<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>hc &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/hc/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Fri, 25 Aug 2023 13:09:57 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>hc &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>നീറ്റ് മെഡിക്കൽ പ്രവേശനം, അംഗപരിമിതി ഉള്ള വിദ്യാർത്ഥികൾക്ക് താൽക്കാലിക പ്രവേശനം നൽകാൻ ഹൈക്കോടതി ഇടക്കാല ഉത്തരവ്</title>
		<link>https://www.chandrikadaily.com/n-eet-hc.html</link>
					<comments>https://www.chandrikadaily.com/n-eet-hc.html#respond</comments>
		
		<dc:creator><![CDATA[Chandrika Web]]></dc:creator>
		<pubDate>Fri, 25 Aug 2023 13:09:57 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[hc]]></category>
		<category><![CDATA[neet]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=271479</guid>

					<description><![CDATA[സംവരണത്തിന് യോഗ്യരാണ് എന്ന് കണ്ടെത്തിയതിനെ തുടർന്ന് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് വിദ്യാർത്ഥികൾക്ക് എം ബി ബി എസ് ന് താൽക്കാലിക പ്രവേശനം നൽകാൻ ഇടക്കാല ഉത്തരവിലൂടെ നിർദ്ദേശിച്ചു.]]></description>
										<content:encoded><![CDATA[<p>അഖിലേന്ത്യ നീറ്റ് എഴുത്ത് പരീക്ഷയിൽ അംഗപരിമിത വിഭാഗത്തിൽ 83ആം റാങ്കും 1185 റാങ്കും നേടിയ മെഡിക്കൽ വിദ്യാർത്ഥികൾക്കാണ് ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് എം ബി ബി എസിന് താൽക്കാലിക പ്രവേശനം അനുവദിച്ചത്. മെഡിക്കൽ കൗൺസിൽ കമ്മിറ്റി നിയോഗിച്ച മെഡിക്കൽ ബോർഡ് ,എംബിബിഎസ് പ്രവേശനം നേടാൻ യോഗ്യതയില്ല എന്ന് കണ്ടെത്തിയ വിദ്യാർത്ഥികൾ അഡ്വക്കേറ്റ് മുഹമ്മദ് ഷാ മുഖേന ഹൈക്കോടതിയെ സമീപിക്കുകയും, മെഡിക്കൽ ബോർഡിൻറെ തീരുമാനത്തിന് കൂടുതൽ വ്യക്തത വരുത്തുന്നതിനായി ചെന്നൈ മദ്രാസ് മെഡിക്കൽ കോളേജിലെ മെഡിക്കൽ ബോർഡിൽ തുടർപരിശോധനക്ക് വിധേയമാവുകയും ചെയ്തു. എന്നാൽ മദ്രാസ് മെഡിക്കൽ ബോർഡ് ഹർജിക്കാർ എംബിബിഎസ് പ്രവേശനം നേടാൻ യോഗ്യരല്ല എന്ന് കണ്ടെത്തിയതിനെ തുടർന്ന് ഹൈക്കോടതിയിൽ ഫയൽ ചെയ്ത റിറ്റ് പെറ്റീഷൻ സിംഗിൾ ബെഞ്ച് തള്ളുകയും ചെയ്തിരുന്നു.</p>
<p>തുടർന്ന് ഹരജിക്കാർ അപ്പീലിലൂടെ ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിനെ സമീപിച്ചു. സാർവത്രികവും, വിവേചന രഹിതവുമായ വിദ്യാഭ്യാസം എല്ലാവരുടെയും അവകാശമാണെന്നും, ഭിന്നശേഷിയുളളവരുടെ അവകാശ നിയമങ്ങൾ ഇത്തരം ആളുകളെ ഉൾക്കൊള്ളുന്നതിന് വേണ്ടിയാണെന്നും, മെഡിക്കൽ കരിക്കുലം ഭിന്നശേഷി സൗഹൃദം ആക്കേണ്ടത് അധികൃതരുടെ ചുമതലയാണെന്നും, ഭിന്നശേഷിക്കാർ ആയിരിക്കെ തന്നെ വിദ്യാർത്ഥികൾക്ക് അവർക്ക് ഇഷ്ടപ്പെട്ട മേഖലയിൽ പഠനം നടത്താൻ ഭൗതിക സൗകര്യമൊരുക്കാൻ അധികൃതർ തയ്യാറാവേണ്ടതുണ്ടെന്നും, ഭിന്നശേഷിക്കാരായി പോയതിന്റെ പേരിൽ പഠിക്കാനുള്ള അവകാശം വിദ്യാർത്ഥികൾക്ക് നിഷേധിക്കപ്പെടരുതെന്നും ഹർജിക്കാർക്ക് വേണ്ടി ഹാജരായ അഡ്വക്കേറ്റ് പി എ മുഹമ്മദ് ഷാ വാദിച്ചു.</p>
