<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>ICC Champions League &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/icc-champions-league/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Mon, 23 Sep 2024 10:43:03 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>ICC Champions League &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ഐസിസി ടെസ്റ്റ് ചാംപ്യന്&#x200d;ഷിപ്പ്; ഒന്നാം സ്ഥാനം ഉറപ്പിച്ച് ഇന്ത്യ</title>
		<link>https://www.chandrikadaily.com/icc-test-championship-india-secured-first-place.html</link>
					<comments>https://www.chandrikadaily.com/icc-test-championship-india-secured-first-place.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 23 Sep 2024 10:43:03 +0000</pubDate>
				<category><![CDATA[Cricket]]></category>
		<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[ICC Champions League]]></category>
		<category><![CDATA[India]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=310493</guid>

					<description><![CDATA[280 റണ്&#x200d;സിന്റെ ജയമാണ് ഇന്ത്യ ബംഗ്ലാദേശിനെതിരെ സ്വന്തമാക്കിയത്.]]></description>
										<content:encoded><![CDATA[<p>ഐസിസി ടെസ്റ്റ് ചാംപ്യന്&#x200d;ഷിപ്പ് പോരാട്ടത്തില്&#x200d; ഒന്നാം സ്ഥാനം ഉറപ്പിച്ച് ഇന്ത്യ. ബംഗ്ലാദേശിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്&#x200d; തകര്&#x200d;പ്പന്&#x200d; ജയം സ്വന്തമാക്കിയാണ് ഇന്ത്യ പോയിന്റ് പട്ടികയില്&#x200d; തലപ്പത്ത് തുടരുന്നത്. 280 റണ്&#x200d;സിന്റെ ജയമാണ് ഇന്ത്യ ബംഗ്ലാദേശിനെതിരെ സ്വന്തമാക്കിയത്.</p>
<p>10 കളികളില്&#x200d; നിന്നു 7 ജയങ്ങളുള്ള ഇന്ത്യക്ക് 71.67 ശതമാനം പോയിന്റുകളാണ് ഉള്ളത്. ബംഗ്ലാദേശിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റിലെ ജയത്തിലൂടെ ഇന്ത്യക്ക് 12 പോയിന്റുകളാണ് ലഭിച്ചത്. 62.50 ശതമാനത്തോടെ ഓസ്ട്രേലിയയാണ് രണ്ടാമത്. 12 കളിയില്&#x200d; 8 ജയമാണ് ഓസ്ട്രേലിയക്കുള്ളത്. ആദ്യ ടെസ്റ്റില്&#x200d; ന്യൂസിലന്&#x200d;ഡിനെ വീഴ്ത്തി ശ്രീലങ്കയും മുന്നേറിയതോടെ അവര്&#x200d; മൂന്നാം സ്ഥാനത്തേക്ക് എത്തി.</p>
<p>ഇന്ത്യയോടൊപ്പം കളിച്ച ആദ്യ മത്സരത്തില്&#x200d; തന്നെ ബംഗ്ലാദേശ് തോറ്റതോടെ അവര്&#x200d; ആറാം സ്ഥാനത്തേക്ക് എത്തി. നാലാം സ്ഥാനത്ത് ന്യൂസിലന്&#x200d;ഡും അഞ്ചാമത് ഇംഗ്ലണ്ടും ആറാം സ്ഥാനത്ത് ബംഗ്ലാദേശുമാണ് ഉള്ളത്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/icc-test-championship-india-secured-first-place.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പേക്കിനാവായി സ്വപ്‌ന ഫൈനല്‍: പാക്കിസ്താന് ചാമ്പ്യന്‍സ് ട്രോഫി</title>
		<link>https://www.chandrikadaily.com/india-vs-pakistan-live-cricket-score-champions-trophy-2017-final-pakistan-thrash-india-by-180-runs-to-lift-maiden-title.html</link>
					<comments>https://www.chandrikadaily.com/india-vs-pakistan-live-cricket-score-champions-trophy-2017-final-pakistan-thrash-india-by-180-runs-to-lift-maiden-title.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 18 Jun 2017 16:22:00 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[ICC]]></category>
		<category><![CDATA[ICC Champions League]]></category>
		<category><![CDATA[ind vs pak]]></category>
		<category><![CDATA[india vs pakistan]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=32672</guid>

					<description><![CDATA[ലണ്ടന്‍: ആലസ്യത്തിന് ഇന്ത്യ കപ്പിനെ പാക്കിസ്താന് ബലി നല്‍കി. ഇന്ത്യന്‍ ക്രിക്കറ്റില്‍ ചരിത്രമുണ്ടായിരുന്ന ഒരു ദിനം-ജൂണ്‍ 18&#8230;. വര്‍ഷങ്ങള്‍ക്ക് മുമ്പ് 1983 ലെ ലോകകപ്പില്‍ കപില്‍ദേവിന്റെ ചെകുത്താന്‍ സംഘം സിംബാബ് വെയെ രാജകീമായി തകര്‍ത്ത ദിനമായിരുന്നു ജൂണ്‍ 18. 17 റണ്‍സിന് അഞ്ച് വിക്കറ്റ് വീണ ശേഷം കപിലിന്റെ മാസ്മരികമായ ഇന്നിംഗ്‌സില്‍ ഇന്ത്യ ജയിച്ച ദിവസം. ഇന്നലെ അതേ ദിനത്തില്‍ പാക് ബൗളിംഗിന് മുന്നില്‍ ഇന്ത്യയുടെ ആദ്യ അഞ്ച് പേര്‍ തകര്‍ന്നിട്ടും ഇന്ത്യന്‍ ആരാധകര്‍ ഹാര്‍ദിക് പാണ്ഡ്യയില്‍ [&#8230;]]]></description>
