<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>icu &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/icu/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Mon, 27 Oct 2025 08:15:45 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>icu &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ശ്രേയസ് അയ്യര്‍ ഐസിയുവില്‍; ആന്തരിക രക്തസ്രാവം</title>
		<link>https://www.chandrikadaily.com/shreyas-iyer-in-icu-internal-bleeding.html</link>
					<comments>https://www.chandrikadaily.com/shreyas-iyer-in-icu-internal-bleeding.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Mon, 27 Oct 2025 08:15:45 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[icu]]></category>
		<category><![CDATA[SHREYASAYYAR]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=360454</guid>

					<description><![CDATA[സിഡ്നിയിലെ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്ന താരത്തെ ആന്തരിക രക്തസ്രാവത്തെ തുടര്‍ന്ന് ഐസിയുവിലേക്ക് മാറ്റി. ]]></description>
										<content:encoded><![CDATA[<p>ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നാം മത്സരത്തിനിടെ ഇന്ത്യന്&#x200d; വൈസ് ക്യാപ്റ്റന്&#x200d; ശ്രേയസ് അയ്യര്&#x200d; ഗുരുതര പരുക്ക്. സിഡ്നിയിലെ ആശുപത്രിയില്&#x200d; ചികിത്സയില്&#x200d; തുടരുന്ന താരത്തെ ആന്തരിക രക്തസ്രാവത്തെ തുടര്&#x200d;ന്ന് ഐസിയുവിലേക്ക് മാറ്റി. അലക്സ് കാരിയെ പുറത്താക്കാനായി ക്യാച്ചെടുക്കുന്നതിനിടെയാണ് ഇടത് വാരിയെല്ലിന് ശ്രേയസിന് പരുക്കേറ്റത്. പിന്നാലെ താരത്തെ ആശുപത്രിയിലേക്ക് മാറ്റിയതായി ബിസിസിഐ അറിയിച്ചിരുന്നു.</p>
<p>&#8216;കഴിഞ്ഞ രണ്ട് ദിവസമായി ശ്രേയസ് ഐസിയുവിലാണ്. ആന്തരിക രക്തസ്രാവം കണ്ടെത്തി, ഉടന്&#x200d; തന്നെ അദ്ദേഹത്തെ ആശുപത്രിയില്&#x200d; പ്രവേശിപ്പിക്കേണ്ടി വന്നു. രക്തസ്രാവം മൂലമുള്ള അണുബാധ പടരുന്നത് തടയേണ്ടതുള്ളതിനാല്&#x200d;, പരുക്ക് ഭേദമാകുന്നതനുസരിച്ച്  ഏഴു ദിവസം വരെ അദ്ദേഹം നിരീക്ഷണത്തില്&#x200d; തുടരും.&#8217; വാര്&#x200d;ത്താ ഏജന്&#x200d;സി റിപ്പോര്&#x200d;ട്ട് ചെയ്തു. </p>
<p>ഏകദേശം മൂന്നാഴ്ചയോളം ശ്രേയസിന് റെസ്റ്റ് വേണ്ടി വരുമെന്ന് ആദ്യം അറിയിച്ചിരുന്നെങ്കിലും നിലവിലെ സാഹചര്യത്തില്&#x200d; പരുക്ക് ഭേദമാകാന്&#x200d; അതില്&#x200d; കൂടുതല്&#x200d; സമയം വേണ്ടിവരും. കുറഞ്ഞത് ഒരാഴ്ചയെങ്കിലും സിഡ്നിയിലെ ആശുപത്രിയില്&#x200d; താരം തുടരും. </p>
