<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>i-league &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/i-league/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Wed, 08 Oct 2025 09:26:11 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>i-league &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ഐ ലീഗ് ചാമ്പ്യന്മാരായ ഇന്റര്‍ കാശി ഐഎസ്എല്‍ പ്രവേശനം നേടി</title>
		<link>https://www.chandrikadaily.com/i-league-champions-inter-kashi-secure-isl-entry.html</link>
					<comments>https://www.chandrikadaily.com/i-league-champions-inter-kashi-secure-isl-entry.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Wed, 08 Oct 2025 09:26:11 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[Delhi]]></category>
		<category><![CDATA[i-league]]></category>
		<category><![CDATA[Inter Kashi]]></category>
		<category><![CDATA[Isl]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=357454</guid>

					<description><![CDATA[എഐഎഫ്എഫ് ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി സത്യനാരായണന്‍ ആണ് പ്രഖ്യാപിച്ചത്.]]></description>
										<content:encoded><![CDATA[<p>ന്യൂ ഡല്&#x200d;ഹി: ഐ ലീഗ് ചാമ്പ്യന്മാരായ ഇന്റര്&#x200d; കാശി അടുത്ത ഇന്ത്യന്&#x200d; സൂപ്പര്&#x200d; ലീഗ് (ഐഎസ്എല്&#x200d;) സീസണിലേക്ക് പ്രൊമോട്ട് ചെയ്തതായി എഐഎഫ്എഫ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. എഐഎഫ്എഫ് ഡെപ്യൂട്ടി ജനറല്&#x200d; സെക്രട്ടറി സത്യനാരായണന്&#x200d; ആണ് പ്രഖ്യാപിച്ചത്.</p>
<p>നാടകീയതകള്&#x200d; നിറഞ്ഞ ഐ ലീഗ് സീസണില്&#x200d; ആദ്യം ചര്&#x200d;ച്ചില്&#x200d; ബ്രദേഴ്‌സിനെ ചാമ്പ്യന്മാരായി പ്രഖ്യാപിച്ചതിനെതിരെ ഇന്റര്&#x200d; കാശി അപ്പീലുകള്&#x200d; നല്&#x200d;കിയിരുന്നു. പിന്നീട് കായിക തര്&#x200d;ക്ക പരിഹാര കോടതിയുടെ വിധി പ്രകാരം ജൂണ്&#x200d; മാസത്തില്&#x200d; ഇന്റര്&#x200d; കാശിയെ ചാമ്പ്യന്മാരായി പ്രഖ്യാപിച്ചു.</p>
<p>ഇന്റര്&#x200d; കാശി, രണ്ട് കേസുകളിലും വിജയം നേടിയ ശേഷം ഐ ലീഗ് കിരീടം സ്വന്തമാക്കി. ആദ്യ കേസ് നാമധാരി എഫ് സിക്കെതിരെ അയോഗ്യനായ കളിക്കാരനെ ഇറക്കിയതുമായി ബന്ധപ്പെട്ട് ഉണ്ടായിരുന്നു, രണ്ടാം കേസ് എഐഎഫ്എഫിന്റെ തുടര്&#x200d; വിധിക്കെതിരെ ആണ്. ലീഗിലെ അവസാന മത്സരത്തില്&#x200d; രാജസ്ഥാന യുണൈറ്റഡ്‌നെ തോല്&#x200d;പിച്ചാണ് ഇന്റര്&#x200d; കാശി പട്ടികയില്&#x200d; ഒന്നാമതെത്തിയത്.</p>
<p>ഇന്റര്&#x200d; കാശിയുടെ ഐഎസ്എല്&#x200d; പ്രവേശത്തോടെ ടീമുകളുടെ എണ്ണം പതിനാലായി ഉയര്&#x200d;ന്നു. ടീമിന്റെ അടുത്ത മത്സരം സൂപ്പര്&#x200d; കപ്പില്&#x200d; നോര്&#x200d;ത്ത് ഈസ്റ്റ് യുണൈറ്റഡ്‌ക്കെതിരെ ആണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/i-league-champions-inter-kashi-secure-isl-entry.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഐ ലീഗ് ഫുട്‌ബോളില്&#x200d; ചെന്നൈ സിറ്റിക്ക് കിരീടം</title>
		<link>https://www.chandrikadaily.com/i-league-title-goes-to-chennai.html</link>
					<comments>https://www.chandrikadaily.com/i-league-title-goes-to-chennai.html#respond</comments>
		
		<dc:creator><![CDATA[web desk 1]]></dc:creator>
		<pubDate>Sat, 09 Mar 2019 14:35:46 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[CHENNAI CITY]]></category>
		<category><![CDATA[Football]]></category>
		<category><![CDATA[i-league]]></category>
		<category><![CDATA[sports]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=120720</guid>

					<description><![CDATA[ചെന്നൈ: ഐ ലീഗ് ഫുട്‌ബോളില്&#x200d; ചെന്നൈ സിറ്റിക്ക് കിരീടം. നിര്&#x200d;ണായക മത്സരത്തില്&#x200d; മിനര്&#x200d;വ പഞ്ചാബിനെതിരെ ഒന്നിനെതിരെ മൂന്ന് ഗോളുകള്&#x200d;ക്ക് ജയിച്ചാണ് ചെന്നൈ കിരീടം നേടിയത്. 20 കളികളില്&#x200d; 13 ജയമടക്കം 43 പോയിന്റാണ് ചെന്നൈ സിറ്റിക്കുള്ളത്. മറ്റൊരു മത്സരത്തില്&#x200d; ഗോകുലം കേരളയെ തോല്&#x200d;പിച്ചെങ്കിലും (2-1) ഈസ്റ്റ് ബംഗാളിന് രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടുത്തേണ്ടി വന്നു. 42 പോയിന്റാണ് ഈസ്റ്റ് ബംഗാളിന്റെ സമ്പാദ്യം. നിര്&#x200d;ണായക മത്സരത്തില്&#x200d; ചെന്നൈ സിറ്റിയുടെ ചങ്കിടിപ്പ് കൂട്ടിയാണ് മത്സരം ആരംഭിച്ചത്. മൂന്നാം മിനിറ്റില്&#x200d; ബിലാലയുടെ [&#8230;]]]></description>
										<content:encoded><![CDATA[
<p>ചെന്നൈ: ഐ ലീഗ് ഫുട്‌ബോളില്&#x200d; ചെന്നൈ സിറ്റിക്ക് കിരീടം. നിര്&#x200d;ണായക മത്സരത്തില്&#x200d;  മിനര്&#x200d;വ പഞ്ചാബിനെതിരെ ഒന്നിനെതിരെ മൂന്ന് ഗോളുകള്&#x200d;ക്ക് ജയിച്ചാണ് ചെന്നൈ കിരീടം നേടിയത്. 20 കളികളില്&#x200d; 13 ജയമടക്കം 43 പോയിന്റാണ് ചെന്നൈ സിറ്റിക്കുള്ളത്. മറ്റൊരു മത്സരത്തില്&#x200d; ഗോകുലം കേരളയെ തോല്&#x200d;പിച്ചെങ്കിലും (2-1) ഈസ്റ്റ് ബംഗാളിന് രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടുത്തേണ്ടി വന്നു. 42 പോയിന്റാണ് ഈസ്റ്റ് ബംഗാളിന്റെ സമ്പാദ്യം.</p>



<p>നിര്&#x200d;ണായക മത്സരത്തില്&#x200d; ചെന്നൈ സിറ്റിയുടെ ചങ്കിടിപ്പ് കൂട്ടിയാണ് മത്സരം ആരംഭിച്ചത്. മൂന്നാം മിനിറ്റില്&#x200d; ബിലാലയുടെ ഗോളില്&#x200d; മിനര്&#x200d;വ ആദ്യം മുന്നിലെത്തി. ചെന്നൈക്കായി 56ാം മിനുറ്റില്&#x200d; പെഡ്രോ പെനാല്&#x200d;റ്റിയിലൂടെ സമനില പിടിച്ചു. ഗൗരവ് ബോറയുടെ വകയായിരുന്നു അടുത്ത രണ്ടു ഗോളുകള്&#x200d;. ഇതോടെ ആവേശം നിറഞ്ഞ അവസാന പോരാട്ടങ്ങള്&#x200d;ക്കൊടുവില്&#x200d; ചെന്നൈ കപ്പുയര്&#x200d;ത്തുകയായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/i-league-title-goes-to-chennai.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പൊരുതിയ ഗോകുലത്തെ ചെന്നൈ വീഴ്ത്തി</title>
