<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Hindutva organizations &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/hindutva-organizations/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Tue, 18 Mar 2025 09:38:48 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Hindutva organizations &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ഔറംഗസീബിന്റെ ശവകുടീരം പൊളിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദുത്വ സംഘടനകൾ നടത്തിയ അക്രമം: ‘ഛാവ’ സിനിമയെ കുറ്റപ്പെടുത്തി ഫട്നാവിസ്, മുൻകൂട്ടി ആസൂത്രണം ചെയ്തത്</title>
		<link>https://www.chandrikadaily.com/violence-by-hindutva-organizations-demanding-demolition-of-aurangzebs-tomb-fadnavis-blames-chava-movie-premeditated.html</link>
					<comments>https://www.chandrikadaily.com/violence-by-hindutva-organizations-demanding-demolition-of-aurangzebs-tomb-fadnavis-blames-chava-movie-premeditated.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 18 Mar 2025 09:38:48 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[Aurangzeb]]></category>
		<category><![CDATA[Hindutva organizations]]></category>
		<category><![CDATA[maharashtra]]></category>
		<category><![CDATA[tomb]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=334541</guid>

					<description><![CDATA[സമാധാനം പാലിക്കണമെന്ന് കേന്ദ്രമന്ത്രി നിതിന്&#x200d; ഗഡ്കരി, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് എന്നിവര്&#x200d; ജനങ്ങളോട് ആവശ്യപ്പെട്ടു.]]></description>
										<content:encoded><![CDATA[<p>മുഗള്&#x200d; ചക്രവര്&#x200d;ത്തി ഔറംഗസീബിന്റെ ശവകുടീരം പൊളിക്കണമെന്നാവശ്യപ്പെട്ട് നാഗ്പൂരില്&#x200d; ഹിന്ദുത്വ സംഘടനകള്&#x200d; നടത്തിയ അക്രമങ്ങളില്&#x200d; വിക്കി കൗശലിന്റെ &#8216;ഛാവ&#8217; സിനിയമയെ കുറ്റപ്പെടുത്തി മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ്. കലാപവും സംഘര്&#x200d;ഷങ്ങളും മുന്&#x200d;കൂട്ടി ആസൂത്രണം ചെയ്തതാണെന്നും അദ്ദേഹം മഹാരാഷ്ട്ര നിയമസഭയില്&#x200d; പറഞ്ഞു.</p>
<p>പ്രത്യേക വിഭാഗത്തിന്റെ വീടുകളും സ്ഥാപനങ്ങളുമാണ് അക്രമികള്&#x200d; ലക്ഷ്യമിട്ടത്. ഇതിനു പിന്നില്&#x200d; വലിയ ഗൂഡാലോചനയുണ്ട്. വിക്കി കൗശല്&#x200d; നായകനായ, ഛത്രപതി സംഭാജി മഹാരാജിന്റെ കഥ പറയുന്ന ഛാവ സിനിമയാണ് സംഘര്&#x200d;ഷത്തിന് പ്രേരിപ്പിച്ചത്. ജനക്കൂട്ടം അക്രമത്തില്&#x200d;നിന്ന് പിന്തിരിയണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.</p>