<p>അംഗപരിമിത അവകാശ നിയമപ്രകാരം ഹരജിക്കാർ സംവരണത്തിന് യോഗ്യരാണ് എന്ന് കണ്ടെത്തിയതിനെ തുടർന്ന് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് വിദ്യാർത്ഥികൾക്ക് എം ബി ബി എസ് ന് താൽക്കാലിക പ്രവേശനം നൽകാൻ ഇടക്കാല ഉത്തരവിലൂടെ നിർദ്ദേശിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/n-eet-hc.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വ്യക്തികളുടെ സ്വകാര്യനിമിഷങ്ങള്&#x200d; പരസ്യപ്പെടുത്തുന്നത് കുറ്റകരമായ പ്രവൃത്തിയാണ്- കോടതി</title>
		<link>https://www.chandrikadaily.com/hc-privacy.html</link>
					<comments>https://www.chandrikadaily.com/hc-privacy.html#respond</comments>
		
		<dc:creator><![CDATA[Chandrika Web]]></dc:creator>
		<pubDate>Tue, 21 Mar 2023 02:45:20 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[hc]]></category>
		<category><![CDATA[privacy]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=243565</guid>

					<description><![CDATA[ഇത്തരം ഓണ്&#x200d;ലൈന്&#x200d; മാധ്യമങ്ങള്&#x200d; ആത്മപരിശോധന നടത്തണമെന്നും കോടതി നിരീക്ഷിച്ചു.]]></description>
										<content:encoded><![CDATA[<p>കൃത്യമായ കാരണമില്ലെങ്കില്&#x200d; വ്യക്തികളുടെ സ്വകാര്യ ജീവിതത്തിലേക്ക് എത്തിനോക്കാന്&#x200d; സര്&#x200d;ക്കാര്&#x200d; ഏജന്&#x200d;സികള്&#x200d;ക്ക് പോലും അവകാശമില്ലെന്ന് ഹൈക്കോടതി. അപകീര്&#x200d;ത്തികരമായ വാര്&#x200d;ത്തകള്&#x200d; പ്രസിദ്ധീകരിക്കുന്ന കാര്യത്തില്&#x200d; ഓണ്&#x200d;ലൈന്&#x200d; മാധ്യമങ്ങള്&#x200d; ആത്മപരിശോധന നടത്തണമെന്നും കോടതി പറഞ്ഞു. മന്ത്രി വീണാ ജോര്&#x200d;ജെന്ന വ്യാജേന തന്നെവച്ച് അശ്ലീല വീഡിയോ ചിത്രീകരിക്കാന്&#x200d; ശ്രമിച്ചുവെന്ന് നേരത്തെ ക്രൈം എഡിറ്റര്&#x200d; ടി.പി. നന്ദകുമാറിനെതിരെ യുവതി പരാതി നല്&#x200d;കിയിരുന്നു. ഈ യുവതിയെക്കുറിച്ച് അപകീര്&#x200d;ത്തികരമായ വിഡിയോ പ്രസിദ്ധീകരിച്ചെന്ന കേസില്&#x200d; ഓണ്&#x200d;ലൈന്&#x200d; ചാനലിന്റെ രണ്ട് ജീവനക്കാര്&#x200d; സമര്&#x200d;പ്പിച്ച മുന്&#x200d;കൂര്&#x200d; ജാമ്യ ഹര്&#x200d;ജി തള്ളികൊണ്ടാണ് ജസ്റ്റിസ് വി.ജി അരുണിന്റെ പരാമര്&#x200d;ശങ്ങള്&#x200d;. വ്യക്തികള്&#x200d;ക്കോ മാധ്യമങ്ങള്&#x200d;ക്കോ പൗരന്മാരുടെ സ്വകാര്യതയിലേക്ക് എത്തിനോക്കാനാവില്ലെന്ന് കോടതി പറഞ്ഞു.<br />
