടിയര്&#x200d;മാരുടെ ചിലവിന്റെ പകുതി കേന്ദ്ര ഹജ്ജ് കമ്മിറ്റി വഹിക്കാമെന്നേറ്റതോടെ മുമ്പ് വളണ്ടിയര്&#x200d;മാരെ അയക്കാതിരുന്ന സംസ്ഥാനങ്ങള്&#x200d; കൂടി ഇത്തവണ വളണ്ടിയര്&#x200d;മാരെ അയക്കാന്&#x200d; സന്നദ്ധരായിട്ടുണ്ട്. ഇതും എണ്ണം വര്&#x200d;ധിക്കാന്&#x200d; കാരണമായി.സൗദിയിലെ ഇന്ത്യന്&#x200d; ഹജ്ജ് മിഷനില്&#x200d; ഇന്ത്യന്&#x200d; വളണ്ടിയര്&#x200d;മാരുടെ സെക്ഷന്&#x200d;(ഖാദിമുല്&#x200d; ഹുജ്ജാജ് ഡെസ്‌ക്)കൈകാര്യം ചെയ്യാന്&#x200d; ഇത്തവണയും കലിക്കറ്റ് യൂണിവേഴ്‌സിറ്റി ഉദ്യോഗസ്ഥനായ മുജീബ് റഹ്മാന്&#x200d; പുത്തലത്തിനെയാണ്ക്ഷണിച്ചിരിക്കുന്നത്. ഇന്ത്യന്&#x200d; ന്യൂനപക്ഷ-ഹജ്ജ് കാര്യ മന്ത്രാലയമാണ് ഇന്ത്യന്&#x200d; ഹജ്ജ് മിഷനിലേക്ക് മുജീബ്‌റഹ്മാന്&#x200d;പുത്തലത്തിന്റെ പേര് നിര്&#x200d;ദേശിച്ചത്.<br />
ഇന്ത്യയില്&#x200d; നിന്ന് വിവിധ സംസ്ഥാനങ്ങളില്&#x200d;നിന്ന് വരുന്ന വിവിധ ഭാഷക്കാരായ ഹജ്ജ് വളണ്ടിയര്&#x200d;മാരെ ക്രിയാത്മകവും ഫലപ്രദവുമായി വിനിയോഗി ക്കുകയെന്നത് ശ്രമകര മാണ്. സംസ്ഥാന ഹജ്ജ് കമ്മ റ്റിയുടെ കോഓര്&#x200d;ഡിനേറ്ററെന്ന നിലയില്&#x200d; ഈരംഗത്ത്‌നടപ്പാക്കിയ ഒട്ടേറെപരിഷ്‌കരണങ്ങള്&#x200d; ശ്രദ്ധയി ല്&#x200d;പ്പെട്ടതിനാലും 2015ലും 2016 ലും ഖാദിമുല്&#x200d; ഹുജ്ജാജ് ഒഫീഷ്യലായി കേരള ഹജ്ജ് വളണ്ടിയര്&#x200d; മാരെ നയിച്ച് നടത്തിയ പ്രവര്&#x200d;ത്തനങ്ങള്&#x200d; വിലയിരു ത്തിയുമാണ് ഇന്ത്യന്&#x200d; കോണ്&#x200d; സുല്&#x200d; ജനറല്&#x200d; ഖാദിമുല്&#x200d; ഹുജ്ജാജ് സെക്ഷന്റെ ചുമത ലമുജീബ്‌റഹ്മാനെ ഏല്&#x200d;പ്പിച്ചത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/hajj-kerala-have-record-in-volunteer-list.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഹജ്ജ് നയം: കേരളത്തിന്റെ പരാതി സുപ്രിം കോടതി ഇന്ന് പരിഗണിക്കും</title>
		<link>https://www.chandrikadaily.com/union-governments-hajj-policy.html</link>
					<comments>https://www.chandrikadaily.com/union-governments-hajj-policy.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 09 Mar 2018 04:38:19 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[hajj policy]]></category>
		<category><![CDATA[Kerala's compliant]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=73776</guid>

					<description><![CDATA[ദേശീയ ഹജ്ജ് നയം ചോദ്യം ചെയ്ത് കേരളാ ഹജ്ജ് കമ്മിറ്റി നല്&#x200d;കിയ പരാതി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ഈ വര്&#x200d;ഷം 6244 സീറ്റ് അധികമായുണ്ടെന്നും അത് കേരളത്തിനു നല്&#x200d;കണമെന്നുമാണ് കേരളത്തിന്റെ ആവശ്യം. എന്നാല്&#x200d; കേരളത്തിന്റെ ആവശ്യത്തിനെതിരെ കേന്ദ്രം സത്യവാങ്മൂലം നല്&#x200d;കിയിരുന്നു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര യുടെ ബഞ്ചാണ് കേസ് പരിഗണിക്കുക. ഈ വര്&#x200d;ഷം കൂടുതല്&#x200d; സീറ്റ് ഹജ്ജിന് അനുവദിക്കണമെന്ന ആവശ്യം അംഗീകരിക്കില്ലെന്നതാണ് കേന്ദ്ര നിലപാട്. 6244 സീറ്റ് അധികമായുണ്ടെന്നും അത് കേരളത്തിനു നല്&#x200d;കണമെന്നും ഉള്ള ആവശ്യത്തിനെതിരെ [&#8230;]]]></description>
										<content:encoded><![CDATA[<p>ദേശീയ ഹജ്ജ് നയം ചോദ്യം ചെയ്ത് കേരളാ ഹജ്ജ് കമ്മിറ്റി നല്&#x200d;കിയ പരാതി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ഈ വര്&#x200d;ഷം 6244 സീറ്റ് അധികമായുണ്ടെന്നും അത് കേരളത്തിനു നല്&#x200d;കണമെന്നുമാണ് കേരളത്തിന്റെ ആവശ്യം. എന്നാല്&#x200d; കേരളത്തിന്റെ ആവശ്യത്തിനെതിരെ കേന്ദ്രം സത്യവാങ്മൂലം നല്&#x200d;കിയിരുന്നു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര യുടെ ബഞ്ചാണ് കേസ് പരിഗണിക്കുക.</p>
<p>ഈ വര്&#x200d;ഷം കൂടുതല്&#x200d; സീറ്റ് ഹജ്ജിന് അനുവദിക്കണമെന്ന ആവശ്യം അംഗീകരിക്കില്ലെന്നതാണ് കേന്ദ്ര നിലപാട്. 6244 സീറ്റ് അധികമായുണ്ടെന്നും അത് കേരളത്തിനു നല്&#x200d;കണമെന്നും ഉള്ള ആവശ്യത്തിനെതിരെ കേന്ദ്രം സത്യവാങ്മൂലം നല്&#x200d;കിയിരുന്നു. അധികമുള്ള സീറ്റ് ഹജ്ജ് കമ്മിറ്റി ഓഫ് ഇന്ത്യ വഴി വിവിധ സംസ്ഥാനങ്ങള്&#x200d;ക്കായി നല്&#x200d;കുമെന്നതാണ് കേന്ദ്ര നിലപാട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/union-governments-hajj-policy.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഹജ്ജ് നയം: സുപ്രീം കോടതി കേന്ദ്രത്തിന്റെ വിശദീകരണം തേടി</title>
		<link>https://www.chandrikadaily.com/haj-policy-is-not-discriminatory-centre-tells-sc.html</link>
					<comments>https://www.chandrikadaily.com/haj-policy-is-not-discriminatory-centre-tells-sc.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 05 Jan 2018 14:37:19 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[hajj]]></category>
