<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>impeachment &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/impeachment/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Tue, 10 Jun 2025 04:54:28 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>impeachment &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>വിദ്വേഷ പ്രസംഗം; ഹൈക്കോടതി ജഡ്ജി എസ്.കെ യാദവിനെതിരെ അന്വേഷിക്കാന്‍ രാജ്യസഭ സമിതി രൂപീകരിച്ചേക്കും</title>
		<link>https://www.chandrikadaily.com/hate-speech-rajya-sabha-may-form-a-committee-to-investigate-against-high-court-judge-sk-yadav.html</link>
					<comments>https://www.chandrikadaily.com/hate-speech-rajya-sabha-may-form-a-committee-to-investigate-against-high-court-judge-sk-yadav.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Tue, 10 Jun 2025 04:54:28 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[alahabad highcourt]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[impeachment]]></category>
		<category><![CDATA[sk yadhav]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=344111</guid>

					<description><![CDATA[ജഡ്ജിക്കെതിരെ ഇംപീച്ച്മെന്റ് പ്രമേയം കൊണ്ടുവരാന്‍ പ്രതിപക്ഷ എംപിമാര്‍ 55 ഒപ്പുകളുള്ള നിവേദനം സമര്‍പ്പിച്ച് ആറ് മാസത്തിന് ശേഷം ഒപ്പ് പരിശോധിക്കുന്ന നടപടി പുരോഗമിക്കുകയാണ്. ]]></description>
										<content:encoded><![CDATA[<p>അലഹബാദ് ഹൈക്കോടതിയിലെ ജസ്റ്റിസ് ശേഖര്&#x200d; കുമാര്&#x200d; യാദവിനെ ഇംപീച്ച് ചെയ്യാനുള്ള നോട്ടീസിന്റെ അടിസ്ഥാനത്തില്&#x200d; രാജ്യസഭാ ചെയര്&#x200d;മാന്&#x200d; ജഗ്ദീപ് ധന്&#x200d;ഖര്&#x200d; 2024 ഡിസംബറില്&#x200d; ഒരു വിഎച്ച്പി പരിപാടിയില്&#x200d; ജഡ്ജി നടത്തിയ വിദ്വേഷ പ്രസംഗത്തെക്കുറിച്ച് അന്വേഷിക്കാന്&#x200d; അന്വേഷണ സമിതിക്ക് രൂപം നല്&#x200d;കിയേക്കും.</p>
<p>ജഡ്ജിക്കെതിരെ ഇംപീച്ച്മെന്റ് പ്രമേയം കൊണ്ടുവരാന്&#x200d; പ്രതിപക്ഷ എംപിമാര്&#x200d; 55 ഒപ്പുകളുള്ള നിവേദനം സമര്&#x200d;പ്പിച്ച് ആറ് മാസത്തിന് ശേഷം ഒപ്പ് പരിശോധിക്കുന്ന നടപടി പുരോഗമിക്കുകയാണ്. ഇംപീച്ച്മെന്റ് നടപടികള്&#x200d; ആരംഭിക്കുന്നതിന്, ജഡ്ജസ് എന്&#x200d;ക്വയറി ആക്ട് പ്രകാരം രാജ്യസഭയില്&#x200d; കുറഞ്ഞത് 50 എംപിമാരോ ലോക്സഭയില്&#x200d; കുറഞ്ഞത് 100 എംപിമാരോ പ്രമേയത്തില്&#x200d; ഒപ്പിടണം.</p>
<p>മാര്&#x200d;ച്ച് 21 ന് രാജ്യസഭയില്&#x200d; സംസാരിക്കവേ, എംപിമാരുടെ ഒപ്പ് പരിശോധിക്കാന്&#x200d; ആവശ്യപ്പെട്ട് രണ്ട് മെയിലുകള്&#x200d; അയച്ചിട്ടുണ്ടെന്ന് ധന്&#x200d;ഖര്&#x200d; പറഞ്ഞിരുന്നു. </p>
<p>കഴിഞ്ഞ വര്&#x200d;ഷം ഡിസംബര്&#x200d; എട്ടിന് വിഎച്ച്പി പരിപാടിയില്&#x200d; സംസാരിക്കവെ ജസ്റ്റിസ് യാദവ് ഇങ്ങനെ പറഞ്ഞിരുന്നു: &#8216;ഇത് ഹിന്ദുസ്ഥാന്&#x200d; ആണെന്നും രാജ്യം ഹിന്ദുസ്ഥാനില്&#x200d; ജീവിക്കുന്ന ഭൂരിപക്ഷത്തിന് അനുസരിച്ചായിരിക്കും പ്രവര്&#x200d;ത്തിക്കുകയെന്നും പറയാന്&#x200d; എനിക്ക് ഒരു മടിയുമില്ല.&#8217;</p>
<p>ഡിസംബര്&#x200d; 13 ന്, ജസ്റ്റിസ് യാദവ് വിദ്വേഷ പ്രസംഗത്തില്&#x200d; ഏര്&#x200d;പ്പെട്ടെന്ന് ആരോപിച്ച്, രാജ്യസഭയില്&#x200d; പ്രതിപക്ഷ അംഗങ്ങളുടെ ഒരു പ്രതിനിധി സംഘം അദ്ദേഹത്തെ ഇംപീച്ച് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് സമര്&#x200d;പ്പിച്ചു.</p>
<p>ഫെബ്രുവരി 13 ന് സഭയെ അഭിസംബോധന ചെയ്തുകൊണ്ട്, ഭരണഘടനയുടെ ആര്&#x200d;ട്ടിക്കിള്&#x200d; 124 (3) പ്രകാരം ജസ്റ്റിസ് യാദവിനെ നീക്കം ചെയ്യുന്നതിനുള്ള പ്രമേയത്തിനുള്ള തീയതിയില്ലാത്ത നോട്ടീസ് തനിക്ക് ലഭിച്ചതായി ധന്&#x200d;ഖര്&#x200d; പറഞ്ഞു. </p>
<p>ഇംപീച്ച്മെന്റ് നോട്ടീസ് തീര്&#x200d;പ്പുകല്&#x200d;പ്പിക്കാത്തതിനാല്&#x200d; വിഷയം പാര്&#x200d;ലമെന്റ് ഏറ്റെടുത്തതായി രാജ്യസഭാ സെക്രട്ടറി ജനറല്&#x200d; പി സി മോദി സുപ്രീം കോടതിയെ അറിയിച്ചു. ഈ ആശയവിനിമയത്തെ തുടര്&#x200d;ന്നാണ് വിഷയത്തില്&#x200d; ഇനി മുന്നോട്ടുപോകേണ്ടെന്ന് സുപ്രീം കോടതി തീരുമാനിച്ചതെന്നാണ് വിവരം.</p>
<p>മാര്&#x200d;ച്ച് 25ന് ഫ്ളോര്&#x200d; ലീഡര്&#x200d;മാരുമായി നടത്തിയ ചര്&#x200d;ച്ചയിലാണ് ഇംപീച്ച്മെന്റ് നോട്ടീസ് കെട്ടിക്കിടക്കുന്ന കാര്യം ഉന്നയിച്ചതെന്നാണ് വിവരം. ഒപ്പുകള്&#x200d; പരിശോധിച്ച് കഴിഞ്ഞാല്&#x200d; സഭ നടന്നാലും ഇല്ലെങ്കിലും നടപടിയെടുക്കാമെന്ന് വൃത്തങ്ങള്&#x200d; അറിയിച്ചു. ജൂലൈ 21നാണ് പാര്&#x200d;ലമെന്റിന്റെ വര്&#x200d;ഷകാല സമ്മേളനം ആരംഭിക്കുന്നത്.</p>
<p>ഭരണഘടനയുടെ ആര്&#x200d;ട്ടിക്കിള്&#x200d; 124 (4) അനുസരിച്ച്, ഒരു സുപ്രീം കോടതി ജഡ്ജിയെ പാര്&#x200d;ലമെന്റിന് &#8216;തെളിയിക്കപ്പെട്ട മോശം പെരുമാറ്റം&#8217;, &#8216;പ്രാപ്തിക്കുറവ്&#8217; എന്നിവയുടെ അടിസ്ഥാനത്തില്&#x200d; നീക്കം ചെയ്യാവുന്നതാണ്. ആര്&#x200d;ട്ടിക്കിള്&#x200d; 218 പ്രകാരം, ഹൈക്കോടതി ജഡ്ജിമാര്&#x200d;ക്കും ഇത് ബാധകമാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/hate-speech-rajya-sabha-may-form-a-committee-to-investigate-against-high-court-judge-sk-yadav.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>രണ്ട് തവണ ഇംപീച്ച്‌മെന്റ് നേരിടുന്ന ആദ്യ യു.എസ് പ്രസിഡന്റായി ട്രംപ്; അനുകൂലിച്ച് 10 റിപ്പബ്ലിക്കന്&#x200d; അംഗങ്ങളും</title>
		<link>https://www.chandrikadaily.com/donaldtrump-impeached-capitol-riot-first-president-in-us.html</link>
					<comments>https://www.chandrikadaily.com/donaldtrump-impeached-capitol-riot-first-president-in-us.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Thu, 14 Jan 2021 02:44:52 +0000</pubDate>
				<category><![CDATA[main stories]]></category>
		<category><![CDATA[donald trumb]]></category>
		<category><![CDATA[impeachment]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=176291</guid>

					<description><![CDATA[വോട്ടെടുപ്പില്&#x200d; 197നെതിരെ 232 വോട്ടുകള്&#x200d;ക്കാണ് പ്രസിഡന്റിനെതിരായ ഇംപീച്ച്‌മെന്റ് പ്രമേയം പാസായത്.]]></description>
										<content:encoded><![CDATA[<p>വാഷിങ്ടണ്&#x200d;: കാപ്പിറ്റോള്&#x200d; അക്രമത്തിന്റെ പശ്ചാത്തലത്തില്&#x200d; യു.എസ് പ്രസിഡന്റ് ഡൊണള്&#x200d;ഡ് ട്രംപിനെതിരായ ഇംപീച്ച്‌മെന്റ് പ്രമേയം പാസായി. യു.എസ് ജനപ്രതിനിധി സഭയില്&#x200d; നടന്ന വോട്ടെടുപ്പില്&#x200d; ഡെമോക്രാറ്റുകള്&#x200d;ക്ക് ഭൂരിപക്ഷമുള്ള യു.എസ് ജനപ്രതിനിധി സഭ(223-205)പാസാക്കി. വോട്ടെടുപ്പില്&#x200d; 197നെതിരെ 232 വോട്ടുകള്&#x200d;ക്കാണ് പ്രസിഡന്റിനെതിരായ ഇംപീച്ച്‌മെന്റ് പ്രമേയം പാസായത്.</p>
<p>ട്രംപിനെ പുറത്താക്കണമെന്ന ആവശ്യം വൈസ് പ്രസിഡന്റ് മൈക്ക് പെന്&#x200d;സ് തള്ളിയതോടെയാണ് യു.എസ് ജനപ്രതിനിധി സഭ ഇംപീച്ച് നടപടികളിലേക്ക് കടന്നത്. യു.എസ് ചരിത്രത്തില്&#x200d; രണ്ടുതവണ ഇംപീച്ച് ചെയ്യപ്പെടുന്ന പ്രസിഡന്റായി ഇതോടെ ട്രംപ് മാറി. ട്രംപിനെ പിന്താങ്ങാതെ വോട്ട് രേഖപ്പെടുത്തി 10 റിപ്പബ്ലിക്കന്&#x200d; അംഗങ്ങളുടെ നടപടി പാര്&#x200d;ട്ടിയ്ക്ക് തിരിച്ചടിയായി. 2019ല്&#x200d; പ്രമേയം കൊണ്ടുവന്നെങ്കിലും റിപ്പബ്ലിക്കന്&#x200d; പാര്&#x200d;ട്ടിയിലെ ഒരംഗം പോലും പിന്തുണച്ചിരുന്നില്ല.</p>
<p>ജനപ്രതിനിധി സഭയുടെ അംഗീകാരം നേടിയെങ്കിലും റിപ്പബ്ലിക്കന്&#x200d; നിയന്ത്രണത്തിലുള്ള സെനറ്റില്&#x200d; വിചാരണയില്&#x200d; മൂന്നില്&#x200d; രണ്ട് ഭൂരിപക്ഷമുണ്ടായാലേ ഇംപീച്ച്‌മെന്റ് നടപടി പൂര്&#x200d;ണമാകൂ. 20ന് നടക്കുന്ന നിയുക്ത പ്രസിഡന്റ് ജോ ബൈഡന്റെ സത്യപ്രതിജ്ഞചടങ്ങ് ഈ സാഹചര്യത്തില്&#x200d; കൂടുതല്&#x200d; സങ്കീര്&#x200d;ണ്ണമാകും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/donaldtrump-impeached-capitol-riot-first-president-in-us.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കാപിറ്റോള്&#x200d; കലാപം; ട്രംപിനെതിരെ ഇംപീച്ച്‌മെന്റ്, പ്രമേയം അവതരിപ്പിച്ചു</title>
		<link>https://www.chandrikadaily.com/donald-trump-impeachment.html</link>
					<comments>https://www.chandrikadaily.com/donald-trump-impeachment.html#respond</comments>
		
