<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>high court &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/high-court/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Fri, 07 Nov 2025 15:44:33 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>high court &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>നടി ലക്ഷ്മി ആർ മേനോൻ പ്രതിയായ യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച കേസ് ഹൈക്കോടതി റദ്ദാക്കി</title>
		<link>https://www.chandrikadaily.com/high-court-quashes-case-of-kidnapping-and-assault-of-accused-youth-by-actress-lakshmi-r-menon.html</link>
					<comments>https://www.chandrikadaily.com/high-court-quashes-case-of-kidnapping-and-assault-of-accused-youth-by-actress-lakshmi-r-menon.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Fri, 07 Nov 2025 15:43:51 +0000</pubDate>
				<category><![CDATA[Film]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[actress]]></category>
		<category><![CDATA[high court]]></category>
		<category><![CDATA[kidnap case]]></category>
		<category><![CDATA[lakshmi r menon]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=362455</guid>

					<description><![CDATA[കൊച്ചി: നടി ലക്ഷ്മി മേനോന്‍ പ്രതിയായ കിഡ്‌നാപ്പിങ് കേസ് റദ്ദാക്കി ഹൈക്കോടതി. തീരുമാനം നടിക്കെതിരെ പരാതിയില്ലെന്ന് യുവാവ് ഹൈക്കോടതിയെ അറിയിച്ചതോടെ. കൊച്ചിയിലെ ബാറിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചെന്നായിരുന്നു കേസ്. നേരത്തെ കേസ് ഒത്തു തീര്‍പ്പാക്കുന്നതിന് ലക്ഷ്മി മോനോന്റെ സുഹൃത്തുക്കള്‍ ഇടപെടല്‍ നടത്തിയിരുന്നു. വെലോസിറ്റി എന്ന ബാറില്‍ നിന്നാണ് തര്‍ക്കമുണ്ടായത്. ഈ തര്‍ക്കം റോഡിലേക്ക് നീങ്ങുകയും എറണാകുളം നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷന് സമീപത്തുള്ള പാലത്തിന് താഴെവച്ച് യുവാവിനെ തട്ടിക്കൊണ്ടു പോയെന്നായിരുന്നു കേസ്. പരാതിയെ തുടര്‍ന്ന് [&#8230;]]]></description>
										<content:encoded><![CDATA[<div class="arr--story-page-card-wrapper">
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text">
<p>കൊച്ചി: നടി ലക്ഷ്മി മേനോന്&#x200d; പ്രതിയായ കിഡ്‌നാപ്പിങ് കേസ് റദ്ദാക്കി ഹൈക്കോടതി. തീരുമാനം നടിക്കെതിരെ പരാതിയില്ലെന്ന് യുവാവ് ഹൈക്കോടതിയെ അറിയിച്ചതോടെ. കൊച്ചിയിലെ ബാറിലുണ്ടായ സംഘര്&#x200d;ഷത്തെ തുടര്&#x200d;ന്ന് ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മര്&#x200d;ദിച്ചെന്നായിരുന്നു കേസ്.</p>
</div>
</div>
</div>
<div class="arr--story-page-card-wrapper">
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text">
<p>നേരത്തെ കേസ് ഒത്തു തീര്&#x200d;പ്പാക്കുന്നതിന് ലക്ഷ്മി മോനോന്റെ സുഹൃത്തുക്കള്&#x200d; ഇടപെടല്&#x200d; നടത്തിയിരുന്നു. വെലോസിറ്റി എന്ന ബാറില്&#x200d; നിന്നാണ് തര്&#x200d;ക്കമുണ്ടായത്. ഈ തര്&#x200d;ക്കം റോഡിലേക്ക് നീങ്ങുകയും എറണാകുളം നോര്&#x200d;ത്ത് റെയില്&#x200d;വേ സ്‌റ്റേഷന് സമീപത്തുള്ള പാലത്തിന് താഴെവച്ച് യുവാവിനെ തട്ടിക്കൊണ്ടു പോയെന്നായിരുന്നു കേസ്.</p>
<div class="arr--story-page-card-wrapper">
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text">
<p>പരാതിയെ തുടര്&#x200d;ന്ന് ലക്ഷ്മി മേനോന്&#x200d; ഒളിവില്&#x200d; പോയിരുന്നു. ഇവര്&#x200d;ക്ക് ഹൈക്കോടതി മുന്&#x200d;കൂര്&#x200d; ജാമ്യം നല്&#x200d;കുകയും ചെയ്തിരുന്നു.</p>
</div>
</div>
</div>
<div class="arr--story-page-card-wrapper">
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text">
<p>കാറില്&#x200d; നിന്ന് ഇറങ്ങിയ ഐടി ജീവനക്കാരനും സുഹൃത്തുക്കളും ചേര്&#x200d;ന്ന് ബിയര്&#x200d;കുപ്പി കൊണ്ട് ആക്രമിച്ചെന്നും ഇത് കണ്ടപ്പോഴാണ് തന്റെ സുഹൃത്തുക്കള്&#x200d; പ്രതികരിച്ചതെന്നും കേസിലെ കൂട്ടുപ്രതിയായ സോന മോള്&#x200d; നേരത്തെ പ്രതികരിച്ചിരുന്നു.</p>
<p>ഈ പ്രശ്‌നം പരിഹരിക്കാന്&#x200d; വന്ന ഐടി ജീവനക്കാരനെ ആലിംഗനം ചെയ്താണ് കാറില്&#x200d; കയറ്റിയത്. തട്ടിക്കൊണ്ടുപോകാന്&#x200d; തങ്ങള്&#x200d; ശ്രമിച്ചിട്ടില്ലെന്നും, സംഭവം വളച്ചൊടിച്ച് കേസ് കൊടുക്കുകയുമാണ് ചെയ്തതെന്നും സോന വ്യക്തമാക്കി.</p>