<p>ഹിന്ദുത്വ സംഘടനകള്&#x200d; നടത്തിയ മാര്&#x200d;ച്ചിനെത്തുടര്&#x200d;ന്നുണ്ടായ സംഘര്&#x200d;ഷത്തില്&#x200d; 50 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കല്ലേറിലും അക്രമത്തിലും നിരവധി പേര്&#x200d;ക്ക് പരിക്കേറ്റു. പത്ത് ആന്റി റയട്ട് കമാന്&#x200d;ഡോസ്, രണ്ട് മുതിര്&#x200d;ന്ന പൊലീസ് ഉദ്യോഗസ്ഥര്&#x200d;, രണ്ട് അഗ്‌നിശമനസേനാ ഉദ്യോഗസ്ഥര്&#x200d; എന്നിവര്&#x200d;ക്കും പരിക്കുണ്ട്. പ്രദേശത്ത് വിവിധ സേനകളെ വിന്യസിച്ച അധികൃതര്&#x200d; നാഗ്പൂരിലെ ചില ഭാഗങ്ങളില്&#x200d; നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. അക്രമികളെ കണ്ടെത്താന്&#x200d; പൊലീസ് സി.സി.ടി.വി ദൃശ്യങ്ങള്&#x200d; പരിശോധിക്കുന്നുണ്ട്.</p>
<p>ബി.എന്&#x200d;.എസ് സെക്ഷന്&#x200d; 163 പ്രകാരം നിരോധനാജ്ഞ ഏര്&#x200d;പ്പെടുത്തിയതായി നാഗ്പുര്&#x200d; പൊലീസ് കമീഷണര്&#x200d; രവീന്ദര്&#x200d; കുമാര്&#x200d; സിംഗാള്&#x200d; അറിയിച്ചു. കോട്വാലി, ഗണേഷ്‌പേട്ട്, തെഹ്‌സില്&#x200d;, ലക്കഡ്ഗഞ്ച്, പച്പവോലി, ശാന്തിനഗര്&#x200d;, സക്കര്&#x200d;ദാര, നന്ദന്&#x200d;വന്&#x200d;, ഇമാംവദ, യശോധരനഗര്&#x200d;, കപില്&#x200d;നഗര്&#x200d; എന്നിവടങ്ങളിലാണ് നിരോധനാജ്ഞ ഏര്&#x200d;പ്പെടുത്തിയത്. മറ്റൊരറിയിപ്പ് വരുന്നതുവരെ നിയന്ത്രണം തുടരും. 17-ാം നൂറ്റാണ്ടിലെ മുഗള്&#x200d; ചക്രവര്&#x200d;ത്തിയായ ഔറംഗസീബിന്റെ ശവകുടീരം മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗര്&#x200d; ജില്ലയിലാണ് സ്ഥിതിചെയ്യുന്നത്. നേരത്തെ ഔറംഗാബാദ് എന്നായിരുന്നു ഛത്രപതി സംഭാജിനഗറിന്റെ പേര്.</p>
<p>സമാധാനം പാലിക്കണമെന്ന് കേന്ദ്രമന്ത്രി നിതിന്&#x200d; ഗഡ്കരി, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് എന്നിവര്&#x200d; ജനങ്ങളോട് ആവശ്യപ്പെട്ടു.<br />
അക്രമ സംഭവത്തില്&#x200d; ബി.ജെ.പി നേതൃത്വത്തിലുള്ള സര്&#x200d;ക്കാറിനെ കുറ്റപ്പെടുത്തി കോണ്&#x200d;ഗ്രസ് നേതാവ് പവന്&#x200d; ഖേര രംഗത്തെത്തി. ക്രമസമാധാനം പാലിക്കുന്നതില്&#x200d; സര്&#x200d;ക്കാര്&#x200d; പരാജയപ്പെട്ടുവെന്നും 300 വര്&#x200d;ഷത്തെ സാമുദായിക ഐക്യത്തിന്റെ ചരിത്രമുള്ള നഗരത്തില്&#x200d; ഇത്തരമൊരു അസ്വസ്ഥത എങ്ങനെ സംഭവിച്ചുവെന്നും അദ്ദേഹം ചോദിച്ചു. ചില രാഷ്ട്രീയ പാര്&#x200d;ട്ടികള്&#x200d; സ്വന്തം നേട്ടങ്ങള്&#x200d;ക്കായി മനഃപൂര്&#x200d;വം സംഘര്&#x200d;ഷം സൃഷ്ടിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/violence-by-hindutva-organizations-demanding-demolition-of-aurangzebs-tomb-fadnavis-blames-chava-movie-premeditated.