<p>നവംബറില്&#x200d; ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയാണ് ഇന്ത്യയുടെ അടുത്ത ഏകദിന പരമ്പര.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/shreyas-iyer-in-icu-internal-bleeding.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അബ്ദുന്നാസിര്&#x200d; മഅ്ദനിയെ തീവ്രപരിചരണ വിഭാഗത്തില്&#x200d; പ്രവേശിപ്പിച്ചു</title>
		<link>https://www.chandrikadaily.com/abdulnasir-madani-was-admitted-to-the-intensive-care-unit.html</link>
					<comments>https://www.chandrikadaily.com/abdulnasir-madani-was-admitted-to-the-intensive-care-unit.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Tue, 15 Oct 2024 10:38:49 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[abdunnasar mahdani]]></category>
		<category><![CDATA[icu]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=313507</guid>

					<description><![CDATA[വിദഗ്ദ്ധ മെഡിക്കല്&#x200d; സംഘം വിശദമായ പരിശോധനക്ക് ശേഷം തീവ്രപരിചരണ വിഭാഗത്തില്&#x200d; അഡ്മിറ്റ് ചെയ്തു.]]></description>
										<content:encoded><![CDATA[<p>പിഡിപി ചെയര്&#x200d;മാന്&#x200d; അബ്ദുന്നാസിര്&#x200d; മഅ്ദനിയെ രോഗം കൂടിയതിനെ തുടര്&#x200d;ന്ന് തീവ്രപരിചരണ വിഭാഗത്തില്&#x200d; പ്രവേശിപ്പിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ഉച്ചക്ക് 12 മണിയോടെ കടുത്ത ശ്വാസതടസ്സം നേരിടുകയും ഓക്‌സിജന്റെ സഹായത്തോടെ ആശുപത്രിയില്&#x200d; എത്തിക്കുകയുമായിരുന്നുവെന്ന് പിഡിപി സംസ്ഥാന ജനറല്&#x200d; സെക്രട്ടറി വി.എം.അലിയാര്&#x200d; അറിയിച്ചു.</p>
<p>ഹൃദയമിടിപ്പ് കുറയുകയും, ബിപി ക്രമാതീതമായി വര്&#x200d;ദ്ധിക്കുകയും ചെയ്ത അവസ്ഥയിലായിരുന്നു. വിദഗ്ദ്ധ മെഡിക്കല്&#x200d; സംഘം വിശദമായ പരിശോധനക്ക് ശേഷം തീവ്രപരിചരണ വിഭാഗത്തില്&#x200d; അഡ്മിറ്റ് ചെയ്തു. വെന്റിലേറ്റര്&#x200d; സഹായത്തോടെയാണ് ശ്വാസോഛ്വാസം ക്രമീകരിച്ചിരിക്കുന്നത്. കീമോ ഡയാലിസിസിന് വിധേയമായിക്കൊണ്ടിരിക്കുകയാണ്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/abdulnasir-madani-was-admitted-to-the-intensive-care-unit.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അല്&#x200d;ശിഫ ആശുപത്രി ഐ.സി.യുവിലെ മുഴുവന്&#x200d; രോഗികളും മരിച്ചു;കെട്ടിടങ്ങള്&#x200d; തകര്&#x200d;ത്ത് ഇസ്രാഈല്&#x200d;</title>