		<dc:creator><![CDATA[web desk 1]]></dc:creator>
		<pubDate>Mon, 11 Jan 2021 17:34:59 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[donald trump]]></category>
		<category><![CDATA[impeachment]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=175977</guid>

					<description><![CDATA[കാപ്പിറ്റോള്&#x200d; ആക്രമണത്തിന്റെ പശ്ചാത്തലത്തില്&#x200d; അമേരിക്കന്&#x200d; പ്രസിഡന്റ് ഡൊണള്&#x200d;ഡ് ട്രംപിനെ ഇംപീച്ച് ചെയ്യാന്&#x200d; യു.എസ് ജനപ്രതിനിധി സഭയില്&#x200d; പ്രമേയം അവതരിപ്പിച്ചു]]></description>
										<content:encoded><![CDATA[<p>വാഷിംഗ്ടണ്&#x200d;: കാപ്പിറ്റോള്&#x200d; ആക്രമണത്തിന്റെ പശ്ചാത്തലത്തില്&#x200d; അമേരിക്കന്&#x200d; പ്രസിഡന്റ് ഡൊണള്&#x200d;ഡ് ട്രംപിനെ ഇംപീച്ച് ചെയ്യാന്&#x200d; യു.എസ് ജനപ്രതിനിധി സഭയില്&#x200d; പ്രമേയം അവതരിപ്പിച്ചു. സ്ഥാനം ഒഴിയാന്&#x200d; ദിവസങ്ങള്&#x200d; മാത്രം ബാക്കിയിരിക്കെയാണ് ട്രംപിനെതിരെയുള്ള നീക്കം.ബുധനാഴ്ചയോടെ വോട്ടെടുപ്പ് നടത്താനാണ് ആലോചിക്കുന്നത്.</p>
<p>എന്നാല്&#x200d; ജോ ബൈഡന്&#x200d; അധികാരമേറ്റടുത്ത് നൂറ് ദിവസങ്ങള്&#x200d;ക്കു ശേഷം മാത്രമേ ഇംപീച്ച്‌മെന്റ് സെനറ്റിന്റെ പരിഗണനക്ക് സമര്&#x200d;പ്പിക്കുകയുള്ളൂവെന്നും റിപ്പോര്&#x200d;ട്ടുണ്ട്.</p>
<p>അതിനിടെ ബൈഡന്റെ സ്ഥാനാരാഹോണ ചടങ്ങില്&#x200d; വൈസ് പ്രസിഡന്റ്‌മൈക്ക് പെന്&#x200d;സ് പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഇതിനെ ബൈഡന്&#x200d; സ്വാഗതം ചെയ്തു. ബൈഡന്റെ സ്ഥാനാരോഹണ ചടങ്ങില്&#x200d; പങ്കെടുക്കില്ലെന്ന് പ്രസിഡന്റ് ഡോണള്&#x200d;ഡ് ട്രംപ് നേരത്തെ വ്യക്തമായിരുന്നു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/donald-trump-impeachment.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കാപ്പിറ്റോള്&#x200d; കലാപം: ട്രംപിനെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം</title>
		<link>https://www.chandrikadaily.com/donald-trump-impeach-us-senet.html</link>
					<comments>https://www.chandrikadaily.com/donald-trump-impeach-us-senet.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Sat, 09 Jan 2021 02:54:29 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[sub story]]></category>
		<category><![CDATA[world]]></category>
		<category><![CDATA[#donaldtrump]]></category>
		<category><![CDATA[impeachment]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=175596</guid>

					<description><![CDATA[കലാപങ്ങള്&#x200d;ക്ക് പ്രോത്സാഹനം നല്&#x200d;കിയെന്ന് ആരോപിച്ചാണ് നടപടി.]]></description>
										<content:encoded><![CDATA[<p>വാഷിംഗ്ടണ്&#x200d;: യുഎസിലെ കാപ്പിറ്റോള്&#x200d; മന്ദിരത്തില്&#x200d; ഡൊണള്&#x200d;ഡ് ട്രംപിന്റെ അനുകൂലികള്&#x200d; നടത്തിയ അക്രമത്തിന്റെ പശ്ചാത്തലത്തില്&#x200d; പ്രസിഡന്റ് ട്രംപിനെ ഇംപീച്ച് ചെയ്യാനൊരുങ്ങുന്നു. തിങ്കളാഴ്ച ജനപ്രതിനിധി സഭയില്&#x200d; ഇംപീച്ച്‌മെന്റ് പ്രമേയം കൊണ്ടുവരുമെന്ന് ഡെമോക്രാറ്റിക് പാര്&#x200d;ട്ടി അറിയിച്ചു. കലാപങ്ങള്&#x200d;ക്ക് പ്രോത്സാഹനം നല്&#x200d;കിയെന്ന് ആരോപിച്ചാണ് നടപടി. സ്ഥാനമൊഴിയില്&#x200d; ദിവസങ്ങള്&#x200d;മാത്രം ബാക്കിനില്&#x200d;ക്കെ ഈ നീക്കം ട്രംപിന് വലിയ തിരിച്ചടിയാണ്. രണ്ടാംതവണയാണ് ട്രംപ് ഇംപീച്ച്‌മെന്റ് നടപടി നേരിടുന്നത്.<br />
അധികാരദുര്&#x200d;വിനിയോഗം ആരോപിച്ച് 2019ല്&#x200d; ജനപ്രതിനിധി സഭ പ്രമേയം പാസാക്കിയെങ്കിലും പിന്നീട് സെനറ്റ് തള്ളുകയായിരുന്നു. ട്രംപ് സ്ഥാനത്തിരിക്കാന്&#x200d; യോഗ്യനല്ലെന്നും ഇംപീച്ച്‌മെന്റിനെ അനുകൂലിക്കുകയാണെന്നും നിയുക്ത പ്രസിഡന്റ് ജോ ബൈഡന്&#x200d; പറഞ്ഞു. നേരത്തെ ട്രംപിന്റെ ട്വിറ്റര്&#x200d; അക്കൗണ്ട് താല്&#x200d;കാലികമായി വിലക്കിയിരുന്നു. ഫെയ്‌സ്ബുക്ക് അക്കൗണ്ട് പുതിയ പ്രസിഡന്റ് സ്ഥാനമേല്&#x200d;ക്കുന്നതുവരെ ബ്ലോക്ക് ചെയ്തിരിക്കുകയാണ്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/donald-trump-impeach-us-senet.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ട്രംപിനെതിരെയുള്ള ഇംപീച്ച്‌മെന്റിനെ അനുകൂലിച്ച് അമേരിക്കയിലെ ഭൂരിപക്ഷം; അന്വേഷണത്തോട് സഹകരിക്കില്ലെന്ന് വൈറ്റ് ഹൗസ്</title>
		<link>https://www.chandrikadaily.com/51-of-americans-now-support-the-impeachment-of-president-d-trump.html</link>
					<comments>https://www.chandrikadaily.com/51-of-americans-now-support-the-impeachment-of-president-d-trump.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 11 Oct 2019 13:18:00 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[AMERICA]]></category>
		<category><![CDATA[American President]]></category>
		<category><![CDATA[howdy modi]]></category>
		<category><![CDATA[impeachment]]></category>
		<category><![CDATA[trump]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=141408</guid>

					<description><![CDATA[വാഷിങ്ടണ്&#x200d;: ഡോണാള്&#x200d;ഡ് ട്രംപിനെതിരെയുള്ള ഇംപീച്ച്‌മെന്റിനെ അനുകൂലിച്ച് അമേരിക്കയിലെ ഭൂരിപക്ഷം ആളുകള്&#x200d;. യുഎസിലെ ടിവി ചാനലായ പിബിഎസ് ഹവര്&#x200d; നടത്തിയ സര്&#x200d;വേയിലാണ് 52 ശതമാനം ആളുകളും ഡെമോക്രാറ്റുകള്&#x200d; നടത്തുന്ന ഇംപീച്ച്‌മെന്റ് അന്വേഷണത്തോട് അനുകൂലിച്ചത്. എന്നാല്&#x200d; 43 ശതമാനം ആളുകള്&#x200d; മാത്രമാണ് ട്രംപിനെ അനുകൂലിച്ച് രംഗത്തുള്ളത്. സര്&#x200d;വേയില്&#x200d; പങ്കെടുക്കു പകുതി ആളുകളും ട്രംപിനെ വൈറ്റ്ഹൗസില്&#x200d; നിന്നും പുറത്താക്കണം എന്നുവരെ ആവശ്യപ്പെട്ടു. അതേസമയം ഇംപീച്ച്‌മെന്റിനു മുന്നോടിയായി തനിക്കെതിരെ ഡെമോക്രാറ്റുകള്&#x200d; നടത്തുന്ന അന്വേഷണത്തോട് പ്രസിഡന്റ് ഡൊണാള്&#x200d;ഡ് ട്രംപ് സഹകരിക്കില്ലെന്ന് വൈറ്റ് ഹൗസ്. ഡെമോക്രാറ്റുകള്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[
<p>വാഷിങ്ടണ്&#x200d;: ഡോണാള്&#x200d;ഡ് ട്രംപിനെതിരെയുള്ള ഇംപീച്ച്‌മെന്റിനെ അനുകൂലിച്ച് അമേരിക്കയിലെ ഭൂരിപക്ഷം ആളുകള്&#x200d;. യുഎസിലെ ടിവി ചാനലായ പിബിഎസ് ഹവര്&#x200d; നടത്തിയ സര്&#x200d;വേയിലാണ് 52 ശതമാനം ആളുകളും ഡെമോക്രാറ്റുകള്&#x200d; നടത്തുന്ന ഇംപീച്ച്‌മെന്റ് അന്വേഷണത്തോട് അനുകൂലിച്ചത്. എന്നാല്&#x200d; 43 ശതമാനം ആളുകള്&#x200d; മാത്രമാണ് ട്രംപിനെ അനുകൂലിച്ച് രംഗത്തുള്ളത്. സര്&#x200d;വേയില്&#x200d; പങ്കെടുക്കു പകുതി ആളുകളും ട്രംപിനെ വൈറ്റ്ഹൗസില്&#x200d; നിന്നും പുറത്താക്കണം എന്നുവരെ ആവശ്യപ്പെട്ടു.</p>



