<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Hospitals &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/hospitals/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Mon, 13 Oct 2025 13:37:31 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Hospitals &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ആശുപത്രികളിലെ സുരക്ഷാ വീഴ്ച: നവംബര്‍ ഒന്നുമുതല്‍ നിസ്സഹകരണ സമരത്തിന് കെജിഎംഒഎ</title>
		<link>https://www.chandrikadaily.com/security-breach-in-hospitals-kgmoa-to-go-on-non-cooperation-strike-from-november-1.html</link>
					<comments>https://www.chandrikadaily.com/security-breach-in-hospitals-kgmoa-to-go-on-non-cooperation-strike-from-november-1.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Mon, 13 Oct 2025 13:37:31 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Hospitals]]></category>
		<category><![CDATA[kgmoa]]></category>
		<category><![CDATA[thiruvanandapuram]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=358265</guid>

					<description><![CDATA[സമരകാലത്ത് രോഗിപരിചരണം ഒഴികെയുള്ള മറ്റ് ഡ്യൂട്ടികളില്‍ നിന്ന് ഡോക്ടര്‍മാര്‍ വിട്ടുനില്‍ക്കും.]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: സംസ്ഥാനത്തെ ആശുപത്രികളിലെ സുരക്ഷാ വീഴ്ചയ്ക്കെതിരെ നവംബര്&#x200d; ഒന്നുമുതല്&#x200d; നിസ്സഹകരണ സമരം ആരംഭിക്കുമെന്ന് കെജിഎംഒഎ പ്രഖ്യാപിച്ചു. സമരകാലത്ത് രോഗിപരിചരണം ഒഴികെയുള്ള മറ്റ് ഡ്യൂട്ടികളില്&#x200d; നിന്ന് ഡോക്ടര്&#x200d;മാര്&#x200d; വിട്ടുനില്&#x200d;ക്കും.</p>
<p>താമരശ്ശേരി താലൂക്ക് ആശുപത്രിയില്&#x200d; ആക്രമിക്കപ്പെട്ട ഡോ. വിപിന്റെ ചികിത്സാച്ചിലവ് പൂര്&#x200d;ണ്ണമായും സര്&#x200d;ക്കാര്&#x200d; ഏറ്റെടുക്കണം എന്നതടക്കമുള്ള ആവശ്യങ്ങളാണ് സംഘടന മുന്നോട്ടുവെച്ചിരിക്കുന്നത്.</p>
<p>ആശുപത്രികളില്&#x200d; സുരക്ഷിതമായ തൊഴിലിടങ്ങള്&#x200d; ഉറപ്പാക്കുന്നതില്&#x200d; സമൂഹവും സംവിധാനങ്ങളും പരാജയപ്പെടുന്നു എന്നത് നിരാശാജനകമാണെന്ന് കെജിഎംഒഎ പ്രസ്താവനയില്&#x200d; പറഞ്ഞു.</p>
<p>ആശുപത്രികളെ അതിസുരക്ഷാ മേഖലകളായി പ്രഖ്യാപിക്കണമെന്ന ദീര്&#x200d;ഘകാല ആവശ്യം ഇന്നും യാഥാര്&#x200d;ഥ്യമാകാത്തതായും അവര്&#x200d; ചൂണ്ടിക്കാട്ടി.</p>
<p>ഡോ. വന്ദനാ ദാസിന്റെ കൊലപാതകത്തിനു ശേഷം മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്&#x200d; നടന്ന ഉന്നതതല യോഗത്തിലെ തീരുമാനങ്ങള്&#x200d; ഇതുവരെ നടപ്പിലായിട്ടില്ലെന്നും പ്രസ്താവനയില്&#x200d; ആരോപിക്കുന്നു.</p>