		<link>https://www.chandrikadaily.com/i-league-chennai-city-vs-gokulam-kerala-3-2.html</link>
					<comments>https://www.chandrikadaily.com/i-league-chennai-city-vs-gokulam-kerala-3-2.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 05 Nov 2018 08:25:49 +0000</pubDate>
				<category><![CDATA[Sports]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[CHENNAI CITY]]></category>
		<category><![CDATA[Football]]></category>
		<category><![CDATA[Gokulam Kerala FC]]></category>
		<category><![CDATA[i-league]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=109472</guid>

					<description><![CDATA[ടി.കെ ഷറഫുദ്ദീന്&#x200d; കോഴിക്കോട്: ഐലീഗ് ഫുട്‌ബോളില്&#x200d; ഗോകുലം കേരള എഫ്.സിക്ക് സീസണിലെ ആദ്യ തോല്&#x200d;വി. സ്പാനിഷ് താരങ്ങളുടെ കരുത്തില്&#x200d; മുന്നേറിയ ചെന്നൈ സിറ്റി എഫ്.സിയാണ് രണ്ടിനെതിരെ മൂന്ന് ഗോളുകള്&#x200d;ക്ക് സ്വന്തംതട്ടകത്തില്&#x200d; ഗോകുലത്തെ മുട്ടുകുത്തിച്ചത്. പെനാല്&#x200d;റ്റിയിലൂടെ ആന്റോണിയോ ജര്&#x200d;മെയ്ന്&#x200d; (4), വി.പി സുഹൈര്&#x200d;(70) എന്നിവര്&#x200d; കേരളത്തിനായി ലക്ഷ്യംകണ്ടമ്പോള്&#x200d; പ്രവിട്ടോ രാജു(22), പെട്രോ ജാവിയര്&#x200d;(31), അമീറുദ്ദീന്&#x200d; മൊഹിയുദ്ദീന്&#x200d;(68) എന്നിവരാണ് ചെന്നൈ ക്ലബിനായി ഗോള്&#x200d;നേടിയത്. ഇതോടെ മൂന്ന് കളിയില്&#x200d; ഏഴുപോയന്റുള്ള ചെന്നൈ സിറ്റി എഫ്.സി പോയന്റ് ടേബിളില്&#x200d; ഒന്നാമതെത്തി. ഗോകുലത്തിന്റെ മുന്നേറ്റത്തിന്റെ [&#8230;]]]></description>
										<content:encoded><![CDATA[<p><strong>ടി.കെ ഷറഫുദ്ദീന്&#x200d;</strong></p>
<p>കോഴിക്കോട്: ഐലീഗ് ഫുട്‌ബോളില്&#x200d; ഗോകുലം കേരള എഫ്.സിക്ക് സീസണിലെ ആദ്യ തോല്&#x200d;വി. സ്പാനിഷ് താരങ്ങളുടെ കരുത്തില്&#x200d; മുന്നേറിയ ചെന്നൈ സിറ്റി എഫ്.സിയാണ് രണ്ടിനെതിരെ മൂന്ന് ഗോളുകള്&#x200d;ക്ക് സ്വന്തംതട്ടകത്തില്&#x200d; ഗോകുലത്തെ മുട്ടുകുത്തിച്ചത്. പെനാല്&#x200d;റ്റിയിലൂടെ ആന്റോണിയോ ജര്&#x200d;മെയ്ന്&#x200d; (4), വി.പി സുഹൈര്&#x200d;(70) എന്നിവര്&#x200d; കേരളത്തിനായി ലക്ഷ്യംകണ്ടമ്പോള്&#x200d; പ്രവിട്ടോ രാജു(22), പെട്രോ ജാവിയര്&#x200d;(31), അമീറുദ്ദീന്&#x200d; മൊഹിയുദ്ദീന്&#x200d;(68) എന്നിവരാണ് ചെന്നൈ ക്ലബിനായി ഗോള്&#x200d;നേടിയത്. ഇതോടെ മൂന്ന് കളിയില്&#x200d; ഏഴുപോയന്റുള്ള ചെന്നൈ സിറ്റി എഫ്.സി പോയന്റ് ടേബിളില്&#x200d; ഒന്നാമതെത്തി. ഗോകുലത്തിന്റെ മുന്നേറ്റത്തിന്റെ മുനയൊടിച്ച ചെന്നൈയുടെ പ്രതിരോധതാരം അജിത്ത് കുമാര്&#x200d; കാമരാജാണ് കളിയിലെതാരം. അനാവശ്യ ഫൗള്&#x200d;വഴങ്ങിയ കേരള ക്യാപ്റ്റന്&#x200d; മുഡ്ഡൈ മൂസ ചുവപ്പ് കാര്&#x200d;ഡ്കണ്ട് പുറത്ത് പോയത് ആതിഥേയര്&#x200d;ക്ക് തിരിച്ചടിയായി. മൂന്ന് സ്പാനിഷ് താരങ്ങളാണ് ചെന്നൈയ്ക്കായി ആദ്യ ഇലവനില്&#x200d; ഇറങ്ങിയത്.</p>
<p>ടീം മലബാറിയന്&#x200d;സിന്റെ മുന്നേറ്റത്തോടെയാണ് കളിആരംഭിച്ചത്. ബോക്‌സില്&#x200d;വെച്ച് മലയാളി മധ്യനിരതാരം അര്&#x200d;ജ്ജുന്&#x200d;ജയരാജിന്റെ അക്രോബാറ്റിക് ഗോള്&#x200d;ശ്രമം ചെന്നൈ പ്രതിരോധതാരങ്ങള്&#x200d; അപകടകരമാംവിധം തടഞ്ഞതാണ് ഗോകുലത്തിന്റെ ആദ്യഗോളിന് വഴിയൊരുക്കിയത്. അര്&#x200d;ജ്ജുനെ ഫൗള്&#x200d;ചെയ്തതിന് ലഭിച്ച പെനാല്&#x200d;റ്റി അനായാസം വലയിലെത്തിച്ച് അന്റോണിയോ ജര്&#x200d;മെയ്ന്&#x200d; ആതിഥേയര്&#x200d;ക്ക് സ്വപ്‌നതുല്യമായ തുടക്കം നല്&#x200d;കി.(1-0) എന്നാല്&#x200d; ഈ മുന്&#x200d;തൂക്കത്തില്&#x200d; മുന്നേറികളിക്കുന്നതിന് പകരം കളിമറന്ന ഗോകുലത്തെയാണ് പിന്നീടങ്ങോട്ട് കണ്ടത്. തുടരെ തുടരെ ഗോകുലം ബോക്‌സിലേക്ക് കുതിച്ചെത്തിയ അയല്&#x200d;ക്കാര്&#x200d; നിരന്തരം അപകടം വിതച്ചു.</p>
<p>സ്പാനിഷ്-ഇന്ത്യന്&#x200d; കോമ്പിനേഷനില്&#x200d; പിറന്ന സുന്ദരനീക്കങ്ങള്&#x200d;ക്കൊടുവിലാണ് ചെന്നൈ ടീം സമനില ഗോള്&#x200d; കണ്ടെത്തിയത്. ഗോകുലം പ്രതിരോധനിരയെ വെട്ടിച്ച് മുന്നേറിയ സ്‌പെയിന്&#x200d; മധ്യനിരതാരം നെസ്റ്റര്&#x200d; ജീസസിന്റെ ഉജ്ജ്വലമായ ഷോട്ട് കേരള ഗോളി ഷിബിന്&#x200d; രാജ് തട്ടിയകറ്റി. എന്നാല്&#x200d; ബോക്‌സില്&#x200d; തക്കംപാര്&#x200d;ത്തിരുന്ന പ്രവിട്ടോ രാജു അനായാസം പന്ത് പോസ്റ്റിലേക്ക് തിരിച്ചുവിട്ട് സന്ദര്&#x200d;ശകര്&#x200d;ക്ക് സമനില നേടികൊടുത്തു.(1-1). ആദ്യ ഗോളിന് സമാനമായ നീക്കമാണ് രണ്ടാംഗോളിനും ഇടയാക്കിയത്. ഇടതുവിംഗില്&#x200d; നിന്ന് ചെന്നൈ ക്യാപ്റ്റന്&#x200d; പെട്രോ ജാവിയറിന്റെ ഒറ്റയാന്&#x200d; നീക്കം തടയാനുള്ള കേരള ഡിഫന്&#x200d;ഡര്&#x200d; ഡാനിയല്&#x200d; അഡോയുടെ ശ്രമം വിഫലമായി. മുന്നോട്ടിറങ്ങി പന്ത്തട്ടിയകറ്റാനുള്ള കേരള ഗോളി ഷിബിന്&#x200d;രാജിനും പിഴച്ചു. ഗോളിയില്ലാത്ത പോസ്റ്റിലേക്ക് പന്തടിച്ച് സ്പാനിഷ് താരം മത്സരത്തില്&#x200d; ആദ്യമായി ചെന്നൈയ്ക്ക് ലീഡ് നേടികൊടുത്തു(2-1).കഴിഞ്ഞ ഹോംമത്സരത്തിലേതുപോലെ രണ്ടാംപകുതിയില്&#x200d; എതിര്&#x200d; ഗോള്&#x200d;മുഖത്തേക്ക് ഇരമ്പിയടുക്കുന്ന ഗോകുലത്തെയാണ് രണ്ടാം പകുതിയില്&#x200d; കണ്ടത്.</p>