</div>
</div>
</div>
</div>
</div>
</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/high-court-quashes-case-of-kidnapping-and-assault-of-accused-youth-by-actress-lakshmi-r-menon.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കോഴിക്കോട്ടെ ആറുവയസുകാരിയുടെ കൊലപാതകം; അച്ഛനും രണ്ടാനമ്മയ്ക്കും ജീവപര്യന്തം ശിക്ഷ വിധിച്ച് ഹൈക്കോടതി</title>
		<link>https://www.chandrikadaily.com/murder-of-a-six-year-old-girl-in-kozhikode-high-court-sentences-father-and-stepmother-to-life-imprisonment.html</link>
					<comments>https://www.chandrikadaily.com/murder-of-a-six-year-old-girl-in-kozhikode-high-court-sentences-father-and-stepmother-to-life-imprisonment.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Thu, 30 Oct 2025 06:09:08 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[high court]]></category>
		<category><![CDATA[kozhikode]]></category>
		<category><![CDATA[murder case]]></category>
		<category><![CDATA[young girl]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=361072</guid>

					<description><![CDATA[രാമനാട്ടുകരയിൽ നിന്ന് കോഴിക്കോട്ടേക്ക് യാത്ര ചെയ്യുന്നതിനിടയിലാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്]]></description>
										<content:encoded><![CDATA[<p>കോഴിക്കോട് ആറുവയസുകാരി അദിതി നമ്പൂതിരിയെ കൊലപ്പെടുത്തിയ കേസിൽ അച്ഛനും രണ്ടാനമ്മയ്ക്കും ജീവപര്യന്തം ശിക്ഷ വിധിച്ച് ഹൈക്കോടതി. വധശിക്ഷ നൽകണമെന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം. എന്നാൽ നിലവിൽ വധശിക്ഷ നൽകാനുള്ള സാഹചര്യമില്ലെന്ന് കോടതി ചൂണ്ടിക്കാണിച്ചാണ് പ്രതികളായ സുബ്രഹ്മണ്യൻ നമ്പൂതിരി, ദീപിക അന്തർജനം എന്നിവർക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചത്. 2 ലക്ഷം രൂപ പിഴയും ചുമത്തി. വിചാരണ കോടതി വിധിക്കെതിരെ സര്&#x200d;ക്കാര്&#x200d; നല്&#x200d;കിയ അപ്പീലിലാണ് ഡിവിഷന്&#x200d; ബെഞ്ച് വിധി പറഞ്ഞത്.</p>
<p>ഇന്നലെയാണ് പ്രതികളെ നടക്കാവ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. രാമനാട്ടുകരയിൽ നിന്ന് കോഴിക്കോട്ടേക്ക് യാത്ര ചെയ്യുന്നതിനിടയിലാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. 2013 ഏപ്രിൽ 19നാണ് അദിതി കൊല്ലപ്പെട്ടത്. മരക്കഷണം കൊണ്ടും, കൈകൾ കൊണ്ടും അടിക്കുകയും, മർദ്ദിക്കുകയും ചെയ്യുമായിരുന്നു. മതിയായ ഭക്ഷണം നൽകാതെ കുട്ടികളെ പട്ടിണിക്കിടുകയും പതിവായിരുന്നു. വീട്ടിലെ കഠിനമായ ജോലികൾ ചെയ്യിച്ചു. അഥിതിയുടെ സ്വകാര്യ ഭാഗങ്ങളിലുൾപ്പെടെ ശരീരത്തിലും തിളച്ചവെള്ളം ഒഴിച്ചു. ശരീരത്തിൽ ഏറ്റ മുറിവുകൾക്ക് ചികിത്സ നൽകിയിരുന്നില്ല.</p>
<p>ഒന്നാംപ്രതി സുബ്രഹ്മണ്യൻ നമ്പൂതിരിയുടെ ആദ്യവിവാഹം ശ്രീജ അന്തർജ്ജനവുമായിട്ടായിരുന്നു. ഈ ബന്ധത്തിലാണ് രണ്ടു കുട്ടികൾ. വാഹനപകടത്തിൽ ഭാര്യ മരിച്ചതിനെ തുടർന്നാണ്, സുബ്രഹ്മണ്യൻ രണ്ടാമതൊരു വിവാഹം കഴിക്കുന്നത്. പിന്നീടങ്ങോട്ട് കുട്ടികൾ തുടർച്ചയായ ഉപദ്രവം നേരിട്ടിരുന്നുവെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നത്.</p>
<p>കുട്ടികളെ ഇവർ വീട്ടിൽ പൂട്ടിയിടുക പതിവായിരുന്നു. കേസിൽ നിർണായകമായത് സഹോദരൻ അരുണിൻ്റെ മൊഴികളായിരുന്നു. അച്ഛനും രണ്ടാനമ്മയും തങ്ങളെ സ്ഥിരമായി മർദ്ദിക്കാറുണ്ടായിരുന്നു എന്നും പട്ടിണിക്കിടുന്നത് പതിവായിരുന്നു എന്നും പത്ത് വയസുകാരൻ മൊഴി നൽകി. പോസ്റ്റ്മോർട്ടം റിപ്പോർട്ടും കേസിൽ നിർണായകമായി. സ്വകാര്യ ഭാഗങ്ങളിൽ ഉൾപ്പടെ 19 മുറിവുകളാണ് മൃതദേഹത്തിൽ കണ്ടെത്തിയത്. ഇതിൽ മരണകാരണമായ അടിയേറ്റ പരുക്കും പ്രധാനമായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/murder-of-a-six-year-old-girl-in-kozhikode-high-court-sentences-father-and-stepmother-to-life-imprisonment.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;എം എം ലോറൻസിന്റെ മൃതദേഹം പഠനാവശ്യത്തിന് വിട്ടുകൊടുത്തതിൽ പുനഃപരിശോധനയില്ല&#8217;; ഹൈക്കോടതി</title>
		<link>https://www.chandrikadaily.com/there-will-be-no-review-into-the-release-of-m-m-lawrences-body-for-research-purposes-high-court.html</link>