സ്വകാര്യത ഓരോ വ്യക്തിയുടെയും അവകാശമാണ്. ഡിജിറ്റല്&#x200d; കാലഘട്ടത്തില്&#x200d; മനുഷ്യന്&#x200d; മറന്നാലും വിവരങ്ങള്&#x200d; ഇന്റര്&#x200d;നെറ്റ് മറക്കുകയോ മനുഷ്യനെ മറക്കാന്&#x200d; അനുവദിക്കുകയോ ചെയ്യില്ല. ഓണ്&#x200d;ലൈനില്&#x200d; അപ്‌ലോഡ് ചെയ്യുന്ന അപകീര്&#x200d;ത്തികരമോ അധിക്ഷേപകരമോ ആയ പരാമര്&#x200d;ശം ബാധിക്കപ്പെടുന്ന വ്യക്തിയുടെ ജീവിതത്തില്&#x200d; മായാത്ത പാടായി നിലനില്&#x200d;ക്കും. വ്യക്തികളുടെ ജീവിതത്തെക്കുറിച്ച് അപകീര്&#x200d;ത്തികരമായ വാര്&#x200d;ത്തകള്&#x200d; പ്രസിദ്ധീകരിക്കുന്നതിന് മുന്&#x200d;പ് ഓണ്&#x200d;ലൈന്&#x200d; മാധ്യമങ്ങള്&#x200d; നിജസ്ഥിതി അന്വേഷിക്കണം. ചില ഓണ്&#x200d;ലൈന്&#x200d; മാധ്യമങ്ങള്&#x200d;ക്ക് വാര്&#x200d;ത്തകളെക്കാള്&#x200d; അശ്ലീലം എഴുതി വിടുന്നതാണ് ശീലം. ഒരു വിഭാഗം ആളുകള്&#x200d; ഇവയൊക്കെ തൊണ്ട തൊടാതെ വിഴുങ്ങുന്നു. ഇത്തരം ഓണ്&#x200d;ലൈന്&#x200d; മാധ്യമങ്ങള്&#x200d; ആത്മപരിശോധന നടത്തണമെന്നും കോടതി നിരീക്ഷിച്ചു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/hc-privacy.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പട്ടികജാതിസീറ്റില്&#x200d; അര്&#x200d;ഹതയില്ലാത്തയാളെ മല്&#x200d;സരിപ്പിച്ചത് സി.പി.എമ്മിനെ രാഷ്ട്രീയമായി പ്രതിരോധത്തിലാക്കി</title>
		<link>https://www.chandrikadaily.com/araja-cpim.html</link>
					<comments>https://www.chandrikadaily.com/araja-cpim.html#respond</comments>
		
		<dc:creator><![CDATA[Chandrika Web]]></dc:creator>
		<pubDate>Tue, 21 Mar 2023 01:31:15 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[ARAJA]]></category>
		<category><![CDATA[cpim]]></category>
		<category><![CDATA[hc]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=243538</guid>

					<description><![CDATA[പട്ടികജാതിക്കാര്&#x200d;ക്ക് സംവരണം ചെയ്ത മണ്ഡലത്തില്&#x200d; മറ്റൊരു സമുദായക്കാരനെ നിര്&#x200d;ത്തി മല്&#x200d;സരിപ്പിക്കുകയും ഹൈക്കോടതി തെരഞ്ഞെടുപ്പ് റദ്ദാക്കുകയും ചെയ്തത് വലിയ പ്രാധാന്യമുള്ള രാഷ്ട്രീയ വിഷയമായി മാറിക്കഴിഞ്ഞു.]]></description>
										<content:encoded><![CDATA[<p><strong>പി.കെ .എ ലത്തീഫ്</strong></p>
