<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>honeytrap &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/honeytrap/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Thu, 13 Mar 2025 05:37:44 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>honeytrap &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ജ്യോത്സ്യനെ ഹണിട്രാപ്പില്&#x200d; കുടുക്കിയ സ്ത്രീയും സുഹൃത്തും അറസ്റ്റില്&#x200d;</title>
		<link>https://www.chandrikadaily.com/the-woman-and-her-friend-who-trapped-the-astrologer-in-a-honey-trap-were-arrested.html</link>
					<comments>https://www.chandrikadaily.com/the-woman-and-her-friend-who-trapped-the-astrologer-in-a-honey-trap-were-arrested.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Thu, 13 Mar 2025 05:37:44 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[honeytrap]]></category>
		<category><![CDATA[josyan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=333663</guid>

					<description><![CDATA[ജ്യോത്സ്യന്റെ നാലര പവന്&#x200d; സ്വര്&#x200d;ണമാലയും മൊബൈല്&#x200d; ഫോണും പണവും സംഘം തട്ടിയെടുത്തു.]]></description>
										<content:encoded><![CDATA[<p>ജ്യോത്സ്യനെ വീട്ടിലേക്ക് ക്ഷണിച്ച് സ്ത്രീയോടൊപ്പം നഗ്നനാക്കി നിര്&#x200d;ത്തി വിഡിയോയും ഫോട്ടോയുമെടുത്ത് ബ്ലാക്ക്‌മെയില്&#x200d; ചെയ്ത കേസില്&#x200d; രണ്ടുപേര്&#x200d; അറസ്റ്റില്&#x200d;. മലപ്പുറം മഞ്ചേരി സ്വദേശിനി മൈമൂന (44), നല്ലേപ്പിള്ളി കുറ്റിപ്പള്ളം പാറക്കാല്&#x200d; എസ്. ശ്രീജേഷ് (24) എന്നിവരെയാണ് കൊഴിഞ്ഞാമ്പാറ പൊലീസ് പിടികൂടിയത്.</p>
<p>ജ്യോത്സ്യന്റെ നാലര പവന്&#x200d; സ്വര്&#x200d;ണമാലയും മൊബൈല്&#x200d; ഫോണും പണവും സംഘം തട്ടിയെടുത്തു. പ്രതികള്&#x200d; ജ്യോത്സ്യനില്&#x200d; നിന്നും 20 ലക്ഷം രൂപ ആവശ്യപ്പെടുകയും ഇല്ലെങ്കില്&#x200d; നഗ്‌നഫോട്ടോയും വിഡിയോയും പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.</p>
<p>വീട്ടിലെ ദോഷം മാറ്റുന്നതിന് പൂജ നടത്താനെന്ന് പറഞ്ഞ് പറ്റിച്ചാണ് ജ്യോത്സ്യനെ കൊഴിഞ്ഞാമ്പാറ കല്ലാണ്ടിച്ചള്ളയിലെ വിളിച്ചുവരുത്തി ഹണി ട്രാപ്പില്&#x200d;പെടുത്തിയത്. ഇന്നലെ ഉച്ചയോടെയാണു സംഭവം. കൊല്ലങ്കോട് സ്വദേശിയായ ജ്യോത്സ്യനാണു തട്ടിപ്പിനിരയായത്.</p>