		<link>https://www.chandrikadaily.com/all-the-patients-in-the-alshifa-hospital-icu-died-israel-demolished-the-buildings.html</link>
					<comments>https://www.chandrikadaily.com/all-the-patients-in-the-alshifa-hospital-icu-died-israel-demolished-the-buildings.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 17 Nov 2023 17:19:41 +0000</pubDate>
				<category><![CDATA[FOREIGN]]></category>
		<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[alshifa hospital]]></category>
		<category><![CDATA[icu]]></category>
		<category><![CDATA[Israel]]></category>
		<category><![CDATA[news]]></category>
		<category><![CDATA[palestene]]></category>
		<category><![CDATA[patients]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=283359</guid>

					<description><![CDATA[ന്ന് ഉച്ചയ്ക്കുശേഷം ആശുപത്രിയില്&#x200d; വെടിവയ്പ്പുണ്ടായതായി മാധ്യമപ്രവര്&#x200d;ത്തകര്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്തു.]]></description>
										<content:encoded><![CDATA[<p>ഫലസ്തീനിലെ ഏറ്റവും വലിയ ആശുപത്രിയായ അല്&#x200d;ശിഫയില്&#x200d; കുരുതി തുടര്&#x200d;ന്ന് ഇസ്രാഈല്&#x200d;. ആശുപത്രിയിലേക്കുള്ള വൈദ്യുതിബന്ധം വിച്ഛേദിച്ച് ആണ് ഇസ്രാഈല്&#x200d; ആക്രമണം. തീവ്ര പരിചരണ വിഭാഗത്തിലുണ്ടായിരുന്ന രോഗികളെല്ലാം മരിച്ചെന്നാണ് ആശുപത്രിവൃത്തങ്ങള്&#x200d; നല്&#x200d;കുന്ന വിവരം. കെട്ടിടത്തിന്റെ ഭാഗങ്ങള്&#x200d; ബുള്&#x200d;ഡോസര്&#x200d; ഉപയോഗിച്ചു തകര്&#x200d;ക്കുകയും ചെയ്തിട്ടുണ്ട്.</p>
<p>ബുധനാഴ്ച രാവിലെയാണ് ഇസ്രാഈല്&#x200d; സൈന്യം അല്&#x200d;ശിഫയിലെത്തിയത്. ഇന്ന് ഉച്ചയ്ക്കുശേഷം ആശുപത്രിയില്&#x200d; വെടിവയ്പ്പുണ്ടായതായി മാധ്യമപ്രവര്&#x200d;ത്തകര്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്തു. ആശുപത്രി കെട്ടിടങ്ങള്&#x200d; തകര്&#x200d;ക്കുകയും ചെയ്തു. അകത്തേക്കുള്ള ജലവിതരണ- വൈദ്യുതിബന്ധങ്ങളെല്ലാം വിച്ഛേദിച്ചിരിക്കുകയാണ്. അകത്തേക്ക് ഭക്ഷണവും കടത്തിവിടുന്നില്ല.</p>
<p>രോഗികളും കൂട്ടിരിപ്പുകാരുമെല്ലാം കടുത്ത പട്ടിണിയിലാണെന്ന് ആശുപത്രി ഡയരക്ടര്&#x200d; മുഹമ്മദ് അബു സല്&#x200d;മിയ പറഞ്ഞു. വൈദ്യുതിബന്ധം വേര്&#x200d;പ്പെട്ടതിനു പിന്നാലെ തീവ്ര പരിചരണ വിഭാഗത്തിലുണ്ടായിരുന്ന 22 പേരാണു മരിച്ചത്. ആശുപത്രിയെ സൈന്യം ഉപരോധിച്ചിരിക്കുകയാണെന്നും കടുത്ത യുദ്ധ കുറ്റകൃത്യമാണിതെന്നും സല്&#x200d;മിയ പറഞ്ഞു.</p>
