<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Hindutva activists &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/hindutva-activists/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Tue, 12 Aug 2025 14:58:30 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Hindutva activists &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ഉത്തര്‍പ്രദേശിലെ ഫത്തേപൂര്‍ മഖ്ബറയില്‍ അതിക്രമിച്ച് കയറി ഹിന്ദുത്വ വാദികള്‍; 150 പേര്‍ക്കെതിരെ കേസ്</title>
		<link>https://www.chandrikadaily.com/fatehpur-maqbara-in-uttar-pradesh-was-invaded-by-hindutva-activists-case-against-150-people.html</link>
					<comments>https://www.chandrikadaily.com/fatehpur-maqbara-in-uttar-pradesh-was-invaded-by-hindutva-activists-case-against-150-people.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Tue, 12 Aug 2025 14:58:30 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[fatehpur maqbara]]></category>
		<category><![CDATA[Hindutva activists]]></category>
		<category><![CDATA[news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=350218</guid>

					<description><![CDATA[ഇതിനുപിന്നാലെ സുരക്ഷാ ക്രമീകരണങ്ങള്‍ തകര്‍ത്ത് ബജ്‌റംഗ്ദള്‍, ബിജെപി, വിശ്വഹിന്ദു പരിഷത്ത് തുടങ്ങിയ സംഘടനകളിലെ പ്രവര്‍ത്തകര്‍ മഖ്ബറയില്‍ അതിക്രമിച്ച് കയറുകയായിരുന്നു.]]></description>
										<content:encoded><![CDATA[<p>ഉത്തര്&#x200d;പ്രദേശില്&#x200d; നൂറ്റാണ്ടുകള്&#x200d; പഴക്കമുള്ള മുസ്ലിം മഖ്ബറ ഹിന്ദുത്വ വാദികള്&#x200d; കയ്യേറി. ഫത്തേപൂര്&#x200d; ജില്ലയിലെ അബൂ നഗരിലെ ഈദ്ഗാഹിനകത്ത് സ്ഥിതി ചെയ്യുന്ന നവാബ് അബ്ദുല്&#x200d; സമദ് മഖ്ബറ പുരാതന ഹിന്ദുക്ഷേത്രമാണെന്ന് അവകാശപ്പെടുന്ന ഒരു വീഡിയോ സോഷ്യല്&#x200d; മീഡിയയില്&#x200d; പ്രചരിച്ചിരുന്നു. ഇതിനുപിന്നാലെ സുരക്ഷാ ക്രമീകരണങ്ങള്&#x200d; തകര്&#x200d;ത്ത് ബജ്‌റംഗ്ദള്&#x200d;, ബിജെപി, വിശ്വഹിന്ദു പരിഷത്ത് തുടങ്ങിയ സംഘടനകളിലെ പ്രവര്&#x200d;ത്തകര്&#x200d; മഖ്ബറയില്&#x200d; അതിക്രമിച്ച് കയറുകയായിരുന്നു. സംഭവത്തില്&#x200d; 150 പേര്&#x200d;ക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.</p>
<p>ഹിന്ദുക്ഷേത്രം തകര്&#x200d;ത്താണ് മഖ്ബറ നിര്&#x200d;മിച്ചത് എന്ന് സോഷ്യല്&#x200d; മീഡിയകളില്&#x200d; പ്രചരിച്ചതോടെ പ്രദേശത്ത് സാമുദായി സംഘര്&#x200d;ഷാവസ്ഥ നിലനിനിന്നിരുന്നു. കഴിഞ്ഞദിവസം രാവിലെ 10 മണിയോടെ ബജ്‌റംഗ് ദള്&#x200d;, ഹിന്ദു മഹാസഭ, വിശ്വ ഹിന്ദു പരിഷത്ത് (വിഎച്ച്പി) തുടങ്ങിയ ഹിന്ദുത്വവാദികളായ 2,000ത്തോളം പേര്&#x200d; മഖ്ബറയില്&#x200d; എത്തി ഇത് ശിവന്റെയും ശ്രീകൃഷ്ണന്റെയും ക്ഷേത്രമാണെന്നവകാശപ്പെട്ട് പൂജയും ആരതിയും നടത്താന്&#x200d; ശ്രമിക്കുകയായിരുന്നു. മഖ്ബറയുടെ മേല്&#x200d; ഭഗവാ കൊടികള്&#x200d; ഉയര്&#x200d;ത്തുകയും ജയ് ശ്രീ റാം മുദ്രാവാക്യങ്ങള്&#x200d; വിളിക്കുകയും ചെയ്തു.</p>