										<content:encoded><![CDATA[<p>ലണ്ടന്&#x200d;: ആലസ്യത്തിന് ഇന്ത്യ കപ്പിനെ പാക്കിസ്താന് ബലി നല്&#x200d;കി. ഇന്ത്യന്&#x200d; ക്രിക്കറ്റില്&#x200d; ചരിത്രമുണ്ടായിരുന്ന ഒരു ദിനം-ജൂണ്&#x200d; 18&#8230;. വര്&#x200d;ഷങ്ങള്&#x200d;ക്ക് മുമ്പ് 1983 ലെ ലോകകപ്പില്&#x200d; കപില്&#x200d;ദേവിന്റെ ചെകുത്താന്&#x200d; സംഘം സിംബാബ് വെയെ രാജകീമായി തകര്&#x200d;ത്ത ദിനമായിരുന്നു ജൂണ്&#x200d; 18. 17 റണ്&#x200d;സിന് അഞ്ച് വിക്കറ്റ് വീണ ശേഷം കപിലിന്റെ മാസ്മരികമായ ഇന്നിംഗ്‌സില്&#x200d; ഇന്ത്യ ജയിച്ച ദിവസം. ഇന്നലെ അതേ ദിനത്തില്&#x200d; പാക് ബൗളിംഗിന് മുന്നില്&#x200d; ഇന്ത്യയുടെ ആദ്യ അഞ്ച് പേര്&#x200d; തകര്&#x200d;ന്നിട്ടും ഇന്ത്യന്&#x200d; ആരാധകര്&#x200d; ഹാര്&#x200d;ദിക് പാണ്ഡ്യയില്&#x200d; ഒരു കപിലിനെ കണ്ടു&#8230;.അദ്ദേഹം അടിച്ചു തകര്&#x200d;ത്തു. പക്ഷേ മറുഭാഗത്ത് കൂട്ടുകാരനായ രവീന്ദു ജഡേജ കേവല മര്യാദ കാട്ടാതിരുന്നപ്പോല്&#x200d; പാണ്ഡ്യ റണ്ണൗട്ടായി-അതോടെ കപ്പും പോയി.</p>
<p><img loading="lazy" class="alignnone size-medium wp-image-32677" src="https://www.chandrikadaily.com/wp-content/uploads/2017/06/18hardik-240x300.jpg" alt="18hardik" width="240" height="300" srcset="https://www.chandrikadaily.com/wp-content/uploads/2017/06/18hardik-240x300.jpg 240w, https://www.chandrikadaily.com/wp-content/uploads/2017/06/18hardik-336x420.jpg 336w, https://www.chandrikadaily.com/wp-content/uploads/2017/06/18hardik.jpg 670w" sizes="(max-width: 240px) 100vw, 240px" /><img loading="lazy" class="alignnone size-medium wp-image-32678" src="https://www.chandrikadaily.com/wp-content/uploads/2017/06/18ashwin-300x191.jpg" alt="18ashwin" width="300" height="191" srcset="https://www.chandrikadaily.com/wp-content/uploads/2017/06/18ashwin-300x191.jpg 300w, https://www.chandrikadaily.com/wp-content/uploads/2017/06/18ashwin-661x420.jpg 661w, https://www.chandrikadaily.com/wp-content/uploads/2017/06/18ashwin.jpg 670w" sizes="(max-width: 300px) 100vw, 300px" /></p>
<p><img loading="lazy" class="alignnone wp-image-32680 size-full" src="https://www.chandrikadaily.com/wp-content/uploads/2017/06/18sarfraz.jpg" alt="18sarfraz" width="670" height="543" srcset="https://www.chandrikadaily.com/wp-content/uploads/2017/06/18sarfraz.jpg 670w, https://www.chandrikadaily.com/wp-content/uploads/2017/06/18sarfraz-300x243.jpg 300w, https://www.chandrikadaily.com/wp-content/uploads/2017/06/18sarfraz-518x420.jpg 518w" sizes="(max-width: 670px) 100vw, 670px" /></p>
<p>ഇന്ത്യയെ 180 റണ്&#x200d;സിന് തകര്&#x200d;ത്താണ് പാകിസ്താന്&#x200d; ചാമ്പ്യന്&#x200d;സ് ട്രോഫിയില്&#x200d; ആദ്യമായി മുത്തമിട്ടത്. റണ്&#x200d;സ് അടിസ്ഥാനത്തില്&#x200d; ഇന്ത്യക്കെതിരെ പാകിസ്താന്&#x200d; നേടുന്ന ഏറ്റവും വലിയ വിജയമാണിത്. പാകിസ്താന്&#x200d; മുന്നോട്ടു വെച്ച 339 റണ്&#x200d;സിന്റെ വിജയ ലക്ഷ്യം പിന്തുടര്&#x200d;ന്ന ഇന്ത്യ 158 റണ്&#x200d;സിന് എല്ലാവരും പുറത്തായി. 2009ലെ ടി 20 കിരീടത്തിന് ശേഷം പാകിസ്താന്&#x200d; നേടുന്ന അന്തരാഷ്ട്ര കിരീടമാണിത്. എട്ടാം സ്ഥാനക്കാരായി ടൂര്&#x200d;ണമെന്റിനെത്തി ഒന്നാം സ്ഥാനക്കാരായാണ് പാകിസ്താന്റെ മടക്കം. ക്രിക്കറ്റ് പണ്ഡിതന്&#x200d;മാരുടെ പ്രവചനങ്ങളെ പൂര്&#x200d;ണമായും അസ്ഥാനത്താക്കുന്നതായിരുന്നു കലാശക്കളിയില്&#x200d; പാക് താരങ്ങളുടെ പ്രകടനം. ബാറ്റ്‌സ്മാന്&#x200d;മാര്&#x200d; തങ്ങളുടെ റോള്&#x200d; ഭംഗിയായി നിര്&#x200d;വഹിച്ചപ്പോള്&#x200d; ബൗളര്&#x200d;മാര്&#x200d; പുകള്&#x200d;പെറ്റ ഇന്ത്യന്&#x200d; ബാറ്റിങ് നിരയെ വരിഞ്ഞുമുറുക്കുകയായിരുന്നു. 