<p>പ്രതികള്&#x200d; ചൊവ്വാഴ്ച വൈകീട്ട് കൊല്ലങ്കോട്ടെ ജ്യോത്സ്യന്റെ വീട്ടിലെത്തി. ഭര്&#x200d;ത്താവുമായി പിണങ്ങിക്കഴിയുകയാണെന്നും വീട്ടില്&#x200d; ചില പ്രശ്‌നങ്ങള്&#x200d; ഉണ്ടെന്നും പൂജ ചെയ്തു പരിഹാരം കാണണമെന്നും പറഞ്ഞു. ബുധനാഴ്ച രാവിലെ പതിനൊന്നോടെ ജ്യോത്സ്യന്&#x200d; കൊഴിഞ്ഞാമ്പാറയിലെത്തി. കൊലപാതകം ഉള്&#x200d;പ്പെടെ നിരവധി കേസുകളില്&#x200d; പ്രതിയായ എന്&#x200d;. പ്രതീഷിന്റെ (36) കല്ലാണ്ടിച്ചള്ളയിലെ വീട്ടിലേക്കു രണ്ട് യുവാക്കള്&#x200d; ചേര്&#x200d;ന്നു ജ്യോത്സ്യനെ കൊണ്ടുപോകുകയും ചെയ്തു.</p>
<p>എന്നാല്&#x200d; പൂജക്ക് വേണ്ടിയുള്ള കാര്യങ്ങല്&#x200d; ചെയ്യുന്നതിനിട ജ്യോത്സ്യനെ പ്രതീഷ് ഒരു മുറിയിലേക്കു കൂട്ടിക്കൊണ്ടു പോയി യുവതിക്കൊപ്പം നിര്&#x200d;ത്തി നഗ്‌നഫോട്ടോയും വിഡിയോയും ചിത്രീകരിച്ചു. ശേഷം നാലര പവന്റെ മാലയും മൊബൈല്&#x200d; ഫോണും പണവും കൈക്കലാക്കിയ സംഘം 20 ലക്ഷം രൂപ ആവശ്യപ്പെട്ടു. പണം തന്നില്ലെങ്കില്&#x200d; ചിത്രങ്ങള്&#x200d; സമൂഹമാധ്യമങ്ങളില്&#x200d; പോസ്റ്റ് ചെയ്യുമെന്നും ബന്ധുക്കള്&#x200d;ക്ക് അയച്ചുകൊടുക്കുമെന്നും ഭീഷണിപ്പെടുത്തി. സംഭവസമയത്ത് രണ്ടു സ്ത്രീകള്&#x200d; ഉള്&#x200d;പ്പെടെ 9 പേര്&#x200d; വീട്ടിലുണ്ടായിരുന്നതായും പറയുന്നു.</p>
<p>മറ്റൊരു കേസുമായി ബന്ധപ്പെട്ട് പ്രതീഷിന്റെ വീട്ടില്&#x200d; ചിറ്റൂര്&#x200d; പൊലീസ് എത്തി. പൊലീസിനെ കണ്ടതോടെ പ്രതികള്&#x200d; പലവഴിക്ക് ഓടിയെങ്കിലും മൈമൂനയേയും ശ്രീജേഷിനെയും പൊലീസ് പിടികൂടി. വീടിനകത്ത് നടന്ന സംഭവം അറിയാതെ ചിറ്റൂര്&#x200d; പൊലീസ് തിരികെ പോവുകയും ചെയ്തു.</p>
<p>അതിനിടെ, ഓടി രക്ഷപ്പെടുന്നതിനിടെ ഒരു സ്ത്രീ മദ്യലഹരിയില്&#x200d; റോഡില്&#x200d; വീഴുകയും നാട്ടുകാര്&#x200d; കൊഴിഞ്ഞാമ്പാറ പൊലീസിനെ വിളിച്ചുവരുത്തുകയും ചെയ്തു. തുടര്&#x200d;ന്ന് നടത്തിയ പരിശോധനയിലും ചോദ്യം ചെയ്യലിലും ഹണിട്രാപ്പ് വിവരം പുറത്തറിഞ്ഞു. അവിയെ നിന്നും രക്ഷപ്പെട്ട ജ്യോല്&#x200d;സ്യന്&#x200d; കൊല്ലങ്കോട് സ്റ്റേഷനിലെത്തി പരാതി നല്&#x200d;കിയിരുന്നു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-woman-and-her-friend-who-trapped-the-astrologer-in-a-honey-trap-were-arrested.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മഞ്ചേരി സ്വദേശിയെ ഹണി ട്രാപ്പിൽ കുടുക്കാൻ ശ്രമിച്ച  നാലുപേർ അറസ്റ്റിൽ</title>
		<link>https://www.chandrikadaily.com/honeytrap-manjer-4-arrested.html</link>
					<comments>https://www.chandrikadaily.com/honeytrap-manjer-4-arrested.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Fri, 03 Nov 2023 09:22:44 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[honeytrap]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=281794</guid>