<p>സംഘര്&#x200d;ഷ സാധ്യത കണക്കിലെടുത്ത് പൊലീസ് മഖ്ബറയ്ക്ക് ചുറ്റും ബാരിക്കേഡുകള്&#x200d; സ്ഥാപിച്ചിരുന്നു. എന്നാല്&#x200d; ഹിന്ദുത്വ ആള്&#x200d;ക്കൂട്ടം ഈ തടസ്സങ്ങള്&#x200d; തകര്&#x200d;ത്ത് അകത്ത് കടന്നതായി ദൃക്‌സാക്ഷികള്&#x200d; പറയുന്നു. ഹിന്ദു മഹാസഭയുടെ ഉത്തര്&#x200d;പ്രദേശ് സംസ്ഥാന ഉപാധ്യക്ഷന്&#x200d; മനോജ് ത്രിവേദി അടക്കം കണ്ടാലറിയുന്നവരും അറിയാത്തവരുമായ 150ലേറെ പേര്&#x200d;ക്കെതിരെ പൊലീസ് കേസെടുത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/fatehpur-maqbara-in-uttar-pradesh-was-invaded-by-hindutva-activists-case-against-150-people.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മുംബൈയില്&#x200d; ഷിംഗ ഉത്സവത്തിനിടെ രത്‌നഗിരി പള്ളിയില്&#x200d; അതിക്രമിച്ച് കടക്കാന്&#x200d; ശ്രമിച്ച് ഹിന്ദുത്വവാദികള്&#x200d;- വിഡിയോ</title>
		<link>https://www.chandrikadaily.com/hindutva-activists-try-to-break-into-ratnagiri-mosque-during-shinga-festival-in-mumbai.html</link>
					<comments>https://www.chandrikadaily.com/hindutva-activists-try-to-break-into-ratnagiri-mosque-during-shinga-festival-in-mumbai.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 14 Mar 2025 05:01:28 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Hindutva activists]]></category>
		<category><![CDATA[masjid]]></category>
		<category><![CDATA[Mumbai]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=333797</guid>

					<description><![CDATA[രത്‌നഗിരി പള്ളിയുടെ കവാടത്തിനടുത്തുനിന്നും ബലം പ്രയോഗിച്ച് ആളുകള്&#x200d; ഉള്ളിലേക്ക് പ്രവേശിക്കാന്&#x200d; ശ്രമിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്&#x200d; പ്രചരിക്കുകയായിരുന്നു.]]></description>
										<content:encoded><![CDATA[<p>മുംബൈയില്&#x200d;  ഹോളി ആഘോഷിക്കുന്നതിന് മുമ്പേ രത്‌നഗിരിയിലെ പള്ളിയിലേക്ക് ഒരു കൂട്ടം ഹിന്ദുത്വവാദികള്&#x200d; അതിക്രമിച്ചുകടക്കാന്&#x200d; ശ്രമിച്ചതായി റിപ്പോര്&#x200d;ട്ട്. രത്‌നഗിരി പള്ളിയുടെ കവാടത്തിനടുത്തുനിന്നും ബലം പ്രയോഗിച്ച് ആളുകള്&#x200d; ഉള്ളിലേക്ക് പ്രവേശിക്കാന്&#x200d; ശ്രമിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്&#x200d; പ്രചരിക്കുകയായിരുന്നു.</p>
<p>രത്‌നഗിരിയില്&#x200d; ഷിംഗ ഉത്സവം നടക്കുന്നതിനിടെയാണ് സംഭവം. മാര്&#x200d;ച്ച് 12നായിരുന്നു പ്രദേശത്ത് ഷിംഗ ഉത്സവം നടന്നത്. ഇതിനിടെ അക്രമാസക്തരായ ജനക്കൂട്ടം പള്ളിയുടെ കവാടത്തിനടുത്ത് ഒരു വലിയ തടിക്കഷണമെടുത്തെത്തുകയും ബലം പ്രയോഗിച്ച് അകത്ത് കടക്കുന്നതുമാണ് ദൃശ്യങ്ങളില്&#x200d; കാണുന്നത്.</p>
<blockquote class="twitter-tweet" data-width="550" data-dnt="true">
<p lang="en" dir="ltr">An online outcry erupted after several Hindus in Maharashtra&#39;s Ratnagiri district were seen attempting to enter a mosque’s gates while celebrating Shimga festival, celebrated one day before Holi in the Konkan belt of India.</p>
<p>On Thursday, March 13, a video emerged on social media… <a href="https://t.co/IdkNi14NBm">pic.twitter.com/IdkNi14NBm</a></p>
