<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>icc cricket &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/icc-cricket/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Mon, 15 Jul 2019 13:23:25 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>icc cricket &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ഐ.സി.സിയുടെ നായകനായി വില്യംസണ്&#x200d;; ലോക ഇലവനെ പ്രഖ്യാപിച്ചു; ഇന്ത്യയില്&#x200d; നിന്ന് രണ്ടുപേര്&#x200d; മാത്രം</title>
		<link>https://www.chandrikadaily.com/find-out-the-thinking-behind-the-cwc19-team-of-the-tournament.html</link>
					<comments>https://www.chandrikadaily.com/find-out-the-thinking-behind-the-cwc19-team-of-the-tournament.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 15 Jul 2019 13:05:09 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[england newzeland]]></category>
		<category><![CDATA[ICC]]></category>
		<category><![CDATA[icc cricket]]></category>
		<category><![CDATA[icc ranking]]></category>
		<category><![CDATA[newzealand]]></category>
		<category><![CDATA[Rohith Sharma]]></category>
		<category><![CDATA[williamson]]></category>
		<category><![CDATA[world cup cricket 2019]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=133265</guid>

					<description><![CDATA[2019 ലോകകപ്പ് അവസാനിച്ചതോടെ ലോക ഇലവനെ പ്രഖ്യാപിച്ച് ഐസിസി. പന്ത്രണ്ടാം ലോകകപ്പ് ജേതാക്കളായ ഇംഗ്ലണ്ട് ടീമില്&#x200d; നിന്ന് നാല് പേര്&#x200d; ടീമിലിടം പിടിച്ചപ്പോള്&#x200d; ലോകകപ്പ് നേടാന്&#x200d; കഴിഞ്ഞില്ലെങ്കിലും ക്രിക്കറ്റ് ആരാധകരുടെ മനസില്&#x200d; ഇടംപിടിച്ച ന്യൂസിലന്&#x200d;ഡ് നായകന്&#x200d; കെയ്ന്&#x200d; വില്യംസണാണ് ലോകകപ്പ് ഇലവന്റെ നായകനായി. ഫൈനല്&#x200d; കളിച്ച ടീമുകളില്&#x200d; നിന്നും ആറ് പേരാണ് ലോകകപ്പ് ടീമിലിടം നേടിയത്.  ന്യൂസീലന്റ് ടീമില്&#x200d; നിന്നും ക്യാപ്റ്റന്&#x200d; അടക്കം രണ്ടുപേരാണ് ഇടപിടിച്ചത്. സെമിയില്&#x200d; പുറത്തായ ഇന്ത്യന്&#x200d; ടീമിലെ രണ്ട് അംഗങ്ങള്&#x200d;ക്ക് മാത്രമാണ് ലോകകപ്പ് [&#8230;]]]></description>
										<content:encoded><![CDATA[
<p>2019 ലോകകപ്പ് അവസാനിച്ചതോടെ ലോക ഇലവനെ പ്രഖ്യാപിച്ച് ഐസിസി. പന്ത്രണ്ടാം ലോകകപ്പ് ജേതാക്കളായ ഇംഗ്ലണ്ട് ടീമില്&#x200d; നിന്ന് നാല് പേര്&#x200d; ടീമിലിടം പിടിച്ചപ്പോള്&#x200d; ലോകകപ്പ് നേടാന്&#x200d; കഴിഞ്ഞില്ലെങ്കിലും ക്രിക്കറ്റ് ആരാധകരുടെ മനസില്&#x200d; ഇടംപിടിച്ച ന്യൂസിലന്&#x200d;ഡ് നായകന്&#x200d; കെയ്ന്&#x200d; വില്യംസണാണ് ലോകകപ്പ് ഇലവന്റെ നായകനായി.  ഫൈനല്&#x200d; കളിച്ച ടീമുകളില്&#x200d; നിന്നും ആറ് പേരാണ് ലോകകപ്പ് ടീമിലിടം നേടിയത്.  ന്യൂസീലന്റ് ടീമില്&#x200d; നിന്നും ക്യാപ്റ്റന്&#x200d; അടക്കം രണ്ടുപേരാണ് ഇടപിടിച്ചത്. </p>



<p>സെമിയില്&#x200d; പുറത്തായ ഇന്ത്യന്&#x200d; ടീമിലെ രണ്ട് അംഗങ്ങള്&#x200d;ക്ക് മാത്രമാണ് ലോകകപ്പ് ഇലവനില്&#x200d; ഇടംപിടിക്കാനായത്. റണ്&#x200d;വേട്ടകാരനായ ഓപ്പണര്&#x200d; രോഹിത് ശര്&#x200d;മ്മയും പേസ് ബൌളര്&#x200d; ജസ്പ്രീത് ബൂമ്രയുമാണ് ടീമിലെത്തിയ ഇന്ത്യന്&#x200d; താരങ്ങള്&#x200d;. ഓസീസീന്റെയും രണ്ട് താരങ്ങളും ഒരു ബംഗ്ലാദേശ് താരവുമാണ് ടീമിലുള്ളത്.</p>



<figure class="wp-block-embed-twitter wp-block-embed is-type-rich is-provider-twitter"><div class="wp-block-embed__wrapper">
https://twitter.com/ICC/status/1150736774412558336
</div></figure>



<p>ടീം: രോഹിത് ശര്&#x200d;മ (ഇന്ത്യ), ജേസണ്&#x200d; റോയ് (ഇംഗ്ലണ്ട്), വില്യംസണ്&#x200d; (ന്യൂസീലന്&#x200d;ഡ്), ഷാകിബ് അല്&#x200d; ഹസ്സന്&#x200d; (ബംഗ്ലാദേശ്), ജോ റൂട്ട് (ഇംഗ്ലണ്ട്), ബെന്&#x200d; സ്റ്റോക്സ് (ഇംഗ്ലണ്ട്), അലെക്സ് കാരി (വിക്കറ്റ് കീപ്പര്&#x200d;- ഓസീസ്), മിച്ചല്&#x200d; സ്റ്റാര്&#x200d;ക് (ഓസീസ്), ജോഫ്ര ആര്&#x200d;ച്ചര്&#x200d; (ഇംഗ്ലണ്ട്), ലോക്കി ഫെര്&#x200d;ഗൂസന്&#x200d; (ന്യൂസീലന്&#x200d;ഡ്), ബൂമ്ര (ഇന്ത്യ). കിവീസ് താരം ട്രെന്റ് ബോള്&#x200d;ട്ടാണ് ടീമിലെ പന്ത്രണ്ടാമന്&#x200d;.</p>



<p>രോഹിത് ശര്&#x200d;മ്മയും ഇംഗ്ലണ്ട് താരം ജേസണ്&#x200d; റോയിയുമാണ് ടീമിലെ ഓപ്പണര്&#x200d;മാര്&#x200d;. അഞ്ച് സെഞ്ച്വറിയുമായി റണ്&#x200d;വേട്ടക്കാരുടെ പട്ടികയില്&#x200d; ഒന്നാം സ്ഥാനത്തെത്തിയ താരമാണ് രോഹിത്. ഇംഗ്ലണ്ടിന് വേണ്ടി മികച്ച പ്രകടനം കാഴ്ചവച്ച താരമാണ് ജേസണ്&#x200d; റോയ്. 8 മത്സരങ്ങളില്&#x200d; നിന്ന് നാല് അര്&#x200d;ദ്ധ സെഞ്ച്വറിയും ഒരു സെഞ്ച്വറിയുമടക്കം 443 റണ്&#x200d;സാണ് റോയ് അടിച്ചുകൂട്ടിയത്.</p>



<p>മൂന്നാം നമ്പര്&#x200d; ബാറ്റ്‌സ്മാനായാണ് കിവീസ് നായകന്&#x200d; കെയ്ന്&#x200d; വില്യംസണ്&#x200d; ടീമിലിടംപിടിച്ചത്. ന്യൂസിലന്&#x200d;ഡിനെ ഫൈനലിലെത്തിച്ചതില്&#x200d; നിര്&#x200d;ണായക പങ്കുവഹിച്ച വില്യംസണ്&#x200d;, 2019 ലോകകപ്പിന്റെ താരം കൂടിയാണ്.</p>



