<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>hungry &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/hungry/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Thu, 03 Nov 2022 15:25:15 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>hungry &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ഓണം കഴിഞ്ഞാല്&#x200d; പട്ടിണി കിടക്കണോ</title>
		<link>https://www.chandrikadaily.com/should-you-go-hungry-after-onam.html</link>
					<comments>https://www.chandrikadaily.com/should-you-go-hungry-after-onam.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Thu, 03 Nov 2022 15:25:15 +0000</pubDate>
				<category><![CDATA[Article]]></category>
		<category><![CDATA[columns]]></category>
		<category><![CDATA[News]]></category>
		<category><![CDATA[hungry]]></category>
		<category><![CDATA[Onam]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=220499</guid>

					<description><![CDATA[ഒരു കിലോക്ക് 38 രൂപ വിലയുണ്ടായിരുന്ന ജയ അരിക്ക് 62 രൂപയിലധികം വിലയായി കഴിഞ്ഞു. ബ്രാന്റഡ് അരി കിട്ടണമെങ്കില്&#x200d; കിലോക്ക് 67 രൂപ നല്&#x200d;കണം. കിലോക്ക് 32 രൂപ വിലയുണ്ടായിരുന്ന ഗോതമ്പിനു പോലും 38 രൂപയായി. ഭക്ഷ്യ വസ്തുക്കള്&#x200d;ക്ക് മൂന്നിരട്ടി വില വര്&#x200d;ധനവെന്നത് ഇപ്പോള്&#x200d; വിമര്&#x200d;ശനാത്മക പ്രയോഗമല്ല. 30 രൂപ വിലയുണ്ടായിരുന്ന ചെറിയ ഉള്ളിക്ക് ഇപ്പോള്&#x200d; 90 രൂപയാണ്.]]></description>
										<content:encoded><![CDATA[<p><strong>അബ്ദുറഹിമാന്&#x200d; രണ്ടത്താണി</strong></p>
<p>സര്&#x200d;ക്കാറിന്റെ പ്രഥമ പരിഗണന ദാരിദ്ര്യത്തില്&#x200d;നിന്ന് ജനങ്ങള്&#x200d;ക്ക് മോചനം കൊടുക്കലാകണം. സ്വതന്ത്ര ഭാരതത്തില്&#x200d; പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്&#x200d;ലാല്&#x200d; നെഹ്‌റു ഏറ്റെടുത്ത മാതൃക അതായിരുന്നു. ഇന്ത്യയുടെ ധാന്യകൂടാരം എന്നു വിശേഷിപ്പിച്ചിരുന്ന പഞ്ചാബിലെ ഗോതമ്പ് വയലുകള്&#x200d; വിഭജനാന്തരം ഇന്ത്യക്ക് വിനഷ്ടമായപ്പോള്&#x200d; രാജ്യം വലിയ ദാരിദ്ര്യം അഭിമുഖീകരിക്കേണ്ടിവന്നു. ബക്രാനംഗല്&#x200d; അണക്കെട്ടടക്കം പണിത് ഊഷരഭൂമിയില്&#x200d; ജലമെത്തിച്ച് കാര്&#x200d;ഷിക പുരോഗതിയിലൂടെ സമ്പല്&#x200d; സമൃദ്ധമായ ഇന്ത്യ കെട്ടിപ്പടുത്തു. ഇന്ന് മൊത്തം ജനസംഖ്യയുടെ അമ്പത്തിനാലു ശതമാനത്തോളം കാര്&#x200d;ഷിക വൃത്തിയെ ഉപജീവനമാക്കിയവര്&#x200d; ജീവിക്കുന്ന നാടാണിത്.</p>