<p>&mdash; The Siasat Daily (@TheSiasatDaily) <a href="https://twitter.com/TheSiasatDaily/status/1900150474973864399?ref_src=twsrc%5Etfw">March 13, 2025</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p>ഇന്നലെയാണ് വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചത്. സംഭവ സമയത്ത് പള്ളിയിലെ അധികൃതര്&#x200d; ചേര്&#x200d;ന്ന് ഗേറ്റ് അടച്ചിട്ടിരുന്നു. അതിനാല്&#x200d; വലിയ രീതിയിലുള്ള സംഘര്&#x200d;ഷം ഒഴിവാകുകയായിരുന്നുവെന്ന് പ്രദേശവാസികള്&#x200d; പറഞ്ഞു. അതേസമയം ചെറിയ തോതിലുണ്ടായ സംഘര്&#x200d;ഷത്തില്&#x200d; ഒരാള്&#x200d;ക്ക് പരിക്കേറ്റതായും റിപ്പോര്&#x200d;ട്ടുണ്ട്. പള്ളിയില്&#x200d; അതിക്രമിച്ച് കടക്കാന്&#x200d; ആളുകള്&#x200d; ശ്രമിക്കുമ്പോള്&#x200d; സമീപത്തുള്ള പൊലീസുകാര്&#x200d; യാതൊരു നടപടിയും സ്വീകരിക്കാത്തതിലും സമൂഹമാധ്യമങ്ങളില്&#x200d; വിമര്&#x200d;ശനമുയരുന്നുണ്ട്.</p>
<p>നേരത്തെ ഹോളിയും റമദാനുമായി ബന്ധപ്പെട്ട് ഉത്തരേന്ത്യന്&#x200d; സംസ്ഥാനങ്ങളില്&#x200d; നേതാക്കന്മാരും പൊലീസുദ്യോഗസ്ഥരുമടക്കം വിവാദ പരാമര്&#x200d;ശങ്ങളുന്നയിച്ചിരുന്നു. ഇതിന്റെ ബാക്കി പത്രമാണ് മഹാരാഷ്ട്രയിലും ആവര്&#x200d;ത്തിക്കുന്നതെന്നും വിമര്&#x200d;ശനമുണ്ട്.</p>
<p>ഹോളി ആഘോഷങ്ങളില്&#x200d; അസ്വസ്ഥത തോന്നുന്നവര്&#x200d; വീടിനുള്ളില്&#x200d; തന്നെ കഴിയണമെന്ന് സാംഭാലിലെ ഒരു പൊലീസ് ഉദ്യോഗസ്ഥന്&#x200d; പറഞ്ഞിരുന്നു. ഹോളി ആഘോഷം വര്&#x200d;ഷത്തില്&#x200d; ഒരിക്കല്&#x200d; മാത്രമേ നടക്കൂ, അതേസമയം ജുമാ നമസ്‌കാരം വര്&#x200d;ഷത്തില്&#x200d; 52 തവണയാണ് നടക്കുന്നതെന്നായിരുന്നു പൊലീസ് ഉദ്യോഗസ്ഥന്റെ പരാമര്&#x200d;ശം. സംഭാല്&#x200d; പൊലീസ് ഉദ്യോഗസ്ഥന്റെ പരാമര്&#x200d;ശത്തെ ഉത്തര്&#x200d;പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പിന്തുണക്കുകയും ചെയ്തിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/hindutva-activists-try-to-break-into-ratnagiri-mosque-during-shinga-festival-in-mumbai.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വിദേശ വനിതയുടെ കാലില്&#x200d; ശിവന്റെ ചിത്രം പച്ചകുത്തി; ഒഡീഷയില്&#x200d; ടാറ്റൂ കലാകാരനും കടയുടമക്കുമെതിരെ പരാതി നല്&#x200d;കി ഹിന്ദുത്വ വാദികള്&#x200d;</title>
		<link>https://www.chandrikadaily.com/hindutva-activists-file-complaint-against-tattoo-artist-and-shop-owner-in-odisha-for-tattooing-shivas-image-on-foreign-womans-leg.html</link>
					<comments>https://www.chandrikadaily.com/hindutva-activists-file-complaint-against-tattoo-artist-and-shop-owner-in-odisha-for-tattooing-shivas-image-on-foreign-womans-leg.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 04 Mar 2025 12:00:33 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Case]]></category>
		<category><![CDATA[Hindutva activists]]></category>
		<category><![CDATA[tattoo]]></category>
		<category><![CDATA[woman leg]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=332460</guid>