<figure class="wp-block-embed-twitter wp-block-embed is-type-rich is-provider-twitter"><div class="wp-block-embed__wrapper">
<blockquote class="twitter-tweet" data-width="550" data-dnt="true"><p lang="en" dir="ltr">52% of Americans support an impeachment inquiry against President Trump, according to a new NPR/PBS NewsHour/Marist poll. <a href="https://t.co/rMzKEqplyj">https://t.co/rMzKEqplyj</a></p>&mdash; MSNBC (@MSNBC) <a href="https://twitter.com/MSNBC/status/1182623495018168320?ref_src=twsrc%5Etfw">October 11, 2019</a></blockquote><script async src="https://platform.twitter.com/widgets.js" charset="utf-8"></script>
</div></figure>



<p>അതേസമയം ഇംപീച്ച്‌മെന്റിനു മുന്നോടിയായി തനിക്കെതിരെ ഡെമോക്രാറ്റുകള്&#x200d; നടത്തുന്ന അന്വേഷണത്തോട് പ്രസിഡന്റ് ഡൊണാള്&#x200d;ഡ് ട്രംപ് സഹകരിക്കില്ലെന്ന് വൈറ്റ് ഹൗസ്. ഡെമോക്രാറ്റുകള്&#x200d; മുന്നോട്ടു വയ്ക്കുന്ന നിയമവിരുദ്ധമായ ഇംപീച്ച്‌മെന്റ് അന്വേഷണത്തോട് ട്രംപ് ഭരണകൂടം സഹകരിക്കില്ലെന്ന് വൈറ്റ് ഹൗസ് ജനപ്രതിനിധിസഭയെ അറിയിച്ചു.  </p>



<p>നിങ്ങളുടെ അന്വേഷണത്തിന് നിയമാനുസൃതമായ ഭരണഘടനാ അടിത്തറയില്ലെന്നു ട്രംപിന്റെ അഭിഭാഷകന്&#x200d; പാറ്റ് സിപോളോണ്&#x200d; കുറ്റപ്പെടുത്തി. ന്യായത്തിന്&#x200d; കണികപോലുമില്ല. പ്രാഥമികമായ നടപടികള്&#x200d; പാലിച്ചിട്ടില്ല. അതുകൊണ്ട് ഈ അന്വേഷണത്തോട് സഹകരിക്കാന്&#x200d; കഴിയില്ലല്ലെന്നും ജനപ്രതിനിധിസഭയിലെ ഡെമോക്രാറ്റിക് നേതാക്കള്&#x200d;ക്ക് അയച്ച കത്തില്&#x200d; ട്രംപിന്റെ അഭിഭാഷകന്&#x200d; പാറ്റ് സിപോളോണ്&#x200d; പറയുന്നു.  </p>



<figure class="wp-block-image"><img loading="lazy" width="680" height="340" src="https://www.chandrikadaily.com/wp-content/uploads/2019/10/GgbRvmX2.jpg" alt="" class="wp-image-141414"/></figure>



<p>ഉക്രെയ്ന്&#x200d; ആരോപണവുമായി ബന്ധപ്പെട്ട ഒരു പ്രധാന സാക്ഷിയെ കോണ്&#x200d;ഗ്രസിന്റെ ഇംപീച്ച്‌മെന്റ് അന്വേഷണത്തിന് മുന്നില്&#x200d; ഹാജരാക്കുന്നതില്&#x200d; നിന്ന് ട്രംപ് ഭരണകൂടം പെട്ടെന്ന് തടഞ്ഞതിന് ശേഷമാണ് എട്ടു പേജുള്ള കത്തുമായി സിപോളോണ്&#x200d; എത്തുന്നത്.  യു.എസ് മുന്&#x200d; വൈസ് പ്രസിഡന്റും ഡൊമോക്രാറ്റ് പ്രസിഡന്റ് സ്ഥാനാര്&#x200d;ഥിയുമായിരുന്ന ജോ ബൈഡനും മകനുമെതിരെ അന്വേഷണത്തിന് ഉത്തരവിടാന്&#x200d; ഉക്രെയ്ന്&#x200d; പ്രസിഡന്റ് വൊളേഡോ സെലന്&#x200d;സിക്ക് മേല്&#x200d; ട്രംപ് സമ്മര്&#x200d;ദ്ദം സമ്മര്&#x200d;ദ്ദം ചെലുത്തി എന്നാണ് ആരോപണം. </p>



<p>ട്രംപിന്റേത് ഭരണഘടന വിരുദ്ധമായ നടപടിയാണെന്ന് മുതിര്&#x200d;ന്ന ഡൊമോക്രാറ്റിക്ക് നേതാവും ഹൗസ് സ്പീക്കറുമായ നാന്&#x200d;സി പെലോസി പറഞ്ഞിരുന്നു. <br> ഉക്രെയ്ന്&#x200d; പ്രസിഡന്റിനെ ട്രംപ് പലതവണ ഫോണില്&#x200d; വിളിച്ചെന്ന് ഒരു വിസില്&#x200d; ബ്ലോവര്&#x200d; ആണ് വെളിപ്പെടുത്തിയത്. പിന്നീട് ട്രംപിനെതിരെ യു.എസ് രഹസ്യാന്വേഷണ വിഭാഗത്തില്&#x200d; പരാതിയും നല്&#x200d;കിയിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/51-of-americans-now-support-the-impeachment-of-president-d-trump.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ട്രംപിന്റെ ഇംപീച്ച്‌മെന്റ് വിവാദം; മോദിയുടെ നയതന്ത്രത്തേയും വിദേശകാര്യമന്ത്രിയേയും പരഹസിച്ച് രാഹുല്&#x200d; ഗാന്ധി</title>
		<link>https://www.chandrikadaily.com/thank-you-mr-jaishankar-for-covering-up-our-pms-incompetence-says-rahul.html</link>
					<comments>https://www.chandrikadaily.com/thank-you-mr-jaishankar-for-covering-up-our-pms-incompetence-says-rahul.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 01 Oct 2019 06:37:57 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[howdy modi]]></category>
		<category><![CDATA[impeachment]]></category>
		<category><![CDATA[modi-rahul]]></category>
		<category><![CDATA[rahul gandhi]]></category>
		<category><![CDATA[trump]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=140602</guid>

					<description><![CDATA[ഹൂസ്റ്റണില്&#x200d; നടന്ന ഹൗഡി മോദി പരിപാടിക്കിടെ മോദി നടത്തിയ വിവാദ പ്രസ്താവനയ്ക്ക് വിശദീകരണവുമായി എത്തിയ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറിനെതിരെ പരിഹാസവുമായി രാഹുല്&#x200d; ഗാന്ധി. ഡൊണാള്&#x200d;ഡ് ട്രംപിനെ വീണ്ടും തെരഞ്ഞെടുക്കണമെന്ന് ആഹ്വാനംചെയ്യുന്ന തരത്തില്&#x200d; മോദിയുടെ പരാമര്&#x200d;ശം തെറ്റായി വ്യാഖ്യാനിക്കുകയാണെന്നും ഇന്ത്യയ്ക്ക് അമേരിക്കന്&#x200d; രാഷ്ട്രീയത്തില്&#x200d; പ്രത്യേക പക്ഷമില്ലെന്നുമായിരുന്നു ജയ്ശങ്കറിന്റെ വാദം. എന്നാല്&#x200d; വിദേശകാര്യ മന്ത്രിയുടെ വാദത്തെ പരിഹസിച്ച രാഹുല്&#x200d;, ഞങ്ങളുടെ പ്രധാനമന്ത്രിയുടെ കഴിവില്ലായ്മ മറച്ചുവെച്ചതിന് ബഹുമാനപ്പെട്ട ജയ്ശങ്കറിന് നന്ദിയുണ്ടെന്നും ഇന്ന് അദ്ദേഹവുമായി ഇടപെടുമ്പോള്&#x200d; നയതന്ത്രത്തെക്കുറിച്ച് സ്വല്പം പഠിപ്പിച്ചുകൊടുക്കണമെന്നും മുന്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[
<p>ഹൂസ്റ്റണില്&#x200d; നടന്ന ഹൗഡി മോദി പരിപാടിക്കിടെ മോദി നടത്തിയ വിവാദ പ്രസ്താവനയ്ക്ക് വിശദീകരണവുമായി എത്തിയ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറിനെതിരെ പരിഹാസവുമായി രാഹുല്&#x200d; ഗാന്ധി. ഡൊണാള്&#x200d;ഡ് ട്രംപിനെ വീണ്ടും തെരഞ്ഞെടുക്കണമെന്ന് ആഹ്വാനംചെയ്യുന്ന തരത്തില്&#x200d; മോദിയുടെ പരാമര്&#x200d;ശം തെറ്റായി വ്യാഖ്യാനിക്കുകയാണെന്നും ഇന്ത്യയ്ക്ക് അമേരിക്കന്&#x200d; രാഷ്ട്രീയത്തില്&#x200d; പ്രത്യേക പക്ഷമില്ലെന്നുമായിരുന്നു ജയ്ശങ്കറിന്റെ വാദം. </p>



<p>എന്നാല്&#x200d; വിദേശകാര്യ മന്ത്രിയുടെ വാദത്തെ പരിഹസിച്ച രാഹുല്&#x200d;, ഞങ്ങളുടെ പ്രധാനമന്ത്രിയുടെ കഴിവില്ലായ്മ മറച്ചുവെച്ചതിന് ബഹുമാനപ്പെട്ട ജയ്ശങ്കറിന് നന്ദിയുണ്ടെന്നും ഇന്ന് അദ്ദേഹവുമായി ഇടപെടുമ്പോള്&#x200d; നയതന്ത്രത്തെക്കുറിച്ച് സ്വല്പം പഠിപ്പിച്ചുകൊടുക്കണമെന്നും മുന്&#x200d; കോണ്&#x200d;ഗ്രസ് അധ്യക്ഷന്&#x200d; പരിഹസിച്ചു.  വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറിന്റെ  വിശദീകരണ റിപ്പോര്&#x200d;ട്ട് ടാഗ് ചെയ്തായിരുന്നു രാഹുലിന്റെ ട്വീറ്റ്‌.</p>



<figure class="wp-block-embed-twitter wp-block-embed is-type-rich is-provider-twitter"><div class="wp-block-embed__wrapper">
<blockquote class="twitter-tweet" data-width="550" data-dnt="true"><p lang="en" dir="ltr">Thank you Mr Jaishankar for covering up our PM’s incompetence. His fawning endorsement caused serious problems with the Democrats for India. I hope it gets ironed out with your intervention.  While you’re at it, do teach him a little bit about diplomacy.<a href="https://t.co/LfHIQGT4Ds">https://t.co/LfHIQGT4Ds</a></p>&mdash; Rahul Gandhi (@RahulGandhi) <a href="https://twitter.com/RahulGandhi/status/1178892222864867328?ref_src=twsrc%5Etfw">October 1, 2019</a></blockquote><script async src="https://platform.twitter.com/widgets.js" charset="utf-8"></script>
</div></figure>