					<description><![CDATA[ഈ മാസം ഒന്നാം തീയതിയാണ് സംഭവം. ഫാമിലി കൗൺസിലിംഗ് ആവശ്യമുണ്ടെന്ന് അറിയിച്ചതിനെ തുടർന്നാണ് കെണിയിൽ അകപ്പെട്ട മലപ്പുറം സ്വദേശി കൂത്താട്ടുകുളത്ത് എത്തുന്നത്. കൗൺസിലിംഗ് ആവശ്യപ്പെട്ട യുവതി ഫോണിൽ അയച്ചുകൊടുത്ത ലൊക്കേഷനിൽ എത്തുകയായിരുന്നു]]></description>
										<content:encoded><![CDATA[<p>മലപ്പുറം മഞ്ചേരി സ്വദേശിയെ ഹണി ട്രാപ്പിൽ കുടുക്കാൻ ശ്രമിച്ച സംഭവത്തിൽ നാലുപേർ കൂത്താട്ടുകുളത്ത് അറസ്റ്റിലായി.സംഭവത്തിൽ ഇടുക്കി പുതുശ്ശേരിപ്പടിക്കൽ പി.എസ്‌ അഭിലാഷ് (28), കൊല്ലം നൗഫൽ മൻസിൽ അൽ അമീൻ (23), ഇടുക്കി ചെരുവിൽ പുത്തൻവീട് പി ആതിര (28), ഇടുക്കി കാട്ടാഞ്ചേരി കെ.കെ അക്ഷയ (21) എന്നിവരാണ് അറസ്റ്റിലായത്.</p>
<p>ഈ മാസം ഒന്നാം തീയതിയാണ് സംഭവം. ഫാമിലി കൗൺസിലിംഗ് ആവശ്യമുണ്ടെന്ന് അറിയിച്ചതിനെ തുടർന്നാണ് കെണിയിൽ അകപ്പെട്ട മലപ്പുറം സ്വദേശി കൂത്താട്ടുകുളത്ത് എത്തുന്നത്. കൗൺസിലിംഗ് ആവശ്യപ്പെട്ട യുവതി ഫോണിൽ അയച്ചുകൊടുത്ത ലൊക്കേഷനിൽ എത്തുകയായിരുന്നു.റൂമിലെത്തിയ മലപ്പുറം സ്വദേശിക്ക് യുവതി കുടിക്കുന്നതിനായി പാനീയം നൽകിയതോടെ ഇയാളുടെ ബോധം നഷ്ടപ്പെട്ടു. മറ്റ് രണ്ടുപേർ എത്തി പരാതിക്കാരനെയും യുവതിയെയും ചേർത്തുനിർത്തി നഗ്നചിത്രങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/honeytrap-manjer-4-arrested.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സ്ത്രീകളെ ഉപയോഗിച്ച് പണം തട്ടിയ ആള്&#x200d; പിടിയില്&#x200d;</title>
		<link>https://www.chandrikadaily.com/honey-trap-shameer-wayanad-arrested.html</link>
					<comments>https://www.chandrikadaily.com/honey-trap-shameer-wayanad-arrested.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 05 Nov 2018 08:01:02 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[arresst]]></category>
		<category><![CDATA[honeytrap]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=109462</guid>

					<description><![CDATA[താമരശേരി: തോക്കും തോട്ടം ഷമീര്&#x200d;(37)നെയാണ് താമരശേരി എസ്ഐ സായൂജും സംഘവും അറസ്റ്റ് ചെയ്തത്. ഉണ്ണികുളം മങ്ങാട് നെരോത്ത് പൊയില്&#x200d; ജാബിറിന്റെ പരാതിയിലാണ് കേസ്. ഗള്&#x200d;ഫില്&#x200d; നിന്നും വന്ന ജാബിറിന്റെ സഹപാഠിയും സുഹൃത്തുമായ ഓട്ടോ ഡ്രൈവര്&#x200d; ഷമീര്&#x200d; ഓട്ടോ പഠിപ്പിച്ചുതരാമെന്ന പറഞ്ഞ് കഴിഞ്ഞ മാസം 26 നു കോഴിക്കോട്ടേക്ക് കൊണ്ടുപോയി. കോഴിക്കോട്ടേക്കുള്ള യാത്രയില്&#x200d; ഒരു സ്ത്രീയും പതിനെട്ടുകാരിയായ മകളും ഇവരോടൊപ്പം ഓട്ടോയില്&#x200d; ഉണ്ടായിരുന്നു. കോഴിക്കോട് ബീച്ചില്&#x200d; പോയി തിരിച്ചു വന്നു. രണ്ട് ദിവസം കഴിഞ്ഞു ഷമീര്&#x200d; ജാബിറിന്റെ വീട്ടിലെത്തി [&#8230;]]]></description>