					<description><![CDATA[ഭുവനേശ്വറിലെ റോക്കി ടാറ്റൂസ് എന്ന ടാറ്റൂ പാര്&#x200d;ലറിന്റെ ഉടമയായ റോക്കി രഞ്ജന്&#x200d; ബിസോയി, ടാറ്റൂ ആര്&#x200d;ട്ടിസ്റ്റ് അശ്വിനി കുമാര്&#x200d; പ്രധാന്&#x200d; എന്നിവര്&#x200d;ക്കെതിരെയാണ് കേസ് ഫയല്&#x200d; ചെയ്തിരിക്കുന്നത്.]]></description>
										<content:encoded><![CDATA[<p>വിദേശ വനിതയുടെ കാല്&#x200d;തുടയില്&#x200d; ശിവന്റെ ചിത്രം പച്ചകുത്തിയതിന് പിന്നാലെ ടാറ്റൂ ആര്&#x200d;ട്ടിസ്റ്റിനെയും കടയുടമയെയും അറസ്റ്റ് ചെയ്ത് പൊലീസ്.</p>
<p>സാഹിദ് നഗര്&#x200d; പൊലീസ് സ്‌റ്റേഷനില്&#x200d; &#8216;ജഗന്നാഥ ഭക്തര്&#x200d;&#8217; നല്&#x200d;കിയ പരാതിയുടെ അടിസ്ഥാനത്തില്&#x200d;, ഭാരതീയ ന്യായ സംഹിതയിലെ സെക്ഷന്&#x200d; 299 (ഏതെങ്കിലും വിഭാഗത്തിന്റെ മതവികാരങ്ങളെ അപമാനിച്ചുകൊണ്ട് പ്രകോപിപ്പിക്കാന്&#x200d; ഉദ്ദേശിച്ചുള്ള മനഃപൂര്&#x200d;വവും ദുരുദ്ദേശപരവുമായ പ്രവൃത്തികള്&#x200d;) പ്രകാരം കേസ് രജിസ്റ്റര്&#x200d; ചെയ്തു.</p>
<p>ഭുവനേശ്വറിലെ റോക്കി ടാറ്റൂസ് എന്ന ടാറ്റൂ പാര്&#x200d;ലറിന്റെ ഉടമയായ റോക്കി രഞ്ജന്&#x200d; ബിസോയി, ടാറ്റൂ ആര്&#x200d;ട്ടിസ്റ്റ് അശ്വിനി കുമാര്&#x200d; പ്രധാന്&#x200d; എന്നിവര്&#x200d;ക്കെതിരെയാണ് കേസ് ഫയല്&#x200d; ചെയ്തിരിക്കുന്നത്. അന്വേഷണത്തിനിടെ, തന്റെ കടയിലെ ടാറ്റൂ കലാകാരനായ അശ്വിനി കുമാര്&#x200d; പ്രധാന്&#x200d;, വിദേശ വനിതയുടെ അഭ്യര്&#x200d;ത്ഥനപ്രകാരം തുടയില്&#x200d; ടാറ്റൂ പതിച്ച് നല്&#x200d;കിയതായി റോക്കി സമ്മതിച്ചതായി ഒരു പൊലീസ് ഉദ്യോഗസ്ഥന്&#x200d; പറഞ്ഞു.</p>
<p>ഭുവനേശ്വറിലെ ഒരു പാര്&#x200d;ലറില്&#x200d; വിദേശ വനിതാ ടാറ്റൂ ചെയ്ത ശിവന്റെ ചിത്രം സോഷ്യല്&#x200d; മീഡിയയില്&#x200d; വൈറലായതിനെ തുടര്&#x200d;ന്നാണ് തീവ്ര ഹിന്ദു സംഘടനാ പ്രവര്&#x200d;ത്തകരും ജഗന്നാഥ ഭക്തരും പ്രതിഷേധവുമായി രംഗത്തെത്തിയത്.</p>
<p>പ്രതിഷേധം ശക്തമായതോടെ ടാറ്റൂ പാര്&#x200d;ലറിന്റെ ഉടമയും വിദേശ വനിതയും സോഷ്യല്&#x200d; മീഡിയയില്&#x200d; ക്ഷമാപണം നടത്തി. തനിക്ക് ഒരു മതവിഭാഗത്തോടും അനാദരവ് കാണിക്കാന്&#x200d; ആഗ്രഹമില്ലായിരുന്നുവെന്നും താന്&#x200d; ജഗന്നാഥ ഭഗവാന്റെ യഥാര്&#x200d;ത്ഥ ഭക്തയാണെന്നും യുവതി പറഞ്ഞു. ടാറ്റൂ ചെയ്ത ചിത്രം ഉടന്&#x200d; തന്നെ മായ്ച്ച് കളയുമെന്നും യുവതി പറഞ്ഞിരുന്നു. 25 ദിവസത്തിനുശേഷം മാത്രമേ ടാറ്റൂ കളയാന്&#x200d; കഴിയുകയുള്ളു, കാരണം ഉടനടി നീക്കം ചെയ്യുന്നത് അണുബാധയ്ക്ക് കാരണമാകും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/hindutva-activists-file-complaint-against-tattoo-artist-and-shop-owner-in-odisha-for-tattooing-shivas-image-on-foreign-womans-leg.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മടി മാറ്റാനെന്ന പേരില്&#x200d; എന്&#x200d;.ഐ.ടിയില്&#x200d; പുതിയ കോഴ്‌സുമായി ഹിന്ദുത്വ വാദികള്&#x200d;</title>
		<link>https://www.chandrikadaily.com/hindutva-advocates-with-a-new-course-in-nit-in-the-name-of-changing-hesitation.html</link>
					<comments>https://www.chandrikadaily.com/hindutva-advocates-with-a-new-course-in-nit-in-the-name-of-changing-hesitation.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 24 Jan 2025 04:45:03 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[Hindutva activists]]></category>