<p>ട്രയേജ് സംവിധാനം, ഓരോ കാഷ്വാലിറ്റിയിലും രണ്ട് സിഎംഒമാരുടെ സേവനം, പോലീസ് എയ്ഡ് പോസ്റ്റ്, സിസിടിവി ഉറപ്പാക്കല്&#x200d; എന്നിവ അടിയന്തിരമായി നടപ്പിലാക്കണമെന്ന് കെജിഎംഒഎ ആവശ്യപ്പെട്ടു. ആവശ്യങ്ങള്&#x200d; പരിഗണിക്കപ്പെടാതിരുന്നാല്&#x200d; കൂടുതല്&#x200d; പ്രക്ഷോഭങ്ങളിലേക്ക് കടക്കുമെന്നും സംഘടന മുന്നറിയിപ്പ് നല്&#x200d;കി.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/security-breach-in-hospitals-kgmoa-to-go-on-non-cooperation-strike-from-november-1.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഉത്തരാഖണ്ഡില്‍ എല്ലാ ആശുപത്രികളിലും അതീവ ജാഗ്രത പാലിക്കാന്‍ നിര്‍ദേശം</title>
		<link>https://www.chandrikadaily.com/1in-uttarakhand-all-hospitals-have-been-instructed-to-be-on-high-alert.html</link>
					<comments>https://www.chandrikadaily.com/1in-uttarakhand-all-hospitals-have-been-instructed-to-be-on-high-alert.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Fri, 09 May 2025 05:47:18 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Hospitals]]></category>
		<category><![CDATA[operation sindoor]]></category>
		<category><![CDATA[Utharakhand]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=340692</guid>

					<description><![CDATA[ആശുപത്രികളിലെ ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും അവധികള്‍ റദ്ദാക്കി.]]></description>
										<content:encoded><![CDATA[<p>ഉത്തരാഖണ്ഡില്&#x200d; എല്ലാ ആശുപത്രികളിലും അതീവ ജാഗ്രത പാലിക്കാന്&#x200d; നിര്&#x200d;ദേശം നല്&#x200d;കി സംസ്ഥാനസര്&#x200d;ക്കാര്&#x200d;. ആശുപത്രികളിലെ ഡോക്ടര്&#x200d;മാരുടെയും ജീവനക്കാരുടെയും അവധികള്&#x200d; റദ്ദാക്കി.</p>
<p>ഉത്തരാഖണ്ഡ് ആരോഗ്യ സെക്രട്ടറി ഡോ. ആര്&#x200d;. രാജേഷ് കുമാര്&#x200d; കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിര്&#x200d;ദേശങ്ങള്&#x200d; പാലിച്ച്, ആവശ്യമായ മാര്&#x200d;ഗനിര്&#x200d;ദേശങ്ങള്&#x200d; പുറപ്പെടുവിക്കുകയും എല്ലാ ആശുപത്രികളിലും 12000 കിടക്കകള്&#x200d; സജ്ജമാക്കാനും എല്ലാ ഐസിയുവുകളും വെന്റിലേറ്ററുകളും ക്രമീകരിക്കാനും നിര്&#x200d;ദേശം നല്&#x200d;കി.</p>
<p>ജമ്മു കശ്മീര്&#x200d;, പഞ്ചാബ് സംസ്ഥാനങ്ങളില്&#x200d; അതീവ ജാഗ്രത നിര്&#x200d;ദേശം നല്&#x200d;കിയിട്ടുണ്ട്. ചണ്ഡീഗഡിലും ജാഗ്രത തുടരുകയാണ്. അപായ സൈറണ്&#x200d; മുഴങ്ങിയതായാണ് റിപ്പോര്&#x200d;ട്ട്. ജനങ്ങള്&#x200d; പുറത്തിറങ്ങരുതെന്നും സൈന്യത്തിന്റെ നിര്&#x200d;ദേശം കൃത്യമായി പാലിക്കണമെന്നും ആവശ്യപ്പെട്ടു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1in-uttarakhand-all-hospitals-have-been-instructed-to-be-on-high-alert.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഫണ്ട് തരില്ലെന്ന് കേന്ദ്രത്തിന്റെ ഭീഷണി; ഒടുവിൽ സർക്കാർ ആശുപത്രികളുടെ പേര് മാറ്റി കേരളം</title>
		<link>https://www.chandrikadaily.com/centers-threat-of-not-providing-funds-kerala-finally-changed-the-name-of-government-hospitals.html</link>
