<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>husband &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/husband/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Mon, 15 Dec 2025 09:41:30 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>husband &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ഭാര്യയെ വിഷപ്പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തി; മൂന്ന് വര്‍ഷത്തിന് ശേഷം ഭര്‍ത്താവ് പിടിയില്‍</title>
		<link>https://www.chandrikadaily.com/his-wife-was-bitten-and-killed-by-a-poisonous-snake-husband-arrested-after-three-years.html</link>
					<comments>https://www.chandrikadaily.com/his-wife-was-bitten-and-killed-by-a-poisonous-snake-husband-arrested-after-three-years.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Mon, 15 Dec 2025 09:41:20 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[arrested]]></category>
		<category><![CDATA[husband]]></category>
		<category><![CDATA[poisonoussnake]]></category>
		<category><![CDATA[three]]></category>
		<category><![CDATA[years]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=368850</guid>

					<description><![CDATA[ഭാര്യ നീരജയെ വിഷപ്പാമ്പിനെക്കൊണ്ട് കടിപ്പിച്ച് രൂപേഷ് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.]]></description>
										<content:encoded><![CDATA[<p>മുംബൈ: ഭാര്യയെ വിഷപ്പാമ്പിനെ ഉപയോഗിച്ച് കൊലപ്പെടുത്തിയ കേസില്&#x200d; മൂന്ന് വര്&#x200d;ഷങ്ങള്&#x200d;ക്ക് ശേഷം ഭര്&#x200d;ത്താവ് പൊലീസ് പിടിയില്&#x200d;. ബദലാപൂര്&#x200d; ഈസ്റ്റിലെ താമസക്കാരനായ രൂപേഷ് ആണ് അറസ്റ്റിലായത്. 2022 ജൂലൈയിലാണ് രൂപേഷിന്റെ ഭാര്യ നീരജ മരിച്ചത്. തുടക്കത്തില്&#x200d; ഇത് അപകടമരണമാണെന്നായിരുന്നു വിലയിരുത്തല്&#x200d;.</p>
<p>എന്നാല്&#x200d; ബന്ധുക്കളുടെയും ദൃക്സാക്ഷികളുടെയും മൊഴികളില്&#x200d; ഉണ്ടായ വൈരുധ്യങ്ങളെ തുടര്&#x200d;ന്നാണ് പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചത്. അന്വേഷണത്തിനൊടുവില്&#x200d; ഇത് കൊലപാതകമാണെന്ന നിഗമനത്തിലേക്ക് പൊലീസ് എത്തുകയായിരുന്നു. ഭാര്യ നീരജയെ വിഷപ്പാമ്പിനെക്കൊണ്ട് കടിപ്പിച്ച് രൂപേഷ് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.</p>
<p>രൂപേഷും നീരജയും തമ്മില്&#x200d; സ്ഥിരമായി വഴക്കുകള്&#x200d; ഉണ്ടായിരുന്നുവെന്നും ബന്ധുക്കള്&#x200d; മൊഴി നല്&#x200d;കി. നീരജയെ ഒഴിവാക്കാന്&#x200d; രൂപേഷ് തന്റെ സുഹൃത്തുക്കളായ കൃതികേഷ് രമേഷ് ചിക്ക, കുമ്പല്&#x200d;വിന്&#x200d; ധരി എന്നിവരുമായി ചേര്&#x200d;ന്ന് പദ്ധതി തയ്യാറാക്കിയതായും പൊലീസ് പറഞ്ഞു. തുടര്&#x200d;ന്ന് മൂവരും ചേര്&#x200d;ന്ന് വിഷപ്പാമ്പിനെ സംഘടിപ്പിക്കുകയും, അതുപയോഗിച്ച് നീരജയെ കടിപ്പിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് രൂപേഷിന്റെ സുഹൃത്തുക്കളെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസില്&#x200d; കൂടുതല്&#x200d; അന്വേഷണം തുടരുകയാണെന്ന് അധികൃതര്&#x200d; അറിയിച്ചു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/his-wife-was-bitten-and-killed-by-a-poisonous-snake-husband-arrested-after-three-years.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കൊല്ലത്ത് ഭാര്യ മന്ത്രവാദത്തിന് തയ്യാറായില്ല; മുഖത്ത് തിളച്ച മീന്‍കറി ഒഴിച്ചു പൊള്ളിച്ച് ഭര്‍ത്താവ്</title>