<p>കേരളം ആവശ്യമുള്ള അരിയുടെ 14 ശതമാനം മാത്രമാണു ഉത്പാദിപ്പിക്കുന്നത്. ബാക്കിയത്രയും അയല്&#x200d; സംസ്ഥാനങ്ങളെ ആശ്രയിക്കണം. നിത്യോപയോഗ സാധനങ്ങളുടെ സ്ഥിതിയും അതു തന്നെയാണു. അതതു കാലങ്ങളില്&#x200d; ഉത്പാദിപ്പിക്കുന്ന ഭക്ഷ്യവസ്തുക്കള്&#x200d; കര്&#x200d;ഷകരില്&#x200d; നിന്ന് കൈമാറി വ്യാവസായിക ഉത്പന്നമായി മാറുന്നതോടെ അതിനു വില നിശ്ചയിക്കാനുള്ള പരമാധികാരം കോര്&#x200d;പറേറ്റുകളില്&#x200d; നിക്ഷിപ്തമായിരിക്കുന്നു. ഇതിനു കടിഞ്ഞാണിടാന്&#x200d; സംസ്ഥാന സര്&#x200d;ക്കാറുകള്&#x200d; വിപണിയില്&#x200d; കാര്യക്ഷമമായി ഇടപെട്ട് പരിഹാരം കാണുക തന്നെ വേണം. ഇനി വിലക്കയറ്റമുണ്ടാവില്ല എന്ന പ്രഥമ പ്രഖ്യാപനത്തോടെ അധികാരമേറ്റെടുത്ത കേരളത്തിലെ ഇടതുസര്&#x200d;ക്കാര്&#x200d; ഇപ്പോള്&#x200d; സംസ്ഥാനം എത്തിനില്&#x200d;ക്കുന്ന വിലക്കയറ്റത്തിന്റെ ദുരിതം തിരിച്ചറിയാതെ പോകരുത്.</p>
<p>റേഷന്&#x200d; ഗുണഭോക്താക്കളുടെ പട്ടികയില്&#x200d; മുന്&#x200d;ഗണന പട്ടികയില്&#x200d;പെടാതെ പോയവരിലേറെയും യഥാര്&#x200d;ത്ഥത്തില്&#x200d; ദാരിദ്ര്യത്തിന്റെ പ്രയാസങ്ങള്&#x200d; അനുഭവിക്കുന്നവരാണ്. പ്രവാസിയായിരുന്ന കാലത്തോ അല്ലെങ്കില്&#x200d; പരസഹായത്താലെയോ ഒരാള്&#x200d; നിര്&#x200d;മിച്ച വീടിന്റെ വിസ്തീര്&#x200d;ണ്ണം 1000 സ്‌ക്വയര്&#x200d; ഫീറ്റിനു മുകളിലായാല്&#x200d; അവന്&#x200d; ധനികരുടെ പട്ടികയിലാണു. ഇങ്ങിനെ മാനുഷിക പരിഗണനകളില്ലാതെ ഒട്ടേറെ മാനദണ്ഡങ്ങള്&#x200d; പേറുന്നവര്&#x200d; ഏറെ പ്രയാസപ്പെടുകയാണ്. നിത്യരോഗികളായ ഒരുപാടു പേര്&#x200d; ഇവര്&#x200d;ക്കിടയിലുണ്ട്. പ്രവാസി എന്ന മുദ്ര കുത്തി മാറ്റിനിര്&#x200d;ത്തപ്പെട്ട പലരും വിദേശത്ത് ജീവിക്കാന്&#x200d; മര്&#x200d;ഗമില്ലാതെ റൂമില്&#x200d; കഴിയുന്നവരാണ്. ഇവര്&#x200d; ഈ കാര്&#x200d;ഡ് തിരുത്താതെ റേഷന്&#x200d; വാങ്ങിയാല്&#x200d; ഒരു കിലോ അരിക്കു 30 രൂപയോളം സര്&#x200d;ക്കാറിനു വില നല്&#x200d;കണം. ഈ വിലനിലവാരം താരതമ്യം ചെയ്താല്&#x200d; പൊതു വിപണിയുടെ വില കിട്ടും.</p>