43 പന്തില്&#x200d; ആറ് സിക്‌സറുകളും നാല് ബൗണ്ടറിയുമായി അര്&#x200d;ധ സെഞ്ച്വറി നേടിയ ഹര്&#x200d;ദിക് പാണ്ഡ്യ (76) ഒഴികെ മറ്റാര്&#x200d;ക്കും ഇന്ത്യന്&#x200d; നിരയില്&#x200d; തിളങ്ങാനായില്ല. പാണ്ഡ്യ ജഡേജയുടെ മണ്ടത്തരം കാരണം റണ്ണൗട്ടാവുകയായിരുന്നു. സ്‌കോര്&#x200d; ബോര്&#x200d;ഡ് തുറക്കും മുമ്പ് ഓപണര്&#x200d; രോഹിത് ശര്&#x200d;മയെ വിക്കറ്റിന് മുന്നില്&#x200d; കുടുക്കി മുഹമ്മദ് ആമിറാണ് ഇന്ത്യക്ക് ആദ്യ പ്രഹരമേല്&#x200d;പിച്ചത്. ഞെട്ടലില്&#x200d; നിന്നും മുക്തമാവും മുമ്പ് ആമിര്&#x200d; മികച്ച ഫോമിലുള്ള ക്യാപ്റ്റന്&#x200d; കോലിയേയും (05) മടക്കി. ശിഖര്&#x200d; ധവാന്&#x200d; നാല് ബൗണ്ടറികളോടെ 21 റണ്&#x200d;സെടുത്തെങ്കിലും ധവാനേയും ആമിര്&#x200d; തന്നെ പവലിയനിലെത്തിച്ചു. യുവരാജ് സിങ് (22) ഫോമിന്റെ ലക്ഷണം കാണിച്ചെങ്കിലും അനാവശ്യ പ്രതിരോധത്തിന് മുതിര്&#x200d;ന്ന ശതാബ് ഖാന്റെ പന്തില്&#x200d; വിക്കറ്റിന് മുന്നില്&#x200d; കുടുങ്ങി പുറത്തായി. തകര്&#x200d;ച്ചകളില്&#x200d; കരുത്താവാറുള്ള മുന്&#x200d; ക്യാപ്റ്റന്&#x200d; ധോണിക്കും (04) ഇത്തവണ പിഴച്ചു. കൂറ്റനടിക്കു ശ്രമിച്ച ധോണിയെ ഹസന്&#x200d; അലിയുടെ പന്തില്&#x200d; ഇമാദ് വസീം പിടിച്ച് പുറത്താക്കി. കേദാര്&#x200d; ജാദവ് (09) വന്നതും പോയതും ഒരുമിച്ചായിരുന്നു. ശതാബ് ഖാന്റെ പന്തില്&#x200d; വിക്കറ്റ് കീപ്പര്&#x200d;ക്ക് പിടികൊടുത്ത് ജാദവും മടങ്ങി. ജഡേജ (15), അശ്വിന്&#x200d; (01), ഭുംറ (01) എന്നിങ്ങനെയായിരുന്നു മറ്റ് സ്‌കോറുകള്&#x200d;. പാകിസ്താനു വേണ്ടി ആമിര്&#x200d;, ഹസന്&#x200d; അലി എന്നിവര്&#x200d; മൂന്നു വിക്കറ്റുകളും ശതാബ് ഖാന്&#x200d; രണ്ടു വിക്കറ്റും ജുനൈദ് ഖാന്&#x200d; ഒരു വിക്കറ്റും നേടി.<br />
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പാകിസ്താന്&#x200d; നിശ്ചിത 50 ഓവറില്&#x200d; നാലു വിക്കറ്റ് നഷ്ടത്തില്&#x200d; 338 റണ്&#x200d;സെടുത്തു. ഇന്ത്യയ്‌ക്കെതിരെ ആദ്യം ബാറ്റു ചെയ്ത് പാക്കിസ്താന്&#x200d; നേടുന്ന ഏറ്റവും ഉയര്&#x200d;ന്ന സ്‌കോറാണിത്. കന്നി ഏകദിന സെഞ്ചുറിയുമായി കളം നിറഞ്ഞ ഓപ്പണര്&#x200d; ഫഖര്&#x200d; സമാനാണ് (114) പാക്കിസ്താന്റെ ടോപ് സ്‌കോറര്&#x200d;. ഇന്നിങ്‌സിന്റെ തുടക്കത്തില്&#x200d; ജസ്പ്രീത് ബുംറയുടെ പന്തില്&#x200d; സമാന്&#x200d; പുറത്തായെങ്കിലും, പന്ത് നോബോളായത് സമാനും പാക്കിസ്താനും അനുഗ്രഹമായി. ഓപ്പണിങ് വിക്കറ്റില്&#x200d; അസ്ഹര്&#x200d; അലിയുമൊത്ത് സമാന്&#x200d; കൂട്ടിച്ചേര്&#x200d;ത്ത 128 റണ്&#x200d;സാണ് പാക് ഇന്നിങ്‌സിന്റെ നട്ടെല്ല്. അസ്ഹര്&#x200d; അലി (59) അര്&#x200d;ധസെഞ്ചുറി നേടി. അവസാന ഓവറുകളില്&#x200d; തകര്&#x200d;ത്തടിച്ച് അര്&#x200d;ധസെഞ്ചുറി തികച്ച മുഹമ്മദ് ഹഫീസും (57*)പാക്ക് ഇന്നിങ്‌സിന് കാര്യമായ സംഭാവന നല്&#x200d;കി. ഇന്ത്യയ്ക്കായി ഭുവനേശ്വര്&#x200d; കുമാര്&#x200d;, ഹാര്&#x200d;ദിക് പാണ്ഡ്യ, കേദാര്&#x200d; ജാദവ് എന്നിവര്&#x200d; ഓരോ വിക്കറ്റ് വീഴ്ത്തി. ഇന്ത്യന്&#x200d; ബൗളര്&#x200d;മാര്&#x200d; ചേര്&#x200d;ന്ന് 25 റണ്&#x200d;സാണ് എക്‌സ്ട്രായിനത്തില്&#x200d; പാക്കിസ്താന് സംഭാവന ചെയ്തത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്താന്റെ തുടക്കം കരുതലോടെയായിരുന്നു. ഭുവനേശ്വര്&#x200d; കുമാര്&#x200d; എറിഞ്ഞ ആദ്യ ഓവര്&#x200d; മെയ്ഡനാകുന്നതു കണ്ടുകൊണ്ടാണ് മല്&#x200d;സരത്തിന് തുടക്കമായത്. ഭുവനേശ്വറിനൊപ്പം ജസ്പ്രീത് ബുംറയും മികച്ച രീതിയില്&#x200d; പന്തെറിഞ്ഞതോടെ പാകിസ്താന്റെ തുടക്കം പതറി. എന്നാല്&#x200d;, പതുക്കെ നിലയുറപ്പിച്ച പാക് ഓപ്പണര്&#x200d;മാര്&#x200d; പിന്നീട് ഇന്ത്യന്&#x200d; ബൗളിങ്ങിനെ പിച്ചിച്ചീന്തുകയായിരുന്നു. പാക് നിരയിലെ അപകടകാരിയായ ഫഖര്&#x200d; സമാനെ നാലാം ഓവറിന്റെ ആദ്യ പന്തില്&#x200d; ബുംറ മടക്കിയെങ്കിലും പന്ത് നോബോളായത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. സെഞ്ചുറി കൂട്ടുകെട്ട് തീര്&#x200d;ത്ത ഇരുവരും പാക് ഇന്നിങ്‌സിന് അടിത്തറയിട്ടു. 23 ഓവര്&#x200d; ക്രീസില്&#x200d; നിന്ന ഇരുവരും 5.56 റണ്&#x200d;സ് ശരാശരിയില്&#x200d; 128 റണ്&#x200d;സ് കൂട്ടിച്ചേര്&#x200d;ത്തു. ഒടുവില്&#x200d; അസ്ഹര്&#x200d; അലിയുടെ വിക്കറ്റിലൂടെ ഇന്ത്യ കാത്തിരുന്ന ആശ്വാസമെത്തി. മൂന്നാമനായെത്തിയ ബാബര്&#x200d; അസമിനെ കൂട്ടുപിടിച്ച് ഫഖര്&#x200d; സമാന്&#x200d; പാക് ഇന്നിങ്‌സിനെ മുന്നോട്ടു നയിച്ചു. രണ്ടാം വിക്കറ്റില്&#x200d; സമാന്&#x200d;അസം സഖ്യം കൂട്ടിച്ചേര്&#x200d;ത്തത് 72 റണ്&#x200d;സ്. അതിനിടെ സമാന്റെ കന്നി ഏകദിന സെഞ്ചുറിയുമെത്തി. 106 പന്തില്&#x200d; 12 ബൗണ്ടറിയും മൂന്നു സിക്‌സും ഉള്&#x200d;പ്പെടെ 114 റണ്&#x200d;സെടുത്ത സമാനെ പാണ്ഡ്യയാണ് പുറത്താക്കിയത്. 46 റണ്&#x200d;സുമായി ബാബര്&#x200d; അസമും മടങ്ങി. ഇമാദ് വാസിമിനെ കൂട്ടുപിടിച്ച് മുഹമ്മദ് ഹഫീസ് തകര്&#x200d;ത്തടിച്ചതോടെ പാക്ക് സ്‌കോര്&#x200d; അനായാസം 300 കടന്നു.<br />