<p> &#8220;ഞങ്ങളുടെ പ്രധാനമന്ത്രിയുടെ കഴിവില്ലായ്മ മറച്ചുവെച്ചതിന് ബഹുമാനപ്പെട്ട ജയ്ശങ്കറിന് നന്ദി. പക്ഷംപിടിച്ച് മുഖസ്തുതി നടത്തിയ മോദിയുടെ പ്രകടനം ഇന്ത്യയും ഡെമോക്രാറ്റുകളും തമ്മിൽ വലിയ പ്രശ്നങ്ങൾക്ക് കാരണമായിട്ടുണ്ട്. നിങ്ങളുടെ ഇടപെടലിലൂടെ അത് പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. ഇനി ഇടപെടുമ്പോള്&#x200d; നയതന്ത്രത്തെക്കുറിച്ച് അദ്ദേഹത്തിന് സ്വല്പം പഠിപ്പിച്ചുകൊടുക്കണം.&#8221;, രാഹുല്&#x200d; ട്വീറ്റ് ചെയ്തു.</p>



<p>മൂന്നുദിവസത്തെ സന്ദര്&#x200d;ശനത്തിനായി വാഷിങ്ടണില്&#x200d; എത്തിയപ്പോഴാണ് കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്&#x200d; വിവാദ പ്രസ്താവന സംബന്ധിച്ച് ഇന്ത്യന്&#x200d; മാധ്യമപ്രവര്&#x200d;ത്തകരുടെ ചോദ്യത്തിന് വിശദീകരണം നല്&#x200d;കിയത്. &#8216;പ്രധാനമന്ത്രി അങ്ങനെ പറഞ്ഞിട്ടില്ല. പ്രധാനമന്ത്രി പറഞ്ഞത് എന്താണെന്ന് വളരെ ശ്രദ്ധയോടെ പരിശോധിക്കണമെന്നാണ് എനിക്ക് തോന്നുന്നത്. പ്രസിഡന്റ് സ്ഥാനാര്&#x200d;ഥിയായ ട്രംപ് ജനങ്ങളോട് പറയാറുള്ള വാചകം തന്റെ പ്രസംഗത്തില്&#x200d; സൂചിപ്പിക്കുക മാത്രമാണ് അദ്ദേഹം ചെയ്തതെന്നാണ് ഞാന്&#x200d; മനസ്സിലാക്കുന്നത്, ജയശങ്കര്&#x200d; പറഞ്ഞു. പ്രധാനമന്ത്രി പറഞ്ഞതിനെ തെറ്റായി വ്യാഖ്യാനിക്കരുതെന്നും അങ്ങനെ ചെയ്യുന്നത് നല്ലകാര്യമാണെന്ന് താന്&#x200d; കരുതുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു.</p>



<p>അതേസമയം അമേരിക്കന്&#x200d; തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഹൂസ്റ്റണില്&#x200d; അരങ്ങേറിയ ഹൗഡി മോദി രാഷ്ട്രീയ നാടകം പ്രസിഡന്റ് ഡൊണാള്&#x200d;ഡ് ട്രംപിനെ തന്നെ തിരിച്ചടിയായിരിക്കുകയാണിപ്പോള്&#x200d;. ഇന്ത്യന്&#x200d; സമൂഹത്തിന്റെ പേരില്&#x200d; സംഘടിപ്പിച്ച ഹൗഡി മോദി പരിപാടിയില്&#x200d; നയതന്ത്രം നിയമം തെറ്റിച്ച് അമേരിക്കയുടെ അടുത്ത പ്രസിഡന്റായി ട്രംപ് തന്നെ വരണം എന്ന് ഇന്ത്യന്&#x200d; പ്രധാനമന്ത്രി നരേന്ദ്രമോദി ആശംസകള്&#x200d; നേര്&#x200d;ന്നതാണ് വിവാദമായിരിക്കുന്നത്. ഡെമോക്രാറ്റിക് പാര്&#x200d;ട്ടി ട്രംപിനെതിരെ രണ്ടുംകല്&#x200d;പ്പിച്ച് രംഗത്തിറങ്ങിക്കഴിഞ്ഞു. ട്രംപിനെ ഇംപീച്ച് ചെയ്യാന്&#x200d; അമേരിക്കന്&#x200d; കോണ്&#x200d;ഗ്രസ് നടപടി തുടങ്ങുകയും ഇതുമായി ബന്ധപ്പെട്ട് അന്വേഷണ സമിതികളെ നിയോഗിക്കുകയും ചെയ്തിരിക്കുകയാണ്. ട്രംപ് നടത്തിയ കുറ്റങ്ങള്&#x200d; സംബന്ധിച്ച് കൂടുതല്&#x200d; തെളിവുകള്&#x200d; ശേഖരിച്ച് ശേഷം അന്വേഷണസമിതിയാണ് അമേരിക്കന്&#x200d; കോണ്&#x200d;ഗ്രസ് മുമ്പാകെ റിപ്പോര്&#x200d;ട്ട് സമര്&#x200d;പ്പിക്കേണ്ടത്. സംഭവത്തില്&#x200d; അന്വേഷണം ആരംഭിക്കുകയും ചെയ്തു. അടുത്തവര്&#x200d;ഷം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്&#x200d; റിപ്ലബിക് പാര്&#x200d;ട്ടിയുടെ സ്ഥാനാര്&#x200d;ഥി ട്രംപ് തന്നെയാണ്. </p>



<p>കൂടാതെ ഉെ്രെകന്&#x200d; പ്രസിഡണ്ടുമായി ബന്ധപ്പെട്ട് നടത്തിയ ടെലിഫോണ്&#x200d; സംഭാഷണങ്ങള്&#x200d; വ്യക്തമായ തെളിവോടെ പുറത്തുവന്നതും ട്രംപിനെ കുടുക്കിയിട്ടുണ്ട്. അടുത്തവര്&#x200d;ഷം നടക്കുന്ന പ്രസിഡണ്ട് തെരഞ്ഞെടുപ്പില്&#x200d; തന്റെ രാഷ്ട്രീയ എതിരാളിയായ മുന്&#x200d; വൈസ് പ്രസിഡണ്ട് ഡെമോക്രാറ്റിക്കുകാരനായ ജോ ബൈഡനെ വ്യക്തിപരമായി തേജോവധം ചെയ്യാനായി അഭ്യര്&#x200d;ത്ഥിക്കുന്ന സംഭാഷണമാണ് പുറത്തായത്. ഇത്തരമൊരു അഭ്യര്&#x200d;ത്ഥനതന്നെ അമേരിക്കന്&#x200d; ഭരണഘടനാവിരുദ്ധമാണെന്ന് ജനപ്രതിനിധി സഭ സ്പീക്കര്&#x200d; നാന്&#x200d;സി പെലോസി കുറ്റപ്പെടുത്തി. ട്രംപിന്റെ ഇംപീച്ച്‌മെന്റ് നടപടിക്കു ജനപിന്തുണയേറിവരുകയാണെന്നും പെലോസി പറഞ്ഞു.</p>



<p>ഹൗഡി മോദി പരിപാടിക്കിടെ &#8216;ഒരിക്കല്&#x200d; കൂടി ട്രംപ് സര്&#x200d;ക്കാര്&#x200d;&#8217; എന്ന മുദ്രാവാക്യത്തോടെയാണ് മോദി ട്രംപിനെ വേദിയിലേയ്ക്ക് സംസാരിക്കാന്&#x200d; ക്ഷണിച്ചത്. ഇതോടെ മോദി നടത്തിയ അബ് കി ബാര്&#x200d; ട്രംപ് സര്&#x200d;ക്കാര്&#x200d; എന്ന പ്രസ്താവന, 2020 ല്&#x200d; നടക്കാനിരിക്കുന്ന അമേരിക്കന്&#x200d; പ്രസിഡന്റ് തെരഞ്ഞെടുപ്പില്&#x200d; ട്രംപിന് അനുകൂലമായി നടത്തിയ പ്രചാരണമാണെന്ന വിമര്&#x200d;ശനം ഉയരുകയായിരുന്നു. അതേസമയം മറ്റൊരു രാജ്യത്തിന്റെ തെരഞ്ഞെടുപ്പു നടപടിക്രമങ്ങളില്&#x200d; ഇടപെട്ടത് നയതന്ത്ര കീഴ്വഴക്കങ്ങളുടെ ലംഘനമാണെന്ന് കോണ്&#x200d;ഗ്രസും കുറ്റപ്പെടുത്തിയിരുന്നു. കാലങ്ങളായി ഇന്ത്യ പിന്തുടരുന്ന വിദേശനയത്തിന്റെ ലംഘനമാണ് പ്രധാനമന്ത്രി മോദി ഹൂസ്റ്റണ്&#x200d; വേദിയില്&#x200d; നടത്തിയതെന്ന് കോണ്&#x200d;ഗ്രസ് വിമര്&#x200d;ശിച്ചു. റിപ്പബ്ലിക്കന്&#x200d; പാര്&#x200d;ട്ടിയോടോ ഡെമോക്രാറ്റുകളോടോ പക്ഷംപിടിക്കാത്ത നയമാണ് ഇതുവരെ ഇന്ത്യ എടുത്തിരുന്നതെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/thank-you-mr-jaishankar-for-covering-up-our-pms-incompetence-says-rahul.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഡൊണാള്&#x200d;ഡ് ട്രംപ് ഇംപീച്ച്‌മെന്റ് ഭീഷണിയില്&#x200d;</title>
		<link>https://www.chandrikadaily.com/donald-trump-will-be-impeached.html</link>
					<comments>https://www.chandrikadaily.com/donald-trump-will-be-impeached.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Mon, 30 Sep 2019 18:03:21 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[AMERICA]]></category>
		<category><![CDATA[impeachment]]></category>
		<category><![CDATA[trump]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=140573</guid>

					<description><![CDATA[കെ. മൊയ്തീന്&#x200d;കോയ അമേരിക്കയിലെ ഹൂസ്റ്റണില്&#x200d; കഴിഞ്ഞ മാസം അവസാനം അരങ്ങേറിയ രാഷ്ട്രീയ നാടകത്തിന് തിരിച്ചടിയാവുന്നു. ഇന്ത്യന്&#x200d; സമൂഹത്തിന്റെ പേരില്&#x200d; സംഘടിപ്പിച്ച ഹൗഡി മോദി എന്ന പരിപാടിയില്&#x200d; അമേരിക്കയുടെ അടുത്ത പ്രസിഡണ്ടായി റൊണാള്&#x200d;ഡ് ട്രംപ് തന്നെ വരണം എന്ന ആശംസകള്&#x200d; നേര്&#x200d;ന്നുകൊണ്ടാണ് ഇന്ത്യന്&#x200d; പ്രധാനമന്ത്രി നരേന്ദ്രമോദി തിരിച്ചുവന്നത്. നരേന്ദ്രമോദിയെ ഇന്ത്യയുടെ രാഷ്ട്രപതിയായി പ്രകീര്&#x200d;ത്തിച്ച് പ്രചരിപ്പിച്ചുകൊണ്ടാണ് അമേരിക്കന്&#x200d; പ്രസിഡണ്ടിന്റെ വാക്കുകള്&#x200d; പുറത്തുവന്നത്. ഇരുവരും വാനോളം പരസ്പരം പുകഴ്ത്താനും മറന്നില്ല. എന്നാല്&#x200d; മോദിയുടെ പ്രശംസ അറംപറ്റിയോ എന്ന് സംശയിക്കാവുന്ന സംഭവവികാസങ്ങളാണ് അമേരിക്കന്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[
<p></p>