<p>പ്രതിരോധം തകര്&#x200d;ന്ന് സി.പി.എംദേവികുളത്തെ തിരഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈക്കോടതി വിധി സി.പി.എമ്മിനുള്ളിലും പുറത്തും പുതിയ വിവാദങ്ങള്&#x200d;ക്ക് തിരികൊളുത്തി. പട്ടികജാതി സംവരണ സീറ്റില്&#x200d; അര്&#x200d;ഹതയില്ലാത്തയാളെ മല്&#x200d;സരിപ്പിച്ചത് സി.പി.എമ്മിനെ രാഷ്ട്രീയമായി പ്രതിരോധത്തിലാക്കി. അതേ സമയം ദേവികുളത്തെ സ്ഥാനാര്&#x200d;ഥി നിര്&#x200d;ണ്ണയം മുതല്&#x200d; പാര്&#x200d;ട്ടിയില്&#x200d; ഉടലെടുത്ത വിവാദം വീണ്ടും ആളിക്കത്തുമെന്ന ആശങ്കയിലാണ് നേതൃത്വം. നിയമ സഭയില്&#x200d; ഭരണ പ്രതിപക്ഷ ഏറ്റുമുട്ടലുകള്&#x200d; സംസ്ഥാന രാഷ്ട്രീയത്തെ ചൂടുപിടിപ്പിക്കുമ്പോള്&#x200d; എ.രാജ എം.എല്&#x200d;.എക്കെതിരായ ഹൈക്കോടതി വിധി സി.പി.എമ്മിന് കനത്ത ആഘാതമായി.<br />
കഴിഞ്ഞ തിരഞ്ഞെടുപ്പില്&#x200d; ദേവികുളത്ത് സിറ്റിംഗ് എം. എല്&#x200d;. എ എസ്.രാജേന്ദ്രനെ മാറ്റിയാണ് എ. രാജക്ക് സീറ്റ് കൊടുത്തത്. ഇതേ തുടര്&#x200d;ന്ന് രാജേന്ദ്രന്&#x200d; ഇടഞ്ഞു. തെരഞ്ഞെടുപ്പില്&#x200d; എ. രാജയെ പരാജയപ്പെടുത്താന്&#x200d; രാജേന്ദ്രന്&#x200d; ശ്രമിച്ചുവെന്ന ആരോപണം പാര്&#x200d;ട്ടിക്കുള്ളില്&#x200d; ചില കേന്ദ്രങ്ങള്&#x200d; ഉയര്&#x200d;ത്തി. എം.എം മണി പരസ്യമായി രാജേന്ദ്രനെതിരെ രംഗത്തുവന്നു. അതിരുവിട്ട പ്രതികരണങ്ങളില്&#x200d; ഇരുവരും കൊമ്പുകോര്&#x200d;ത്തു. സംഘടനാ തെരഞ്ഞെടുപ്പ് കാലത്ത് രാജേന്ദ്രന്&#x200d; സസ്‌പെന്&#x200d;ഷനിലായി. ഇതിന്റെ അലയൊലികള്&#x200d; ഇനിയും കെട്ടടങ്ങിയിട്ടില്ല. ഹൈക്കോടതി വിധിയെ തുടര്&#x200d;ന്ന് സംജാതമായ സാഹചര്യങ്ങള്&#x200d; സ്ഥാനാര്&#x200d;ഥി നിര്&#x200d;ണ്ണയ വിവാദങ്ങളെ വീണ്ടും സജീവമാക്കും. എ.രാജയെ സ്ഥാനാര്&#x200d;ഥിയാക്കാന്&#x200d; ചരടു വലിച്ച നേതാക്കളും സംഭവത്തില്&#x200d; പ്രതിക്കൂട്ടിലാണ്.<br />
ജനങ്ങളെ അഭിമുഖീകരിക്കാന്&#x200d; കഴിയാത്ത അവസ്ഥയിലെത്തി് സി.പി.എം. വിശദീകരണം നല്&#x200d;കാന്&#x200d; സി.പി.എമ്മിന് കഴിയുന്നില്ല. പട്ടികജാതിക്കാര്&#x200d;ക്ക് സംവരണം ചെയ്ത മണ്ഡലത്തില്&#x200d; മറ്റൊരു സമുദായക്കാരനെ നിര്&#x200d;ത്തി മല്&#x200d;സരിപ്പിക്കുകയും ഹൈക്കോടതി തെരഞ്ഞെടുപ്പ് റദ്ദാക്കുകയും ചെയ്തത് വലിയ പ്രാധാന്യമുള്ള രാഷ്ട്രീയ വിഷയമായി മാറിക്കഴിഞ്ഞു.<br />
പട്ടികജാതിക്കാര്&#x200d;ക്ക് സംവരണ മണ്ഡലങ്ങള്&#x200d; ഭരണ ഘടന ഉറപ്പുനല്&#x200d;കുന്നതാണ്. ഇത് മറ്റുള്ളവര്&#x200d; തട്ടിയെടുക്കുന്നത് ഭരണഘടനയോടുള്ള വെല്ലുവിളിയാണ്. സി.പി.എമ്മിന്റെ പിന്നോക്ക സ്‌നേഹത്തിന്റെ പൊയ്മുഖം അഴിഞ്ഞു വീഴുമ്പോള്&#x200d; സംസ്ഥാന, ജില്ലാ നേതൃത്വങ്ങള്&#x200d; മറുപടിയില്ലാതെ ഒളിച്ചോടുകയാണ്. കൈയേറ്റവും വന്യമൃഗ ശല്യവും വാര്&#x200d;ത്തകളില്&#x200d; നിറഞ്ഞിരുന്ന ദേവികുളത്ത് സി.പി.എമ്മിനകത്തും പുറത്തും രാഷ്ട്രീയ പോര്&#x200d;മുഖങ്ങള്&#x200d; തുറക്കപ്പെട്ടിരിക്കുന്നു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/araja-cpim.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഗോഹത്യനടത്തുന്നവര്&#x200d; നരകത്തില്&#x200d; ചീഞ്ഞഴുകും:   ശപിച്ച് യു.പി ഹൈക്കോടതി</title>