		<link>https://www.chandrikadaily.com/in-kollam-his-wife-was-not-ready-for-witchcraft-husband-burns-himself-by-pouring-boiling-fish-curry-on-his-face.html</link>
					<comments>https://www.chandrikadaily.com/in-kollam-his-wife-was-not-ready-for-witchcraft-husband-burns-himself-by-pouring-boiling-fish-curry-on-his-face.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Thu, 30 Oct 2025 06:34:18 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[husband]]></category>
		<category><![CDATA[kolamm]]></category>
		<category><![CDATA[superstition]]></category>
		<category><![CDATA[wife]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=361084</guid>

					<description><![CDATA[ കൊല്ലം ആയൂര്‍ വയ്ക്കലില്‍ ഇട്ടിവിള തെക്കേതില്‍ റെജീല(35)യ്ക്കാണ് മുഖത്ത് പൊള്ളലേറ്റത്. ]]></description>
										<content:encoded><![CDATA[<p>കൊല്ലം: മന്ത്രവാദത്തിന് തയ്യാറാകാത്തതിന് പിന്നാലെ ഭാര്യയുടെ മുഖത്ത് തിളച്ച മീന്&#x200d;കറി ഒഴിച്ചു പൊള്ളിച്ച് ഭര്&#x200d;ത്താവ്. കൊല്ലം ആയൂര്&#x200d; വയ്ക്കലില്&#x200d; ഇട്ടിവിള തെക്കേതില്&#x200d; റെജീല(35)യ്ക്കാണ് മുഖത്ത് പൊള്ളലേറ്റത്. പൊള്ളലേറ്റ റെജീലയെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്&#x200d; പ്രവേശിപ്പിച്ചു. റെജീല നല്&#x200d;കിയ പരാതിയുടെ അടിസ്ഥാനത്തില്&#x200d; ഭര്&#x200d;ത്താവ് സജീറിനെതിരെ ചടയമംഗലം പൊലീസ് കേസെടുത്തിട്ടുണ്ട്.</p>
<p>ബുധനാഴ്ച രാവിലെ 9 മണിക്കാണ് സംഭവം. റെജീലയ്ക്ക് മാനസിക പ്രശ്നങ്ങളുണ്ട്. ഇത് പരിഹരിക്കുന്നതിമായി സജീര്&#x200d; ഒരു ഉസ്താദിനെ സമീപിച്ചിരുന്നു. ഉസ്താദ് നല്&#x200d;കിയ ചെമ്പു തകിടും ഭസ്മവും സജീര്&#x200d; വീട്ടിലെത്തിച്ചു. തുടര്&#x200d;ന്ന് ഉസ്താദ് പറഞ്ഞതനുസരിച്ച് മുടിയഴിച്ച് വീടിന്റെ മുറ്റത്ത് ഇരിക്കാന്&#x200d; ഭാര്യയോട് സജീര്&#x200d; ആവശ്യപ്പെട്ടു. എന്നാല്&#x200d; റെജീല തയ്യാറായില്ല. രണ്ടുദിവസം മുമ്പ് നടന്ന സംഭവത്തെ ചൊല്ലി കഴിഞ്ഞ ദിവസങ്ങളില്&#x200d; ഇരുവരും തമ്മില്&#x200d; വഴക്ക് ഉണ്ടായിരുന്നു. ഇതിന്റെ തുടര്&#x200d;ച്ചയായി ഇന്നലെ രാവിലെ വീണ്ടും ഇരുവരും തമ്മില്&#x200d; വാക്കുതര്&#x200d;ക്കമുണ്ടാവുകയായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/in-kollam-his-wife-was-not-ready-for-witchcraft-husband-burns-himself-by-pouring-boiling-fish-curry-on-his-face.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വയനാട്ടില്‍ ഭാര്യയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയശേഷം ഭര്‍ത്താവ് ജീവനൊടുക്കാന്‍ ശ്രമിച്ചു</title>
		<link>https://www.chandrikadaily.com/after-suffocating-his-wifee-to-death-in-wayanad-the-husband-tried-to-commit-suicide.html</link>
					<comments>https://www.chandrikadaily.com/after-suffocating-his-wifee-to-death-in-wayanad-the-husband-tried-to-commit-suicide.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Mon, 14 Apr 2025 04:39:33 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[death]]></category>
		<category><![CDATA[husband]]></category>
		<category><![CDATA[wayanad]]></category>
		<category><![CDATA[wife]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=337958</guid>