		<category><![CDATA[hajj policy]]></category>
		<category><![CDATA[kerala hajj pilgrimmage]]></category>
		<category><![CDATA[supreme court]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=63325</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: ഹജ്ജ് തീര്&#x200d;ത്ഥാടകര്&#x200d;ക്ക് സംസ്ഥാനം തിരിച്ച് ക്വാട്ട ഏര്&#x200d;പ്പെടുത്തിയതില്&#x200d; വിവേചനമുണ്ടെന്ന് ആരോപിച്ച് കേരള ഹജ്ജ് കമ്മിറ്റി സമര്&#x200d;പ്പിച്ച ഹര്&#x200d;ജിയില്&#x200d; സുപ്രീം കോടതി കേന്ദ്രത്തോട് വിശദീകരണം തേടി. രണ്ടാഴ്ചക്കകം കേന്ദ്രം വിശദീകരണം നല്&#x200d;കണമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ.എം കാന്&#x200d;വില്&#x200d;കര്&#x200d;, ഡി.വൈ ചന്ദ്രചൂഡ് എന്നിവരടങ്ങിയ ഡിവിഷന്&#x200d; ബെഞ്ച് കേന്ദ്ര സര്&#x200d;ക്കാറിനോട് ആവശ്യപ്പെട്ടു. ഹര്&#x200d;ജി വാദം കേള്&#x200d;ക്കുന്നതിനായി ഈ മാസം 30 ലേക്കു മാറ്റി. ഹജ്ജ് ക്വാട്ട നിശ്ചയിക്കുന്നതില്&#x200d; ജനസംഖ്യാ അനുപാതമല്ല, അപേക്ഷകരുടെ എണ്ണമാണ് മാനദണ്ഡമാക്കേണ്ടതെന്ന് കേരള [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: ഹജ്ജ് തീര്&#x200d;ത്ഥാടകര്&#x200d;ക്ക് സംസ്ഥാനം തിരിച്ച് ക്വാട്ട ഏര്&#x200d;പ്പെടുത്തിയതില്&#x200d; വിവേചനമുണ്ടെന്ന് ആരോപിച്ച് കേരള ഹജ്ജ് കമ്മിറ്റി സമര്&#x200d;പ്പിച്ച ഹര്&#x200d;ജിയില്&#x200d; സുപ്രീം കോടതി കേന്ദ്രത്തോട് വിശദീകരണം തേടി. രണ്ടാഴ്ചക്കകം കേന്ദ്രം വിശദീകരണം നല്&#x200d;കണമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ.എം കാന്&#x200d;വില്&#x200d;കര്&#x200d;, ഡി.വൈ ചന്ദ്രചൂഡ് എന്നിവരടങ്ങിയ ഡിവിഷന്&#x200d; ബെഞ്ച് കേന്ദ്ര സര്&#x200d;ക്കാറിനോട് ആവശ്യപ്പെട്ടു. ഹര്&#x200d;ജി വാദം കേള്&#x200d;ക്കുന്നതിനായി ഈ മാസം 30 ലേക്കു മാറ്റി. ഹജ്ജ് ക്വാട്ട നിശ്ചയിക്കുന്നതില്&#x200d; ജനസംഖ്യാ അനുപാതമല്ല, അപേക്ഷകരുടെ എണ്ണമാണ് മാനദണ്ഡമാക്കേണ്ടതെന്ന് കേരള ഹജ്ജ് കമ്മിറ്റി വാദിച്ചു. സഊദി അറേബ്യന്&#x200d; സര്&#x200d;ക്കാര്&#x200d; ഒരു ലക്ഷത്തി എഴുപത്തയ്യായിരം സീറ്റുകള്&#x200d; ഇന്ത്യക്ക് അനുവദിച്ചിട്ടുണ്ട്. 6900 അപേക്ഷകരുള്ള ബിഹാറിന് 12,000 സീറ്റുകളാണ് കേന്ദ്ര ഹജ്ജ് കമ്മിറ്റി നിശ്ചയിച്ചിരിക്കുന്നത്. ഇത് കാരണം ബിഹാറില്&#x200d; നിന്നും അപേക്ഷിക്കുന്നവര്&#x200d;ക്കെല്ലാം ഹജ്ജ് തീര്&#x200d;ത്ഥാടനത്തിന് അവസരം ലഭിക്കുന്നു. എന്നാല്&#x200d; 95,000 അപേക്ഷകള്&#x200d; സമര്&#x200d;പ്പിച്ച കേരളത്തിന് അയ്യായിരം സീറ്റുകള്&#x200d; മാത്രമാണ് ലഭിച്ചത്. ഉത്തര്&#x200d;പ്രദേശിനും, ബിഹാറിനുമാണ് കൂടുതല്&#x200d; സീറ്റുകള്&#x200d; ലഭിക്കുന്നതെന്ന് കേരള ഹജ്ജ് കമ്മിറ്റിക്കു വേണ്ടി ഹാജരായ മുതിര്&#x200d;ന്ന അഭിഭാഷകന്&#x200d; പ്രശാന്ത് ഭൂഷണ്&#x200d; പറഞ്ഞു. അതേസമയം കേന്ദ്ര ഹജ്ജ് കമ്മിറ്റി 31 സംസ്ഥാന ഹജ്ജ് കമ്മിറ്റികളുമായി കൂടിയാലോചിച്ച ശേഷമാണ് ദേശീയ നയം രൂപീകരിച്ചതെന്നായിരുന്നു അറ്റോര്&#x200d;ണി ജനറല്&#x200d; കെ.കെ.വേണുഗോപാലിന്റെ മറുപടി. എന്നാല്&#x200d; ദേശീയ ഹജ്ജ് നയം സ്റ്റേ ചെയ്യണമെന്ന കേരളത്തിന്റെ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചില്ല. നറുക്കെടുപ്പ് നടപടിയുമായി ഹജ്ജ് കമ്മിറ്റികള്&#x200d;ക്കു മുന്നോട്ടുപോകാമെന്ന് കോടതി വ്യക്തമാക്കി. അതേ സമയം സ്വകാര്യ ടൂര്&#x200d; ഓപ്പറേറ്റര്&#x200d;മാര്&#x200d;ക്ക് ഇരുപത്തിയഞ്ച് ശതമാനം ക്വാട്ട നല്&#x200d;കുന്നത് എന്തിനെന്ന് കോടതി ചോദിച്ചു. സ്വകാര്യ ഓപ്പറേറ്റര്&#x200d;മാര്&#x200d; രണ്ടിരട്ടി തുകയാണ് ഈടാക്കുന്നതെന്ന കാര്യം കേരള ഹജ്ജ് കമ്മിറ്റി കോടതിയുടെ ശ്രദ്ധയില്&#x200d;പ്പെടുത്തിയതിനെ തുടര്&#x200d;ന്നാണ് നടപടി. ഇക്കാര്യവും കേന്ദ്രം രണ്ടാഴ്ചക്കകം വിശദീകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/haj-policy-is-not-discriminatory-centre-tells-sc.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഹജ്ജ് നയം: കേന്ദ്രത്തിന് ഹൈക്കോടതിയുടെ നോട്ടീസ്</title>
		<link>https://www.chandrikadaily.com/notice-to-centre-on-plea-against-provision-in-new-haj-policy.html</link>
					<comments>https://www.chandrikadaily.com/notice-to-centre-on-plea-against-provision-in-new-haj-policy.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 04 Jan 2018 19:18:27 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Delhi High Court]]></category>
		<category><![CDATA[hajj policy]]></category>
		<category><![CDATA[high court]]></category>
		<category><![CDATA[India]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=63155</guid>

