<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>hatespeech &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/hatespeech/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Tue, 04 Nov 2025 17:53:05 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>hatespeech &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>മികച്ച നടന്‍ മമ്മൂട്ടി നടി ഷംല, തെരഞ്ഞെടുപ്പ് കാലത്ത് ഇത് ബല്ലാത്ത ബിസ്മയം തന്നെ; വിദ്വേഷ പരാമര്‍ശവുമായി ബിജെപി നേതാവ്</title>
		<link>https://www.chandrikadaily.com/bjp-leader-with-hate-speech.html</link>
					<comments>https://www.chandrikadaily.com/bjp-leader-with-hate-speech.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Tue, 04 Nov 2025 17:53:05 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[bjpleader]]></category>
		<category><![CDATA[facebookpost]]></category>
		<category><![CDATA[hatespeech]]></category>
		<category><![CDATA[mammootty]]></category>
		<category><![CDATA[news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=361995</guid>

					<description><![CDATA[അവാര്‍ഡ് നേടിയ മുസ്‌ലിംകളുടെ പേര് മാത്രം എടുത്തുപറഞ്ഞാണ് ഗോപാലകൃഷ്ണന്റെ വിദ്വേഷ ഫേസ്ബുക്ക് പോസ്റ്റ്.]]></description>
										<content:encoded><![CDATA[<p>സംസ്ഥാന ചലച്ചിത്ര അവാര്&#x200d;ഡ് പ്രഖ്യാപനത്തിനെതിരെ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ബി.ഗോപാലകൃഷ്ണന്&#x200d;. അവാര്&#x200d;ഡ് നേടിയ മുസ്‌ലിംകളുടെ പേര് മാത്രം എടുത്തുപറഞ്ഞാണ് ഗോപാലകൃഷ്ണന്റെ വിദ്വേഷ ഫേസ്ബുക്ക് പോസ്റ്റ്.</p>
<p>&#8221;ബിസ്മയം&#8230; ബിസ്മയം&#8230;മികച്ച നടി ഷംല ഹംസ&#8230;മികച്ച നടന്&#x200d; മമ്മൂട്ടി&#8230; പ്രത്യേക ജൂറി പരാമര്&#x200d;ശം ആസിഫ് അലി. മികച്ച സ്വഭാവ നടന്&#x200d; സൗബിന്&#x200d; ഷാഹിര്&#x200d;&#8230; മികച്ച ഛായാഗ്രഹണം ഷൈജു ഖാലിദ്, മികച്ച നവാഗത സംവിധായകന്&#x200d; ഫാസില്&#x200d; മുഹമ്മദ്&#8230;ഈ തെരഞ്ഞെടുപ്പ് കാലത്ത് ഇത് ബല്ലാത്ത ബിസ്മയം തന്നെ&#8221; ഇതാണ് ഗോപാലകൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റ്.</p>
<p>തീവ്ര ഹിന്ദുത്വ നേതാവ് പ്രതീഷ് വിശ്വനാഥും വിദ്വേഷ ആരോപണം ഉന്നയിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. കഴിഞ്ഞ ദിവസമാണ് സംസ്ഥാന ചലച്ചിത്ര അവാര്&#x200d;ഡ് പ്രഖ്യാപിച്ചത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/bjp-leader-with-hate-speech.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;മുസ്‌ലിം തീവ്രവാദി&#8217;; ടാക്‌സി ഡ്രൈവറെ അധിക്ഷേപിച്ച സംഭവത്തില്‍ നടന്‍ ജയകൃഷ്ണന്‍ അടക്കം മൂന്ന് പേര്‍ക്കെതിരെ കേസ്</title>
		<link>https://www.chandrikadaily.com/a-case-has-been-filed-against-three-people-including-actor-jayakrishnan.html</link>
					<comments>https://www.chandrikadaily.com/a-case-has-been-filed-against-three-people-including-actor-jayakrishnan.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sat, 11 Oct 2025 11:53:43 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[actorjayakrishnan]]></category>