<p>നിലവില്&#x200d; വടക്കന്&#x200d; ഗസ്സയില്&#x200d; ഒരേയൊരു ആശുപത്രിയാണു പ്രവര്&#x200d;ത്തിക്കുന്നതെന്ന് യു.എന്&#x200d; അറിയിച്ചു. ബാക്കി 23 ആശുപത്രികളും പ്രവര്&#x200d;ത്തനരഹിതമായിരിക്കുകയാണ്. ഇവിടെ ജല ഭക്ഷണ വിതരണമെല്ലാം പ്രതിസന്ധിയിലാണെന്നും യു.എന്&#x200d; റിലീഫ് വിഭാഗം തലവന്&#x200d; മാര്&#x200d;ട്ടിന്&#x200d; ഗ്രിഫിത്ത്‌സ് പറയുന്നു. സിവിലിയന്മാര്&#x200d;ക്ക് ഇവിടെനിന്നു രക്ഷപ്പെടാന്&#x200d; അനിശ്ചിതകാലത്തേക്ക് ആക്രമണം നിര്&#x200d;ത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/all-the-patients-in-the-alshifa-hospital-icu-died-israel-demolished-the-buildings.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;ചളിയല്ല, തമാശയല്ല, കാര്യമാണു പറയുന്നത്&#8217;; ശ്രീജിത്തിന്റെ നീതിക്കുവേണ്ടി കൈകോര്&#x200d;ക്കാമെന്ന് ഐ.സി.യു</title>
		<link>https://www.chandrikadaily.com/icu-troll-group-campain-sreejith-issue-news.html</link>
					<comments>https://www.chandrikadaily.com/icu-troll-group-campain-sreejith-issue-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 12 Jan 2018 09:20:29 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[icu]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=64637</guid>

					<description><![CDATA[ചളിയും തമാശയുമല്ല, കാര്യമാണു പറയുന്നതെന്ന് പറഞ്ഞ് സെക്രട്ടേറിയേറ്റ് പടിക്കല്&#x200d; സമരം ചെയ്യുന്ന ശ്രീജിത്തിന് പിന്തുണയുമായി സാമൂഹ്യമാധ്യമങ്ങളിലെ ട്രോള്&#x200d; ഗ്രൂപ്പ് ഐ.സി.യു(ഇന്റര്&#x200d;നാഷ്ണല്&#x200d; ചളി യൂണിയന്&#x200d;) രംഗത്ത്. തന്റെ സഹോദരനെ ലോക്കപ്പില്&#x200d; മര്&#x200d;ദ്ദിച്ച് കൊന്നതില്&#x200d; കുറ്റക്കാരെന്നു കണ്ടെത്തിയ പോലീസുകാര്&#x200d;ക്കെതിരെ നടപടിക്കായി സെക്രട്ടേറിയേറ്റിനു മുന്&#x200d;പില്&#x200d; സത്യാഗ്രഹമിരിക്കുന്ന നെയ്യാറ്റിങ്കര സ്വദേശി ശ്രീജിത്തിന് പിന്തുണ നല്&#x200d;കുകയാണ് ഐ.സി.യു. 762 ദിവസമായിട്ടും ശ്രീജിത്തിന് നീതി ലഭ്യമായിട്ടില്ല. ശ്രീജിത്തിന് നീതിക്കുവേണ്ടി നമുക്കോരോരുത്തര്&#x200d;ക്കും ജനപ്രതിനിധികളോട് സംസാരിക്കാമെന്നും ഐ.സി.യു കുറിപ്പില്&#x200d; പറയുന്നു. നീതിക്കുവേണ്ടി ഹാഷ്ടാഗ് ഉള്&#x200d;പ്പെടെയുള്ള ക്യാംപെയ്ന്&#x200d; സംഘടിപ്പിക്കണമെന്നും ഐ.സി.യു [&#8230;]]]></description>