					<description><![CDATA[&#160; ന്യൂഡല്&#x200d;ഹി: ഭിന്നശേഷിക്കാരുടെ ഹജ്ജ് യാത്രക്ക് നിയന്ത്രണമേര്&#x200d;പ്പെടുത്തുന്ന പുതിയ ഹജ്ജ് നയത്തിലെ വ്യവസ്ഥകളെ ചോദ്യം ചെയ്തു സമര്&#x200d;പ്പിച്ച ഹരജിയില്&#x200d; ഡല്&#x200d;ഹി ഹൈക്കോടതി സര്&#x200d;ക്കാറിന് നോട്ടീസയച്ചു. ആക്ടിങ് ചീഫ് ജസ്റ്റിസ് ഗീതാ മിത്തല്&#x200d;, ജസ്റ്റിസ് ഹരിശങ്കര്&#x200d; എന്നിവരടങ്ങുന്ന രണ്ടംഗ ബഞ്ചാണ് കേന്ദ്ര ന്യൂനപക്ഷ വകുപ്പിനും, സാമൂഹ്യനീതി ശാക്തീകരണ മന്ത്രാലയത്തിനും, കേന്ദ്രഹജ്ജ് കമ്മിറ്റിക്കും നോട്ടീസ് അയച്ചത്. പുതിയ ഹജ്ജ് നയം ഭരണഘടനയുടെ ആര്&#x200d;ട്ടിക്കിള്&#x200d; 14, 21, 25 എന്നിവ നല്&#x200d;കുന്ന തുല്യാവകാശവും മതസ്വാതന്ത്ര്യവും ചോദ്യം ചെയ്യുന്നതാണെന്നുമാന്ന് ഹരജിക്കാര്&#x200d; വാദിക്കുന്നു. ഏപ്രില്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>ന്യൂഡല്&#x200d;ഹി: ഭിന്നശേഷിക്കാരുടെ ഹജ്ജ് യാത്രക്ക് നിയന്ത്രണമേര്&#x200d;പ്പെടുത്തുന്ന പുതിയ ഹജ്ജ് നയത്തിലെ വ്യവസ്ഥകളെ ചോദ്യം ചെയ്തു സമര്&#x200d;പ്പിച്ച ഹരജിയില്&#x200d; ഡല്&#x200d;ഹി ഹൈക്കോടതി സര്&#x200d;ക്കാറിന് നോട്ടീസയച്ചു.</p>
<p>ആക്ടിങ് ചീഫ് ജസ്റ്റിസ് ഗീതാ മിത്തല്&#x200d;, ജസ്റ്റിസ് ഹരിശങ്കര്&#x200d; എന്നിവരടങ്ങുന്ന രണ്ടംഗ ബഞ്ചാണ് കേന്ദ്ര ന്യൂനപക്ഷ വകുപ്പിനും, സാമൂഹ്യനീതി ശാക്തീകരണ മന്ത്രാലയത്തിനും, കേന്ദ്രഹജ്ജ് കമ്മിറ്റിക്കും നോട്ടീസ് അയച്ചത്. പുതിയ ഹജ്ജ് നയം ഭരണഘടനയുടെ ആര്&#x200d;ട്ടിക്കിള്&#x200d; 14, 21, 25 എന്നിവ നല്&#x200d;കുന്ന തുല്യാവകാശവും മതസ്വാതന്ത്ര്യവും ചോദ്യം ചെയ്യുന്നതാണെന്നുമാന്ന് ഹരജിക്കാര്&#x200d; വാദിക്കുന്നു.</p>
<p>ഏപ്രില്&#x200d; 11 ന് മുമ്പായി മറുപടി നല്&#x200d;കാന്&#x200d; ദില്ലി ഹൈക്കോടതി സര്&#x200d;ക്കാറിനോട് ആവശ്യപ്പെട്ടു.പുതിയ ഹജ്ജ് നയത്തില്&#x200d; ഹജജ് കര്&#x200d;മ്മത്തിനുഉള്ള യോഗ്യതയുടെയുടെ കൂട്ടത്തില്&#x200d; വികലാംഗരെയും ശാരീരിക മാനസിക വൈകല്യമുള്ള വരെയും പരിഗണിക്കരുത് എന്ന നിര്&#x200d;ദ്ദേശമുണ്ടായിരുന്നു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/notice-to-centre-on-plea-against-provision-in-new-haj-policy.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മഹ്‌റം നയം മാറ്റത്തില്&#x200d; മോദി അവകാശപ്പെടുന്നത്</title>
		<link>https://www.chandrikadaily.com/modi-try-to-take-credibility-over-mahram-haj-amendments.html</link>
					<comments>https://www.chandrikadaily.com/modi-try-to-take-credibility-over-mahram-haj-amendments.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 01 Jan 2018 18:17:01 +0000</pubDate>
				<category><![CDATA[Views]]></category>
		<category><![CDATA[Haj]]></category>
		<category><![CDATA[hajj policy]]></category>
		<category><![CDATA[hajj subsidy]]></category>
		<category><![CDATA[modi]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=62591</guid>

					<description><![CDATA[ജാസിം അലി നേട്ടങ്ങളെല്ലാം തന്റെ പേരില്&#x200d; ചേര്&#x200d;ക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശ്രമങ്ങള്&#x200d; പുതുമയുള്ള കാര്യമല്ല. എല്ലാത്തിന്റെയും ക്രെഡിറ്റ് ഏറ്റെടുത്ത് അവസാനം നാണക്കേടിലായ അവസ്ഥയും നിരവധിയാണ്. അത്തരത്തില്&#x200d; അവസാനത്തേതാണ് മഹ്‌റമില്ലാതെ ഹജ്ജിനു പോകാന്&#x200d; അവസരമൊരുക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന. മഹ്‌റമില്ലാതെ ഹജ്ജിനു പോകുന്ന മുസ്‌ലിം സ്ത്രീകള്&#x200d;ക്ക് അനുകൂലമായ സാഹചര്യമൊരുക്കുമെന്ന് കഴിഞ്ഞ വര്&#x200d;ഷത്തെ അവസാന &#8216;മന്&#x200d; കി ബാത്തി&#8217;ല്&#x200d; സംസാരിക്കവെയാണ് മോദി വ്യക്തമാക്കിയത്. ഹജ്ജിന് പോകാന്&#x200d; ആഗ്രഹിക്കുന്ന മുസ്‌ലിം സ്ത്രീകള്&#x200d;ക്ക് ഒരു പുരുഷ രക്ഷാകര്&#x200d;ത്താവിന് ഒപ്പം മാത്രമേ പോകാന്&#x200d; പാടുള്ളൂ എന്ന [&#8230;]]]></description>
										<content:encoded><![CDATA[<p><strong>ജാസിം അലി</strong></p>
<p>നേട്ടങ്ങളെല്ലാം തന്റെ പേരില്&#x200d; ചേര്&#x200d;ക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശ്രമങ്ങള്&#x200d; പുതുമയുള്ള കാര്യമല്ല. എല്ലാത്തിന്റെയും ക്രെഡിറ്റ് ഏറ്റെടുത്ത് അവസാനം നാണക്കേടിലായ അവസ്ഥയും നിരവധിയാണ്. അത്തരത്തില്&#x200d; അവസാനത്തേതാണ് മഹ്‌റമില്ലാതെ ഹജ്ജിനു പോകാന്&#x200d; അവസരമൊരുക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന.</p>