<p>ഒരു കിലോക്ക് 38 രൂപ വിലയുണ്ടായിരുന്ന ജയ അരിക്ക് 62 രൂപയിലധികം വിലയായി കഴിഞ്ഞു. ബ്രാന്റഡ് അരി കിട്ടണമെങ്കില്&#x200d; കിലോക്ക് 67 രൂപ നല്&#x200d;കണം. കിലോക്ക് 32 രൂപ വിലയുണ്ടായിരുന്ന ഗോതമ്പിനു പോലും 38 രൂപയായി. ഭക്ഷ്യ വസ്തുക്കള്&#x200d;ക്ക് മൂന്നിരട്ടി വില വര്&#x200d;ധനവെന്നത് ഇപ്പോള്&#x200d; വിമര്&#x200d;ശനാത്മക പ്രയോഗമല്ല. 30 രൂപ വിലയുണ്ടായിരുന്ന ചെറിയ ഉള്ളിക്ക് ഇപ്പോള്&#x200d; 90 രൂപയാണ്. രണ്ടു മാസം മുമ്പ് 35 രൂപയുണ്ടായിരുന്ന ബീന്&#x200d;സിനു 80 രൂപയിലധികം കൊടുക്കണം. പച്ചക്കറിയുത്പന്നങ്ങള്&#x200d; മാത്രമല്ല പലവ്യഞ്ജനങ്ങള്&#x200d;ക്കും തീപിടിച്ച വിലയാണ്. വറ്റല്&#x200d; മുളക് 150 രൂപയില്&#x200d; നിന്ന് 300 രൂപയിലധികമായി വില വര്&#x200d;ധിച്ചു കഴിഞ്ഞു. കേരളത്തില്&#x200d; 92.88 ലക്ഷം റേഷന്&#x200d; കര്&#x200d;ഡുടമകളുണ്ടെങ്കിലും ഇതില്&#x200d; 10 ശതമാനം പേര്&#x200d;ക്ക് മാത്രമാണ് സര്&#x200d;ക്കാറിന്റെ സബ്‌സിഡി ആനുകൂല്യങ്ങള്&#x200d; ലഭിക്കുക. നിത്യേന കുളിക്കുന്ന മലയാളിയുടെ വെടിപ്പും വൃത്തിയും വരെ നിയന്ത്രിക്കേണ്ടിവരും. 6 മാസം മുമ്പ് 40 രൂപയുണ്ടായിരുന്ന ബ്രാന്റഡ് സോപ്പുകള്&#x200d;ക്ക് പോലും 80 രൂപ വിലയായിട്ടുണ്ട്.</p>
<p>നിര്&#x200d;ലോഭം മദ്യശാലകള്&#x200d; തുറന്ന് ജനങ്ങളെ ലഹരിക്കടിമകളാക്കി യഥാര്&#x200d;ത്ഥ വിഷയങ്ങളില്&#x200d;നിന്ന് സര്&#x200d;ക്കാര്&#x200d; ശ്രദ്ധമാറ്റുകയാണ്. ഒരു നേരത്തെ വിശപ്പടക്കാന്&#x200d; പ്രയാസപ്പെടുന്നവര്&#x200d;ക്ക് മാന്യമായ വിലയില്&#x200d; അത് ലഭ്യമാക്കി കൊടുക്കാനുള്ള സാമാന്യ ബാധ്യത നിര്&#x200d;വഹിക്കാന്&#x200d; സര്&#x200d;ക്കാറിനാവണം. പൊതു വിപണി നിയന്ത്രിക്കപ്പെടാനാവുന്നത് വരെ സബ്‌സിഡി നിരക്കില്&#x200d; അരിയും നിത്യോപയോഗ സാധനങ്ങളും റേഷന്&#x200d; ഷോപ്പില്&#x200d; നിന്ന് മുന്&#x200d;ഗണന കാര്&#x200d;ഡ് മാനദണ്ഡമില്ലാതെ ലഭ്യമാക്കാന്&#x200d; സര്&#x200d;ക്കാര്&#x200d; നടപടി സ്വീകരിക്കണം. യു.കെയില്&#x200d; വിലക്കയറ്റത്തെകുറിച്ച് സി.പി.എം മുഖപത്രം ഗവേഷണം നടത്തുകയാണ്. തലക്കു തീപിടിച്ചു നില്&#x200d;ക്കുമ്പോള്&#x200d; മലക്ക് തീപിടിച്ചത് ചൂണ്ടിക്കാണിക്കുന്ന ഈ നാടകം ഇടതുസര്&#x200d;ക്കാര്&#x200d; ഉപേക്ഷിക്കണം. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ കണക്കെടുത്ത് ദേശീയ ശരാശരിയില്&#x200d; വിലക്കയറ്റം നിയന്ത്രിച്ചവരില്&#x200d; മുന്നില്&#x200d; കേരളമാണെന്ന് മേനി നടിക്കുന്നവര്&#x200d; കേരളത്തില്&#x200d; ഈ വര്&#x200d;ഷങ്ങള്&#x200d; കൊണ്ടുണ്ടായ വില വര്&#x200d;ധനവിന്റെ സത്യാവസ്ഥ പ്രസിദ്ധീകരിക്കണം. വില നിയന്ത്രിക്കാന്&#x200d; ആന്ധ്രപ്രദേശ് പൊതുവിതരണ വകുപ്പ് മന്ത്രി കെ.വി നാഗേശ്വര റാവു വരുന്നെന്ന് വിളിച്ചുകൂവുകയും ഞങ്ങള്&#x200d; ഇന്ത്യയില്&#x200d; ഒന്നാമന്മാരാണെന്നു മേനി പറയുകയും ചെയ്യുന്ന നാടകം നിര്&#x200d;ത്തണം. ചില്ലറ വിപണിയെ ആധാരമാക്കിയുള്ള വിലക്കയറ്റ തോത് ആര്&#x200d;.ബി.ഐ നിശ്ചയിച്ച ഉയര്&#x200d;ന്ന പരിധിയായ 6 ശതമാനത്തിനു മുകളില്&#x200d; നില്&#x200d;ക്കുമ്പോഴാണ് ദേശീയ ശരാശരിയുടെ വീമ്പ് പറയുന്നതെന്ന് വിസ്മരിക്കരുത്. പാചകവാതകത്തിന്റെ ക്രമാതീതമായ വിലവര്&#x200d;ധനവും നിലവിലുണ്ടായിരുന്ന സബ്‌സിഡി പിന്&#x200d; വലിച്ചതും ജനങ്ങളെ പ്രയാസത്തിലാഴ്ത്തിയിരിക്കുന്നു. ഓണം കഴിഞ്ഞാല്&#x200d; പിന്നെ പട്ടിണി കിടക്കട്ടെ എന്ന നിലപാടിലാണ് സര്&#x200d;ക്കാര്&#x200d;. ഇതു തിരുത്തുക തന്നെ വേണം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/should-you-go-hungry-after-onam.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വിശപ്പ് സഹിക്കാനാകാതെ മണ്ണുവാരിത്തിന്ന രണ്ട് വയസുകാരിയ്ക്ക് ദാരുണാന്ത്യം</title>
		<link>https://www.chandrikadaily.com/child-death-in-andhra-pradesh.html</link>
					<comments>https://www.chandrikadaily.com/child-death-in-andhra-pradesh.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Sat, 04 May 2019 12:51:53 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[ANDRAPRADESH]]></category>
		<category><![CDATA[child death]]></category>
		<category><![CDATA[hungry]]></category>
		<category><![CDATA[India]]></category>
		<category><![CDATA[starveing]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=126183</guid>