										<content:encoded><![CDATA[<p>ചളിയും തമാശയുമല്ല, കാര്യമാണു പറയുന്നതെന്ന് പറഞ്ഞ് സെക്രട്ടേറിയേറ്റ് പടിക്കല്&#x200d; സമരം ചെയ്യുന്ന ശ്രീജിത്തിന് പിന്തുണയുമായി സാമൂഹ്യമാധ്യമങ്ങളിലെ ട്രോള്&#x200d; ഗ്രൂപ്പ് ഐ.സി.യു(ഇന്റര്&#x200d;നാഷ്ണല്&#x200d; ചളി യൂണിയന്&#x200d;) രംഗത്ത്. തന്റെ സഹോദരനെ ലോക്കപ്പില്&#x200d; മര്&#x200d;ദ്ദിച്ച് കൊന്നതില്&#x200d; കുറ്റക്കാരെന്നു കണ്ടെത്തിയ പോലീസുകാര്&#x200d;ക്കെതിരെ നടപടിക്കായി സെക്രട്ടേറിയേറ്റിനു മുന്&#x200d;പില്&#x200d; സത്യാഗ്രഹമിരിക്കുന്ന നെയ്യാറ്റിങ്കര സ്വദേശി ശ്രീജിത്തിന് പിന്തുണ നല്&#x200d;കുകയാണ് ഐ.സി.യു. 762 ദിവസമായിട്ടും ശ്രീജിത്തിന് നീതി ലഭ്യമായിട്ടില്ല. ശ്രീജിത്തിന് നീതിക്കുവേണ്ടി നമുക്കോരോരുത്തര്&#x200d;ക്കും ജനപ്രതിനിധികളോട് സംസാരിക്കാമെന്നും ഐ.സി.യു കുറിപ്പില്&#x200d; പറയുന്നു. നീതിക്കുവേണ്ടി ഹാഷ്ടാഗ് ഉള്&#x200d;പ്പെടെയുള്ള ക്യാംപെയ്ന്&#x200d; സംഘടിപ്പിക്കണമെന്നും ഐ.സി.യു ആവശ്യപ്പെടുന്നുണ്ട്.</p>
<p><strong>പോസ്റ്റിന്റെ പൂര്&#x200d;ണ്ണരൂപം:</strong></p>
<p>ചളിയല്ല, തമാശയല്ല, കാര്യമാണു പറയുന്നത്.</p>
<p>Justice delayed is justice denied. നീതി വൈകുന്നത് നീതി നിഷേധമാണു.</p>
<p>തന്റെ സഹോദരനെ ലോക്കപ്പില്&#x200d; മര്&#x200d;ദ്ദിച്ച് കൊന്നതില്&#x200d; കുറ്റക്കാരെന്നു കണ്ടെത്തിയ പോലീസുകാര്&#x200d;ക്കെതിരെ നടപടിക്കായി സെക്രട്ടേറിയേറ്റിനു മുന്&#x200d;പില്&#x200d; സത്യാഗ്രഹമിരിക്കുന്ന നെയ്യാറ്റിങ്കര സ്വദേശി ശ്രീജിത്തിന് 762 ആമത് ദിവസവും നീതി ലഭ്യമായിട്ടില്ല. കുറ്റാരോപിതര്&#x200d;ക്കെതിരെയല്ല നടപടി വൈകുന്നത് മറിച്ച് പോലീസ് കമ്പ്‌ലൈന്റ് അതോറിറ്റി കുറ്റക്കാരെന്നു കണ്ടെത്തുകയും തുടരന്വേഷണത്തിനു ഉത്തരവിടുകയും ചെയ്തവര്&#x200d;ക്കെതിരെയുള്ള നടപടികളാണു മെല്ലെപ്പോക്കിനിരയാകുന്നതും ഒരു ചെറുപ്പക്കാരന്റെ കൂടെ ജീവിതം കവരുന്ന അവസ്ഥയുടെ അടുത്തേക്കെത്തിക്കുന്നതും.</p>
<p>അധികാരമുള്ളവര്&#x200d; ആരെങ്കിലും ശ്രീജിത്തിനു വേണ്ടി സംസാരിച്ചിരുന്നു എങ്കില്&#x200d; ഒരു പക്ഷെ രണ്ട് വര്&#x200d;ഷത്തില്&#x200d; അധികം ഈ യുവാവിനു തെരുവില്&#x200d; കിടക്കേണ്ടി വരില്ലായിരുന്നു.</p>
<p>A hash tag or an online campaign might not bring justice but it would bring the attention the issue deserves. ശ്രീജിത്തിനു വേണ്ടി സംസാരിക്കാന്&#x200d; നമുക്കോരോരുത്തര്&#x200d;ക്കും നമ്മുടെ ജനപ്രതിനിധികളോട് ആവശ്യപ്പെടാം. ആ രക്തം നമ്മുടെ കൈകളിലാണു.</p>