<p>അതേസമയം  ഇന്ത്യന്&#x200d; നായകന്&#x200d; വിരാട് കോഹ് ലി യും  ധോനിയും  ടീമിലിടം നേടിയില്ല. സമീപകാലത്ത് കോഹ് ലി ഇല്ലാതെ ഐസിസിയുടെ ടീം ലിസ്റ്റ് എന്നത് അപൂര്&#x200d;വ്വമായൊരു കാഴ്ചയാണ്.</p>



<p>നാലാം നമ്പറില്&#x200d; ഇംഗ്ലണ്ടിന് ലോകചാമ്പ്യന്&#x200d;മാരാക്കുന്നതില്&#x200d; നിര്&#x200d;ണായക പങ്ക് വഹിച്ച ജോ റൂട്ടാണ്്. ബാറ്റുകൊണ്ടും പന്തുകൊണ്ടും വിസ്മയിപ്പിച്ച ബംഗ്ലാദേശ് ഓള്&#x200d;റൗണ്ടര്&#x200d; ഷക്കീബ് അല്&#x200d; ഹസനാണ് അഞ്ചാം നമ്പറില്&#x200d; ടീമിലിടം നേടിയത്. ബാറ്റിംഗിനും ബൗളിംഗിനും ഒപ്പം ഫീല്&#x200d;ഡിംഗിലും മികച്ച പ്രകടനം പുറത്തെടുത്ത ഇംഗ്ലണ്ട് താരം ബെന്&#x200d; സ്റ്റോക്‌സ് ആണ് ടീമിലെ ആറാമന്&#x200d;.</p>



<p>ഓസ്‌ട്രേലിയന്&#x200d; ടീമിലെ വിക്കറ്റ് കീപ്പറായ അലക്‌സ് ക്യാരിയാണ് ലോക ഇലവന്റെ വിക്കറ്റ് കീപ്പര്&#x200d;. വിക്കറ്റ് വേട്ടയില്&#x200d; ഒന്നാം സ്ഥാനത്തുള്ള ഓസ്‌ട്രേലിയന്&#x200d; പേസര്&#x200d; മിച്ചല്&#x200d; സ്റ്റാര്&#x200d;ക്കും ഇംഗ്ലണ്ട് താരം ജോഫ്ര ആര്&#x200d;ച്ചറും ഇന്ത്യന്&#x200d; താരം ജസ്പ്രീത് ബൂമ്രയുമാണ് ടീമിലെ ബൌളര്&#x200d;മാര്&#x200d;. ന്യൂസിലന്&#x200d;ഡ് താരം ട്രെന്റ് ബോള്&#x200d;ട്ടിനെ ടീമിലെ പന്ത്രണ്ടാമനായി ഉള്&#x200d;പ്പെടുത്തിയിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/find-out-the-thinking-behind-the-cwc19-team-of-the-tournament.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഐ.സി.സി ഏകദിന റാങ്കിങ്: ചരിത്ര പരമ്പര വിജയത്തിനു പിന്നാലെ ടീം ഇന്ത്യ ഒന്നാം സ്ഥാനത്ത്</title>
		<link>https://www.chandrikadaily.com/india-seal-number-one-odi-ranking.html</link>
					<comments>https://www.chandrikadaily.com/india-seal-number-one-odi-ranking.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 14 Feb 2018 19:07:25 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[cricket]]></category>
		<category><![CDATA[icc cricket]]></category>
		<category><![CDATA[icc ranking]]></category>
		<category><![CDATA[indian team]]></category>
		<category><![CDATA[sports]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=70022</guid>