					<description><![CDATA[വിശപ്പ് സഹിക്കാനാകാതെ മണ്ണുവാരിത്തിന്ന രണ്ട് വയസുകാരിയ്ക്ക് ദാരുണാന്ത്യം. ആന്ധ്രാപ്രദേശിലെ അനന്തപൂരിലാണ് സംഭവം. വെന്നല എന്ന രണ്ട് വയസ്സുകാരിയാണ് മരണപ്പെട്ടത്. പട്ടിണിയും പോഷകാഹാരക്കുറവും മൂലമാണ് കുട്ടി മരിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങള്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്തു. അമ്മായി നാഗമണിയ്ക്കും ഭര്&#x200d;ത്താവ് മഹേഷിനുമൊപ്പമായിരുന്നു കുഞ്ഞ് താമസിച്ചിരുന്നത്. ഇവരുടെ മകന്&#x200d; ബാബു ആറ് വര്&#x200d;ഷം മുന്&#x200d;പ് മരിച്ചിരുന്നു. പോഷകാഹാരക്കുറവ് തന്നെയായിരുന്നു ബാബുവിന്റെ മരണകാരണം. കുട്ടി കടുത്ത വിശപ്പ് മൂലം മണ്ണ് വാരിത്തിന്നുന്നത് അയല്&#x200d;ക്കാര്&#x200d; കണ്ടിരുന്നുവെന്ന് പോലീസ് റിപ്പോര്&#x200d;ട്ടില്&#x200d; പറയുന്നു. രക്ഷിതാക്കളുടെ അശ്രദ്ധയാണ് കുട്ടിയുടെ മരണത്തിന് [&#8230;]]]></description>
										<content:encoded><![CDATA[
<p> വിശപ്പ് സഹിക്കാനാകാതെ മണ്ണുവാരിത്തിന്ന രണ്ട് വയസുകാരിയ്ക്ക് ദാരുണാന്ത്യം. ആന്ധ്രാപ്രദേശിലെ അനന്തപൂരിലാണ് സംഭവം.  വെന്നല എന്ന രണ്ട് വയസ്സുകാരിയാണ് മരണപ്പെട്ടത്. പട്ടിണിയും പോഷകാഹാരക്കുറവും മൂലമാണ് കുട്ടി മരിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങള്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്തു. അമ്മായി നാഗമണിയ്ക്കും ഭര്&#x200d;ത്താവ് മഹേഷിനുമൊപ്പമായിരുന്നു കുഞ്ഞ് താമസിച്ചിരുന്നത്. ഇവരുടെ മകന്&#x200d; ബാബു ആറ് വര്&#x200d;ഷം മുന്&#x200d;പ് മരിച്ചിരുന്നു. പോഷകാഹാരക്കുറവ് തന്നെയായിരുന്നു ബാബുവിന്റെ മരണകാരണം. കുട്ടി കടുത്ത വിശപ്പ് മൂലം മണ്ണ് വാരിത്തിന്നുന്നത് അയല്&#x200d;ക്കാര്&#x200d; കണ്ടിരുന്നുവെന്ന് പോലീസ് റിപ്പോര്&#x200d;ട്ടില്&#x200d; പറയുന്നു. രക്ഷിതാക്കളുടെ അശ്രദ്ധയാണ് കുട്ടിയുടെ മരണത്തിന് ഇടയാക്കിയതെന്നാണ് പോലീസ് പറയുന്നത്. മദ്യത്തിന് അടിമകളായ മാതാപിതാക്കല്&#x200d; വീട്ടില്&#x200d; ഭക്ഷണം പോലും പാകം ചെയ്തിരുന്നില്ലെന്നും ഇതാണ് മരണത്തിന് ഇടയാക്കിയതെന്നും അയല്&#x200d;ക്കാര്&#x200d; പറയുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/child-death-in-andhra-pradesh.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വിശക്കുന്നവന് പൊതിച്ചോറുമായി ഫേസ്ബുക്ക് കൂട്ടായ്മ</title>