പിരിയാത്ത അഞ്ചാം വിക്കറ്റില്&#x200d; 7.3 ഓവര്&#x200d; ക്രീസില്&#x200d; നിന്ന ഹഫീസ്‌വാസിം സഖ്യം 9.46 ശരാശരിയില്&#x200d; 71 റണ്&#x200d;സ് കൂട്ടിച്ചേര്&#x200d;ത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/india-vs-pakistan-live-cricket-score-champions-trophy-2017-final-pakistan-thrash-india-by-180-runs-to-lift-maiden-title.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ചാമ്പ്യന്‍സ് ട്രോഫി: ഇന്ത്യ-പാകിസ്താന്‍ സ്വപ്‌ന ഫൈനല്‍ വന്‍ വാതുവെപ്പിലേക്കെന്ന്</title>
		<link>https://www.chandrikadaily.com/champions-trophy-final-rs-2000-crore-bet-on-india-pakistan-title-clash.html</link>
					<comments>https://www.chandrikadaily.com/champions-trophy-final-rs-2000-crore-bet-on-india-pakistan-title-clash.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 17 Jun 2017 09:42:06 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[ICC]]></category>
		<category><![CDATA[ICC Champions League]]></category>
		<category><![CDATA[ind vs pak]]></category>
		<category><![CDATA[india vs pakistan]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=32540</guid>

					<description><![CDATA[ന്യൂഡല്‍ഹി: ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയും പാകിസ്താനും തമ്മില്‍ നടക്കാനിരിക്കുന്ന സ്വപന ഫൈനല്‍ വന്‍ വാതുവെപ്പിലേക്കെന്ന് റിപ്പോര്‍ട്ട്. ഇരുടീമുകളും ഫൈനലില്‍ ഏറ്റുമുട്ടുമ്പോള്‍ 2000 കോടിയുടെ വാതുവെപ്പ് നടക്കുമെന്നാണ് റിപ്പോര്‍ട്ട്. ഓണ്‍ലൈന്‍ വഴി ചൂതാട്ടം നിയമവിധേയമായ ഇംഗ്ലണ്ട് കേന്ദ്രമാക്കിയാണ് വന്‍ പണമൊഴിക്ക് നടക്കുക. ആള്‍ ഇന്ത്യ ഗെയിമിങ് ഫെഡറേഷനാണ് ഇതു സംബന്ധിച്ച വിവരം പുറത്ത് വിട്ടത്. കണക്കില്‍പ്പെടാത്ത വന്‍ വാതുവെപ്പുകളും നടക്കാന്‍ സ്വപ്‌ന ഫൈനല്‍ കാരണമാകുമെന്നും റിപ്പോര്‍ട്ട് സൂചന നല്‍കുന്നു. അതേസമയം വാതുവെപ്പുകാരുടെ ഫേവറേറ്റ് ടീം ഇന്ത്യയാണ്. ഇന്ത്യ ജയിക്കുമെന്ന് [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: ചാമ്പ്യന്&#x200d;സ് ട്രോഫിയില്&#x200d; ഇന്ത്യയും പാകിസ്താനും തമ്മില്&#x200d; നടക്കാനിരിക്കുന്ന സ്വപന ഫൈനല്&#x200d; വന്&#x200d; വാതുവെപ്പിലേക്കെന്ന് റിപ്പോര്&#x200d;ട്ട്. ഇരുടീമുകളും ഫൈനലില്&#x200d; ഏറ്റുമുട്ടുമ്പോള്&#x200d; 2000 കോടിയുടെ വാതുവെപ്പ് നടക്കുമെന്നാണ് റിപ്പോര്&#x200d;ട്ട്. ഓണ്&#x200d;ലൈന്&#x200d; വഴി ചൂതാട്ടം നിയമവിധേയമായ ഇംഗ്ലണ്ട് കേന്ദ്രമാക്കിയാണ് വന്&#x200d; പണമൊഴിക്ക് നടക്കുക. ആള്&#x200d; ഇന്ത്യ ഗെയിമിങ് ഫെഡറേഷനാണ് ഇതു സംബന്ധിച്ച വിവരം പുറത്ത് വിട്ടത്. കണക്കില്&#x200d;പ്പെടാത്ത വന്&#x200d; വാതുവെപ്പുകളും നടക്കാന്&#x200d; സ്വപ്‌ന ഫൈനല്&#x200d; കാരണമാകുമെന്നും റിപ്പോര്&#x200d;ട്ട് സൂചന നല്&#x200d;കുന്നു.</p>
<p>അതേസമയം വാതുവെപ്പുകാരുടെ ഫേവറേറ്റ് ടീം ഇന്ത്യയാണ്. ഇന്ത്യ ജയിക്കുമെന്ന് പന്തയവെച്ചാണ് വാതുവെപ്പില്&#x200d; കൂടുതല്&#x200d; പേരും പങ്കെടുത്തിരിക്കുന്നത്. ഇന്ത്യന്&#x200d; വിജയിക്കുമെന്ന് 100 രൂപക്ക് പന്തയം വെക്കുകയും അങ്ങനെ സംഭവിച്ചാല്&#x200d; 147 രൂപ ലഭിക്കുന്നതുമാണ് പന്തയം. എന്നാല്&#x200d; പാകിസ്താന്&#x200d; അനുകൂലമായി പന്തയം വാതുവെപ്പില്&#x200d; ഇത്തിരി കടന്ന കയ്യാണെങ്കിലും വിജയിച്ചാല്&#x200d; 300 രൂപയാണ് ലഭിക്കുക.</p>
<p>നീണ്ട പത്ത് വര്&#x200d;ഷത്തെ ഇടവേളക്ക് ശേഷം ഇന്ത്യയും പാകിസ്താനും തമ്മിലുള്ള കലാശപ്പൊരാട്ടമാണ് വാതുവെപ്പിന്റെ വാശി കൂട്ടുന്നത്. സ്വപ്ന ഫൈനലിന്റെ വാതുവെപ്പില്&#x200d; ഇന്ത്യക്കാരും പങ്കെടുക്കുന്നതായാണ് റിപ്പോര്&#x200d;ട്ട്. ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്&#x200d; വാതുവെപ്പ് നിയമവിരുദ്ധമാണെങ്കിവും ക്രെഡിറ്റ് കാര്&#x200d;ഡും ഇ-വാലെറ്റും ഉപയോഗിച്ച് ഓണ്&#x200d;ലൈന്&#x200d; വഴിയാണ് ഇന്ത്യക്കാര്&#x200d; വാതുവെപ്പില്&#x200d; പങ്കെടുക്കുന്നത്. ഈ വര്&#x200d;ഷം ഇന്ത്യ കളിക്കുന്ന എല്ലാ മത്സത്തിനും കൂടി ഏകദേശം രണ്ടു ലക്ഷം കോടി രൂപയുടെ വാതുവെപ്പ് നടന്നതായാണ് വിവരം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/champions-trophy-final-rs-2000-crore-bet-on-india-pakistan-title-clash.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കടുവകളെ മലര്‍ത്തി നീലപ്പട; ഇന്ത്യ-പാകിസ്താന്‍ ഫൈനല്‍ ഞായറാഴ്ച</title>
