<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>howaldluthnic &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/howaldluthnic/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Fri, 09 Jan 2026 08:02:37 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>howaldluthnic &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ഇന്ത്യ യുഎസ് വ്യാപാര കരാര്‍; മോദി ട്രംപിനെ വിളിക്കാത്തതു കാരണം വൈകുന്നു -യു.എസ്</title>
		<link>https://www.chandrikadaily.com/india-us-trade-agreement-the-reason-for-the-delay-is-because-modi-did-not-call-trump.html</link>
					<comments>https://www.chandrikadaily.com/india-us-trade-agreement-the-reason-for-the-delay-is-because-modi-did-not-call-trump.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Fri, 09 Jan 2026 08:02:37 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[world]]></category>
		<category><![CDATA[#donaldtrump]]></category>
		<category><![CDATA[howaldluthnic]]></category>
		<category><![CDATA[indiaustradeagreement]]></category>
		<category><![CDATA[narendramodi]]></category>
		<category><![CDATA[worldnews]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=373263</guid>

					<description><![CDATA[മുംബൈ: ഇന്ത്യയുമായുള്ള വ്യാപാര കരാര്‍ വൈകുന്നത് മോദി ട്രംപിനെ ഫോണില്‍ വിളിക്കാത്തതിനാലെന്ന് യു.എസ് വാണിജ്യ സെക്രട്ടറി ഹൊവാര്‍ഡ് ലുത്‌നിക്. &#8221;വ്യാപാര ചര്‍ച്ചകളെല്ലാം പൂര്‍ത്തിയായി. പക്ഷെ, കരാര്‍ ഒപ്പിടാന്‍ തയാറാണെന്ന് അറിയിച്ച് ട്രംപിനെ മോദി വിളിച്ചിട്ടില്ല. കരാറില്‍ ഇന്ത്യയുടെ നേതൃത്വം അസ്വസ്ഥരാണ്. അതുകൊണ്ടാണ് മോദി ട്രംപിനെ വിളിക്കാതിരുന്നത്&#8221; ലുത്‌നിക് ഒരു പോഡ്കാസ്റ്റിനിടെ വ്യക്തമാക്കി. ഫിലിപ്പിന്‍സ്, ഇന്തോനേഷ്യ, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങള്‍ക്ക് മുമ്പ് ഇന്ത്യയുമായി ഉയര്‍ന്ന താരിഫ് നിരക്കില്‍ വ്യാപാര കരാര്‍ യാഥാര്‍ഥ്യമാക്കാമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍, മാറ്റുള്ള രാജ്യങ്ങളുമായി വ്യാപാര [&#8230;]]]></description>
										<content:encoded><![CDATA[<p>മുംബൈ: ഇന്ത്യയുമായുള്ള വ്യാപാര കരാര്&#x200d; വൈകുന്നത് മോദി ട്രംപിനെ ഫോണില്&#x200d; വിളിക്കാത്തതിനാലെന്ന് യു.എസ് വാണിജ്യ സെക്രട്ടറി ഹൊവാര്&#x200d;ഡ് ലുത്‌നിക്.</p>
<p>&#8221;വ്യാപാര ചര്&#x200d;ച്ചകളെല്ലാം പൂര്&#x200d;ത്തിയായി. പക്ഷെ, കരാര്&#x200d; ഒപ്പിടാന്&#x200d; തയാറാണെന്ന് അറിയിച്ച് ട്രംപിനെ മോദി വിളിച്ചിട്ടില്ല. കരാറില്&#x200d; ഇന്ത്യയുടെ നേതൃത്വം അസ്വസ്ഥരാണ്. അതുകൊണ്ടാണ് മോദി ട്രംപിനെ വിളിക്കാതിരുന്നത്&#8221; ലുത്‌നിക് ഒരു പോഡ്കാസ്റ്റിനിടെ വ്യക്തമാക്കി.</p>
<p>ഫിലിപ്പിന്&#x200d;സ്, ഇന്തോനേഷ്യ, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങള്&#x200d;ക്ക് മുമ്പ് ഇന്ത്യയുമായി ഉയര്&#x200d;ന്ന താരിഫ് നിരക്കില്&#x200d; വ്യാപാര കരാര്&#x200d; യാഥാര്&#x200d;ഥ്യമാക്കാമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്&#x200d;, മാറ്റുള്ള രാജ്യങ്ങളുമായി വ്യാപാര കരാര്&#x200d; പൂര്&#x200d;ത്തിയാകുന്നത് വരെ ഇന്ത്യ വൈകിച്ചു. ഇപ്പോള്&#x200d; ഇന്ത്യ പറയുന്നു &#8216;ഞങ്ങള്&#x200d; തയാറാണ്&#8217;. ഞാന്&#x200d; ചോദിച്ചു &#8216;എന്തിന് തയാര്&#x200d;&#8217;. മൂന്ന് ആഴ്ച മുമ്പ് സ്റ്റേഷന്&#x200d; വിട്ടുപോയ ട്രെയിനില്&#x200d; പോകാന്&#x200d; തയാറാണോയെന്ന് ചോദിക്കുന്നത് പോലെയാണ് ഇന്ത്യയുടെ ചോദ്യമെന്നും അദ്ദേഹം പരിഹസിച്ചു.</p>
<p>കഴിഞ്ഞ വര്&#x200d;ഷം മാര്&#x200d;ച്ചിലാണ് ഇന്ത്യയും യു.എസും തമ്മില്&#x200d; വ്യാപാര കരാര്&#x200d; ചര്&#x200d;ച്ചകള്&#x200d;ക്ക് തുടക്കം കുറിച്ചത്. ഇരു വിഭാഗങ്ങളും ആറ് തവണ ചര്&#x200d;ച്ചകള്&#x200d; നടത്തിയിരുന്നു. റഷ്യന്&#x200d; എണ്ണ വാങ്ങുന്നതിന്റെ പേരില്&#x200d; 25 ശതമാനം അടക്കം ഇന്ത്യക്കെതിരെ 50 ശതമാനം നികുതിയാണ് യു.എസ് ചുമത്തിയിട്ടുള്ളത്. മറ്റേതു രാജ്യത്തേക്കാളും കൂടുതല്&#x200d; നികുതി യു.എസ് ചുമത്തിയത് ഇന്ത്യക്കെതിരെയാണ്. വീണ്ടും ഇന്ത്യക്കെതിരെ 500 ശതമാനം നികുതി ചുമത്താനുള്ള ബില്&#x200d; അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണെന്ന് കഴിഞ്ഞ ദിവസം യു.എസ് സെനറ്റര്&#x200d; ലിന്&#x200d;ഡ്‌സെ ഗ്രഹാം അറിയിച്ചിരുന്നു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/india-us-trade-agreement-the-reason-for-the-delay-is-because-modi-did-not-call-trump.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