		<link>https://www.chandrikadaily.com/food-for-hungry-people.html</link>
					<comments>https://www.chandrikadaily.com/food-for-hungry-people.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 07 Feb 2018 15:33:05 +0000</pubDate>
				<category><![CDATA[Views]]></category>
		<category><![CDATA[food]]></category>
		<category><![CDATA[hungry]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=68753</guid>

					<description><![CDATA[കോഴിക്കോട്: ഒരു നേരത്തെ അന്നം കിട്ടാതെ വിശന്നുവലഞ്ഞ് നിരത്തുകളില്&#x200d; കഴിയേണ്ടവരുണ്ടാകരുതെന്ന നിശ്ചയദാര്&#x200d;ഢ്യത്തോടെ ഒരു ഫേസ്ബുക്ക് കൂട്ടായ്മ. വ്യത്യസ്്്തമായ പ്രവര്&#x200d;ത്തനങ്ങളിലൂടെ സാമൂഹ്യമാധ്യമങ്ങളിലൂടെ രൂപപ്പെടുന്ന കൂട്ടായമ്കള്&#x200d; ശ്രദ്ധയാകര്&#x200d;ഷിക്കുന്നതിനിടെയാണ് വിശന്നവനെ തേടി കോഴിക്കോട് ബീച്ച് എന്ന പേരിലുള്ള ഫേസ്ബുക്ക് കൂട്ടായ്മ എത്തിയിരിക്കുന്നത്്. കോഴിക്കോട് ബീച്ച് ഫേസ്ബുക്ക് കൂട്ടായമ്യുടെ ഭാഗമായുള്ള കൈത്താങ്ങ് ചാരിറ്റി ഗ്രൂപാണ്് തങ്ങളുടെ രണ്ടാം വാര്&#x200d;ഷികത്തോടനുബന്ധിച്ച് പൊതിച്ചോറ് ക്യാമ്പയിനുമായി എത്തിയിരിക്കുന്നത്്. സംസ്ഥാനത്തെ പതിനാല് ജില്ലകളിലും ഇത്തരത്തില്&#x200d; നിരത്തുകളില്&#x200d; വിശന്നിരിക്കുന്നവരെ തലോടാനാണ് സംഘത്തിന്റെ പ്രവര്&#x200d;ത്തനലക്ഷ്യം. കോഴിക്കോട്, മലപ്പുറം ജില്ലകളില്&#x200d; ഇതിനകം ഈ [&#8230;]]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: ഒരു നേരത്തെ അന്നം കിട്ടാതെ വിശന്നുവലഞ്ഞ് നിരത്തുകളില്&#x200d; കഴിയേണ്ടവരുണ്ടാകരുതെന്ന നിശ്ചയദാര്&#x200d;ഢ്യത്തോടെ ഒരു ഫേസ്ബുക്ക് കൂട്ടായ്മ. വ്യത്യസ്്്തമായ പ്രവര്&#x200d;ത്തനങ്ങളിലൂടെ സാമൂഹ്യമാധ്യമങ്ങളിലൂടെ രൂപപ്പെടുന്ന കൂട്ടായമ്കള്&#x200d; ശ്രദ്ധയാകര്&#x200d;ഷിക്കുന്നതിനിടെയാണ് വിശന്നവനെ തേടി കോഴിക്കോട് ബീച്ച് എന്ന പേരിലുള്ള ഫേസ്ബുക്ക് കൂട്ടായ്മ എത്തിയിരിക്കുന്നത്്. കോഴിക്കോട് ബീച്ച് ഫേസ്ബുക്ക് കൂട്ടായമ്യുടെ ഭാഗമായുള്ള കൈത്താങ്ങ് ചാരിറ്റി ഗ്രൂപാണ്് തങ്ങളുടെ രണ്ടാം വാര്&#x200d;ഷികത്തോടനുബന്ധിച്ച് പൊതിച്ചോറ് ക്യാമ്പയിനുമായി എത്തിയിരിക്കുന്നത്്. സംസ്ഥാനത്തെ പതിനാല് ജില്ലകളിലും ഇത്തരത്തില്&#x200d; നിരത്തുകളില്&#x200d; വിശന്നിരിക്കുന്നവരെ തലോടാനാണ് സംഘത്തിന്റെ പ്രവര്&#x200d;ത്തനലക്ഷ്യം.<br />