<p>പൂര്&#x200d;ണമായി കായികക്ഷമത വീണ്ടെടുക്കാത്ത അന്റോണിയോ ജര്&#x200d;മെയ്‌നെ പിന്&#x200d;വലിച്ച് എസ്. രാജേഷിനെ ഇറക്കിയതോടെ മുന്നേറ്റത്തിന് മൂര്&#x200d;ച്ചകൂടി. രാജേഷ്-അര്&#x200d;ജുന്&#x200d;-സുഹൈര്&#x200d; നീക്കങ്ങള്&#x200d; പലപ്പോഴും ചെന്നൈ ബോക്‌സില്&#x200d; അപകടം വിതച്ചെങ്കിലും ഗോള്&#x200d;മാത്രം അകന്നുനിന്നു. ഗോകുലം പ്രതിരോധത്തിന്റെ പിഴവില്&#x200d; മൂന്നാംഗോള്&#x200d;നേടി അയല്&#x200d;ക്കാര്&#x200d; ലീഡ് ഉയര്&#x200d;ത്തി. 68ാം മിനിറ്റില്&#x200d; പകരക്കാരനായി ഇറങ്ങിയ അമീറുദ്ദീന്&#x200d; മൊഹിയുദ്ദീനിലൂടെയാണ് ലക്ഷ്യംകണ്ടത്. (3-1) എന്നാല്&#x200d; തൊട്ടടുത്ത മിനിറ്റില്&#x200d; മലയാളിതാരം വി.പി സുഹൈറിലൂടെ ഗോള്&#x200d;മടക്കിയ ഗോകുലം അതിവേഗം മത്സരത്തിലേക്ക് തിരിച്ചുവന്നു. (3-2). ബോക്‌സിന് പുറത്തുനിന്ന് മലയാളിതാരം ഉതിര്&#x200d;ത്ത ഉജ്ജ്വലമായ വലംകാലന്&#x200d; ഷോട്ടിന് മുന്നില്&#x200d; നിസഹായനായി നില്&#x200d;ക്കാനേ ചെന്നൈ ഗോളിക്ക് കഴിഞ്ഞുള്ളൂ.</p>
<p>89ാം മിനിറ്റില്&#x200d; കേരള ക്യാപ്റ്റന്&#x200d; മുഡ്ഡെ മൂസെയുടെ ഗോള്&#x200d;ശ്രമം പോസ്റ്റില്&#x200d;തട്ടിപുറത്തേക്ക് പോയത് അവിശ്വസിനീയമായാണ് കായിക പ്രേമികള്&#x200d; കണ്ടത്. അവസാനമിനുറ്റില്&#x200d; മത്സരം പരുക്കന്&#x200d; കളിയിലേക്ക്‌നീങ്ങി. മൂന്ന് കളിയില്&#x200d; രണ്ട് പോയന്റുള്ള കേരളം നിലവില്&#x200d; ആറാം സ്ഥാനത്താണ്. എവേമത്സരത്തില്&#x200d; ഞായറാഴ്ച ഷില്ലോംഗ് ലജോംഗുമായാണ് ഗോകുലത്തിന്റെ അടുത്തമത്സരം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/i-league-chennai-city-vs-gokulam-kerala-3-2.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഐലീഗ് ആവേശത്തില്&#x200d; നിറഞ്ഞ് കോഴിക്കോട് സ്റ്റേഡിയം</title>
		<link>https://www.chandrikadaily.com/kozhikode-corporation-stadium-crowd-i-league.html</link>
					<comments>https://www.chandrikadaily.com/kozhikode-corporation-stadium-crowd-i-league.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 05 Nov 2018 07:34:44 +0000</pubDate>
				<category><![CDATA[Sports]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[i-league]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=109457</guid>

					<description><![CDATA[കോഴിക്കോട്: ഐലീഗ് ആവേശത്തില്&#x200d; കോര്&#x200d;പറേഷന്&#x200d; സ്റ്റേഡിയം. ഗോകുലം കേരള എഫ്.സി-ചെന്നൈ സിറ്റി എഫ്.സി മത്സരം വീക്ഷിക്കാന്&#x200d; അവധി ദിനമായ ഇന്നലെ പതിനായിരങ്ങളാണ് സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയത്. ജില്ലക്ക് പുറമെ അയല്&#x200d;ജില്ലയില്&#x200d; നിന്നും കായികപ്രേമികള്&#x200d; എത്തിയതോടെ നഗരം വൈകീട്ട് മുതല്&#x200d; ഫുട്‌ബോള്&#x200d; ലഹരിയിലേക്ക് നീങ്ങി. മത്സരത്തില്&#x200d; ഗോകുലം പൊരുതി വീണെങ്കിലും മലയാളിതാരങ്ങള്&#x200d; ആരാധകരുടെ പ്രതീക്ഷക്കൊത്തുയര്&#x200d;ന്നു. അടുത്ത മത്സരത്തില്&#x200d; ജയത്തോടെ തിരിച്ചെത്തുമെന്ന പ്രതീക്ഷയും ഫുട്‌ബോള്&#x200d; പ്രേമികള്&#x200d; പങ്ക് വെച്ചു. കഴിഞ്ഞ ഐലീഗ് സീസണിലേക്കാള്&#x200d; നിരവധി പേരാണ് ഇത്തവണ എത്തിയത്. വൈകിട്ട് അഞ്ചിനാണ് [&#8230;]]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: ഐലീഗ് ആവേശത്തില്&#x200d; കോര്&#x200d;പറേഷന്&#x200d; സ്റ്റേഡിയം. ഗോകുലം കേരള എഫ്.സി-ചെന്നൈ സിറ്റി എഫ്.സി മത്സരം വീക്ഷിക്കാന്&#x200d; അവധി ദിനമായ ഇന്നലെ പതിനായിരങ്ങളാണ് സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയത്. ജില്ലക്ക് പുറമെ അയല്&#x200d;ജില്ലയില്&#x200d; നിന്നും കായികപ്രേമികള്&#x200d; എത്തിയതോടെ നഗരം വൈകീട്ട് മുതല്&#x200d; ഫുട്‌ബോള്&#x200d; ലഹരിയിലേക്ക് നീങ്ങി. മത്സരത്തില്&#x200d; ഗോകുലം പൊരുതി വീണെങ്കിലും മലയാളിതാരങ്ങള്&#x200d; ആരാധകരുടെ പ്രതീക്ഷക്കൊത്തുയര്&#x200d;ന്നു.</p>
<p>അടുത്ത മത്സരത്തില്&#x200d; ജയത്തോടെ തിരിച്ചെത്തുമെന്ന പ്രതീക്ഷയും ഫുട്‌ബോള്&#x200d; പ്രേമികള്&#x200d; പങ്ക് വെച്ചു. കഴിഞ്ഞ ഐലീഗ് സീസണിലേക്കാള്&#x200d; നിരവധി പേരാണ് ഇത്തവണ എത്തിയത്. വൈകിട്ട് അഞ്ചിനാണ് കളി ആരംഭിച്ചതെങ്കിലും കിക്കോഫിന് മുമ്പെ തന്നെ കോഴിക്കോട്ടെ ഫുട്‌ബോള്&#x200d; ആരാധകര്&#x200d; ഗാലറിയില്&#x200d; സീറ്റുറപ്പിച്ചിരുന്നു. ഗ്രൗണ്ടിന് സമീപത്തെ ഫുട്‌ബോള്&#x200d; അസോസിയേഷന്റെ ടിക്കറ്റ് കൗണ്ടറില്&#x200d; രാവിലെ മുതല്&#x200d; നീണ്ട നിര തന്നെയായിരുന്നു.</p>
<p>ഗോള്&#x200d; മുഖത്തേക്ക് പന്തുമായി നീങ്ങുമ്പോള്&#x200d; ആവേശത്തോടെ നാസിക്‌ഡോളിന്റെയും ചെണ്ടമേളത്തിന്റെയും അകമ്പടിയോടെയാണ് കാണികള്&#x200d; ആവേശം കൊണ്ടത്.<br />
ഇഷ്ട കളിക്കാരന്റെ പേര് വിളിച്ചും മൊബൈലില്&#x200d; ഫ്‌ളാഷ് ലൈറ്റ് മിന്നിച്ചും കളിക്കാര്&#x200d;ക്ക് സപ്പോര്&#x200d;ട്ട് നല്&#x200d;കാന്&#x200d; കോഴിക്കോടന്&#x200d; ഫുട്‌ബോള്&#x200d; പ്രേമികള്&#x200d; ശ്രമിച്ചു. ആദ്യ റൗണ്ട് പോരാട്ടം അവസാനിപ്പിച്ചപ്പോള്&#x200d; ഇന്ത്യയില്&#x200d; തന്നെ കൂടുതല്&#x200d;കാണികള്&#x200d; എത്തിയത് കോര്&#x200d;പറേഷന്&#x200d; സ്റ്റേഡിയത്തിലായിരുന്നു. ആദ്യ ഹോംമാച്ചിന് ഇരുപതിനായിരത്തിലധികം പേരാണ് സ്റ്റേഡിയത്തില്&#x200d; കളികണ്ടത്. കഴിഞ്ഞവര്&#x200d;ഷം നട്ടുച്ചക്ക് മത്സരം നടത്തിയതിനാല്&#x200d; കാണികള്&#x200d; കുറവായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kozhikode-corporation-stadium-crowd-i-league.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ജയമാണ് ലക്ഷ്യം, മുന്നേറ്റമാണ് പ്രതീക്ഷ</title>
		<link>https://www.chandrikadaily.com/i-league-gokulam-fc-chennai-city-match-updates.html</link>
					<comments>https://www.chandrikadaily.com/i-league-gokulam-fc-chennai-city-match-updates.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 04 Nov 2018 10:30:45 +0000</pubDate>