		<category><![CDATA[kozhikode]]></category>
		<category><![CDATA[nit]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=327145</guid>

					<description><![CDATA[മുമ്പും ഹിന്ദുത്വ അജണ്ടകള്&#x200d; ഉപയോഗിച്ച് ക്യാമ്പസിനെ കാവി വത്ക്കരിക്കാന്&#x200d; നിരവധി ശ്രമങ്ങള്&#x200d; ഉണ്ടായിട്ടുണ്ട്.]]></description>
										<content:encoded><![CDATA[<p>ആക്ടിവിറ്റി പോയിന്റുകള്&#x200d; നല്&#x200d;കുമെന്ന ചമഞ്ഞ്‌ വിദ്യാര്&#x200d;ത്ഥികളില്&#x200d; ഹിന്ദുത്വം കുത്തിവെക്കാന്&#x200d; പുതിയ കോഴ്‌സ് അവതരിപ്പിച്ച് കോഴിക്കോട് എന്&#x200d;.ഐ.ടി. മടി മാറ്റാന്&#x200d; എന്ന പേരില്&#x200d; അവതരിപ്പിച്ചിരിക്കുന്ന കോഴ്‌സ് സംഘടിപ്പിക്കുന്നത് ദ്വാരക കേന്ദ്രമായി പ്രവര്&#x200d;ത്തിക്കുന്ന ദ്വാരക്വാദിഷ് ഹോളിസ്റ്റിക് സെന്റര്&#x200d; ആണ്.</p>
<p>മൂന്ന് മാസത്തെ ദൈര്&#x200d;ഘ്യം ഉള്ള കോഴ്‌സില്&#x200d; 8 ദിവസം ഓണ്&#x200d;ലൈന്&#x200d; ക്ലാസും 3 ദിവസം ഫോളോ അപ്പ് കോഴ്‌സുകളുമുണ്ടാകും. കോഴ്‌സില്&#x200d; പങ്കെടുക്കുന്നവര്&#x200d;ക്ക് ആറ് ആക്ടിവിറ്റി പോയിന്റുകള്&#x200d; ലഭിക്കുമെന്ന് പറഞ്ഞാണ് യൂണിവേഴ്‌സിറ്റി വിദ്യാര്&#x200d;ത്ഥികളെ ഈ കോഴ്‌സിലേക്ക് ആകര്&#x200d;ഷിക്കുന്നത്.</p>
<p>സാധാരണഗതിയില്&#x200d; കായികം, സാമൂഹ്യസേവനം, സാംസ്‌കാരിക പരിപാടികള്&#x200d; തുടങ്ങിയ പാഠ്യേതര പ്രവര്&#x200d;ത്തനങ്ങളില്&#x200d; പങ്കെടുക്കുന്ന വിദ്യാര്&#x200d;ഥികള്&#x200d;ക്കാണ് ആക്ടിവിറ്റി പോയിന്റ് നല്&#x200d;കുന്നത്. ഈ പരിപാടികളിലെ പ്രവര്&#x200d;ത്തനമികവും മാര്&#x200d;ക്കിന്റ അടിസ്ഥാന മാര്&#x200d;ഗദണ്ഡമാണ്.</p>
<p>ബുദ്ധന്റെ അഷ്ടപാതയാണ് കോഴ്‌സിന്റെ പ്രധാന സിലബസായി നല്&#x200d;കിയിരിക്കുന്നത്. എന്&#x200d;.ഐ.ടിയിലെ സെന്റര്&#x200d; ഫോര്&#x200d; ഇന്ത്യന്&#x200d; നോളജ് സിസ്റ്റമാണ് ‘ഇന്&#x200d;ട്രൊഡക്ഷന്&#x200d; ഓഫ് ബി ലെയ്സി ഓര്&#x200d; ബി സക്സസ്ഫുള്&#x200d;’ എന്ന കോഴ്‌സിന്റെ സംഘാടകര്&#x200d;.</p>
<p>ആത്മീയ രീതിയിലൂടെ പ്രൊഫഷണല്&#x200d; ജീവിതത്തിലും ജോലിയിലും വ്യക്തി ജീവിതത്തിലും വിജയം നേടാനുള്ള അവസരമാണ് ഈ കോഴ്‌സ് എന്നാണ് വിദ്യാര്&#x200d;ഥികള്&#x200d;ക്ക് അയച്ച ഇമെയിലില്&#x200d; സംഘാടകര്&#x200d; പറയുന്നത്.</p>
<p>സാങ്കേതിക മികവിന് പേരുകേട്ട എന്&#x200d;.ഐ.ടി പോലുള്ള ഒരു സ്ഥാപനത്തില്&#x200d; ഹിന്ദുത്വ ആശയങ്ങള്&#x200d; തിരുകിക്കയറ്റാന്&#x200d; സെന്റര്&#x200d; ഫോര്&#x200d; ഇന്ത്യന്&#x200d; നോളജ് സിസ്റ്റം എന്ന സംവിധാനം ആരംഭിച്ചതിനെതിരെ മുമ്പ് തന്നെ വിമര്&#x200d;ശനം ഉണ്ടായിരുന്നു. മുമ്പും ഹിന്ദുത്വ അജണ്ടകള്&#x200d; ഉപയോഗിച്ച് ക്യാമ്പസിനെ കാവി വത്ക്കരിക്കാന്&#x200d; നിരവധി ശ്രമങ്ങള്&#x200d; ഉണ്ടായിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/hindutva-advocates-with-a-new-course-in-nit-in-the-name-of-changing-hesitation.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;ബീഫ് കഴിക്കുന്നവർക്കുള്ള മറുപടി, ദുരന്തം നടക്കേണ്ടിയിരുന്നത് മലപ്പുറത്ത്&#8217;; വയനാട് ഉരുൾപൊട്ടൽ വാർത്തക്കടിയിൽ വിദ്വേഷം വിളമ്പി ഹിന്ദുത്വവാദികൾ</title>