					<description><![CDATA[&#160; ജോഹന്നാസ്ബര്&#x200d;ഗ്ഗ്: ഇന്ത്യന്&#x200d; ക്രിക്കറ്റ് അത്യുന്നതങ്ങളില്&#x200d;&#8230; ടെസ്റ്റിന് പിറകെ ഏകദിനങ്ങളിലും ഐ.സി.സി റാങ്കിംഗില്&#x200d; വിരാത് കോലിയുടെ ഇന്ത്യ ഒന്നാമതെത്തി. പോര്&#x200d;ട്ട് എലിസബത്തില്&#x200d; ദക്ഷിണാഫ്രിക്കക്കെതിരായ അഞ്ചാം ഏകദിനത്തില്&#x200d; തകര്&#x200d;പ്പന്&#x200d; വിജയം നേടിയതിന് പിറകെയാണ് ഏകദിന റാങ്കിംഗില്&#x200d; ഇന്ത്യ വീണ്ടും ഒന്നാമത് വന്നത്. കഴിഞ്ഞ ആറ് മാസത്തിനിടെ ഇത് മൂന്നാം തവണയാണ് ഇന്ത്യ ഏകദിന റാങ്കിംഗില്&#x200d; ഒന്നാം സ്ഥാനത്ത് വരുന്നത്. &#160; ODI team ranking !! India moves to No.1 spot !! Afghanistan in top [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>ജോഹന്നാസ്ബര്&#x200d;ഗ്ഗ്: ഇന്ത്യന്&#x200d; ക്രിക്കറ്റ് അത്യുന്നതങ്ങളില്&#x200d;&#8230; ടെസ്റ്റിന് പിറകെ ഏകദിനങ്ങളിലും ഐ.സി.സി റാങ്കിംഗില്&#x200d; വിരാത് കോലിയുടെ ഇന്ത്യ ഒന്നാമതെത്തി. പോര്&#x200d;ട്ട് എലിസബത്തില്&#x200d; ദക്ഷിണാഫ്രിക്കക്കെതിരായ അഞ്ചാം ഏകദിനത്തില്&#x200d; തകര്&#x200d;പ്പന്&#x200d; വിജയം നേടിയതിന് പിറകെയാണ് ഏകദിന റാങ്കിംഗില്&#x200d; ഇന്ത്യ വീണ്ടും ഒന്നാമത് വന്നത്. കഴിഞ്ഞ ആറ് മാസത്തിനിടെ ഇത് മൂന്നാം തവണയാണ് ഇന്ത്യ ഏകദിന റാങ്കിംഗില്&#x200d; ഒന്നാം സ്ഥാനത്ത് വരുന്നത്.</p>
<p>&nbsp;</p>
<blockquote class="twitter-tweet" data-lang="en">
<p dir="ltr" lang="en">ODI team ranking !! India moves to No.1 spot !!<br />
Afghanistan in top 10 !!<br />
<img src="https://s.w.org/images/core/emoji/13.1.0/72x72/1f44d.png" alt="👍" class="wp-smiley" style="height: 1em; max-height: 1em;" /><img src="https://s.w.org/images/core/emoji/13.1.0/72x72/1f60e.png" alt="😎" class="wp-smiley" style="height: 1em; max-height: 1em;" /><a href="https://twitter.com/hashtag/iccodiranking?src=hash&amp;ref_src=twsrc%5Etfw">#iccodiranking</a> <a href="https://t.co/wsGbbfiv0y">pic.twitter.com/wsGbbfiv0y</a></p>
<p>— Cricket Universe (@CricUniverse) <a href="https://twitter.com/CricUniverse/status/963828203012968450?ref_src=twsrc%5Etfw">February 14, 2018</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p>വിരാത് കോലിയുടെ ടീം ദക്ഷിണാഫ്രിക്കയിലേക്ക് പോവുമ്പോള്&#x200d; ദക്ഷിണാഫ്രിക്കയായിരുന്നു ഒന്നാം സ്ഥാനത്ത്. നാല് ഏകദിനങ്ങള്&#x200d; സ്വന്തമാക്കിയാല്&#x200d; ഇന്ത്യ ഒന്നാം സ്ഥാനം തിരിച്ചുുപിടിക്കുമെന്ന അവസ്ഥയിലായിരുന്നു പോര്&#x200d;ട്ട്എലിസബത്തില്&#x200d; ടീം തകര്&#x200d;പ്പന്&#x200d; പ്രകടനം നടത്തിയത്. ദക്ഷിണാഫ്രിക്ക രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. നാളെ നടക്കുന്ന അവസാന ഏകദിനം ജയിച്ചാലും ദക്ഷിണാഫ്രിക്കക്ക് നഷ്ടമായ ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാന്&#x200d; കളിയില്ല. അവസാന മല്&#x200d;സരം ജയിച്ചാല്&#x200d; ഇന്ത്യക്ക് 123 റാങ്കിംഗ് പോയിന്റാവും. ദക്ഷിണാഫ്രിക്കക്ക് 117 ഉം. ദക്ഷിണാഫ്രിക്കയുടെ രണ്ടാം സ്ഥാനത്തിനും പെട്ടെന്ന് ഭീഷണിയുണ്ട്. ന്യൂസിലാന്&#x200d;ഡിനെതിരെ നടക്കാനിരിക്കുന്ന ഏകദിന പരമ്പരയില്&#x200d; ഇംഗ്ലണ്ട് അഞ്ച് മല്&#x200d;സരങ്ങളും ജയിച്ചാല്&#x200d; അവരായിരിക്കും രണ്ടാം സ്ഥാനക്കാര്&#x200d;. പുതിയ റാങ്കിംഗ് പ്രകാരം അഫ്ഗാനിസ്ഥാന്&#x200d; പത്താം സ്ഥാനത്തേക്ക് വന്നു. ഇത് വരെ ആ സ്ഥാനത്തുണ്ടായിരുന്ന സിംബാബ്‌വെ പതിനൊന്നിലേക്ക് പോയി. എന്നാല്&#x200d; പത്താം സ്ഥാനം നിലനിര്&#x200d;ത്തണമെങ്കില്&#x200d; അഫ്ഗാനിസ്ഥാന്&#x200d; സിംബാബ്‌വെക്കെതിരായ പരമ്പര സ്വന്തമാക്കണം.</p>
<p><img loading="lazy" class="alignnone size-medium wp-image-70023" src="https://www.chandrikadaily.com/wp-content/uploads/2018/02/DV_D36GW0AAY2aT-300x169.jpg" alt="" width="300" height="169" srcset="https://www.chandrikadaily.com/wp-content/uploads/2018/02/DV_D36GW0AAY2aT-300x169.jpg 300w, https://www.chandrikadaily.com/wp-content/uploads/2018/02/DV_D36GW0AAY2aT-768x432.jpg 768w, https://www.chandrikadaily.com/wp-content/uploads/2018/02/DV_D36GW0AAY2aT-1024x576.jpg 1024w, https://www.chandrikadaily.com/wp-content/uploads/2018/02/DV_D36GW0AAY2aT-696x392.jpg 696w, https://www.chandrikadaily.com/wp-content/uploads/2018/02/DV_D36GW0AAY2aT-1068x601.jpg 1068w, https://www.chandrikadaily.com/wp-content/uploads/2018/02/DV_D36GW0AAY2aT-747x420.jpg 747w, https://www.chandrikadaily.com/wp-content/uploads/2018/02/DV_D36GW0AAY2aT.jpg 1200w" sizes="(max-width: 300px) 100vw, 300px" /></p>
<p>ക്യാപ്റ്റന്&#x200d; വിരാത് കോലിക്കും സംഘത്തിനും അഭിമാനിക്കാവുന്ന നേട്ടമാണ് സമീപകാലത്തായി ഇന്ത്യ സ്വന്തമാക്കിയത്. തുടര്&#x200d;ച്ചയായി ഒമ്പത് ടെസ്റ്റ് പരമ്പര സ്വന്തമാക്കിയതിന് ശേഷമായിരുന്നു ഇന്ത്യ ദക്ഷിണാഫ്രിക്കയില്&#x200d; എത്തിയത്. പക്ഷേ മൂന്ന് മല്&#x200d;സര പരമ്പരയിലെ ആദ്യ രണ്ട് മല്&#x200d;സരങ്ങളും നഷ്ടമായതോടെ ടീം പിറകിലായി. പരാജയപ്പെട്ട രണ്ട് മല്&#x200d;സരങ്ങളിലും പക്ഷേ ടീമിന് വ്യക്തമായ വിജയസാധ്യതയുമുണ്ടായിരുന്നു. വാണ്ടറേഴ്‌സില്&#x200d; മൂന്നാം ടെസ്റ്റില്&#x200d; ഇന്ത്യ വിജയത്തോടെ തിരിച്ചെത്തി. പിറകെയായിരുന്നു ആറ് മല്&#x200d;സര ഏകദിന പരമ്പരയാരംഭിച്ചത്. ഇതില്&#x200d; ആദ്യ മൂന്ന് മല്&#x200d;സരങ്ങളും തുടര്&#x200d;ച്ചയായി നേടി ടീമിന് പക്ഷേ നാലാം മല്&#x200d;സരത്തില്&#x200d; അപ്രതീക്ഷിത തോല്&#x200d;വി പിണഞ്ഞു. എന്നാല്&#x200d; പോര്&#x200d;ട്ട്എലിസബത്തിലെ അഞ്ചാം മല്&#x200d;സരത്തില്&#x200d; ഇന്ത്യ ശക്തമായി തിരിച്ചെത്തി.</p>
<p>എല്ലാ മല്&#x200d;സരങ്ങളിലും ഏകപക്ഷീയമായാണ് ഇന്ത്യ ജയിച്ചത്. ബാറ്റ്‌സ്മാന്മാരും ബൗളര്&#x200d;മാരുമെല്ലാം മികച്ച ഫോമില്&#x200d; കളിക്കുമ്പോള്&#x200d; അടുത്ത വര്&#x200d;ഷം നടക്കാനിരിക്കുന്ന ലോകകപ്പില്&#x200d; ഇന്ത്യക്ക് വ്യക്തമായ സാധ്യതയും കൈവരുന്നുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/india-seal-number-one-odi-ranking.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കൊല്‍ക്കത്ത ടെസ്റ്റ്: ഇന്ത്യയെ ലങ്ക എറിഞ്ഞിട്ടു</title>
		<link>https://www.chandrikadaily.com/india-failed-to-post-decent-score-against-srilanka-at-eden-garden.html</link>
					<comments>https://www.chandrikadaily.com/india-failed-to-post-decent-score-against-srilanka-at-eden-garden.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 18 Nov 2017 08:23:19 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[icc cricket]]></category>
		<category><![CDATA[IndvsSri]]></category>
		<category><![CDATA[sports]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=54692</guid>