<p><strong>കെ. മൊയ്തീന്&#x200d;കോയ</strong></p>



<p>അമേരിക്കയിലെ ഹൂസ്റ്റണില്&#x200d; കഴിഞ്ഞ മാസം അവസാനം അരങ്ങേറിയ രാഷ്ട്രീയ നാടകത്തിന്  തിരിച്ചടിയാവുന്നു. ഇന്ത്യന്&#x200d; സമൂഹത്തിന്റെ പേരില്&#x200d; സംഘടിപ്പിച്ച ഹൗഡി മോദി എന്ന പരിപാടിയില്&#x200d; അമേരിക്കയുടെ അടുത്ത പ്രസിഡണ്ടായി റൊണാള്&#x200d;ഡ് ട്രംപ് തന്നെ വരണം എന്ന ആശംസകള്&#x200d; നേര്&#x200d;ന്നുകൊണ്ടാണ് ഇന്ത്യന്&#x200d; പ്രധാനമന്ത്രി നരേന്ദ്രമോദി തിരിച്ചുവന്നത്. നരേന്ദ്രമോദിയെ ഇന്ത്യയുടെ രാഷ്ട്രപതിയായി പ്രകീര്&#x200d;ത്തിച്ച് പ്രചരിപ്പിച്ചുകൊണ്ടാണ് അമേരിക്കന്&#x200d; പ്രസിഡണ്ടിന്റെ വാക്കുകള്&#x200d; പുറത്തുവന്നത്. ഇരുവരും വാനോളം പരസ്പരം പുകഴ്ത്താനും മറന്നില്ല. എന്നാല്&#x200d; മോദിയുടെ പ്രശംസ അറംപറ്റിയോ എന്ന് സംശയിക്കാവുന്ന സംഭവവികാസങ്ങളാണ് അമേരിക്കന്&#x200d; രാഷ്ട്രീയത്തില്&#x200d; ഇപ്പോള്&#x200d; നടന്നുകൊണ്ടിരിക്കുന്നത്.</p>



<p>ട്രംപിനെ ഇംപീച്ച് ചെയ്യാന്&#x200d; അമേരിക്കന്&#x200d; കോണ്&#x200d;ഗ്രസ് നടപടി തുടങ്ങുകയും ഇതുമായി ബന്ധപ്പെട്ട് അന്വേഷണ സമിതികളെ നിയോഗിക്കുകയും ചെയ്തിരിക്കുകയാണ്. അന്വേഷണം ആരംഭിക്കുകയും ചെയ്തു. ഉക്രൈന്&#x200d; പ്രസിഡണ്ടുമായി ബന്ധപ്പെട്ട് നടത്തിയ ടെലിഫോണ്&#x200d;  സംഭാഷണങ്ങള്&#x200d; വ്യക്തമായ തെളിവോടെ പുറത്തുവന്നതാണ് ട്രംപിനെ കുടുക്കിയത്. അടുത്തവര്&#x200d;ഷം നടക്കുന്ന പ്രസിഡണ്ട് തെരഞ്ഞെടുപ്പില്&#x200d; തന്റെ രാഷ്ട്രീയ എതിരാളിയായ മുന്&#x200d; വൈസ് പ്രസിഡണ്ട് ഡെമോക്രാറ്റിക്കുകാരനായ ജോ ബൈഡനെ വ്യക്തിപരമായി തേജോവധം ചെയ്യാനാണ് സംഭാഷണത്തില്&#x200d; അഭ്യര്&#x200d;ത്ഥിച്ചുകാണുന്നത്. ബൈഡനും മകനും ഉക്രൈനില്&#x200d; ഒരു പ്രകൃതിവാതക കമ്പനിയുടെ ഡയറക്ടര്&#x200d;മാര്&#x200d; ആയിരുന്നു. അവര്&#x200d; പ്രവര്&#x200d;ത്തിച്ചിരുന്ന കാലഘട്ടത്തിലെ നടപടികളെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിടാനാണ് ഉക്രൈന്&#x200d; പ്രസിഡണ്ടിനോട് വ്യക്തിപരമായി സമ്മര്&#x200d;ദ്ദം ചെലുത്തുന്നത്. എന്നാല്&#x200d; ഉക്രൈന്&#x200d; പ്രസിഡണ്ട് റമിസെല ഇക്കാര്യത്തില്&#x200d; വാഗ്ദാനമൊന്നും അമേരിക്കന്&#x200d; പ്രസിഡണ്ടിന് നല്&#x200d;കിയിട്ടില്ല. ഇത്തരമൊരു അഭ്യര്&#x200d;ത്ഥനതന്നെ അമേരിക്കന്&#x200d; ഭരണഘടനാവിരുദ്ധമാണെന്ന് ജനപ്രതിനിധി സഭ സ്പീക്കര്&#x200d; കൂടിയായ നാന്&#x200d;സി പെലോസി കുറ്റപ്പെടുത്തി. </p>



<p>അമേരിക്കയില്&#x200d; മാത്രമല്ല ഉക്രൈനിലും ടെലഫോണ്&#x200d; അഭ്യര്&#x200d;ത്ഥന വിവാദമായി കഴിഞ്ഞു. സംഭാഷണത്തിന്റെ വിവരങ്ങള്&#x200d; വിവിധ വാര്&#x200d;ത്താമാധ്യമങ്ങള്&#x200d; പുറത്തുവിട്ടിട്ടുണ്ട്. എന്നാല്&#x200d; സമ്മര്&#x200d;ദ്ദം ചെലുത്തിയിട്ടില്ല എന്ന വൈറ്റ്ഹൗസ് അവകാശവാദം ഇത്തരമൊരു അഭ്യര്&#x200d;ത്ഥന നടത്തി എന്ന കാര്യം ഇതുവഴി തുറന്നു സമ്മതിക്കുന്നുണ്ട്. ഇംപീച്ച്‌മെന്റിലേക്കുള്ള അന്വേഷണം ആരംഭിച്ചുകഴിഞ്ഞു. പ്രത്യേക പ്രതിനിധി ഇതുമായി ബന്ധപ്പെട്ട് രാജി സമര്&#x200d;പ്പിച്ചു കഴിഞ്ഞു അടുത്ത ദിവസം തന്നെ അന്വേഷണ സമിതി മുമ്പാകെ ഹാജരാകാന്&#x200d; അദ്ദേഹത്തോടു ആവശ്യപ്പെട്ടിട്ടുണ്ട്. ഉക്രൈന്&#x200d; പ്രസിഡണ്ട് റമിസെലയോട് നടത്തിയ ആശയവിനിമയത്തിന്റെ പൂര്&#x200d;ണ്ണ രേഖകള്&#x200d; സമിതി മുമ്പാകെ ഹാജരാക്കണമെന്ന് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോവിനോട് അന്വേഷണ സമിതി ആവശ്യപ്പെട്ടു കഴിഞ്ഞു.</p>



<p>കൂടുതല്&#x200d; തെളിവുകള്&#x200d; ശേഖരിച്ച് ശേഷം അന്വേഷണസമിതിയാണ് റൊണാള്&#x200d;ഡ് ട്രംപ് നടത്തിയ കുറ്റങ്ങള്&#x200d; സംബന്ധിച്ച് അമേരിക്കന്&#x200d; കോണ്&#x200d;ഗ്രസ് മുമ്പാകെ റിപ്പോര്&#x200d;ട്ട് സമര്&#x200d;പ്പിക്കേണ്ടത്. ഡെമോക്രാറ്റിക് പാര്&#x200d;ട്ടി ട്രംപിനെതിരെ രണ്ടുംകല്&#x200d;പ്പിച്ച് രംഗത്തിറങ്ങിക്കഴിഞ്ഞു. അടുത്തവര്&#x200d;ഷം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്&#x200d; പാര്&#x200d;ട്ടിയുടെ സ്ഥാനാര്&#x200d;ഥി ട്രംപ് തന്നെയാണ്. വിദേശ രാജ്യങ്ങളോട് ട്രംപ് ഈ നിലയില്&#x200d; സഹായം തേടുന്നത് ഇതാദ്യമായല്ല. അമേരിക്കന്&#x200d; കോണ്&#x200d;ഗ്രസിലെ രണ്ട് അംഗങ്ങള്&#x200d; ഇസ്രാഈല്&#x200d; സന്ദര്&#x200d;ശിക്കാന്&#x200d; നടത്തിയ ശ്രമം തടഞ്ഞതും പ്രസിഡണ്ട് തന്നെയാണ് ആണ്. അമേരിക്കന്&#x200d; കോണ്&#x200d;ഗ്രസിന്റെ  ചരിത്രത്തില്&#x200d; ആദ്യമായി അംഗങ്ങളായ രണ്ട് മുസ്‌ലിം വനിതാഅംഗങ്ങളുടെ സന്ദര്&#x200d;ശനമാണ് തടഞ്ഞത്. സോമാലിയന്&#x200d; വംശജയായ ഇല്&#x200d;ഹാന്&#x200d; ഒമര്&#x200d;, ഫലസ്തീന്&#x200d; വംശജയായ റാഷിദ് തലയില്&#x200d; എന്നിവര്&#x200d;ക്കാണ് ഈ ദുരനുഭവം. </p>



<p>സന്ദര്&#x200d;ശനത്തിന് ഏതാനും ദിവസങ്ങള്&#x200d;ക്കുമുമ്പ് ഇസ്രാഈലി പ്രധാനമന്ത്രി നെതന്യാഹു നേരിട്ട്  ടെലഫോണില്&#x200d; വിളിച്ചാണ്് സന്ദര്&#x200d;ശനം തടഞ്ഞത്. അമേരിക്കന്&#x200d; ചരിത്രത്തില്&#x200d; ഇത്തരം സംഭവങ്ങള്&#x200d; അത്യപൂര്&#x200d;വമാണ്. ഉത്തരവാദിത്തം മറന്നുകൊണ്ടുള്ള കോമാളിവേഷമായി അമേരിക്കന്&#x200d; രാഷ്ട്രീയക്കാര്&#x200d; ഇതുവഴി ഡൊണാള്&#x200d;ഡ് ട്രംപിനെ പരിഹസിക്കുകയാണ്. ഇല്&#x200d;ഹാന്&#x200d; ഒമറിനെ വംശീയമായി അധിക്ഷേപിച്ചതും ആരും മറന്നിട്ടില്ല. 30 വര്&#x200d;ഷം മുമ്പ് സോമാലിയയില്&#x200d;നിന്നും കുടിയേറിയ കുടുംബത്തിലെ അംഗമായ ഇവര്&#x200d; സൊമാലിയയിലേക്ക് തിരിച്ചു പോകണമെന്നാണ് പ്രസിഡണ്ട് ആവശ്യപ്പെട്ടത്. ഇത് അമേരിക്കന്&#x200d; രാഷ്ട്രീയത്തില്&#x200d; വലിയ കോളിളക്കം സൃഷ്ടിച്ചു. </p>