					<comments>https://www.chandrikadaily.com/centers-threat-of-not-providing-funds-kerala-finally-changed-the-name-of-government-hospitals.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Fri, 28 Jun 2024 12:48:19 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[health centre]]></category>
		<category><![CDATA[Hospitals]]></category>
		<category><![CDATA[news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=301288</guid>

					<description><![CDATA[2023 ഡിസംബറിനുള്ളിൽ ആശുപത്രികളുടെ പേര് മാറ്റണമെന്നായിരുന്നു കേന്ദ്ര നിർദേശം]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളുടെ പേര് ആയുഷ്മാന്&#x200d; ആരോഗ്യമന്ദിര്&#x200d; എന്നാക്കി ആരോഗ്യവകുപ്പ് ഉത്തരവിറിക്കി. കേന്ദ്രസര്&#x200d;ക്കാരിന്റെ നിര്&#x200d;ദേശമനുസരിച്ചാണ് തീരുമാനം. നേരത്തെ പേര് മാറ്റില്ലെന്ന് സംസ്ഥാന സര്&#x200d;ക്കാരിന്റെ നിലപാട്.</p>
<p>പേര് മാറ്റം കേരളത്തിന്റെ സംസ്കാരത്തിന് ചേരില്ലെന്നായിരുന്നു സർക്കാരിന്റെ മുൻനിലപാട്. അതിനാൽ എന്തു സംഭവിച്ചാലും പേര് മാറ്റില്ലെന്നായിരുന്നു നവകേരള സദസ്സിനിടെ ആരോഗ്യമന്ത്രി വീണ ജോർജിന്റെ പ്രഖ്യാപനം. എന്നാൽ കേന്ദ്രഫണ്ട് ലഭിക്കില്ലെന്ന് വന്നപ്പോഴാണ് പേര് മാറ്റാൻ സർക്കാർ നിർബന്ധിതമായത്. 2023 ഡിസംബറിനുള്ളിൽ ആശുപത്രികളുടെ പേര് മാറ്റണമെന്നായിരുന്നു കേന്ദ്ര നിർദേശം. എന്നാൽ തെരഞ്ഞെടുപ്പ് വന്നതോടെ നടപടികൾ നീണ്ടുപോയി.</p>
<p>ബോര്&#x200d;ഡില്&#x200d; ആയുഷ്മാന്&#x200d; ആരോഗ്യമന്ദിര്&#x200d; എന്നത് മലയാളത്തിലും ഇംഗ്ലീഷിലും എഴുതണം. കൂടാതെ കേരള സര്&#x200d;ക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും ദേശീയ ആരോഗ്യമിഷന്റെയും ആര്&#x200d;ദ്രം മിഷന്റെയും ലോഗോ ബോര്&#x200d;ഡില്&#x200d; ഉണ്ടാവണം. ആരോഗ്യം പരമം ധനം എന്ന് കൂടി ബോര്&#x200d;ഡില്&#x200d; എഴുതിച്ചേര്&#x200d;ക്കണമെന്നാണ് കേന്ദ്രസര്&#x200d;ക്കാര്&#x200d; നിര്&#x200d;ദേശം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/centers-threat-of-not-providing-funds-kerala-finally-changed-the-name-of-government-hospitals.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്&#x200d; ഇനി മുതല്&#x200d; &#8216;ആയുഷ്മാന്&#x200d; ആരോഗ്യ മന്ദിര്&#x200d;&#8217; എന്നറിയപ്പെടും; കേന്ദ്രനിര്&#x200d;ദേശം</title>
		<link>https://www.chandrikadaily.com/primary-health-centers-will-henceforth-be-known-as-ayushman-arogya-mandir-central-direction.html</link>
					<comments>https://www.chandrikadaily.com/primary-health-centers-will-henceforth-be-known-as-ayushman-arogya-mandir-central-direction.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Mon, 27 Nov 2023 14:22:05 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[central govt]]></category>