					<comments>https://www.chandrikadaily.com/there-will-be-no-review-into-the-release-of-m-m-lawrences-body-for-research-purposes-high-court.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Wed, 29 Oct 2025 14:25:33 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[deadbody]]></category>
		<category><![CDATA[high court]]></category>
		<category><![CDATA[mm lorence]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=360987</guid>

					<description><![CDATA[കൊച്ചി: മുതിർന്ന സിപിഐഎം നേതാവ് എം എം ലോറൻസിന്റെ മൃതദേഹം പഠനാവശ്യത്തിന് വിട്ടുകൊടുത്തതിൽ പുനഃപരിശോധനയില്ലെന്ന് ഹൈക്കോടതി. മൃതദേഹം പഠനാവശ്യത്തിന് വിട്ടു കൊടുക്കണമെന്ന ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൻ്റെ വിധിക്കെതിരെ മകൾ ആശ ലോറൻസ് നൽകിയ റിവ്യൂ ഹർജിയാണ് ഹൈക്കോടതി തള്ളിയത്. നേരത്തെ എം എം ലോറൻസിന്റെ മൃതദേഹം വൈദ്യ പഠനത്തിന് വിട്ടു നൽകാൻ നേരത്തെ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടിരുന്നു. മക്കളായ ആശ ലോറൻസിന്റെയും സുജാത ബോബന്റെയും അപ്പീൽ തള്ളിക്കൊണ്ടായിരുന്നു ഡിവിഷൻ ബെഞ്ചിൻ്റെ ഉത്തരവ്. മൃതദേഹം ഏറ്റെടുത്ത മെഡിക്കൽ [&#8230;]]]></description>
										<content:encoded><![CDATA[<p>കൊച്ചി: മുതിർന്ന സിപിഐഎം നേതാവ് എം എം ലോറൻസിന്റെ മൃതദേഹം പഠനാവശ്യത്തിന് വിട്ടുകൊടുത്തതിൽ പുനഃപരിശോധനയില്ലെന്ന് ഹൈക്കോടതി. മൃതദേഹം പഠനാവശ്യത്തിന് വിട്ടു കൊടുക്കണമെന്ന ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൻ്റെ വിധിക്കെതിരെ മകൾ ആശ ലോറൻസ് നൽകിയ റിവ്യൂ ഹർജിയാണ് ഹൈക്കോടതി തള്ളിയത്.</p>
<div class="wp-block-sbt-block-adblock detail-ad">
<div id="div-gpt-ad-1754290870402-0">നേരത്തെ എം എം ലോറൻസിന്റെ മൃതദേഹം വൈദ്യ പഠനത്തിന് വിട്ടു നൽകാൻ നേരത്തെ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടിരുന്നു. മക്കളായ ആശ ലോറൻസിന്റെയും സുജാത ബോബന്റെയും അപ്പീൽ തള്ളിക്കൊണ്ടായിരുന്നു ഡിവിഷൻ ബെഞ്ചിൻ്റെ ഉത്തരവ്. മൃതദേഹം ഏറ്റെടുത്ത മെഡിക്കൽ കോളജ് നടപടി ഹൈക്കോടതി ശരിവെച്ചിരുന്നു.</div>
<div>
<p>നേരത്തെ സിംഗിൾ ബെഞ്ച് സമാനമായ വിധി പ്രസ്താവിച്ചിരുന്നു. ഇതിനെതിരെ നൽകിയ അപ്പീലാണ് ഡിവിഷൻ ബെഞ്ച് തള്ളിയത്. മക്കൾ തമ്മിലുള്ള പ്രശ്‌നമാണിതെന്നും അനന്തമായി വിഷയം നീട്ടിക്കൊണ്ടുപോകാനാകില്ലെന്നും ഹൈക്കോടതി നേരത്തെ വ്യക്തമാക്കിയിരുന്നത്.</p>
<div class="wp-block-sbt-block-adblock detail-ad">
<div id="div-gpt-ad-1754290870402-0">ലോറൻസ് ജീവിച്ചിരുന്ന സമയത്ത് മൃതദേഹം വൈദ്യപഠനത്തിന് നൽകണമെന്ന ആവശ്യം പ്രകടിപ്പിച്ചിരുന്നുവെന്ന് മകൻ സജീവൻ വ്യക്തമാക്കിയിരുന്നു. മൃതദേഹം വൈദ്യപഠനത്തിന് വിട്ടുനൽകാനാകില്ലെന്നും മതപരമായ ചടങ്ങുകളോടെ സംസ്കരിക്കണമെന്നും ചൂണ്ടിക്കാണിച്ചാണ് മക്കളായ ആശ ലോറൻസ്, സുജാത ബോബൻ എന്നിവർ ഹൈക്കോടതിയെ സമീപിച്ചത്. വിഷയത്തിൽ മധ്യസ്ഥനെ നിയോഗിച്ച് ഹൈക്കോടതി നടത്തിയ ചർച്ചകളും വിഷയത്തിൽ സമവായമുണ്ടാക്കാനാവാതെ പരാജയപ്പെടുകയായിരുന്നു.</div>
<div></div>
<div>മൃതദേഹം നിലവിൽ എറണാകുളം മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്. 2024 സെപ്റ്റംബർ 21 നായിരുന്നു എം എം ലോറൻസിന്റെ അന്ത്യം. ന്യൂമോണിയ ബാധയെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.</div>
</div>
</div>
</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/there-will-be-no-review-into-the-release-of-m-m-lawrences-body-for-research-purposes-high-court.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സെന്‍സര്‍ ബോര്‍ഡ് നിരോധിച്ച &#8216;ഹാല്‍&#8217; സിനിമ ഹൈക്കോടതി ഇന്ന് കാണും</title>
		<link>https://www.chandrikadaily.com/the-high-court-will-watch-the-film-hal-banned-by-the-censor-board-today.html</link>
					<comments>https://www.chandrikadaily.com/the-high-court-will-watch-the-film-hal-banned-by-the-censor-board-today.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sat, 25 Oct 2025 01:59:20 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[Film]]></category>
		<category><![CDATA[News]]></category>
		<category><![CDATA[censor board]]></category>
		<category><![CDATA[film]]></category>
		<category><![CDATA[Hal]]></category>
		<category><![CDATA[high court]]></category>