		<category><![CDATA[hatespeech]]></category>
		<category><![CDATA[latestnews]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=357926</guid>

					<description><![CDATA[ജയകൃഷ്ണന്‍, സന്തോഷ് എബ്രഹാം, വിമല്‍ എന്നിവര്‍ക്കെതിരെ മംഗളൂരുവിലെ ഉര്‍വ പൊലിസാണ് കേസെടുത്തത്.]]></description>
										<content:encoded><![CDATA[<p>ടാക്‌സി ഡ്രൈവര്&#x200d;ക്കെതിരെ വര്&#x200d;ഗീയ, അധിക്ഷേപ പരാമര്&#x200d;ശം നടത്തിയ സംഭവത്തില്&#x200d; മലയാള സിനിമാ നടന്&#x200d; ജയകൃഷ്ണന്&#x200d; അടക്കം മൂന്ന് പേര്&#x200d;ക്കെതിരെ കേസ്. ജയകൃഷ്ണന്&#x200d;, സന്തോഷ് എബ്രഹാം, വിമല്&#x200d; എന്നിവര്&#x200d;ക്കെതിരെ മംഗളൂരുവിലെ ഉര്&#x200d;വ പൊലിസാണ് കേസെടുത്തത്.</p>
<p>ഇക്കഴിഞ്ഞ ഒന്&#x200d;പതിന് രാത്രിയായിരുന്നു സംഭവം. ഉബര്&#x200d;, റാപ്പിഡോ ക്യാപ്റ്റന്&#x200d; ആപ്പുകള്&#x200d; വഴി ഇവര്&#x200d; ബുക്ക് ചെയ്ത് ടാക്‌സി മംഗളൂരുവിലെ ബെജായ് ന്യൂ റോഡിലാണ് പിക്ക് അപ്പിനായി നല്&#x200d;കിയത്. ടാക്‌സി ഡ്രൈവറായ അഹമദ് ഷഫീഖ് ആപ്പിലൂടെ അവരോട് പിക്ക് അപ്പ് ലൊക്കേഷന്&#x200d; സ്ഥിരീകരിച്ചു. തുടര്&#x200d;ന്നുള്ള സംഭാഷത്തിനിടയില്&#x200d; പ്രതികള്&#x200d; അഹമദ് ഷഫീഖിനെ മുസ്‌ലിം തീവ്രവാദിയെന്നും ഭീകരവാദിയെന്നും വിളിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.</p>
<p>അഹമ്മദ് ഷഫീഖ് നല്&#x200d;കിയ പരാതിയുടെ അടിസ്ഥാനത്തില്&#x200d;, ഉര്&#x200d;വ പൊലീസ് സ്‌റ്റേഷനില്&#x200d; ക്രൈം നമ്പര്&#x200d; 103/2025 പ്രകാരം ഭാരതീയ ന്യായ സംഹിത (ബിഎന്&#x200d;എസ്) സെക്ഷന്&#x200d; 352, 353(2) പ്രകാരം കേസ് രജിസ്റ്റര്&#x200d; ചെയ്തിട്ടുണ്ട്. ഹിന്ദിയില്&#x200d; മുസ്‌ലിം ഭീകരവാദിയെന്ന് വിളിച്ചുവെന്നും മലയാളത്തില്&#x200d; വീട്ടുകാര്&#x200d;ക്കെതിരെയും തെറിവിളിച്ചുവെന്നും അഹമ്മദ് ഷഫീഖ് പരാതിയില്&#x200d; പറഞ്ഞു. സംഭവത്തില്&#x200d; അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/a-case-has-been-filed-against-three-people-including-actor-jayakrishnan.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഷാഫി പറമ്പിലിനെതിരായ അധിക്ഷേപ പരാമര്‍ശം; ഇ.എന്‍ സുരേഷ് ബാബുവിനെതിരെ നിയമോപദേശത്തിന് പൊലീസ്</title>
		<link>https://www.chandrikadaily.com/police-seek-legal-advice-against-e-n-suresh-babu-for-abusive-remarks-against-shafi-parampil.html</link>
					<comments>https://www.chandrikadaily.com/police-seek-legal-advice-against-e-n-suresh-babu-for-abusive-remarks-against-shafi-parampil.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sat, 27 Sep 2025 05:36:52 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[hatespeech]]></category>
		<category><![CDATA[police]]></category>
		<category><![CDATA[shafi parambil]]></category>
		<category><![CDATA[suresh babu]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=355735</guid>

