<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Hathras &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/hathras/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Fri, 01 Jan 2021 14:24:52 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Hathras &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ഹാത്രസ് കേസ് പരിഗണിക്കുന്ന ജഡ്ജിക്ക് സ്ഥലം മാറ്റം</title>
		<link>https://www.chandrikadaily.com/hathras-case-up.html</link>
					<comments>https://www.chandrikadaily.com/hathras-case-up.html#respond</comments>
		
		<dc:creator><![CDATA[web desk 1]]></dc:creator>
		<pubDate>Fri, 01 Jan 2021 14:24:52 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Hathras]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=174535</guid>

					<description><![CDATA[ഹത്രസ് കേസ് പരിഗണിക്കുന്ന ജഡ്ജിയെ ഉത്തര്&#x200d;പ്രദേശ് സര്&#x200d;ക്കാര്&#x200d; സ്ഥലം മാറ്റി]]></description>
										<content:encoded><![CDATA[<p>ഹത്രസ് കേസ് പരിഗണിക്കുന്ന ജഡ്ജിയെ ഉത്തര്&#x200d;പ്രദേശ് സര്&#x200d;ക്കാര്&#x200d; സ്ഥലം മാറ്റി. ജില്ലാ മജിസ്‌ട്രേറ്റ് പ്രവീണ്&#x200d; കുമാര്&#x200d; ലക്‌സറിനേയാണ് യുപി സര്&#x200d;ക്കാര്&#x200d; സ്ഥലം മാറ്റിയത്. മിര്&#x200d;സാപൂരിലെ ജില്ലാ മജിസ്‌ട്രേറ്റായാണ് പ്രവീണ്&#x200d; കുമാര്&#x200d; ലക്‌സറിനെ മാറ്റി നിയമിച്ചത്.</p>
<p>യു.പിയിലെ ജാല്&#x200d; നിഗം അഡീഷണ്&#x200d; മജിസ്‌ട്രേറ്റ് രമേശ് രഞ്ജനാണ് നിലവില്&#x200d; ഹത്‌റാസിന്റെ ചുമതല നല്&#x200d;കിയിരിക്കുന്നത്. 2020 സെപ്റ്റംബര്&#x200d; 14നാണ് ഹത്‌റാസില്&#x200d; ദലിത് യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയത്. ആശുപത്രിയില്&#x200d; ചികില്&#x200d;സയിലിരിക്കെ സെപ്റ്റംബര്&#x200d; 29ന് പെണ്&#x200d;കുട്ടി മരിച്ചു. കുടുംബത്തിന്റെ അനുവാദമില്ലാതെ പെണ്&#x200d;കുട്ടിയുടെ മൃതദേഹം ദഹിപ്പിച്ചതുള്&#x200d;പ്പെടെ യുപി പൊലീസിന്റെ ഇടപെടല്&#x200d; വലിയ വിവാദങ്ങള്&#x200d;ക്ക് കാരണമായിരുന്നു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/hathras-case-up.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഹാത്രസ് പെണ്&#x200d;കുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായെന്ന് സിബിഐ കുറ്റപത്രം</title>
		<link>https://www.chandrikadaily.com/hathras-victim-was-gang-raped-killed-says-cbi-charge-sheet.html</link>
					<comments>https://www.chandrikadaily.com/hathras-victim-was-gang-raped-killed-says-cbi-charge-sheet.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Fri, 18 Dec 2020 09:56:50 +0000</pubDate>
				<category><![CDATA[main stories]]></category>
		<category><![CDATA[Hathras]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=172683</guid>

					<description><![CDATA[കഴിഞ്ഞ സെപ്റ്റംബര്&#x200d; 14-നാണ് ഉത്തര്&#x200d;പ്രദേശ് ഹാത്രസിലെ ഇരുപതുകാരിയായ ദളിത് പെണ്&#x200d;കുട്ടിയെ ഠാക്കൂര്&#x200d; സമുദായത്തിലെ യുവാക്കള്&#x200d; ചേര്&#x200d;ന്ന് ക്രൂരമായി ബലാത്സംഗം ചെയ്ത് നാവറുത്തത്.]]></description>
										<content:encoded><![CDATA[<p>ഹാത്രസ്: ഹാത്രസിലെ ദളിത് പെണ്&#x200d;കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി കൊലപ്പെടുത്തിയെന്ന് സിബിഐ കുറ്റപത്രം. കുറ്റപത്രം ഹാത്രസിലെ കോടതിയില്&#x200d; സമര്&#x200d;പ്പിച്ചു. പ്രതികള്&#x200d;ക്കെതിരേ പട്ടികജാതി പട്ടികവര്&#x200d;ഗ അതിക്രമങ്ങള്&#x200d; തടയല്&#x200d; നിയമപ്രകാരം സിബിഐ കുറ്റം ചുമത്തിയിട്ടുമുണ്ട്.</p>
<p>അന്വേഷണത്തിന് കൂടുതല്&#x200d; സമയം വേണമെന്ന സിബിഐയുടെ ആവശ്യത്തെത്തുടര്&#x200d;ന്ന് ഹാത്രസ് ബലാത്സംഗക്കൊലക്കേസ് പരിഗണിക്കുന്നത് അലഹാബാദ് ഹൈക്കോടതിയുടെ ലഖ്നൗ ബെഞ്ച് ജനുവരി 27-ലേക്ക് മാറ്റിവെച്ചിരുന്നു. ഡിസംബര്&#x200d; പത്തിനകം അന്വേഷണം പൂര്&#x200d;ത്തിയാക്കുമെന്നാണ് നവംബര്&#x200d; 25-ന് സിബഐ ഹൈക്കോടതിയെ അറിയിച്ചിരുന്നത്.</p>