കോഴിക്കോട്, മലപ്പുറം ജില്ലകളില്&#x200d; ഇതിനകം ഈ പദ്ധതി പ്രകാരം ഭക്ഷണമെത്തിച്ചു. മറ്റു ജില്ലകളില്&#x200d; കൂടി വരും ദിവസങ്ങളില്&#x200d; സംഘത്തിന്റെ പ്രവര്&#x200d;ത്തനങ്ങളെത്തുമെന്ന് കോഴിക്കോട് ബീച്ച് ഫേസ്ബുക്ക് കൂട്ടായ്മ അംഗങ്ങള്&#x200d; പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/food-for-hungry-people.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കോംഗോയില്‍ പട്ടിണി  മരണം ഉയരുന്നു</title>
		<link>https://www.chandrikadaily.com/%e0%b4%95%e0%b5%8b%e0%b4%82%e0%b4%97%e0%b5%8b%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%a3%e0%b4%bf-%e0%b4%ae%e0%b4%b0%e0%b4%a3%e0%b4%82.html</link>
					<comments>https://www.chandrikadaily.com/%e0%b4%95%e0%b5%8b%e0%b4%82%e0%b4%97%e0%b5%8b%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%a3%e0%b4%bf-%e0%b4%ae%e0%b4%b0%e0%b4%a3%e0%b4%82.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 30 Oct 2017 17:20:31 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[hungry]]></category>
		<category><![CDATA[kongom]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=50847</guid>

					<description><![CDATA[യുഎന്‍: പട്ടിണിയുടെ ദുരിതകയത്തില്‍ റിപ്പബ്ലിക് ഓഫ് കോംഗോ. ദാരിദ്ര്യം രൂക്ഷമായ കോംഗോ ഡെമോക്രാറ്റികില്‍ ആയിരക്കണക്കിന് കുഞ്ഞുങ്ങള്‍ ഭക്ഷണമില്ലാതെ മരിക്കുമെന്ന മുന്നറിയിപ്പുമായി ഐക്യരാഷ്ട്ര സഭ. കുരുന്നുകളുടെ ജീവന്‍ നിലനിര്‍ത്താന്‍ ലോകരാഷ്ട്രങ്ങള്‍ ഇടപെടണമെന്ന് യുഎന്‍ ആവശ്യപ്പെട്ടു. കസായി മേഖലയില്‍ ഒരു വര്‍ഷത്തിലധികമായി തുടരുന്ന കലാപമാണ് ആഫ്രിക്കന്‍ രാജ്യമായ കോംഗോയില്‍ പട്ടിണി രൂക്ഷമാകാന്‍ കാരണം. യുദ്ധത്തോടെ രാജ്യത്തെ സാമ്പത്തിക നില തകരാറിലായി. കഴിഞ്ഞ രണ്ട് സീസണുകളിലായി കസായിയില്‍ കര്‍ഷകര്‍ കൃഷി നടത്തുന്നില്ല. കാര്‍ഷിക മേഖല തകര്‍ന്നതോടെ ജനജീവിതം ദുസഹമായി. കലാപത്തെത്തുടര്‍ന്ന് 77 [&#8230;]]]></description>