				<category><![CDATA[Sports]]></category>
		<category><![CDATA[chennai]]></category>
		<category><![CDATA[Gokulam Kerala FC]]></category>
		<category><![CDATA[i-league]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=109392</guid>

					<description><![CDATA[ഷറഫുദ്ദീന്&#x200d; ടി.കെ കോഴിക്കോട്: ശക്തമായ മുന്നേറ്റനിരയെ അണിനിരത്തി ഐലീഗില്&#x200d; ആദ്യജയം സ്വന്തമാക്കാനുറച്ച് ഗോകുലം കേരള എഫ്.സി ഇന്ന് രണ്ടാം ഹോം മത്സരത്തിനിറങ്ങുന്നു. വൈകീട്ട് അഞ്ചിന് കോര്&#x200d;പറേഷന്&#x200d; സ്റ്റേഡിയത്തില്&#x200d; നടക്കുന്ന പോരാട്ടത്തില്&#x200d; അയല്&#x200d;ക്കാരായ ചെന്നൈ സിറ്റി എഫ്.സിയാണ് എതിരാളികള്&#x200d;. കരുത്തരായ മോഹന്&#x200d;ബഗാനെയും കഴിഞ്ഞതവണത്തെ രണ്ടാംസ്ഥാനക്കാരായ നെറോക്ക എഫ്.സിയേയും സമനിലയില്&#x200d;തളച്ച ആതിഥേയര്&#x200d;ക്ക് ലീഗില്&#x200d; മുന്നേറാന്&#x200d; ഞായറാഴ്ച വിജയം അനിവാര്യമാണ്. മുന്നേറ്റത്തിന് മൂര്&#x200d;ച്ചകൂട്ടാന്&#x200d; ഒരു വിദേശതാരത്തെകൂടി ഗോകുലം കൂടാരത്തിലെത്തിച്ചു. ഐവറികോസ്റ്റ് സ്‌ട്രൈക്കര്&#x200d; ആര്&#x200d;തര്&#x200d; കൊവാസിയാണ് ഐ ലീഗില്&#x200d; കേരളടീമിനായി ബൂട്ട്‌കെട്ടുന്നത്. കഴിഞ്ഞദിവസം [&#8230;]]]></description>
										<content:encoded><![CDATA[<p><strong>ഷറഫുദ്ദീന്&#x200d; ടി.കെ</strong></p>
<p>കോഴിക്കോട്: ശക്തമായ മുന്നേറ്റനിരയെ അണിനിരത്തി ഐലീഗില്&#x200d; ആദ്യജയം സ്വന്തമാക്കാനുറച്ച് ഗോകുലം കേരള എഫ്.സി ഇന്ന് രണ്ടാം ഹോം മത്സരത്തിനിറങ്ങുന്നു. വൈകീട്ട് അഞ്ചിന് കോര്&#x200d;പറേഷന്&#x200d; സ്റ്റേഡിയത്തില്&#x200d; നടക്കുന്ന പോരാട്ടത്തില്&#x200d; അയല്&#x200d;ക്കാരായ ചെന്നൈ സിറ്റി എഫ്.സിയാണ് എതിരാളികള്&#x200d;. കരുത്തരായ മോഹന്&#x200d;ബഗാനെയും കഴിഞ്ഞതവണത്തെ രണ്ടാംസ്ഥാനക്കാരായ നെറോക്ക എഫ്.സിയേയും സമനിലയില്&#x200d;തളച്ച ആതിഥേയര്&#x200d;ക്ക് ലീഗില്&#x200d; മുന്നേറാന്&#x200d; ഞായറാഴ്ച വിജയം അനിവാര്യമാണ്. മുന്നേറ്റത്തിന് മൂര്&#x200d;ച്ചകൂട്ടാന്&#x200d; ഒരു വിദേശതാരത്തെകൂടി ഗോകുലം കൂടാരത്തിലെത്തിച്ചു. ഐവറികോസ്റ്റ് സ്‌ട്രൈക്കര്&#x200d; ആര്&#x200d;തര്&#x200d; കൊവാസിയാണ് ഐ ലീഗില്&#x200d; കേരളടീമിനായി ബൂട്ട്‌കെട്ടുന്നത്. കഴിഞ്ഞദിവസം ക്ലബിനൊപ്പം ചേര്&#x200d;ന്ന താരത്തിന്റെ രജിസ്‌ട്രേഷന്&#x200d; നടപടികള്&#x200d; പുരോഗമിക്കുകയാണ്. ചെന്നൈയുമായുള്ള മത്സരത്തില്&#x200d; ഐവറികോസ്റ്റ് താരത്തെ ഉള്&#x200d;പ്പെടുത്തുമെന്ന് ടീം മാനേജ്‌മെന്റ് വ്യക്തമാക്കി.</p>
<p>അതേസമയം, കായികപ്രേമികള്&#x200d; ഏറെ പ്രതീക്ഷയര്&#x200d;പ്പിച്ച സ്‌ട്രൈക്കര്&#x200d; അന്റോണിയോ ജര്&#x200d;മെയ്ന്&#x200d; ഫോമിലേക്ക് ഉയരാത്തത് ഗോകുലം ക്യാമ്പിനെ ആശങ്കയിലാഴ്ത്തുന്നു. ആദ്യ ഹോംമാച്ചില്&#x200d; മികച്ച പ്രകടനത്തിലൂടെ കാണികളുടെ കൈയടിനേടിയ മലയാളി സ്‌ട്രൈക്കര്&#x200d; എസ്. രാജേഷിലും മധ്യനിരതാരം അര്&#x200d;ജ്ജുന്&#x200d; ജയരാജിലുമാണ് കേരള സംഘം പ്രതീക്ഷയര്&#x200d;പ്പിക്കുന്നത്. ടീം ഘടനയില്&#x200d; വലിയമാറ്റങ്ങളിലെല്ലാതെയാണ് ഗോകുലം കളത്തിലിറങ്ങുകയെന്ന് കോച്ച് ബിനോ ജോര്&#x200d;ജ്ജ് പറഞ്ഞു. ചെന്നൈയ്‌ക്കെതിരെ ജയത്തോടെ വിലപ്പെട്ട മൂന്ന് പോയന്റ് സ്വന്തമാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.<br />
ഒരു ജയവും സമനലിലുമായി നാല് പോയന്റുള്ള ചെന്നൈ സിറ്റി എഫ്.സി നിലവില്&#x200d; പോയന്റ് ടേബിളില്&#x200d; രണ്ടാംസ്ഥാനത്താണ്. മൂന്ന് മലയാളിതാരങ്ങളാണ് സ്‌ക്വാര്&#x200d;ഡിലുള്ളത്. കഴിഞ്ഞ കേരള പ്രീമിയര്&#x200d;ലീഗില്&#x200d; ഗോകുലത്തിനായി കളത്തിലിറങ്ങിയ മലപ്പുറം സ്വദേശി മഷ്‌റൂം ഷെരീഫ് ഇത്തവണ ചെന്നൈ നിരയിലാണ്. നാല് സ്പാനിഷ് താരങ്ങളാണ് അയല്&#x200d;ക്കാരുടെ സ്‌ക്വാര്&#x200d;ഡിലുള്ളത്. ഗോകുലത്തെ അവരുടെ ഗ്രൗണ്ടില്&#x200d; പരാജയപ്പെടുത്തുക പ്രയാസകരമാണെന്ന് ചെന്നൈ എഫ്.സി. കോച്ച് അക്ബര്&#x200d; നവാസ് പറഞ്ഞു. ഐലീഗിലെ കഴിഞ്ഞ സീസണില്&#x200d; ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്&#x200d; ഒരു സമനിലയും ഒരു വിജയവുമായി ഗോകുലത്തിനായിരുന്നു മുന്&#x200d;തൂക്കം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/i-league-gokulam-fc-chennai-city-match-updates.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഐലീഗ്: ഗോകുലത്തിന് ആദ്യ മത്സരം; എതിരാളികള്&#x200d; മോഹന്&#x200d; ബഗാന്&#x200d;</title>
		<link>https://www.chandrikadaily.com/gokulamfcmohunbagan-i-league-matchs.html</link>
					<comments>https://www.chandrikadaily.com/gokulamfcmohunbagan-i-league-matchs.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 27 Oct 2018 10:16:47 +0000</pubDate>
				<category><![CDATA[Sports]]></category>
		<category><![CDATA[Gokulam Kerala FC]]></category>
		<category><![CDATA[i-league]]></category>
		<category><![CDATA[mohan bagan]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=108516</guid>

					<description><![CDATA[ടി.കെ ഷറഫുദ്ദീന്&#x200d; ഐലീഗ് പുതിയസീസണില്&#x200d; വിജയം ലക്ഷ്യമിട്ട് ഗോകുലം കേരള എഫ്.സി ഇന്ന് ആദ്യ പോരാട്ടത്തിന് ഇറങ്ങും. മുന്&#x200d; ചാമ്പ്യന്&#x200d;മാരായ മോഹന്&#x200d; ബഗാനാണ് എതിരാളികള്&#x200d;. വൈകുന്നേരം അഞ്ചിന് ഗോകുലത്തിന്റെ ഹോംഗ്രൗണ്ടായ കോഴിക്കോട് കോര്&#x200d;പറേഷന്&#x200d; സ്റ്റേഡിയത്തിലാണ് മത്സരം. കഴിഞ്ഞസീസണില്&#x200d; ബഗാനെ അവരുടെ തട്ടകത്തില്&#x200d; തോല്&#x200d;പിക്കാനായത് ഗോകുലത്തിന് ആത്മവിശ്വാസം നല്&#x200d;കുന്നു. കൊല്&#x200d;ക്കത്തന്&#x200d; ടീമിനെതിരെ ഇതുവരെ കളിച്ച രണ്ട് മത്സരത്തില്&#x200d; ഒരുജയവും തോല്&#x200d;വിയുമാണ് ഗോകുലത്തിന്റെ സമ്പാദ്യം. അതേസമയം, കഴിഞ്ഞതവണ ഗോകുലത്തിന്റെ മുന്നേറ്റനിരയില്&#x200d; തിളങ്ങിയ ഉഗാണ്ടന്&#x200d; സ്‌ട്രൈക്കര്&#x200d; ഹെന്&#x200d;ട്രി കിസേക്ക ഇത്തവണ ബഗാന്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[<p>ടി.കെ ഷറഫുദ്ദീന്&#x200d;</p>