		<link>https://www.chandrikadaily.com/icc-champions-trophy-2017champions-trophy-india-thrash-bangladesh-by-9-wickets-to-set-up-final-clash-vs-pakistan.html</link>
					<comments>https://www.chandrikadaily.com/icc-champions-trophy-2017champions-trophy-india-thrash-bangladesh-by-9-wickets-to-set-up-final-clash-vs-pakistan.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 15 Jun 2017 17:43:50 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[champions trophy]]></category>
		<category><![CDATA[cricket]]></category>
		<category><![CDATA[ICC]]></category>
		<category><![CDATA[ICC Champions League]]></category>
		<category><![CDATA[india vs pakistan]]></category>
		<category><![CDATA[INDvsBAN]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=32399</guid>

					<description><![CDATA[ബിര്‍മിംഗ്ഹാം: 2007 ലെ വിന്‍ഡീസ് ലോകകപ്പ് ഓര്‍മ്മയുണ്ടോ&#8230;? രാഹുല്‍ ദ്രാവിഡ് നയിച്ച ഗ്രെഗ് ചാപ്പലിന്റെ ഇന്ത്യയെ ബംഗ്ലാദേശുകാര്‍ തകര്‍ത്തെറിഞ്ഞ ആ ദൃശ്യം&#8230;. ആ വിജയ ഓര്‍മ്മയിലാണ് ചില ബംഗ്ലാദേശികള്‍ ഇന്നലെ ഇവിടെയെത്തിയത്.. പക്ഷേ ആദ്യമായി ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫി സെമി കളിക്കുന്ന ബംഗ്ലാദേശുകാര്‍ക്ക് ഇത് ആറാം തവണ ചാമ്പ്യന്‍ഷിപ്പിന്റെ സെമി കളിക്കുന്ന ഇന്ത്യയെ വിരട്ടാനോ, വിറപ്പിക്കാനോ കഴിഞ്ഞില്ല-അനുഭവസമ്പത്തിന്റെ ചാലകക്കരുത്തില്‍ ഇന്ത്യ ഒമ്പത് വിക്കറ്റിന് അനായാസം ജയിച്ചു. ഞായറാഴ്ച്ച പാക്കിസ്താനുമായി ഫൈനല്‍ കളിക്കുമ്പോള്‍ അതായിരിക്കാം ഒരു പക്ഷേ ക്രിക്കറ്റ് [&#8230;]]]></description>
										<content:encoded><![CDATA[<p>ബിര്&#x200d;മിംഗ്ഹാം: 2007 ലെ വിന്&#x200d;ഡീസ് ലോകകപ്പ് ഓര്&#x200d;മ്മയുണ്ടോ&#8230;? രാഹുല്&#x200d; ദ്രാവിഡ് നയിച്ച ഗ്രെഗ് ചാപ്പലിന്റെ ഇന്ത്യയെ ബംഗ്ലാദേശുകാര്&#x200d; തകര്&#x200d;ത്തെറിഞ്ഞ ആ ദൃശ്യം&#8230;. ആ വിജയ ഓര്&#x200d;മ്മയിലാണ് ചില ബംഗ്ലാദേശികള്&#x200d; ഇന്നലെ ഇവിടെയെത്തിയത്.. പക്ഷേ ആദ്യമായി ഐ.സി.സി ചാമ്പ്യന്&#x200d;സ് ട്രോഫി സെമി കളിക്കുന്ന ബംഗ്ലാദേശുകാര്&#x200d;ക്ക് ഇത് ആറാം തവണ ചാമ്പ്യന്&#x200d;ഷിപ്പിന്റെ സെമി കളിക്കുന്ന ഇന്ത്യയെ വിരട്ടാനോ, വിറപ്പിക്കാനോ കഴിഞ്ഞില്ല-അനുഭവസമ്പത്തിന്റെ ചാലകക്കരുത്തില്&#x200d; ഇന്ത്യ ഒമ്പത് വിക്കറ്റിന് അനായാസം ജയിച്ചു. ഞായറാഴ്ച്ച പാക്കിസ്താനുമായി ഫൈനല്&#x200d; കളിക്കുമ്പോള്&#x200d; അതായിരിക്കാം ഒരു പക്ഷേ ക്രിക്കറ്റ് ലോകം കാത്തിരിക്കുന്ന പോരാട്ടം.<br />
രോഹിത് ശര്&#x200d;മ സെഞ്ച്വറിയിലേക്ക് പ്രവേശിച്ചത് നോക്കുക-തകര്&#x200d;പ്പന്&#x200d; ബൗണ്ടറി ഷോട്ടില്&#x200d;. അത്ര കൂളായിരുന്നു ഇന്ത്യക്ക് കാര്യങ്ങള്&#x200d;. ബാറ്റിംഗിന് ആദ്യം അവസരം കിട്ടിപ്പോള്&#x200d; അത്ര മെച്ചപ്പെട്ട സ്‌ക്കോറല്ല കടുവകള്&#x200d; നേടിയത്-ഏഴ് വിക്കറ്റിന് 264 റണ്&#x200d;സ്. അമ്പത് ഓവര്&#x200d; പോരാട്ടത്തില്&#x200d; അല്&#x200d;പ്പം ജാഗ്രത പുലര്&#x200d;ത്തിയാല്&#x200d; അനായാസം നേടാവുന്ന ലക്ഷ്യം. ഇന്ത്യന്&#x200d; ബാറ്റിംഗില്&#x200d; ശിഖര്&#x200d; ധവാന്&#x200d; മാത്രമാണ് അലസനായത്-ആ വിക്കറ്റ് മാത്രമായിരുന്നു കടുവകളുടെ നേട്ടവും. 34 പന്തില്&#x200d; 46 റണ്&#x200d;സുമായി സുന്ദരമായി കളിക്കുകയായിരുന്ന ധവാന് ഒരു പന്തില്&#x200d; മുന്നോട്ട് കയറണമെന്ന് തോന്നി. മഷ്‌റഫെ മൊര്&#x200d;ത്തസക്ക് അദ്ദേഹം വിക്കറ്റും നല്&#x200d;കി. തുടര്&#x200d;ന്ന് വന്ന നായകന്&#x200d; വിരാത് കോലിയുടെ സൂക്ഷ്മതയായിരുന്നു വിജയത്തിന്റെ ക്ലാസ്.<br />
വിന്&#x200d;ഡീസ് പര്യടനത്തിനുളള ഇന്ത്യന്&#x200d; സംഘത്തില്&#x200d; തനിക്ക് സ്ഥാനമില്ല എന്ന കാര്യം അറിഞ്ഞാണ് രോഹിത് ശര്&#x200d;മ ബാറ്റിംഗ് പാഡണിഞ്ഞത്. തുടക്കത്തിലെ ശകുനം മാറ്റാനായാല്&#x200d; കൂളായി കളിക്കുന്ന മുംബൈ നായകന്&#x200d; ഇന്നലെ തുടക്കത്തില്&#x200d; ധവാന്റെ ഷോട്ടുകള്&#x200d;ക്ക് സാക്ഷിയായി പതുക്കെയാണ് തുടങ്ങിയത്. അവസരങ്ങള്&#x200d; കൈവന്നപ്പോള്&#x200d; ഫോമിലേക്കുര്&#x200d;ന്നു. പുറത്താവതെ 123 റണ്&#x200d;സ്. 129 പന്തില്&#x200d; 15 ബൗണ്ടറികളും ഒരു സിക്‌സറും.<br />