<p>കഴിഞ്ഞ സെപ്റ്റംബര്&#x200d; 14-നാണ് ഉത്തര്&#x200d;പ്രദേശ് ഹാത്രസിലെ ഇരുപതുകാരിയായ ദളിത് പെണ്&#x200d;കുട്ടിയെ ഠാക്കൂര്&#x200d; സമുദായത്തിലെ യുവാക്കള്&#x200d; ചേര്&#x200d;ന്ന് ക്രൂരമായി ബലാത്സംഗം ചെയ്ത് നാവറുത്തത്. ഗുരുതരമായി പരിക്കേറ്റ യുവതി പിന്നീട് ഡല്&#x200d;ഹിയിലെ ആശുപത്രിയില്&#x200d;വെച്ചാണ് മരിച്ചത്. അര്&#x200d;ധരാത്രി കുടുംബത്തെ കാണിക്കാതെ മൃതദേഹം കത്തിച്ചുകളഞ്ഞ യോഗി സര്&#x200d;ക്കാര്&#x200d; പെണ്&#x200d;കുട്ടിയുടെ കുടുംബത്തെ കാണാന്&#x200d; ആരെയും അനുവദിക്കാതിരുന്നതും രാജ്യവ്യാപക പ്രതിഷേധത്തിന് കാരണമായിരുന്നു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/hathras-victim-was-gang-raped-killed-says-cbi-charge-sheet.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഹാത്രസ് കേസ്: മേല്&#x200d;നോട്ടം അലഹബാദ് ഹൈക്കോടതിക്ക്</title>
		<link>https://www.chandrikadaily.com/hathras-case-supreme-court-india-news.html</link>
					<comments>https://www.chandrikadaily.com/hathras-case-supreme-court-india-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 27 Oct 2020 07:05:53 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Hathras]]></category>
		<category><![CDATA[supreme court]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=164481</guid>

					<description><![CDATA[നൂഡല്&#x200d;ഹി: ഹാത്രസ് കൂട്ടബലാല്&#x200d;സംഗ കൊലക്കേസിന്റെ മേല്&#x200d;നോട്ടം അലഹബാദ് ഹൈക്കോടതിക്കായിരിക്കുമെന്ന് സുപ്രീംകോടതി. സിബിഐ അന്വേഷണവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഹൈക്കോടതി നിരീക്ഷിക്കും. കേസിന്റെ വിചാരണ ഡല്&#x200d;ഹിയിലേക്ക് മാറ്റുന്നതില്&#x200d; തീരുമാനം പിന്നീട് അറിയിക്കും. ആദ്യം കേസിന്റെ അന്വേഷണം പൂര്&#x200d;ത്തിയാകട്ടെയെന്നും സുപ്രീംകോടതി പറഞ്ഞു. ഹാത്രസ് കൂട്ട ബലാത്സംഗ കൊലക്കേസ് സിബിഐയോ എസ്‌ഐടിയോ കോടതിയുടെ മേല്&#x200d;നോട്ടത്തില്&#x200d; അന്വേഷിക്കണമെന്ന ഹര്&#x200d;ജികളിലാണ് സുപ്രീം കോടതിയുടെ വിധി. ഉത്തര്&#x200d;പ്രദേശില്&#x200d; നീതിയുക്തമായ വിചാരണ നടക്കില്ലെന്നും അതിനാല്&#x200d; ഡല്&#x200d;ഹിയിലെ കോടതിയിലേക്ക് കേസ് മാറ്റണമെന്നും പെണ്&#x200d;കുട്ടിയുടെ കുടുംബം ആവശ്യപ്പെട്ടിരുന്നു. കുടുംബത്തിന് ഉന്നാവാ [&#8230;]]]></description>
										<content:encoded><![CDATA[<p>നൂഡല്&#x200d;ഹി: ഹാത്രസ് കൂട്ടബലാല്&#x200d;സംഗ കൊലക്കേസിന്റെ മേല്&#x200d;നോട്ടം അലഹബാദ് ഹൈക്കോടതിക്കായിരിക്കുമെന്ന് സുപ്രീംകോടതി.<br />
സിബിഐ അന്വേഷണവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഹൈക്കോടതി നിരീക്ഷിക്കും. കേസിന്റെ വിചാരണ ഡല്&#x200d;ഹിയിലേക്ക് മാറ്റുന്നതില്&#x200d; തീരുമാനം പിന്നീട് അറിയിക്കും. ആദ്യം കേസിന്റെ അന്വേഷണം പൂര്&#x200d;ത്തിയാകട്ടെയെന്നും സുപ്രീംകോടതി പറഞ്ഞു.</p>
<p>ഹാത്രസ് കൂട്ട ബലാത്സംഗ കൊലക്കേസ് സിബിഐയോ എസ്‌ഐടിയോ കോടതിയുടെ മേല്&#x200d;നോട്ടത്തില്&#x200d; അന്വേഷിക്കണമെന്ന ഹര്&#x200d;ജികളിലാണ് സുപ്രീം കോടതിയുടെ വിധി.</p>
<p>ഉത്തര്&#x200d;പ്രദേശില്&#x200d; നീതിയുക്തമായ വിചാരണ നടക്കില്ലെന്നും അതിനാല്&#x200d; ഡല്&#x200d;ഹിയിലെ കോടതിയിലേക്ക് കേസ് മാറ്റണമെന്നും പെണ്&#x200d;കുട്ടിയുടെ കുടുംബം ആവശ്യപ്പെട്ടിരുന്നു. കുടുംബത്തിന് ഉന്നാവാ കേസിലേതു പോലെ സിആര്&#x200d;പിഎഫിന്റെ സംരക്ഷണം വേണമെന്നും ആവശ്യമുയര്&#x200d;ന്നു.</p>
<p>സുരക്ഷ നല്&#x200d;കുന്നത് ആരായാലും വിരോധമില്ലെന്ന് ഉത്തര്&#x200d;പ്രദേശ് സര്&#x200d;ക്കാര്&#x200d; വ്യക്തമാക്കി. കേസ് സിബിഐക്ക് കൈമാറിയിട്ടുണ്ടെന്നും സുപ്രീം കോടതിയുടെ മേല്&#x200d;നോട്ടത്തില്&#x200d; അന്വേഷണം വേണമെന്നും അവര്&#x200d; ആവശ്യപ്പെടുകയായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/hathras-case-supreme-court-india-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഹാത്രസ് കൂട്ട ബലാത്സംഗ കൊലക്കേസ്; സുപ്രീം കോടതി വിധി ഇന്ന്</title>