										<content:encoded><![CDATA[<p>താമരശേരി: തോക്കും തോട്ടം ഷമീര്&#x200d;(37)നെയാണ് താമരശേരി എസ്ഐ സായൂജും സംഘവും അറസ്റ്റ് ചെയ്തത്. ഉണ്ണികുളം മങ്ങാട് നെരോത്ത് പൊയില്&#x200d; ജാബിറിന്റെ പരാതിയിലാണ് കേസ്. ഗള്&#x200d;ഫില്&#x200d; നിന്നും വന്ന ജാബിറിന്റെ സഹപാഠിയും സുഹൃത്തുമായ ഓട്ടോ ഡ്രൈവര്&#x200d; ഷമീര്&#x200d; ഓട്ടോ പഠിപ്പിച്ചുതരാമെന്ന പറഞ്ഞ് കഴിഞ്ഞ മാസം 26 നു കോഴിക്കോട്ടേക്ക് കൊണ്ടുപോയി.</p>
<p>കോഴിക്കോട്ടേക്കുള്ള യാത്രയില്&#x200d; ഒരു സ്ത്രീയും പതിനെട്ടുകാരിയായ മകളും ഇവരോടൊപ്പം ഓട്ടോയില്&#x200d; ഉണ്ടായിരുന്നു. കോഴിക്കോട് ബീച്ചില്&#x200d; പോയി തിരിച്ചു വന്നു. രണ്ട് ദിവസം കഴിഞ്ഞു ഷമീര്&#x200d; ജാബിറിന്റെ വീട്ടിലെത്തി പണം ആവശ്യപ്പെട്ടു. സ്ത്രീകള്&#x200d; പരാതി നല്&#x200d;കിയതിനാല്&#x200d; സി.ഐക്ക് കൊടുക്കാനാണെന്ന് പറഞ്ഞ് 10000 രൂപ കൈക്കലാക്കി.</p>
<p>തുടര്&#x200d;ന്ന് വീണ്ടും പണം ആവശ്യപ്പെട്ടെങ്കിലും കൊടുക്കാന്&#x200d; തയ്യാറാവാത്തതിനാല്&#x200d; സ്ത്രീകളെ പീഡിപ്പിച്ചതായി ഭീഷണിപ്പെടുത്തി. തന്നെയും കുടുംബത്തെയും സമൂഹമധ്യത്തില്&#x200d; അപമാനിക്കുമെന്നും കേസില്&#x200d; കുടുക്കുമെന്നും നിരന്തരം ഭീണിപ്പെടുത്തിയതിനെ തുടര്&#x200d;ന്ന് താമരശേരി പോലീസില്&#x200d; പരാതി നല്&#x200d;കുകകയായിരുന്നു.</p>
<p>ഭാര്യയും മക്കളുമുള്ള ഷമീര്&#x200d; കട്ടിപ്പാറയിലെ മറ്റൊരാളുടെ ഭാര്യയെയും മകളെയും കൂടെ താമസിപ്പിച്ചാണ് കെണിയൊരുക്കുന്നത്. ഈ സ്ത്രീയും മകളും കൊടുവള്ളിയ്ല്&#x200d; വാടക വീട്ടിലാണ് താമസം. നിരവധി കേസില്&#x200d; പ്രതിയാണ് ഷമീറെന്ന പോലീസ് പറഞ്ഞു. കോടതിയില്&#x200d;ഹാജറാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/honey-trap-shameer-wayanad-arrested.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തളിപ്പറമ്പിലെ ഹണി ട്രാപ്പ്: പണം തട്ടുന്ന സംഘത്തിലെ യുവതിയെ പോലീസ് പിടികൂടി</title>
		<link>https://www.chandrikadaily.com/honey-trap-case-in-thalipparambu-sameera-arrested.html</link>
					<comments>https://www.chandrikadaily.com/honey-trap-case-in-thalipparambu-sameera-arrested.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 18 Sep 2018 07:22:49 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[honeytrap]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=103626</guid>