<p>ഹൂസ്റ്റണിലെ ചടങ്ങിനിടയില്&#x200d; പ്രശംസകള്&#x200d; വായിക്കുമ്പോള്&#x200d; ഇരു രാഷ്ട്രീയ നേതാക്കന്മാരും രാഷ്ട്രീയ മര്യാദയും സ്വന്തം രാജ്യത്തിന്റെ താല്&#x200d;പര്യങ്ങളും വിസ്മരിച്ചു എന്നത് നിര്&#x200d;ഭാഗ്യകരമാണ്. നരേന്ദ്രമോദിയെ അമേരിക്കന്&#x200d; പ്രസിഡണ്ട് ഇന്ത്യന്&#x200d; രാഷ്ട്രപതി എന്ന് വിശേഷിപ്പിച്ചത് സംഘ്പരിവാര്&#x200d; അജണ്ടക്ക് ശക്തിപകരുന്നതാണ്. രാഷ്ട്രപതി മഹാത്മാഗാന്ധിയെ വിസ്മരിക്കാനും വിസ്മൃതിയില്&#x200d; തള്ളാനും സംഘ്പരിവാര്&#x200d; നടത്തുന്ന നീക്കങ്ങള്&#x200d;ക്ക് അമേരിക്കന്&#x200d; പ്രസിഡണ്ടിന്റെ മോഡി പ്രശംസ ആക്കംകൂട്ടും എന്ന കാര്യത്തില്&#x200d; സംശയമില്ല. ട്രംപ് സര്&#x200d;ക്കാര്&#x200d; തന്നെ അമേരിക്കയില്&#x200d; ഇനിയും അധികാരത്തില്&#x200d; വരണം എന്ന മോദിയുടെ  പ്രകീര്&#x200d;ത്തനം പ്രതിപക്ഷ ഡെമോക്രാറ്റിക് സ്വാധീനമുള്ള ഹൂസ്റ്റണിലും  തൊട്ടടുത്ത പ്രവിശ്യകളിലും ഇന്ത്യന്&#x200d; വംശജരില്&#x200d; വളരെയേറെ സ്വാധീനം ചെലുത്തും. അമേരിക്കന്&#x200d; രാഷ്ട്രീയത്തില്&#x200d; ഇടപെടുന്നതിന് തുല്യമായി ഈ നീക്കത്തെ കാണുന്നതില്&#x200d; തെറ്റില്ല. രാഷ്ട്രാന്തരീയ മര്യാദയുടെ ലംഘനമായി ഡെമോക്രാറ്റിക് പാര്&#x200d;ട്ടി ഈ നീക്കത്തെ കുറ്റപ്പെടുത്തി കഴിഞ്ഞു. ട്രംപിന് അനുകൂലമായി ഇന്ത്യന്&#x200d; വോട്ടര്&#x200d;മാരെ സ്വാധീനിക്കാനുള്ള ശ്രമമായി പ്രതിപക്ഷം ഇതിനെ കാണുന്നു.</p>



<p>ഇസ്രാഈലി പാര്&#x200d;ലമെന്റ് തെരഞ്ഞെടുപ്പില്&#x200d; പ്രധാനമന്ത്രി നെതന്യാഹു ഈ തന്ത്രം നോക്കിയതാണ്. പ്രചാരണ ബോര്&#x200d;ഡുകളില്&#x200d; അമേരിക്കന്&#x200d; പ്രസിഡണ്ടിന്റെയും ഇന്ത്യന്&#x200d; പ്രധാനമന്ത്രിയുടെയും ഫോട്ടോ പ്രദര്&#x200d;ശിപ്പിച്ചു. എന്നാല്&#x200d; തെരഞ്ഞെടുപ്പില്&#x200d; നേട്ടമുണ്ടാക്കാന്&#x200d; അദ്ദേഹത്തിന് കഴിഞ്ഞില്ല. ഭരണകൂടത്തിന്റെ വികലമായ നിലപാടുകള്&#x200d; ലോക സമൂഹത്തിനുമുമ്പില്&#x200d; അമേരിക്കയെ ഒറ്റപ്പെടുകയാണ്. പാരീസ് കാലാവസ്ഥാ ഉച്ചകോടി, ഇറാന്&#x200d; ആണവ കരാര്&#x200d;, റഷ്യന്&#x200d; കരാര്&#x200d; എന്നിവയില്&#x200d;നിന്നൊക്കെ ഏകപക്ഷീയമായി പിന്മാറി. സ്വന്തം രാജ്യത്ത് രണ്ടരക്കോടി വരുന്ന സാധാരണക്കാര്&#x200d;ക്ക് ഗുണം ചെയ്യുന്ന ആരോഗ്യ സുരക്ഷാപദ്ധതി തന്റെ മുന്&#x200d;ഗാമിയായ ബരാക് ഒബാമ കൊണ്ടുവന്നതുകൊണ്ട് മാത്രം പിന്&#x200d;വലിച്ചു. ലോക സംഘര്&#x200d;ഷങ്ങളില്&#x200d; അമേരിക്ക ഇപ്പോള്&#x200d; സ്വീകരിക്കുന്നത് സമാധാനത്തിന് ന്റെ പാതയല്ല. ജറുസലേം ഇസ്രായേല്&#x200d; തലസ്ഥാനമായി അംഗീകരിച്ചത് അറബ് ലോകത്തെ പിണക്കി. ഇറാനുമായി ഏറ്റുമുട്ടാന്&#x200d; അറബ് രാജ്യങ്ങളുടെമേല്&#x200d; സമ്മര്&#x200d;ദ്ദം ചെലുത്തുമ്പോള്&#x200d;തന്നെ അവരുമായി ചര്&#x200d;ച്ചക്ക് അണിയറ നീക്കവും അമേരിക്ക നടത്തുന്നു. </p>