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>രാത്രികളില്&#x200d; പബ്ബുകൾ വേണ്ട; പബ്ബുകൾക്കെതിരെ പ്രതിഷേധവുമായി ഹിന്ദുത്വ സംഘടനകളും ക്ഷേത്ര പൂജാരിമാരും</title>
		<link>https://www.chandrikadaily.com/no-pubs-at-night-hindutva-organizations-and-temple-priests-protest-against-pubs.html</link>
					<comments>https://www.chandrikadaily.com/no-pubs-at-night-hindutva-organizations-and-temple-priests-protest-against-pubs.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 03 Mar 2025 06:55:30 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Hindutva organizations]]></category>
		<category><![CDATA[madhya pradesh]]></category>
		<category><![CDATA[pubs]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=332254</guid>

					<description><![CDATA[മധ്യപ്രദേശിലെ ഇന്&#x200d;ഡോറിലാണ് രാത്രി വൈകി പ്രവര്&#x200d;ത്തിക്കുന്ന പബ്ബുകള്&#x200d;ക്കെതിരെ ഹിന്ദുത്വ സംഘടനാ അംഗങ്ങളും ക്ഷേത്ര പൂജാരിമാരും പ്രതിഷേധം നടത്തിയത്.]]></description>
										<content:encoded><![CDATA[<p>രാത്രികാലങ്ങളില്&#x200d; പബ്ബുകള്&#x200d; പ്രവര്&#x200d;ത്തിക്കുന്നതിനെതിരെ പ്രതിഷേധവുമായി ഹിന്ദുത്വ സംഘടനകളും ക്ഷേത്ര പൂജാരിമാരും. മധ്യപ്രദേശിലെ ഇന്&#x200d;ഡോറിലാണ് രാത്രി വൈകി പ്രവര്&#x200d;ത്തിക്കുന്ന പബ്ബുകള്&#x200d;ക്കെതിരെ ഹിന്ദുത്വ സംഘടനാ അംഗങ്ങളും ക്ഷേത്ര പൂജാരിമാരും പ്രതിഷേധം നടത്തിയത്. വിജയ് നഗര്&#x200d; സ്‌ക്വയറില്&#x200d; രാത്രി വൈകിയും പ്രതിഷേധക്കാര്&#x200d; ഒത്തുകൂടിയതോടെ പൊലീസ് സേനയെ വിന്യസിച്ചു.</p>
<p>അനിഷ്ട സംഭവങ്ങള്&#x200d; ഒഴിവാക്കാന്&#x200d;, മുതിര്&#x200d;ന്ന ഉദ്യോഗസ്ഥര്&#x200d; ഉള്&#x200d;പ്പെടെ 3 പൊലീസ് സ്‌റ്റേഷനുകളിലെ ഓഫീസര്&#x200d;മാര്&#x200d; സ്ഥലത്ത് നിലയുറപ്പിച്ചിരുന്നു. പ്രതിഷേധം രൂക്ഷമാകുന്നത് തടയാന്&#x200d; സുരക്ഷാ സേന ബാരിക്കേഡുകള്&#x200d; സ്ഥാപിക്കുകയും ചെയ്തിരുന്നു.</p>