		<link>https://www.chandrikadaily.com/haathras-case-suprme-court-verdict-news.html</link>
					<comments>https://www.chandrikadaily.com/haathras-case-suprme-court-verdict-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 27 Oct 2020 02:15:28 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Hathras]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=164396</guid>

					<description><![CDATA[ഉത്തര്&#x200d;പ്രദേശില്&#x200d; നീതിയുക്തമായ വിചാരണ നടക്കില്ലെന്നും അതിനാല്&#x200d; ഡല്&#x200d;ഹിയിലെ കോടതിയിലേക്ക് കേസ് മാറ്റണമെന്നും പെണ്&#x200d;കുട്ടിയുടെ കുടുംബം ആവശ്യപ്പെട്ടിരുന്നു. കുടുംബത്തിന് ഉന്നാവാ കേസിലേതു പോലെ സിആര്&#x200d;പിഎഫിന്റെ സംരക്ഷണം വേണമെന്നും ആവശ്യമുയര്&#x200d;ന്നു.]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: ഹാത്രസ് കൂട്ട ബലാത്സംഗ കൊലക്കേസ് സിബിഐയോ എസ്‌ഐടിയോ കോടതിയുടെ മേല്&#x200d;നോട്ടത്തില്&#x200d; അന്വേഷിക്കണമെന്ന ഹര്&#x200d;ജികളില്&#x200d; സുപ്രീം കോടതി ചൊവ്വാഴ്ച വിധി പറയും. കേസില്&#x200d; അലഹാബാദ് ഹൈക്കോടതി മേല്&#x200d;നോട്ടം വഹിക്കട്ടേയെന്നും എന്തെങ്കിലും കുഴപ്പമുണ്ടായാല്&#x200d; നോക്കാമെന്നും കേസ് വിധി പറയാന്&#x200d; മാറ്റിക്കൊണ്ട് സുപ്രീം കോടതി വാക്കാല്&#x200d; നിരീക്ഷിച്ചിരുന്നു.</p>
<p>ഉത്തര്&#x200d;പ്രദേശില്&#x200d; നീതിയുക്തമായ വിചാരണ നടക്കില്ലെന്നും അതിനാല്&#x200d; ഡല്&#x200d;ഹിയിലെ കോടതിയിലേക്ക് കേസ് മാറ്റണമെന്നും പെണ്&#x200d;കുട്ടിയുടെ കുടുംബം ആവശ്യപ്പെട്ടിരുന്നു. കുടുംബത്തിന് ഉന്നാവാ കേസിലേതു പോലെ സിആര്&#x200d;പിഎഫിന്റെ സംരക്ഷണം വേണമെന്നും ആവശ്യമുയര്&#x200d;ന്നു.</p>
<p>സുരക്ഷ നല്&#x200d;കുന്നത് ആരായാലും വിരോധമില്ലെന്ന് ഉത്തര്&#x200d;പ്രദേശ് സര്&#x200d;ക്കാര്&#x200d; വ്യക്തമാക്കി. കേസ് സിബിഐക്ക് കൈമാറിയിട്ടുണ്ടെന്നും സുപ്രീം കോടതിയുടെ മേല്&#x200d;നോട്ടത്തില്&#x200d; അന്വേഷണം വേണമെന്നും അവര്&#x200d; ആവശ്യപ്പെട്ടു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/haathras-case-suprme-court-verdict-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഹാത്രസ് കൂട്ടബലാത്സംഗക്കൊല; കേസ് അന്വേഷിക്കുന്ന ഡി.ഐ.ജിയുടെ ഭാര്യ മരിച്ച നിലയില്&#x200d;</title>
		<link>https://www.chandrikadaily.com/wife-of-dig-part-of-sit-probing-hathras-case-dies-by-suicide-at-lucknow-home.html</link>
					<comments>https://www.chandrikadaily.com/wife-of-dig-part-of-sit-probing-hathras-case-dies-by-suicide-at-lucknow-home.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 24 Oct 2020 17:11:43 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Hathras]]></category>
		<category><![CDATA[up gangrape]]></category>
		<category><![CDATA[UP POLICE]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=164042</guid>

					<description><![CDATA[പുഷ്പ പ്രകാശ് ലഖ്നൗ സുശാന്ത് ഗോൾഫ് സിറ്റിയിലെ വീട്ടിൽ സീലിങ് ഫാനിൽ തൂങ്ങിമരിച്ചെന്നാണ് പോലീസ് നൽകുന്നവിവരം. ശനിയാഴ്ച പകല്&#x200d; പതിനൊന്ന് മണിയോടെ വീട്ടിലെ ഫാനില്&#x200d; തൂങ്ങിമരിച്ച നിലയിലായിരുന്നു പുഷ്പയെ കണ്ടെത്തിയത്.]]></description>
										<content:encoded><![CDATA[<p>ലക്‌നൗ: ഹാത്രസ് കേസ് അന്വേഷിക്കുന്ന സംഘത്തിലെ ഡി.ഐ.ജിയുടെ ഭാര്യയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. പ്രത്യേക അന്വേഷണ സംഘമായ എസ്.ഐ.ടിയിലെ ഡി.ഐ.ജി ചന്ദ്രപ്രകാശിന്റെ ഭാര്യ പുഷ്പ പ്രകാശിനെ(36)യാണ് ആത്മഹത്യ ചെയ്ത നിലയില്&#x200d; കണ്ടെത്തിയത്.</p>
<p>പുഷ്പ പ്രകാശ് ലഖ്നൗ സുശാന്ത് ഗോൾഫ് സിറ്റിയിലെ വീട്ടിൽ സീലിങ് ഫാനിൽ തൂങ്ങിമരിച്ചെന്നാണ് പോലീസ് നൽകുന്നവിവരം. ശനിയാഴ്ച പകല്&#x200d; പതിനൊന്ന് മണിയോടെ വീട്ടിലെ ഫാനില്&#x200d; തൂങ്ങിമരിച്ച നിലയിലായിരുന്നു പുഷ്പയെ കണ്ടെത്തിയത്. ഉടൻതന്നെ ലോഹിയ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നതായി ഡോക്ടർ പറഞ്ഞു. മരണകാരണം വ്യക്തമായിട്ടില്ല.</p>