					<description><![CDATA[പാലക്കാട്: ഷാഫി പറമ്പിലിനെതിരായ അധിക്ഷേപ പരാമര്‍ശം നടത്തിയതില്‍ പാലക്കാട് സിപിഎം ജില്ല സെക്രട്ടറി ഇ.എന്‍ സുരേഷ് ബാബുവിനെതിരായ പരാതിയില്‍ പൊലീസ് നിയമോപദേശം തേടും. പരാതി പാലക്കാട് എസ്പി നോര്‍ത്ത് പൊലീസിന് കൈമാറും. മൂന്നാം കക്ഷിയാണ് പരാതി നല്‍കിയിരിക്കുന്നത് എന്നതിനാല്‍ നിയമോപദേശം ഇല്ലാതെ തുടര്‍നടപടി സ്വീകരിക്കില്ലെന്ന് പൊലീസ് വ്യക്തമാക്കി. ഭംഗിയുള്ള സ്ത്രീകളെ കണ്ടാല്‍ ഷാഫി ഉടന്‍ ബംഗളൂരുവിലേക്ക് ട്രിപ്പ് വിളിക്കുമെന്നാണ് സുരേഷ് ബാബു പറഞ്ഞത്. ഷാഫിയും രാഹുലും ഇക്കാര്യത്തില്‍ കൂട്ടുകച്ചവടം നടത്തുന്നവരാണെന്നും സ്ത്രീവിഷയത്തില്‍ രാഹുലിന്റെ ഹെഡ്മാഷാണ് ഷാഫി പറമ്പിലെന്നും [&#8230;]]]></description>
										<content:encoded><![CDATA[<p>പാലക്കാട്: ഷാഫി പറമ്പിലിനെതിരായ അധിക്ഷേപ പരാമര്&#x200d;ശം നടത്തിയതില്&#x200d; പാലക്കാട് സിപിഎം ജില്ല സെക്രട്ടറി ഇ.എന്&#x200d; സുരേഷ് ബാബുവിനെതിരായ പരാതിയില്&#x200d; പൊലീസ് നിയമോപദേശം തേടും. പരാതി പാലക്കാട് എസ്പി നോര്&#x200d;ത്ത് പൊലീസിന് കൈമാറും. മൂന്നാം കക്ഷിയാണ് പരാതി നല്&#x200d;കിയിരിക്കുന്നത് എന്നതിനാല്&#x200d; നിയമോപദേശം ഇല്ലാതെ തുടര്&#x200d;നടപടി സ്വീകരിക്കില്ലെന്ന് പൊലീസ് വ്യക്തമാക്കി.</p>
<p>ഭംഗിയുള്ള സ്ത്രീകളെ കണ്ടാല്&#x200d; ഷാഫി ഉടന്&#x200d; ബംഗളൂരുവിലേക്ക് ട്രിപ്പ് വിളിക്കുമെന്നാണ് സുരേഷ് ബാബു പറഞ്ഞത്. ഷാഫിയും രാഹുലും ഇക്കാര്യത്തില്&#x200d; കൂട്ടുകച്ചവടം നടത്തുന്നവരാണെന്നും സ്ത്രീവിഷയത്തില്&#x200d; രാഹുലിന്റെ ഹെഡ്മാഷാണ് ഷാഫി പറമ്പിലെന്നും കോണ്&#x200d;ഗ്രസിലെ പല നേതാക്കളും രാഹുലിന്റെ അധ്യാപകരുമാണെന്ന അധിക്ഷേപമാണ് സുരേഷ് ബാബു നടത്തിയത്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/police-seek-legal-advice-against-e-n-suresh-babu-for-abusive-remarks-against-shafi-parampil.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;റോഡ് നിര്‍മ്മാണം തടയാന്‍ വരുന്നവരുടെ ദേഹത്ത് ഇറച്ചിയുടെ തൂക്കം കുറയും&#8217;: ഭീഷമി പ്രസംഗവുമായി സിപിഎം നേതാവ്</title>
		<link>https://www.chandrikadaily.com/those-who-come-to-stop-road-construction-will-lose-weight-cpm-leader-with-bhishami-speech.html</link>
					<comments>https://www.chandrikadaily.com/those-who-come-to-stop-road-construction-will-lose-weight-cpm-leader-with-bhishami-speech.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sun, 21 Sep 2025 07:02:40 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[hatespeech]]></category>
		<category><![CDATA[palakkad]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=355089</guid>

					<description><![CDATA[പാലക്കാട്: യുഡിഎഫിനെതിരെ ഭീഷണി പ്രസംഗം നടത്തി സിപിഎം ഏരിയ സെക്രട്ടറി. പാലക്കാട് പട്ടാമ്പി സിപിഎം ഏരിയാ സെക്രട്ടറി ടി ഗോപാലകൃഷ്ണനാണ് ഭീഷണി പ്രസംഗം നടത്തിയത്. പട്ടാമ്പി ടൗണില്‍ നടക്കുന്ന റോഡ് നവീകരണം കഴിഞ്ഞ ദിവസം യുഡിഎഫ് അംഗങ്ങള്‍ തടയാന്‍ ശ്രമിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഗോപാലകൃഷ്ണന്‍ ഭീഷണി പ്രസംഗവുമായി രംഗത്തെത്തിയത്. മുന്‍കൂട്ടി നിശ്ചയിച്ച വീതിയിലല്ല റോഡ് നിര്‍മിക്കുന്നത് എന്ന് ആരോപിച്ചായിരുന്നു യുഡിഎഫ് നിര്‍മാണം തടഞ്ഞത്. എന്നാല്‍ പട്ടാമ്പിയിലെ റോഡ് നിര്‍മാണം തടയാന്‍ വന്നാല്‍ വന്നതുപോലെ ആരും പോകില്ലെന്നായിരുന്നു ഗോപാലകൃഷ്ണന്റെ [&#8230;]]]></description>