					<description><![CDATA[കൊല്‍ക്കത്ത: ശ്രീലങ്കക്കെതിരായ ആദ്യ ഇന്നിങ്‌സില്‍ കരുത്തുറ്റ ഇന്ത്യ ബാറ്റിങ് നിരയെ ലങ്ക 172ന് എറിഞ്ഞിട്ടു. മഴ കാരണം ആദ്യ രണ്ടു ദിവസം തടസ്സപ്പെട്ട മത്സരത്തില്‍ ചേതേശ്വര്‍ പൂജാരയുടെ അര്‍ദ്ധ ശതകമാണ് ഇന്ത്യയെ 172ല്‍ എത്തിച്ചത്. പുജാര 52 റണ്‍സുമായാണ് പുറത്തായത്. സ്‌കോര്‍ ബോര്‍ഡില്‍ കാര്യമായ സംഭവാനകളൊന്നും നല്‍കാന്‍ പുജാര ഒഴികെയുള്ള പേരുകേട്ട ഇന്ത്യന്‍ ബാറ്റിങ് നിരക്കായില്ല. ലോകേഷ് രാഹുല്‍ (പൂജ്യം), ശിഖര്‍ ധവാന്‍ (എ്ട്ട്), വിരാട് കോഹ്‌ലി(പൂജ്യം), അജിന്‍ക്യ രഹാനെ (നാല്), രവിചന്ദ്ര അശ്വിന്‍ (നാല്) തുടങ്ങിയവയാണ് [&#8230;]]]></description>
										<content:encoded><![CDATA[<p>കൊല്&#x200d;ക്കത്ത: ശ്രീലങ്കക്കെതിരായ ആദ്യ ഇന്നിങ്‌സില്&#x200d; കരുത്തുറ്റ ഇന്ത്യ ബാറ്റിങ് നിരയെ ലങ്ക 172ന് എറിഞ്ഞിട്ടു. മഴ കാരണം ആദ്യ രണ്ടു ദിവസം തടസ്സപ്പെട്ട മത്സരത്തില്&#x200d; ചേതേശ്വര്&#x200d; പൂജാരയുടെ അര്&#x200d;ദ്ധ ശതകമാണ് ഇന്ത്യയെ 172ല്&#x200d; എത്തിച്ചത്. പുജാര 52 റണ്&#x200d;സുമായാണ് പുറത്തായത്. സ്‌കോര്&#x200d; ബോര്&#x200d;ഡില്&#x200d; കാര്യമായ സംഭവാനകളൊന്നും നല്&#x200d;കാന്&#x200d; പുജാര ഒഴികെയുള്ള പേരുകേട്ട ഇന്ത്യന്&#x200d; ബാറ്റിങ് നിരക്കായില്ല. ലോകേഷ് രാഹുല്&#x200d; (പൂജ്യം), ശിഖര്&#x200d; ധവാന്&#x200d; (എ്ട്ട്), വിരാട് കോഹ്‌ലി(പൂജ്യം), അജിന്&#x200d;ക്യ രഹാനെ (നാല്), രവിചന്ദ്ര അശ്വിന്&#x200d; (നാല്) തുടങ്ങിയവയാണ് മുന്&#x200d;നിര ബാറ്റ്‌സ് മാരുടെ സമ്പാദ്യം. ഒരു ഘട്ടത്തില്&#x200d; ആറിന് 79 എന്ന് ദയനീയ നിലയിലുണ്ടായുരുന്ന ഇന്ത്യയെ കീപ്പര്&#x200d; വൃദ്ധിമാന്&#x200d; സാഹ(29)യും രവീന്ദ്ര ജഡേജ(22)യും ഏട്ടാം വിക്കറ്റില്&#x200d; ചേര്&#x200d;ത്ത 58 റണ്&#x200d;സിന്റെ കൂട്ടുകെട്ടാണ് ഇന്ത്യയെ നൂറുകടത്തിയത്. അവസാനം മുഹമ്മദ് ഷെമി 24 റണ്&#x200d;സുമായി ചെര്&#x200d;ത്തു നില്&#x200d;പ്പിന് ശ്രമിച്ചെങ്കിലും സുരങ്ക ലക്മല്&#x200d; ഷെമിയെ പുറത്താക്കിയതോടെ ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് അവസാനിച്ചു. ഉമേഷ് യാദവ് ആറു റണ്&#x200d;സുമായി പുറത്താകാതെ നിന്നു.</p>
<p>ലങ്കക്കു വേണ്ടി 26 റണ്&#x200d;സ് വിട്ടുകൊടുത്ത് ലക്മല്&#x200d; നാലു വിക്കറ്റ് നേടിയപ്പോള്&#x200d; ലഹിരു ഗാമേജ്, ദസുണ്&#x200d; ശനങ്ക, ദില്&#x200d;റുവാന്&#x200d; പെരേര എന്നിവര്&#x200d; രണ്ടു വിക്കറ്റ് വീതം നേടി. ശ്രീലങ്കക്കെതിരെ സ്വന്തം മണ്ണില്&#x200d; ഇന്ത്യ നേടുന്ന ഏറ്റവും കുറഞ്ഞ രണ്ടാമത്തെ സ്‌കോറാണിത്. 2005 ചെന്നെയില്&#x200d; നേടിയ 167യാണ് ഏറ്റവും കുറഞ്ഞ സ്‌കോര്&#x200d;.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/india-failed-to-post-decent-score-against-srilanka-at-eden-garden.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഐ.സി.സി ടി-20 റാങ്കിങ് ; പാക്കിസ്താന്‍ തലപ്പത്ത്,  ഇന്ത്യക്ക് നേട്ടം</title>
		<link>https://www.chandrikadaily.com/pak-cricket-team-spot-first-in-icc-t20-new-ranking-system.html</link>
					<comments>https://www.chandrikadaily.com/pak-cricket-team-spot-first-in-icc-t20-new-ranking-system.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 09 Nov 2017 06:07:58 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[icc cricket]]></category>
		<category><![CDATA[icc ranking]]></category>
		<category><![CDATA[indian cricket team]]></category>
		<category><![CDATA[pakistan cricket tem]]></category>
		<category><![CDATA[sports]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=52874</guid>

					<description><![CDATA[ദുബായ് : ഐ.സി.സിയുടെ പുതിയ റാങ്കിങില്‍ പാകിസ്താന്‍ ഒന്നാം സ്ഥാനത്ത്. ഇന്ത്യ ഒരു സ്ഥാനം മെച്ചപ്പെടുത്തി ആറില്‍ നിന്നും അഞ്ചിലെത്തി. നായകന്‍ സര്‍ഫറാസ് അഹ്മദിനു കീഴില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെയും ശ്രീലങ്കക്കെതിരെയും പരമ്പര വിജയം കൈവരിച്ചതാണ് പാകിസ്താനെ ഒന്നാം സ്ഥാനത്തിന് അര്‍ഹനാക്കിയത്. ആദ്യമായാണ് പാകിസ്താന്‍ ടി-20 റാങ്കില്‍ തലപ്പത്ത് എത്തുന്നത്. അതേസമയം ഇന്ത്യക്കെതിരെ പരമ്പര തോറ്റത്താണ് ന്യൂസിലാന്റിന് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളാന്‍ ഇടയാക്കിയത്. ഇതാദ്യമായാണ് കീവിസിനെതിരെ ഒരു ടി-20 പരമ്പര ഇന്ത്യന്‍ ടീം സ്വന്തമാക്കുന്നത്. വെസ്റ്റ് ഇന്‍ഡീസും ഇംഗണ്ടുമാണ് യഥാക്രമം [&#8230;]]]></description>
										<content:encoded><![CDATA[<p>ദുബായ് : ഐ.സി.സിയുടെ പുതിയ റാങ്കിങില്&#x200d; പാകിസ്താന്&#x200d; ഒന്നാം സ്ഥാനത്ത്. ഇന്ത്യ ഒരു സ്ഥാനം മെച്ചപ്പെടുത്തി ആറില്&#x200d; നിന്നും അഞ്ചിലെത്തി. നായകന്&#x200d; സര്&#x200d;ഫറാസ് അഹ്മദിനു കീഴില്&#x200d; വെസ്റ്റ് ഇന്&#x200d;ഡീസിനെതിരെയും ശ്രീലങ്കക്കെതിരെയും പരമ്പര വിജയം കൈവരിച്ചതാണ് പാകിസ്താനെ ഒന്നാം സ്ഥാനത്തിന് അര്&#x200d;ഹനാക്കിയത്. ആദ്യമായാണ് പാകിസ്താന്&#x200d; ടി-20 റാങ്കില്&#x200d; തലപ്പത്ത് എത്തുന്നത്.</p>
<p>അതേസമയം ഇന്ത്യക്കെതിരെ പരമ്പര തോറ്റത്താണ് ന്യൂസിലാന്റിന് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളാന്&#x200d; ഇടയാക്കിയത്. ഇതാദ്യമായാണ് കീവിസിനെതിരെ ഒരു ടി-20 പരമ്പര ഇന്ത്യന്&#x200d; ടീം സ്വന്തമാക്കുന്നത്. വെസ്റ്റ് ഇന്&#x200d;ഡീസും ഇംഗണ്ടുമാണ് യഥാക്രമം മൂന്നും നാലും സ്ഥാനങ്ങളില്&#x200d;</p>
<p>ഐ.സി.സി പുതിയ ടി-20 റാങ്കിങ് പട്ടിക</p>
<p>1. പാക്കിസ്താന്&#x200d; (124 റേറ്റിങ് പോയിന്റ് )<br />
2 .ന്യൂസിലെന്റ് (120)<br />
3. വെസ്റ്റ് ഇന്&#x200d;ഡീസ് (120)<br />
4. ഇംഗ്ലണ്ട് (119)<br />
5. ഇന്ത്യ (119ഃ<br />
6. സൗത്ത് ആഫ്രിക്ക (112)<br />
7 ഓസ് ട്രേലിയ (111)<br />
8 .ശ്രീലങ്ക (91)<br />
9. അഫ്ഗാനിസ്താന്&#x200d; (86)<br />
10. ബംഗ്ലാദേശ് (76)</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/pak-cricket-team-spot-first-in-icc-t20-new-ranking-system.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇന്ത്യക്കെതിരെ ഓസീസിന് 119 റണ്‍സിന്റെ വിജയലക്ഷ്യം</title>
		<link>https://www.chandrikadaily.com/india-australia-twenty-twenty-match-news.html</link>
					<comments>https://www.chandrikadaily.com/india-australia-twenty-twenty-match-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 10 Oct 2017 15:57:07 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[icc cricket]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=47202</guid>