		<category><![CDATA[Hospitals]]></category>
		<category><![CDATA[NAME CHANGE]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=284291</guid>

					<description><![CDATA[ഡിസംബര്&#x200d; അവസാനത്തോടെ പേരു മാറ്റം പൂര്&#x200d;ത്തിയാക്കണം]]></description>
										<content:encoded><![CDATA[<p>പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടേയും കുടുംബാരോഗ്യ കേന്ദ്രങ്ങളുടേയും പേരു മാറ്റണമെന്ന് കേന്ദ്ര സര്&#x200d;ക്കാര്&#x200d;. ആയുഷ്മാന്&#x200d; ആരോഗ്യ മന്ദിര്&#x200d; എന്നാക്കണമെന്നാണ് നാഷണല്&#x200d; ഹെല്&#x200d;ത്ത് മിഷന്റെ നിര്&#x200d;ദേശം. ആയുഷ്മാന്&#x200d; ഭാരതിന് കീഴില്&#x200d; ധനസഹായം ലഭിക്കുന്ന പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും കുടുംബാരോഗ്യ കേന്ദ്രങ്ങളും ഇനി മുതല്&#x200d; &#8216;ആയുഷ്മാന്&#x200d; ആരോഗ്യ മന്ദിര്&#x200d;&#8217; എന്നറിയപ്പെടുക. &#8216;ആരോഗ്യം പരമം ധനം&#8217; എന്ന ടാഗ് ലൈനും നല്&#x200d;കണം.</p>
<p>ഡിസംബര്&#x200d; അവസാനത്തോടെ പേരു മാറ്റം പൂര്&#x200d;ത്തിയാക്കണം. കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇത് സംബന്ധിച്ച് ഉത്തരവ് പുറത്തിറക്കി. സ്വന്തം കെട്ടിടത്തിലല്ല പ്രവര്&#x200d;ത്തിക്കുന്നതെങ്കില്&#x200d; ഫ്‌ലക്‌സ് ബോര്&#x200d;ഡില്&#x200d; പേര് പ്രദര്&#x200d;ശിപ്പിക്കണം. പേരിന് മാറ്റം വരുത്താന്&#x200d; 3,000 രൂപയാണ് വകയിരുത്തിയിരിക്കുന്നത്. ആയുഷ്മാന്&#x200d; മാന്&#x200d; ഭാരത് പോര്&#x200d;ട്ടലില്&#x200d; ഫോട്ടോ അപ്ലോഡ് ചെയ്യണം. അതത് സംസ്ഥാനങ്ങള്&#x200d; അവരുടെ ഭാഷകളിലേക്ക് പേര് മാറ്റാവുന്നതാണ്. എന്നാല്&#x200d; ടാഗ് ലൈനില്&#x200d; മാറ്റം വരുത്താന്&#x200d; പാടില്ല.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/primary-health-centers-will-henceforth-be-known-as-ayushman-arogya-mandir-central-direction.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഉത്തര്&#x200d;പ്രദേശിലെ സര്&#x200d;ക്കാര്&#x200d; ആശുപത്രിയില്&#x200d; രോഗികളെ ഭീതിയിലാഴ്ത്തി തെരുവ് നായ്ക്കള്&#x200d;</title>
		<link>https://www.chandrikadaily.com/dogs-seen-inside-wards-of-district-hospital-in-utterpradesh.html</link>
					<comments>https://www.chandrikadaily.com/dogs-seen-inside-wards-of-district-hospital-in-utterpradesh.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 26 May 2018 12:06:15 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Hospitals]]></category>
		<category><![CDATA[India]]></category>
		<category><![CDATA[street dog]]></category>