<p>ഐലീഗ് പുതിയസീസണില്&#x200d; വിജയം ലക്ഷ്യമിട്ട് ഗോകുലം കേരള എഫ്.സി ഇന്ന് ആദ്യ പോരാട്ടത്തിന് ഇറങ്ങും. മുന്&#x200d; ചാമ്പ്യന്&#x200d;മാരായ മോഹന്&#x200d; ബഗാനാണ് എതിരാളികള്&#x200d;. വൈകുന്നേരം അഞ്ചിന് ഗോകുലത്തിന്റെ ഹോംഗ്രൗണ്ടായ കോഴിക്കോട് കോര്&#x200d;പറേഷന്&#x200d; സ്റ്റേഡിയത്തിലാണ് മത്സരം. കഴിഞ്ഞസീസണില്&#x200d; ബഗാനെ അവരുടെ തട്ടകത്തില്&#x200d; തോല്&#x200d;പിക്കാനായത് ഗോകുലത്തിന് ആത്മവിശ്വാസം നല്&#x200d;കുന്നു.</p>
<p>കൊല്&#x200d;ക്കത്തന്&#x200d; ടീമിനെതിരെ ഇതുവരെ കളിച്ച രണ്ട് മത്സരത്തില്&#x200d; ഒരുജയവും തോല്&#x200d;വിയുമാണ് ഗോകുലത്തിന്റെ സമ്പാദ്യം. അതേസമയം, കഴിഞ്ഞതവണ ഗോകുലത്തിന്റെ മുന്നേറ്റനിരയില്&#x200d; തിളങ്ങിയ ഉഗാണ്ടന്&#x200d; സ്‌ട്രൈക്കര്&#x200d; ഹെന്&#x200d;ട്രി കിസേക്ക ഇത്തവണ ബഗാന്&#x200d; നിരയിലാണ്. മുന്നേറ്റനിരയില്&#x200d; കേരളം ഉയര്&#x200d;ത്തിക്കാട്ടുന്ന മുന്&#x200d; കേരള ബ്ലാസ്റ്റേഴ്‌സ് താരം അന്റോണിയോ ജെര്&#x200d;മന്&#x200d; പൂര്&#x200d;ണമായി കായികക്ഷമത വീണ്ടെടുക്കാത്തതും ജയം തേടിയിറങ്ങുന്ന കേരള ടീമിന് വെല്ലുവിളിയാണ്.</p>
<p>എന്നാല്&#x200d; ആദ്യ ഇലവനില്&#x200d; ജര്&#x200d;മ്മന്&#x200d; കളിക്കുമെന്ന് ടീം മാനേജ്‌മെന്റ് വ്യക്തമാക്കി. ഏതെങ്കിലുമൊരു താരത്തെ കേന്ദ്രീകരിച്ചുള്ള ഗെയിം പ്ലാനല്ല ഗോകുലത്തിന്റേതെന്ന് കോച്ച് ബിനോ ജോര്&#x200d;ജ്ജ് പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/gokulamfcmohunbagan-i-league-matchs.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഐലീഗ് ആവേശത്തില്&#x200d; കോഴിക്കോട്; സോക്കര്&#x200d; ഉത്സവം നാളെ</title>
		<link>https://www.chandrikadaily.com/i-league-kicks-off-in-backdrop-of-starting-tomorrow.html</link>
					<comments>https://www.chandrikadaily.com/i-league-kicks-off-in-backdrop-of-starting-tomorrow.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 26 Oct 2018 11:58:10 +0000</pubDate>
				<category><![CDATA[Sports]]></category>
		<category><![CDATA[Football]]></category>
		<category><![CDATA[i-league]]></category>
		<category><![CDATA[indian football]]></category>
		<category><![CDATA[kozhikode]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=108343</guid>

					<description><![CDATA[ഷറഫുദ്ദീന്&#x200d; ടി.കെ കോഴിക്കോട് കളിക്കാരെത്തി, സ്റ്റേഡിയവും ഒരുങ്ങി&#8230;. ഫുട്‌ബോളിനെ നെഞ്ചിലേറ്റിയ കോഴിക്കോട്ടുകാര്&#x200d;ക്ക് മുന്നില്&#x200d; ഇനി ഐലീഗ് ആവേശപോരാട്ടം. നാളെ വൈകുന്നേരം അഞ്ച്മണിക്ക് കോര്&#x200d;പറേഷന്&#x200d; സ്റ്റേഡിയത്തിലാണ് കായികപ്രേമികള്&#x200d; കാത്തിരുന്ന മോഹന്&#x200d; ബഗാന്&#x200d;- ഗോകുലം കേരള എഫ്.സി മത്സരം നടക്കുക. ഗോകുലത്തിന്റെ ഹോംഗ്രൗണ്ടായ സ്റ്റേഡിയം അവസാനഘട്ട മിനിക്കുപണിയിലാണ്. കാടുപിടിച്ചിരുന്ന പുല്ലുകള്&#x200d; വെട്ടിമാറ്റി മോടികൂട്ടിയിട്ടുണ്ട്. ഇളകിയ പുല്ലുകള്&#x200d; വെച്ചുപിടിപ്പിച്ചും ഗ്യാലറി പെയിന്റ് ചെയ്ത് സൗകര്യപ്പെടുത്തിയും സ്റ്റേഡിയത്തില്&#x200d; വലിയമാറ്റങ്ങളാണ് നടത്തിയത്. വി.ഐ.പി പവലിയനില്&#x200d;നിന്ന് കളികാണാന്&#x200d; പ്രയാസമുള്ളതിനാല്&#x200d; കളിക്കാര്&#x200d; പ്രവേശിക്കുന്ന ഭാഗത്ത് പുതിയവ ഒരുക്കി. [&#8230;]]]></description>
										<content:encoded><![CDATA[<p><strong>ഷറഫുദ്ദീന്&#x200d; ടി.കെ</strong></p>
<p>കോഴിക്കോട് കളിക്കാരെത്തി, സ്റ്റേഡിയവും ഒരുങ്ങി&#8230;. ഫുട്‌ബോളിനെ നെഞ്ചിലേറ്റിയ കോഴിക്കോട്ടുകാര്&#x200d;ക്ക് മുന്നില്&#x200d; ഇനി ഐലീഗ് ആവേശപോരാട്ടം. നാളെ വൈകുന്നേരം അഞ്ച്മണിക്ക് കോര്&#x200d;പറേഷന്&#x200d; സ്റ്റേഡിയത്തിലാണ് കായികപ്രേമികള്&#x200d; കാത്തിരുന്ന മോഹന്&#x200d; ബഗാന്&#x200d;- ഗോകുലം കേരള എഫ്.സി മത്സരം നടക്കുക. ഗോകുലത്തിന്റെ ഹോംഗ്രൗണ്ടായ സ്റ്റേഡിയം അവസാനഘട്ട മിനിക്കുപണിയിലാണ്. കാടുപിടിച്ചിരുന്ന പുല്ലുകള്&#x200d; വെട്ടിമാറ്റി മോടികൂട്ടിയിട്ടുണ്ട്. ഇളകിയ പുല്ലുകള്&#x200d; വെച്ചുപിടിപ്പിച്ചും ഗ്യാലറി പെയിന്റ് ചെയ്ത് സൗകര്യപ്പെടുത്തിയും സ്റ്റേഡിയത്തില്&#x200d; വലിയമാറ്റങ്ങളാണ് നടത്തിയത്. വി.ഐ.പി പവലിയനില്&#x200d;നിന്ന് കളികാണാന്&#x200d; പ്രയാസമുള്ളതിനാല്&#x200d; കളിക്കാര്&#x200d; പ്രവേശിക്കുന്ന ഭാഗത്ത് പുതിയവ ഒരുക്കി. അതിഥികള്&#x200d;ക്ക് ഇവിടെയാണ് ഇരിപ്പടം സജ്ജമാക്കിയിരിക്കുന്നത്. സ്റ്റേഡിയത്തിലെ തകര്&#x200d;ന്ന കസേരകള്&#x200d;മാറ്റി പുതിയവ സ്ഥാപിക്കും. ഫ്‌ളഡ്‌ലൈറ്റ് തകരാര്&#x200d; പരിഹരിച്ച് പൂര്&#x200d;ണതോതില്&#x200d; പ്രവര്&#x200d;ത്തനക്ഷമമാക്കുകയും ചെയ്തു.</p>
<p>കഴിഞ്ഞവര്&#x200d;ഷം നട്ടുച്ചക്കായിരുന്നു ഭൂരിഭാഗം മത്സരമെങ്കില്&#x200d; ഇത്തവണ വൈകുന്നേരം അഞ്ച്മണിക്കും 7.30നുമാണ്. ഇതിനാല്&#x200d;തന്നെ പ്രതാപകാലത്തെ ഓര്&#x200d;മപ്പെടുത്തുന്നവിധം സ്റ്റേഡിയം നിറയുമെന്ന പ്രതീക്ഷയിലാണ് സംഘാടകര്&#x200d;. 30,000പേര്&#x200d;ക്ക് ഇരിക്കാവുന്ന ഗ്യാലറിയാണ് കോഴിക്കോട്ടേത്. 50രൂപയാണ് ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്ക്. 75രൂപയുടേയും 150രൂപയുടേയും ദിവസ ടിക്കറ്റുകളുണ്ട്. സീസണ്&#x200d; ടിക്കറ്റുകള്&#x200d;ക്ക് 300,500, 700 രൂപയാണ് ഈടാക്കുന്നത്. പത്ത് മത്സരങ്ങളാണ് കോര്&#x200d;പറേഷന്&#x200d; സ്‌റ്റേഡിയത്തിലുള്ളത്. ടിക്കറ്റുകള്&#x200d; പെടിഎം ആപ്പിലൂടെയും വെബ്‌സൈറ്റ് വഴിയും ലഭിക്കും. മത്സരദിവസം സ്റ്റേഡിയത്തില്&#x200d;നിന്നും ആരാധകര്&#x200d;ക്ക് ടിക്കറ്റ് സ്വന്തമാക്കാം.</p>