		<category><![CDATA[mollywood]]></category>
		<category><![CDATA[movie]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=360099</guid>

					<description><![CDATA[ഇന്ന് വൈകിട്ട് 7 മണിക്ക് കാക്കനാട് പടമുഗളിലെ കളര്‍ പ്ലാനറ്റ് സ്റ്റുഡിയോയില്‍ ജസ്റ്റിസ് വിജി. അരുണ്‍ സിനിമ കാണും.]]></description>
										<content:encoded><![CDATA[<p>കൊച്ചി സെന്&#x200d;സര്&#x200d; ബോര്&#x200d;ഡ് പ്രദര്&#x200d;ശനാനുമതി നിഷേധിച്ച &#8216;ഹാല്&#x200d;&#8217; സിനിമയെ കുറിച്ചുള്ള വിവാദം ഹൈക്കോടതി നേരിട്ട് കാണുന്നതോടെ പുതിയ വഴിത്തിരിവിലേക്കാണ് നീങ്ങുന്നത്. ഇന്ന് വൈകിട്ട് 7 മണിക്ക് കാക്കനാട് പടമുഗളിലെ കളര്&#x200d; പ്ലാനറ്റ് സ്റ്റുഡിയോയില്&#x200d; ജസ്റ്റിസ് വിജി. അരുണ്&#x200d; സിനിമ കാണും.</p>
<p>സിനിമയില്&#x200d; സെന്&#x200d;സര്&#x200d; ബോര്&#x200d;ഡ് നിര്&#x200d;ദേശിച്ച മാറ്റങ്ങള്&#x200d; ചോദ്യം ചെയ്താണ് നിര്&#x200d;മ്മാതാവും സംവിധായകനും ഹൈക്കോടതിയില്&#x200d; ഹരജി സമര്&#x200d;പ്പിച്ചത്. ഹരജിക്കാരും, ഹരജിയെ എതിര്&#x200d;ക്കുന്നവരും, ഇരുപാര്&#x200d;ട്ടികളുടെയും അഭിഭാഷകരും പ്രദര്&#x200d;ശനത്തില്&#x200d; പങ്കെടുക്കും. ആവശ്യമായ സൗകര്യങ്ങള്&#x200d; ഒരുക്കുമെന്ന് നിര്&#x200d;മ്മാതാക്കള്&#x200d; കോടതിയെ അറിയിച്ചു.</p>
<p>സെന്&#x200d;സര്&#x200d; ബോര്&#x200d;ഡ് നിരവധി രംഗങ്ങളും സംഭാഷണങ്ങളും ഒഴിവാക്കണമെന്ന് നിര്&#x200d;ദേശിച്ചിരിക്കുകയായിരുന്നു. &#8216;ബീഫ് ബിരിയാണി കഴിക്കുന്ന രംഗം,&#8217; &#8216;ഗണപതിവട്ടം,&#8217; &#8216;ധ്വജപ്രണാമം,&#8217; &#8216;സംഘം കാവലുണ്ട്,&#8217; &#8216;രാഖി&#8217; തുടങ്ങിയ പരാമര്&#x200d;ശങ്ങള്&#x200d; നീക്കണമെന്ന് ബോര്&#x200d;ഡ് ആവശ്യപ്പെട്ടതായി അണിയറപ്രവര്&#x200d;ത്തകര്&#x200d; മുമ്പ് വ്യക്തമാക്കിയിരുന്നു.</p>
<p>സിനിമ ഒരു മതത്തെയോ രാഷ്ട്രീയ സംഘടനയെയോ അപമാനിക്കുന്നില്ല എന്നതാണ് നിര്&#x200d;മാതാക്കളും സംവിധായകനും അഭിപ്രായപ്പെടുന്നത്. &#8221;സമൂഹത്തില്&#x200d; നടക്കുന്ന യാഥാര്&#x200d;ത്ഥ്യ പ്രശ്‌നങ്ങള്&#x200d; പറയാനാണ് ശ്രമം. ബീഫ് ബിരിയാണിയല്ല, മട്ടന്&#x200d; ബിരിയാണിയാണ് സിനിമയില്&#x200d; കാണിച്ചിരിക്കുന്നത്,&#8221; എന്ന് അവര്&#x200d; വിശദീകരിച്ചു.</p>
<p>സിനിമയുടെ പ്രമേയവും സെന്&#x200d;സര്&#x200d; ബോര്&#x200d;ഡിന്റെ നിലപാടും സംബന്ധിച്ച അന്തിമ തീരുമാനം ഹൈക്കോടതി പിന്നീട് എടുക്കും. ഈ കേസിന്റെ വിധി മലയാള സിനിമാ രംഗത്ത് സെന്&#x200d;സറിംഗ് പ്രക്രിയയെ സംബന്ധിച്ച പുതിയ മാര്&#x200d;ഗരേഖകള്&#x200d;ക്ക് വഴിയൊരുക്കുമെന്ന പ്രതീക്ഷയും ഉണ്ട്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-high-court-will-watch-the-film-hal-banned-by-the-censor-board-today.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കൊച്ചി-ധനുഷ്‌കോടി ദേശീയപാത വികസനം: സര്‍ക്കാര്‍ നിലപാട് മാറ്റത്തില്‍ ഹൈക്കോടതിയുടെ കടുത്ത അതൃപ്തി</title>
		<link>https://www.chandrikadaily.com/kochi-dhanushkodi-national-highway-development-high-court-displeased-with-change-of-government-stand.html</link>
					<comments>https://www.chandrikadaily.com/kochi-dhanushkodi-national-highway-development-high-court-displeased-with-change-of-government-stand.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Fri, 24 Oct 2025 15:14:50 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[high court]]></category>
		<category><![CDATA[kochi]]></category>
		<category><![CDATA[National Highway]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=360062</guid>

					<description><![CDATA[മാര്‍ച്ചില്‍ സര്‍ക്കാര്‍ പ്രദേശം വനഭൂമിയാണെന്ന് വ്യക്തമാക്കിയിരുന്നെങ്കിലും, സെപ്റ്റംബറില്‍ വനഭൂമിയല്ല എന്ന് വ്യക്തമാക്കുന്ന പുതിയ സത്യവാങ്മൂലം സമര്‍പ്പിച്ചിരിക്കുകയാണ്]]></description>
										<content:encoded><![CDATA[<p>കൊച്ചി: കൊച്ചി-ധനുഷ്‌കോടി ദേശീയപാതയിലെ നേര്യമംഗലം മുതല്&#x200d; വാളറ വരെയുള്ള ഭാഗത്തെ നിര്&#x200d;മ്മാണപ്രവര്&#x200d;ത്തനവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്&#x200d;ക്കാരിന്റെ നിലപാട് മാറ്റത്തില്&#x200d; ഹൈക്കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തി.</p>