<p>മഹ്‌റമില്ലാതെ ഹജ്ജിനു പോകുന്ന മുസ്‌ലിം സ്ത്രീകള്&#x200d;ക്ക് അനുകൂലമായ സാഹചര്യമൊരുക്കുമെന്ന് കഴിഞ്ഞ വര്&#x200d;ഷത്തെ അവസാന &#8216;മന്&#x200d; കി ബാത്തി&#8217;ല്&#x200d; സംസാരിക്കവെയാണ് മോദി വ്യക്തമാക്കിയത്. ഹജ്ജിന് പോകാന്&#x200d; ആഗ്രഹിക്കുന്ന മുസ്‌ലിം സ്ത്രീകള്&#x200d;ക്ക് ഒരു പുരുഷ രക്ഷാകര്&#x200d;ത്താവിന് ഒപ്പം മാത്രമേ പോകാന്&#x200d; പാടുള്ളൂ എന്ന നിയമം വിവേചനപരമാണ്. അതുകൊണ്ട് സര്&#x200d;ക്കാര്&#x200d; ഇതില്&#x200d; മാറ്റംവരുത്തി. ഈ വര്&#x200d;ഷം 1,300 സ്ത്രീകള്&#x200d; പുരുഷന്മാരുടെ ഒപ്പമല്ലാതെ ഹജ്ജിനു പോകാന്&#x200d; അപേക്ഷ നല്&#x200d;കിയിട്ടുണ്ടെന്നും ഒറ്റക്കു ഹജ്ജിനു പോകുന്ന സ്ത്രീകളെ നറുക്കെടുപ്പില്&#x200d;നിന്ന് ഒഴിവാക്കുമെന്നുമാണ് പ്രധാനമന്ത്രി പറഞ്ഞത്.</p>
<p>45 വയസ്സിനു മുകളില്&#x200d; പ്രായമുള്ള സ്ത്രീകള്&#x200d;ക്ക്, നിബന്ധനകള്&#x200d;ക്കു വിധേയമായി &#8216;മഹ്‌റം&#8217; (വിവാഹം നിഷിദ്ധമായ രക്തബന്ധു) പുരുഷന്മാര്&#x200d; കൂടെയില്ലാതെ ഹജ്ജ് ചെയ്യാമെന്ന സഊദി അറേബ്യന്&#x200d; തീരുമാനമാണ് തന്റെ ക്രെഡിറ്റായി കൊണ്ടുവരാന്&#x200d; പ്രധാനമന്ത്രി നരേന്ദ്ര മോദി നീക്കം നടത്തിയത്. സഊദി അറേബ്യ നടപ്പാക്കിയ ഈ സമാശ്വാസ പദ്ധതിയെ, ബി.ജെ.പി സര്&#x200d;ക്കാറിന്റെ നേട്ടമായി മോദി വിശേഷിപ്പിച്ചതാണ് ഇപ്പോള്&#x200d; പൊളിഞ്ഞുവീഴുന്നത്. ഹജ്ജുമായി ബന്ധപ്പെട്ട മഹ്‌റം വിഷയത്തില്&#x200d; കേന്ദ്ര സര്&#x200d;ക്കാറിന് ഒന്നും ചെയ്യാന്&#x200d; കഴിയില്ലെന്നും പ്രധാനമന്ത്രി രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുകയാണ് ചെയ്യുന്നതെന്നും വിശകലനങ്ങളില്&#x200d; വ്യക്തമാകുന്നു.</p>
<p>ഹജ്ജിനെത്തുന്ന സ്ത്രീകളുടെ കൂടെ &#8216;മഹ്‌റം&#8217; ആയ പുരുഷന്&#x200d; (പിതാവ്, ഭര്&#x200d;ത്താവ്, മകന്&#x200d;, രക്തബന്ധമുള്ള മറ്റാരെങ്കിലും) കൂടെയുണ്ടാകണമെന്നാണ് സഊദി നിയമം. 2012-ല്&#x200d; മഹ്‌റം കൂടെയില്ലാതെ നൈജീരിയയില്&#x200d; നിന്നു വന്ന ആയിരത്തിലധികം വനിതകളെ ഹജ്ജ് ചെയ്യാന്&#x200d; അനുവദിക്കാതെ മടക്കിയയച്ച നടപടി വിവാദമായിരുന്നു. നിരവധി ചര്&#x200d;ച്ചകള്&#x200d;ക്കൊടുവില്&#x200d; ഈയിടെ സഊദി മഹ്‌റം വിഷയത്തില്&#x200d; ഭേദഗതിക്ക് തയ്യാറായി.</p>
<p>45 വയസ്സിനു മുകളില്&#x200d; പ്രായമുള്ളവര്&#x200d;ക്ക് നിബന്ധനകള്&#x200d;ക്കു വിധേയമായി മഹ്‌റമുകളുടെ അകമ്പടിയില്ലാതെ ഹജ്ജ് ചെയ്യാം എന്നായിരുന്നു ഭേദഗതി. കര്&#x200d;മ ശാസ്ത്രരീതി (മദ്ഹബ്) കള്&#x200d;ക്ക് അനുസൃതമായി, മഹ്‌റമിന്റെ സാക്ഷ്യപത്രത്തോടെ സ്ത്രീകള്&#x200d;ക്ക് കൂട്ടമായി ഹജ്ജിനെത്താം എന്നതാണ് പുതിയ രീതി. ഈ രീതി പ്രകാരം, ഇന്ത്യയില്&#x200d; നിന്നുള്ള വനിതാ തീര്&#x200d;ത്ഥാടകര്&#x200d;ക്കും ഈ വര്&#x200d;ഷം മുതല്&#x200d; മഹ്‌റം കൂടെയില്ലാതെ ഹജ്ജ് ചെയ്യാന്&#x200d; കഴിയും.<br />
എന്നാല്&#x200d;, മഹ്‌റം വിഷയത്തിലെ ഈ പരിഷ്‌കാരം താന്&#x200d; നേതൃത്വം നല്&#x200d;കുന്ന സര്&#x200d;ക്കാറിന്റെ നയമാണെന്നാണ് പ്രധാനമന്ത്രി അവകാശപ്പെട്ടത്.</p>
<p>&#8216;മഹ്‌റം&#8217; സമ്പ്രദായത്തെപ്പറ്റി ആദ്യം കേട്ടപ്പോള്&#x200d;, അതൊക്കെ നടക്കുന്നുണ്ടോ എന്നാണ് ഞാന്&#x200d; അത്ഭുതപ്പെട്ടത്. ആരായിരിക്കും അത്തരം നിയമങ്ങള്&#x200d; ഉണ്ടാക്കിയിട്ടുണ്ടാവുക? എന്തിനാണീ വിവേചനം? ഈ വിഷയം ആഴത്തില്&#x200d; പഠിച്ചപ്പോള്&#x200d;, സ്വാതന്ത്ര്യം നേടി 70 വര്&#x200d;ഷം കഴിഞ്ഞിട്ടും ഈ നിയന്ത്രണങ്ങള്&#x200d; നിലനില്&#x200d;ക്കുന്നു എന്ന് കാണാന്&#x200d; കഴിഞ്ഞു. പതിറ്റാണ്ടുകളായി മുസ്‌ലിം സ്ത്രീകള്&#x200d;ക്കുമേല്&#x200d; അനീതി അടിച്ചേല്&#x200d;പ്പിക്കപ്പെട്ടിരിക്കുകയാണ്. അതേപ്പറ്റി ആരും ചര്&#x200d;ച്ച ചെയ്യുന്നില്ല. പല ഇസ്‌ലാമിക രാജ്യങ്ങളിലും ഇല്ലാത്ത രീതിയാണിത്. ഈ വിഷയം പരിഗണിക്കാന്&#x200d; നമ്മുടെ സര്&#x200d;ക്കാര്&#x200d; തയ്യാറായിരിക്കുന്നു എന്നത് സന്തോഷകരമാണ്&#8230; എന്നായിരുന്നു മോദിയുടെ മന്&#x200d; കി ബാത്ത് പ്രസ്താവന.സഊദി കൊണ്ടുവന്ന ഇളവിന്റെ ഖ്യാതി തട്ടിയെടുക്കാനുള്ള ശ്രമമാണ് മോദി ഇതിലൂടെ നടത്തുന്നത് എന്നു വ്യക്തമാണ്.</p>
<p>2017 ഒക്ടോബറില്&#x200d; 2018-22 കാലയളവിലേക്കുള്ള ഹജ്ജ് നയം രൂപീകരിക്കാനുള്ള കമ്മിറ്റി നിയമിക്കപ്പെട്ടപ്പോള്&#x200d; തന്നെ മഹ്‌റം വിഷയത്തില്&#x200d; സഊദി നല്&#x200d;കിയ ഇളവ് പരിഗണനക്കുവന്നിരുന്നു. ന്യൂനപക്ഷ കാര്യമന്ത്രി മുഖ്താര്&#x200d; അബ്ബാസ് നഖ്‌വി ഇക്കാര്യം അപ്പോള്&#x200d; തന്നെ വ്യക്തമാക്കുകയും ചെയ്തതാണ്. ഇന്ത്യയില്&#x200d; നിന്ന് 1,300 സ്ത്രീകളാണ് മഹ്‌റം ഇല്ലാതെ ഹജ്ജിന് പോകാന്&#x200d; അപേക്ഷിച്ചിരുന്നത് എന്ന് നഖ്‌വി വ്യക്തമാക്കുകയും ചെയ്തു.</p>
<p>സഊദി മാറ്റം കൊണ്ടുവന്നതിനാല്&#x200d; മാത്രമാണ് ഇന്ത്യയടക്കമുള്ള ഏത് രാജ്യങ്ങള്&#x200d;ക്കും മഹ്‌റം കൂടെയില്ലാതെ വനിതകളെ ഹജ്ജിനയക്കാന്&#x200d; കഴിയുന്നതെന്നും ഇക്കാര്യത്തില്&#x200d; കേന്ദ്ര സര്&#x200d;ക്കാറിന് റോളൊന്നുമില്ലെന്നും ജിദ്ദയിലെ ഇന്ത്യന്&#x200d; കോണ്&#x200d;സുലേറ്റിലെ പ്രഥമ ഹജ്ജ് സെക്രട്ടറിയായിരുന്ന സഫര്&#x200d; മഹ്മൂദ് വ്യക്തമാക്കുന്നു.</p>