										<content:encoded><![CDATA[<p>പാലക്കാട്: യുഡിഎഫിനെതിരെ ഭീഷണി പ്രസംഗം നടത്തി സിപിഎം ഏരിയ സെക്രട്ടറി. പാലക്കാട് പട്ടാമ്പി സിപിഎം ഏരിയാ സെക്രട്ടറി ടി ഗോപാലകൃഷ്ണനാണ് ഭീഷണി പ്രസംഗം നടത്തിയത്. പട്ടാമ്പി ടൗണില്&#x200d; നടക്കുന്ന റോഡ് നവീകരണം കഴിഞ്ഞ ദിവസം യുഡിഎഫ് അംഗങ്ങള്&#x200d; തടയാന്&#x200d; ശ്രമിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഗോപാലകൃഷ്ണന്&#x200d; ഭീഷണി പ്രസംഗവുമായി രംഗത്തെത്തിയത്.</p>
<p>മുന്&#x200d;കൂട്ടി നിശ്ചയിച്ച വീതിയിലല്ല റോഡ് നിര്&#x200d;മിക്കുന്നത് എന്ന് ആരോപിച്ചായിരുന്നു യുഡിഎഫ് നിര്&#x200d;മാണം തടഞ്ഞത്. എന്നാല്&#x200d; പട്ടാമ്പിയിലെ റോഡ് നിര്&#x200d;മാണം തടയാന്&#x200d; വന്നാല്&#x200d; വന്നതുപോലെ ആരും പോകില്ലെന്നായിരുന്നു ഗോപാലകൃഷ്ണന്റെ ഭീഷണി.</p>
<p>റോഡ് നിര്&#x200d;മ്മാണം തടയാന്&#x200d; വരുന്നവരുടെ ദേഹത്ത് ഇറച്ചിയുടെ തൂക്കം കുറയുമെന്നും ഗോപാലകൃഷണന്&#x200d; പറഞ്ഞു. പട്ടാമ്പിയിലെ വികസന പ്രവര്&#x200d;ത്തനങ്ങളില്&#x200d; ആഹ്ലാദം പ്രകടിപ്പിച്ച് ഡിവൈഎഫ്‌ഐ നടത്തിയ &#8216;റോഡ് മൂഡ്, ചായ മൂഡ്&#8217; പരിപാടിയിലായിരുന്നു ഏരിയ സെക്രട്ടറിയുടെ പ്രസംഗം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/those-who-come-to-stop-road-construction-will-lose-weight-cpm-leader-with-bhishami-speech.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;ഗോത്ര താലിബാന്‍ ഭീകരവാദി&#8217;; ഷാഫി പറമ്പില്‍ എംപിയുടെ കൂടെയുള്ള ലീഗ് നേതാവിനെതിരെ വിദ്വേഷ പ്രചാരണം</title>
		<link>https://www.chandrikadaily.com/hate-campaign-against-the-league-leader-who-is-with-the-mp-in-shafi-param.html</link>
					<comments>https://www.chandrikadaily.com/hate-campaign-against-the-league-leader-who-is-with-the-mp-in-shafi-param.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Thu, 28 Aug 2025 13:38:42 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[hatespeech]]></category>
		<category><![CDATA[muslimleague]]></category>
		<category><![CDATA[news]]></category>
		<category><![CDATA[shafiparambil]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=352029</guid>

					<description><![CDATA[മുസ്‌ലിം ലീഗിന്റെ വാര്‍ഡ് ജനറല്‍ സെക്രട്ടറി വി.വി ഷഫീഖ് മൗലവിക്കെതിരെയാണ് പ്രചാരണം.]]></description>
										<content:encoded><![CDATA[<p>വടകരയില്&#x200d; കഴിഞ്ഞ ദിവസം ഷാഫി പറമ്പില്&#x200d; എംപിയുടെ വാഹനം ഡിവൈഎഫ്‌ഐ പ്രവര്&#x200d;ത്തകര്&#x200d; തടഞ്ഞ് ആക്രമണം നടത്തിയ സമയത്ത് അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്ന ലീഗ് നേതാവിനെതിരെ വിദ്വേഷ പ്രചാരണം നടത്തി സിപിഎം പ്രവര്&#x200d;ത്തകര്&#x200d;. മുസ്‌ലിം ലീഗിന്റെ വാര്&#x200d;ഡ് ജനറല്&#x200d; സെക്രട്ടറി വി.വി ഷഫീഖ് മൗലവിക്കെതിരെയാണ് പ്രചാരണം.</p>
<p>&#8216;ഷാഫി ഇനി തീവ്രവാദി തടിയന്റവിട നസീറിനെയും കൂടെ കൊണ്ടുനടക്കും&#8217; എന്ന് ഫേസ്ബുക്ക് പോസ്റ്റില്&#x200d; പറയുന്നത്. &#8216;ഗോത്ര താലിബാന്&#x200d; തീവ്രവാദി കോലത്തില്&#x200d; നടക്കുന്ന ഭീകരവാദികളെ കൂടെ കൊണ്ടുനടന്ന് ഷാഫി ഹിന്ദുക്കളെ പേടിപ്പിക്കാന്&#x200d; നോക്കുന്നു&#8217; എന്ന് &#8216;സ്വതന്ത്ര ചിന്തകര്&#x200d;&#8217; എന്ന ഫേസ്ബുക്ക് ഗ്രൂപ്പില്&#x200d; വന്ന മറ്റൊരു പോസ്റ്റ്.</p>