					<description><![CDATA[തളിപ്പറമ്പ്: യുവതിയെ ഉപയോഗിച്ച് കോടികള്&#x200d; തട്ടിയെടുക്കാന്&#x200d; ശ്രമിച്ച കേസില്&#x200d; യുവതി അറസ്റ്റില്&#x200d;. കാസര്&#x200d;കോട് കുടലൂര്&#x200d; കളിയങ്ങാട് ജഗദംബ ക്ഷേത്രത്തിനടുത്ത് മൈഥിലി ക്വാര്&#x200d;ട്ടേഴ്‌സില്&#x200d; താമസിക്കുന്ന സമീറ എന്ന ഹാഷിദ(32)യാണ് അറസ്റ്റിലായത്. ഇവര്&#x200d; മഞ്ചേശ്വരം സ്വദേശിനിയാണ്. മാതമംഗലത്തെ അറുപതുകാരനെ വിവാഹം ചെയ്ത് പണം തട്ടിയ കേസിലാണ് അറസ്റ്റ്. ചപ്പാരപ്പടവ് സ്വദേശികളായ രണ്ട് യുവ വ്യാപാരികളുമായി ലൈംഗിക ബന്ധത്തിലേര്&#x200d;പ്പെടുന്ന രംഗങ്ങള്&#x200d; പകര്&#x200d;ത്തി കോടികള്&#x200d; തട്ടാന്&#x200d; ശ്രമിച്ച സംഘത്തിലെ യുവതിയാണ് സമീറ. ഹണി ട്രാപ്പ് കേസില്&#x200d; ചുഴലിയിലെ കെ.പി.ഇര്&#x200d;ഷാദ്(20), കുറുമാത്തൂരിലെ കൊടിയില്&#x200d; റുബൈസ്(22), [&#8230;]]]></description>
										<content:encoded><![CDATA[<p>തളിപ്പറമ്പ്: യുവതിയെ ഉപയോഗിച്ച് കോടികള്&#x200d; തട്ടിയെടുക്കാന്&#x200d; ശ്രമിച്ച കേസില്&#x200d; യുവതി അറസ്റ്റില്&#x200d;. കാസര്&#x200d;കോട് കുടലൂര്&#x200d; കളിയങ്ങാട് ജഗദംബ ക്ഷേത്രത്തിനടുത്ത് മൈഥിലി ക്വാര്&#x200d;ട്ടേഴ്‌സില്&#x200d; താമസിക്കുന്ന സമീറ എന്ന ഹാഷിദ(32)യാണ് അറസ്റ്റിലായത്. ഇവര്&#x200d; മഞ്ചേശ്വരം സ്വദേശിനിയാണ്. മാതമംഗലത്തെ അറുപതുകാരനെ വിവാഹം ചെയ്ത് പണം തട്ടിയ കേസിലാണ് അറസ്റ്റ്. ചപ്പാരപ്പടവ് സ്വദേശികളായ രണ്ട് യുവ വ്യാപാരികളുമായി ലൈംഗിക ബന്ധത്തിലേര്&#x200d;പ്പെടുന്ന രംഗങ്ങള്&#x200d; പകര്&#x200d;ത്തി കോടികള്&#x200d; തട്ടാന്&#x200d; ശ്രമിച്ച സംഘത്തിലെ യുവതിയാണ് സമീറ. ഹണി ട്രാപ്പ് കേസില്&#x200d; ചുഴലിയിലെ കെ.പി.ഇര്&#x200d;ഷാദ്(20), കുറുമാത്തൂരിലെ കൊടിയില്&#x200d; റുബൈസ്(22), ചൊറുക്കള വെള്ളാരംപാറയിലെ ടി.മുസ്തഫ(65), നെടിയേങ്ങ നെല്ലിക്കുന്നിലെ പി.എസ്. അമല്&#x200d;ദേവ്(21) എന്നിവരെ കഴിഞ്ഞ ആഗസ്റ്റ് 24 ന് തളിപ്പറമ്പ് എസ്‌ഐ കെ.ദിനേശന്&#x200d; അറസ്റ്റ് ചെയ്തിരുന്നു.<br />
മാതമംഗലത്തെ അറുപതു വയസുകാരനെ വിവാഹം ചെയ്ത് വഞ്ചിച്ച് രണ്ട് ലക്ഷത്തോളം രൂപ തട്ടിയിരുന്നു. 2017 ഡിസംബറിലാണ് ഹണി ട്രാപ്പ് കേസിലെ പ്രതി മുസ്തഫയുടെ വെള്ളാരംപാറയിലെ വാടക വീട്ടില്&#x200d; വെച്ച് വിവാഹം ചെയ്തു തരുമെന്ന് പ്രലോഭിപ്പിച്ച് സമീറ യോടൊപ്പം ഫോട്ടോ എടുപ്പിച്ചത്. ആ ഫോട്ടോ കാണിച്ച് അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ടുവെന്നാണ് പരാതി. 1.80 ലക്ഷം രൂപ പ്രതികള്&#x200d; ഭാസ്‌കരനില്&#x200d; നിന്ന് തട്ടിയെടുക്കുകയും ചെയ്തിരുന്നു. അറസ്റ്റിലായ ഹാഷിദ കാസര്&#x200d;കോടെ ബിഎംഎസ് നേതാവായ ദിനേശിനെ വിവാഹം ചെയ്ത് അയാളുടെ ഫ്‌ളാറ്റിലാണ് താമസിച്ചിരുന്നത്.തളിപ്പറമ്പ് ഡിവൈഎസ്പി കെ.വി.വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. വൈകുന്നേരത്തോടെ കോടതിയില്&#x200d; ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/honey-trap-case-in-thalipparambu-sameera-arrested.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഹണിട്രാപ്പ് കേസിലെ മുഖ്യപ്രതി കോഴിക്കോട് മെഡിക്കല്&#x200d; കോളജില്&#x200d; നിന്നും രക്ഷപ്പെട്ടു</title>
		<link>https://www.chandrikadaily.com/taliparamba-honey-trap-main-accused-escaped-police-custody.html</link>
					<comments>https://www.chandrikadaily.com/taliparamba-honey-trap-main-accused-escaped-police-custody.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 04 Sep 2018 04:43:19 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Arrest]]></category>
		<category><![CDATA[honeytrap]]></category>
		<category><![CDATA[kozhikode]]></category>
		<category><![CDATA[kozhikode medical college]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=101441</guid>

					<description><![CDATA[തളിപ്പറമ്പ്: ഹണിട്രാപ്പ് കേസിലെ മുഖ്യപ്രതി കോഴിക്കോട് മെഡിക്കല്&#x200d; കോളജിലെ മൂന്നാം വാര്&#x200d;ഡില്&#x200d; നിന്നും രക്ഷപ്പെട്ടു. കുറുമാത്തൂര്&#x200d; ചൊറുക്കള റഹ്മത്ത് മന്&#x200d;സിസിലെ കൊടിയില്&#x200d; റൂബൈസ്(22) ആണ് രക്ഷപ്പെട്ടത്. ഇന്നലെ രാത്രി 9.50നാണ് ഇയാളെ വാര്&#x200d;ഡില്&#x200d; നിന്നും കാണാതായത്. രക്താര്&#x200d;ബുദ രോഗിയായ റുബൈസിനെ മൂന്ന് ദിവസം മുമ്പാണ് കണ്ണൂര്&#x200d; സ്‌പെഷ്യല്&#x200d; സബ് ജയിലില്&#x200d; റിമാന്&#x200d;ഡില്&#x200d; കഴിയവെ രക്തം ഛര്&#x200d;ദ്ദിച്ചതിനെ തുടര്&#x200d;ന്ന് മെഡിക്കല്&#x200d; കോളജിലേക്ക് മാറ്റിയത്. നേരത്തെ ലൂക്കിമിയ ബാധിച്ച റുബൈസ് സ്വകാര്യ ആശുപത്രിയിലെ ചികില്&#x200d;സയിലൂടെ രോഗവിമുക്തനായിരുന്നു. കഴിഞ്ഞമാസം 20നാണ് ഇയാള്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[<p>തളിപ്പറമ്പ്: ഹണിട്രാപ്പ് കേസിലെ മുഖ്യപ്രതി കോഴിക്കോട് മെഡിക്കല്&#x200d; കോളജിലെ മൂന്നാം വാര്&#x200d;ഡില്&#x200d; നിന്നും രക്ഷപ്പെട്ടു. കുറുമാത്തൂര്&#x200d; ചൊറുക്കള റഹ്മത്ത് മന്&#x200d;സിസിലെ കൊടിയില്&#x200d; റൂബൈസ്(22) ആണ് രക്ഷപ്പെട്ടത്. ഇന്നലെ രാത്രി 9.50നാണ് ഇയാളെ വാര്&#x200d;ഡില്&#x200d; നിന്നും കാണാതായത്. രക്താര്&#x200d;ബുദ രോഗിയായ റുബൈസിനെ മൂന്ന് ദിവസം മുമ്പാണ് കണ്ണൂര്&#x200d; സ്‌പെഷ്യല്&#x200d; സബ് ജയിലില്&#x200d; റിമാന്&#x200d;ഡില്&#x200d; കഴിയവെ രക്തം ഛര്&#x200d;ദ്ദിച്ചതിനെ തുടര്&#x200d;ന്ന് മെഡിക്കല്&#x200d; കോളജിലേക്ക് മാറ്റിയത്. നേരത്തെ ലൂക്കിമിയ ബാധിച്ച റുബൈസ് സ്വകാര്യ ആശുപത്രിയിലെ ചികില്&#x200d;സയിലൂടെ രോഗവിമുക്തനായിരുന്നു. കഴിഞ്ഞമാസം 20നാണ് ഇയാള്&#x200d; പോലീസിന്റെ പിടിയിലായത്.</p>