<p><iframe loading="lazy" style="border: none; overflow: hidden;" src="https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2FInternationalChaluUnion%2Fposts%2F1748531805204857&amp;width=500" width="500" height="549" frameborder="0" scrolling="no"></iframe></p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/icu-troll-group-campain-sreejith-issue-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;അതെ ഞങ്ങളും അവള്‍ക്കൊപ്പം&#8217;; ക്യാമ്പയിന് പിന്തുണയുമായി ഐ.സി.യു</title>
		<link>https://www.chandrikadaily.com/wcc-icu-actoress-attack.html</link>
					<comments>https://www.chandrikadaily.com/wcc-icu-actoress-attack.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 11 Sep 2017 17:30:16 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[actoressattack]]></category>
		<category><![CDATA[icu]]></category>
		<category><![CDATA[wcc]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=43508</guid>

					<description><![CDATA[കോഴിക്കോട്: അക്രമിക്കപ്പെട്ട നടിയ്ക്കൊപ്പവും ദിലീപിനു വേണ്ടിയും രാഷ്ട്രീയ സാമൂഹിക രംഗത്തെ പലരും ചേരി തിരിഞ്ഞ് സംസാരിക്കുമ്പോള്‍ നിലപാട് വ്യക്തമാക്കി ഐ.സി.യു. തങ്ങളുടെ ഫേസ്ബുക്ക് പേജിന്റെ കവര്‍ചിത്രം &#8216;അവള്‍ക്കൊപ്പം&#8217; എന്നാക്കിയാണ് സമകാലിക വിഷയങ്ങളെ തീവ്രതയോടെ സമൂഹമാധ്യമങ്ങളില്‍ അവതരിപ്പിക്കുന്ന ഐ.സി.യു അവളോടൊപ്പമാണെന്ന് പ്രഖ്യാപിച്ചത്. കവര്‍ ചിത്രം പോസ്റ്റ്ചെയ്ത് മൂന്ന് മണിക്കൂറുകള്‍ക്കകം രണ്ടായിരത്തഞ്ഞൂറോളം ലൈക്കുകളാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. നിരവധിയാളുകളും ഇതിനോടകം അവള്‍ക്കൊപ്പം എന്ന ടാഗ്ലൈനോട് ഫേസ്ബുക്കില്‍ പോസ്റ്റുകളുമായെത്തിയിട്ടുണ്ട്. വുമണ്‍ ഇന്‍ സിനിമ കളക്ടീവാണ് &#8216;അവള്‍ക്കൊപ്പം&#8217; ക്യാമ്പയിന് തുടക്കം കുറിച്ചത്. കഴിഞ്ഞദിവസം നടന്ന [&#8230;]]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: അക്രമിക്കപ്പെട്ട നടിയ്ക്കൊപ്പവും ദിലീപിനു വേണ്ടിയും രാഷ്ട്രീയ സാമൂഹിക രംഗത്തെ പലരും ചേരി തിരിഞ്ഞ് സംസാരിക്കുമ്പോള്&#x200d;<br />
നിലപാട് വ്യക്തമാക്കി ഐ.സി.യു. തങ്ങളുടെ ഫേസ്ബുക്ക് പേജിന്റെ കവര്&#x200d;ചിത്രം &#8216;അവള്&#x200d;ക്കൊപ്പം&#8217; എന്നാക്കിയാണ് സമകാലിക വിഷയങ്ങളെ തീവ്രതയോടെ സമൂഹമാധ്യമങ്ങളില്&#x200d; അവതരിപ്പിക്കുന്ന ഐ.സി.യു അവളോടൊപ്പമാണെന്ന് പ്രഖ്യാപിച്ചത്.<br />