<p>വസ്ത്രം നോക്കിയാല്&#x200d; ആളുകളെ തിരിച്ചറിയാം എന്ന് പൗരത്വ പ്രക്ഷോഭ കാലത്ത് പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പോലെയാണ് ഷഫീഖ് മൗലവിയെ തീവ്രവാദിയാക്കുന്ന സിപിഎം പ്രവര്&#x200d;ത്തകരുമെന്ന് യൂത്ത് ലീഗ് വടകര മണ്ഡലം ജനറല്&#x200d; സെക്രട്ടറി അന്&#x200d;സീര്&#x200d; പനോളി പറഞ്ഞു. ഖുര്&#x200d;ആന്&#x200d; പണ്ഡിതനും അധ്യാപകനുമായി ഷഫീഖ് മൗലവി ആര്&#x200d;ജെഡി നേതാവ് മനയത്ത് ചന്ദ്രനും എന്&#x200d;സിപി നേതാവ് പി.എം സുരേഷ് ബാബുവും സിപിഎം നേതാവ് മോഹനന്&#x200d; മാഷുടെ സഹോദരിയുടെ വീട് നില്&#x200d;ക്കുന്ന വാര്&#x200d;ഡിലെ മുസ്‌ലിം ലീഗ് ജനറല്&#x200d; സെക്രട്ടറിയാണ്. അദ്ദേഹത്തെയാണ് സൈബര്&#x200d; സഖാക്കള്&#x200d; താലിബാനിയാക്കുന്നതെന്നും അന്&#x200d;സീര്&#x200d; പറഞ്ഞു.</p>
<p>&nbsp;</p>
<p><b>ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:</b></p>
<p>ഇത് ഹാഫിള് വിവി ഷഫീഖ് മൗലവി, ഖുർആൻ പണ്ഡിതനും അദ്ധ്യാപകനും പള്ളിക്കുനി MLP സ്കൂൾ പിടിഎ പ്രസിഡന്റും സർവോപരി എന്റെ ബന്ധുവും RJD നേതാവ് മനയത്ത് ചന്ദ്രനും NCP നേതാവ് പി.എം സുരേഷ് ബാബുവിന്റെയും സിപിഎം നേതാവ് മോഹൻ മാഷുടെ പെങ്ങളുടെയും വീട് ഉൾപ്പെടുന്ന വാർഡിന്റെ മുസ്ലിം ലീഗ് ജനറൽ സിക്രട്ടറിയുമാണ്. അയാളെയാണ് സൈബർ അന്തങ്ങൾ വർഗീയവാദിയും താലിബാനിയുമാക്കി മാറ്റിയത്. ഇതേ ഭാഷ ഇതിന് മുമ്പ് നമ്മൾ കേട്ടത് പൗരത്വ പ്രക്ഷോപ കാലത്ത് ധരിച്ച വസ്ത്രം നോക്കിയാൽ ആളുകളെ തിരിച്ചറിയാം എന്ന് പറഞ്ഞ ബിജെപി നേതാവ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയിൽ നിന്നാണ്. സിപിഎം ഉം ബിജെപിയും ലയിച്ചു ലയിച്ചു സിജെപി ആകുന്ന കാലത്താണ് നമ്മൾ ഉള്ളത് എന്നറിയാം, ഒരപേക്ഷയുണ്ട് എ.കെ.ജി സെന്ററിൽ നിന്ന് മരാർജി ഭവനിലേക്കുള്ള ദൃതിയിലുള്ള യാത്രയിൽ റോഡിലെ കുണ്ടിൽ വീഴാതെ നോക്കണം.അഥവാ വീണിട്ട് ആശുപത്രിയിൽ എത്തിയാൽ അവിടെത്തെ ചുമർ തകർന്ന് വീണ് മരിക്കാനാവും നിങ്ങളെ വിധി എന്നോർമ്മപ്പെടുത്തുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/hate-campaign-against-the-league-leader-who-is-with-the-mp-in-shafi-param.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വായില്‍ വിഷം നുരയ്ക്കുന്ന ശശികല ടീച്ചറിന്റെ പിന്‍തലമുറക്കാരനായി കാലം നിങ്ങളെ മുദ്ര കുത്തും; പി.എസ് സഞ്ജീവിനെതിരെ ആഞ്ഞടിച്ച് കെഎസ്‌യു</title>
		<link>https://www.chandrikadaily.com/time-will-stamp-you-as-a-descendant-of-the-venomous-sasikala-teacher-ksu-lashed-out-against-ps-sanjeev.html</link>
					<comments>https://www.chandrikadaily.com/time-will-stamp-you-as-a-descendant-of-the-venomous-sasikala-teacher-ksu-lashed-out-against-ps-sanjeev.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sun, 17 Aug 2025 05:11:54 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[hatespeech]]></category>
		<category><![CDATA[ksu]]></category>
		<category><![CDATA[MSF]]></category>
		<category><![CDATA[news]]></category>
		<category><![CDATA[sfi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=350613</guid>

					<description><![CDATA[വര്‍ഗീയ പരാമര്‍ശം നടത്തിയ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എസ് സഞ്ജീവിന്റെ പ്രസ്താവന വിവരക്കേടിന്റെ ഭാഗമണെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍.]]></description>