<div style="width: 976px" class="wp-caption alignnone"><img loading="lazy" src="https://akm-img-a-in.tosshub.com/indiatoday/images/story/202010/UP_DIG_wife_suicide_1200x768.jpeg?6VBGgbDrshoSbGOU30eVUVmIJqOIv_tj&amp;size=770:433" alt="The home in Lucknow where Pushpa Prakash died by suicide" width="966" height="543" /><p class="wp-caption-text">പുഷ്പ പ്രകാശ് ലഖ്നൗ സുശാന്ത് ഗോൾഫ് സിറ്റിയിലെ വീട്</p></div>
<p>ഹാത്രസ് കേസ് അന്വേഷിക്കാൻ യു.പി സർക്കാർ രൂപവത്‌കരിച്ച പ്രത്യേക സംഘത്തിൽ ഉൾപ്പെട്ടയാളാണ് ഡി.ഐ.ജി. ചന്ദ്രപ്രകാശ്. ഭാര്യയുടെ മരണത്തില്&#x200d; കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും മരണവിവരം ഡി.ഐ.ജിയുടെ കുടുംബം പോലീസിൽ അറിയിച്ചിരുന്നുവെന്നും ഡി.സി.പി ചാരുനിഗം മാധ്യമങ്ങളോട് പറഞ്ഞു. വീട്ടിൽനിന്ന് ആത്മഹത്യാക്കുറിപ്പുകളൊന്നും കണ്ടെടുത്തിട്ടില്ലെന്നും ഡി.സി.പി. കൂട്ടിച്ചേർത്തു.</p>
<p>കഴിഞ്ഞ മാസമാണ് യു.പിയിലെ ഹാത്രസില്&#x200d; ദളിത് പെണ്&#x200d;കുട്ടി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. കേസില്&#x200d; പൊലീസ് അന്വേഷണത്തില്&#x200d; വിശ്വാസമില്ലെന്നും പ്രത്യേക അന്വേഷണം വേണമെന്നും പെണ്&#x200d;കുട്ടിയുടെ ബന്ധുക്കളുടെ ആവശ്യത്തെ തുടര്&#x200d;ന്നാണ് അന്വേഷണം എസ്.ഐ.ടിയ്ക്ക് കൈമാറിയത്. എന്നാല്&#x200d; പിന്നീട് യു.പി സര്&#x200d;ക്കാറിന്റെ ആവശ്യപ്രകാരം കേസ് സി.ബി.ഐയ്ക്ക് കൈമാറിയിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/wife-of-dig-part-of-sit-probing-hathras-case-dies-by-suicide-at-lucknow-home.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഹാത്രസ് കേസ്: ഡോക്ടറെ പുറത്താക്കിയതിനെതിരെ പ്രതിഷേധവുമായി മറ്റു ഡോക്ടര്&#x200d;മാര്&#x200d;</title>
		<link>https://www.chandrikadaily.com/hathras-case-doctors-protst-news.html</link>
					<comments>https://www.chandrikadaily.com/hathras-case-doctors-protst-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 22 Oct 2020 03:23:41 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Hathras]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=163336</guid>

					<description><![CDATA[24 മണിക്കൂറിനുള്ളില്&#x200d; പുറത്താക്കിയ നടപടി പിന്&#x200d;വലിച്ചില്ലെങ്കില്&#x200d; മറ്റു സമര പരിപാടികളിലേക്ക് കടക്കുമെന്ന് അലീഗഢ് മെഡിക്കല്&#x200d; കോളജ് റെസിഡന്റ് ഡോക്‌ടേഴ്‌സ് അസോസിയഷന്&#x200d; പ്രസിഡന്റ് മുഹമ്മദ് ഹംസ മാലിഖ്, ജനറല്&#x200d; സെക്രട്ടറി മുഹമ്മദ് ഖാശിഫ് എന്നിവര്&#x200d; വ്യക്തമാക്കി]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: ഹാത്രസിലെ ദളിത് പെണ്&#x200d;കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ സംഭവത്തില്&#x200d; പൊലീസിനെതിരെ നിലപാടെടുത്ത ഡോക്ടറെ പുറത്താക്കിയ നടപടി വിവാദത്തില്&#x200d;. നടപടിക്കെതിരെ പ്രതിഷേധവുമായി സഹപ്രവര്&#x200d;ത്തകര്&#x200d; രംഗതത്തെത്തി. ഡോക്ടര്&#x200d;മാരെ പുറത്താക്കിയ നടപടി പിന്&#x200d;വലിക്കണമെന്നാണ് ആവശ്യം.</p>
<p>പെണ്&#x200d;കുട്ടിയെ ആദ്യം പ്രവേശിപ്പിച്ച അലീഗഢ് ജവഹര്&#x200d;ലാല്&#x200d; നെഹ്‌റു മെഡിക്കല്&#x200d; കോളജിലെ ചീഫ് മെഡിക്കല്&#x200d; ഓഫിസര്&#x200d; ഡോ. അസീമടക്കം രണ്ടുപേരെ പുറത്താക്കിയ നടപടി ഉടന്&#x200d; പിന്&#x200d;വലിച്ചില്ലെങ്കില്&#x200d; സമരവുമായി മുന്നോട്ടുപോകുമെന്ന് ആശുപത്രിയുടെ ചുമതലുള്ള അലീഗഢ് മുസ്‌ലിം സര്&#x200d;വകലാശാല വൈസ് ചാന്&#x200d;സലര്&#x200d;ക്ക് ഡോക്ടര്&#x200d;മാരുടെ സംഘടന മുന്നറിയിപ്പ് നല്&#x200d;കി.</p>
<p>ഒക്‌ടോബര്&#x200d; 16നാണ് ഡോ. അസീം ആദ്യ പ്രതികാര നടപടിക്ക് ഇരയാകുന്നത്. ചീഫ് മെഡിക്കല്&#x200d; ഓഫിസര്&#x200d; പദവിയില്&#x200d;നിന്നും മാറ്റി. ഇതിനുപിന്നാലെ ഒക്‌ടോബര്&#x200d; 20 മുതല്&#x200d; ആശുപത്രിയിലെ കരാര്&#x200d; അവസാനിച്ചതായുള്ള നോട്ടീസ് ഡോ. അസീമിനും സഹപ്രവര്&#x200d;ത്തകനായ ഡോ. ഉബൈദ് ഇംതിയാസിനും നല്&#x200d;കുകയായിരുന്നു. ഹാഥറസ് കേസ് അന്വേഷിക്കുന്ന സി.ബി.ഐ സംഘം ആശുപത്രി സന്ദര്&#x200d;ശിച്ചതിന് പിന്നാലെയാണ് ഡോക്ടര്&#x200d;മാര്&#x200d;ക്കെതിരെ അധികൃതര്&#x200d; നടപടി എടുത്തിരിക്കുന്നത്.</p>