					<description><![CDATA[ഗുവാഹത്തി: രണ്ടാം ട്വന്റി20യില്‍ ഇന്ത്യയ്‌ക്കെതിരെ ഓസ്‌ട്രേലിയ്ക്ക് 119 റണ്‍സിന്റെ വിജയലക്ഷ്യം. ആദ്യം ബാറ്റു ചെയ്ത ഇന്ത്യയ്ക്ക് മുന്‍നിര ബാറ്റ്‌സ്മാന്‍മാരെല്ലാം ആദ്യം തെന്നെ നഷ്ടെപ്പെട്ടപ്പോള്‍ മധ്യനിരയും വാലറ്റവുമാണ് കുറച്ചെങ്കിലും പിടിച്ചു നിന്നത്. ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ കേദാര്‍ ജാദവ്, എം.എസ്. ധോണി, ഹാര്‍ദിക് പാണ്ഡ്യ, കുല്‍ദീപ് യാദവ് എന്നിവര്‍ മാത്രമാണ് രണ്ടക്കം കടന്നത്. ഇന്ത്യയെ ആദ്യം ബാറ്റു ചെയ്യാന്‍ വിട്ട തീരുമാനം ശരിവയ്ക്കുന്നതായിരുന്നു കളിയുടെ ആദ്യ ഓവറുകള്‍. ഒന്നാം ഓവറില്‍ തന്നെ രണ്ടു വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. ഓപണര്‍ [&#8230;]]]></description>
										<content:encoded><![CDATA[<p>ഗുവാഹത്തി: രണ്ടാം ട്വന്റി20യില്&#x200d; ഇന്ത്യയ്‌ക്കെതിരെ ഓസ്‌ട്രേലിയ്ക്ക് 119 റണ്&#x200d;സിന്റെ വിജയലക്ഷ്യം. ആദ്യം ബാറ്റു ചെയ്ത ഇന്ത്യയ്ക്ക് മുന്&#x200d;നിര ബാറ്റ്‌സ്മാന്&#x200d;മാരെല്ലാം ആദ്യം തെന്നെ നഷ്ടെപ്പെട്ടപ്പോള്&#x200d; മധ്യനിരയും വാലറ്റവുമാണ് കുറച്ചെങ്കിലും പിടിച്ചു നിന്നത്.<br />
ഇന്ത്യന്&#x200d; ബാറ്റിങ് നിരയില്&#x200d; കേദാര്&#x200d; ജാദവ്, എം.എസ്. ധോണി, ഹാര്&#x200d;ദിക് പാണ്ഡ്യ, കുല്&#x200d;ദീപ് യാദവ് എന്നിവര്&#x200d; മാത്രമാണ് രണ്ടക്കം കടന്നത്.</p>
<p>ഇന്ത്യയെ ആദ്യം ബാറ്റു ചെയ്യാന്&#x200d; വിട്ട തീരുമാനം ശരിവയ്ക്കുന്നതായിരുന്നു കളിയുടെ ആദ്യ ഓവറുകള്&#x200d;. ഒന്നാം ഓവറില്&#x200d; തന്നെ രണ്ടു വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. ഓപണര്&#x200d; രോഹിത് ശര്&#x200d;മ എട്ട് റണ്&#x200d;സും പിന്നാലെ വന്ന ക്യാപ്ടന്&#x200d; വിരാട് കോഹ്‌ലി രണ്ടു റണ്&#x200d;സും എടുത്ത് പുറത്തായി. ബെഹ്രെന്&#x200d;ഡോഫിനായിരുന്നു രണ്ടു വിക്കറ്റുകളും. രണ്ടാം ഓവറില്&#x200d; മനീഷ് പാണ്ഡെയും പുറത്തായതോടെ ഇന്ത്യ കൂടുതല്&#x200d; സമ്മര്&#x200d;ദ്ദത്തിലായി. കേദാര്&#x200d; ജാദവും എംഎസ് ധോണിയും ചേര്&#x200d;ന്ന് രക്ഷാ പ്രവര്&#x200d;ത്തനത്തിന് ശ്രമിച്ചെങ്കിലും അതും ഫലിച്ചില്ല. 13 റണ്&#x200d;സെടുത്ത ധോണിയെ ആദം സാംബയുടെ പന്തില്&#x200d; ടിം പെയ്ന്&#x200d; സ്റ്റംബ് ചെയ്ത് പുറത്താക്കുകയായിരുന്നു.</p>
<p>നാലോവറില്&#x200d; 21 റണ്&#x200d;സ് മാത്രം വിട്ടുകൊടുത്ത് നാലു വിക്കറ്റ് വീഴ്ത്തിയ ജേസണ്&#x200d; ബെഹ്രന്&#x200d;ഡോഫാണ് ഇന്ത്യന്&#x200d; ബാറ്റിങ് നിരയുടെ നടുവൊടിച്ചത്. ബെഹ്രന്&#x200d;ഡോഫിന്റെ കരിയറിലെ രണ്ടാം ട്വന്റി 20 മത്സരമാണിത്. ആദം സാംബ രണ്ടു വിക്കറ്റും മാര്&#x200d;കസ് സ്‌റ്റോണിസ്, നഥാന്&#x200d; കോള്&#x200d;ട്ടര്&#x200d;, അന്&#x200d;ഡ്രു ടൈ എന്നിവര്&#x200d; ഓരോ വിക്കറ്റും വീഴ്ത്തി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/india-australia-twenty-twenty-match-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പുതിയ നിയമങ്ങള്‍ ക്രിക്കറ്റ് ഗ്രൗണ്ടിലെ ആവേശം കെടുത്തുമെന്ന് വിലയിരുത്തല്‍</title>
		<link>https://www.chandrikadaily.com/cricket-to-change-new-rules-on-run-outs-bat-size-poor-behaviour-from-sept-28.html</link>
					<comments>https://www.chandrikadaily.com/cricket-to-change-new-rules-on-run-outs-bat-size-poor-behaviour-from-sept-28.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 30 Sep 2017 08:58:47 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[cricket]]></category>
		<category><![CDATA[ICC]]></category>
		<category><![CDATA[icc cricket]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=45834</guid>