<p>കഴിഞ്ഞ ഏപ്രില്&#x200d; മൂന്നിന് ഏഴാംമൈലിലെ റിഫായി മസ്ജിദില്&#x200d; നിസ്‌ക്കാരത്തിനെത്തിയ ചെറുകുന്നോന്&#x200d; ഹൗസില്&#x200d; ഷബീറിന്റെ ഹോണ്ട ആക്ടീവ സ്‌കൂട്ടര്&#x200d; മോഷ്ടിച്ച കേസിലായിരുന്നു അറസ്റ്റ്. പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാളുടെ നേതൃത്വത്തില്&#x200d; നടന്ന ഹണിട്രാപ്പും ബ്ലാക്ക് മെയിലിങ്ങും ഉള്&#x200d;പ്പെടെയുള്ള കഥകള്&#x200d; പുറത്തായതും റുബൈസ് ഉള്&#x200d;പ്പെടെ നാലുപേരെ അറസ്റ്റ് ചെയ്തതും.കാസര്&#x200d;ഗോഡും മംഗലാപുരത്തും നിരവധി മോഷണകേസുകളില്&#x200d; പ്രതിയായ റുബൈസിനെ കര്&#x200d;ണ്ണാടകയിലെ ബാഗമണ്ഡലത്ത് സ്വര്&#x200d;ണ്ണമാല മോഷ്ടിച്ച കേസില്&#x200d; കസ്റ്റഡിയിലെടുക്കാനായി ഇന്നലെ വൈകുന്നേരത്തോടെ കര്&#x200d;ണ്ണാടക പോലീസ് കോഴിക്കോട് എത്തിയിരുന്നു.</p>
<p>ഇവര്&#x200d; എത്തിയതറിഞ്ഞാണ് പ്രതി സമര്&#x200d;ത്ഥമായി രക്ഷപ്പെട്ടതെന്ന് പോലീസ് പറഞ്ഞു. റുബൈസിനെ കണ്ടെത്താന്&#x200d; വ്യാപകമായ തെരച്ചില്&#x200d; ആരംഭിച്ചതായി ഡിവൈഎസ്പി കെ.വി.വേണുഗോപാല്&#x200d; പറഞ്ഞു. ഹണിട്രാപ്പ് കേസില്&#x200d; ബ്ലാക്ക്‌മെയില്&#x200d; സംഘം ഉപയോഗിച്ച ലാപ്‌ടോപ്പ് ഉള്&#x200d;പ്പെടെ കഴിഞ്ഞ ദിവസം പോലീസ് കണ്ടെത്തിയിരുന്നു. പ്രതികളെ കസ്റ്റഡിയില്&#x200d; വാങ്ങി കൂടുതല്&#x200d; ചോദ്യം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് പോലീസ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/taliparamba-honey-trap-main-accused-escaped-police-custody.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ശശീന്ദ്രന്റെ ഫോണ്‍ വിവാദം: ചാനല്‍ മേധാവിയും സംഘവും കീഴടങ്ങി; ഫോണും ലാപ്പും മോഷണം പോയെന്ന്</title>
		<link>https://www.chandrikadaily.com/saseendran-2.html</link>
					<comments>https://www.chandrikadaily.com/saseendran-2.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 04 Apr 2017 06:29:08 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[honeytrap]]></category>
		<category><![CDATA[mangalam issue]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=25005</guid>