		<link>https://www.chandrikadaily.com/aacow-hc3.html</link>
					<comments>https://www.chandrikadaily.com/aacow-hc3.html#respond</comments>
		
		<dc:creator><![CDATA[Chandrika Web]]></dc:creator>
		<pubDate>Sat, 04 Mar 2023 05:53:37 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[cow]]></category>
		<category><![CDATA[hc]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=241105</guid>

					<description><![CDATA[കൊമ്പുകള്&#x200d; ദൈവങ്ങളും മുഖം ചന്ദ്രനെയും സൂര്യനെയും, ചുമലുകള്&#x200d; അഗ്നിയെയും. നന്ദ, സുനന്ദ, സുശീല, സുമന എന്നീ പേരുകളിലും പശുക്കളെ സൂചിപ്പിക്കുന്നു.]]></description>
										<content:encoded><![CDATA[<p>ഗോഹത്യ നടത്തുന്നവരെ ശപിച്ച് യു.പി ഹൈക്കോടതി. രാജ്യത്ത് ഗോഹത്യ നിരോധിക്കുമെന്ന് കരുതുന്നതായും അലഹബാദ് ഹൈക്കോടതി. പശുക്കളെ സംരക്ഷിത ദേശീയമൃഗമാക്കണമെന്നും ജസ്റ്റിസ് ശമീം അഹമ്മദ് അധ്യക്ഷനായ ബെഞ്ച് നിര്&#x200d;ദേശിച്ചു. എല്ലാമതങ്ങളെയും ബഹുമാനിക്കണം. ഹിന്ദുമതത്തില്&#x200d; പശു ദൈവികതയെയും പ്രകൃതിയുടെ ദാനശീലത്തെയും പ്രതിനിധാനം ചെയ്യുന്നു. പശുവിനെ ആരാധിക്കുന്ന രീതിക്ക് വേദകാലത്തേക്ക് വരെ പാരമ്പര്യമുണ്ട്. പശുവിനെ കൊല്ലുകയോ അതിന് അനുവദിക്കുകയോ ചെയ്യുന്നവര്&#x200d; തങ്ങളുടെ ശരീരത്തില്&#x200d; രോമങ്ങള്&#x200d; ഉള്ളിടത്തും കാലം നരകത്തില്&#x200d; ചീഞ്ഞഴുകുമെന്നാണ് കരുതുന്നത്. മതപുരോഹിതരെയും പശുക്കളെയും ബ്രഹ്മാവ് ഒരേ സമയമാണ് സൃഷ്ടിക്കുന്നത്. നെയ്യ് നല്&#x200d;കാന്&#x200d; പശുക്കള്&#x200d;ക്ക് കഴിയുന്നു. ഇത് പൂജക്ക് വേണ്ടിയാണ്. ഇതുകൊണ്ടാണത്. ശിവനും ഇന്ദ്രനും കൃഷ്ണനും പശുവുമായി ബന്ധപ്പെട്ടിരിക്കുന്നു. പശു കാമധേനുവാണ്.<br />
പശുവിന്&#x200d;രെ കാലുകള്&#x200d; നാല് വേദങ്ങളെ സൂചിപ്പിക്കുന്നു. നാല് പുരുഷാര്&#x200d;ത്ഥങ്ങളാണ് പാലിന്റെ ഉറവിടം. കൊമ്പുകള്&#x200d; ദൈവങ്ങളും മുഖം ചന്ദ്രനെയും സൂര്യനെയും, ചുമലുകള്&#x200d; അഗ്നിയെയും. നന്ദ, സുനന്ദ, സുശീല, സുമന എന്നീ പേരുകളിലും പശുക്കളെ സൂചിപ്പിക്കുന്നു.</p>
<p>മുഹമ്മദ് അബ്ദുല്&#x200d; ഖാലിക്കിനെതിരെ പൊലീസ് ചുമത്തിയ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നല്&#x200d;കിയ ഹര്&#x200d;ജിയിലാണ് കോടതിയുടെ വിശദമായ പരാമര്&#x200d;ശങ്ങള്&#x200d;.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/aacow-hc3.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഉത്തരവുകള്&#x200d; മലയാളത്തില്&#x200d; പുറത്തിറക്കി ഹൈക്കോടതി: പരീക്ഷണം നിര്&#x200d;മിത ബുദ്ധിയുടെ സഹായത്തോടെ</title>