					<description><![CDATA[ക്രിക്കറ്റിലെ ആവേശ പ്രകടത്തോട് മുഖം തിരിച്ച് ഐസിസി. സെപ്റ്റബര്‍ 28ന് ഐസിസി നടപ്പാക്കിയ ക്രിക്കറ്റ് നിയമങ്ങളിലെ പുതിയ പരിഷ്‌കരണം ഗ്രൗണ്ടിലെ ആവേശം കെടുത്തുമെന്നാണ് വിലയിരുത്തല്‍. ബൗണ്ടറി ലൈനിനു പുറത്തേക്കുള്ള പറക്കല്‍ ക്യാച്ചുകളോടും, കാണികളെ വികാരത്തില്‍ തള്ളിയിടുകയും പോരാട്ടം കടുപ്പിക്കുകയും ചെയ്യുന്ന ഗ്രൗണ്ടിലെ താരങ്ങളുടെ പരിധിവിട്ട പെരുമാറ്റത്തോടുമൊക്കെ ഐ.സി.സി പുതിയ നിയമം തണുപ്പന്‍ മട്ടിലാക്കുമെന്നാണ് വിലയിരുത്തല്‍. ബൗണ്ടറി ലൈനിലെ മാസ്മരിക ക്യാച്ചുകളിലും, ഗ്രൗണ്ടിലെ താരങ്ങളുടെ പ്രകോപനപരമായ പെരുമാറ്റത്തിലും, ക്രീസിനും സ്റ്റമ്പിങിനുമിടയിലെ ബാറ്റസ്മാന്റെ ഭാഗ്യപരീക്ഷണത്തിലുമാണ് ഐസിസി മാറ്റം കൊണ്ടുവന്നത്. ഈ [&#8230;]]]></description>
										<content:encoded><![CDATA[<p>ക്രിക്കറ്റിലെ ആവേശ പ്രകടത്തോട് മുഖം തിരിച്ച് ഐസിസി. സെപ്റ്റബര്&#x200d; 28ന് ഐസിസി നടപ്പാക്കിയ ക്രിക്കറ്റ് നിയമങ്ങളിലെ പുതിയ പരിഷ്‌കരണം ഗ്രൗണ്ടിലെ ആവേശം കെടുത്തുമെന്നാണ് വിലയിരുത്തല്&#x200d;.<br />
ബൗണ്ടറി ലൈനിനു പുറത്തേക്കുള്ള പറക്കല്&#x200d; ക്യാച്ചുകളോടും, കാണികളെ വികാരത്തില്&#x200d; തള്ളിയിടുകയും പോരാട്ടം കടുപ്പിക്കുകയും ചെയ്യുന്ന ഗ്രൗണ്ടിലെ താരങ്ങളുടെ പരിധിവിട്ട പെരുമാറ്റത്തോടുമൊക്കെ ഐ.സി.സി പുതിയ നിയമം തണുപ്പന്&#x200d; മട്ടിലാക്കുമെന്നാണ് വിലയിരുത്തല്&#x200d;.</p>
<p>ബൗണ്ടറി ലൈനിലെ മാസ്മരിക ക്യാച്ചുകളിലും, ഗ്രൗണ്ടിലെ താരങ്ങളുടെ പ്രകോപനപരമായ പെരുമാറ്റത്തിലും, ക്രീസിനും സ്റ്റമ്പിങിനുമിടയിലെ ബാറ്റസ്മാന്റെ ഭാഗ്യപരീക്ഷണത്തിലുമാണ് ഐസിസി മാറ്റം കൊണ്ടുവന്നത്.<br />
ഈ മാസം 28 മുതല്&#x200d; ആരംഭിക്കുന്ന ദക്ഷിണാഫ്രിക്ക– ബംഗ്ലാദേശ്, പാക്കിസ്ഥാന്&#x200d;– ശ്രീലങ്ക പരമ്പരകള്&#x200d; മുതലാണ് പുതിയ നിയമങ്ങള്&#x200d; ഐ.സി.സി നടപ്പില്&#x200d; വരുത്തുന്നത്.</p>
<p>കൂടാതെ ബാറ്റിന്റെ വെലുപ്പത്തിലും അമ്പയറുടെ തീരുമാനത്തെ ചോദ്യം ചെയ്യാനുള്ള ഡിആര്&#x200d;എസ് സംവിധാനത്തിലും ചില പരിഷ്‌കാരങ്ങള്&#x200d; ഐസിസി കൊണ്ടുവന്നിട്ടുണ്ട്.</p>
<ul>
<li><strong>ക്രീസില്&#x200d; ഒരിക്കല്&#x200d; തൊട്ടാല്&#x200d;, ബാറ്റ് വായുവില്&#x200d; നിന്നാലും ഔട്ടല്ല..!</strong></li>
</ul>
<p>റണ്ണൗട്ട് നിയമത്തില്&#x200d; വരുത്തിയ പരിഷ്‌കാരമാണ് ഇപ്പോള്&#x200d; ക്രിക്കറ്റ് മേഖലയില്&#x200d; വലിയ ചര്&#x200d;ച്ചയായിരിക്കുന്നത്. റണ്ണിനായി ഓടുന്ന ബാറ്റ്‌സ്മാന്&#x200d; ക്രീസിലേക്കു ഡൈവ് ചെയ്യുന്ന അവസരങ്ങളില്&#x200d; ബാറ്റ് ക്രീസില്&#x200d; സ്പര്&#x200d;ശിച്ചു കഴിഞ്ഞാല്&#x200d; പിന്നെ അവരെ പുറത്താക്കാനാകില്ലെന്നാണ് പുതിയ ഭേദഗതി. അതായത്, റണ്ണൗട്ടിനിടെ ബാറ്റ്‌സ്മാന്&#x200d; ക്രീസ് ഒരിക്കല്&#x200d; സ്പര്&#x200d;ശിച്ചു കഴിഞ്ഞാല്&#x200d; പിന്നെ, ബാറ്റൊ, ബാറ്റസ്മാന്റെ ശരീരമോ ക്രീസിനു മുകളിലായി ഉണ്ടായാല്&#x200d; മതി. ഒരിക്കല്&#x200d; ക്രീസില്&#x200d; സ്പര്&#x200d;ശിച്ചാല്&#x200d; പിന്നീട് വിക്കറ്റ് തെറുപ്പിക്കുന്ന അവസരത്തില്&#x200d; ബാറ്റ് ക്രീസില്&#x200d; തൊടാത്ത അവസ്ഥയിലാണെങ്കിലും ബാറ്റ്‌സ്മാന്&#x200d; ഔട്ടാകില്ല എന്നര്&#x200d;ത്ഥം.</p>
<p><div id="attachment_45840" style="width: 769px" class="wp-caption alignnone"><img aria-describedby="caption-attachment-45840" loading="lazy" class="size-full wp-image-45840" src="https://www.chandrikadaily.com/wp-content/uploads/2017/09/ms-dhoni-stumping-759.jpg" alt="Cricket - Only T20 Match - Sri Lanka v India - Colombo, Sri Lanka - September 6, 2017 - Sri Lanka's Angelo Mathews is stumped out by India's wicket-keeper MS Dhoni. REUTERS/Dinuka Liyanawatte" width="759" height="422" srcset="https://www.chandrikadaily.com/wp-content/uploads/2017/09/ms-dhoni-stumping-759.jpg 759w, https://www.chandrikadaily.com/wp-content/uploads/2017/09/ms-dhoni-stumping-759-300x167.jpg 300w, https://www.chandrikadaily.com/wp-content/uploads/2017/09/ms-dhoni-stumping-759-696x387.jpg 696w, https://www.chandrikadaily.com/wp-content/uploads/2017/09/ms-dhoni-stumping-759-755x420.jpg 755w" sizes="(max-width: 759px) 100vw, 759px" /><p id="caption-attachment-45840" class="wp-caption-text">Cricket &#8211; Only T20 Match &#8211; Sri Lanka v India &#8211; Colombo, Sri Lanka &#8211; September 6, 2017 &#8211; Sri Lanka&#8217;s Angelo Mathews is stumped out by India&#8217;s wicket-keeper MS Dhoni. REUTERS/Dinuka Liyanawatte</p></div></p>
<p>ഈ ചട്ടം സ്റ്റംപിന്റെ കാര്യത്തിലും ബാധകമാകുന്നതോടെ, ധോനി മോഡല്&#x200d; മിന്നല്&#x200d; സ്‌റ്റെമ്പിങ് ഇനി കളിയില്&#x200d; കാണാനാകില്ല.</p>
<blockquote class="twitter-tweet" data-lang="en">
<p dir="ltr" lang="en">ICC&#8217;s Geoff Allardice discusses the change of playing conditions with regard to catches on the boundary line. <a href="https://twitter.com/ICC?ref_src=twsrc%5Etfw">@ICC</a> <a href="https://t.co/5FBVBTOPl7">pic.twitter.com/5FBVBTOPl7</a></p>
<p>— ICC Media (@ICCMediaComms) <a href="https://twitter.com/ICCMediaComms/status/912606527697096704?ref_src=twsrc%5Etfw">September 26, 2017</a></p></blockquote>
<p><script async src="//platform.twitter.com/widgets.js" charset="utf-8"></script></p>
<ul>