<p>24 മണിക്കൂറിനുള്ളില്&#x200d; പുറത്താക്കിയ നടപടി പിന്&#x200d;വലിച്ചില്ലെങ്കില്&#x200d; മറ്റു സമര പരിപാടികളിലേക്ക് കടക്കുമെന്ന് അലീഗഢ് മെഡിക്കല്&#x200d; കോളജ് റെസിഡന്റ് ഡോക്‌ടേഴ്‌സ് അസോസിയഷന്&#x200d; പ്രസിഡന്റ് മുഹമ്മദ് ഹംസ മാലിഖ്, ജനറല്&#x200d; സെക്രട്ടറി മുഹമ്മദ് ഖാശിഫ് എന്നിവര്&#x200d; വ്യക്തമാക്കി.</p>
<p>കഴുത്തിനേറ്റ പരിക്കുമൂലമാണ് പെണ്&#x200d;കുട്ടി കൊല്ലപ്പെട്ടതെന്നും മൃതദേഹത്തില്&#x200d; പുരുഷ ബീജത്തിന്റെ അംശം കണ്ടെത്താന്&#x200d; സാധിച്ചിട്ടില്ലാത്തതിനാല്&#x200d; ബലാത്സംഗം നടന്നിട്ടില്ലെന്നും വരുത്തിതീര്&#x200d;ക്കാനുള്ള പൊലീസ് ശ്രമമാണ് ഡോ. അസീം വെളിച്ചത്തുകൊണ്ടുവന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/hathras-case-doctors-protst-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഹാത്രസ് കൂട്ടബലാത്സംഗം: യുപി പൊലീസിനെ എതിര്&#x200d;ത്ത ഡോക്ടറെ ജോലിയില്&#x200d; നിന്ന് പുറത്താക്കി</title>
		<link>https://www.chandrikadaily.com/hathras-case-doctors-dismiss-news.html</link>
					<comments>https://www.chandrikadaily.com/hathras-case-doctors-dismiss-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 21 Oct 2020 02:57:22 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Hathras]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=163123</guid>

					<description><![CDATA[ഡോ. അസീം മാലിക്കിന് പുറമെ മറ്റൊരു ഡോക്ടര്&#x200d; ഒബയ്ദ് ഹക്കിനും സമാനമായ കത്ത് ആശുപത്രി നല്&#x200d;കിയിട്ടുണ്ട്. ഡോ. ഹക്ക് പെണ്&#x200d;കുട്ടിയുടെ വൈദ്യശാസ്ത്രനിയമ കേസ് റിപ്പോര്&#x200d;ട്ട് സാക്ഷ്യപ്പെടുത്തിയിരുന്നു. യുവതിയെ ബലാത്സംഗം ചെയ്ത് 11 ദിവസത്തിന് ശേഷമാണ് ഫോറന്&#x200d;സിക് പരിശോധനയ്ക്കായുള്ള സാമ്പിളുകള്&#x200d; ശേഖരിച്ചതെന്ന് ഡോ. മാലിക് പറഞ്ഞു. സംഭവത്തില്&#x200d; 96 മണിക്കൂര്&#x200d; വരെ മാത്രമേ ഫോറന്&#x200d;സിക് തെളിവുകള്&#x200d; കണ്ടെത്താന്&#x200d; കഴിയൂ എന്ന് സര്&#x200d;ക്കാര്&#x200d; മാര്&#x200d;ഗനിര്&#x200d;ദേശങ്ങള്&#x200d; കര്&#x200d;ശനമായി പറയുന്നു. ഈ സംഭവത്തില്&#x200d; ബലാത്സംഗം സ്ഥിരീകരിക്കാന്&#x200d; ഈ റിപ്പോര്&#x200d;ട്ടിന് കഴിയില്ല.]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: ഹാത്രസില്&#x200d; കൂട്ടബലാത്സംഗത്തിനിരയായി ദലിത് പെണ്&#x200d;കുട്ടി കൊല്ലപ്പെട്ട സംഭവത്തില്&#x200d; ബലാത്സംഗം നടന്നിട്ടില്ലെന്ന പൊലീസ് വാദത്തെ പരസ്യമായി എതിര്&#x200d;ത്ത ഡോക്ടര്&#x200d;ക്കെതിരെ നടപടി. പെണ്&#x200d;കുട്ടിയെ ആദ്യം പ്രവേശിപ്പിച്ച അലിഗഢ് ജവഹര്&#x200d;ലാല്&#x200d; നെഹ്‌റു മെഡിക്കല്&#x200d; കോളെജ് ചീഫ് മെഡിക്കല്&#x200d; സൂപ്രണ്ട് ഡോ. അസീം മാലിക്കിനെതിരെയാണ് വകുപ്പുതല നടപടിയെടുത്തിരിക്കുന്നത്. അദ്ദേഹത്തെ ആശുപത്രിയില്&#x200d; നിന്നും പുറത്താക്കി.</p>
<p>ഡോ. അസീം മാലിക്കിന് പുറമെ മറ്റൊരു ഡോക്ടര്&#x200d; ഒബയ്ദ് ഹക്കിനും സമാനമായ കത്ത് ആശുപത്രി നല്&#x200d;കിയിട്ടുണ്ട്. ഡോ. ഹക്ക് പെണ്&#x200d;കുട്ടിയുടെ വൈദ്യശാസ്ത്രനിയമ കേസ് റിപ്പോര്&#x200d;ട്ട് സാക്ഷ്യപ്പെടുത്തിയിരുന്നു. യുവതിയെ ബലാത്സംഗം ചെയ്ത് 11 ദിവസത്തിന് ശേഷമാണ് ഫോറന്&#x200d;സിക് പരിശോധനയ്ക്കായുള്ള സാമ്പിളുകള്&#x200d; ശേഖരിച്ചതെന്ന് ഡോ. മാലിക് പറഞ്ഞു. സംഭവത്തില്&#x200d; 96 മണിക്കൂര്&#x200d; വരെ മാത്രമേ ഫോറന്&#x200d;സിക് തെളിവുകള്&#x200d; കണ്ടെത്താന്&#x200d; കഴിയൂ എന്ന് സര്&#x200d;ക്കാര്&#x200d; മാര്&#x200d;ഗനിര്&#x200d;ദേശങ്ങള്&#x200d; കര്&#x200d;ശനമായി പറയുന്നു. ഈ സംഭവത്തില്&#x200d; ബലാത്സംഗം സ്ഥിരീകരിക്കാന്&#x200d; ഈ റിപ്പോര്&#x200d;ട്ടിന് കഴിയില്ല.</p>
<p>ചൊവ്വാഴ്ച രാവിലെ ഡോ. മാലിക്കും ഡോ. ഹക്കും സിഎംഒ ചുമതലയുള്ള ഡോ. എസ്എഎച്ച് സൈദി ഒപ്പിട്ട കത്തുകള്&#x200d; ലഭിച്ചു.<br />