<p>അതേസമയം വിജയ് നഗറിലെ കാളി ക്ഷേത്രത്തില്&#x200d; നടന്ന ഭജന്&#x200d; സന്ധ്യ പരിപാടി ഔദ്യോഗിക നിര്&#x200d;ദേശങ്ങള്&#x200d; ലംഘിച്ചതിനാല്&#x200d; പൊലീസ് തടഞ്ഞെന്നും തുടര്&#x200d;ന്ന് പ്രതിഷേധം ഉണ്ടാവുകയായിരുന്നു. പൊലീസിന്റെ നിയന്ത്രണം ഭക്തര്&#x200d;ക്കും ക്ഷേത്ര പുരോഹിതന്മാര്&#x200d;ക്കും ഇടയില്&#x200d; അതൃപ്തി ഉണ്ടാക്കുകയും അവര്&#x200d; രാത്രി മുഴുവന്&#x200d; പ്രവര്&#x200d;ത്തിക്കുന്ന പബ്ബുകളും പൂട്ടണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം നടത്തുകയായിരുന്നു.</p>
<p>പബ്ബുകളും ക്ലബ്ബുകളും അടച്ചുപൂട്ടണമെന്ന് പ്രതിഷേധക്കാര്&#x200d; ആവശ്യപ്പെട്ടു, മതപരമായ ആചാരങ്ങള്&#x200d;ക്ക് നിയന്ത്രണങ്ങള്&#x200d; ഏര്&#x200d;പ്പെടുത്തുന്നുവെന്നും എന്നാല്&#x200d; രാത്രിയിലെ വിനോദ പരിപാടികള്&#x200d; നടത്താന്&#x200d; അനുമതി നല്കുന്നുവെന്നുമാണ് അവരുടെ പരാതി. തുടര്&#x200d;ന്ന് ചില പ്രതിഷേധക്കാര്&#x200d; നിശാക്ലബ് വേദികള്&#x200d;ക്ക് പുറത്ത് പ്രകടനം നടത്തി. അവര്&#x200d; അനുയായികളെ ഫോണില്&#x200d; വിളിച്ച് വരുത്തുകയും പബ്ബുകള്&#x200d; അടച്ച് പൂട്ടാന്&#x200d; നിര്&#x200d;ബന്ധിക്കുകയും ചെയ്തു. നിരവധി പ്രതിഷേധക്കാര്&#x200d; റോഡില്&#x200d; ഇരുന്ന് ഹനുമാന്&#x200d; ചാലിസ ചൊല്ലി പ്രതിഷേധിച്ചു.</p>
<p>പൊലീസ് ഉത്തരവുകളെ അപലപിച്ച ക്ഷേത്ര പൂജാരി രാഹുല്&#x200d; യാദവ്, ഭജന്&#x200d; സന്ധ്യ നിര്&#x200d;ത്തിവച്ചപ്പോള്&#x200d; പബ്ബുകള്&#x200d; രാത്രി വൈകിയും പ്രവര്&#x200d;ത്തിക്കാന്&#x200d; അനുവദിച്ചു എന്ന് പരാതിപ്പെട്ടു. മതനേതാക്കള്&#x200d;, പുരോഹിതന്മാര്&#x200d;, കര്&#x200d;ണി സേന അംഗങ്ങള്&#x200d; തുടങ്ങിയവര്&#x200d; പബ്ബുകളും ക്ലബ്ബുകളും അടച്ചുപൂട്ടാന്&#x200d; നിര്&#x200d;ബന്ധിച്ചു. പ്രതിഷേധ പരിപാടികള്&#x200d;ക്ക് പുറമേ, തങ്ങളുടെ ആവശ്യങ്ങള്&#x200d; ഉന്നയിച്ച് പൊലീസിന് ഒരു മെമ്മോറാണ്ടം നല്&#x200d;കാനും ഹിന്ദുത്വ സംഘടനകള്&#x200d; തീരുമാനിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/no-pubs-at-night-hindutva-organizations-and-temple-priests-protest-against-pubs.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പീ​ർ​ബാ​ബ ദ​ർ​ഗ പൊളിക്കണമെന്ന്​ ഹിന്ദുത്വ സംഘടനകൾ</title>
		<link>https://www.chandrikadaily.com/hindutva-organizations-want-to-be-demolished.html</link>
					<comments>https://www.chandrikadaily.com/hindutva-organizations-want-to-be-demolished.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 23 Feb 2025 03:21:38 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[dargah]]></category>