		<link>https://www.chandrikadaily.com/reply-to-beef-eaters-tragedy-should-have-happened-in-malappuram-hindutvadis-spread-hatred-under-the-news-of-wayanad-landslide.html</link>
					<comments>https://www.chandrikadaily.com/reply-to-beef-eaters-tragedy-should-have-happened-in-malappuram-hindutvadis-spread-hatred-under-the-news-of-wayanad-landslide.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 01 Aug 2024 05:42:03 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[cyber attack]]></category>
		<category><![CDATA[Hindutva activists]]></category>
		<category><![CDATA[malappuram]]></category>
		<category><![CDATA[wayanad landslide]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=304403</guid>

					<description><![CDATA[വയനാട് മുണ്ടക്കൈ ഉരുൾപ്പൊട്ടൽ സംബന്ധിച്ച് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വാർത്തകൾക്കടിയിൽ വിദ്വേഷം നിറഞ്ഞ കമന്റുകൾ നിറയുകയാണ്.]]></description>
										<content:encoded><![CDATA[<p>നിരവധി പേരുടെ മരണത്തിനിടയാക്കിയ വയനാട്ടിലെ ദുരന്ത ഭൂമിയിൽ രക്ഷാ​പ്രവർത്തനത്തിനിറങ്ങിയും സഹായങ്ങൾ കൈമാറിയുമെല്ലാം മലയാളികൾ പരസ്പരം കൈകോർക്കുമ്പോഴും മുസ്‌ലിം വിരുദ്ധ പരാമർശങ്ങളും വിദ്വേഷവും തുപ്പി തീവ്രഹിന്ദു വാദികൾ. വയനാട് മുണ്ടക്കൈ ഉരുൾപ്പൊട്ടൽ സംബന്ധിച്ച് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വാർത്തകൾക്കടിയിൽ വിദ്വേഷം നിറഞ്ഞ കമന്റുകൾ നിറയുകയാണ്.</p>
<p>രാഹുൽ ​ഗാന്ധിയെ ജയിപ്പിച്ചവർക്കുള്ള മറുപടി, ബീഫ് ഭക്ഷിച്ചതിനുള്ള ശിക്ഷ, ഹിന്ദിയെ അം​ഗീകരിക്കാതിരിക്കൽ, ക്രിസ്തുമതത്തെ പിന്തുടരൽ, ബി.ജെ.പിയെ വിജയിപ്പിക്കാതിരിക്കൽ, ഫലസ്തീനോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചത് തുടങ്ങിയവ ചൂണ്ടിക്കാട്ടിയാണ് &#8216;വിമർശനം&#8217;.ഹിന്ദുത്വ ഫാസിസ്റ്റ് പ്രചാരണ മാധ്യമമായ തത്വ ഇന്ത്യയുടെ കമന്റ് സെക്ഷനിലാണ് കേരളത്തെയും മുസ്‌ലിം വിഭാ​ഗത്തെയും ദുരന്തത്തേയും അവഹേളിക്കും വിധത്തിലുള്ള കമന്റുകൾ നിറയുന്നത്.</p>
<p>ദൈവത്തിന്റെ സ്വന്തം നാടിനോട് ദൈവത്തിന് പോലും താത്പര്യമില്ലെന്നാണ് ചിലരുടെ ആക്ഷേപം. വയനാട്ടിൽ നടന്ന ദുരന്തം മലപ്പുറത്തായിരുന്നു സംഭവിക്കേണ്ടിയിരുന്നതെന്നും അവിടെ കത്വ ജനസംഖ്യ കൂടുതലാണെന്നും തുടങ്ങി വിദ്വേഷം നിറഞ്ഞ നിരവധി കമന്റുകളാണ് സമൂഹമാധ്യമങ്ങളിൽ ഹിന്ദുത്വവാദികൾ പങ്കുവെക്കുന്നത്.</p>
<p>അതേസമയം വയനാട്ടിലുണ്ടായ ഉരുൾപൊട്ടലിൽ 284 പേർ മരണപ്പെട്ടതായി റിപ്പോർട്ട്. ചാലിയാറിൽ നിന്ന് മാത്രം ഇതുവരെ കിട്ടിയത് 72 മൃതദേഹങ്ങളാണ്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. 240 പേരെ ഇനിയും കണ്ടെത്താനായില്ല. 195 പേർ ചികിത്സയിലുണ്ട്. 147 മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം ചെയ്തു. 52 മൃതദേഹാവശിഷ്ടങ്ങൾ ലഭിച്ചതിൽ 42 എണ്ണവും പോസ്റ്റ്‌മോർട്ടം ചെയ്തു. 75 മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടു നൽകിയിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/reply-to-beef-eaters-tragedy-should-have-happened-in-malappuram-hindutvadis-spread-hatred-under-the-news-of-wayanad-landslide.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഗുജറാത്ത് സർവകലാശാലയിൽ തറാവീഹ് നമസ്കരിക്കുന്നതിനിടെ വിദ്യാർഥികൾക്ക് ഹിന്ദുത്വവാദികളുടെ ക്രൂരമർദനം</title>