<p>ചിലര്&#x200d; തെറ്റിദ്ധരിച്ചത് പോലെ സ്ത്രീയുടെ സ്വഭാവ ശുദ്ധിയിലുള്ള ശങ്കയോ സ്ത്രീ-പുരുഷ വിവേചനത്താല്&#x200d; സൃഷ്ടിക്കപ്പെട്ടതോ അല്ല ഇത്തരം വിധികള്&#x200d;. മറിച്ച് അവളുടെ സല്&#x200d;പേരും മാന്യതയും പരിരക്ഷിക്കുക എന്നതാണ്. ദുര്&#x200d;ബല മനസ്‌കരും റൗഡികളും മറ്റുമായ ആളുകളില്&#x200d; നിന്ന് സ്ത്രീകള്&#x200d;ക്ക് രക്ഷ നല്&#x200d;കുകയാണ് അതിന്റെ ലക്ഷ്യം. ഇക്കാലത്തെ ഹജ്ജ് യാത്ര മുന്&#x200d;കാലങ്ങളെ അപേക്ഷിച്ച് വ്യത്യസ്തമാണ്. വിജനമായ മരുപ്രദേശങ്ങള്&#x200d; താണ്ടി കള്ളന്മാരെയും കൊള്ളക്കാരെയും ഭയപ്പെട്ടായിരുന്നു മുന്&#x200d;കാലങ്ങളിലെ ഹജ്ജ് യാത്ര. ഇന്ന് കപ്പലുകളിലും വിമാനങ്ങളിലും ബസ്സുകളിലും ജനങ്ങള്&#x200d; കൂട്ടത്തോടെ സഞ്ചരിക്കുന്നു. ഇത് യാത്ര സുരക്ഷിതമാക്കുകയും സ്ത്രീകളുടെ സുരക്ഷിതത്വം സംബന്ധിച്ച ആശങ്കകള്&#x200d; അകറ്റുകയും ചെയ്യുന്നു. ഒരിടത്തും സ്ത്രീ ഒറ്റപ്പെട്ട് പോകുകയില്ല.</p>
<p>മഹ്‌റമിന്റെ അഭാവത്തില്&#x200d; സുരക്ഷയുറപ്പാണെങ്കില്&#x200d; സ്ത്രീക്ക് ഹജ്ജിന് പുറപ്പെടാം എന്ന അഭിപ്രായം സ്വീകരിച്ച് നിയമപരമായ മാര്&#x200d;ഗത്തില്&#x200d; ഹജ്ജിനും ഉംറക്കും പുറപ്പെടുന്നത് തെറ്റില്ലെന്ന് പല പണ്ഡിതന്മാരും അഭിപ്രായപ്പെട്ടിട്ടുണ്ട്. പ്രവാചകന്&#x200d; (സ)യുടെ പത്‌നിമാര്&#x200d; ഇപ്രകാരം മഹ്‌റമിന്റെ അഭാവത്തില്&#x200d; ഹജ്ജ് നിര്&#x200d;വഹിച്ചിരുന്നുവെന്നും ഉമര്&#x200d; ബിന്&#x200d; ഖത്താബ്(റ) അതിന് അനുമതി നല്&#x200d;കിയിരുന്നുവെന്നും ഇമാം ബുഖാരി റിപ്പോര്&#x200d;ട്ട് ചെയ്ത ഹദീസില്&#x200d; കാണാവുന്നതാണ്. ഇസ്‌ലാമിക ലോകത്തെ പ്രഗല്&#x200d;ഭരായ പണ്ഡിതന്മാര്&#x200d;ക്ക് ഈ അഭിപ്രായമുണ്ട്. ശാഫിഈ പണ്ഡിതന്മാരില്&#x200d; ഭൂരിപക്ഷവും ഈ അഭിപ്രായത്തെയാണ് പിന്തുണക്കുന്നത്. &#8216;സ്ത്രീ തന്റെ കാര്യത്തില്&#x200d; സുരക്ഷിതയാണെങ്കില്&#x200d; മഹ്‌റമില്ലാതെ തന്നെ ഹജ്ജ് ചെയ്യാമെന്ന്&#8217; ഇമാം നവവി(റ) അഭിപ്രായപ്പെടുന്നു.</p>
<p>പരിശുദ്ധ കഅ്ബാലയത്തില്&#x200d; എത്തി ഹജ്ജ് നിര്&#x200d;വഹിക്കാന്&#x200d; സാമ്പത്തികവും ശാരീരികവും ശര്&#x200d;ഈയായും സാധിക്കുന്നവര്&#x200d;ക്കാണ് ഹജ്ജ് നിര്&#x200d;ബന്ധമായതെന്ന് വിശുദ്ധ ഖുര്&#x200d;ആന്&#x200d; തന്നെ വ്യക്തമാക്കിയ കാര്യമാണ്. &#8216;അവിടെ പ്രവേശിക്കുന്നവന്&#x200d; നിര്&#x200d;ഭയനായിരിക്കും. ആ മന്ദിരത്തിലെത്തിച്ചേരാന്&#x200d; കഴിവുള്ളവര്&#x200d; അവിടെച്ചെന്ന് ഹജ്ജ് നിര്&#x200d;വഹിക്കുകയെന്നത് മനുഷ്യര്&#x200d;ക്ക് അല്ലാഹുവോടുള്ള ബാധ്യതയാണ്. ആരെങ്കിലും അതിനെ ധിക്കരിക്കുന്നുവെങ്കില്&#x200d; അറിയുക: അല്ലാഹു ലോകരിലാരുടെയും ആശ്രയമാവശ്യമില്ലാത്തവനാണ്&#8217; (ആലു ഇംറാന്&#x200d; 97).<br />
ശാരീരികവും സാമ്പത്തികവുമായി ശേഷിയുണ്ടാവുകയും പരിശുദ്ധ ഭൂമിയില്&#x200d; എത്താനുള്ള മാര്&#x200d;ഗം സുരക്ഷിതമാവുകയും ചെയ്യുമ്പോഴാണ് ഒരാള്&#x200d;ക്ക് ഹജ്ജ് നിര്&#x200d;ബന്ധമാകുന്നത്. ഇത് സ്ത്രീകള്&#x200d;ക്കും പുരുഷന്മാര്&#x200d;ക്കും ഒരുപോലെ ബാധകമാണ്. എന്നാല്&#x200d; സ്ത്രീകള്&#x200d;ക്ക് ഇതിന് അവരുടെ സുരക്ഷിതത്വം മുന്&#x200d;നിര്&#x200d;ത്തി മറ്റൊരു ഉപാധി കൂടി പൂര്&#x200d;ത്തിയാവേണ്ടതുണ്ട്. കൂടെ യാത്ര ചെയ്യാന്&#x200d; ഭര്&#x200d;ത്താവോ &#8216;മഹ്‌റമോ&#8217; ഉണ്ടായിരിക്കണം എന്നതാണത്. അതിനടിസ്ഥാനമായി വിവിധ നബി വചനങ്ങള്&#x200d; വന്നിട്ടുണ്ട്. അബ്ദുല്ലാഹിബ്‌നു അബ്ബാസ് (റ) റിപ്പോര്&#x200d;ട്ട് ചെയ്യുന്ന ഹദീസില്&#x200d; പറയുന്നു: &#8216;റസൂല്&#x200d; (സ) പറയുന്നതായി ഞാന്&#x200d; കേട്ടു. ഒരു പുരുഷന്&#x200d; ഒരു സ്ത്രീയുമായി അവളുടെ മഹ്‌റമിന്റെ സാന്നിധ്യത്തിലല്ലാതെ തനിച്ചാവരുത്. മഹ്‌റമിന്റെ കൂടെയല്ലാതെ സ്ത്രീ യാത്ര ചെയ്യരുത്.&#8217; ഇത് കേട്ട ഒരാള്&#x200d; എഴുന്നേറ്റ്‌നിന്ന് ബോധിപ്പിച്ചു: &#8216;പ്രവാചകരെ, എന്റെ ഭാര്യ ഹജ്ജിന് പുറപ്പെട്ടിരിക്കുന്നു. ഞാനാണെങ്കില്&#x200d; ഒരു യുദ്ധത്തിന് പേരു കൊടുക്കുകയും ചെയ്തിട്ടുണ്ട്.&#8217; അപ്പോള്&#x200d; തിരുനബി (സ) പറഞ്ഞു: &#8216;നീ പോയി നിന്റെ ഭാര്യയുടെ കൂടെ ഹജ്ജ് നിര്&#x200d;വഹിക്കുക.&#8217; ഈ നബി വചനത്തിന്റെയും സമാനമായ വചനങ്ങളുടെയും അടിസ്ഥാനത്തില്&#x200d; സ്ത്രീക്ക് ഹജ്ജ് നിര്&#x200d;ബന്ധമാകാന്&#x200d; കൂടെ യാത്ര ചെയ്യാന്&#x200d; അനുവാദമുള്ള പുരുഷന്&#x200d; ഉണ്ടായിരിക്കണമെന്ന ഉപാധി പല പണ്ഡിതന്മാരും നിശ്ചയിച്ചിട്ടുണ്ട്. എന്നാല്&#x200d; വിശ്വസ്തരായ യാത്രാ സംഘത്തിന്റെ കൂടെ സുരക്ഷിതരായി യാത്ര ചെയ്യാന്&#x200d; സാഹചര്യമുണ്ടാവുകയാണെങ്കില്&#x200d; സ്ത്രീക്ക് മഹ്‌റമിന്റെ കൂടെയല്ലാതെയും ഹജ്ജിന് പുറപ്പെടാമെന്ന മറ്റൊരഭിപ്രായവും പൂര്&#x200d;വികരും ആധുനികരുമായ ചില പണ്ഡിതന്മാര്&#x200d;ക്കുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/modi-try-to-take-credibility-over-mahram-haj-amendments.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഹജ്ജ് അപേക്ഷാ തീയ്യതി 22 വരെ നീട്ടി</title>