<li><strong>ക്യാച്ച് ഇനി ബൗണ്ടറിക്കുള്ളില്&#x200d; മാത്രം</strong></li>
</ul>
<p>ബൗണ്ടറി ലൈനുകളിലെ മാസ്മരിക ക്യാച്ചുകളില്&#x200d; വന്ന മാറ്റവും ആരാധകരുടെ ആവേശത്തെ കെടുത്തുന്നതാണ്. ഫീല്&#x200d;ഡര്&#x200d; ബോളുമായുള്ള അവസാന കോണ്&#x200d;ടാക്ട് ഇനി ബൗണ്ടറി ലൈനിനു മുമ്പായി വേണമെന്നാണ് പുതിയ നിയമം. ഫീല്&#x200d;ഡറുടെ ബൗണ്ടറി ലൈനും കടന്നുള്ള അഭ്യാസ പ്രകടനം ഫലവത്താകില്ല. ബൗണ്ടറി ലൈന്&#x200d; കടന്ന് ക്യാച്ചെടു്ത്താലും ബാറ്റ്‌സ്മാന് അനുകൂലമായി റണ്&#x200d;സ് അനുവദിക്കുമെന്നാണ് മാറ്റം. <img loading="lazy" class="alignnone size-full wp-image-45848" src="https://www.chandrikadaily.com/wp-content/uploads/2017/09/cricket.jpg" alt="cricket" width="666" height="334" srcset="https://www.chandrikadaily.com/wp-content/uploads/2017/09/cricket.jpg 666w, https://www.chandrikadaily.com/wp-content/uploads/2017/09/cricket-300x150.jpg 300w" sizes="(max-width: 666px) 100vw, 666px" />ബൗണ്ടറി ലൈന്&#x200d; കടന്ന് ക്യാച്ചെടുത്ത് തിരിച്ചുചാടുന്ന താരങ്ങളുടെ ആവേശ പ്രകടനം ഇനി കാണില്ലെന്ന് ചുരുക്കം.</p>
<p><img loading="lazy" class="alignnone size-full wp-image-45842" src="https://www.chandrikadaily.com/wp-content/uploads/2017/09/BAT.jpg" alt="BAT" width="811" height="426" srcset="https://www.chandrikadaily.com/wp-content/uploads/2017/09/BAT.jpg 811w, https://www.chandrikadaily.com/wp-content/uploads/2017/09/BAT-300x158.jpg 300w, https://www.chandrikadaily.com/wp-content/uploads/2017/09/BAT-768x403.jpg 768w, https://www.chandrikadaily.com/wp-content/uploads/2017/09/BAT-696x366.jpg 696w, https://www.chandrikadaily.com/wp-content/uploads/2017/09/BAT-800x420.jpg 800w" sizes="(max-width: 811px) 100vw, 811px" /></p>
<ul>
<li><strong>ബാറ്റിന്റെ സൈസിലും പരിഷ്‌കാരം</strong></li>
</ul>
<p>ക്രിക്കറ്റ് ബാറ്റിന്റെ എഡ്ജുകളിലെ(വശങ്ങളുടെ) കട്ടി ഇനിമുതല്&#x200d; 40 മില്ലിമീറ്ററിനുള്ളിലാവണം. ബാറ്റിന്റെ ഡെപ്ത് 67 മില്ലീമീറ്ററിനുള്ളിലുമായിരിക്കണമെന്നും പുതിയ ചട്ടം നിഷ്‌കര്&#x200d;ഷിക്കുന്നു.</p>
<p>&nbsp;</p>
<blockquote class="twitter-tweet" data-lang="en">
<p dir="ltr" lang="en">ICC&#8217;s Geoff Allardice on the restriction on bat sizes that comes into effect in international cricket from 28 September. <a href="https://twitter.com/ICC?ref_src=twsrc%5Etfw">@ICC</a> <a href="https://t.co/cMFDC15ThR">pic.twitter.com/cMFDC15ThR</a></p>
<p>— ICC Media (@ICCMediaComms) <a href="https://twitter.com/ICCMediaComms/status/912582549368602625?ref_src=twsrc%5Etfw">September 26, 2017</a></p></blockquote>
<p><script async src="//platform.twitter.com/widgets.js" charset="utf-8"></script></p>
<ul>
<li><strong>പ്രകോപനത്തിന് റെഡ് കാര്&#x200d;ഡ്</strong></li>
</ul>
<p>ഗ്രൗണ്ടില്&#x200d; അപമര്യാദയായി പെരുമാറുന്ന താരങ്ങള്&#x200d;ക്ക് റെഡ് കാര്&#x200d;ഡ് നല്&#x200d;കുന്ന സംവിധാനവും പുതിയ ഐസിസി ചട്ടത്തിലുണ്ട്. സഹതാരങ്ങളോട് ഗ്രൗമ്ടില്&#x200d; പ്രകോപനപരമായി പെരമാറുന്ന താരങ്ങളെ പുതിയ നിയമം വഴി അമ്പയറിന് പുറത്താക്കാം. കളിക്കാരനെയോ, അമ്പയറെയോ, സംഘാടകരെയോ, കാണികളെയോ ശാരീരികമായി ഉപദ്രവിക്കുക, ഭീഷണിപ്പെടുത്തുക, തുടങ്ങിയ നടപടികളെല്ലാം പുറത്താക്കലിന് കാരണമാവും.<img loading="lazy" class="alignnone size-full wp-image-45844" src="https://www.chandrikadaily.com/wp-content/uploads/2017/09/Untitled-1-copy.jpg" alt="Untitled-1 copy" width="753" height="397" srcset="https://www.chandrikadaily.com/wp-content/uploads/2017/09/Untitled-1-copy.jpg 753w, https://www.chandrikadaily.com/wp-content/uploads/2017/09/Untitled-1-copy-300x158.jpg 300w, https://www.chandrikadaily.com/wp-content/uploads/2017/09/Untitled-1-copy-696x367.jpg 696w" sizes="(max-width: 753px) 100vw, 753px" /></p>
<ul>
<li><strong>ഡിആര്&#x200d;എസ്; റിവ്യൂ നഷ്ടപ്പെടില്ല</strong></li>
</ul>
<p>അമ്പയറുടെ തീരുമാനത്തില്&#x200d; മാറ്റം സംഭവിച്ചില്ലെങ്കില്&#x200d; ഇനി മുതല്&#x200d; റിവ്യൂ നഷ്ടപ്പെടില്ല. ടെസ്റ്റുകളില്&#x200d; ഒരു ഇന്നിങ്ങ്‌സിലെ 80 ഓവറിനു ശേഷം ഇനി റിവ്യൂകള്&#x200d; പുതിയ ചട്ടം അനുവദിക്കില്ല. ട്വന്റി-ട്വന്റി മല്&#x200d;സരങ്ങളിലും ഇനിമുതല്&#x200d; ഡിആര്&#x200d;എസ് ഉപയോഗിക്കാനും പുതിയ ചട്ടത്തില്&#x200d; അനുമതിയുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/cricket-to-change-new-rules-on-run-outs-bat-size-poor-behaviour-from-sept-28.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;കടക്കു ഗ്രൗണ്ടിനു പുറത്ത്&#8217;;  ക്രിക്കറ്റില്‍ പുതിയ നിയമങ്ങളുമായി ഐസിസി</title>
		<link>https://www.chandrikadaily.com/icc-makes-significant-changes-in-cricket-rules.html</link>
					<comments>https://www.chandrikadaily.com/icc-makes-significant-changes-in-cricket-rules.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 26 Sep 2017 13:28:51 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[cricket]]></category>
		<category><![CDATA[icc cricket]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=45457</guid>