		<link>https://www.chandrikadaily.com/high-court-issues-orders-in-malayalam.html</link>
					<comments>https://www.chandrikadaily.com/high-court-issues-orders-in-malayalam.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 21 Feb 2023 14:20:59 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[hc]]></category>
		<category><![CDATA[high court]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=239235</guid>

					<description><![CDATA[രാജ്യത്ത് ആദ്യമായിട്ടാണ് ഒരു ഹൈക്കോടതി ഉത്തരവ് പ്രാദേശിക ഭാഷയില്&#x200d; പുറത്ത് ഇറക്കുന്നത്]]></description>
										<content:encoded><![CDATA[<p>ഹൈക്കോടതി ഉത്തരവുകള്&#x200d; മലയാളത്തില്&#x200d; പുറത്തിറക്കി ഹൈക്കോടതി. ഇനി കോടതി ഉത്തരവുകള്&#x200d; എല്ലാവര്&#x200d;ക്കും മനസിലാകുന്ന രീതിയില്&#x200d; മലയാളത്തിലും ലഭ്യമാകും. ആദ്യമായി കോടതി ഉത്തരവ് മലയാളത്തില്&#x200d; പുറത്തിറക്കുന്നത്. നിര്&#x200d;മിത ബുദ്ധിയുടെ സഹായത്തോടെ പരീക്ഷണാടിസ്ഥാനത്തിലാണ് ഉത്തരവുകള്&#x200d; പുറത്തിറക്കിയത്.</p>
<p>രാജ്യത്ത് ആദ്യമായിട്ടാണ് ഒരു ഹൈക്കോടതി ഉത്തരവ് പ്രാദേശിക ഭാഷയില്&#x200d; പുറത്ത് ഇറക്കുന്നത്. ഇംഗ്ലീഷ് പദപ്രയോഗങ്ങള്&#x200d;, സാധാരണക്കാര്&#x200d;ക്ക് മനസിലാകാത്ത നിയമസംഹിതകള്&#x200d;, കോടതി വിധിന്യായങ്ങള്&#x200d; ഉള്&#x200d;പ്പെടെ വായിച്ചു മനസിലാക്കിയെടുക്കാന്&#x200d; സാധാരണക്കാര്&#x200d;ക്കും സാധിക്കണമെന്ന ലക്ഷ്യത്തോടെയാണ് പുതിയ പരിഷ്‌കരണം നടപ്പാക്കിയത്.</p>
<p>കോടതി ഉത്തരവുകളെ സാധാരണക്കാരുമായി അടുപ്പിക്കുന്നതിന് പ്രാദേശികഭാഷകളില്&#x200d; പരിഭാഷ വേണ്ടതുണ്ടെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റീസ് അടുത്തയിടെ നിരീക്ഷിച്ചിരുന്നു. കേരളാ ഹൈക്കോടതിയാണ് ഈ നിര്&#x200d;ദേശം അംഗീകരിച്ച് രണ്ട് ഉത്തരവുകള്&#x200d; മലയാളത്തിലാക്കി പുറത്തിറക്കിയത്.</p>
<p>ചീഫ് ജസ്റ്റീസ് എം മണികുമാര്&#x200d;, ജസ്റ്റീസ് ഷാജി പി ചാലി എന്നിവരടങ്ങിയ ഡിവിഷന്&#x200d; ബെഞ്ചിന്റെ രണ്ട് ഉത്തരവുകളാണ് മലയാളത്തിലാക്കി ഹൈക്കോടതി വെബ് സൈറ്റില്&#x200d; ആദ്യം അപ്ലോഡ് ചെയ്തത്. ഉത്തരവ് മലയാളത്തിലും പുറത്തുവന്നെങ്കിലും ഔദ്യോഗിക നടപടിക്രമങ്ങള്&#x200d;ക്ക് ഇംഗ്ലീഷ് വിധിന്യായത്തിനാകും നിയമസാധുതയെന്നും വ്യക്തമാക്കിയിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/high-court-issues-orders-in-malayalam.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കേരളത്തിന് എപ്പോള്&#x200d; വാക്‌സിന്&#x200d; നല്&#x200d;കും : ഹൈക്കോടതി</title>