<p>മുന്&#x200d; ചാമ്പ്യന്&#x200d;മാരായ മോഹന്&#x200d;ബഗാനെ നേരിടുന്ന കേരള ടീം തികഞ്ഞ ആത്മവിശ്വാസത്തിലാണ്. കഴിഞ്ഞ സീസണില്&#x200d; ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്&#x200d; ആദ്യ കളിയില്&#x200d; സമനിലയും രണ്ടാം മത്സരത്തില്&#x200d; വിജയവും നേടാനായത് ഗോകുലത്തിന്റെ ആത്മവിശ്വാസം കൂട്ടുന്നു. യുവത്വത്തിനും പരിചയസമ്പത്തിനും തുല്യ പ്രാധാന്യം നല്&#x200d;കിയുള്ള ടീമാണ് ഗോകുലത്തിന്റേത്. യുഗാണ്ടന്&#x200d; താരം മുഡ്ഡെ മൂസയാണ് ടീം ക്യാപ്റ്റന്&#x200d;. മലയാളിതാരം മുഹമ്മദ് റാഷിദാണ് വൈസ് ക്യാപ്റ്റന്&#x200d;. ഐ.എസ്.എല്ലില്&#x200d; മുന്&#x200d;സീസണില്&#x200d; കേരള ബ്ലാസ്‌റ്റേഴ്‌സിനായി തിളങ്ങിയ സ്‌െ്രെടക്കര്&#x200d; അന്റോണിയോ ജര്&#x200d;മ്മയ്‌നാണ് ഇത്തവണ ഗോകുലത്തിന്റെ തുറുപ്പ്ചീട്ട്.</p>
<p>ബ്രസീലില്&#x200d; നിന്നുള്ള ഗില്&#x200d;ഹെര്&#x200d;മെ കാസ്‌ട്രോ(മുന്&#x200d; നോര്&#x200d;ത്ത് ഈസ്റ്റ് യുണൈറ്റഡ് താരം) ,ഉസ്ബക്കിസ്ഥാന്റെ എവ്ജനി കൊച്ചേവ് കൂടി ചേരുന്നതോടെ ഏതുടീമുമായി കിടപിടിക്കാവുന്ന വിദേശതാരനിരയാണ് കേരള എഫ്.സിക്കുള്ളത്. മുന്&#x200d; ഐലീഗ് ചാമ്പ്യന്&#x200d;മാരായ സന്ദര്&#x200d;ശക ടീം ഇത്തവണ ഒട്ടേറെ മാറ്റങ്ങളോടെയാണ് ആദ്യ പോരാട്ടത്തിന് ഇറങ്ങുന്നത്. മുന്&#x200d; ഐ.എസ്.എല്&#x200d; കേരള ബ്ലാസ്‌റ്റേഴ്‌സ് താരം മെഹതാബ് ഹുസൈന്&#x200d;, ഗോകുലത്തില്&#x200d; നിന്ന് കൂടുമാറിയ യുഗാണ്ടന്&#x200d; സ്‌്രൈടക്കര്&#x200d; ഹെന്&#x200d;ട്രി കിസേക്ക, കാമറൂണ്&#x200d; താരം അസര്&#x200d; പിയറിക് ഡിപെന്&#x200d;ഡ തുടങ്ങി മികച്ച സംഘമാണ് ഇത്തവണ മോഹന്&#x200d;ബഗാനുള്ളത്. തിരുവനന്തപുരം സ്വദേശി ബ്രിട്ടോ മോഹന്&#x200d;ബഗാന്&#x200d; ടീമിലെ ഏകമലയാളിസാന്നിധ്യമാണ്. പരിചയസമ്പന്നനായ ഷില്&#x200d;ട്ടണ്&#x200d; പോളാണ് ഗോള്&#x200d;കീപ്പര്&#x200d;. ബഗാന്&#x200d; ടീം ഇന്നലെ ദേവഗിരി കോളജ് ഗ്രൗണ്ടില്&#x200d; പരിശീലനം നടത്തി</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/i-league-kicks-off-in-backdrop-of-starting-tomorrow.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഐലീഗ്: ഇത്തവണ രണ്ടുംകല്&#x200d;പിച്ച് ഗോകുലം</title>
		<link>https://www.chandrikadaily.com/i-league-gogulam-team-practice-tk-story.html</link>
					<comments>https://www.chandrikadaily.com/i-league-gogulam-team-practice-tk-story.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 12 Oct 2018 18:52:18 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[gokulam fc]]></category>
		<category><![CDATA[Gokulam Kerala FC]]></category>
		<category><![CDATA[i-league]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=106756</guid>

					<description><![CDATA[ടി.കെ ഷറഫുദ്ദീന്&#x200d; കോഴിക്കോട്: ഐലീഗില്&#x200d; കഴിഞ്ഞതവണ നിര്&#x200d;ത്തിയിടത്ത്‌നിന്ന് വീണ്ടും തുടങ്ങാന്&#x200d; ഗോകുലം കേരള എഫ്.സി. പുതിയ സീസണിന് മുന്നോടിയായി ടീം ഹോംഗ്രൗണ്ടായ കോര്&#x200d;പറേഷന്&#x200d; സ്റ്റേഡിയത്തില്&#x200d; പരിശീലനം ആരംഭിച്ചു. കഴിഞ്ഞവര്&#x200d;ഷം ആദ്യ ഐലീഗ് കളിച്ച ഗോകുലത്തിന് തുടക്കത്തില്&#x200d; തിരിച്ചടി നേരിട്ടെങ്കിലും രണ്ടാംപാദത്തില്&#x200d; വമ്പന്&#x200d; ടീമുകളെയടക്കം മുട്ടുകുത്തിച്ച് ലീഗില്&#x200d; ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. പ്രഥമസീസണില്&#x200d; ടീമിന്റെ വിജയത്തില്&#x200d; നിര്&#x200d;ണായകപങ്ക് വഹിച്ച വിദേശ താരങ്ങളെ നിലനിര്&#x200d;ത്തിയും പരിചയസമ്പന്നരായ ഇന്ത്യന്&#x200d; താരങ്ങളെ കൂടാരത്തിലെത്തിച്ചും ഇത്തവണ ഗോകുലം എതിരാളികള്&#x200d;ക്ക് മുന്നറിയിപ്പ് നല്&#x200d;കികഴിഞ്ഞു. ഐലീഗിന്റെ 12മത് [&#8230;]]]></description>
										<content:encoded><![CDATA[<p><strong>ടി.കെ ഷറഫുദ്ദീന്&#x200d;</strong></p>
<p>കോഴിക്കോട്: ഐലീഗില്&#x200d; കഴിഞ്ഞതവണ നിര്&#x200d;ത്തിയിടത്ത്‌നിന്ന് വീണ്ടും തുടങ്ങാന്&#x200d; ഗോകുലം കേരള എഫ്.സി. പുതിയ സീസണിന് മുന്നോടിയായി ടീം ഹോംഗ്രൗണ്ടായ കോര്&#x200d;പറേഷന്&#x200d; സ്റ്റേഡിയത്തില്&#x200d; പരിശീലനം ആരംഭിച്ചു. കഴിഞ്ഞവര്&#x200d;ഷം ആദ്യ ഐലീഗ് കളിച്ച ഗോകുലത്തിന് തുടക്കത്തില്&#x200d; തിരിച്ചടി നേരിട്ടെങ്കിലും രണ്ടാംപാദത്തില്&#x200d; വമ്പന്&#x200d; ടീമുകളെയടക്കം മുട്ടുകുത്തിച്ച് ലീഗില്&#x200d; ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. പ്രഥമസീസണില്&#x200d; ടീമിന്റെ വിജയത്തില്&#x200d; നിര്&#x200d;ണായകപങ്ക് വഹിച്ച വിദേശ താരങ്ങളെ നിലനിര്&#x200d;ത്തിയും പരിചയസമ്പന്നരായ ഇന്ത്യന്&#x200d; താരങ്ങളെ കൂടാരത്തിലെത്തിച്ചും ഇത്തവണ ഗോകുലം എതിരാളികള്&#x200d;ക്ക് മുന്നറിയിപ്പ് നല്&#x200d;കികഴിഞ്ഞു. ഐലീഗിന്റെ 12മത് സീസണില്&#x200d; കരുത്തരായ മോഹന്&#x200d;ബഗാനുമായി ഈമാസം 28ന് കോര്&#x200d;പറേഷന്&#x200d; സ്റ്റേഡിയത്തിലാണ് ഗോകുലത്തിന്റെ ആദ്യ മത്സരം.<br />