		<category><![CDATA[utterpradesh]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=87246</guid>

					<description><![CDATA[ലക്‌നൗ: ഉത്തര്&#x200d;പ്രദേശിലെ സര്&#x200d;ക്കാര്&#x200d; ആശുപത്രിയില്&#x200d; തെരുവ് നായ് ശല്ല്യം. ഹാര്&#x200d;ദേവ് ജില്ലയിലെ സര്&#x200d;ക്കാര്&#x200d; ആശുപത്രിയിലെ ജനറല്&#x200d; വാര്&#x200d;ഡാണ് തെരുവ് നായ്ക്കള്&#x200d; കൈയടക്കിയത്. നായ്ക്കളുടെ സാന്നിധ്യത്തില്&#x200d; ഭയപ്പെട്ട വാര്&#x200d;ഡിലെ രോഗികളും കുത്തിയിരിപ്പുകാരും ആശുപത്രി അധികൃതര്&#x200d;ക്ക് പരാതി നല്&#x200d;കിയെങ്കിലും നായ്ക്കളെ നിങ്ങള്&#x200d; ആട്ടിയോടിച്ചാല്&#x200d; അതുപോവുമെന്നായിരുന്നു മറുപടി. &#160; Hardoi: Dogs seen inside wards of District Hospital, people at the hospital say, &#8216;We are scared but if we complain to the staff [&#8230;]]]></description>
										<content:encoded><![CDATA[<p>ലക്‌നൗ: ഉത്തര്&#x200d;പ്രദേശിലെ സര്&#x200d;ക്കാര്&#x200d; ആശുപത്രിയില്&#x200d; തെരുവ് നായ് ശല്ല്യം. ഹാര്&#x200d;ദേവ് ജില്ലയിലെ സര്&#x200d;ക്കാര്&#x200d; ആശുപത്രിയിലെ ജനറല്&#x200d; വാര്&#x200d;ഡാണ് തെരുവ് നായ്ക്കള്&#x200d; കൈയടക്കിയത്. നായ്ക്കളുടെ സാന്നിധ്യത്തില്&#x200d; ഭയപ്പെട്ട വാര്&#x200d;ഡിലെ രോഗികളും കുത്തിയിരിപ്പുകാരും ആശുപത്രി അധികൃതര്&#x200d;ക്ക് പരാതി നല്&#x200d;കിയെങ്കിലും നായ്ക്കളെ നിങ്ങള്&#x200d; ആട്ടിയോടിച്ചാല്&#x200d; അതുപോവുമെന്നായിരുന്നു മറുപടി.</p>
<p>&nbsp;</p>
<blockquote class="twitter-tweet" data-lang="en">
<p dir="ltr" lang="en">Hardoi: Dogs seen inside wards of District Hospital, people at the hospital say, &#8216;We are scared but if we complain to the staff they say just shoo the dogs away yourself.&#8217; Chief Medical Officer says, &#8216;We&#8217;ve taken cognizance of it &amp; have deployed staff to not let this happen.&#8217; <a href="https://t.co/7VHCkTefrw">pic.twitter.com/7VHCkTefrw</a></p>
<p>— ANI UP (@ANINewsUP) <a href="https://twitter.com/ANINewsUP/status/1000320031098523648?ref_src=twsrc%5Etfw">May 26, 2018</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p>വാര്&#x200d;ഡിലെ നായ്ക്കളുടെ സാന്നിധ്യം ഞങ്ങള്&#x200d;ക്ക് ഭയമാണ്. കുട്ടികള്&#x200d; അടക്കമുള്ള രോഗികളാണ് ഈ വാര്&#x200d;ഡിലുള്ളത്. നായ ആക്രമിക്കുമെന്ന പേടിയില്&#x200d; മനസമാധാനമായി ഉറങ്ങാന്&#x200d; പോലും സാധിക്കുന്നില്ല. ഇതിനെതിരെ ആശുപത്രി അധികൃതരോട് പരാതിപ്പെട്ടപ്പോള്&#x200d; നിങ്ങള്&#x200d; ആട്ടിയോടിച്ചാല്&#x200d; നായ്ക്കള്&#x200d; താനെ പൊയ്‌ക്കൊള്ളും എന്നായിരുന്നു മറുപടി- ഒരു രോഗിയുടെ ബന്ധു പറഞ്ഞു.</p>