		<link>https://www.chandrikadaily.com/111students-brutally-thrashed-by-hindutva-activists-while-offering-taraweeh-namaz-at-gujarat-university.html</link>
					<comments>https://www.chandrikadaily.com/111students-brutally-thrashed-by-hindutva-activists-while-offering-taraweeh-namaz-at-gujarat-university.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 17 Mar 2024 05:31:15 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[brutally]]></category>
		<category><![CDATA[gujarat university]]></category>
		<category><![CDATA[Hindutva activists]]></category>
		<category><![CDATA[news]]></category>
		<category><![CDATA[Students]]></category>
		<category><![CDATA[taraweeh]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=292992</guid>

					<description><![CDATA[സര്&#x200d;വകലാശാലയിലെ ഹോസ്റ്റല്&#x200d; എ ബ്ലോക്ക് കെട്ടിടത്തില്&#x200d; ഹോസ്റ്റല്&#x200d; അഡ്മിനിസ്ട്രേഷന്&#x200d; അനുവദിച്ച സ്ഥലത്ത് റമദാന്&#x200d; തറാവീഹ് നമസ്‌കരിക്കുന്നതിനിടെയായിരുന്നു സംഭവം.]]></description>
										<content:encoded><![CDATA[<p>അഹ്മദാബാദിലെ ഗുജറാത്ത് സർവകലാശാലയിൽ തറാവീഹ് നമസ്‌കരിക്കുന്നതിനിടെ വിദേശ വിദ്യാര്&#x200d;ഥികള്&#x200d;ക്ക് ഹിന്ദുത്വവാദികളുടെ ക്രൂരമര്&#x200d;ദനം. സര്&#x200d;വകലാശാലയിലെ ഹോസ്റ്റല്&#x200d; എ ബ്ലോക്ക് കെട്ടിടത്തില്&#x200d; ഹോസ്റ്റല്&#x200d; അഡ്മിനിസ്ട്രേഷന്&#x200d; അനുവദിച്ച സ്ഥലത്ത് റമദാന്&#x200d; തറാവീഹ് നമസ്‌കരിക്കുന്നതിനിടെയായിരുന്നു സംഭവം.</p>
<p>കാവി ഷാളുകൾ ധരിച്ച് ജയ്ശ്രീറാം വിളികളും ഇസ്ലാം വിരുദ്ധ മുദ്രാവാക്യങ്ങളുമായി ഹോസ്റ്റലിലേക്ക് അതിക്രമിച്ചു കയറി അക്രമി സംഘം വിദ്യാർഥികളെ മർദിക്കുകയായിരുന്നു. വിദ്യാർഥികൾക്കുനേരെ കല്ലെറിഞ്ഞ സംഘം, ഹോസ്റ്റൽ കെട്ടിടത്തിനു പുറത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങളും ഹോസ്റ്റൽ സൗകര്യങ്ങളും അടിച്ചുതകർത്തു. ഇതിന്&#x200d;റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.</p>
<p>അഞ്ചു വിദ്യാർഥികൾക്ക് സാരമായി പരിക്കേറ്റു. ഇവരെ സർദാർ വല്ലഭായ് പട്ടേൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഫ്ഗാനിസ്ഥാന്&#x200d;, ഉസ്ബക്കിസ്ഥാന്&#x200d;, ആഫ്രിക്കൻ രാജ്യങ്ങളിൽനിന്നുള്ള വിദ്യാര്&#x200d;ഥികള്&#x200d;ക്കാണ് മര്&#x200d;ദനമേറ്റത്. ഇസ്ലാം വിരുദ്ധ മുദ്രാവാക്യങ്ങളും ജയ്ശ്രീറാം വിളികളുമായാണ് സംഘം എത്തിയതെന്നും ക്രിക്കറ്റ് ബാറ്റ്, കല്ല്, മറ്റ് ആയുധങ്ങള്&#x200d; എന്നിവ ഇവര്&#x200d; കൈയില്&#x200d; കരുതിയിരുന്നതായും വിദ്യാര്&#x200d;ഥികളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്തു.</p>
<blockquote class="twitter-tweet" data-width="550" data-dnt="true">
<p lang="hi" dir="ltr">गुजरात यूनिवर्सिटी के हॉस्टल में नमाज़ पढ़ रहे 10 विदेशी छात्रों पर हिंदू संगठन के गुंडों का हमला।</p>