		<link>https://www.chandrikadaily.com/hajji-registration-upto-dec-22.html</link>
					<comments>https://www.chandrikadaily.com/hajji-registration-upto-dec-22.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 08 Dec 2017 06:22:35 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[hajj]]></category>
		<category><![CDATA[hajj policy]]></category>
		<category><![CDATA[hajj2017]]></category>
		<category><![CDATA[kerala hajj pilgrimmage]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=58432</guid>

					<description><![CDATA[കൊണ്ടോട്ടി:ഈ വര്&#x200d;ഷത്തെ ഹജ്ജിന് അപേക്ഷ സമര്&#x200d;പ്പിക്കുന്നതിനുള്ള തിയ്യതി ഡിസംബര്&#x200d; 22 വരെ നീട്ടി. നവംബര്&#x200d; 15 ന് ആരംഭിച്ച അപേക്ഷ സ്വീകരിക്കല്&#x200d; ഇന്നലെ അവസാനിക്കാനിരിക്കെയാണ് കേന്ദ്ര ഹജ്ജ് കമ്മറ്റി സമയം നീട്ടിനല്&#x200d;കിയത്. 53108 അപേക്ഷകളാണ് കേരളത്തില്&#x200d; ഇതിനകം ലഭിച്ചത്. ഇതില്&#x200d; 1900ത്തോളം അപേക്ഷകള്&#x200d; 70വയസ്സ് കഴിഞ്ഞ റിസര്&#x200d;വ് കാറ്റഗറിക്കാരുടേതാണ്. 232സ്ത്രീകള്&#x200d; മെഹറമില്ലാത്ത അപേക്ഷകരായുമുണ്ട്. പുതുതായി അപേക്ഷ നല്&#x200d;കുന്നവര്&#x200d; ംംം.വമഷരീാാശേേലല.ഴീ്.ശി എന്ന വെബ്സൈറ്റ് വഴി ഓണ്&#x200d;ലൈന്&#x200d; ആയാണ് അപേക്ഷ നല്&#x200d;കേണ്ടത്. വെബ്സൈറ്റില്&#x200d; നിന്ന് ലഭിക്കുന്ന നിശ്ചിത ഫോറത്തില്&#x200d; പൂരിപ്പിച്ചും [&#8230;]]]></description>
										<content:encoded><![CDATA[<p>കൊണ്ടോട്ടി:ഈ വര്&#x200d;ഷത്തെ ഹജ്ജിന് അപേക്ഷ സമര്&#x200d;പ്പിക്കുന്നതിനുള്ള തിയ്യതി ഡിസംബര്&#x200d; 22 വരെ നീട്ടി. നവംബര്&#x200d; 15 ന് ആരംഭിച്ച അപേക്ഷ സ്വീകരിക്കല്&#x200d; ഇന്നലെ അവസാനിക്കാനിരിക്കെയാണ് കേന്ദ്ര ഹജ്ജ് കമ്മറ്റി സമയം നീട്ടിനല്&#x200d;കിയത്. 53108 അപേക്ഷകളാണ് കേരളത്തില്&#x200d; ഇതിനകം ലഭിച്ചത്. ഇതില്&#x200d; 1900ത്തോളം അപേക്ഷകള്&#x200d; 70വയസ്സ് കഴിഞ്ഞ റിസര്&#x200d;വ് കാറ്റഗറിക്കാരുടേതാണ്. 232സ്ത്രീകള്&#x200d; മെഹറമില്ലാത്ത അപേക്ഷകരായുമുണ്ട്. പുതുതായി അപേക്ഷ നല്&#x200d;കുന്നവര്&#x200d; ംംം.വമഷരീാാശേേലല.ഴീ്.ശി എന്ന വെബ്സൈറ്റ് വഴി ഓണ്&#x200d;ലൈന്&#x200d; ആയാണ് അപേക്ഷ നല്&#x200d;കേണ്ടത്. വെബ്സൈറ്റില്&#x200d; നിന്ന് ലഭിക്കുന്ന നിശ്ചിത ഫോറത്തില്&#x200d; പൂരിപ്പിച്ചും അപേക്ഷ സമര്&#x200d;പ്പിക്കാം. ഓണ്&#x200d;ലൈന്&#x200d; ആയോ അല്ലാതെയോ സമര്&#x200d;പ്പിക്കുന്ന അപേക്ഷകളും അനുബന്ധ രേഖകളും ഒരാള്&#x200d;ക്ക് 300 രൂപയെന്ന തോതില്&#x200d; അടച്ച ബാങ്ക് രശീതി സഹിതം സംസ്ഥാന ഹജ്ജ് കമ്മറ്റി ഓഫീസില്&#x200d; ഡിസംബര്&#x200d; 22ന് 5 മണിക്ക് മുമ്പ് എത്തിക്കണം.</p>
<p>ഹജ്ജ് യാത്ര ഉറപ്പാകുമെന്ന് കരുതുന്ന റിസര്&#x200d;വ്വ് കാറ്റഗറിയില്&#x200d; പെട്ട 70 വയസ്സ് കഴിഞ്ഞവരും അവരുടെ സഹായികളുമുള്&#x200d;പ്പെടുന്ന അപേക്ഷകര്&#x200d; ഒറിജിനല്&#x200d; പാസ്‌പോര്&#x200d;ട്ടുള്&#x200d;പ്പെടെയുള്ള മുഴുവന്&#x200d; രേഖകളും സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫീസില്&#x200d; നേരിട്ട് സമര്&#x200d;പ്പിക്കണം. ഇ.ടി.മുഹമ്മദ് ബഷീര്&#x200d; എം.പി ഉള്&#x200d;പ്പെടെയുള്ളവരുടെ ശ്രമഫലമായി സംസ്ഥാനത്ത് ഈ വര്&#x200d;ഷം 10,000 പേര്&#x200d;ക്ക് അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷ. നാല് വര്&#x200d;ഷം തുടര്&#x200d;ച്ചയായി അപേക്ഷ നല്&#x200d;കി ഈ വര്&#x200d;ഷം അഞ്ചാം വര്&#x200d;ഷ അപേക്ഷകരായി കാത്തിരിക്കവെയാണ് 13,000ല്&#x200d; അധികം അപേക്ഷകരെ ആശങ്കയിലാഴ്ത്തിയ പുതിയ ഹജ്ജ്‌നയം കേന്ദ്രം പ്രസിദ്ധീകരിച്ചത്. ഇതിനെതിരെ സംസ്ഥാന ഹജ്ജ് കമ്മിറ്റി സുപ്രീംകോടതിയെ സമീപിച്ചിരുന്നു. .ജനുവരി നാലിനാണ് കേസ് വീണ്ടും പരിഗണിക്കുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/hajji-registration-upto-dec-22.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ആശങ്കയുണ്ടാക്കുന്ന ഹജ്ജ് നയം പുനഃപരിശോധിക്കണ: ഇ.ടി മുഹമ്മദ് ബഷീര്‍ എം പി</title>
		<link>https://www.chandrikadaily.com/et-meets-hajj-minister.html</link>
					<comments>https://www.chandrikadaily.com/et-meets-hajj-minister.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 20 Nov 2017 14:56:40 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[et muhammed basheer]]></category>
		<category><![CDATA[hajj policy]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=55214</guid>