കവര്&#x200d; ചിത്രം പോസ്റ്റ്ചെയ്ത് മൂന്ന് മണിക്കൂറുകള്&#x200d;ക്കകം രണ്ടായിരത്തഞ്ഞൂറോളം ലൈക്കുകളാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. നിരവധിയാളുകളും ഇതിനോടകം അവള്&#x200d;ക്കൊപ്പം എന്ന ടാഗ്ലൈനോട് ഫേസ്ബുക്കില്&#x200d; പോസ്റ്റുകളുമായെത്തിയിട്ടുണ്ട്.</p>
<p>വുമണ്&#x200d; ഇന്&#x200d; സിനിമ കളക്ടീവാണ് &#8216;അവള്&#x200d;ക്കൊപ്പം&#8217; ക്യാമ്പയിന് തുടക്കം കുറിച്ചത്. കഴിഞ്ഞദിവസം നടന്ന സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വേദിയിലായിരുന്നു &#8216;അവള്&#x200d;ക്കൊപ്പം&#8217; എന്ന ടാഗ്ലൈന്&#x200d; പ്രത്യക്ഷപ്പെടുന്നത്. പുരസ്‌കാര ദാന ചടങ്ങിനു മുന്&#x200d;പ് വിമണ്&#x200d; ഇന്&#x200d; സിനിമ കളക്ടീവ് &#8216;അവള്&#x200d;ക്കൊപ്പം&#8217; എന്ന പേരില്&#x200d; ഒപ്പു ശേഖരണം നടത്തിയിരുന്നു. പിന്നീട് വേദിയില്&#x200d; നൃത്തമവതരിപ്പിച്ച റിമ കല്ലിങ്കല്&#x200d; അവള്&#x200d;ക്കൊപ്പമെന്ന ബാനറുമായിട്ടായിരുന്നു വേദിയിലെത്തിയത്. റിമാന്&#x200d;ഡിലുള്ള ദിലീപിനെ കാണാന്&#x200d; പ്രമുഖ താരങ്ങളും ദിലീപിന് പിന്തുണയര്&#x200d;പ്പിച്ച മാധ്യമപ്രവര്&#x200d;ത്തകനും അഭിഭാഷകനുമായ സെബാസ്റ്റ്യന്&#x200d; പോളും രംഗത്തെത്തിയതോടെയാണ് ഞങ്ങള്&#x200d; അവള്&#x200d;ക്കൊപ്പമാണെന്ന് വീണ്ടും വിളിച്ച് പറഞ്ഞ് കൊണ്ട് സ്ത്രീ കൂട്ടായ്മ രംഗത്ത് വന്നത്.</p>
<p>ഇരയുടെ നീതിക്കായി &#8216;അവള്&#x200d;ക്കൊപ്പം &#8216; എന്ന ക്യാമ്പയിന്&#x200d; നിങ്ങള്&#x200d; ഏറ്റെടുക്കുകയും മുന്നോട്ടു കൊണ്ടു പോകുകയും ചെയ്യണമെന്ന് അഭ്യര്&#x200d;ത്ഥിച്ച് കൊണ്ട ടബ്ല്യ.സി.സി ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു അതിന്റെ പിന്നാലെയാണ് ഐ.സി.യു നിലപാട് വ്യക്തമാക്കിയ്ത്. നിരവധിയാളുകളും ഇതിനോടകം അവള്&#x200d;ക്കൊപ്പം എന്ന ടാഗ്ലൈനോട് ഫേസ്ബുക്കില്&#x200d; പോസ്റ്റുകളുമായെത്തിയിട്ടുണ്ട്.</p>
<p>&nbsp;</p>
<p><iframe loading="lazy" style="border: none; overflow: hidden;" src="https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2FWomeninCinemaCollectiveOfficial%2Fposts%2F1437832852991554&amp;width=500" width="500" height="810" frameborder="0" scrolling="no"></iframe></p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/wcc-icu-actoress-attack.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