എഎംയു അധികൃതരുമായി ബന്ധപ്പെട്ടപ്പോള്&#x200d;, &#8216;ഹാത്രസ് സംഭവവുമായി ബന്ധപ്പെട്ട ഒരു ഡോക്ടറെയും അഡ്മിനിസ്‌ട്രേഷന്&#x200d; സസ്‌പെന്&#x200d;ഡ് ചെയ്തിട്ടില്ല. നിലവിലുള്ള സിഎംഒമാര്&#x200d; അവധി എടുത്തതിനാല്&#x200d; രണ്ട് മാസം മുമ്പ് ഒഴിവുകള്&#x200d; ഉണ്ടായിരുന്നു. അവരില്&#x200d; കുറച്ചുപേര്&#x200d;ക്ക് കോവിഡ് ബാധിച്ചു. അടിയന്തരാവസ്ഥയുണ്ടായി. ഡോ. മാലിക്, ഡോ. ഹക്ക് എന്നീ രണ്ട് ഡോക്ടര്&#x200d;മാരെ നിയമിച്ചത് &#8216;അവധി ഒഴിവുകള്&#x200d;&#8217; നികത്താനാണ്. ഇപ്പോള്&#x200d; സിഎംഒമാര്&#x200d; തിരിച്ചെത്തിയതിനാല്&#x200d; അവധി ഒഴിവുകളില്ല, അതിനാല്&#x200d; അവരുടെ സേവനങ്ങള്&#x200d; ആവശ്യമില്ല,&#8217; എന്നായിരുന്നു പ്രതികരണം.</p>
<p>അതേസമയം, ഡോക്ടര്&#x200d;മാരെ ആശുപത്രിയിലെ മറ്റെവിടെയെങ്കിലും അവരെ നിയമിക്കാമെന്ന് വൈകുന്നേരം അധികൃതര്&#x200d; വ്യക്തമാക്കി. ഇക്കഴിഞ്ഞ ഒക്ടോബര്&#x200d; 16 ന് ഡോ. അസീം മാലിക്കിനെ സൂപ്രണ്ട് സ്ഥാനത്ത് നിന്ന് ഒഴിവാക്കിയിരുന്നു. ഇതിനുപിന്നാലെ ഒക്ടോബര്&#x200d; 20 മുതല്&#x200d; ആശുപത്രിയില്&#x200d; ജോലി ചെയ്യേണ്ടതില്ലെന്ന് കാട്ടി അധികൃതര്&#x200d; നോട്ടീസ് അയച്ചിരുന്നു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/hathras-case-doctors-dismiss-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഹാത്രസ് ബലാത്സംഗക്കൊല കേസ്; ഒരു പ്രതിക്ക് പ്രായപൂര്&#x200d;ത്തിയായിട്ടില്ലെന്ന് സിബിഐ</title>
		<link>https://www.chandrikadaily.com/hath-case-news-one.html</link>
					<comments>https://www.chandrikadaily.com/hath-case-news-one.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Tue, 20 Oct 2020 08:45:33 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Hathras]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=162945</guid>

					<description><![CDATA[സിബിഐ ഉദ്യോഗസ്ഥര്&#x200d; തിങ്കളാഴ്ച പ്രതിയുടെ വീട്ടില്&#x200d; സന്ദര്&#x200d;ശനം നടത്തിയിരുന്നു. കുടുംബാംഗങ്ങളെ ചോദ്യം ചെയ്ത ഉദ്യോഗസ്ഥര്&#x200d; പ്രതിയുടെ സ്‌കൂള്&#x200d; റെക്കോഡുകള്&#x200d; ചോദിച്ചു വാങ്ങിയിരുന്നു]]></description>
										<content:encoded><![CDATA[<p>ലഖ്‌നൗ: ഹാത്രസ് ബലാത്സംഗക്കൊലയില്&#x200d; കുറ്റാരോപിതരായ നാലു പേരില്&#x200d; ഒരാള്&#x200d;ക്ക് സ്‌കൂള്&#x200d; റെക്കോഡുകള്&#x200d; പ്രകാരം പ്രായപൂര്&#x200d;ത്തിയായിട്ടില്ലെന്ന് സിബിഐ അന്വേഷണത്തില്&#x200d; കണ്ടെത്തി. ഇന്ത്യാ ടുഡെയാണ് ഇതു സംബന്ധിച്ച വാര്&#x200d;ത്ത റിപ്പോര്&#x200d;ട്ട് ചെയ്തിരിക്കുന്നത്.</p>
<p>സിബിഐ ഉദ്യോഗസ്ഥര്&#x200d; തിങ്കളാഴ്ച പ്രതിയുടെ വീട്ടില്&#x200d; സന്ദര്&#x200d;ശനം നടത്തിയിരുന്നു. കുടുംബാംഗങ്ങളെ ചോദ്യം ചെയ്ത ഉദ്യോഗസ്ഥര്&#x200d; പ്രതിയുടെ സ്‌കൂള്&#x200d; റെക്കോഡുകള്&#x200d; ചോദിച്ചു വാങ്ങിയിരുന്നു. ഇന്ത്യാടുഡെക്ക് ലഭിച്ചിരിക്കുന്ന മാര്&#x200d;ക്ക്‌ലിസ്റ്റിന്റെ ചിത്രം അനുസരിച്ച് ഉത്തര്&#x200d;പ്രദേശിലെ ബോര്&#x200d;ഡ് ഓഫ് ഹൈസ്‌കൂള്&#x200d; ആന്&#x200d;ഡ് ഇന്റര്&#x200d;മീഡിയറ്റ് എജുക്കേഷന്&#x200d; നടത്തിയ 2018ലെ ഹൈസ്‌കൂള്&#x200d; പരീക്ഷയുടെ മാര്&#x200d;ക്ക്‌ലിസ്റ്റാണ് സിബിഐയുടെ കൈവശമുളളത്. ഇതില്&#x200d; പ്രതിയുടെ ജനനതീയതി രേഖപ്പെടുത്തിയിരിക്കുന്നത് 2/ 12/ 2002 എന്നാണ്.</p>
<p>മകന് പതിനെട്ട് തികയുന്നതേയുളളൂവെന്ന് പ്രതിയുടെ അമ്മയും സ്ഥിരീകരിച്ചിട്ടുണ്ട്. ഹാത്രസ് കേസിലെ നാലുപ്രതികളും നിലവില്&#x200d; അലിഗഡ് ജയിലിലാണ്. തിങ്കളാഴ്ച എട്ടു മണിക്കൂറോളം സിബിഐ ഇവരെ ചോദ്യം ചെയ്തിരുന്നു. സെപ്റ്റംബര്&#x200d; 14നാണ് പത്തൊമ്പതുകാരിയായ പെണ്&#x200d;കുട്ടിയെ നാലു പേര്&#x200d; ചേര്&#x200d;ന്ന് കൂട്ടബലാത്സംഗം ചെയ്യുകയും ക്രൂരമായി പീഡിപ്പിക്കുകയും ചെയ്തത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/hath-case-news-one.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മലയാളി മാധ്യമപ്രവര്&#x200d;ത്തകന്&#x200d; സിദ്ദീഖ് കാപ്പന്റെ അറസ്റ്റ്; പ്രിയങ്ക ഗാന്ധി ഇടപെടുമെന്ന് രാഹുല്&#x200d; ഗാന്ധി</title>