		<link>https://www.chandrikadaily.com/vaccine-will-be-given-to-kerala-ask-canter-hc.html</link>
					<comments>https://www.chandrikadaily.com/vaccine-will-be-given-to-kerala-ask-canter-hc.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Fri, 14 May 2021 09:41:12 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[hc]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=187267</guid>

					<description><![CDATA[വാക്‌സിന്&#x200d; വിതരണവുമായി ബന്ധപ്പെട്ട ഹര്&#x200d;ജി പരിഗണിക്കുമ്പോഴായിരുന്നു ഹൈക്കോടതി പരാമര്&#x200d;ശം.]]></description>
										<content:encoded><![CDATA[<p>കൊച്ചി: കേരളത്തിനാവശ്യമായ വാക്‌സിന്&#x200d; എപ്പോള്&#x200d; നല്&#x200d;കുമെന്നറിയിക്കാന്&#x200d; കേന്ദ്രസര്&#x200d;ക്കാറിന് ഹൈക്കോടതിയുടെ നിര്&#x200d;ദ്ദേശം. വെള്ളിയാഴ്ചക്കുള്ളില്&#x200d; ഈ വിഷയത്തില്&#x200d; മറുപടി നല്&#x200d;കണമെന്നും കോടതി ആവശ്യപ്പെട്ടു. വാക്‌സിന്&#x200d; വിതരണവുമായി ബന്ധപ്പെട്ട ഹര്&#x200d;ജി പരിഗണിക്കുമ്പോഴായിരുന്നു ഹൈക്കോടതി പരാമര്&#x200d;ശം.<br />
സംസ്ഥാനത്തെ കോവിഡ് കേസുകള്&#x200d; ദിനംപ്രതി വര്&#x200d;ധിക്കുകയാണ് സംസ്ഥാനത്ത് ഇപ്പോഴത്തെ സ്ഥിതി കേന്ദ്രം മനസ്സിലാക്കണമെന്നും കോടതി പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/vaccine-will-be-given-to-kerala-ask-canter-hc.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കേരള സര്&#x200d;വകലാശാലയിലെ അധ്യാപക നിയമനം റദ്ദാക്കി ഹൈക്കോടതി</title>
		<link>https://www.chandrikadaily.com/hc-order-kerala-university.html</link>
					<comments>https://www.chandrikadaily.com/hc-order-kerala-university.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Fri, 07 May 2021 10:32:45 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[hc]]></category>
		<category><![CDATA[Kerala University]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=186477</guid>

					<description><![CDATA[കൊച്ചി : കേരള സര്&#x200d;വ്വകലാശാല നടത്തിയ 58 അധ്യാപക നിയമങ്ങള്&#x200d; ഹൈക്കോടതി റദ്ദാക്കി. സംവരണ തസ്തിക നിശ്ചയിച്ചത് ഭരണഘടനാ തത്വങ്ങള്&#x200d;ക്ക് വിരുദ്ധമാണെന്ന് കോടതി നിരിക്ഷിച്ചു.വിവിധ സര്&#x200d;വകലാശാല വകുപ്പുകളെ ഒറ്റ വിഭാഗമായി പരിഗണിച്ചായിരുന്നു സര്&#x200d;വ്വകലാശാല സംവരണം നിശ്ചയിച്ചത്. ഇത് ഭരണഘടനാ വിരുദ്ധമാണെന്ന ഹര്&#x200d;ജിക്കാരുടെ വാദം അംഗീകരിച്ച കോടതി 2017 ലെ സര്&#x200d;വ്വകലാശാല വിജ്ഞാപന പ്രകാരം നടത്തിയ എല്ലാ അധ്യാപക നിയമങ്ങളും റദ്ദാക്കി. ഹൈക്കോടതി സിംഗിള്&#x200d; ബെഞ്ചാണ് ഉത്തരവിട്ടത്. &#160; &#160;]]></description>