<p>पुलिस के सामने हिंदू संगठन के गुंडे हॉस्टल से बाहर निकल कर चले गए लेकिन पुलिस ने किसी को भी हिरासत में नहीं लिया! <a href="https://t.co/i5vKc4nprn">pic.twitter.com/i5vKc4nprn</a></p>
<p>&mdash; Sahal Qureshi (Hakim) (@IMSahalQureshi) <a href="https://twitter.com/IMSahalQureshi/status/1769118310744936544?ref_src=twsrc%5Etfw">March 16, 2024</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p>യൂനിവേഴ്‌സിറ്റി കാമ്പസിനകത്തോ, ഹോസ്റ്റല്&#x200d; പരിസരത്തോ പള്ളികളില്ലാത്തതിനാലാണ് അധികൃതർ ഹോസ്റ്റലിൽ അനുവദിച്ച സ്ഥലത്ത് വിദ്യാർഥികൾ പ്രാർഥന നടത്തിയത്. കാവി ഷാളുകള്&#x200d; ധരിച്ചെത്തിയ ചിലര്&#x200d; തങ്ങളെ തള്ളിമാറ്റി ആരാണ് അവിടെ പ്രാര്&#x200d;ഥിക്കാന്&#x200d; അനുവദിച്ചതെന്ന് ആക്രോശത്തോടെ ചോദിക്കുകയും ഇവിടെ പ്രാര്&#x200d;ഥിക്കാന്&#x200d; അനുവദിക്കില്ലെന്നും പറഞ്ഞു. എന്നാല്&#x200d; അവരുടെ ചോദ്യം മനസിലായില്ലെന്നും ഉത്തരം നല്&#x200d;കുന്നതിനു മുമ്പ് തന്നെ അക്രമിക്കാന്&#x200d; തുടങ്ങിയെന്നും വിദ്യാര്&#x200d;ഥികള്&#x200d; പറയുന്നു.</p>
<blockquote class="twitter-tweet" data-width="550" data-dnt="true">
<p lang="en" dir="ltr">Disturbing footage surfaces: A person wearing a saffron shawl seen verbally abusing international students of Gujarat University while chanting religious slogans. <a href="https://t.co/olVHCrxS62">https://t.co/olVHCrxS62</a> <a href="https://t.co/fj8pjLjN8U">pic.twitter.com/fj8pjLjN8U</a></p>
<p>&mdash; Mohd Shadab Khan (@Shadab_VAHIndia) <a href="https://twitter.com/Shadab_VAHIndia/status/1769145860078620779?ref_src=twsrc%5Etfw">March 16, 2024</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p>ഹോസ്റ്റലിലെ സുരക്ഷാ ഉദ്യോഗസ്ഥന്&#x200d; അവരെ തടയാന്&#x200d; ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. പൊലീസിനെ വിളിച്ചെങ്കിലും മണിക്കൂറുകള്&#x200d;ക്ക് ശേഷമാണ് എത്തിയത്. കൺമുന്നിലുണ്ടായിട്ടും അക്രമികളെ പിടികൂടാൻ പൊലീസ് തയാറായില്ലെന്നും ആരോപണമുണ്ട്.</p>
<blockquote class="twitter-tweet" data-width="550" data-dnt="true">
<p lang="en" dir="ltr">International Muslim Students studying in Gujarat University were allegedly attacked,religious slogans raised while they were praying Taraweeh prayers.<br />These Anti Nationals are not only threat to India but also to the International Community.</p>
<p>De-radicalise Hindutva. <a href="https://twitter.com/sdpofindia?ref_src=twsrc%5Etfw">@sdpofindia</a> <a href="https://t.co/RKYyR0oqFc">pic.twitter.com/RKYyR0oqFc</a></p>
<p>&mdash; Ajaz Mokamjiwala (@AjazMokamjiwala) <a href="https://twitter.com/AjazMokamjiwala/status/1769159427020742684?ref_src=twsrc%5Etfw">March 17, 2024</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/111students-brutally-thrashed-by-hindutva-activists-while-offering-taraweeh-namaz-at-gujarat-university.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