		<link>https://www.chandrikadaily.com/sidheq-kappan-arrest-priyanka-gandhi-news.html</link>
					<comments>https://www.chandrikadaily.com/sidheq-kappan-arrest-priyanka-gandhi-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 19 Oct 2020 13:31:23 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Hathras]]></category>
		<category><![CDATA[priyanka gandhi]]></category>
		<category><![CDATA[rahul gandhi]]></category>
		<category><![CDATA[sidheeq kappan]]></category>
		<category><![CDATA[soniya gandhi]]></category>
		<category><![CDATA[utharpradesh]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=162767</guid>

					<description><![CDATA[മലപ്പുറം ഗസ്റ്റ് ഹൗസില്&#x200d; വെച്ച് സിദ്ദിഖ് കാപ്പന്റെ വിഷയം ശ്രദ്ധയില്&#x200d; പെടുത്തി നിവേദനം നല്&#x200d;കിയ കെ.പി.സി.സി സെക്രട്ടറി കെ.പി. നൗഷാദ് അലി, മഹിളാ കോണ്&#x200d;ഗ്രസ് നേതാവ് ഫാത്തിമ റോഷ്‌ന എന്നിവര്&#x200d;ക്കാണ് വിഷയത്തില്&#x200d; പ്രിയങ്കാ ഗാന്ധി ഇടപെടുമെന്ന ഉറപ്പ് രാഹുല്&#x200d; നല്&#x200d;കിയത്.]]></description>
										<content:encoded><![CDATA[<p>മലപ്പുറം: മലയാളി മാധ്യമപ്രവര്&#x200d;ത്തകന്&#x200d; സിദ്ദീഖ് കാപ്പന്റെ അറസ്റ്റുമായി ബന്ധപ്പെട്ട വിഷയങ്ങളില്&#x200d; പ്രിയങ്കഗാന്ധി ഇടപെടുമെന്ന് രാഹുല്&#x200d; ഗാന്ധി. സിദ്ദീഖ് കാപ്പനെ ജയിലലടച്ച ഉത്തര്&#x200d;പ്രദേശ് പൊലീസിന്റെ നടപടി കോണ്&#x200d;ഗ്രസ് ഗൗരവമായി കാണുന്നു. വിഷയത്തില്&#x200d; പ്രിയങ്ക ഗാന്ധിയും ഉത്തര്&#x200d;പ്രദേശ് കോണ്&#x200d;ഗ്രസ് കമ്മിറ്റിയും സജീവമായി ഇടപെടുമെന്നും രാഹുല്&#x200d;ഗാന്ധി പറഞ്ഞു. ഉത്തര്&#x200d;പ്രദേശിലെ ഹാത്രസില്&#x200d; ദളിത് പെണ്&#x200d;കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത് റിപ്പോര്&#x200d;ട്ട് ചെയ്യാന്&#x200d; പോവുന്നതിനിടെയാണ് സിദ്ദീഖ് കാപ്പന്&#x200d; അറസ്റ്റിലാവുന്നത്.</p>
<p>മലപ്പുറം ഗസ്റ്റ് ഹൗസില്&#x200d; വെച്ച് സിദ്ദിഖ് കാപ്പന്റെ വിഷയം ശ്രദ്ധയില്&#x200d; പെടുത്തി നിവേദനം നല്&#x200d;കിയ കെ.പി.സി.സി സെക്രട്ടറി കെ.പി. നൗഷാദ് അലി, മഹിളാ കോണ്&#x200d;ഗ്രസ് നേതാവ് ഫാത്തിമ റോഷ്‌ന എന്നിവര്&#x200d;ക്കാണ് വിഷയത്തില്&#x200d; പ്രിയങ്കാ ഗാന്ധി ഇടപെടുമെന്ന ഉറപ്പ് രാഹുല്&#x200d; നല്&#x200d;കിയത്.</p>
<p>സിദ്ദിഖ് കാപ്പനെതിരെ യു.എ.പി.എ, രാജ്യദ്രോഹം എന്നീ വകുപ്പുകളാണ് ചുമത്തിയിരുന്നത്. ഇതിന് പിന്നാലെ ഹാത്രസില്&#x200d; കലാപത്തിന് ശ്രമിച്ചെന്ന പേരില്&#x200d; പുതിയ കേസും ചുമത്തിയിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/sidheq-kappan-arrest-priyanka-gandhi-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബിജെപിയിലെത്തിയതിന് പിന്നാലെ ഹാത്രസ് സംഭവത്തിലും ന്യായീകരണവുമായി ഖുഷ്ബു</title>
		<link>https://www.chandrikadaily.com/tweets-before-joining-the-bjp-khushboo-had-criticised-the-yogi-adityanath-government-in-hathras.html</link>
					<comments>https://www.chandrikadaily.com/tweets-before-joining-the-bjp-khushboo-had-criticised-the-yogi-adityanath-government-in-hathras.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 16 Oct 2020 16:11:43 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[actress khushbu]]></category>
		<category><![CDATA[Hathras]]></category>
		<category><![CDATA[KHUSHBU SUNDAR]]></category>
		<category><![CDATA[RSS agenda]]></category>
		<category><![CDATA[up gangrape]]></category>
		<category><![CDATA[yogi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=162115</guid>

					<description><![CDATA[മുംബൈയിലെ ഒരു മുസ്‌ലിം കുടുംബത്തില്&#x200d; ജനിച്ച ഖുഷ്ബു കോളിവുഡില്&#x200d; താരമായതിന് പിന്നാലെ 2010 ലാണ് ഡിഎംകെയിലൂടെ രാഷ്ട്രീയ പ്രവേശനം നടത്തുന്നത്. പിന്നീട് 2014 ല്&#x200d; കോണ്&#x200d;ഗ്രസിലും ചേര്&#x200d;ന്ന് അടുത്ത കാലം വരെ ബിജെപിയെ നിശിതമായി വിമര്&#x200d;ശിച്ചിരുന്നു.]]></description>