<p>ഇക്കഴിഞ്ഞ മാര്&#x200d;ച്ചില്&#x200d; സര്&#x200d;ക്കാര്&#x200d; പ്രദേശം വനഭൂമിയാണെന്ന് വ്യക്തമാക്കിയിരുന്നെങ്കിലും, സെപ്റ്റംബറില്&#x200d; വനഭൂമിയല്ല എന്ന് വ്യക്തമാക്കുന്ന പുതിയ സത്യവാങ്മൂലം സമര്&#x200d;പ്പിച്ചിരിക്കുകയാണ്.</p>
<p>ചീഫ് ജസ്റ്റിസ് നിതിന്&#x200d; ജാംദാര്&#x200d;, ജസ്റ്റിസ് വി.എം. ശ്യാംകുമാര്&#x200d; എന്നിവരടങ്ങിയ ബെഞ്ച്, &#8221;വനപ്രദേശമാണെങ്കില്&#x200d; അതു സംരക്ഷിക്കേണ്ടത് അത്യാവശ്യമാണ്, അതേസമയം റോഡ് വികസനം പൊതുജനങ്ങള്&#x200d;ക്കു ആവശ്യകവുമാണ്&#8221; എന്ന് നിരീക്ഷിച്ച്, സര്&#x200d;ക്കാര്&#x200d; കൂടുതല്&#x200d; ഗൗരവത്തോടെ നടപടി സ്വീകരിക്കണം എന്നും നിര്&#x200d;ദേശിച്ചു.</p>
<p>ഹൈക്കോടതിയുടെ നിര്&#x200d;ദേശങ്ങള്&#x200d;:</p>
<p>ദേശീയപാത കടന്നുപോകുന്ന ഭൂമി റവന്യൂ ഭൂമിയാണോ എന്നതില്&#x200d; വ്യക്തത വരുത്തി സര്&#x200d;ക്കാര്&#x200d; ഉത്തരവിറക്കണം,  സംരക്ഷിത വനഭൂമിയല്ലെങ്കില്&#x200d; മാത്രമേ എന്&#x200d;എച്ച്എഐക്ക് നിര്&#x200d;മാണം തുടരാന്&#x200d; പാടുള്ളൂ, വനം, റവന്യൂ വകുപ്പുകള്&#x200d; സംയുക്തമായി അതിവേഗം തീരുമാനം എടുക്കണം, നേര്യമംഗലം മുതല്&#x200d; വാളര്&#x200d; വരെ റോഡ് വീതി കൂട്ടുന്നതിന്റെ വിശദവിവരങ്ങള്&#x200d; എന്&#x200d;എച്ച്എഐ ചീഫ് സെക്രട്ടറിക്ക് സമര്&#x200d;പ്പിക്കണം.</p>
<p>പ്രദേശം വനഭൂമിയല്ലെന്ന് കണ്ടെത്തിയാല്&#x200d;, മുറിക്കേണ്ട മരങ്ങള്&#x200d; രേഖപ്പെടുത്തുകയും, പരിസ്ഥിതി സംരക്ഷണത്തിന് ആവശ്യമായ നിര്&#x200d;ദേശങ്ങള്&#x200d; നല്&#x200d;കുകയും വേണം, സര്&#x200d;ക്കാര്&#x200d; ഉത്തരവിന്റെ അടിസ്ഥാനത്തിലുള്ള ജോലികള്&#x200d; മാത്രം ഇവിടെ നടത്താന്&#x200d; പാടുള്ളൂ എന്നും ഹൈക്കോടതി വ്യക്തമാക്കി.</p>
<p>വിഷയം ഡിസംബര്&#x200d; ഒന്നിന് വീണ്ടും പരിഗണിക്കും. പ്രദേശത്തിന്റെ സ്വഭാവത്തെ കുറിച്ചുള്ള സര്&#x200d;ക്കാര്&#x200d; നിലപാട് മാറ്റമാണ് ഇപ്പോള്&#x200d; വിവാദത്തിനിടയാക്കിയിരിക്കുന്നത്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kochi-dhanushkodi-national-highway-development-high-court-displeased-with-change-of-government-stand.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>‘വരവ് ചെലവ് കണക്കുകള്‍ സൂക്ഷിക്കുന്നതില്‍ പരാജയം’; തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം</title>
		<link>https://www.chandrikadaily.com/failure-to-maintain-income-and-expenditure-records-high-court-strongly-criticizes-travancore-devaswom-board.html</link>
					<comments>https://www.chandrikadaily.com/failure-to-maintain-income-and-expenditure-records-high-court-strongly-criticizes-travancore-devaswom-board.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sat, 18 Oct 2025 10:34:37 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[high court]]></category>
		<category><![CDATA[temple trust]]></category>
		<category><![CDATA[tiruvitamkur davasam]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=359072</guid>

					<description><![CDATA[ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. വരവ് ചെലവ് കണക്കുകള്‍ സൂക്ഷിക്കുന്നതില്‍ ദേവസ്വം ബോര്‍ഡ് പരാജയമെന്ന് ഹൈക്കോടതി കുറ്റപ്പെടുത്തി. 2014 – 15 സാമ്പത്തിക വര്‍ഷത്തെ കണക്കുകള്‍ പത്ത് വര്‍ഷത്തിന് ശേഷവും ക്രമീകരിക്കാനായില്ല. ഏഴ് ലക്ഷം രൂപയുടെ വൗച്ചറുകള്‍ ഇതുവരെയും കണ്ടെത്താനായില്ലെന്നും വിമര്‍ശനമുണ്ട്. മുന്‍ ഡെപ്യൂട്ടി കമ്മിഷണര്‍ അദ്ദേഹത്തിന്റെ വിരമിക്കല്‍ ആനുകൂല്യം തടഞ്ഞു വച്ചതുമായി ബന്ധപ്പെട്ട് ഒരു ഹര്‍ജി നല്‍കിയിരുന്നു. അതിന്‍മേലാണ് ദേവസ്വം ബോര്‍ഡ് മറുപടി ചോദിച്ചത്. ആ ഘട്ടത്തിലാണ് ഓംബൂഡ്‌സ്മാന്‍ ചില കാര്യങ്ങള്‍ ഹൈക്കോടതിയെ അറിയിച്ചത്. 2014 – [&#8230;]]]></description>
										<content:encoded><![CDATA[<p>ഹൈക്കോടതിയുടെ രൂക്ഷ വിമര്&#x200d;ശനം. വരവ് ചെലവ് കണക്കുകള്&#x200d; സൂക്ഷിക്കുന്നതില്&#x200d; ദേവസ്വം ബോര്&#x200d;ഡ് പരാജയമെന്ന് ഹൈക്കോടതി കുറ്റപ്പെടുത്തി. 2014 – 15 സാമ്പത്തിക വര്&#x200d;ഷത്തെ കണക്കുകള്&#x200d; പത്ത് വര്&#x200d;ഷത്തിന് ശേഷവും ക്രമീകരിക്കാനായില്ല. ഏഴ് ലക്ഷം രൂപയുടെ വൗച്ചറുകള്&#x200d; ഇതുവരെയും കണ്ടെത്താനായില്ലെന്നും വിമര്&#x200d;ശനമുണ്ട്.</p>