										<content:encoded><![CDATA[<p>വര്&#x200d;ഗീയ പരാമര്&#x200d;ശം നടത്തിയ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എസ് സഞ്ജീവിന്റെ പ്രസ്താവന വിവരക്കേടിന്റെ ഭാഗമണെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്&#x200d;. എംഎസ്എഫ് വര്&#x200d;ഗീയ സംഘടനയെന്നും പി.കെ നവാസ് വര്&#x200d;ഗീയ വാദിയുമാണെന്നുമായിരുന്നു സഞ്ജീവിന്റെ പരാമര്&#x200d;ശം. പി.എസ് സഞ്ജീവ് ശശികല ടീച്ചറിന് പഠിക്കരുതെന്ന് അലോഷ്യസ് സേവ്യര്&#x200d; പരഞ്ഞു. കേരളത്തില്&#x200d; വര്&#x200d;ഗ്ഗീയ അജണ്ടകള്&#x200d; നടപ്പിലാക്കാന്&#x200d; വേണ്ടി സംഘ പരിവാര്&#x200d; കേന്ദ്രത്തില്&#x200d; നിന്നും പുറപ്പെടുവിക്കുന്ന വിഷലിപ്തമായ വാക്കുകള്&#x200d;ക്ക് സമാനമാണ് പി.എസ് സഞ്ജീവ് ഇന്നലെ നടത്തിയ പ്രസ്താവനയെന്നും അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>&#8216;എംഎസ്എഫിനെ വര്&#x200d;ഗ്ഗീയ സംഘടനയായി ചിത്രീകരിക്കാനുള്ള ശ്രമം ചരിത്രത്തെ പറ്റിയുള്ള അറിവില്ലായ്മയുടെ ഭാഗമാണ്. ഏതായാലും എം.എസ്.എഫിനും, പി.കെ നവാസിനും എസ്.എഫ്.ഐയുടെ ഗുഡ് സര്&#x200d;ട്ടിഫിക്കറ്റ് ആവശ്യമില്ല.പി.എസ് സഞ്ജീവിന്റെയും ശശികല ടീച്ചറിന്റെയും സ്വരം ഒരു പോലെയാണ് എന്ന് പറയാതെ വയ്യ&#8217; ..എംഎസ്എഫ് മുസ്‌ലിം ലീഗിന്റെ വിദ്യാര്&#x200d;ഥി സംഘടനയാണ്. പി കെ നവാസ് അതിന്റെ സംസ്ഥാന അധ്യക്ഷനുമാണ്. യുഡിഎസ്എഫ് മുന്നണിയുടെ കരുത്തുറ്റ നേതാവുമാണ്. അതുകൊണ്ട് സഞ്ജീവ് ചുമ്മ&#8217; ഈ ഞഞ്ഞാ പിഞ്ഞാ &#8216; വര്&#x200d;ത്തമാനം ഒക്കെ നിര്&#x200d;ത്തുക അല്ലെങ്കില്&#x200d; വായില്&#x200d; വിഷം നുരയ്ക്കുന്ന ശശികല ടീച്ചറിന്റെ പിന്&#x200d;തലമുറക്കാരനായി കാലം നിങ്ങളെ മുദ്ര കുത്തും&#8217;&#8230;അലോഷ്യസ് സേവ്യര്&#x200d; ഫേസ്ബുക്കില്&#x200d; കുറിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/time-will-stamp-you-as-a-descendant-of-the-venomous-sasikala-teacher-ksu-lashed-out-against-ps-sanjeev.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മുസ്‌ലിം ക്രിസ്ത്യന്‍ വിഭാഗങ്ങളെ ആക്രമിക്കാന്‍ ആഹ്വാനം ചെയ്തു; ബംഗളൂരുവില്‍ സന്യാസിക്കെതിരെ പൊലീസ് സ്വമേധയാ കേസെടുത്തു</title>
		<link>https://www.chandrikadaily.com/the-police-registered-a-case-against-the-monk-in-bengaluru.html</link>
					<comments>https://www.chandrikadaily.com/the-police-registered-a-case-against-the-monk-in-bengaluru.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Mon, 16 Jun 2025 15:24:36 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[hatespeech]]></category>
		<category><![CDATA[India]]></category>
		<category><![CDATA[Karnataka]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=344837</guid>

					<description><![CDATA[സമര്‍ത്ഥ ശ്രീധരാശ്രമ ട്രസ്റ്റിലെ ആത്മാനന്ദ സരസ്വതി സ്വാമിക്കെതിരെയാണ് വിദ്വേഷ പ്രസംഗത്തിന് ബംഗളൂരു സുബ്രഹ്മണ്യപുര പൊലീസ് സ്വമേധയാ കേസെടുത്തത്.]]></description>
										<content:encoded><![CDATA[<p>ബംഗളൂരുവില്&#x200d; മുസ്‌ലിംകള്&#x200d;ക്കും ക്രിസ്ത്യാനികള്&#x200d;ക്കുമെതിരെ ആക്രമണത്തിന് ആഹ്വാനം ചെയ്ത സന്യാസിക്കെതിരെ പൊലീസ് സ്വമേധയാ കേസെടുത്തു.</p>