					<description><![CDATA[ന്യൂഡല്‍ഹി. കേന്ദ്ര സര്‍ക്കാറിന്റെ ഈ വര്‍ഷത്തെ ഹജ്ജ് നയം ഏറെ ആശങ്കയുണ്ടാക്കുന്നതും പ്രതിഷേധങ്ങള്‍ക്ക് ഇട വരുത്തുന്നതുമാണെന്ന് ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി. ഇന്ന് കേന്ദ്ര ന്യൂനപക്ഷ വകുപ്പ് മന്ത്രി ശ്രീ മുഖ്താര്‍ അബ്ബാസ് നഖ്‌വിയെ നേരില്‍ കണ്ടാവശ്യപ്പെട്ടു.ഇത് ഉടന്‍ തന്നെ പുന:പരിശോധിക്കണമെന്നും ഹജ്ജ് നയ കരട്-രേഖ ചര്‍ച്ച ചെയ്ത് കൊണ്ടിരിക്കെ അതിന്ന് ഒരു അന്തിമ തീരുമാനമെടുക്കുന്നതിന് മുമ്പ് ഗവണ്‍മെന്റ് ഇടപെട്ട് എക്‌സിക്യൂട്ടീവ് ഓര്‍ഡര്‍ നല്‍കിയ കാര്യങ്ങളത്രയും നിരവധി പ്രശ്‌നങ്ങളുണ്ടാക്കുന്നവയാണെന്നും ഇ.ടി മുഹമ്മദ് ബഷീര്‍ എം പി് പറഞ്ഞു. [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി. കേന്ദ്ര സര്&#x200d;ക്കാറിന്റെ ഈ വര്&#x200d;ഷത്തെ ഹജ്ജ് നയം ഏറെ ആശങ്കയുണ്ടാക്കുന്നതും പ്രതിഷേധങ്ങള്&#x200d;ക്ക് ഇട വരുത്തുന്നതുമാണെന്ന് ഇ.ടി. മുഹമ്മദ് ബഷീര്&#x200d; എം.പി. ഇന്ന് കേന്ദ്ര ന്യൂനപക്ഷ വകുപ്പ് മന്ത്രി ശ്രീ മുഖ്താര്&#x200d; അബ്ബാസ് നഖ്‌വിയെ നേരില്&#x200d; കണ്ടാവശ്യപ്പെട്ടു.ഇത് ഉടന്&#x200d; തന്നെ പുന:പരിശോധിക്കണമെന്നും ഹജ്ജ് നയ കരട്-രേഖ ചര്&#x200d;ച്ച ചെയ്ത് കൊണ്ടിരിക്കെ അതിന്ന് ഒരു അന്തിമ തീരുമാനമെടുക്കുന്നതിന് മുമ്പ് ഗവണ്&#x200d;മെന്റ് ഇടപെട്ട് എക്‌സിക്യൂട്ടീവ് ഓര്&#x200d;ഡര്&#x200d; നല്&#x200d;കിയ കാര്യങ്ങളത്രയും നിരവധി പ്രശ്‌നങ്ങളുണ്ടാക്കുന്നവയാണെന്നും ഇ.ടി മുഹമ്മദ് ബഷീര്&#x200d; എം പി് പറഞ്ഞു.<br />
ഗവണ്&#x200d;മെന്റ് ക്വാട്ടയില്&#x200d; നിന്ന് 5% കുറക്കുകയും സ്വകാര്യ ടൂര്&#x200d; ഏജന്&#x200d;സികള്&#x200d;ക്ക് 5% കൂട്ടുകയും ചെയ്ത നടപടി വളരെ വലിയ ആക്ഷേപങ്ങള്&#x200d;ക്കിടവരുത്തിയിട്ടുണ്ട്. ഗവണ്&#x200d;മെന്റ് നിരക്കില്&#x200d; പോവാമായിരുന്ന 7000 ത്തോളം ഹാജിമാരുടെ അവസരമാണ് ഇതിന്റെ ഫലമായി കേരളത്തിന് പോലും നഷ്ടപ്പെട്ടിരിക്കുന്നത്. അതേ സമയം ഇത് സ്വകാര്യ മേഖലക്ക് വളരെ വലിയ സാമ്പത്തിക ലാഭമുണ്ടാക്കാന്&#x200d; ഇടവരുത്തുകയും ചെയ്യുന്നു.<br />
70 വയസ്സ് തികഞ്ഞവര്&#x200d;ക്കും ആഞ്ചാം കൊല്ലക്കാര്&#x200d;ക്കും ഉണ്ടായിരുന്ന സംവരണം നീക്കം ചെയ്യുകയും ചെയ്തു. വളരെ പ്രതീക്ഷയേ<br />
എമ്പാര്&#x200d;ക്കേഷന്&#x200d; പോയന്റ് 21ല്&#x200d; നിന്ന് 9 ആക്കി ചുരുക്കുകയും ഇപ്രാവശ്യമെങ്കിലും കോഴിക്കോട് എംപാര്&#x200d;ക്കേഷന്&#x200d; പോയന്റ് തിരിച്ച ്‌കൊണ്ടുവരുമെന്ന വാക്ക് പാലിക്കപ്പെടാതെ കിടക്കുകയും ചെയ്യുന്നു.<br />
ഹജ്ജ് സബ്‌സിഡി 2022 ആവുമ്പോഴേക്കും ഇല്ലാതാക്കിയാല്&#x200d; മതിയെന്ന കോടതി നിര്&#x200d;ദ്ദേശം ഗവണ്&#x200d;മെന്റ് ഇക്കൊല്ലം തന്നെ നിറുത്തുകയും ചെയ്തു.<br />
കേന്ദ്ര ഹജ്ജ് കമ്മിറ്റിയും സംസ്ഥാന ഹജ്ജ് കമ്മിറ്റിയുമടക്കം പല സംഘടനകളും ഇക്കാര്യത്തില്&#x200d; ഇടപെട്ടുവെങ്കിലും ഗവണ്&#x200d;മെന്റ് അതൊന്നും വകവെച്ചില്ലെന്ന് മാത്രമല്ല ഹജ്ജ് കമ്മിറ്റിയെ നോക്കുകുത്തിയായി നിറുത്തി അതിന് പകരം എക്‌സിക്യൂട്ടിവ് ഓര്&#x200d;ഡര്&#x200d; കൊണ്ട് ഹജ്ജിന്റെ ഭരണം നേരിട്ട് നടത്തുന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങള്&#x200d; പോവുന്നതെന്നും ബഷീര്&#x200d; എം.പി. കേന്ദ്രമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്&#x200d; ചൂണ്ടിക്കാട്ടി.<br />
ഇതിനെതിരായി നിയമ നടപടികള്&#x200d; സ്വീകരിക്കും. കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കേസ് ഫയല്&#x200d; ചെയ്യുന്നുണ്ട്. മുസ്‌ലിം ലീഗും കേസില്&#x200d; കക്ഷി ചേരും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/et-meets-hajj-minister.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കേന്ദ്ര ഹജ്ജ് നയം  പുന:പരിശോധിക്കണമെന്ന് കേരളം</title>
		<link>https://www.chandrikadaily.com/%e0%b4%95%e0%b5%87%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%8d%e0%b4%b0-%e0%b4%b9%e0%b4%9c%e0%b5%8d%e0%b4%9c%e0%b5%8d-%e0%b4%a8%e0%b4%af%e0%b4%82-%e0%b4%aa%e0%b5%81%e0%b4%a8%e0%b4%aa%e0%b4%b0%e0%b4%bf.html</link>
					<comments>https://www.chandrikadaily.com/%e0%b4%95%e0%b5%87%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%8d%e0%b4%b0-%e0%b4%b9%e0%b4%9c%e0%b5%8d%e0%b4%9c%e0%b5%8d-%e0%b4%a8%e0%b4%af%e0%b4%82-%e0%b4%aa%e0%b5%81%e0%b4%a8%e0%b4%aa%e0%b4%b0%e0%b4%bf.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 23 Oct 2017 19:31:47 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[hajj]]></category>
		<category><![CDATA[hajj policy]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=49449</guid>