<div id="div-ub-twentyfournews.com_1742367407483">മുന്&#x200d; ഡെപ്യൂട്ടി കമ്മിഷണര്&#x200d; അദ്ദേഹത്തിന്റെ വിരമിക്കല്&#x200d; ആനുകൂല്യം തടഞ്ഞു വച്ചതുമായി ബന്ധപ്പെട്ട് ഒരു ഹര്&#x200d;ജി നല്&#x200d;കിയിരുന്നു. അതിന്&#x200d;മേലാണ് ദേവസ്വം ബോര്&#x200d;ഡ് മറുപടി ചോദിച്ചത്. ആ ഘട്ടത്തിലാണ് ഓംബൂഡ്‌സ്മാന്&#x200d; ചില കാര്യങ്ങള്&#x200d; ഹൈക്കോടതിയെ അറിയിച്ചത്.</div>
<p>2014 – 15 സാമ്പത്തിക വര്&#x200d;ഷത്തെ കണക്കുകള്&#x200d; 10 വര്&#x200d;ഷത്തിന് ശേഷവും ക്രമീകരിക്കാനായില്ല. ഏഴ് ലക്ഷം രൂപയുടെ വൗച്ചറുകള്&#x200d; ഇതുവരെയും കണ്ടെത്താനായില്ല. കണക്കുകള്&#x200d; അംഗീകരിച്ചത് ശരിയായ രേഖകളില്ലാതെയെന്നും വിമര്&#x200d;ശനമുണ്ട്. ചെലവഴിച്ച പണത്തിന് പലതിലും വൗച്ചര്&#x200d; ഇല്ലെന്നാണ് ഓംബുസ്മാന്&#x200d; റിപ്പോര്&#x200d;ട്ട്. ഏഴ് ലക്ഷം രൂപയുടെ വൗച്ചറുകള്&#x200d; ഇനിയും സ്ഥിരീകരിക്കാനായില്ല. ഡിജിറ്റല്&#x200d; യുഗത്തിലും ദേവസ്വം ബോര്&#x200d;ഡ് ഉപയോഗിക്കുന്നത് കടലാസ് രജിസ്റ്റര്&#x200d;. ഇതില്&#x200d; അഴിമതി നടത്താന്&#x200d; വലിയ സാധ്യതയുണ്ടെന്നും ദേവസ്വം ബെഞ്ച് വ്യക്തമാക്കി.</p>
<p>അല്&#x200d;പം പോലും സുതാര്യതയില്ലെന്നും ഹൈക്കോടതി വിമര്&#x200d;ശിച്ചു. ബോര്&#x200d;ഡില്&#x200d; ആഴത്തില്&#x200d; വേരൂന്നിയ വ്യവസ്ഥാപിതമായ തകരാറെന്നും ഹൈക്കോടതി നിരീക്ഷിച്ചു. തിരുവിതാംകൂര്&#x200d; ദേവസ്വം ബോര്&#x200d;ഡിലെ അക്കൗണ്ട് ഡിജിറ്റൈസേഷന്&#x200d; അനിവാര്യമെന്നും ആധുനികവത്കരണത്തിന്റെ വിശദ കര്&#x200d;മ്മപദ്ധതി നല്&#x200d;കാനും ബോര്&#x200d;ഡിനോട് നിര്&#x200d;ദ്ദേശിച്ചു. ഈ മാസം 30ന് സംസ്ഥാന ഓഡിറ്റ് ഡയറക്ടര്&#x200d; നേരിട്ട് ഹാജരാകണമെന്നും ഹൈക്കോടതി നിര്&#x200d;ദേശിച്ചിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/failure-to-maintain-income-and-expenditure-records-high-court-strongly-criticizes-travancore-devaswom-board.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പാലിയേക്കര ടോള്‍ പുനഃരാരംഭിക്കാന്‍ ഹൈക്കോടതി അനുമതി</title>
		<link>https://www.chandrikadaily.com/high-court-allowed-to-resume-paliekara-toll.html</link>
					<comments>https://www.chandrikadaily.com/high-court-allowed-to-resume-paliekara-toll.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Fri, 17 Oct 2025 06:12:22 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[high court]]></category>
		<category><![CDATA[kochi]]></category>
		<category><![CDATA[Paliekara Toll]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=358891</guid>

					<description><![CDATA[ആഗസ്റ്റ് ആറിനായിരുന്നു ടോള്‍ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്,]]></description>
										<content:encoded><![CDATA[<p>കൊച്ചി: പാലിയേക്കരയില്&#x200d; ടോള്&#x200d; പുനഃരാരംഭിക്കാന്&#x200d; ഹൈക്കോടതി അനുമതി നല്&#x200d;കി. ആഗസ്റ്റ് ആറിനായിരുന്നു ടോള്&#x200d; വിലക്ക് ഏര്&#x200d;പ്പെടുത്തിയിരിക്കുന്നത്, 71 ദിവസത്തിന് ശേഷം പിരിവ് പുനരാരംഭിക്കാനാണ് അനുമതി ലഭിച്ചത്.</p>
<p>ടോള്&#x200d; പിരിവ് പഴയ നിരക്കില്&#x200d; മാത്രമേ നടപ്പിലാക്കാവു എന്നതും, പുതിയ നിരക്കില്&#x200d; പിരിക്കരുതെന്നതും കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഈ തീരുമാനം ജനങ്ങളെയും ദേശീയപാത അതോറിറ്റിയെയും പരിഗണിച്ചാണ്.</p>
<p>കഴിഞ്ഞ ദിവസം കോടതി പറഞ്ഞതുപോലെ, നാളെ ടോള്&#x200d; പിരിവ് പുനഃആരംഭിക്കുന്നതുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം ഉണ്ടാകും. ഗതാഗത കുരുക്ക് പരിഗണിച്ച് ടോള്&#x200d; നിരക്ക് കുറക്കണമെന്ന് കോടതി നിര്&#x200d;ദ്ദേശിച്ചിരുന്നു, പക്ഷേ കേന്ദ്രസര്&#x200d;ക്കാര്&#x200d; നിരക്ക് കുറക്കാന്&#x200d; സാധ്യതയില്ലെന്ന് നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.</p>