രണ്ടാഴ്ച മുന്&#x200d;പ് സ്പാനിഷ് പരിശീലകന്&#x200d; ഫെര്&#x200d;ണാണ്ടോ സാന്റിയാഗോ വലേറയെ പുറത്തായിക്കിയ ടീം മാനേജ്‌മെന്റ് പഴയപരിശീലന്&#x200d; ബിനോ ജോര്&#x200d;ജ്ജില്&#x200d; വിശ്വാസം അര്&#x200d;പ്പിക്കുകയായിരുന്നു. കോഴിക്കോട്ടുകാരന്&#x200d; ഷിബിന്&#x200d; രാജാണ് പുതിയസീസണില്&#x200d; ഗോകുലത്തിന്റെ ഗോള്&#x200d;വലകാക്കുക. കഴിഞ്ഞ രണ്ട്‌സീസണില്&#x200d; മോഹന്&#x200d;ബഗാനുവേണ്ടി തിളങ്ങിയ ഷിബിന്റെ വരവ് ടീമിന് പുത്തന്&#x200d; ഊര്&#x200d;ജ്ജം നല്&#x200d;കുന്നു. ഷിബിനെ കൂടാതെ ഡല്&#x200d;ഹി ഡയനാമോസിന്റെ ബംഗാള്&#x200d; ഗോള്&#x200d;കീപ്പര്&#x200d; അര്&#x200d;ണബ് ദാസ് ശര്&#x200d;മ്മയും ടീമിനൊപ്പമുണ്ട്. കഴിഞ്ഞ സീസണില്&#x200d; ഗോകുലത്തിനായി തിളങ്ങിയ സീനിയര്&#x200d; വിദേശ താരങ്ങളായ ഡാനിയല്&#x200d; അഡോ, മുഡ്ഡെ മൂസെ എന്നിവര്&#x200d;ക്ക് പുറമെ മുന്&#x200d; ബ്ലാസ്റ്റേഴ്‌സ് താരം അന്റോണിയോ ജര്&#x200d;മ്മന്റെ സാന്നിധ്യം കേരളത്തില്&#x200d; നിന്നുള്ള ഏക ഐലീഗ് ടീമിന് കരുത്താകും.<br />
മലയാളി താരങ്ങളായ മുഹമ്മദ് റാഷിദ്, അര്&#x200d;ജ്ജുന്&#x200d; ജയരാജ്, ഉസ്മാന്&#x200d; ആഷിക് എന്നിവരെ നിലനിര്&#x200d;ത്തിയ ഗോകുലം മുന്നേറ്റത്തിന് മൂര്&#x200d;ച്ചകൂട്ടാന്&#x200d; ഈസ്റ്റ് ബംഗാളില്&#x200d; നിന്ന് വി.പി സുഹൈറിനേയും റെയില്&#x200d;വെയുടെ കഴിഞ്ഞവര്&#x200d;ഷത്തെ ടോപ് സ്‌കോറര്&#x200d; എസ്.രാജേഷിനെയും ഒപ്പംകൂട്ടിയിട്ടുണ്ട്. നിലവില്&#x200d; 14മലയാളിതാരങ്ങളാണ് ഗോകുലം ക്യാമ്പിലുള്ളത്. അതേസമയം, കഴിഞ്ഞ സീസണില്&#x200d; ടീമിന്റെ മികച്ച പ്രകടനത്തിന് വഴിയൊരുക്കിയ യുഗാണ്ട താരം ഹെന്&#x200d;ട്രി കിസാക്കെ ബംഗാളിലേക്ക് കൂടുമാറിയത് ഗോകുലത്തിന് തിരിച്ചടിയാണ്. താരത്തിന് പകരക്കാരനെ കണ്ടെത്താന്&#x200d; ഇതുവരെയായിട്ടില്ല. കഴിഞ്ഞവര്&#x200d;ഷത്തെ നായകന്&#x200d; മലപ്പുറം സ്വദേശി മുഹമ്മദ് ഇര്&#x200d;ഷാദ് മിനവര്&#x200d;വ്വ പഞ്ചാബ് ടീമുമായി കരാറിലെത്തുകയും ചെയ്തു.<br />
പരിശീലന സ്ഥാനമേറ്റ് കുറഞ്ഞദിവസത്തിനകം ടീമിനെയൊരുക്കേണ്ടിവരുന്നത് ശ്രമകരമായ ദൗത്യമാണെന്ന് കോച്ച് ബിനോ ജോര്&#x200d;ജ്ജ് പറഞ്ഞു. പഴയകോച്ചിന് കീഴില്&#x200d; കളിച്ച ടീമിന്റെ ശൈലി മാറ്റിയെടുക്കാന്&#x200d; സമയമെടുക്കും. മുന്&#x200d; സീസണിലെ രണ്ടാം പാദത്തില്&#x200d; മോഹന്&#x200d;ബഗാന്&#x200d;, ഈസ്റ്റ് ബംഗാള്&#x200d;, ചാമ്പ്യനായ മിനര്&#x200d;വ്വ പഞ്ചാബ് എന്നിവരെ തോല്&#x200d;പിച്ച ടീം അതേ ആവേശത്തോടെയാണ് പുതിയസീസണിന് ഒരുങ്ങുന്നത്. തുടക്കംമുതല്&#x200d; മുന്നേറി ആദ്യ മൂന്ന് സ്ഥാനങ്ങളില്&#x200d; നിലനില്&#x200d;ക്കുകയാണ് ലക്ഷ്യമിടുന്നതെന്നും ബിനോ ജോര്&#x200d;ജ്ജ് പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/i-league-gogulam-team-practice-tk-story.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കോണ്ടിനെന്റല്&#x200d; കപ്പ്: ഇന്ത്യന്&#x200d; സാധ്യത ടീമില്&#x200d; രണ്ടു മലപ്പുറം താരങ്ങള്&#x200d;</title>
		<link>https://www.chandrikadaily.com/two-malappuram-footballer-named-in-national-team-for-continental-football-cup.html</link>
					<comments>https://www.chandrikadaily.com/two-malappuram-footballer-named-in-national-team-for-continental-football-cup.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 12 May 2018 12:11:57 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Football]]></category>
		<category><![CDATA[i-league]]></category>
		<category><![CDATA[indian football]]></category>
		<category><![CDATA[indian football team]]></category>
		<category><![CDATA[Isl]]></category>
		<category><![CDATA[malapuram]]></category>
		<category><![CDATA[malapuram football]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=84637</guid>

					<description><![CDATA[മലപ്പുറം: കോണ്ടിനെന്റല്&#x200d; കപ്പിനായുള്ള ഇന്ത്യന്&#x200d; സാധ്യതാ ടീമില്&#x200d; രണ്ടു മലയാളി താരങ്ങള്&#x200d; ഇടം നേടി. മലപ്പുറത്തു നിന്നുള്ള മുഹമ്മദ് ആഷിഖ് കരുണിയനും അനസ് എടതൊടികയുമാണ് മുപ്പതംഗ സാധ്യതാ ടീമില്&#x200d; ഇടം നേടിയത്. ഐ.എസ്.എല്&#x200d;, ഐ.ലീഗ് സീസണുകളില്&#x200d; തകര്&#x200d;പ്പന്&#x200d; പ്രകടനമാണ് താരങ്ങള്&#x200d; സാധ്യതാ ടീമില്&#x200d; അവസരം ലഭിക്കാന്&#x200d; കാരണമായത.് ഇന്ത്യന്&#x200d; പരിശീലകന്&#x200d; സ്റ്റീഫന്&#x200d; കോണ്&#x200d;സ്റ്റന്റെയ്ന്&#x200d; ആണ് സാധ്യതാടീമിനെ പ്രഖ്യാപിച്ചത്. ഈ മാസം 16 മുതല്&#x200d; 18 വരെ മുംബൈയില്&#x200d; നടക്കുന്ന ക്യാപില്&#x200d; നിന്നാകും ടീമിനെ തിരഞ്ഞെടുക്കുക. ഐ.എസ്.എല്ലില്&#x200d; പൂനൈ [&#8230;]]]></description>
										<content:encoded><![CDATA[<p>മലപ്പുറം: കോണ്ടിനെന്റല്&#x200d; കപ്പിനായുള്ള ഇന്ത്യന്&#x200d; സാധ്യതാ ടീമില്&#x200d; രണ്ടു മലയാളി താരങ്ങള്&#x200d; ഇടം നേടി. മലപ്പുറത്തു നിന്നുള്ള മുഹമ്മദ് ആഷിഖ് കരുണിയനും അനസ് എടതൊടികയുമാണ് മുപ്പതംഗ സാധ്യതാ ടീമില്&#x200d; ഇടം നേടിയത്. ഐ.എസ്.എല്&#x200d;, ഐ.ലീഗ് സീസണുകളില്&#x200d; തകര്&#x200d;പ്പന്&#x200d; പ്രകടനമാണ് താരങ്ങള്&#x200d; സാധ്യതാ ടീമില്&#x200d; അവസരം ലഭിക്കാന്&#x200d; കാരണമായത.് ഇന്ത്യന്&#x200d; പരിശീലകന്&#x200d; സ്റ്റീഫന്&#x200d; കോണ്&#x200d;സ്റ്റന്റെയ്ന്&#x200d; ആണ് സാധ്യതാടീമിനെ പ്രഖ്യാപിച്ചത്. ഈ മാസം 16 മുതല്&#x200d; 18 വരെ മുംബൈയില്&#x200d; നടക്കുന്ന ക്യാപില്&#x200d; നിന്നാകും ടീമിനെ തിരഞ്ഞെടുക്കുക.</p>
<p><img loading="lazy" class="alignnone size-medium wp-image-84639" src="https://www.chandrikadaily.com/wp-content/uploads/2018/05/ashique2-300x150.jpg" alt="" width="300" height="150" srcset="https://www.chandrikadaily.com/wp-content/uploads/2018/05/ashique2-300x150.jpg 300w, https://www.chandrikadaily.com/wp-content/uploads/2018/05/ashique2.jpg 600w" sizes="(max-width: 300px) 100vw, 300px" /></p>