പിച്ചില്&#x200d; നിന്നും എന്തെങ്കിലുമെല്ലാം ബംഗ്ലാ ബൗളര്&#x200d;മാര്&#x200d; പ്രതീക്ഷിച്ചിരുന്നു. പ്രത്യേകിച്ച് ഇന്ത്യ ബാറ്റ് ചെയ്യുമ്പോള്&#x200d;. പക്ഷേ പുതിയ പന്തെടുത്ത മൊര്&#x200d;ത്തസക്കും മുഷ്ഫിഖുര്&#x200d; റഹ്മാനും കാര്യമായൊന്നും ചെയ്യാനായില്ല. പിന്നെയും അഞ്ച് ബൗളര്&#x200d;മാരെ അവര്&#x200d; പരീക്ഷിച്ചു. അവരും ഇന്ത്യന്&#x200d; ബാറ്റിംഗ് കരുത്തിന് മുന്നില്&#x200d; തല താഴ്ത്തി.<br />
ഗ്യാലറിയിലെ ആരാധകരെ മുഷിപ്പിക്കാതെയാണ് ഇന്ത്യന്&#x200d; ബാറ്റ്‌സ്മാന്മാര്&#x200d; കളിച്ചത്. രോഹിത് ശര്&#x200d;മയുടെ ഇന്നിംഗ്‌സില്&#x200d; അമിതാക്രമണ വീര്യമുണ്ടായിരുന്നില്ല. പക്ഷേ മോശം പന്തുകളെ അദ്ദേഹം എളുപ്പത്തില്&#x200d; അതിര്&#x200d;ത്തി കടത്തി. ഇതേ ശൈലി തന്നെയായിരുന്നു നായകന്റേതും. എളുപ്പത്തില്&#x200d; ജയിക്കാവുന്ന മല്&#x200d;സരമായതിനാല്&#x200d; സാഹസത്തിന് മുതിരാതെയുള്ള ഗെയിം. 96 പന്തില്&#x200d; പുറത്താവാതെ 96 റണ്&#x200d;സ്.<br />
ബംഗ്ലാ ബാറ്റിംഗ് നിര മോശമായിരുന്നില്ല. ചാമ്പ്യന്&#x200d;ഷിപ്പിലുടനീളം തകര്&#x200d;പ്പന്&#x200d; ഫോമില്&#x200d; കളിക്കുന്ന തമീം ഇഖ്ബാല്&#x200d; ഇന്ത്യന്&#x200d; ബൗളര്&#x200d;മാരെ ഭയമില്ലാതെ നേരിട്ട് 70 റണ്&#x200d;സ് നേടിയിരുന്നു. 82 പന്തുകളിലെ ഈ നേട്ടത്തില്&#x200d; ഏഴ് ബൗണ്ടറികളും ഒരു സിക്‌സറമുണ്ടായിരുന്നു. പക്ഷേ സൗമ്യ സര്&#x200d;ക്കാര്&#x200d; ഭുവനേശ്വറിന്റെ പന്തില്&#x200d; പൂജ്യനായി തുടക്കത്തിലേ പുറത്തായിരുന്നു. ആദ്യ വിക്കറ്റ് വീഴുമ്പോള്&#x200d; അവരുടെ സ്‌ക്കോര്&#x200d; ബോര്&#x200d;ഡില്&#x200d; ഒരു റണ്&#x200d; മാത്രം. സബീര്&#x200d; റഹ്മാന്റെ രൂപത്തില്&#x200d; രണ്ടാം വിക്കറ്റ് വീഴുമ്പോള്&#x200d; 31 റണ്&#x200d;സ്.<br />
ഇവിടെ നിന്നും തമീമും വിക്കറ്റ് കീപ്പര്&#x200d; മുഷ്ഫിഖുര്&#x200d; റഹീമും ഒരുമിച്ചപ്പോഴാണ് ബംഗ്ലാ ആരാധകര്&#x200d; തല ഉയര്&#x200d;ത്തിയത്. ഈ കൂട്ടുകെട്ട് കേദാര്&#x200d; യാദവ് തകര്&#x200d;ത്തപ്പോള്&#x200d; വീണ്ടും പ്രശ്‌നങ്ങളായി. നായകന്&#x200d; മൊര്&#x200d;ത്തസ അവസാനത്തില്&#x200d; വന്ന് അഞ്ച് ബൗണ്ടറികള്&#x200d; പായിച്ചത് മാത്രമാണ് ഇന്ത്യന്&#x200d; ക്യാമ്പില്&#x200d; അലട്ടല്&#x200d; ഉണ്ടാക്കിയത്. ഭുവനേശ്വര്&#x200d; 53 റണ്&#x200d;സിന് രണ്ട് പേരെ പുറത്താക്കിയപ്പോള്&#x200d; ബുംറ 39 റണ്&#x200d;സിന് രണ്ട് വിക്കറ്റ് നേടി. കേദാര്&#x200d; യാദവ് ആറ് ഓവറില്&#x200d; 22 റണ്&#x200d;സ് മാത്രം നല്&#x200d;കി നേടിയ രണ്ട് വിക്കറ്റുകളായിരുന്നു കളിയില്&#x200d; നിര്&#x200d;ണായകം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/icc-champions-trophy-2017champions-trophy-india-thrash-bangladesh-by-9-wickets-to-set-up-final-clash-vs-pakistan.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇന്ത്യക്ക് ജീവന്മരണം, ദക്ഷിണാഫ്രിക്കക്കും</title>
		<link>https://www.chandrikadaily.com/india-wants-o-win.html</link>
					<comments>https://www.chandrikadaily.com/india-wants-o-win.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 10 Jun 2017 19:16:09 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[ICC Champions League]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=31921</guid>

					<description><![CDATA[ലണ്ടന്‍: ദക്ഷിഫ്രിക്കയെ തോല്‍പ്പിക്കുക എളുപ്പമല്ല-അത് തന്നെയാണ് ഇന്ത്യ നേരിടുന്ന വെല്ലുവിളിയും. ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ ഇന്ത്യ ഇന്ന് ദക്ഷിണാഫ്രിക്കയെ നേരിടുമ്പോള്‍ ജയം മാത്രമാണ് രണ്ട് പേരുടെയും മുദ്രാവാക്യം. തോറ്റാല്‍ പുറത്താവും. ആദ്യ മല്‍സരത്തില്‍ അനായാസം പാക്കിസ്താനെ തോല്‍പ്പിച്ച വിരാത് കോലിയുടെ സംഘത്തിന് ശ്രീലങ്കയാണ് രണ്ടാം മല്‍സരത്തില്‍ ഷോക്ക് ട്രീറ്റ്‌മെന്റ് നല്‍കിയത്. അതോടെ ഇന്നത്തെ പോരാട്ടം ശരിക്കും ക്വാര്‍ട്ടര്‍ ഫൈനലായി. നിലവിലെ ചാമ്പ്യന്മാര്‍ എന്ന നിലയില്‍ അല്‍പ്പമധികം സമ്മര്‍ദ്ദം ഇന്ത്യന്‍ ക്യാമ്പിലാണ്. ബാറ്റിംഗിലും ബൗളിംഗിലും മികവ് പ്രകടിപ്പിക്കുമ്പോള്‍ [&#8230;]]]></description>