<p>തൃശ്ശൂര്&#x200d; ജില്ലാ കളക്ടര്&#x200d; കോടതിയെ ദേശീയപാതയില്&#x200d; നിലവിലുള്ള സുരക്ഷാ പ്രശ്നങ്ങളുടെയും സര്&#x200d;വീസ് റോഡിലെ ഇടിഞ്ഞുവീഴലുകളുടെയും കാര്യത്തില്&#x200d; അറിയിച്ചു. ശബരിമല മണ്ഡലകാലത്തിനു മുന്&#x200d;പ് എല്ലാ പ്രവര്&#x200d;ത്തനങ്ങളും പൂര്&#x200d;ത്തിയാക്കണമെന്നും കളക്ടര്&#x200d; റിപ്പോര്&#x200d;ട്ടില്&#x200d; ചൂണ്ടിക്കാട്ടി. കോടതി, സ്ഥലസന്ദര്&#x200d;ശനം നടത്തി ഗതാഗതക്കുരുക്ക് പരിഹരിക്കാനുള്ള നിര്&#x200d;ദേശങ്ങള്&#x200d; ദേശീയപാതാ അതോറിറ്റിക്ക് നല്&#x200d;കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/high-court-allowed-to-resume-paliekara-toll.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കെഎസ്ആര്‍ടിസി കുപ്പി വിവാദം; ഡ്രൈവറുടെ സ്ഥലം മാറ്റം ഹൈക്കോടതി റദ്ദാക്കി</title>
		<link>https://www.chandrikadaily.com/ksrtc-bottle-controversy-the-high-court-canceled-the-transfer-of-the-driver.html</link>
					<comments>https://www.chandrikadaily.com/ksrtc-bottle-controversy-the-high-court-canceled-the-transfer-of-the-driver.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Fri, 17 Oct 2025 03:25:38 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[Bottle Controversy]]></category>
		<category><![CDATA[high court]]></category>
		<category><![CDATA[kottayam]]></category>
		<category><![CDATA[ksrtc]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=358854</guid>

					<description><![CDATA[മതിയായ കാരണം ഇല്ലാതെ ഡ്രൈവറെ മാറ്റിയത് അമിതാധികാര പ്രയോഗമാണ്.]]></description>
										<content:encoded><![CDATA[<p>കോട്ടയം: ബസില്&#x200d; പ്ലാസ്റ്റിക് കുപ്പി സൂക്ഷിച്ചതിന്റെ പേരില്&#x200d; കെഎസ്ആര്&#x200d;ടിസി ഡ്രൈവറായ ജയ്മോണ്&#x200d; ജോസഫിനെ പുതുക്കാട് ഡിപ്പോയിലേക്ക് മാറ്റിയ നടപടി ഹൈക്കോടതി റദ്ദാക്കി. മതിയായ കാരണം ഇല്ലാതെ ഡ്രൈവറെ മാറ്റിയത് അമിതാധികാര പ്രയോഗമാണ്.</p>
<p>ഹൈക്കോടതി ഉത്തരവ് പ്രകാരം, ജയ്മോണ്&#x200d; ജോസഫിനെ പോന്&#x200d;കുന്നം ഡിപ്പോയില്&#x200d; തുടരാന്&#x200d; അനുവദിക്കണം. ശിക്ഷാ കാര്യമല്ലാത്ത സാഹചര്യമുണ്ടെങ്കില്&#x200d; മാത്രമേ ഡ്രൈവറെ സ്ഥലം മാറ്റി നല്&#x200d;കാവൂ എന്നതും കോടതി പറഞ്ഞു.</p>
<p>കേസില്&#x200d; ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാര്&#x200d; ഇടപെട്ടതായും, കെഎസ്ആര്&#x200d;ടിസി അത് അംഗീകരിച്ചതായും ഹൈക്കോടതി രേഖപ്പെടുത്തി.</p>
<p>ഹൈക്കോടതി ഇടപെടലിലൂടെ ഡ്രൈവറുടെ അവകാശങ്ങള്&#x200d; സംരക്ഷിക്കപ്പെടുകയും അനാവശ്യ സ്ഥലം മാറ്റം തടയുകയും ചെയ്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ksrtc-bottle-controversy-the-high-court-canceled-the-transfer-of-the-driver.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പാലിയേക്കരയിൽ ടോള്‍ വിലക്ക് തുടരും; കളക്ടറോട് ചോദ്യങ്ങളുമായി ഹൈക്കോടതി</title>
		<link>https://www.chandrikadaily.com/toll-ban-to-continue-in-paliyekkara-high-court-questions-collector.html</link>
					<comments>https://www.chandrikadaily.com/toll-ban-to-continue-in-paliyekkara-high-court-questions-collector.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Tue, 14 Oct 2025 06:50:47 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[district collector]]></category>
		<category><![CDATA[high court]]></category>
		<category><![CDATA[paliyakkara toll]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=358336</guid>

					<description><![CDATA[ടോള്‍ പിരിവ് പുനരാരംഭിക്കുന്നതില്‍ വെള്ളിയാഴ്ച ഉത്തരവിറക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി]]></description>
										<content:encoded><![CDATA[<p>കൊച്ചി: ഇടപ്പള്ളി-മണ്ണുത്തി ദേശീയപാതയില്&#x200d; പാലിയേക്കരയിലെ ടോള്&#x200d; പിരിവ് വിലക്കികൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് തുടരും. ടോള്&#x200d; പിരിവ് പുനരാരംഭിക്കുന്നതില്&#x200d; വെള്ളിയാഴ്ച ഉത്തരവിറക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി.</p>
<p>ടോള്&#x200d; പിരിവ് താല്&#x200d;ക്കാലികമായി നിര്&#x200d;ത്തിവെച്ചുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ടുള്ള ദേശീയ പാത അതോറിറ്റിയുടെ ഹര്&#x200d;ജി പരിഗണിക്കുകയായിരുന്നു കോടതി. ജില്ലാ കലക്ടറോട് നിലവിലെ റോഡിന്റെ അവസ്ഥയെക്കുറിച്ച് കോടതി വിവരം തേടി. 60 കിലോമീറ്റര്&#x200d; ടോള്&#x200d; പിരിക്കുന്ന ദൂരത്തില്&#x200d; മൂന്നോ നാലോ ഇടങ്ങളില്&#x200d; മാത്രമാണ് പ്രശ്‌നമെന്നാണ് എജി ഹൈക്കോടതിയെ അറിയിച്ചത്. നിലവിലെ റോഡിന്റെ അവസ്ഥയെക്കുറിച്ച് തൃശൂര്&#x200d; ജില്ലാ കലക്ടറോട്  കോടതി വിവരം തേടി.</p>