<p><img loading="lazy" class="alignnone size-medium wp-image-87249" src="https://www.chandrikadaily.com/wp-content/uploads/2018/05/DeHZrKeUQAALhDl-300x169.jpg" alt="" width="300" height="169" srcset="https://www.chandrikadaily.com/wp-content/uploads/2018/05/DeHZrKeUQAALhDl-300x169.jpg 300w, https://www.chandrikadaily.com/wp-content/uploads/2018/05/DeHZrKeUQAALhDl-768x434.jpg 768w, https://www.chandrikadaily.com/wp-content/uploads/2018/05/DeHZrKeUQAALhDl.jpg 1024w, https://www.chandrikadaily.com/wp-content/uploads/2018/05/DeHZrKeUQAALhDl-696x393.jpg 696w, https://www.chandrikadaily.com/wp-content/uploads/2018/05/DeHZrKeUQAALhDl-744x420.jpg 744w" sizes="(max-width: 300px) 100vw, 300px" /></p>
<p>വെള്ളിയാഴ്ച വാര്&#x200d;ഡില്&#x200d; നായ്ക്കള്&#x200d; നടക്കുന്നതും ഉറങ്ങുന്നതുമായ ദൃശ്യങ്ങള്&#x200d; മാധ്യമങ്ങള്&#x200d; റിപ്പോര്&#x200d;ട്ടു ചെയ്തതോടെ സംഭവം വിവാദമായി. തുടര്&#x200d;ന്ന് സംഭവത്തില്&#x200d; ചീഫ് മെഡിക്കല്&#x200d; ഓഫീസര്&#x200d; അന്വേഷണത്തിന് ഉത്തരവ് നല്&#x200d;കുകയും നായ്ക്കളെ എത്രയും പെട്ടെന്ന് വാര്&#x200d;ഡില്&#x200d; നിന്നും ആശുപത്രി പരിസരങ്ങളില്&#x200d; നിന്നും നീക്കം ചെയ്ത് രോഗികള്&#x200d;ക്ക് സുരക്ഷ ഉറപ്പാക്കാന്&#x200d; നിര്&#x200d;ദേശിച്ചു. ഗുരുതരമായ വീഴ്ചയാണ് ആശുപത്രി അധികൃതകരില്&#x200d; നിന്നുമുണ്ടായത്, ഇതിനെതിരെ കര്&#x200d;ശന നടപടി സ്വീകരിക്കുമെന്നും മെഡിക്കല്&#x200d; ഓഫീസര്&#x200d; അറിയിച്ചു. മേലില്&#x200d; ഉത്തരം സംഭവങ്ങള്&#x200d; ആവര്&#x200d;ത്തിക്കാതിരിക്കാന്&#x200d; വേണ്ട നടപടി സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/dogs-seen-inside-wards-of-district-hospital-in-utterpradesh.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഗസ്സയില്&#x200d; പ്രതിഷേധം;  ആസ്പത്രികള്&#x200d; നിറഞ്ഞു</title>
		<link>https://www.chandrikadaily.com/protest-in-gaza.html</link>
					<comments>https://www.chandrikadaily.com/protest-in-gaza.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 04 May 2018 17:59:08 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[gaza]]></category>
		<category><![CDATA[Hospitals]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=83331</guid>

					<description><![CDATA[&#160; ഗസ്സ: ഓരോ ദിവസവും പ്രതിഷേധം കനക്കുമ്പോള്&#x200d; ഗസ്സയിലെ ആസ്പത്രികള്&#x200d; പരിക്കേറ്റവരെ കൊണ്ട് നിറയുന്നു. വെള്ളിയാഴ്ചയായ ഇന്നലെയും ഗസ്സ അതിര്&#x200d;ത്തിയിലേക്ക് ഫലസ്തീനികള്&#x200d; മാര്&#x200d;ച്ച് നടത്തി. മാര്&#x200d;ച്ചിന് നേരെ ഇസ്രാഈല്&#x200d; സൈന്യം ഇന്നലെയും അക്രമം അഴിച്ചു വിട്ടു. ആസ്പത്രിയില്&#x200d; ചികിത്സയില്&#x200d; കഴിയുന്നവരും മാര്&#x200d;ച്ചില്&#x200d; പങ്കെടുത്തു. ഗസ്സയിലും പരിസരത്തുമുള്ള 31 