					<description><![CDATA[വയനാട് കേണിച്ചിറയില്‍ ഭാര്യയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയശേഷം ഭര്‍ത്താവ് ജീവനൊടുക്കാന്‍ ശ്രമിച്ചു.]]></description>
										<content:encoded><![CDATA[<p>വയനാട് കേണിച്ചിറയില്&#x200d; ഭാര്യയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയശേഷം ഭര്&#x200d;ത്താവ് ജീവനൊടുക്കാന്&#x200d; ശ്രമിച്ചു. കേളമംഗലം മാഞ്ചുറ വീട്ടില്&#x200d; ലിഷ(35)യാണ് മരിച്ചത്. ഭര്&#x200d;ത്താവ് ജിന്&#x200d;സണ്&#x200d; കോഴിക്കോട് മെഡിക്കല്&#x200d; കോളജില്&#x200d; ചികിത്സയിലാണ്. സംഭവത്തിന്റെ കാരണം വ്യക്തമായിട്ടില്ല.</p>
<p>അതേസമയം കുടുംബം സാമ്പത്തിക ബുദ്ധിമുട്ട് നേരിട്ടിരുന്നതായി പറയന്നു. വിശദാംശങ്ങള്&#x200d; പൊലീസ് അന്വേഷിച്ച് വരികയാണ്. ഇയാള്&#x200d; ഭാര്യയുടെ കഴുത്തില്&#x200d; കേബിള്&#x200d; മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. ഭര്&#x200d;ത്താവ് ജിന്&#x200d;സണെ കൈ ഞരമ്പ് മുറിച്ച് വിഷമുള്ളില്&#x200d; ചെന്ന നിലയില്&#x200d; കണ്ടെത്തുകയായിരുന്നു.</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/after-suffocating-his-wifee-to-death-in-wayanad-the-husband-tried-to-commit-suicide.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നവവധു ആത്മഹത്യ ചെയ്ത സംഭവം: ഭര്&#x200d;ത്താവിനെതിരെ കൂടുതല്&#x200d; വകുപ്പുകള്&#x200d; ചുമത്തി പൊലീസ്‌</title>
		<link>https://www.chandrikadaily.com/the-newlywed-committed-suicide-police-charged-more-charges-against-the-husband.html</link>
					<comments>https://www.chandrikadaily.com/the-newlywed-committed-suicide-police-charged-more-charges-against-the-husband.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sat, 18 Jan 2025 08:14:05 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[police]]></category>
		<category><![CDATA[Case]]></category>
		<category><![CDATA[husband]]></category>
		<category><![CDATA[kondotty]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=326215</guid>

					<description><![CDATA[മൊറയൂര്&#x200d; പൂന്തലപ്പറമ്പ് അബ്ദുല്&#x200d; വാഹിദിനെതിരെ ഭാരതീയ ന്യായ സംഹിത 85 വകുപ്പുകൂടി ചുമത്തിയാണ് അന്വേഷണം പുരോഗമിക്കുന്നത്.]]></description>
										<content:encoded><![CDATA[<p>നിറത്തിന്റെ പേരിലുള്ള അധിക്ഷേപത്തെതുടര്&#x200d;ന്ന് കൊണ്ടോട്ടിയില്&#x200d; നവവധു ജീവനൊടുക്കിയ സംഭവത്തില്&#x200d; ഭര്&#x200d;ത്താവിനെതിരെ പൊലീസ് കൂടുതല്&#x200d; നടപടികള്&#x200d;ക്കൊരുങ്ങുന്നു. കൊണ്ടോട്ടി ബ്ലോക്ക് റോഡിൽ പറശീരി ബഷീറിന്റെയും ഷമീനയുടെയും മകൾ മരിച്ച ഷഹാന മുംതാസിന്റെ (19) ഭര്&#x200d;ത്താവ് മൊറയൂര്&#x200d; പൂന്തലപ്പറമ്പ് അബ്ദുല്&#x200d; വാഹിദിനെതിരെ ഭാരതീയ ന്യായ സംഹിത 85 വകുപ്പുകൂടി ചുമത്തിയാണ് അന്വേഷണം പുരോഗമിക്കുന്നത്.</p>
<p>ഭര്&#x200d;ത്താവോ ബന്ധുക്കളോ സ്ത്രീകളോട് ക്രൂരമായി പെരുമാറുന്നതിനെതിരെയാണ് ഈ വകുപ്പനുസരിച്ച് കേസെടുക്കുക. കൊണ്ടോട്ടി ഡിവൈ.എസ്.പി കെ.സി. സേതു ബന്ധുക്കളില്&#x200d;നിന്ന് മൊഴിയെടുത്ത ശേഷമാണ്, അസ്വാഭാവിക മരണത്തിനു മാത്രം രജിസ്റ്റര്&#x200d; ചെയ്തിരുന്ന കേസില്&#x200d; കൂടുതല്&#x200d; വകുപ്പുകള്&#x200d; ഉള്&#x200d;പ്പെടുത്തി തുടരന്വേഷണം നടത്തുന്നത്.</p>