										<content:encoded><![CDATA[<p><img loading="lazy" class="alignnone size-medium wp-image-31922" src="https://www.chandrikadaily.com/wp-content/uploads/2017/06/england-won-the-toss-and-elect-1.jpg" alt="england-won-the-toss-and-elect-1" width="1" height="1" /> <img loading="lazy" class="alignnone size-medium wp-image-31923" src="https://www.chandrikadaily.com/wp-content/uploads/2017/06/britain-cricket-champions-trophy_08f9e208-4dfa-11e7-88f6-6a3facb665a5-300x169.jpg" alt="britain-cricket-champions-trophy_08f9e208-4dfa-11e7-88f6-6a3facb665a5" width="300" height="169" srcset="https://www.chandrikadaily.com/wp-content/uploads/2017/06/britain-cricket-champions-trophy_08f9e208-4dfa-11e7-88f6-6a3facb665a5-300x169.jpg 300w, https://www.chandrikadaily.com/wp-content/uploads/2017/06/britain-cricket-champions-trophy_08f9e208-4dfa-11e7-88f6-6a3facb665a5-768x432.jpg 768w, https://www.chandrikadaily.com/wp-content/uploads/2017/06/britain-cricket-champions-trophy_08f9e208-4dfa-11e7-88f6-6a3facb665a5-696x392.jpg 696w, https://www.chandrikadaily.com/wp-content/uploads/2017/06/britain-cricket-champions-trophy_08f9e208-4dfa-11e7-88f6-6a3facb665a5-747x420.jpg 747w, https://www.chandrikadaily.com/wp-content/uploads/2017/06/britain-cricket-champions-trophy_08f9e208-4dfa-11e7-88f6-6a3facb665a5.jpg 960w" sizes="(max-width: 300px) 100vw, 300px" /><br />
ലണ്ടന്&#x200d;: ദക്ഷിഫ്രിക്കയെ തോല്&#x200d;പ്പിക്കുക എളുപ്പമല്ല-അത് തന്നെയാണ് ഇന്ത്യ നേരിടുന്ന വെല്ലുവിളിയും. ഐ.സി.സി ചാമ്പ്യന്&#x200d;സ് ട്രോഫി ക്രിക്കറ്റില്&#x200d; ഇന്ത്യ ഇന്ന് ദക്ഷിണാഫ്രിക്കയെ നേരിടുമ്പോള്&#x200d; ജയം മാത്രമാണ് രണ്ട് പേരുടെയും മുദ്രാവാക്യം. തോറ്റാല്&#x200d; പുറത്താവും. ആദ്യ മല്&#x200d;സരത്തില്&#x200d; അനായാസം പാക്കിസ്താനെ തോല്&#x200d;പ്പിച്ച വിരാത് കോലിയുടെ സംഘത്തിന് ശ്രീലങ്കയാണ് രണ്ടാം മല്&#x200d;സരത്തില്&#x200d; ഷോക്ക് ട്രീറ്റ്‌മെന്റ് നല്&#x200d;കിയത്.<br />
അതോടെ ഇന്നത്തെ പോരാട്ടം ശരിക്കും ക്വാര്&#x200d;ട്ടര്&#x200d; ഫൈനലായി. നിലവിലെ ചാമ്പ്യന്മാര്&#x200d; എന്ന നിലയില്&#x200d; അല്&#x200d;പ്പമധികം സമ്മര്&#x200d;ദ്ദം ഇന്ത്യന്&#x200d; ക്യാമ്പിലാണ്. ബാറ്റിംഗിലും ബൗളിംഗിലും മികവ് പ്രകടിപ്പിക്കുമ്പോള്&#x200d; തന്നെ ഫീല്&#x200d;ഡിംഗ് ടീമിന്റെ ദയനീയതയായി മാറുന്നു. രണ്ട് മല്&#x200d;സരത്തിലും നാല്&#x200d;പ്പതോളം റണ്&#x200d;സ് ഫീല്&#x200d;ഡര്&#x200d;മാരുടെ പിഴവില്&#x200d; പിറന്നതായിരുന്നു. ഫീല്&#x200d;ഡിംഗില്&#x200d; ജാഗ്രത പാലിക്കാത്ത പക്ഷം ദക്ഷിണാഫ്രിക്കയെ പോലെ ബാറ്റിംഗ് മികവുളള ടീമിനെ ചെറുക്കുക പ്രയാസമാണെന്ന് കോലി പറഞ്ഞു. ഡി കോക്ക്, എബി ഡി വില്ലിയേഴ്‌സ്, ഹാഷിം അംല തുടങ്ങിയ ശക്തരായ ബാറ്റ്‌സ്മാന്മാരെ നിയന്ത്രിക്കാന്&#x200d; ഇന്ത്യന്&#x200d; സീമര്&#x200d;മാര്&#x200d;ക്ക് കഴിഞ്ഞാല്&#x200d; മാത്രമാണ് രക്ഷ. ഭുവനേശ്വര്&#x200d;, ജസ്പ്രീത് ബുംറ, ഉമേഷ് യാദവ് എന്നിവരെല്ലാം ലങ്കയുടെ അനുഭവം കുറഞ്ഞവര്&#x200d;ക്ക് മുന്നില്&#x200d; പതറിയിരുന്നു. ഇത് വരെ അവസരം നല്&#x200d;കാതിരുന്ന മുഹമ്മദ് ഷമിക്ക് ഇന്ന് അവസരമുണ്ടാവും. സ്പിന്നര്&#x200d; അശ്വിനെയും പരീക്ഷിക്കേണ്ടി വരും.<br />
ഇംഗ്ലീഷ് പിച്ചുകളില്&#x200d; ബാറ്റിംഗ് എളുപ്പമാവുന്ന സാഹചര്യത്തില്&#x200d; എത്ര വലിയ സ്‌ക്കോറും ഭദ്രമല്ല എന്ന തിരിച്ചറിവാണ് കോച്ച് അനില്&#x200d; കുംബ്ലെ പ്രകടിപ്പിക്കുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/india-wants-o-win.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ചാമ്പ്യന്‍സ് ട്രോഫി: അംലക്ക് 25-ാം സെഞ്ച്വറി; ദക്ഷിണാഫ്രിക്കക്ക് തകര്‍പ്പന്‍ ജയം</title>
		<link>https://www.chandrikadaily.com/amla-hits-record-25th-ton.html</link>
					<comments>https://www.chandrikadaily.com/amla-hits-record-25th-ton.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Sat, 03 Jun 2017 21:16:22 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[cricket]]></category>
		<category><![CDATA[hashim amla]]></category>
