<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>impersonation &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/impersonation/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sat, 10 Feb 2024 05:03:37 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>impersonation &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>പി എസ് സി പരീക്ഷയിലെ ആൾമാറാട്ടം; സഹോദരങ്ങളെ കസ്റ്റഡിയിൽ കിട്ടാൻ അപേക്ഷ നൽകി പൊലീസ്‌</title>
		<link>https://www.chandrikadaily.com/impersonation-in-psc-exam-the-police-applied-to-get-the-brothers-in-custody.html</link>
					<comments>https://www.chandrikadaily.com/impersonation-in-psc-exam-the-police-applied-to-get-the-brothers-in-custody.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sat, 10 Feb 2024 05:03:37 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[crime]]></category>
		<category><![CDATA[impersonation]]></category>
		<category><![CDATA[police]]></category>
		<category><![CDATA[psc exam]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=290027</guid>

					<description><![CDATA[നേമം സ്വദേശികളായ അമൽ ജിത്ത്, അഖിൽ ജിത്ത് എന്നിവർ വെള്ളിയാഴ്ച വൈകിട്ടാണ് എസിജെഎം കോടതിയിൽ കീഴടങ്ങിയത്]]></description>
										<content:encoded><![CDATA[<p>പി എസ് സി പരീക്ഷയിലെ ആൾമാറാട്ട കേസിലെ പ്രതികൾക്കായി പോലീസ് കസ്റ്റഡി അപേക്ഷ നൽകി. കൂടുതൽ തെളിവെടുപ്പുകൾക്കായി പ്രതികളെ തിങ്കളാഴ്ച കസ്റ്റഡിയിൽ ലഭിച്ചേക്കുമെന്നാണ് പോലീസ് കരുതുന്നത്. നേമം സ്വദേശികളായ അമൽ ജിത്ത്, അഖിൽ ജിത്ത് എന്നിവർ വെള്ളിയാഴ്ച വൈകിട്ടാണ് എസിജെഎം കോടതിയിൽ കീഴടങ്ങിയത്.</p>
<p>സഹോദരങ്ങളായ ഇരുവരെയും കോടതി റിമാൻഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇവരെ കസ്റ്റഡിയിൽ വാങ്ങാൻ പൂജപ്പുര പോലീസ് അപേക്ഷ നൽകിയത്. മുഖ്യപ്രതിയായ അമൽ ജിത്തിന് വേണ്ടി സഹോദരൻ അഖിൽ ജിത്താണ് ആൾമാറാട്ടം നടത്തിയതെന്നാണ് പോലീസ് സംശയിക്കുന്നത്.</p>
<p>പി എസ് സി വിജിലൻസ് വിഭാഗം ബയോമെട്രിക് മെഷീനുമായി പരിശോധനക്ക് എത്തിയപ്പോഴാണ് ഒരു ഉദ്യോഗാർഥി ഹാളിൽ നിന്നും ഓടി രക്ഷപ്പെട്ടത്. അമൽ ജിത്തായിരുന്നു പരീക്ഷ എഴുതേണ്ടിയിരുന്നത്. മതിൽ ചാടിപ്പോയ ആളെ ഒരു ബൈക്കിൽ കാത്തുനിന്നയാൾ രക്ഷപ്പെടുത്തുകയായിരുന്നു. ഈ വാഹനവും അമൽ ജിത്തിന്റേതാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/impersonation-in-psc-exam-the-police-applied-to-get-the-brothers-in-custody.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പരിശോധനയ്ക്കിടെ ഉദ്യോഗാർത്ഥി ഇറങ്ങിയോടി; പിഎസ്‌സി പരീക്ഷയില്&#x200d; ആള്&#x200d;മാറാട്ടത്തിന് ശ്രമം</title>
		<link>https://www.chandrikadaily.com/during-the-test-the-candidate-ran-down-attempted-impersonation-in-psc-exam.html</link>
					<comments>https://www.chandrikadaily.com/during-the-test-the-candidate-ran-down-attempted-impersonation-in-psc-exam.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Wed, 07 Feb 2024 08:25:12 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[impersonation]]></category>
		<category><![CDATA[psc exam]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=289827</guid>