<p>ചൊവ്വാഴ്ച രാവിലെയാണ് ഷഹാനയെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വാതിൽ തുറക്കാത്തതിനെ തുടർന്ന് വീട്ടുകാർ വാതിൽ തകർത്ത് അകത്ത് കയറിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടത്. 2024 മേയ് 27നാണ് നിക്കാഹ് കഴിഞ്ഞത്. പിന്നീട് വിദേശത്തേക്കു പോയ ഭര്&#x200d;ത്താവ് അബ്ദുല്&#x200d; വാഹിദ് നിറമില്ലെന്ന പേരില്&#x200d; ഫോണിലൂടെ മാനസികമായി പീഡിപ്പിച്ചിരുന്നെന്നും വിവാഹബന്ധം ഒഴിയുകയാണെന്നറിയിച്ചിരുന്നെന്നും തുടര്&#x200d;ന്നാണ് യുവതി തൂങ്ങിമരിച്ചതെന്നും ബന്ധുക്കള്&#x200d; പരാതി നല്&#x200d;കിയിരുന്നു.</p>
<p>സംഭവത്തില്&#x200d; വനിത കമീഷനും യുവജന കമീഷനും സ്വമേധയാ കേസെടുത്തിരുന്നു. ഭര്&#x200d;ത്താവിനെ നാട്ടിലെത്തിച്ച് നിയമനടപടികള്&#x200d; ഊര്&#x200d;ജിതമാക്കണമെന്ന ആവശ്യം ശക്തമാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-newlywed-committed-suicide-police-charged-more-charges-against-the-husband.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഭര്&#x200d;ത്താവിന്റെ ദീര്&#x200d;ഘായുസിനായി ഉപവാസം; ശേഷം ഭാര്യ വിഷം കൊടുത്ത് കൊലപ്പെടുത്തി</title>
		<link>https://www.chandrikadaily.com/savita-committed-the-murder-by-accusing-shailesh-of-having-an-affair-with-another-woman.html</link>
					<comments>https://www.chandrikadaily.com/savita-committed-the-murder-by-accusing-shailesh-of-having-an-affair-with-another-woman.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Tue, 22 Oct 2024 09:33:50 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[husband]]></category>
		<category><![CDATA[MURDER]]></category>
		<category><![CDATA[UTTARPRADESH]]></category>
		<category><![CDATA[wife]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=314494</guid>

					<description><![CDATA[ശൈലേഷിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് സവിത കൊലപാതകം ചെയ്തത്.]]></description>
										<content:encoded><![CDATA[<p>ഭര്&#x200d;ത്താവിന്റെ ദീര്&#x200d;ഘായുസിനായി ഉപവാസം അനുഷ്ഠിച്ച ഭാര്യ ഭര്&#x200d;ത്താവിനെ വിഷം നല്&#x200d;കി കൊലപ്പെടുത്തി. ഉത്തര്&#x200d;പ്രദേശിലെ കൗശാംബി ജില്ലയിലാണ് സംഭവം നടന്നത്. സവിത എന്ന യുവതി ഭര്&#x200d;ത്താവ് ശൈലേഷിനെ വിഷം നല്&#x200d;കി കൊലപ്പെടുത്തുകയായിരുന്നു. ശൈലേഷിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് സവിത കൊലപാതകം ചെയ്തത്. മരിച്ച ശൈലേഷിന് 32 വയസ്സായിരുന്നു.</p>
<p>ഭര്&#x200d;ത്താവിന്റെ ദീര്&#x200d;ഘായുസിനുള്ള കര്&#x200d;വ ചൗഥ് അനുഷ്ഠാനത്തിന്റെ ഭാഗമായുള്ള വ്രതത്തിലായിരുന്ന സവിത പിന്നീട് കൊലപാതകം നടത്തുകയായിരുന്നു. ശൈലേഷിനുള്ള ഭക്ഷണത്തില്&#x200d; യുവതി വിഷം കലര്&#x200d;ത്തുകയായിരുന്നെന്ന് അദ്ദേഹത്തിന്റെ സഹോദരന്&#x200d; അഖിലേഷ് പൊലീസിനോട് പറഞ്ഞു. ശൈലേഷിനെ ബന്ധുക്കള്&#x200d; ഉടന്&#x200d; ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തനിക്ക് വിഷം നല്&#x200d;കിയത് സവിതയാണെന്ന് ആശുപത്രിയില്&#x200d; വെച്ച് ബന്ധുക്കളോട് ശൈലേഷ് പറഞ്ഞിരുന്നു.</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/savita-committed-the-murder-by-accusing-shailesh-of-having-an-affair-with-another-woman.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വീണാ ജോര്&#x200d;ജിന്റെ ഭര്&#x200d;ത്താവിനെതിരെ പരാതി ഉന്നയിച്ച സിപിഎം നേതാവിന് താക്കീത്‌</title>
		<link>https://www.chandrikadaily.com/warning-to-cpm-leader-who-filed-complaint-against-veena-georges-husband.html</link>