										<content:encoded><![CDATA[<p>ചെന്നൈ: ഹാത്രസില്&#x200d; ദളിത് പെണ്&#x200d;കുട്ടി ക്രൂരമായി കൊലചെയ്യപ്പെട്ട സംഭവത്തില്&#x200d; ഉത്തര്&#x200d;പ്രദേശിലെ യോഗി സര്&#x200d;ക്കാര്&#x200d; സ്വീകരിച്ച നടപടിയില്&#x200d; രാജ്യവ്യാപകമായി പ്രതിഷേധമുയരവെ പ്രതികരിച്ച നടി ഖുഷ്ബു, ബിജെപിയില്&#x200d; ചേരുന്നതിന് പിന്നാലെ അതിലും മലക്കം മറഞ്ഞു. ബിജെപിയില്&#x200d; ചേര്&#x200d;ന്ന ശേഷം ഖലീജ് ടൈംസിന് അനുവദിച്ച അഭിമുഖത്തിലാണ് നടി യോഗി സര്&#x200d;ക്കാറിനെ പിന്തുണച്ച് രംഗത്തെത്തിയത്.</p>
<p>ഹത്രാസില്&#x200d; പെണ്&#x200d;കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്&#x200d; ഖുഷ്ബൂ തന്റെ മുന്&#x200d; ട്വീറ്റുകളില്&#x200d; ഉത്തര്&#x200d;പ്രദേശിലെ യോഗി ആദിത്യനാഥ് സര്&#x200d;ക്കാരിനെ രൂക്ഷമായി വിമര്&#x200d;ശിച്ചിരുന്നു. എന്നാല്&#x200d; യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കേസ് സിബിഐക്ക് കൈമാറിയതില്&#x200d; സന്തോഷമുണ്ടെന്ന് നടി ഇപ്പോള്&#x200d; പറയുന്നത്.</p>
<p>&#8221;അതെ, വാസ്തവത്തില്&#x200d; ഞാന്&#x200d; അതിനെ(ഹത്രാസ് സംഭവം)ക്കുറിച്ച് വളരെ ശബ്ദമുയര്&#x200d;ത്തി സംസാരിച്ചിട്ടുണ്ട്. എന്നാല്&#x200d; കേസില്&#x200d; യോഗി ആദിത്യനാഥ് ജി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടതില്&#x200d; സന്തോഷമുണ്ട്,&#8221; ഖുഷ്ബു ചൂണ്ടിക്കാട്ടി. അതേസമയം, ഹത്രാസ് സംഭവത്തില്&#x200d; ഇരയുടെ കുടുംബത്തിന് നേരെ തിരിഞ്ഞ യോഗി സര്&#x200d;ക്കാറിന്റെ നടപടിയിലും വിഷയത്തില്&#x200d; ഉന്നയിച്ച രൂക്ഷമായ പ്രതികരണത്തില്&#x200d; ഖുഷ്ബു മൗനം പൂണ്ടു. പെണ്&#x200d;കുട്ടിയുടെ കുടുംബത്തിന്റെ ആവശ്യം പരിഗണിക്കാതെ യോഗി സര്&#x200d;ക്കാറിന്റെ നിര്&#x200d;ദ്ദേശത്തിലാണ് കേന്ദ്ര ഏജന്&#x200d;സിയായ സിബിഐ അന്വേഷണം ഏറ്റെടുത്തടുത്ത്. പെണ്&#x200d;കുട്ടി കൊല്ലപ്പെട്ട സംഭവത്തില്&#x200d; യുപി പൊലീസിനെതിരെ തെളിവ് നശിപ്പിക്കലടക്കമുള്ള ആരോപണങ്ങള്&#x200d; നിലനില്&#x200d;ക്കെയാണ് ഖുഷ്ബു യോഗിയെ വെള്ള പൂശിയത്.</p>
<p>അതിനിടെ, ഹാത്രസ് സംഭവത്തെ സമാനവത്കരിക്കാനും ഖുഷ്ബു ശ്രമം നടത്തി. ഹാത്രസ് നടന്നപ്പോള്&#x200d; ഞങ്ങള്&#x200d; ചെന്നൈയിലും തമിഴ്നാടിലും പ്രതിഷേധിച്ചിരുന്നു. എന്നാല്&#x200d; 19 വയസുള്ള ഒരു കുട്ടിയെ തമിഴ്നാട്ടില്&#x200d; കൂട്ടബലാത്സംഗം ചെയ്തതില്&#x200d; ആരും സംസാരിച്ചില്ലെന്നും ഖുഷ്ബു വിമര്&#x200d;ശിച്ചു. എന്തുകൊണ്ടാണ് രാഹുല്&#x200d; ഗാന്ധി ചെന്നൈയില്&#x200d; വരാതിരുന്നതെന്നും, മഹാരാഷ്ട്രയില്&#x200d; ഒരു പെണ്&#x200d;കുട്ടി ബലാത്സംഗം ചെയ്യപ്പെട്ടപ്പോള്&#x200d; എന്തുകൊണ്ടാണ് രാഹുല്&#x200d; ഗാന്ധി മഹാരാഷ്ട്രയിലേക്ക് പോകാതിരുന്നതെന്നും ഖുഷ്ബു ചോദിച്ചു.</p>
<p>അതേസമയം, തെരഞ്ഞെടുപ്പ് രാഷ്ട്രീയം ലക്ഷ്യമിട്ടാണോ ബിജെപിയിലേക്കുള്ള പ്രവേശനമെന്ന ചോദ്യത്തോട്, തമിഴ്നാട്ടില്&#x200d; നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്&#x200d; മത്സരിക്കുന്നതിനെക്കുറിച്ചും ടിക്കറ്റ് നേടുന്നതിനെക്കുറിച്ചും എനിക്ക് യാതൊരു അറിവുമില്ലെന്നായിരുന്നു ഖുഷ്ബുവിന്റെ മറുപടി. തമിഴ്നാട്ടിലെ ബിജെപിയുടെ ഏറ്റവും പ്രധാനപ്പെട്ട മുഖമായി ഉയര്&#x200d;ന്നുവരാന്&#x200d; ആഗ്രഹിക്കുന്നുണ്ടോയെന്ന ചോദ്യത്തിന്, &#8221;എനിക്കറിയില്ല, ഞാന്&#x200d; മുഖമാണെന്ന് അവര്&#x200d; കരുതുന്നുവെങ്കില്&#x200d; ഞാന്&#x200d; സന്തോഷിക്കുന്നു&#8221; എന്നും ഖുഷ്ബു പറഞ്ഞു.</p>
<p>മുംബൈയിലെ ഒരു മുസ്‌ലിം കുടുംബത്തില്&#x200d; ജനിച്ച ഖുഷ്ബു കോളിവുഡില്&#x200d; താരമായതിന് പിന്നാലെ 2010 ലാണ് ഡിഎംകെയിലൂടെ രാഷ്ട്രീയ പ്രവേശനം നടത്തുന്നത്. പിന്നീട് 2014 ല്&#x200d; കോണ്&#x200d;ഗ്രസിലും ചേര്&#x200d;ന്ന് അടുത്ത കാലം വരെ ബിജെപിയെ നിശിതമായി വിമര്&#x200d;ശിച്ചിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/tweets-before-joining-the-bjp-khushboo-had-criticised-the-yogi-adityanath-government-in-hathras.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