<p>ഐ.എസ്.എല്ലില്&#x200d; പൂനൈ സിറ്റിക്കായി മധ്യനിരയില്&#x200d; പുറത്തെടുത്ത മികവാണ് യുവതാരം ആഷിഖ് കരുണിയന്&#x200d; ടീമില്&#x200d; ഇടം നേടിക്കൊടുത്തത്. മോഹന്&#x200d; ബഗാനും ജംഷഡ്പൂരിനുമായി പ്രതിരോധത്തില്&#x200d; തിളങ്ങിയ അനസ് തൊടികയുടെ അനുഭവ സമ്പത്തും ടീമിനു ഗുണകരമാവുമെന്ന പ്രതീക്ഷയും പരിശീലകനുണ്ട്.</p>
<p><img loading="lazy" class="alignnone size-medium wp-image-84638" src="https://www.chandrikadaily.com/wp-content/uploads/2018/05/59723463-300x225.jpg" alt="" width="300" height="225" srcset="https://www.chandrikadaily.com/wp-content/uploads/2018/05/59723463-300x225.jpg 300w, https://www.chandrikadaily.com/wp-content/uploads/2018/05/59723463-80x60.jpg 80w, https://www.chandrikadaily.com/wp-content/uploads/2018/05/59723463-265x198.jpg 265w, https://www.chandrikadaily.com/wp-content/uploads/2018/05/59723463.jpg 400w" sizes="(max-width: 300px) 100vw, 300px" /></p>
<p>മുംബൈയില്&#x200d; നടക്കുന്ന ക്യാമ്പിന് ശേഷമാണ് കോണ്ടിനെന്റല്&#x200d; കപ്പിനായുള്ള ദേശീയ ടീമിനെ സ്റ്റീഫന്&#x200d; കോണ്&#x200d;സ്റ്റന്റെയ്ന്&#x200d; പ്രഖ്യാപിക്കുക. ജൂണ്&#x200d; ഒന്നിന് ആരംഭിക്കുന്ന ടൂര്&#x200d;ണമെന്റില്&#x200d; കെനിയ, ചൈനീസ് തായ്‌പേയ്, ന്യൂസിലാന്&#x200d;ഡ് എന്നീ രാജ്യങ്ങളാണ് പങ്കെടുക്കുക</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/two-malappuram-footballer-named-in-national-team-for-continental-football-cup.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നോര്&#x200d;ത്ത് ഈസ്റ്റിനെ തകര്&#x200d;ത്ത് ഗോകുലം സൂപ്പര്&#x200d; കപ്പിന്; എതിരാളികള്&#x200d; ബെംഗളൂരു എഫ്.സി</title>
		<link>https://www.chandrikadaily.com/gokulam-fc-defeat-north-east-united-in-i-league.html</link>
					<comments>https://www.chandrikadaily.com/gokulam-fc-defeat-north-east-united-in-i-league.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Fri, 16 Mar 2018 02:59:57 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Gokulam Kerala FC]]></category>
		<category><![CDATA[i-league]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=75039</guid>

					<description><![CDATA[ഭുവനേശ്വര്&#x200d;:നോര്&#x200d;ത്ത് ഈസ്റ്റ് യുണൈറ്റഡിനെ എതിരില്ലാത്ത രണ്ട് ഗോളുകള്&#x200d;ക്ക് തകര്&#x200d;ത്ത് ഗോകുലം കേരള എഫ്.സി സൂപ്പര്&#x200d; കപ്പിന് യോഗ്യത നേടി. ഭുവനേശ്വര്&#x200d; കലിംഗ സ്‌റ്റേഡിയത്തില്&#x200d; നടന്ന മത്സരത്തില്&#x200d; യുഗാണ്ടന്&#x200d; താരം ഹെന്റി കിസേക്കയുടെ ഇരട്ട ഗോളുകളാണ് ഗോകുലത്തെ വിജയത്തിലേക്ക് നയിച്ചത്. നോര്&#x200d;ത്ത് ഈസ്റ്റിന്റെ മുന്നറ്റങ്ങള്&#x200d; ഗോളായിമാറാതെ കോട്ടകെട്ടിയ ഗോകുലത്തിന്റെ ഗോള്&#x200d;കീപ്പര്&#x200d; നിഖില്&#x200d; ബര്&#x200d;ണാഡ് ആണ് ഹീറോ ഓഫ് ദി മാച്ച്. നോര്&#x200d;ത്ത് ഈസ്റ്റിനെതിരെ മികച്ച പ്രകടനമാണ് ഗോകുലം പുറത്തെടുത്തത്. തകര്&#x200d;ത്തു കളിച്ച ഗോകുലം ആദ്യപകുതിയില്&#x200d; തന്നെ ലീഡ് നേടി. [&#8230;]]]></description>
										<content:encoded><![CDATA[<p>ഭുവനേശ്വര്&#x200d;:നോര്&#x200d;ത്ത് ഈസ്റ്റ് യുണൈറ്റഡിനെ എതിരില്ലാത്ത രണ്ട് ഗോളുകള്&#x200d;ക്ക് തകര്&#x200d;ത്ത് ഗോകുലം കേരള എഫ്.സി സൂപ്പര്&#x200d; കപ്പിന് യോഗ്യത നേടി. ഭുവനേശ്വര്&#x200d; കലിംഗ സ്‌റ്റേഡിയത്തില്&#x200d; നടന്ന മത്സരത്തില്&#x200d; യുഗാണ്ടന്&#x200d; താരം ഹെന്റി കിസേക്കയുടെ ഇരട്ട ഗോളുകളാണ് ഗോകുലത്തെ വിജയത്തിലേക്ക് നയിച്ചത്. നോര്&#x200d;ത്ത് ഈസ്റ്റിന്റെ മുന്നറ്റങ്ങള്&#x200d; ഗോളായിമാറാതെ കോട്ടകെട്ടിയ ഗോകുലത്തിന്റെ ഗോള്&#x200d;കീപ്പര്&#x200d; നിഖില്&#x200d; ബര്&#x200d;ണാഡ് ആണ് ഹീറോ ഓഫ് ദി മാച്ച്.</p>
<p>നോര്&#x200d;ത്ത് ഈസ്റ്റിനെതിരെ മികച്ച പ്രകടനമാണ് ഗോകുലം പുറത്തെടുത്തത്. തകര്&#x200d;ത്തു കളിച്ച ഗോകുലം ആദ്യപകുതിയില്&#x200d; തന്നെ ലീഡ് നേടി. 43ാം മിനിറ്റില്&#x200d; മധ്യനിരക്ക് സമീപത്ത് നിന്ന് അര്&#x200d;ജുന്&#x200d; ജയരാജ് നീട്ടി നല്&#x200d;കിയ ത്രൂപാസ് പിടിച്ചെടുത്ത് കിസേക്ക തൊടുത്ത ഷോട്ട് നോര്&#x200d;ത്ത് ഈസ്റ്റ് ഗോള്&#x200d;കീപ്പര്&#x200d; ടി.പി രഹനേഷിനെ കബളിപ്പിച്ച് വലയിലെത്തി.</p>
<p>തിരിച്ചു വരവിനായി കിണഞ്ഞു ശ്രമിച്ച നോര്&#x200d;ത്ത് ഈസ്റ്റിനെ നിരാശരാക്കി ഗോകുലം ലീഡ് വര്&#x200d;ധിപ്പിച്ചു. ഇത്തവണയും അര്&#x200d;ജുന്&#x200d; ജയരാജ്-ഹെന്റി കിസേക്ക കൂട്ടുകെട്ടാണ് ഗോളിന് വഴിയൊരുക്കിയത്. പന്തുമായി വലത് വിങ്ങിലൂടെ കുതിച്ചെത്തിയ അര്&#x200d;ജുന്&#x200d; ജയരാജ് ബോക്‌സിന് നടുവില്&#x200d; നിലയുറപ്പിച്ച കിസേക്കക്ക് പന്ത് മറിച്ചു. തടയാനെത്തിയ നോര്&#x200d;ത്ത് ഈസ്റ്റ് പ്രതിരോധനിരയെ വിദഗ്ധമായി കബളിപ്പിച്ച് കിസേക്കയുടെ ഗോള്&#x200d; വലയില്&#x200d; മുത്തമിട്ടു.</p>
<p>കേരള ബ്ലാസ്റ്റേഴ്‌സിന് ശേഷം സൂപ്പര്&#x200d;കപ്പിന് യോഗ്യത നേടുന്ന രണ്ടാമത്തെ കേരള ടീമാണ് ഗോകുലം എഫ്.സി. ഐ.എസ്.എല്&#x200d; ഫൈനലിസ്റ്റുകളായ ബെംഗളൂരു എഫ്.സിയാണ് സൂപ്പര്&#x200d;കപ്പില്&#x200d; ഗോകുലത്തിന്റെ ആദ്യ എതിരാളികള്&#x200d;.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/gokulam-fc-defeat-north-east-united-in-i-league.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