<p>തനിക്ക് നോബല്&#x200d; സമ്മാനത്തിന് അര്&#x200d;ഹതയുണ്ടെന്നും അത് എന്തുകൊണ്ടാണ് അനുവദിക്കാത്തതെന്നുമാണ് അമേരിക്കന്&#x200d; പ്രസിഡണ്ടിന്റെ ചോദ്യം. മുന്&#x200d;ഗാമി ബറാക് ഒബാമക്ക് എന്തുകൊണ്ടാണ് നോബല്&#x200d; സമ്മാനം നല്&#x200d;കിയത് എന്നും അദ്ദേഹം ചോദിക്കുന്നു. സിറിയയിലെ യസീദി വംശജയായ ആക്ടിവിസ്റ്റ് നാദിയ മുറാദിനെ അധിക്ഷേപിച്ചത് ലോക വാര്&#x200d;ത്തയായതാണ്. നോബല്&#x200d; സമ്മാന ജേതാവായ ഹായ് നാദിയ വൈറ്റ്ഹൗസില്&#x200d; പ്രസിഡണ്ടിനെ സന്ദര്&#x200d;ശിക്കാന്&#x200d; എത്തിയപ്പോഴായിരുന്നു ഇത്തരമൊരു ദുരനുഭവമുണ്ടായത്. ലോക സംഘര്&#x200d;ഷങ്ങളും രാജ്യങ്ങളെ തമ്മിലടിപ്പിക്കാനും അമേരിക്കയുടെ വികാരപരമായ സമീപനം മറ്റു രാജ്യങ്ങള്&#x200d;ക്ക്‌മേല്&#x200d; അടിച്ചേല്&#x200d;പ്പിക്കാനും അദ്ദേഹത്തിന്റെ ഭരണകൂടം നടത്തുന്ന നീക്കം പലപ്പോഴും ലോകമെമ്പാടും അസ്വസ്ഥത സൃഷ്ടിക്കുന്നു. പുതിയ പ്രസിഡണ്ടിനെ കണ്ടെത്താന്&#x200d;  അമേരിക്കന്&#x200d; ജനത അടുത്ത വര്&#x200d;ഷം നീങ്ങുന്നതിന് മുമ്പ് തന്നെ അദ്ദേഹത്തെ പുറത്താക്കാനാണ് പ്രതിപക്ഷ പാര്&#x200d;ട്ടിയുടെ നീക്കം. സ്വന്തം പാര്&#x200d;ട്ടിയില്&#x200d;തന്നെ നിരവധി പേര്&#x200d; റൊണാള്&#x200d;ഡ് ട്രംപ് ഭരണകൂടത്തിന്റെ പല നിലപാടുകളോടും വിയോജിക്കുന്നവരാണ്. അതുകൊണ്ടുതന്നെ ഇംപീച്ച് മെന്റ് വിജയിച്ചാലും ഇല്ലെങ്കിലും അടുത്ത തെരഞ്ഞെടുപ്പില്&#x200d; അദ്ദേഹത്തിന്റെ പരാജയത്തിന് കാരണമാകുമെന്ന നിരവധി ഘടകങ്ങള്&#x200d; ഒത്തുവന്നിട്ടുണ്ട്. </p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/donald-trump-will-be-impeached.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇംപീച്ച്‌മെന്റ് തള്ളാന്&#x200d; ഉപരാഷ്ട്രപതിക്ക് എന്ത് അധികാരമെന്ന് പ്രശാന്ത് ഭൂഷണ്&#x200d;</title>
		<link>https://www.chandrikadaily.com/vice-president-naidu-has-no-power-to-reject-cji-impeachment-notice-says-prashant-bhushan.html</link>
					<comments>https://www.chandrikadaily.com/vice-president-naidu-has-no-power-to-reject-cji-impeachment-notice-says-prashant-bhushan.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 24 Apr 2018 04:11:41 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[impeachment]]></category>
		<category><![CDATA[justice deepak mishra]]></category>
		<category><![CDATA[supreme court]]></category>
		<category><![CDATA[supreme court issue]]></category>
		<category><![CDATA[Venkaiah Naidu]]></category>
		<category><![CDATA[vice president]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=81804</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കെതിരെ പ്രതിപക്ഷം നല്&#x200d;കിയ ഇംപീച്ച്‌മെന്റ് നോട്ടീസ് രാജ്യസഭാധ്യക്ഷന്&#x200d; വെങ്കയ്യ നായിഡു തള്ളിയതിനെതിരെ പ്രതിഷേധം ഉയരുന്നു. ഇംപീച്ച്‌മെന്റ് നോട്ടീസ് ഉപരാഷ്ട്രപതി തള്ളിയ നടപടിക്കെതിരെ സുപ്രീം കോടതിയിലെ മുതിര്&#x200d;ന്ന അഭിഭാഷകനായ പ്രശാന്ത് ഭൂഷണും രംഗത്ത്. ഇംപീച്ച്‌മെന്റ് നോട്ടീസ് തള്ളാന്&#x200d; ഉപരാഷ്ട്രപതിക്ക് എന്തു അധികാരമാണുള്ളതെന്ന് പ്രശാന്ത് ഭൂഷണ്&#x200d; ചോദിച്ചു. രാജ്യസഭാധ്യക്ഷന്റെ കടമ നോട്ടീസിന് ചട്ടപ്രകാരം 50 എം.പിമാരുടെ പിന്തുണയുണ്ടോയെന്ന് ഉറപ്പു വരുത്തകയാണ്. നോട്ടീസ് തള്ളല്&#x200d; ഉപരാഷ്ട്രപതിയുടെ അധികാരത്തിലുള്ളതല്ലെന്നും പ്രശാന്ത് ഭൂഷണ്&#x200d; പറഞ്ഞു. ഇംപീച്ച്‌മെന്റ് നോട്ടീസ് [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കെതിരെ പ്രതിപക്ഷം നല്&#x200d;കിയ ഇംപീച്ച്‌മെന്റ് നോട്ടീസ് രാജ്യസഭാധ്യക്ഷന്&#x200d; വെങ്കയ്യ നായിഡു തള്ളിയതിനെതിരെ പ്രതിഷേധം ഉയരുന്നു. ഇംപീച്ച്‌മെന്റ് നോട്ടീസ് ഉപരാഷ്ട്രപതി തള്ളിയ നടപടിക്കെതിരെ സുപ്രീം കോടതിയിലെ മുതിര്&#x200d;ന്ന അഭിഭാഷകനായ പ്രശാന്ത് ഭൂഷണും രംഗത്ത്.</p>
<p>ഇംപീച്ച്‌മെന്റ് നോട്ടീസ് തള്ളാന്&#x200d; ഉപരാഷ്ട്രപതിക്ക് എന്തു അധികാരമാണുള്ളതെന്ന് പ്രശാന്ത് ഭൂഷണ്&#x200d; ചോദിച്ചു. രാജ്യസഭാധ്യക്ഷന്റെ കടമ നോട്ടീസിന് ചട്ടപ്രകാരം 50 എം.പിമാരുടെ പിന്തുണയുണ്ടോയെന്ന് ഉറപ്പു വരുത്തകയാണ്. നോട്ടീസ് തള്ളല്&#x200d; ഉപരാഷ്ട്രപതിയുടെ അധികാരത്തിലുള്ളതല്ലെന്നും പ്രശാന്ത് ഭൂഷണ്&#x200d; പറഞ്ഞു.</p>
<p>ഇംപീച്ച്‌മെന്റ് നോട്ടീസ് തള്ളിയതിനു പിന്നാലെ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ ബെഞ്ചിനു മുന്നില്&#x200d; ഹാജരാകില്ലെന്ന് കോണ്&#x200d;ഗ്രസ് നേതാവും മുതിര്&#x200d;ന്ന അഭിഭാഷകനുമായ കപില്&#x200d; സിബല്&#x200d; നേരത്തെ വ്യക്തമാക്കിയിരുന്നു. ചീഫ് ജസ്റ്റിസ് പദവിയെ സംബന്ധിച്ച് ഇത്രയധികം ആരോപണങ്ങള്&#x200d; ഉയര്&#x200d;ന്നിട്ടും നിഷ്പക്ഷത പാലിക്കാന്&#x200d; ദീപക് മിശ്ര തയാറാകാത്തത് നീതിക്ക് നിരക്കുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.</p>
<p>പ്രതിപക്ഷത്തിന്റെ നോട്ടീസ് ഇംപീച്ച്‌മെന്റിന് ഉതകുന്ന തരത്തിലുള്ള കാരണങ്ങളല്ലെന്നു കണ്ടെത്തിയതിനെ തുടര്&#x200d;ന്നാണ് നടപടി. ചീഫ് ജസ്റ്റിനെതിരായ പ്രതിപക്ഷത്തിന്റെ ആരോപണങ്ങളില്&#x200d; കഴമ്പില്ലെന്ന് വെങ്കയ്യ നായിഡു പറഞ്ഞു. ഹൈദരാബാദിലായിരുന്ന ഉപരാഷ്ട്രപതി സന്ദര്&#x200d;ശനം വെട്ടിച്ചുരുക്കി നോട്ടീസ് പരിഗണിക്കുന്നതിനായി ഡല്&#x200d;ഹിയില്&#x200d; എത്തുകയായിരുന്നു. അറ്റോണി ജനറല്&#x200d; കെ.കെ വേണുഗോപാല്&#x200d;, സുപ്രീം കോടതി മുന്&#x200d; ജഡ്ജി വി സുദര്&#x200d;ശന്&#x200d; റെഡ്ഢി, ലോക്‌സഭാ മുന്&#x200d; സെക്രട്ടറി ജനറല്&#x200d; സുഭാഷ് കശ്യപ്, മുന്&#x200d; നിയമ സെക്രട്ടറി പി.കെ മല്&#x200d;ഹോത്ര, മുന്&#x200d; ലെജിസ്ലേറ്റീവ് സെക്രട്ടറി സഞ്ജയ് സിങ്, രാജ്യസഭാ സെക്രട്ടേറിയേറ്റിലെ മുതിര്&#x200d;ന്ന ഉദ്യോഗസ്ഥര്&#x200d; എന്നിവരടക്കമുള്ള നിയമവിദഗ്ദരുമായി ഉപരാഷ്ട്രപതി ഇതു സംബന്ധിച്ച് ചര്&#x200d;ച്ച നടത്തിയിരുന്നു. ഇംപീച്ച്‌മെന്റിന് നോട്ടീസ് നല്&#x200d;കിയ എംപിമാര്&#x200d; രാജ്യസഭാ ചട്ടങ്ങള്&#x200d; ലംഘിച്ചുവെന്ന് ഉപരാഷ്ട്രപതി പറഞ്ഞു. കോണ്&#x200d;ഗ്രസിന്റെ നേതൃത്വത്തിലുള്ള ഏഴ് പ്രതിപക്ഷ കക്ഷികളിലെ 64 എം.പിമാരായിരുന്നു ഇംപീച്ചമെന്റ് നോട്ടീസില്&#x200d; ഒപ്പുവെച്ചിരുന്നത്. രാജ്യത്തിന്റെ ചരിത്രത്തില്&#x200d; ആദ്യമായാണ് ചീഫ് ജസ്റ്റിസിനെതിരെ കുറ്റവിചാരണ നോട്ടീസ് നല്&#x200d;കുന്നത്. കുറ്റവിചാരണ നോട്ടീസുമായി സുപ്രീംകോടതിയെ സമീപിക്കുമെന്ന് കോണ്&#x200d;ഗ്രസ് വക്താക്കള്&#x200d; പറഞ്ഞു.</p>
<p>ജസ്റ്റിസ് ലോയയുടെ ദുരൂഹമരണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്&#x200d;ജികള്&#x200d; ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് തള്ളിയ സാഹചര്യത്തിലാണ് പ്രതിപക്ഷ കക്ഷികള്&#x200d; കുറ്റവിചാരണ നോട്ടീസ് നല്&#x200d;കിയത്. സുപ്രീം കോടതിയിലെ അസാധാരണ സാഹചര്യം പരിഹരിക്കണമെന്നാവശ്യപ്പെട്ട് നാലു മുതിര്&#x200d;ന്ന ജഡ്ജിമാര്&#x200d; നേരത്തെ വാര്&#x200d;ത്താ സമ്മേളനം വിളിച്ചിരുന്നു.</p>
<p>അതേ സമയം ഉപരാഷ്ട്രപതി ഇംപീച്ച്‌മെന്റ് നോട്ടീസ് തള്ളിയത് നിയമവിരുദ്ധമെന്ന് കോണ്&#x200d;ഗ്രസ് വ്യക്തമാക്കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/vice-president-naidu-has-no-power-to-reject-cji-impeachment-notice-says-prashant-bhushan.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇംപീച്ച്‌മെന്റ് നോട്ടീസ് തള്ളിയ രാജ്യസഭാധ്യക്ഷന്റെ നടപടി നിയമവിരുദ്ധം; രാജ്യവ്യാപക പ്രതിഷേധത്തിനൊരുങ്ങി കോണ്&#x200d;ഗ്രസ്</title>
		<link>https://www.chandrikadaily.com/cji-misra-impeachment-row-congress-to-challenge-venkaiah-naidus-order-in-sc.html</link>
					<comments>https://www.chandrikadaily.com/cji-misra-impeachment-row-congress-to-challenge-venkaiah-naidus-order-in-sc.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 23 Apr 2018 13:35:26 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[chief justice]]></category>
		<category><![CDATA[impeachment]]></category>
		<category><![CDATA[justice deepak mishra]]></category>
		<category><![CDATA[kapil sibal]]></category>
		<category><![CDATA[supreme court]]></category>
		<category><![CDATA[Venkaiah Naidu]]></category>