		<category><![CDATA[Hindutva organizations]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=331185</guid>

					<description><![CDATA[ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ദ​ർ​ഗ​യും അ​ന​ധി​കൃ​ത നി​ർ​മി​തി​യാ​ണെ​ന്ന് ആ​രോ​പി​ച്ച് ബി.​ജെ.​പി എം.​എ​ൽ.​എ ദേ​വാ​യാ​നി ഫ​ര​ൻ​ഡേ രം​ഗ​ത്തു​വ​ന്ന​ത്.]]></description>
										<content:encoded><![CDATA[<p>മ​ഹാ​രാ​ഷ്ട്ര​യി​ലെ നാ​സി​ക് ന​ഗ​ര​ത്തി​ൽ കാ​ത്തേ ഗ​ല്ലി​യി​ലു​ള്ള പീ​ർ​ബാ​ബ ദ​ർ​ഗ പൊ​ളി​ച്ചു​നീ​ക്ക​ണ​മെ​ന്ന് ഹി​ന്ദു​ത്വ സം​ഘ​ട​ന​ക​ളും പ്ര​ദേ​ശ​ത്തെ ബി.​ജെ.​പി എം.​എ​ൽ.​എ​യും. ദ​ർ​ഗ​ക്ക് സ​മീ​പ​ത്തു​ള്ള അ​ന​ധി​കൃ​ത നി​ർ​മാ​ണ​ങ്ങ​ൾ ശ​നി​യാ​ഴ്ച ന​ഗ​ര​സ​ഭ നീ​ക്കം ചെ​യ്തി​രു​ന്നു.</p>
<p>ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ദ​ർ​ഗ​യും അ​ന​ധി​കൃ​ത നി​ർ​മി​തി​യാ​ണെ​ന്ന് ആ​രോ​പി​ച്ച് ബി.​ജെ.​പി എം.​എ​ൽ.​എ ദേ​വാ​യാ​നി ഫ​ര​ൻ​ഡേ രം​ഗ​ത്തു​വ​ന്ന​ത്.</p>
<p>അ​ഡീ​ഷ​ന​ൽ മു​നി​സി​പ്പ​ൽ ക​മീ​ഷ​ണ​ർ സ്മി​ത സ​ഗാ​ഡെ, ഡെ​പ്യൂ​ട്ടി പൊ​ലീ​സ് ക​മീ​ഷ​ണ​ർ കി​ര​ൺ​കു​മാ​ർ ച​വാ​ൻ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് അ​ന​ധി​കൃ​ത നി​ർ​മാ​ണ​ങ്ങ​ൾ പൊ​ളി​ച്ചു​നീ​ക്കി​യ​ത്. പ്ര​ദേ​ശ​ത്ത് നി​രോ​ധ​നാ​ജ്ഞ പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. എ​ന്നാ​ൽ, പ്ര​ദേ​ശ​ത്ത്​ ത​ടി​ച്ചു​കൂ​ടി​യ ഹി​ന്ദു​ത്വ സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ക​ർ ദ​ർ​ഗ​യും അ​ന​ധി​കൃ​ത​മാ​ണെ​ന്ന് ​ആ​രോ​പി​ച്ച്​ പൊ​ളി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു.</p>
<p>റോ​ഡ​രി​കി​ലും പൊ​തു​സ്ഥ​ല​ങ്ങ​ളി​ലും ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ നി​ർ​മി​ച്ച് വ​ഖ​ഫ് ബോ​ർ​ഡി​ന്റെ പേ​രി​ൽ അ​ധി​കാ​രി​ക​ളി​ൽ സ​മ്മ​ർ​ദം ചെ​ലു​ത്തു​ന്ന പ​തി​വ്​ അ​നു​വ​ദി​ക്കാ​നാ​കി​ല്ലെ​ന്നും ഇ​ത് അ​വ​സാ​നി​പ്പി​ക്കാ​ൻ വ​ഖ​ഫ് നി​യ​മ​ത്തി​ൽ ഭേ​ദ​ഗ​തി​ക്കു​ള്ള ശ്ര​മ​ത്തി​ലാ​ണെ​ന്നും എം.​എ​ൽ.​എ പ​റ​ഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/hindutva-organizations-want-to-be-demolished.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ദീപാവലി വിരുന്നില്&#x200d; മാംസാഹാരമെന്ന് ആരോപണം; പ്രതിഷേധവുമായി ഹിന്ദുത്വ സംഘടനകള്&#x200d; രംഗത്ത്‌</title>