<p>അഞ്ചു കിലോമീറ്റര്&#x200d; ദൂരത്തിലാണ് പ്രശ്‌നമെന്ന് കലക്ടര്&#x200d; മറുപടി നല്&#x200d;കി. ഈ റോഡിലൂടെ സഞ്ചരിച്ചാല്&#x200d; പ്രശ്‌നങ്ങള്&#x200d; മനസിലാകുമെന്നും ഇവിടെ ഇരിക്കുന്ന എല്ലാവര്&#x200d;ക്കും അത് വ്യക്തമായി അറിയാമെന്നും ഹൈക്കോടതി എജിക്ക് മറുപടി നല്&#x200d;കി. ദേശീയപാത അതോറിറ്റി മനപ്പൂര്&#x200d;വം റോഡ് നന്നാക്കാതിരിക്കുന്നതല്ലെന്ന് എജി വാദിച്ചു. ഇന്ന് തന്നെ സ്ഥലം സന്ദര്&#x200d;ശിച്ച് പരിശോധിക്കാന്&#x200d; കോടതി കലക്ടറോട് നിര്&#x200d;ദേശം നല്&#x200d;കി. സുഗമമായ ഗതാഗതം ഉറപ്പാക്കിയശേഷമേ ടോള്&#x200d; പിരിക്കാവുവെന്ന സുപ്രീംകോടതി ഉത്തരവും ഹൈക്കോടതി ചൂണ്ടികാട്ടി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/toll-ban-to-continue-in-paliyekkara-high-court-questions-collector.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മുനമ്പം ഭൂമിക്കേസ്; ഹൈക്കോടതി വിധിയിലെ പരാമർശം സംഘ്പരിവാർ പ്രസ്താവന പോലെ; എം.സി മായിന്‍ ഹാജി</title>
		<link>https://www.chandrikadaily.com/munambam-land-case-the-reference-in-the-high-court-verdict-is-like-a-sangh-parivar-statement-mc-main-haji.html</link>
					<comments>https://www.chandrikadaily.com/munambam-land-case-the-reference-in-the-high-court-verdict-is-like-a-sangh-parivar-statement-mc-main-haji.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Mon, 13 Oct 2025 13:28:26 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[high court]]></category>
		<category><![CDATA[mc mayin haji]]></category>
		<category><![CDATA[munambam land case]]></category>
		<category><![CDATA[muslim leaguee]]></category>
		<category><![CDATA[news]]></category>
		<category><![CDATA[waqf-board]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=358257</guid>

					<description><![CDATA[കോഴിക്കോട്: മുനമ്പം വഖഫ് ഭൂമി സംബന്ധിച്ച ഹൈക്കോടതി വിധിയിലെ പരാമർശങ്ങള്‍ സംഘ്പരിവാർ പ്രസ്താവനയാണോ എന്ന് തോന്നുന്ന രീതിയിലുള്ളതാണെന്ന് വഖഫ് ബോർഡംഗവും മുസ്‌ലിം ലീഗ് നേതാവുമായ എം.സി മായിന്‍ ഹാജി. &#8216;വിചിത്രമാണ് ഹൈക്കോടതി വിധി. ഒരു കോടതി വിധിയില്‍ വരാന്‍ പാടില്ലാത്ത പരാമർശങ്ങളാണ് ഉള്ളത്. ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ പോകുന്നതില്‍ വഖഫ് ബോർഡ് നാളെ തിരുമാനമെടുക്കുമെന്നും&#8217;- മായിന്‍ ഹാജി പറഞ്ഞു. മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്നായിരുന്നു ഹൈക്കോടതി ഡിവിഷൻ ബെഞ്ച് കഴിഞ്ഞ ദിവസം നിരീക്ഷിച്ചത്. 1950ലെ ആധാരപ്രകാരം ഇത് ഫറൂഖ് [&#8230;]]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: മുനമ്പം വഖഫ് ഭൂമി സംബന്ധിച്ച ഹൈക്കോടതി വിധിയിലെ പരാമർശങ്ങള്&#x200d; സംഘ്പരിവാർ പ്രസ്താവനയാണോ എന്ന് തോന്നുന്ന രീതിയിലുള്ളതാണെന്ന് വഖഫ് ബോർഡംഗവും മുസ്‌ലിം ലീഗ് നേതാവുമായ എം.സി മായിന്&#x200d; ഹാജി.</p>
<p>&#8216;വിചിത്രമാണ് ഹൈക്കോടതി വിധി. ഒരു കോടതി വിധിയില്&#x200d; വരാന്&#x200d; പാടില്ലാത്ത പരാമർശങ്ങളാണ് ഉള്ളത്. ഹൈക്കോടതി വിധിക്കെതിരെ അപ്പീല്&#x200d; പോകുന്നതില്&#x200d; വഖഫ് ബോർഡ് നാളെ തിരുമാനമെടുക്കുമെന്നും&#8217;- മായിന്&#x200d; ഹാജി പറഞ്ഞു.</p>
<p>മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്നായിരുന്നു ഹൈക്കോടതി ഡിവിഷൻ ബെഞ്ച് കഴിഞ്ഞ ദിവസം നിരീക്ഷിച്ചത്. 1950ലെ ആധാരപ്രകാരം ഇത് ഫറൂഖ് കോളേജിനുള്ള ദാനമാണെന്നും ഭൂമി തിരിച്ചെടുക്കാനുള്ള വ്യവസ്ഥ വന്നതോടെ ഭൂമി വഖഫ് അല്ലാതായെന്നും കോടതി വ്യക്തമാക്കിയിരുന്നു.</p>
<p>ഏകപക്ഷീയമായ വഖഫ് പ്രഖ്യാപനത്തിന് നിയമസാധുത നല്&#x200d;കിയാല്&#x200d;, ഏത് ഭൂമിയും കെട്ടിടവും ഭാവിയില്&#x200d; വഖഫ് ആയി പ്രഖ്യാപിക്കാവുന്ന സാഹചര്യം വരുമെന്ന് ജസ്റ്റിസുമാരായ എസ് എ ധര്&#x200d;മാധികാരി, വി എം ശ്യാം കുമാര്&#x200d; എന്നിവരടങ്ങിയ ഡിവിഷന്&#x200d; ബെഞ്ച് നിരീക്ഷിച്ചിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/munambam-land-case-the-reference-in-the-high-court-verdict-is-like-a-sangh-parivar-statement-mc-main-haji.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