		<category><![CDATA[vice president]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=81757</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കെതിരെ രാജ്യസഭയില്&#x200d; പ്രതിപക്ഷ എംപിമാര്&#x200d; കൊണ്ടുവന്ന ഇംപീച്ച്‌മെന്റ് നോട്ടീസ് രാജ്യസഭാധ്യക്ഷന്&#x200d; വെങ്കയ്യ നായിഡു തള്ളിയ നടപടിക്കെതിരേ കോണ്&#x200d;ഗ്രസ് പാര്&#x200d;ട്ടി രംഗത്ത്. രാജ്യസഭാധ്യക്ഷന്റെ നടപടി നിയമവിരുദ്ധവും കീഴ്വഴക്കമില്ലാത്തതുമാണെന്ന് കാട്ടിയാണ് കോണ്&#x200d;ഗ്രസ് രംഗത്തെത്തിയത്. ം ഗുരുതരമായ വിഷയത്തില്&#x200d; രാജ്യസഭാധ്യക്ഷ്യനെതിരെ കോണ്&#x200d;ഗ്രസ് സുപ്രീംകോടതിയെ സമീപിച്ചേക്കുമെന്ന് റിപ്പോര്&#x200d;ട്ട്. &#8216;പ്രാഥമികാന്വേഷണം പോലും നടത്താതെയാണ് ഇംപീച്ച്‌മെന്റ് നോട്ടീസ് വെങ്കയ്യനായിഡു തള്ളിയത്. ഇത് നിയമവിരുദ്ധവും കീഴ്വഴക്കമില്ലാത്തതുമാണെന്ന്, മുതിര്&#x200d;ന്ന കോണ്&#x200d;ഗ്രസ് നേതാവും സുപ്രീകോടതിയിലെ പ്രമുഖ അഭിഭാഷകനുമായി കബില്&#x200d; സിബല്&#x200d; പറഞ്ഞു. ഇതിനെതിരേ [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കെതിരെ രാജ്യസഭയില്&#x200d; പ്രതിപക്ഷ എംപിമാര്&#x200d; കൊണ്ടുവന്ന ഇംപീച്ച്‌മെന്റ് നോട്ടീസ് രാജ്യസഭാധ്യക്ഷന്&#x200d; വെങ്കയ്യ നായിഡു തള്ളിയ നടപടിക്കെതിരേ കോണ്&#x200d;ഗ്രസ് പാര്&#x200d;ട്ടി രംഗത്ത്. രാജ്യസഭാധ്യക്ഷന്റെ നടപടി നിയമവിരുദ്ധവും കീഴ്വഴക്കമില്ലാത്തതുമാണെന്ന് കാട്ടിയാണ് കോണ്&#x200d;ഗ്രസ് രംഗത്തെത്തിയത്. ം ഗുരുതരമായ വിഷയത്തില്&#x200d; രാജ്യസഭാധ്യക്ഷ്യനെതിരെ കോണ്&#x200d;ഗ്രസ് സുപ്രീംകോടതിയെ സമീപിച്ചേക്കുമെന്ന് റിപ്പോര്&#x200d;ട്ട്.</p>
<p>&#8216;പ്രാഥമികാന്വേഷണം പോലും നടത്താതെയാണ് ഇംപീച്ച്‌മെന്റ് നോട്ടീസ് വെങ്കയ്യനായിഡു തള്ളിയത്. ഇത് നിയമവിരുദ്ധവും കീഴ്വഴക്കമില്ലാത്തതുമാണെന്ന്, മുതിര്&#x200d;ന്ന കോണ്&#x200d;ഗ്രസ് നേതാവും സുപ്രീകോടതിയിലെ പ്രമുഖ അഭിഭാഷകനുമായി കബില്&#x200d; സിബല്&#x200d; പറഞ്ഞു. ഇതിനെതിരേ തീര്&#x200d;ച്ചയായും സുപ്രീംകോടതിയെ സമീപിക്കുമെന്നും അദ്ദേഹം അറിയിച്ചു.</p>
<p>എം.പിമാര്&#x200d; ഒപ്പിട്ട് സമര്&#x200d;പ്പിച്ച പ്രമേയം പ്രാഥമികാന്വേഷണം പോലും നടത്താതെ തള്ളുന്നത് ഇന്ത്യാ ചരിത്രത്തില്&#x200d; തന്നെ ആദ്യ സംഭവമാണ്. ഇതിനെതിരേ തീര്&#x200d;ച്ചയായും സുപ്രീംകോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു. അധ്യക്ഷന്റെ നടപടി നിയമ സംവിധാനങ്ങളില്&#x200d; ജനങ്ങള്&#x200d;ക്കുള്ള വിശ്വാസം തകര്&#x200d;ക്കുന്നതും ജനങ്ങളോടുള്ള വെല്ലുവിളിയുമാണെന്നും കബില്&#x200d; സിബല്&#x200d; ചൂണ്ടിക്കാട്ടി.</p>
<p>ജനാധിപത്യ നിഷേധകരും, ജനാധിപത്യ സംരക്ഷകരും തമ്മിലുള്ള പോരാട്ടമാണ് ഇപ്പോള്&#x200d; നടക്കുന്നതെന്ന് നേരത്തെ കോണ്&#x200d;ഗ്രസ് മാധ്യമ വക്താവ് രണ്&#x200d;ദീപ് സര്&#x200d;ജീവാലയും നടപടിയെ വിമര്&#x200d;ശിച്ചിരുന്നു. രാജ്യസഭാധ്യക്ഷന്&#x200d; വെങ്കയ്യ നായിഡു തള്ളിയ നിയമവിരുദ്ധ നടപടിക്കെതിരെ രാജ്യവ്യാപക പ്രതിഷേധം നടത്താനുള്ള പദ്ധതിയുമായി മുന്നോട്ട് പോവുകയാണ് കോണ്&#x200d;ഗ്രസ്‌</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/cji-misra-impeachment-row-congress-to-challenge-venkaiah-naidus-order-in-sc.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ദീപക് മിശ്ര ചീഫ് ജസ്റ്റിസായ കോടതിയില്&#x200d; ഇനി താന്&#x200d; ഹാജരാവില്ല; കബില്&#x200d; സിബില്&#x200d;</title>
		<link>https://www.chandrikadaily.com/kapil-sibal-says-will-not-appear-in-court-of-cji-dipak-misra.html</link>
					<comments>https://www.chandrikadaily.com/kapil-sibal-says-will-not-appear-in-court-of-cji-dipak-misra.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 23 Apr 2018 05:15:35 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[deepak mishra]]></category>
		<category><![CDATA[impeachment]]></category>
		<category><![CDATA[India]]></category>
		<category><![CDATA[justice deepak mishra]]></category>
		<category><![CDATA[kabil sibil]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=81687</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: ദീപക് മിശ്ര ചീഫ് ജസ്റ്റിസായ കോടതിയില്&#x200d; ഇനി താന്&#x200d; ഹാജരാവില്ലെന്ന് സുപ്രീം കോടതിയിലെ മുതിര്&#x200d;ന്ന അഭിഭാഷകനും കോണ്&#x200d;ഗ്രസ് നേതാവുമായ കബില്&#x200d; സിബില്&#x200d;. ഇംപീച്‌മെന്റ് നോട്ടീസ് രാജ്യസഭാ ചെയര്&#x200d;മാന്&#x200d; വെങയ്യ നായിഡു തള്ളുമോയെന്ന മാധ്യമ പ്രവര്&#x200d;ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ദീപക് മിശ്രയ്‌ക്കെതിരെ ഇംപീച്‌മെന്റനോട്ടീസില്&#x200d; ചിദംബരം ഒപ്പിടാതിരുന്നത് സുപ്രീം കോടതിയില്&#x200d; ചിദംബരത്തിന് തീര്&#x200d;ക്കാന്&#x200d; കേസുകള്&#x200d; ഒരുപാടുള്ളതിനാലാണെന്നും അദ്ദേഹത്തോട് ഒപ്പിടാന്&#x200d; ഞങ്ങള്&#x200d; ആവശ്യപ്പെട്ടിട്ടില്ലെന്നും രാജ്യസഭാ ചെയര്&#x200d;മാന്&#x200d; വെങയ്യ നായിഡിനുവിന് ഇംപീച്ച്‌മെന്റ് നോട്ടീസ് തീരുമാനമെടുക്കാനാവില്ലെന്നും കബില്&#x200d; സിബില്&#x200d; മാധ്യമങ്ങളോട് [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: ദീപക് മിശ്ര ചീഫ് ജസ്റ്റിസായ കോടതിയില്&#x200d; ഇനി താന്&#x200d; ഹാജരാവില്ലെന്ന് സുപ്രീം കോടതിയിലെ മുതിര്&#x200d;ന്ന അഭിഭാഷകനും കോണ്&#x200d;ഗ്രസ് നേതാവുമായ കബില്&#x200d; സിബില്&#x200d;. ഇംപീച്‌മെന്റ് നോട്ടീസ് രാജ്യസഭാ ചെയര്&#x200d;മാന്&#x200d; വെങയ്യ നായിഡു തള്ളുമോയെന്ന മാധ്യമ പ്രവര്&#x200d;ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.</p>
<p>ദീപക് മിശ്രയ്‌ക്കെതിരെ ഇംപീച്‌മെന്റനോട്ടീസില്&#x200d; ചിദംബരം ഒപ്പിടാതിരുന്നത് സുപ്രീം കോടതിയില്&#x200d; ചിദംബരത്തിന് തീര്&#x200d;ക്കാന്&#x200d; കേസുകള്&#x200d; ഒരുപാടുള്ളതിനാലാണെന്നും അദ്ദേഹത്തോട് ഒപ്പിടാന്&#x200d; ഞങ്ങള്&#x200d; ആവശ്യപ്പെട്ടിട്ടില്ലെന്നും രാജ്യസഭാ ചെയര്&#x200d;മാന്&#x200d; വെങയ്യ നായിഡിനുവിന് ഇംപീച്ച്‌മെന്റ് നോട്ടീസ് തീരുമാനമെടുക്കാനാവില്ലെന്നും കബില്&#x200d; സിബില്&#x200d; മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം ദീപക് മിശ്രക്കെതിരായ ഇംപീച്‌മെന്റ് നോട്ടീസ് അദ്ദേഹത്തിനെതിരായ ആരോപണങ്ങളില്&#x200d; മതിയായ തെളിവില്ലെന്ന് പറഞ്ഞ് ഉപരാഷ്ട്രപതി തള്ളി.</p>
<p>ഇന്ന് മുതല്&#x200d; ദീപക് മിശ്ര വിരമിക്കുന്നത് വരെ ഞാന്&#x200d; കോടതിയില്&#x200d; ഹാജരാവില്ല. അതെന്റെ ജോലിയുടെ അന്തസിന് ചേര്&#x200d;ന്നതല്ല. രാജ്യസഭാ ചെയര്&#x200d;മാന്&#x200d; വെങയ്യ നായിഡിനുവിന് ഇംപീച്ച്‌മെന്റ് നോട്ടീസ് തീരുമാനമെടുക്കാനാവില്ല. അദ്ദേഹത്തിന് അതിന്റെ നടപടിക്രമങ്ങള്&#x200d; നിശ്ചയിക്കാന്&#x200d; മാത്രമേ അധികാരമുള്ളൂ. ആവശ്യമായത്രയും അംഗങ്ങളുടെ ഒപ്പുണ്ടെങ്കില്&#x200d; അദ്ദേഹം വിഷയം ജഡ്ജിമാരടങ്ങിയ കമ്മിറ്റിക്ക് വിടണം. അദ്ദഹത്തിനത് തള്ളാന്&#x200d; അധികാരമില്ല. കബില്&#x200d; സിബില്&#x200d; മാധ്യമങ്ങളോട് പറഞ്ഞു.</p>
<p>കോണ്&#x200d;ഗ്രസ് നേതാവ് ഗുലാം നബി ആസാദിന്റെ നേതൃത്വത്തില്&#x200d; വെള്ളിയാഴ്ചയാണ് പ്രതിപക്ഷ നേതാക്കള്&#x200d; സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കെതിരെ ഇംപീച്‌മെന്റ് നോട്ടിസ് നല്&#x200d;കിയത്. അതേസമയം നോട്ടീസ് ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കെതിരായ ഇംപീച്ച്‌മെന്റ് നോട്ടീസ് രാജ്യസഭാ ചെയര്&#x200d;മാന്&#x200d; വെങ്കയ്യ നായിഡുതള്ളി. ദീപക് മിശ്രക്കെതിരായ ആരോപണങ്ങള്&#x200d;ക്ക് തെളിവില്ല എന്നും എം.പിമാര്&#x200d; രാജ്യസഭാ ചട്ടങ്ങള്&#x200d; ലംഘിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് തള്ളിയത്. ഇംപീച്ച്‌മെന്റ് നോട്ടീസ് നല്&#x200d;കിയതിനു ശേഷം ഇതു സംബന്ധിച്ച് മാധ്യമങ്ങളോട് എം.പിമാര്&#x200d; പൊതു ചര്&#x200d;ച്ച ചെയ്‌തെന്നും ഇതു ചട്ടലംഘനമാണെന്നും വെങ്കയ നായിഡു വ്യക്തമാക്കി. അതേസമയം നടപടിക്കെതിരെ കോടതിയെ സമീപി്ക്കുമെന്ന് പ്രതിപക്ഷ പാര്&#x200d;ട്ടികള്&#x200d; അറിയിച്ചു. ഇന്നത്തെ സുപ്രീം കോടതി നടപടികള്&#x200d; തുടങ്ങും മുമ്പാണ് ഉപരാഷ്ട്രപതി നോട്ടീസ് തള്ളിയത്</p>
<p>ജസ്റ്റിസ് ലോയ കേസില്&#x200d; സ്വതന്ത്ര അന്വേഷണം വേണ്ടെന്ന ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിന്റെ വിധിയോടെയാണ് ഇംപീച്ച്‌മെന്റ നടപടികള്&#x200d; വേഗത്തിലാക്കിയത്. കോണ്&#x200d;ഗ്രസ്, ആര്&#x200d;.ജെ.ഡി, എന്&#x200d;.സി.പി, സി.പി.ഐ.എം, സി.പി.ഐ, സമാജ് വാദി പാര്&#x200d;ട്ടി, ബി.എസ്.പി. എന്നീ പാര്&#x200d;ട്ടികളാണ് നോട്ടീസില്&#x200d; ഒപ്പുവെച്ചത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kapil-sibal-says-will-not-appear-in-court-of-cji-dipak-misra.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