		<link>https://www.chandrikadaily.com/british-prime-ministers-diwali-feast-accused-of-eating-meat-hindutva-organizations-are-protesting.html</link>
					<comments>https://www.chandrikadaily.com/british-prime-ministers-diwali-feast-accused-of-eating-meat-hindutva-organizations-are-protesting.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 11 Nov 2024 02:18:38 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[British Prime Minister]]></category>
		<category><![CDATA[diwali]]></category>
		<category><![CDATA[Hindutva organizations]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=317000</guid>

					<description><![CDATA[വിരുന്നില്&#x200d; മട്ടന്&#x200d; കബാബ്, മാംസം, ബിയര്&#x200d;, വൈന്&#x200d; എന്നിവ വിളമ്പിയെന്നാണ് ഹിന്ദുത്വ സംഘടനകള്&#x200d; ആരോപിക്കുന്നത്.]]></description>
										<content:encoded><![CDATA[<p>ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ര്&#x200d; സ്റ്റാര്&#x200d;മര്&#x200d; നടത്തിയ ദീപാവലി വിരുന്നിനെതിരെ ഹിന്ദുത്വ സംഘടനകള്&#x200d;. വിരുന്നില്&#x200d; മദ്യവും മാംസവും വിളമ്പിയെന്ന് ആരോപിച്ചാണ് ഹിന്ദുത്വ സംഘടനകള്&#x200d; രംഗത്തെത്തിയത്.</p>
<p>വിരുന്നില്&#x200d; മട്ടന്&#x200d; കബാബ്, മാംസം, ബിയര്&#x200d;, വൈന്&#x200d; എന്നിവ വിളമ്പിയെന്നാണ് ഹിന്ദുത്വ സംഘടനകള്&#x200d; ആരോപിക്കുന്നത്. 2023ല്&#x200d; പ്രധാനമന്ത്രി റിഷി സുനക് നടത്തിയ ദീപാവലി വിരുന്നില്&#x200d; മാംസാഹാരം ഉള്&#x200d;പ്പെടുത്തിയിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സംഘടനകള്&#x200d; പ്രതികരിച്ചത്.</p>
<p>‘കഴിഞ്ഞ 14 വര്&#x200d;ഷമായി പത്ത് ഡൗണിങ് സ്ട്രീറ്റുകളില്&#x200d; ദീപാവലി ആഘോഷങ്ങള്&#x200d; നടക്കുന്നുണ്ട്. എന്നാല്&#x200d; മദ്യവും മാംസവും ഇല്ലാതെയാണ് ഈ വിരുന്നുകള്&#x200d; നടന്നിരുന്നത്. ഈ വിഷയത്തില്&#x200d; പ്രധാനമന്ത്രിയുടെ അനുയായികള്&#x200d; കാണിച്ച അശ്രദ്ധ വലിയ ദുരന്തമായി പോയി,’ എന്ന് ബ്രിട്ടീഷ് ഹിന്ദു പണ്ഡിറ്റായ സതീഷ് കെ. ശര്&#x200d;മ പറഞ്ഞു. എക്‌സ് പോസ്റ്റിലൂടെയാണ് സതീഷ് പ്രതികരിച്ചത്.</p>
<p>ഹിന്ദു സമൂഹത്തെ നിരുത്സാഹപ്പെടുത്തുന്ന സന്ദേശമാണ് യു.കെ ഭരണകൂടം നല്&#x200d;കിയതെന്നും വിഷയത്തില്&#x200d; സ്റ്റാര്&#x200d;മാര്&#x200d; ഔദ്യോഗിക പ്രസ്താവന പുറപ്പെടുവിക്കണമെന്നും സതീഷ് ശര്&#x200d;മ ആവശ്യപ്പെട്ടു.</p>