					<description><![CDATA[&#160; കോഴിക്കോട്: കേന്ദ്രസര്‍ക്കാരിന്റെ പുതിയ ഹജ്ജ്‌നയത്തില്‍ സംസ്ഥാനത്തിന്റെ താല്‍പര്യത്തെ ദോഷകരമായി ബാധിക്കുന്നവ പുന:പരിശോധിക്കണമെന്ന് കേരളം. സുപ്രീംകോടതി നിര്‍ദേശ പ്രകാരം രൂപീകരിച്ച കേന്ദ്ര ഹജ്ജ് നയ പുനരവലോകന സമിതി കേന്ദ്ര സര്‍ക്കാറിന് സമര്‍പ്പിച്ച കരട് ഹജ്ജ് നയത്തിലാണ് വിവാദമായ നയങ്ങളുള്ളത്. കേരളത്തിലെ തീര്‍ഥാടകരെ ദോഷകരമായി ബാധിക്കുന്ന കാര്യങ്ങളില്‍ ഇന്നലെ ചേര്‍ന്ന സംസ്ഥാന ഹജ്ജ് കമ്മിറ്റി യോഗത്തിലാണ് വിമര്‍ശനമുയര്‍ന്നത്. ഹജ്ജ് വകുപ്പ് മന്ത്രി കെ.ടി. ജലീല്‍ യോഗത്തില്‍ അധ്യക്ഷനായി. കേന്ദ്ര ഹജ്ജ് കമ്മിറ്റിയുമായോ സംസ്ഥാന ഹജ്ജ് കമ്മിറ്റികളുമായോ കൂടിയാലോചിക്കാതെ ഏകപക്ഷീയമായാണ് [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>കോഴിക്കോട്: കേന്ദ്രസര്&#x200d;ക്കാരിന്റെ പുതിയ ഹജ്ജ്‌നയത്തില്&#x200d; സംസ്ഥാനത്തിന്റെ താല്&#x200d;പര്യത്തെ ദോഷകരമായി ബാധിക്കുന്നവ പുന:പരിശോധിക്കണമെന്ന് കേരളം. സുപ്രീംകോടതി നിര്&#x200d;ദേശ പ്രകാരം രൂപീകരിച്ച കേന്ദ്ര ഹജ്ജ് നയ പുനരവലോകന സമിതി കേന്ദ്ര സര്&#x200d;ക്കാറിന് സമര്&#x200d;പ്പിച്ച കരട് ഹജ്ജ് നയത്തിലാണ് വിവാദമായ നയങ്ങളുള്ളത്. കേരളത്തിലെ തീര്&#x200d;ഥാടകരെ ദോഷകരമായി ബാധിക്കുന്ന കാര്യങ്ങളില്&#x200d; ഇന്നലെ ചേര്&#x200d;ന്ന സംസ്ഥാന ഹജ്ജ് കമ്മിറ്റി യോഗത്തിലാണ് വിമര്&#x200d;ശനമുയര്&#x200d;ന്നത്. ഹജ്ജ് വകുപ്പ് മന്ത്രി കെ.ടി. ജലീല്&#x200d; യോഗത്തില്&#x200d; അധ്യക്ഷനായി.<br />
കേന്ദ്ര ഹജ്ജ് കമ്മിറ്റിയുമായോ സംസ്ഥാന ഹജ്ജ് കമ്മിറ്റികളുമായോ കൂടിയാലോചിക്കാതെ ഏകപക്ഷീയമായാണ് 2018- 2022 കാലത്തേക്കുള്ള കരട് നയം തയ്യാറാക്കി സമര്&#x200d;പ്പിച്ചതെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി അംഗങ്ങളുള്&#x200d;പെടെ വിമര്&#x200d;ശിച്ചു. വിവിധ സംസ്ഥാനങ്ങളിലെ ഹജ്ജ് കമ്മിറ്റി പ്രതിനിധികളുടെയും മതസംഘടനാ പ്രതിനിധികളുടെയും യോഗത്തിന്റെ വികാരം മന്ത്രി മാധ്യമപ്രവര്&#x200d;ത്തര്&#x200d;ത്തകരുമായും പങ്കുവെച്ചു. നിലവില്&#x200d; സര്&#x200d;ക്കാര്&#x200d;- സ്വകാര്യ ഹജ്ജ് തീര്&#x200d;ഥാടകരുടെ ക്വാട്ട 75:25 എന്നത് 80:20 ആയി സര്&#x200d;ക്കാര്&#x200d; ക്വാട്ട വര്&#x200d;ധിപ്പിക്കണമെന്നും സര്&#x200d;ക്കാര്&#x200d; ക്വാട്ട 70 ആയി കുറക്കാനുള്ള കരട് നയത്തിലെ ശുപാര്&#x200d;ശ തള്ളണമെന്നും യോഗം ഐകകണ്‌ഠ്യേന ആവശ്യപ്പെട്ടു.<br />
70 വയസ്സ് കഴിഞ്ഞവര്&#x200d;ക്കും തുടര്&#x200d;ച്ചയായി അഞ്ചാം വര്&#x200d;ഷം അപേക്ഷിക്കുന്നവര്&#x200d;ക്കും നറുക്കെടുപ്പില്ലാതെ ഹജ്ജിന് അവസരം നല്&#x200d;കണമെന്നും കേരളത്തിലെ ഹജ്ജ് എംബാര്&#x200d;ക്കേഷന്&#x200d; പോയിന്റ് തീര്&#x200d;ഥാടകരുടെ സൗകര്യം പരിഗണിച്ച് കരിപ്പൂരിലേക്ക് മാറ്റണമെന്നും രാജ്യത്തെ എംബാര്&#x200d;ക്കേഷന്&#x200d; പോയിന്റുകള്&#x200d; ഒന്&#x200d;പതായി കുറക്കാനുള്ള കരട് നിര്&#x200d;ദേശം തള്ളി 21ല്&#x200d; നിലനിര്&#x200d;ത്തണമെന്നും യോഗം ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് സമഗ്രമായ റിപ്പോര്&#x200d;ട്ട് തയ്യാറാക്കി കേന്ദ്ര സര്&#x200d;ക്കാറിനും കേന്ദ്ര ഹജ്ജ് കമ്മിറ്റിക്കും നല്&#x200d;കുമെന്ന് മന്ത്രി പറഞ്ഞു. ഹാജിമാര്&#x200d;ക്ക് മക്കയില്&#x200d; താമസിക്കാനുള്ള ഗ്രീന്&#x200d;- അസീസിയ്യ കാറ്റഗറികളില്&#x200d; തീര്&#x200d;ഥാടകര്&#x200d;ക്ക് കൂടുതല്&#x200d; സൗകര്യപ്രദമായ അസീസിയ്യ കാറ്റഗറി മാത്രം മതിയെന്നാണ് സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ അഭിപ്രായമെന്ന് മന്ത്രി വ്യക്തമാക്കി. ബില്&#x200d;ഡിങ് സെലക്ഷന്&#x200d; കമ്മിറ്റിയില്&#x200d; ഓരോ സംസ്ഥാനത്ത് നിന്നുമുള്ള ഹജ്ജ് കമ്മിറ്റി പ്രതിനിധികളെ ഉള്&#x200d;പ്പെടുത്തണമെന്നും അപേക്ഷകരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്&#x200d; സംസ്ഥാനങ്ങള്&#x200d;ക്കുള്ള ക്വാട്ട നിശ്ചയിക്കണമെന്നും കേന്ദ്രത്തോട് ആവശ്യപ്പെടും.<br />
യോഗത്തില്&#x200d; കേന്ദ്ര ഹജ്ജ് കമ്മിറ്റി അംഗം ഇ.ടി. മുഹമ്മദ് ബഷീര്&#x200d; എം.പി, എം.ഐ. ഷാനവാസ് എം.പി, ടി.വി. ഇബ്രാഹീം എം.എല്&#x200d;.എ, കേന്ദ്ര ഹജ്ജ് കമ്മിറ്റി വൈസ് ചെയര്&#x200d;മാന്&#x200d; ജിന ശൈഖ് (ഗോവ), സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്&#x200d;മാന്&#x200d; തൊടിയൂര്&#x200d; മുഹമ്മദ് കുഞ്ഞ് മൗലവി, മഹാരാഷ്ട്ര ഹജ്ജ് കമ്മിറ്റി ചെയര്&#x200d;മാന്&#x200d; ഇബ്രാഹീം ഭായ്ജാന്&#x200d;, രാജസ്ഥാന്&#x200d; ഹജ്ജ് കമ്മിറ്റി ചെയര്&#x200d;മാന്&#x200d; സലീം ചൗഹാന്&#x200d;, കേരള ഹജ്ജ് കമ്മിറ്റി അംഗങ്ങള്&#x200d;, മതസംഘടനാ പ്രതിനിധികള്&#x200d; തുടങ്ങിയവര്&#x200d; പങ്കെടുത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/%e0%b4%95%e0%b5%87%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%8d%e0%b4%b0-%e0%b4%b9%e0%b4%9c%e0%b5%8d%e0%b4%9c%e0%b5%8d-%e0%b4%a8%e0%b4%af%e0%b4%82-%e0%b4%aa%e0%b5%81%e0%b4%a8%e0%b4%aa%e0%b4%b0%e0%b4%bf.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