<p>സമര്&#x200d;ത്ഥ ശ്രീധരാശ്രമ ട്രസ്റ്റിലെ ആത്മാനന്ദ സരസ്വതി സ്വാമിക്കെതിരെയാണ് വിദ്വേഷ പ്രസംഗത്തിന് ബംഗളൂരു സുബ്രഹ്മണ്യപുര പൊലീസ് സ്വമേധയാ കേസെടുത്തത്. പ്രസംഗത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്&#x200d; വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് പ്രഥമ വിവര റിപ്പോര്&#x200d;ട്ട് (എഫ്‌ഐആര്&#x200d;) റജിസ്റ്റര്&#x200d; ചെയ്തത്.</p>
<p>കഴിഞ്ഞ ഞായറാഴ്ച്ചയാണ് വിവാദ വീഡിയോ സമൂഹമാധ്യമങ്ങളില്&#x200d; പ്രചരിച്ചത്. കര്&#x200d;ണാടകയിലും പുറത്തും ഇത് വന്&#x200d; പ്രതിഷേധത്തിന് കാരണമായിരുന്നു.</p>
<p>&#8216;ഈ രാജ്യത്ത് സനാതന ധര്&#x200d;മ്മം മാത്രമാണ് യഥാര്&#x200d;ത്ഥ മതം. മറ്റെല്ലാം വെറും ഗ്രൂപ്പുകളാണ്. ആധുനിക ആയുധങ്ങള്&#x200d; ഉപയോഗിച്ച് മുസ്‌ലിംകളേയും ക്രിസ്ത്യാനികളെയും ഇല്ലാതാക്കണം&#8221; ഇങ്ങനെയായിരുന്നു സന്യാസിയുടെ പ്രസംഗം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-police-registered-a-case-against-the-monk-in-bengaluru.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അലഹബാദ് ഹൈക്കോടതി ജഡ്ജിയുടെ വിദ്വേഷ പ്രസംഗം: വിശദീകരണം തേടി സുപ്രിം കോടതി</title>
		<link>https://www.chandrikadaily.com/allahabad-high-court-judges-hate-speech-supreme-court-seeks-explanation.html</link>
					<comments>https://www.chandrikadaily.com/allahabad-high-court-judges-hate-speech-supreme-court-seeks-explanation.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Tue, 10 Dec 2024 14:30:01 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[hatespeech]]></category>
		<category><![CDATA[muslimleague]]></category>
		<category><![CDATA[news]]></category>
		<category><![CDATA[supremecourt]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=321283</guid>

					<description><![CDATA[മുസ്ലിംലീഗ് എം.പിമാർ രാഷ്ട്രപതിക്കും ചീഫ് ജസ്റ്റിസിനും പരാതി നൽകുകയും ചെയ്തു]]></description>
										<content:encoded><![CDATA[<p>വിശ്വ ഹിന്ദു പരിഷത്ത് സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത് വിദ്വേഷ പ്രസംഗം നടത്തിയ അലഹബാദ് ഹൈക്കോടതി ജഡ്ജിയുടെ പരാമർശങ്ങളിൽ വിശദീകരണം തേടി സുപ്രിംകോടതി. അലഹബാദ് ഹൈക്കോടതിയോടാണ് വിശദീകരണം തേടിയത്. ജസ്റ്റിസ് എസ്.കെ യാദവാണ് വിദ്വേഷ പ്രസംഗം നടത്തിയത്.</p>
<p>രാജ്യത്ത് ഭൂരിപക്ഷത്തിന്റെ അഥവാ ഹിന്ദുക്കളുടെ താൽപര്യ പ്രകാരം മാത്രമേ ഭരണവും നിയമവുമെല്ലാം നടപ്പാവുകയുള്ളൂ എന്നാണ് അദ്ദേഹം പ്രസംഗിച്ചത്. പ്രസംഗത്തിനെതിരെ മുതിർന്ന അഭിഭാഷകർ ഉൾപ്പെടെ നിരവധി പേർ രംഗത്തെത്തിയിരുന്നു. മുസ്ലിംലീഗ് എം.പിമാർ രാഷ്ട്രപതിക്കും ചീഫ് ജസ്റ്റിസിനും പരാതി നൽകുകയും ചെയ്തു. ഇതേ വ്യക്തി ഇതിനു മുമ്പും വിദ്വേഷ പ്രസംഗങ്ങൾ നടത്തിയിട്ടുണ്ട്.</p>