					<comments>https://www.chandrikadaily.com/warning-to-cpm-leader-who-filed-complaint-against-veena-georges-husband.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sun, 18 Aug 2024 06:11:05 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[husband]]></category>
		<category><![CDATA[news]]></category>
		<category><![CDATA[Veena George]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=306578</guid>

					<description><![CDATA[മന്ത്രിയുടെ ഭര്&#x200d;ത്താവ് ജോര്&#x200d;ജ് ജോസഫ് ഇടപെട്ട് കിഫ്ബി റോഡ് നിര്&#x200d;മാണത്തില്&#x200d; ഓടയുടെ ഗതി മാറ്റിച്ചെന്ന് ശ്രീധരന്&#x200d; മാധ്യമങ്ങളിലൂടെ പരാതി പറഞ്ഞിരുന്നു]]></description>
										<content:encoded><![CDATA[<p>പത്തനംതിട്ട: ആരോഗ്യമന്ത്രി വീണാ ജോര്&#x200d;ജിന്റെ ഭര്&#x200d;ത്താവിനെതിരെ പരാതി ഉന്നയിച്ച സിപിഎം ജില്ലാ കമ്മിറ്റി അംഗത്തിന് പാര്&#x200d;ട്ടിയുടെ താക്കീത്. കൊടുമണ്&#x200d; പ!ഞ്ചായത്ത് പ്രസിഡന്റ് ആയ കെ.കെ.ശ്രീധരനാണ് താക്കീത്. മന്ത്രിയുടെ ഭര്&#x200d;ത്താവ് ജോര്&#x200d;ജ് ജോസഫ് ഇടപെട്ട് കിഫ്ബി റോഡ് നിര്&#x200d;മാണത്തില്&#x200d; ഓടയുടെ ഗതി മാറ്റിച്ചെന്ന് ശ്രീധരന്&#x200d; മാധ്യമങ്ങളിലൂടെ പരാതി പറഞ്ഞിരുന്നു.</p>
<p>സംഭവത്തില്&#x200d; ശ്രീധരനെതിരെ നടപടിയെടുക്കണമെന്ന് സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി ആവശ്യം ഉന്നയിച്ചിരുന്നു. മന്ത്രി വീണാ ജോര്&#x200d;ജിന്റെ ഭര്&#x200d;ത്താവിന്റെ കെട്ടിടത്തിനുമുന്നില്&#x200d; ഓട പണിയുന്നത് അശാസ്ത്രീയമാണെന്നായിരുന്നു ആരോപണം. മന്ത്രിയുടെ ഭര്&#x200d;ത്താവ് ജോര്&#x200d;ജ് ജോസഫിന്റെ ഉടമസ്ഥതയിലുള്ളതാണ് കൊടുമണ്&#x200d; പൊലീസ് സ്റ്റേഷനു സമീപമുള്ള കെട്ടിടം. ഏഴംകുളം-കൈപ്പട്ടൂര്&#x200d; റോഡിന്റെ പണികളുടെ ഭാഗമായി ഓടപണിതപ്പോള്&#x200d; ഈ കെട്ടിടത്തിനു മുന്നില്&#x200d; വളച്ചു പണിതത്, പഞ്ചായത്ത് പ്രസിഡന്റ് ശ്രീധരന്&#x200d; എത്തി തടഞ്ഞതോടെയാണ് വിവാദമായത്.</p>
<p>12 മീറ്റർ വീതിയിൽ നിർമിക്കുന്ന റോഡിൽ ഓട നിർമാണത്തിന്റെ ഗതിമാറ്റിയാൽ റോഡിന്റെ വീതി കുറയുമെന്ന് കോൺഗ്രസ് ചൂണ്ടിക്കാട്ടി.നാൽപതുകോടി രൂപ ചെലവിട്ടാണ് റോഡ് നിർമാണം നടക്കുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/warning-to-cpm-leader-who-filed-complaint-against-veena-georges-husband.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മന്ത്രി വീണയുടെ ഭർത്താവിന്&#x200d;റെ കെട്ടിടത്തിനായി പുറമ്പോക്ക് കയ്യേറി; സ്ഥലം അളന്ന് തിട്ടപ്പെടുത്താൻ നിർദ്ദേശിച്ച് കളക്ടർ</title>
		<link>https://www.chandrikadaily.com/minister-veenas-husbands-building-was-encroached-upon-the-collector-instructed-to-measure-the-area.html</link>
					<comments>https://www.chandrikadaily.com/minister-veenas-husbands-building-was-encroached-upon-the-collector-instructed-to-measure-the-area.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 14 Jun 2024 07:04:27 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[Building]]></category>
		<category><![CDATA[collector]]></category>
		<category><![CDATA[encroached]]></category>
		<category><![CDATA[husband]]></category>
		<category><![CDATA[veena vijayan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=300182</guid>