ആസ്പത്രികളിലാണ് പരിക്കേറ്റവരെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇത് വരെ 7,000 പേര്&#x200d;ക്ക് പരിക്കേറ്റതായാണ് റിപ്പോര്&#x200d;ട്ടുകള്&#x200d;. ആസ്പത്രികള്&#x200d; പരിക്കേറ്റവരെ കൊണ്ട് നിറഞ്ഞിരിക്കുകയാണെന്ന് ഫലസ്തീന്&#x200d; സന്നദ്ധ സംഘടനകള്&#x200d; വ്യക്തമാക്കി. സര്&#x200d;ക്കാരും സന്നദ്ധ സംഘടനകളുമാണ് ഭൂരിഭാഗം [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>ഗസ്സ: ഓരോ ദിവസവും പ്രതിഷേധം കനക്കുമ്പോള്&#x200d; ഗസ്സയിലെ ആസ്പത്രികള്&#x200d; പരിക്കേറ്റവരെ കൊണ്ട് നിറയുന്നു. വെള്ളിയാഴ്ചയായ ഇന്നലെയും ഗസ്സ അതിര്&#x200d;ത്തിയിലേക്ക് ഫലസ്തീനികള്&#x200d; മാര്&#x200d;ച്ച് നടത്തി. മാര്&#x200d;ച്ചിന് നേരെ ഇസ്രാഈല്&#x200d; സൈന്യം ഇന്നലെയും അക്രമം അഴിച്ചു വിട്ടു. ആസ്പത്രിയില്&#x200d; ചികിത്സയില്&#x200d; കഴിയുന്നവരും മാര്&#x200d;ച്ചില്&#x200d; പങ്കെടുത്തു.<br />
ഗസ്സയിലും പരിസരത്തുമുള്ള 31 ആസ്പത്രികളിലാണ് പരിക്കേറ്റവരെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇത് വരെ 7,000 പേര്&#x200d;ക്ക് പരിക്കേറ്റതായാണ് റിപ്പോര്&#x200d;ട്ടുകള്&#x200d;. ആസ്പത്രികള്&#x200d; പരിക്കേറ്റവരെ കൊണ്ട് നിറഞ്ഞിരിക്കുകയാണെന്ന് ഫലസ്തീന്&#x200d; സന്നദ്ധ സംഘടനകള്&#x200d; വ്യക്തമാക്കി. സര്&#x200d;ക്കാരും സന്നദ്ധ സംഘടനകളുമാണ് ഭൂരിഭാഗം ആസ്പത്രികളും നടത്തുന്നത്. 1976ല്&#x200d; സ്വന്തം മണ്ണിലേക്ക് തിരിച്ചു വരാനുള്ള അവകാശത്തിനായി സമാധാനപരമായി പ്രതിഷേധിച്ച ആറ് ഫലസ്തീനികളെ ഇസ്രാഈല്&#x200d; വെടിവച്ചു കൊലപ്പെടുത്തിയതിന്റെ ഓര്&#x200d;മ പുതുക്കലായാണ് മാര്&#x200d;ച്ച് 30ന് ഭൂമി ദിനമായി ആചരിക്കുന്നത്. 2014ല്&#x200d; നടന്ന ഗസ്സ യുദ്ധത്തിന് ശേഷം അതിര്&#x200d;ത്തിയില്&#x200d; ഏറ്റവും രൂക്ഷമായ സംഘര്&#x200d;ഷമാണ് നടക്കുന്നത്. 38 വര്&#x200d;ഷത്തെ അധിനിവേശത്തിന് ശേഷം 2005ല്&#x200d; ഇസ്രാഈല്&#x200d; സൈന്യം പിന്&#x200d;വാങ്ങിയ ഗസ്സയിലാണ് റാലിയ്ക്കായി ഫലസ്തീന്&#x200d; പൗരന്മാര്&#x200d; ഒത്തു ചേര്&#x200d;ന്നത്. മാര്&#x200d;ച്ച് 30ന് ശേഷം തുടര്&#x200d;ച്ചയായി ഗസ്സ അതിര്&#x200d;ത്തിയില്&#x200d; ഫലസ്തീനികള്&#x200d;ക്ക് നേരെ ഇസ്രാഈല്&#x200d; സൈന്യം അക്രമം അഴിച്ചു വിടുകയാണ്. മാര്&#x200d;ച്ച് 30ന് അതിര്&#x200d;ത്തിയിലേക്ക് ഫലസ്തീനികള്&#x200d; നടത്തിയ മാര്&#x200d;ച്ചിന് നേരെ സൈന്യം നടത്തിയ ആക്രമണത്തില്&#x200d; 42 പേരാണ് കൊല്ലപ്പെട്ടത്. 4000 പേര്&#x200d;ക്ക് പരിക്കേറ്റിരുന്നു. ഇന്നലെയും ഫലസ്തീനികള്&#x200d; പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. ഇതിന് നേരെ ഇസ്രാഈല്&#x200d; സൈന്യം വെടിയുതിര്&#x200d;ത്തു. വെടിവയ്പ്പില്&#x200d; ഒട്ടേറെ പേര്&#x200d;ക്ക് പരിക്കേറ്റിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/protest-in-gaza.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