<p>കർണാടക ഹൈക്കോടതി ജഡ്ജിയും സമാനമായ രീതിയിൽ വിദ്വേഷ പരാമർശങ്ങൾ നടത്തിയിരുന്നു. കോടതി വിധികളുടെ വിശ്വാസ്യതയെ തന്നെ ബാധിക്കുന്ന രീതിയിലാണ് ഇത്തരം ജഡ്ജിമാർ പെരുമാറുന്നത്. ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെ തന്നെ ചോദ്യം ചെയ്യുകയും സത്യപ്രതിജ്ഞാ ലംഘനം നടത്തുകയും ചെയ്ത ജസ്റ്റിസ് എസ്.കെ യാദവിനെതിരെ ഉടൻ നടപടി സ്വീകരിക്കണമെന്ന് രാഷ്ട്രപതിയോട് മുസ്ലിംലീഗ് ആവശ്യപ്പെട്ടിരുന്നു. ഭരണഘടനാ മൂല്യങ്ങളെ സംരക്ഷിക്കാൻ ബാധ്യതപ്പെട്ടവർ തന്നെ അതിനെ ലംഘിക്കുമ്പോൾ ഉചിതമായ നടപടികൾ സ്വീകരിക്കേണ്ടത് അനിവാര്യമാണെന്നും മുസ്ലിംലീഗ് എം.പിമാർ വ്യക്തമാക്കിയിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/allahabad-high-court-judges-hate-speech-supreme-court-seeks-explanation.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മുസ്‌ലിംകളുടെ വോട്ടവകാശം റദ്ദാക്കാന്&#x200d; നിയമം കൊണ്ടുവരണമെന്ന പ്രസ്താവന; വൊക്കലിഗ സന്യാസിക്കെതിരെ കേസെടുത്തു</title>
		<link>https://www.chandrikadaily.com/a-statement-that-a-law-should-be-introduced-to-abolish-the-right-of-muslims-to-vote-a-case-was-registered-against-the-vokkaliga-monk.html</link>
					<comments>https://www.chandrikadaily.com/a-statement-that-a-law-should-be-introduced-to-abolish-the-right-of-muslims-to-vote-a-case-was-registered-against-the-vokkaliga-monk.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Sat, 30 Nov 2024 15:37:13 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[hatespeech]]></category>
		<category><![CDATA[MUSLIM]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=319770</guid>

					<description><![CDATA[ചൊവ്വാഴ്ച ഭാരതീയ കിസാന്&#x200d; സംഘ് സംഘടിപ്പിച്ച പ്രതിഷേധ റാലിയിലായിരുന്നു വിവാദ പരാമര്&#x200d;ശം.]]></description>
										<content:encoded><![CDATA[<p>മുസ്‌ലിംകളുടെ വോട്ടവകാശം റദ്ദാക്കണമെന്ന പ്രസ്താവന നടത്തിയ വൊക്കലിഗ സന്യാസി കുമാര ചന്ദ്രശേഖരനാഥ സ്വാമിക്കെതിരെ കേസെടുത്തു. ഡിസംബര്&#x200d; 2ന് ചോദ്യം ചെയ്യലിന് ഹാജരാകാന്&#x200d; ഉപ്പാര്&#x200d;പേട്ട് പൊലീസ് സ്വാമിയോട് ആവശ്യപ്പെട്ടു. ഭാരതീയ ന്യായ സന്&#x200d;ഹിത സെക്ഷന്&#x200d; 299 പ്രകാരമാണ് ഇവര്&#x200d;ക്കെതിരെ എഫ്ഐആര്&#x200d; രജിസ്റ്റര്&#x200d; ചെയ്തത്. സ്വാമിയുടെ പ്രസ്താവന പ്രകോപനപരവും സാമുദായിക സൗഹാര്&#x200d;ദം തകര്&#x200d;ക്കുന്നതുമാണ് എന്ന് പൊതുപ്രവര്&#x200d;ത്തകന്&#x200d; നല്&#x200d;കിയ പരാതിയില്&#x200d; പറയുന്നു.</p>
<p>മുസ്‌ലിംകളുടെ വോട്ടവകാശം റദ്ദാക്കാന്&#x200d; നിയമം കൊണ്ടുവരണമെന്നായിരുന്നു സ്വാമിയുടെ പരാമര്&#x200d;ശം. ചൊവ്വാഴ്ച ഭാരതീയ കിസാന്&#x200d; സംഘ് സംഘടിപ്പിച്ച പ്രതിഷേധ റാലിയിലായിരുന്നു വിവാദ പരാമര്&#x200d;ശം.</p>
<p>രാഷ്ട്രീയക്കാര്&#x200d; വോട്ട് ബാങ്ക് രാഷ്ട്രീയത്തിലും മുസ്ലിം പ്രീണനത്തിലുമാണ് ശ്രദ്ധിക്കുന്നതെന്നും മുസ്ലിംകളുടെ വോട്ടവകാശം റദ്ദാക്കണമെന്നുമാണ് ഇയാളുടെ വിവാദ പ്രസ്താവന.</p>
<p>എന്നാല്&#x200d; പരാമര്&#x200d;ശം വിവാദമായതോടെ ബുധനാഴ്ച സ്വാമി മാപ്പപേക്ഷയുമായി രംഗത്തെത്തി. നാക്കുപിഴ സംഭവിച്ചതാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.</p>
<p>അതേസമയം സ്വാമിക്ക് പിന്തുണയുമായി ബിജെപി രംഗത്തെത്തി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/a-statement-that-a-law-should-be-introduced-to-abolish-the-right-of-muslims-to-vote-a-case-was-registered-against-the-vokkaliga-monk.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