<p>കെയ്ര്&#x200d; സ്റ്റാര്&#x200d;മാരുടെ ഔദ്യോഗിക വസതിയില്&#x200d; വെച്ചാണ് ദീപാവലി വിരുന്ന് നടന്നത്. കമ്യൂണിറ്റി ലീഡര്&#x200d;മാര്&#x200d; ഉള്&#x200d;പ്പെടെ വിരുന്നില്&#x200d; പങ്കെടുത്തിരുന്നു. ദീപം തെളിയിക്കല്&#x200d;, കുച്ചിപ്പുടി അവതരണം അടക്കം സഘടിപ്പിച്ചായിരുന്നു പ്രധാനമന്ത്രിയുടെ വസതിയിലെ ദീപാവലി ആഘോഷം.</p>
<p>ബ്രിട്ടനിലെ ഹിന്ദുക്കളെയും ഇന്ത്യക്കാരെയും പ്രതിനിധീകരിക്കുന്ന സംഘടനയായ ഇന്&#x200d;സൈറ്റ് യു.കെയും പ്രധാനമന്ത്രി സംഘടിപ്പിച്ചിരുന്ന വിരുന്നതിനെതിരെ അതൃപ്തി അറിയിച്ചു. അതേസമയം ഹിന്ദുത്വ സംഘടനകളുടെ ആരോപണത്തില്&#x200d; ഇതുവരെ ഡൗണിങ് സ്ട്രീറ്റുകള്&#x200d; പ്രതികരിച്ചിട്ടില്ല.</p>
<p>ബ്രിട്ടന് പുറമെ അമേരിക്കയിലും ദീപാവലി ആഘോഷത്തിന് യു.എസ് സര്&#x200d;ക്കാര്&#x200d; പ്രാധാന്യം നല്&#x200d;കുന്നുണ്ട്. മുന്&#x200d; പ്രധാനമന്ത്രി ജോ ബൈഡനും വൈറ്റ് ഹൗസില്&#x200d; ദീപാവലി ആഘോഷം സംഘടിപ്പിച്ചിരുന്നു.</p>
<p>രാജ്യത്തെ ഇന്ത്യന്&#x200d; വംശജരെ ഏകോപിപ്പിക്കുക എന്നതായിരുന്നു വിരുന്നിന്റെ ലക്ഷ്യം. കഴിഞ്ഞ വര്&#x200d;ഷവും വൈറ്റ് ഹൗസില്&#x200d; ദീപാവലി ആഘോഷം നടന്നിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/british-prime-ministers-diwali-feast-accused-of-eating-meat-hindutva-organizations-are-protesting.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പൂനെ ഫിലിം ഇന്&#x200d;സ്റ്റിറ്റിയൂട്ടില്&#x200d; ഹിന്ദുത്വ സംഘടനകളുടെ ആക്രമണം; ബാബരി മസ്ജിദ് ബാനറിന് തീയിട്ടു</title>
		<link>https://www.chandrikadaily.com/attack-by-hindutva-organizations-on-pune-film-institute-the-babri-masjid-banner-was-set-on-fire.html</link>
					<comments>https://www.chandrikadaily.com/attack-by-hindutva-organizations-on-pune-film-institute-the-babri-masjid-banner-was-set-on-fire.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 24 Jan 2024 05:09:26 +0000</pubDate>
				<category><![CDATA[EDUCATION]]></category>
		<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[ATTACK]]></category>
		<category><![CDATA[Babri Masjid]]></category>
		<category><![CDATA[banner]]></category>
		<category><![CDATA[Hindutva organizations]]></category>
		<category><![CDATA[pune film institute]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=288729</guid>