					<description><![CDATA[തിരുവനന്തപുരം: മന്ത്രി എ.കെ ശശീന്ദ്രന്റെ രാജിക്ക് വഴിയൊരുക്കിയ ഫോണ്‍ വിവാദത്തില്‍, ചാനല്‍ മേധാവി അജിത്ത് കുമാറും സംഘവും പൊലീസിനു മുമ്പാകെ കീഴടങ്ങി. ഇന്നലെ ഇവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റിവെച്ചിരുന്നു. ഇതിനു പിന്നാലെ ഇന്നു രാവിലെയാണ് അജിത്ത്കുമാര്‍ ഉള്‍പ്പെടെ ഏഴു പ്രതികള്‍ തിരുവനന്തപുരം ക്രൈംബ്രാഞ്ച് ഓഫീസില്‍ കീഴടങ്ങിയത്. ഇവരെ അന്വേഷണസംഘം ചോദ്യംചെയ്ത് വരികയാണ്. ഫോണ്‍ വിവാദത്തില്‍ ചാനല്‍ അധികൃതര്‍ ഖേദപ്രകടനം നടത്തിയതിനു പിന്നാലെ ഹാജരാകാന്‍ കോടതി നോട്ടീസയച്ചിരുന്നെങ്കിലും ഇവര്‍ ഹാജരായിരുന്നില്ല. അതിനിടെ, തന്റെ ലാപ്‌ടോപ്പും മൊബൈല്‍ [&#8230;]]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: മന്ത്രി എ.കെ ശശീന്ദ്രന്റെ രാജിക്ക് വഴിയൊരുക്കിയ ഫോണ്&#x200d; വിവാദത്തില്&#x200d;, ചാനല്&#x200d; മേധാവി അജിത്ത് കുമാറും സംഘവും പൊലീസിനു മുമ്പാകെ കീഴടങ്ങി. ഇന്നലെ ഇവരുടെ മുന്&#x200d;കൂര്&#x200d; ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റിവെച്ചിരുന്നു. ഇതിനു പിന്നാലെ ഇന്നു രാവിലെയാണ് അജിത്ത്കുമാര്&#x200d; ഉള്&#x200d;പ്പെടെ ഏഴു പ്രതികള്&#x200d; തിരുവനന്തപുരം ക്രൈംബ്രാഞ്ച് ഓഫീസില്&#x200d; കീഴടങ്ങിയത്. ഇവരെ അന്വേഷണസംഘം ചോദ്യംചെയ്ത് വരികയാണ്. ഫോണ്&#x200d; വിവാദത്തില്&#x200d; ചാനല്&#x200d; അധികൃതര്&#x200d; ഖേദപ്രകടനം നടത്തിയതിനു പിന്നാലെ ഹാജരാകാന്&#x200d; കോടതി നോട്ടീസയച്ചിരുന്നെങ്കിലും ഇവര്&#x200d; ഹാജരായിരുന്നില്ല.</p>
<p>അതിനിടെ, തന്റെ ലാപ്‌ടോപ്പും മൊബൈല്&#x200d; ഫോണും മോഷണം പോയതായി കാണിച്ച് അജിത്ത് കുമാര്&#x200d; ഇന്നലെ രാത്രി തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനില്&#x200d; പരാതി നല്&#x200d;കിയിട്ടുണ്ട്. ഇന്നലെ രാവിലെ ചാനലിന്റെ ഓഫീസില്&#x200d; നടത്തിയ പരിശോധനയില്&#x200d; സീല്&#x200d; ചെയ്‌തെടുത്ത കമ്പ്യൂട്ടറുകളും മറ്റു രേഖകളും ഇന്ന് ഫോറന്&#x200d;സിക് പരിശോധനക്കായി അയക്കും. ചാനലില്&#x200d; നിന്ന് രാജിവെച്ച രണ്ടു മാധ്യമപ്രവര്&#x200d;ത്തകരുടെയും മുന്&#x200d;മന്ത്രി എ.കെ ശശീന്ദ്രന്റെയും മൊഴികള്&#x200d; ഇന്നു രേഖപ്പെടുത്തും.<br />
ലോഞ്ചിങിന്റെ ഭാഗമായാണ് ഗതാഗതമന്ത്രിയായിരുന്ന എകെ ശശീന്ദ്രന്&#x200d;, പരാതിയുമായെത്തിയ വീട്ടമ്മയോട് ലൈംഗിക ചുവയോടെ സംസാരിച്ചുവെന്ന വാര്&#x200d;ത്ത ചാനല്&#x200d; പുറത്തുവിട്ടത്. ഇതേത്തുടര്&#x200d;ന്ന് മന്ത്രി രാജിവെച്ചിരുന്നു. വാര്&#x200d;ത്തക്കെതിരെ നിരവധി പരാതികള്&#x200d; ലഭിച്ചതിനെത്തുടര്&#x200d;ന്നാണ് ജുഡീഷ്യല്&#x200d; അന്വേഷണത്തിനു പിന്നാലെ പൊലീസ് അന്വേഷണത്തിനും സര്&#x200d;ക്കാര്&#x200d; ഉത്തരവിട്ടത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/saseendran-2.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