										<content:encoded><![CDATA[<p>യുഎന്&#x200d;: പട്ടിണിയുടെ ദുരിതകയത്തില്&#x200d; റിപ്പബ്ലിക് ഓഫ് കോംഗോ. ദാരിദ്ര്യം രൂക്ഷമായ കോംഗോ ഡെമോക്രാറ്റികില്&#x200d; ആയിരക്കണക്കിന് കുഞ്ഞുങ്ങള്&#x200d; ഭക്ഷണമില്ലാതെ മരിക്കുമെന്ന മുന്നറിയിപ്പുമായി ഐക്യരാഷ്ട്ര സഭ. കുരുന്നുകളുടെ ജീവന്&#x200d; നിലനിര്&#x200d;ത്താന്&#x200d; ലോകരാഷ്ട്രങ്ങള്&#x200d; ഇടപെടണമെന്ന് യുഎന്&#x200d; ആവശ്യപ്പെട്ടു.<br />
കസായി മേഖലയില്&#x200d; ഒരു വര്&#x200d;ഷത്തിലധികമായി തുടരുന്ന കലാപമാണ് ആഫ്രിക്കന്&#x200d; രാജ്യമായ കോംഗോയില്&#x200d; പട്ടിണി രൂക്ഷമാകാന്&#x200d; കാരണം. യുദ്ധത്തോടെ രാജ്യത്തെ സാമ്പത്തിക നില തകരാറിലായി. കഴിഞ്ഞ രണ്ട് സീസണുകളിലായി കസായിയില്&#x200d; കര്&#x200d;ഷകര്&#x200d; കൃഷി നടത്തുന്നില്ല.<br />
കാര്&#x200d;ഷിക മേഖല തകര്&#x200d;ന്നതോടെ ജനജീവിതം ദുസഹമായി. കലാപത്തെത്തുടര്&#x200d;ന്ന് 77 ലക്ഷത്തിലധികം ജനങ്ങള്&#x200d; പട്ടിണിയിലാണെന്നാണ് ഐക്യരാഷ്ട്ര സഭയുടെ കണക്കുകള്&#x200d;. എത്രയും പെട്ടെന്ന് പ്രദേശത്തേക്ക് സഹായമെത്തിച്ചില്ലെങ്കില്&#x200d; ആയിരക്കണക്കിന് കുട്ടികള്&#x200d; പട്ടിണിമൂലം മരിച്ചുവീഴുമെന്ന് വേള്&#x200d;ഡ് ഫുഡ് പ്രോഗ്രാമിന്റെ ഡയറക്ടര്&#x200d; അറിയിച്ചു. കസായിയിലും കിഴക്കന്&#x200d; പ്രവിശ്യകളിലുമായി 14 ലക്ഷം ആളുകളാണ് ഈ വര്&#x200d;ഷം വീടുവിട്ട് പോയത്. സെപ്തംബര്&#x200d; മുതല്&#x200d; ഡിസംബര്&#x200d; വരെ കസായിയില്&#x200d; ഭക്ഷണം വിതരണം ചെയ്യുന്നതിന് മാത്രം 17.2 ദശ ലക്ഷം ഡോളര്&#x200d; ആവശ്യമായി വരുമെന്നാണ് യുഎന്&#x200d; കണക്ക്. 2016 ആഗസ്ത് ഒന്നിന് കോംഗോ പ്രവിശ്യയില്&#x200d; വിമത സൈന്യവും സര്&#x200d;ക്കാര്&#x200d; സുരക്ഷാസേനയും തമ്മിലുണ്ടായ സംഘര്&#x200d;ഷമാണ് കലാപത്തിലേക്ക് വഴിവെച്ചത്.<br />
പ്രസിഡണ്ട് ജോസഫ് കബില സ്ഥാനമൊഴിയാന്&#x200d; വിസമ്മതിച്ചതിനെത്തുടര്&#x200d;ന്നായിരുന്നു സംഘര്&#x200d;ഷം. സംഘര്&#x200d;ഷത്തില്&#x200d; സ്ത്രീകളും കുട്ടികളും ഉള്&#x200d;പ്പടെ നിരവധി ആളുകളാണ് കൊല്ലപ്പെട്ടത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/%e0%b4%95%e0%b5%8b%e0%b4%82%e0%b4%97%e0%b5%8b%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%a3%e0%b4%bf-%e0%b4%ae%e0%b4%b0%e0%b4%a3%e0%b4%82.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