					<description><![CDATA[ശ്രീധരനെ അനുകൂലിച്ച് ലോക്കല്&#x200d;, ഏരിയാ കമ്മിറ്റികള്&#x200d; മുന്നോട്ട് വന്നതോടെ സിപിഎം വെട്ടിലായി. ഇതോടെ വിഭാഗീയതയും രൂക്ഷമായി.]]></description>
										<content:encoded><![CDATA[<p>മന്ത്രി വീണാ ജോര്&#x200d;ജിന്റെ ഭര്&#x200d;ത്താവ് ഇടപെട്ട ഓട വിവാദത്തില്&#x200d; സ്ഥലം അളന്ന് തിട്ടപ്പെടുത്താന്&#x200d; നിര്&#x200d;ദ്ദേശം നല്&#x200d;കി കളക്ടര്&#x200d;. മന്ത്രിയുടെ ഭര്&#x200d;ത്താവിനെതിരെ ആക്ഷേപം ഉന്നയിച്ച സി.പി.എം ജില്ലാ കമ്മിറ്റിയംഗവും പഞ്ചായത്ത് പ്രസിഡന്റുമായ കെ.കെ. ശ്രീധരനോട് സിപിഎം ജില്ലാ സെക്രട്ടറി വിശദീകരണം ചോദിച്ചിരുന്നു. എന്നാല്&#x200d; ശ്രീധരനെ അനുകൂലിച്ച് ലോക്കല്&#x200d;, ഏരിയാ കമ്മിറ്റികള്&#x200d; മുന്നോട്ട് വന്നതോടെ സിപിഎം വെട്ടിലായി. ഇതോടെ വിഭാഗീയതയും രൂക്ഷമായി.</p>
<p>മന്ത്രി വീണാ ജോര്&#x200d;ജിന്റെ ഭര്&#x200d;ത്താവ് ജോര്&#x200d;ജ് ജോസഫിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന് അനുകൂലമായി ഏഴംകുളം-കൈപ്പട്ടൂര്&#x200d; റോഡിലെ ഓടയുടെ ഗതി മാറ്റിയെന്നാണ് ആക്ഷേപം. ഇതിനെതിരെ കോണ്&#x200d;ഗ്രസ് ശക്തമായ പ്രതിഷേധം ഉയര്&#x200d;ത്തിയിരുന്നു. കെട്ടിട നിര്&#x200d;മ്മാണ സമയത്തു പുറമ്പോക്ക് കയ്യേറിയതു കണ്ടെത്താതിരിക്കാനാണ് ഓടയുടെ ഗതി മാറ്റിയതെന്ന് കോണ്&#x200d;ഗ്രസ് ആരോപിച്ചു.</p>
<p>ഓട നിര്&#x200d;മ്മാണം തുടരണമെന്ന ആവശ്യവുമായി സിപിഎം ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു രംഗത്തെത്തിയെങ്കിലും ജില്ലാ കമ്മിറ്റി അംഗം കൂടിയായ കൊടുമണ്&#x200d; പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശ്രീധരന്&#x200d; ജില്ലാ സെക്രട്ടറിയുടെ ആവശ്യം നടപ്പാക്കാന്&#x200d; കഴിയില്ലെന്ന് നിലപാടെടുത്തു.</p>
<p>പുറമ്പോക്ക് ഭൂമിയില്&#x200d; കയ്യേറ്റമുണ്ടെന്നു സ്ഥിരീകരിക്കുകയും ചെയ്തു. ഓട റോഡിന്റെ അതിര്&#x200d;ത്തിലേക്കു മാറ്റി സ്ഥാപിക്കുന്നതുവരെ പ്രക്ഷോഭം തുടരുമെന്നു കോണ്&#x200d;ഗ്രസും വ്യക്തമാക്കി. അതേസമയം പുറമ്പോക്കു കയ്യേറിയിട്ടില്ലെന്നും കെട്ടിടം നിര്&#x200d;മ്മിക്കുന്നതിനു മുമ്പാണു റോഡിന്റെ അലൈന്&#x200d;മെന്റ് നടത്തിയതെന്നുമാണ് മന്ത്രി വീണാ ജോര്&#x200d;ജിന്റെ ഭര്&#x200d;ത്താവിന്റെ വിശദീകരണം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/minister-veenas-husbands-building-was-encroached-upon-the-collector-instructed-to-measure-the-area.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പാലക്കാട് ആസിഡ് ആക്രമണം: സ്ത്രീക്ക് ഗുരുതര പരിക്ക്, ആക്രമിച്ചത് മുൻ ഭർത്താവ്</title>
		<link>https://www.chandrikadaily.com/palakkad-acid-attack-woman-seriously-injured-attacked-by-ex-husband.html</link>
					<comments>https://www.chandrikadaily.com/palakkad-acid-attack-woman-seriously-injured-attacked-by-ex-husband.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Mon, 06 May 2024 04:57:56 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[acid attack]]></category>
		<category><![CDATA[husband]]></category>
		<category><![CDATA[palakkad]]></category>
		<category><![CDATA[women]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=296900</guid>

					<description><![CDATA[സാരമായി പൊള്ളലേറ്റ ബർക്കിന പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്]]></description>