					<description><![CDATA[പൂനെയിലെ വിവിധ ഹിന്ദുത്വ ഗ്രൂപ്പുകളില്&#x200d; നിന്നുള്ള 15ഓളം പേരാണ് ക്യാമ്പസില്&#x200d; അതിക്രമിച്ചുകയറിയത്.]]></description>
										<content:encoded><![CDATA[<p>ബാബരി മസ്ജിദ് തകര്&#x200d;ത്തത് ഭരണഘടനക്ക് എതിരാണെന്ന ബാനര്&#x200d; ക്യാമ്പസില്&#x200d; ഉയര്&#x200d;ത്തിയതിന് പൂനെ ഫിലിം ആന്&#x200d;ഡ് ടെലിവിഷന്&#x200d; ഇന്&#x200d;സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യയില്&#x200d;  ഹിന്ദുത്വ ഗ്രൂപ്പുകളുടെ ആക്രമണം.</p>
<p>എഫ്.ടി.ഐ.ഐ സ്റ്റുഡന്റസ് അസോസിയേഷനാണ് ബാനര്&#x200d; ഉയര്&#x200d;ത്തിയത്. ഹിന്ദുത്വ സംഘടനകള്&#x200d; ബാനറിന് തീവെച്ചുവെന്ന് ഡെക്കാന്&#x200d; ജിംഖാന പൊലീസ് പറയുന്നു. ക്യാമ്പസില്&#x200d; നേരത്തെ രാം കെ നാം ഡോക്യുമെന്ററി പ്രദര്&#x200d;ശിപ്പിക്കുകയും ചെയ്തിരുന്നു. ജനുവരി 23ന് ഉച്ചക്ക് 1.30നാണ് സംഭവം.</p>
<p>&#8216;പ്രാഥമിക അന്വേഷണത്തില്&#x200d; മനസിലായത് ക്യാമ്പസില്&#x200d; എഫ്.ടി.ഐ.ഐ. സ്റ്റുഡന്റസ് അസോസിയേഷന്&#x200d; ബാനര്&#x200d; ഉയര്&#x200d;ത്തിയെന്നാണ്. ബാബരി മസ്ജിദ് -രാം ജന്മഭൂമി തര്&#x200d;ക്കവുമായി ബന്ധപ്പെട്ട ഫോട്ടോകളുടെയും സിനിമയുടെയും പ്രദര്&#x200d;ശനവും നടത്തിയിരുന്നു,&#8217; പൊലീസ് അറിയിച്ചു.</p>
<p>സംഭവത്തിന് ശേഷം ഒരുകൂട്ടം പൊലീസുകാരെ ക്യാമ്പസിനകത്തും പുറത്തും വിന്യസിച്ചിട്ടുണ്ട്. പൂനെയിലെ വിവിധ ഹിന്ദുത്വ ഗ്രൂപ്പുകളില്&#x200d; നിന്നുള്ള 15ഓളം പേരാണ് ക്യാമ്പസില്&#x200d; അതിക്രമിച്ചുകയറിയത്.</p>
<p>എങ്ങനെയാണ് ക്യാമ്പസിലെ വിദ്യാര്&#x200d;ത്ഥികള്&#x200d; ദേശ വിരുദ്ധ പ്രവര്&#x200d;ത്തനങ്ങളില്&#x200d; ഏര്&#x200d;പ്പെടുക എന്ന് ചോദിച്ച സംഘം സെക്യൂരിറ്റി ജീവനക്കാരനെ കയ്യേറ്റം ചെയ്തതായി എഫ്.ഐ.ആറില്&#x200d; പറയുന്നു. വിദ്യാര്&#x200d;ത്ഥികളെ മര്&#x200d;ദ്ദിക്കുകയും ബാനറിന് തീവെക്കുകയും ചെയ്ത സംഘം അവരെ ഭീഷണിപ്പെടുത്തുകയും ചെയ്തു.</p>
<p>അതേസമയം ബാനര്&#x200d; സ്ഥാപിച്ചതിന് എഫ്.ടി.ഐ.ഐ വിദ്യാര്&#x200d;ത്ഥികള്&#x200d;ക്കെതിരെയും ചിലര്&#x200d; പരാതി നല്&#x200d;കിയിട്ടുണ്ടെന്നും അവര്&#x200d; സംഘത്തെ മര്&#x200d;ദിച്ചുവെന്നും പരാതിയില്&#x200d; ആരോപിക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/attack-by-hindutva-organizations-on-pune-film-institute-the-babri-masjid-banner-was-set-on-fire.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