					<description><![CDATA[അന്താരാഷ്ട്ര ക്രിക്കറ്റ് കളി നിയമങ്ങളിലും അമ്പയര്‍ നിയമങ്ങളിലും മാറ്റം വരുത്തി ഐസിസി. മത്സരത്തിനിടയില്‍ അതിരുവിട്ടു പെരുമാറുന്ന താരങ്ങളെ പുറത്താക്കാനുള്ള അധികാരം അമ്പയര്‍ക്ക് നല്‍കുന്ന രീതിയാണ് പുതിയ നിയമാവലിയിലെ ഏറ്റവും ശ്രദ്ധേയമായ കാര്യം. ഒപ്പം ഐ.സി.സി നിഷ്‌കര്‍ഷിക്കുന്ന അളവിലുള്ള ബാറ്റുമായേ കളിക്കാന്‍ അനുവാദമുള്ളൂ. ടെസ്റ്റ് ക്രിക്കറ്റിലെ ഡി.ആര്‍.എസിലും ഐ.സി.സി മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഈ മാസം 28 മുതല്‍ ആരംഭിക്കുന്ന ദക്ഷിണാഫ്രിക്ക ബംഗ്ലാദേശ്, പാക്കിസ്ഥാന്‍ ശ്രീലങ്ക പരമ്പരകള്‍ മുതലാണ് പുതിയ നിയമങ്ങള്‍ ഐസിസി നടപ്പില്‍ വരുത്തുന്നത്. ബൗണ്ടറി ക്യാച്ചുകളില്‍ ഫീല്‍ഡര്‍ [&#8230;]]]></description>
										<content:encoded><![CDATA[<p>അന്താരാഷ്ട്ര ക്രിക്കറ്റ് കളി നിയമങ്ങളിലും അമ്പയര്&#x200d; നിയമങ്ങളിലും മാറ്റം വരുത്തി ഐസിസി. മത്സരത്തിനിടയില്&#x200d; അതിരുവിട്ടു പെരുമാറുന്ന താരങ്ങളെ പുറത്താക്കാനുള്ള അധികാരം അമ്പയര്&#x200d;ക്ക് നല്&#x200d;കുന്ന രീതിയാണ് പുതിയ നിയമാവലിയിലെ ഏറ്റവും ശ്രദ്ധേയമായ കാര്യം. ഒപ്പം ഐ.സി.സി നിഷ്‌കര്&#x200d;ഷിക്കുന്ന അളവിലുള്ള ബാറ്റുമായേ കളിക്കാന്&#x200d; അനുവാദമുള്ളൂ. ടെസ്റ്റ് ക്രിക്കറ്റിലെ ഡി.ആര്&#x200d;.എസിലും ഐ.സി.സി മാറ്റങ്ങള്&#x200d; വരുത്തിയിട്ടുണ്ട്. ഈ മാസം 28 മുതല്&#x200d; ആരംഭിക്കുന്ന ദക്ഷിണാഫ്രിക്ക ബംഗ്ലാദേശ്, പാക്കിസ്ഥാന്&#x200d; ശ്രീലങ്ക പരമ്പരകള്&#x200d; മുതലാണ് പുതിയ നിയമങ്ങള്&#x200d; ഐസിസി നടപ്പില്&#x200d; വരുത്തുന്നത്.</p>
<p>ബൗണ്ടറി ക്യാച്ചുകളില്&#x200d; ഫീല്&#x200d;ഡര്&#x200d; ബോളുമായുള്ള അവസാന കോണ്&#x200d;ടാക്ട് ബൗണ്ടറി ലൈനിനു മുന്&#x200d;പായി നടത്തണമെന്നാണ് പുതിയ നിയമം. അല്ലാത്തപക്ഷം ബാറ്റിങ് ടീമിന് അനുകൂലമായി റണ്&#x200d;സ് അനുവദിക്കും. ബൗണ്ടറി ലൈന്&#x200d; കടന്ന് ക്യാച്ചെടുത്ത് തിരിച്ചുചാടുന്ന &#8216;സാഹസികത&#8217; ഇനി പറ്റില്ല. പ്രകോപനപരമായി പെരമാറുന്ന താരങ്ങളെ ഫീല്&#x200d;ഡില്&#x200d; നിന്നു പുറത്താക്കാനുള്ള ഭേദഗതിയും പുതിയ ഐസിസി ചട്ടത്തിലുണ്ട്. ലെവല്&#x200d; ഫോര്&#x200d; നിയമലംഘനങ്ങള്&#x200d; നടത്തുന്ന താരങ്ങളെയാണ് പുറത്താക്കുക. അമ്പയറെ ഭീഷണിപ്പെടുത്തുക, കളിക്കാരനെയോ, അമ്പയറെയോ, സംഘാടകരെയോ, കാണികളെയോ ശാരീരികമായി ഉപദ്രവിക്കാനോ ഭയപ്പെടുത്താനോ ശ്രമിക്കുക, തുടങ്ങിയ നടപടികളെല്ലാം പുറത്താക്കല്&#x200d; കാരണങ്ങള്&#x200d;ക്കുള്ളില്&#x200d;പെടും. ഐസിസി കോഡ് ഓഫ് കണ്ടക്ടിന്റെ ലെവല്&#x200d; 4 പരിധിയില്&#x200d; പെടുന്ന ഈ കുറ്റത്തിനു എതിര്&#x200d; ടീമിനു 5 റണ്&#x200d;സും, കളിക്കാരന് ആ കളിയില്&#x200d; നിന്ന് വിലക്കും ലഭിക്കും.</p>
<p>ബാറ്റിന്റെ നീളത്തിലും വീതിയിലുമുള്ള നിയന്ത്രണങ്ങളാണ് നിയമത്തില്&#x200d; മറ്റൊരു പ്രധാന നിയമം. ബാറ്റിന്റെ എഡ്ജ് ലിമിറ്റ് 40 എംഎമ്മും ഡെപ്ത്ത് 67 എംഎമ്മും ആകാനേ പാടുള്ളുവെന്നാണ് പുതിയ നിയമത്തിലുള്ളത്.</p>
<p>റണ്&#x200d;ഔട്ടിലും ഐ.സി.സി പുതയി നിര്&#x200d;ദേശങ്ങള്&#x200d; മുന്നോട്ടുവെച്ചിട്ടുണ്ട്. ക്രീസിലേക്ക് ബാറ്റ്സ്മാന്&#x200d; ഡൈവ് ചെയ്യുന്ന സമയത്ത് ബാറ്റ് ക്രീസിലെത്തിയിട്ടും ഗ്രൗണ്ട് തൊടാത്ത അവസ്ഥയില്&#x200d; നില്&#x200d;ക്കെ എതിര്&#x200d; കളിക്കാരന്&#x200d; വിക്കറ്റ് തെറിപ്പിച്ചാല്&#x200d; ഇനി മുതല്&#x200d; ബാറ്റ്സ്മാന്&#x200d; റണ്&#x200d;ഔട്ടാവില്ല. സ്റ്റമ്പിങ്ങിന്റെ സമയത്തു ഇതേ നിയമമാണ്. വിക്കറ്റ് ഫീല്&#x200d;ഡറോ ധരിച്ച ഹെല്&#x200d;മറ്റ് തട്ടിയ ശേഷമാണ് റണ്&#x200d; ഔട്ടാവുന്നതോ ക്യാച്ച് ചെയ്ത് പുറത്താവുന്നതോ സ്റ്റമ്പ് ചെയ്ത് പുറത്താവുന്നതോ ആണങ്കില്&#x200d; ഇനി അത് ഔട്ടായിതെന്നെ പരിഗണിക്കും</p>
<p>അതേസമയം തീരുമാനം പുന:പരിശോധിക്കാനുള്ള ഡി.ആര്&#x200d;.എസില്&#x200d; കാതലായ മാറ്റങ്ങള്&#x200d; വരുത്തിയിട്ടുണ്ട്. പ്രത്യേകിച്ച് ടെസ്റ്റ് ക്രിക്കറ്റിലാണ് ഇത് ബാധകമാവുക. ഒരു ഇന്നിങ്സില്&#x200d; 80 ഓവറിന് ശേഷം പുതിയ റിവ്യൂവിനുനുള്ള അവസരമുണ്ടാവില്ല. 80 ഓവര്&#x200d; വരെ രണ്ട് ഡി.ആര്&#x200d;.എസിനുള്ള അവസരമാണ് ഓരോ ടീമിനുമുണ്ടായിരുന്നത്. ആ രണ്ടെണ്ണത്തിലും പരാജയപ്പെട്ടാല്&#x200d; 80 ഓവറിന് ശേഷം പുതിയ റിവ്യൂ നല്&#x200d;കിയിരുന്നു. എന്നാല്&#x200d; ഇനി 80 ഓവറിന് ശേഷം പുതിയ റിവ്യൂവിനുള്ള അവസരം ലഭിക്കില്ല.</p>
<p>&nbsp;</p>
<blockquote class="twitter-video" data-lang="en">
<p dir="ltr" lang="en">The ICC General Manager Cricket – Geoff Allardice explains the new playing conditions effective on series starting 28 September or later. <a href="https://t.co/JsjZKBzN04">pic.twitter.com/JsjZKBzN04</a></p>
<p>— ICC (@ICC) <a href="https://twitter.com/ICC/status/912602656627216384">September 26, 2017</a></p></blockquote>
<p><script async src="//platform.twitter.com/widgets.js" charset="utf-8"></script></p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/icc-makes-significant-changes-in-cricket-rules.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