		<category><![CDATA[ICC Champions League]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=31037</guid>

					<description><![CDATA[ലണ്ടന്‍: ഹാഷിം അംല ബാറ്റു കൊണ്ടും ഇംറാന്‍ താഹിര്‍ പന്തുകൊണ്ടും മിന്നിയപ്പോള്‍ ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയില്‍ ദക്ഷിണാഫ്രിക്കക്ക് 96 റണ്‍സ് ജയം. ആദ്യം ബാറ്റ് ചെയ്ത ആഫ്രിക്കന്‍ ടീം, അംലയുടെ പ്രത്യേകതകള്‍ നിറഞ്ഞ 25-ാം സെഞ്ച്വറിയുടെ ബലത്തില്‍ വെച്ചുനീട്ടിയ 300 എന്ന വിജലക്ഷ്യത്തിനു മുന്നില്‍ ദ്വീപുകാരുടെ പോരാട്ടം 203 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. 27 റണ്‍സിന് നാലു വിക്കറ്റ് വീഴ്ത്തി ലങ്കക്കാരുടെ താളംതെറ്റിച്ച ഇംറാന്‍ താഹിര്‍ ആണ് കളിയിലെ കേമന്‍. ടോസ് നഷ്ടമായി ബാറ്റിങിനിറങ്ങിയ ദക്ഷിണാഫ്രിക്ക ഹാഷിം അംലയുടെ [&#8230;]]]></description>
										<content:encoded><![CDATA[<p>ലണ്ടന്&#x200d;: ഹാഷിം അംല ബാറ്റു കൊണ്ടും ഇംറാന്&#x200d; താഹിര്&#x200d; പന്തുകൊണ്ടും മിന്നിയപ്പോള്&#x200d; ഐ.സി.സി ചാമ്പ്യന്&#x200d;സ് ട്രോഫിയില്&#x200d; ദക്ഷിണാഫ്രിക്കക്ക് 96 റണ്&#x200d;സ് ജയം. ആദ്യം ബാറ്റ് ചെയ്ത ആഫ്രിക്കന്&#x200d; ടീം, അംലയുടെ പ്രത്യേകതകള്&#x200d; നിറഞ്ഞ 25-ാം സെഞ്ച്വറിയുടെ ബലത്തില്&#x200d; വെച്ചുനീട്ടിയ 300 എന്ന വിജലക്ഷ്യത്തിനു മുന്നില്&#x200d; ദ്വീപുകാരുടെ പോരാട്ടം 203 റണ്&#x200d;സില്&#x200d; അവസാനിക്കുകയായിരുന്നു. 27 റണ്&#x200d;സിന് നാലു വിക്കറ്റ് വീഴ്ത്തി ലങ്കക്കാരുടെ താളംതെറ്റിച്ച ഇംറാന്&#x200d; താഹിര്&#x200d; ആണ് കളിയിലെ കേമന്&#x200d;.</p>
<p>ടോസ് നഷ്ടമായി ബാറ്റിങിനിറങ്ങിയ ദക്ഷിണാഫ്രിക്ക ഹാഷിം അംലയുടെ (103) സെഞ്ച്വറി മികവിലാണ് 299 റണ്&#x200d;സ് അടിച്ചെടുത്തത്. ഫാഫ് ഡുപ്ലസ്സി (75) അര്&#x200d;ധ സെഞ്ച്വറി നേടി.</p>
<p>ഏറ്റവും വേഗത്തില്&#x200d; 25 സെഞ്ച്വറി പൂര്&#x200d;ത്തിയാക്കുന്ന ബാറ്റ്‌സ്മാന്&#x200d; എന്ന റെക്കോര്&#x200d;ഡ് ഇതോടെ സ്വന്തം പേരിലാക്കി. ഇന്ത്യന്&#x200d; നായകന്&#x200d; വിരാട് കോഹ്്‌ലിയുടെ കൈയിലിരുന്ന റെക്കോര്&#x200d;ഡാണ് ദക്ഷിണാഫ്രിക്കന്&#x200d; താരം സ്വന്തം പേരിലാക്കിയത്. കോഹ്്‌ലി 162 ഇന്നിങ്‌സുകളില്&#x200d; നിന്ന് സ്വന്തമാക്കിയ നേട്ടത്തിന് അംല 151 ഇന്നിങ്‌സേ എടുത്തുള്ളൂ. 25 സെഞ്ച്വറി നേടുന്ന ആദ്യ ദക്ഷിണാഫ്രിക്കക്കാരനെന്ന തിരുത്താനാവാത്ത റെക്കോര്&#x200d;ഡും അംല സ്വന്തം പേരിലെഴുതി. ഏറ്റവുമധികം ഏകദിന സെഞ്ച്വറികള്&#x200d; സ്വന്തമാക്കുന്നവരില്&#x200d; സംഗക്കാരക്കൊപ്പം അഞ്ചാം സ്ഥാനത്താണിപ്പോള്&#x200d; അംല. സച്ചിന്&#x200d; ടെണ്ടുല്&#x200d;ക്കര്&#x200d; (49), റിക്കി പോണ്ടിങ് (30), ജയസൂര്യ (28) വിരാട് കോഹ്്‌ലി (27) എന്നിവരാണ് മുന്നിലുള്ളത്.</p>
<p>ക്വിന്റണ്&#x200d; ഡികോക്കി (23) നൊപ്പം ഓപണറായി ഇറങ്ങിയ അംല 112 പന്തില്&#x200d; നിന്നാണ് ശതകത്തിലെത്തിയത്. അഞ്ച് ഫോറും രണ്ട് സിക്‌സറുമടക്കമാണ് താരം നാഴികക്കല്ല് താണ്ടിയത്. ഡികോക്ക് പുറത്തായതിനു ശേഷമെത്തിയ ഡുപ്ലസ്സിക്കൊപ്പം രണ്ടാം വിക്കറ്റില്&#x200d; 145 റണ്&#x200d;സിന്റെ കൂട്ടുകെട്ടും അംല പടുത്തുയര്&#x200d;ത്തി. അടുത്തടുത്ത ഓവറുകളില്&#x200d; ഇരുവരും പുറത്തായതിനു ശേഷം ദക്ഷിണാഫ്രിക്കന്&#x200d; ഇന്നിങ്‌സിന് പ്രതീക്ഷിച്ച വേഗം കൈവരിക്കാന്&#x200d; കഴിഞ്ഞില്ല. എങ്കിലും ജീന്&#x200d; പോള്&#x200d; ഡ്യൂമിനി (20 പന്തില്&#x200d; 38) കാഴ്ചവച്ച മികച്ച പ്രകടനം നിര്&#x200d;ണായകമായി.</p>
<p>മറുപടി ബാറ്റിങില്&#x200d; മികച്ച തുടക്കം കിട്ടിയെങ്കിലും മധ്യഓവറുകളില്&#x200d; താഹിറിന്റെ പന്തുകള്&#x200d;ക്കു മുന്നില്&#x200d; ശ്രീലങ്ക വട്ടം കറങ്ങുകയായിരുന്നു. ഓപ്പണിങ് വിക്കറ്റില്&#x200d; ഡിക്കവെല്ലയും ഉപുല്&#x200d; തരംഗയും ലങ്കയെ 69-ല്&#x200d; എത്തിച്ചപ്പോള്&#x200d; പ്രതീക്ഷ വാനത്തോളമായിരുന്നെങ്കിലും രണ്ടിന് 94 എന്ന നിലയില്&#x200d; നിന്ന് 6 ന് 155 എന്ന നിലയിലേക്ക് പിന്നീടവര്&#x200d; കൂപ്പുകുത്തി. കുസാല്&#x200d; പെരേര (44 നോട്ടൗട്ട്) ഒരറ്റത്ത് പൊരുതി നോക്കിയെങ്കിലും മറുവശത്ത് വിക്കറ്റുകള്&#x200d; വീഴ്ത്തി 41.3 ഓവറില്&#x200d; ദക്ഷിണാഫ്രിക്ക മത്സരം അവസാനിപ്പിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/amla-hits-record-25th-ton.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