										<content:encoded><![CDATA[<p>കൊച്ചി : കേരള സര്&#x200d;വ്വകലാശാല നടത്തിയ 58 അധ്യാപക നിയമങ്ങള്&#x200d; ഹൈക്കോടതി റദ്ദാക്കി. സംവരണ തസ്തിക നിശ്ചയിച്ചത് ഭരണഘടനാ തത്വങ്ങള്&#x200d;ക്ക് വിരുദ്ധമാണെന്ന് കോടതി നിരിക്ഷിച്ചു.വിവിധ സര്&#x200d;വകലാശാല വകുപ്പുകളെ ഒറ്റ വിഭാഗമായി പരിഗണിച്ചായിരുന്നു സര്&#x200d;വ്വകലാശാല സംവരണം നിശ്ചയിച്ചത്. ഇത് ഭരണഘടനാ വിരുദ്ധമാണെന്ന ഹര്&#x200d;ജിക്കാരുടെ വാദം അംഗീകരിച്ച കോടതി 2017 ലെ സര്&#x200d;വ്വകലാശാല വിജ്ഞാപന പ്രകാരം നടത്തിയ എല്ലാ അധ്യാപക നിയമങ്ങളും റദ്ദാക്കി. ഹൈക്കോടതി സിംഗിള്&#x200d; ബെഞ്ചാണ് ഉത്തരവിട്ടത്.</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/hc-order-kerala-university.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വാക്‌സിന്&#x200d; കേന്ദ്രത്തിലെ തിരക്ക് നിയന്ത്രിക്കണം; ഹൈക്കോടതി</title>
		<link>https://www.chandrikadaily.com/hc-covid-kerala.html</link>
					<comments>https://www.chandrikadaily.com/hc-covid-kerala.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Tue, 04 May 2021 10:30:14 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[covaccine]]></category>
		<category><![CDATA[covid19 kerala]]></category>
		<category><![CDATA[hc]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=186125</guid>

					<description><![CDATA[ക്‌സിന്&#x200d; കേന്ദ്രത്തിലെ തിരക്ക് നിയന്ത്രിക്കാന്&#x200d; അടിയന്തര നടപടികള്&#x200d; എടുക്കാന്&#x200d; കോടതി സംസ്ഥാന സര്&#x200d;ക്കാറിന് നിര്&#x200d;ദ്ദേശം നല്&#x200d;കി.]]></description>
										<content:encoded><![CDATA[<p>കൊച്ചി:വാക്‌സിനേഷന്&#x200d; കേന്ദ്രത്തിലെ തിരക്കില്&#x200d; ഹൈക്കോടതി</p>
<p>സ്വമേധയാ കേസെടുത്തു. കേന്ദ്ര,സംസ്ഥാന സര്&#x200d;ക്കാരുകളെ കേസില്&#x200d; കക്ഷിയാക്കി. വിഷയത്തില്&#x200d; കോടതി വിശദികരണം ആവശ്യപ്പട്ടു. വാക്‌സിന്&#x200d; കേന്ദ്രത്തിലെ തിരക്ക് നിയന്ത്രിക്കാന്&#x200d; അടിയന്തര നടപടികള്&#x200d; എടുക്കാന്&#x200d; കോടതി സംസ്ഥാന സര്&#x200d;ക്കാറിന് നിര്&#x200d;ദ്ദേശം നല്&#x200d;കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/hc-covid-kerala.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