										<content:encoded><![CDATA[<p>പാലക്കാട് ഒലവക്കോട് താണാവിൽ ആസിഡ് ആക്രമണം. ആസിഡ് ആക്രമണം താണാവിൽ ലോട്ടറി കട നടത്തുന്ന ഒലവക്കോട് സ്വദേശിനി ബർഷീനയ്ക്ക് നേരേയായിരുന്നു. ഇന്ന് രാവിലെ 7 മണിയോടെയായിരുന്നു ആക്രമണം ഉണ്ടായത്.</p>
<p>ബർഷീനയുടെ മുൻ ഭർത്താവ് തമിഴ്നാട് സ്വദേശി കാജാ ഹുസൈനാണ് ആക്രമണം നടത്തിയത്. സാരമായി പൊള്ളലേറ്റ ബർക്കിന പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. കാജാ ഹുസൈനെ പാലക്കാട് നോർത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/palakkad-acid-attack-woman-seriously-injured-attacked-by-ex-husband.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സ്ത്രീധനം നല്&#x200d;കിയില്ല; ഭര്&#x200d;ത്താവും കുടുംബവും ചേര്&#x200d;ന്ന് സ്ത്രീയെ തല്ലിക്കൊന്നു</title>
		<link>https://www.chandrikadaily.com/no-dowry-was-paid-the-woman-was-beaten-to-death-by-her-husband-and-family.html</link>
					<comments>https://www.chandrikadaily.com/no-dowry-was-paid-the-woman-was-beaten-to-death-by-her-husband-and-family.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 02 Apr 2024 06:19:18 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[police]]></category>
		<category><![CDATA[beaten]]></category>
		<category><![CDATA[family]]></category>
		<category><![CDATA[husband]]></category>
		<category><![CDATA[No dowry]]></category>
		<category><![CDATA[woman]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=294276</guid>

					<description><![CDATA[കരിഷ്മ എന്ന യുവതിയെയാണ് ഭർത്താവ് വികാസും മാതാപിതാക്കളും സഹോദരങ്ങളും ചേർന്ന് കൊലപ്പെടുത്തിയത്.]]></description>
										<content:encoded><![CDATA[<div class="arr--story-page-card-wrapper">
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text">
<p>ആഡംബര കാറും 21 ലക്ഷം രൂപയും സ്ത്രീധനമായി നൽകാത്തതിന് ഭർത്താവും കുടുംബവും ചേർന്ന് യുവതിയെ തല്ലിക്കൊന്നതായി പൊലീസ്. കരിഷ്മ എന്ന യുവതിയെയാണ് ഭർത്താവ് വികാസും മാതാപിതാക്കളും സഹോദരങ്ങളും ചേർന്ന് കൊലപ്പെടുത്തിയത്.</p>
<p>വികാസ്, പിതാവ് സോംപാൽ ഭാട്ടി, അമ്മ രാകേഷ്, സഹോദരി റിങ്കി, സഹോദരന്മാരായ സുനിൽ, അനിൽ എന്നിവർക്കെതിരെ കൊലപാതകത്തിന് കേസെടുത്തു. ഗ്രേറ്റർ നോയിഡയിലാണ് സംഭവം. സ്ത്രീധനനിരോധന നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്.</p>
</div>
</div>
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">2022 ഡിസംബറിലാണ് കരിഷ്മയും വികാസും വിവാഹിതരായത്. വിവാഹ സമയത്ത് നൽകിയതിലധികം സ്ത്രീധനം ആവശ്യപ്പെട്ട് വർഷങ്ങളായി യുവതിയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചുവെന്ന് കരിഷ്മയുടെ സഹോദരൻ ദീപക് പറഞ്ഞു. വിവാഹസമയത്ത് വരൻ്റെ കുടുംബത്തിന് 11 ലക്ഷം രൂപയുടെ സ്വർണവും ഒരു എസ്‌യുവിയും നൽകിയിരുന്നു. അതിന് പുറമെയാണ് ടൊയോട്ട ഫോർച്യൂണറും 21 ലക്ഷം രൂപയും ആവശ്യപ്പെട്ടതെന്ന് ദീപക് പറഞ്ഞു.</div>
</div>
<div class="arr--story-page-card-wrapper">
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text">
<p>വികാസിനും കരിഷ്മയ്ക്കും ഒരു പെൺകുഞ്ഞുണ്ട്. കുഞ്ഞുണ്ടായ ശേഷം പീഡനം കൂടുതൽ വഷളാവുകയായിരുന്നു. പല തവണ രണ്ട് കുടുംബങ്ങളും തങ്ങളുടെ അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കാൻ ശ്രമിച്ചിരുന്നു. അതിന്റെ ഭാ​ഗമായി കരിഷ്മയുടെ കുടുംബം 10 ലക്ഷം രൂപ നൽകിയെങ്കിലും പീഡനം അവസാനിച്ചില്ലെന്ന് ദീപക് ആരോപിച്ചു. വികാസും പിതാവും അറസ്റ്റിലായി. കേസിലെ മറ്റ് പ്രതികൾക്കായി പൊലീസ് തിരച്ചിൽ തുടരുകയാണ്.</p>
</div>
</div>
</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/no-dowry-was-paid-the-woman-was-beaten-to-death-by-her-husband-and-family.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ആദ്യ ഭാര്യയുടെ കൂട്ടുകാരിയുമായി അടുപ്പം, പിന്നീട് വിവാഹം; മറ്റു ബന്ധമുണ്ടെന്ന സംശയത്തിൽ രണ്ടാം ഭാര്യയെ കൊന്ന യുവാവ് അറസ്റ്റിൽ</title>
		<link>https://www.chandrikadaily.com/intimacy-with-first-wifes-friend-then-marriage-a-young-man-who-killed-his-second-wife-was-arrested-on-suspicion-of-having-another-relationship.html</link>
					<comments>https://www.chandrikadaily.com/intimacy-with-first-wifes-friend-then-marriage-a-young-man-who-killed-his-second-wife-was-arrested-on-suspicion-of-having-another-relationship.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Thu, 28 Dec 2023 06:06:48 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Arrest]]></category>
		<category><![CDATA[husband]]></category>
		<category><![CDATA[MURDER]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=286765</guid>

					<description><![CDATA[ക്രിസ്മസ് രാത്രി പത്തരയോടെയാണു ഭാര്യ ശാരിയെ (37) കുഴഞ്ഞു വീണതാണെന്നറിയിച്ച് സുഹൃത്തുക്കളുടെ സഹായത്തോടെ ഷൈജു ആശുപത്രിയിലെത്തിച്ചത്]]></description>
										<content:encoded><![CDATA[<p>കൊച്ചി:യുവതിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി കെട്ടിത്തൂക്കിയ കേസില്&#x200d; ഭര്&#x200d;ത്താവ് അറസ്റ്റില്&#x200d;. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയാണെന്നു വരുത്തിത്തീര്&#x200d;ക്കാന്&#x200d; ശ്രമിച്ച ചോറ്റാനിക്കര എരുവേലി പാണക്കാട്ടുവീട്ടില്&#x200d; ഷൈജുവിനെയാണു (37) റൂറല്&#x200d; എസ്പി വൈഭവ് സക്‌സേനയുടെയും പുത്തന്&#x200d;കുരിശ് ഡിവൈഎസ്പി ടി ബി വിജയന്റെയും നേതൃത്വത്തിലുള്ള അന്വേഷണ സംഘം പിടികൂടിയത്. ചോറ്റാനിക്കര എരുവേലി പാണക്കാട്ടുവീട്ടില്&#x200d; ശാരി( 37) ആണ് മരിച്ചത്.</p>
<p>ക്രിസ്മസ് രാത്രി പത്തരയോടെയാണു ഭാര്യ ശാരിയെ (37) കുഴഞ്ഞു വീണതാണെന്നറിയിച്ച് സുഹൃത്തുക്കളുടെ സഹായത്തോടെ ഷൈജു ആശുപത്രിയിലെത്തിച്ചത്. മരണം സ്ഥിരീകരിച്ച ഡോക്ടർക്കും പൊലീസിനും തോന്നിയ സംശയമാണു കൊലപാതകത്തിന്റെ ചുരുളഴിച്ചത്. ശാരി വീട്ടിലെ മുറിയിൽ തൂങ്ങിമരിക്കാൻ ശ്രമിച്ചതാണെന്നാണു പിന്നീട് പൊലീസിനോടു ഷൈജു പറഞ്ഞത്. ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് സംഭവസ്ഥലം പരിശോധിച്ചു. പൊരുത്തക്കേടുകളുടെ അടിസ്ഥാനത്തിൽ വിശദമായി ചോദ്യം ചെയ്തതോടെ പ്രതി കുറ്റം സമ്മതിച്ചു.</p>
<p>ആദ്യ ഭാര്യയുടെ സുഹൃത്തായ ശാരിയുമായി അടുപ്പത്തിലായ ഷൈജു 13 വര്&#x200d;ഷത്തോളമായി എരുവേലിയിലെ വീട്ടില്&#x200d; അവരോടൊപ്പമാണു താമസം. 5 വര്&#x200d;ഷം മുന്&#x200d;പ് ഇരുവരും വിവാഹവും കഴിച്ചു. ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു. എന്നാല്&#x200d; കുറച്ചുകാലങ്ങളായി ശാരിക്കു മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയമാണു കൊലപാതകത്തിലേക്കു നയിച്ചതെന്നു പൊലീസ് പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/intimacy-with-first-wifes-friend-then-marriage-a-young-man-who-killed-his-second-wife-was-arrested-on-suspicion-of-having-another-relationship.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