					<description><![CDATA[യൂണിവേഴ്‌സിറ്റി എല്&#x200d;ജിഎസ് പരീക്ഷയ്‌ക്കെത്തിയ ആളാണ് ഇറങ്ങി ഓടിയത്]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: തിരുവനന്തപുരത്ത് പി.എസ്.സി.പരീക്ഷയിൽ ആള്&#x200d;മാറാട്ടത്തിന് ശ്രമം. പി.എസ്.സി.അധികൃതർ വിരലടയാള പരിശോധന നടത്തുന്നതിനിടെ ആള്&#x200d;മാറാട്ടം നടത്തിയാള്&#x200d; പരീക്ഷ ഹാളിൽ നിന്നും ഇറങ്ങിയോടി. പൊലിസ് അന്വേഷണം തുടങ്ങി. തിരുവനന്തപുരം പൂജപ്പുര ചിന്നമ്മ മെമ്മോറിയല്&#x200d; ഗേള്&#x200d;സ് സ്‌കൂളിലാണ് സംഭവം.</p>
<div class="arr--story-page-card-wrapper">
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text">
<p>യൂണിവേഴ്‌സിറ്റി എല്&#x200d;ജിഎസ് പരീക്ഷയ്‌ക്കെത്തിയ ആളാണ് ഇറങ്ങി ഓടിയത്. പരീക്ഷാഹാളില്&#x200d; തിരിച്ചറിയല്&#x200d; കാര്&#x200d;ഡുമായി ഒത്തുനോക്കിയുള്ള വെരിഫിക്കേഷനിടെ ഇന്&#x200d;വിജിലേറ്റര്&#x200d;ക്ക് സംശയം തോന്നി. തുടര്&#x200d;ന്ന് പരിശോധന നടത്തുന്നതിനിടെയാണ് പരീക്ഷക്കെത്തിയ ആള്&#x200d; ഇറങ്ങി ഓടിയത്.</p>
</div>
</div>
</div>
<div class="arr--story-page-card-wrapper">
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text">
<p>ഓടിയ ആളെ പിടികൂടാനായില്ല. സംഭവത്തിന് പിന്നാലെ അധികൃതര്&#x200d; ആള്&#x200d;മാറാട്ടമെന്ന് സംശയിക്കുന്നതായി കാണിച്ച് പൂജപ്പുര പൊലീസില്&#x200d; പരാതി നല്&#x200d;കി.</p>
<p>പരീക്ഷ ഹാളിൽ നിന്നും മതിൽ വഴിചാടിയാണ് ആള്&#x200d;മാറാട്ടം നടത്തിയാള്&#x200d; രക്ഷപ്പെട്ടത്. അടുത്തിടെയാണ് പിഎസ് സി ബയോമെട്രിക് പരിശോധന തുടങ്ങിയത്. പുറത്തേക്ക് കടന്നയാളിനെ ബൈക്കിലെത്തിയ ഒരാള്&#x200d; കൊണ്ടുപോയെന്നാണ് പൊലിസിന് ലഭിച്ചിരിക്കുന്ന വിവരം. സിസിടിവി ദൃശ്യങ്ങള്&#x200d; ശേഖരിച്ച പൊലിസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.</p>
</div>
</div>
</div>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/during-the-test-the-candidate-ran-down-attempted-impersonation-in-psc-exam.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കാമുകിക്ക് പകരം പെണ്&#x200d;വേഷത്തിലെത്തി പരീക്ഷ എഴുതല്&#x200d;; വിരലടയാളം കുടുക്കി, പഞ്ചാബ് സ്വദേശി പിടിയില്&#x200d;</title>
		<link>https://www.chandrikadaily.com/dressing-as-a-girl-instead-of-a-girlfriend-and-writing-an-exam-fingerprint-caught-native-of-punjab-arrested.html</link>
					<comments>https://www.chandrikadaily.com/dressing-as-a-girl-instead-of-a-girlfriend-and-writing-an-exam-fingerprint-caught-native-of-punjab-arrested.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Mon, 15 Jan 2024 08:52:18 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[india]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[exam]]></category>
		<category><![CDATA[impersonation]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=287972</guid>

					<description><![CDATA[വ്യാജ വോട്ടർ ഐഡി, ആധാർ കാർഡ് എന്നിവയുണ്ടാക്കി സ്ത്രീ വേഷത്തിൽ കമ്മലും മാലയും വളയുമൊക്കെ അണിഞ്ഞാണ് ഇയാള്&#x200d;
പരീക്ഷയെഴുതാൻ എത്തിയത്]]></description>
										<content:encoded><![CDATA[<p>പഞ്ചാബിലെ ഫരീദ്കോട്ടിൽ കാമുകിക്കു വേണ്ടി ആൾമാറാട്ടം നടത്തി പരീക്ഷയെഴുതാനെത്തിയ യുവാവ് പിടിയിൽ. ഇൻവിജിലേറ്റർ പിടികൂടാതിരിക്കാൻ രൂപമാറ്റം വരുത്തിയതിനു പുറമെ വോട്ടർ‌ ഐഡിയും ആധാറും ഉൾപ്പെടെയുള്ള രേഖകളിലും കൃത്രിമം കാണിച്ചാണ് ഇയാൾ പരീക്ഷയ്ക്ക് എത്തിയത്.  വ്യാജ വോട്ടർ ഐഡി, ആധാർ കാർഡ് എന്നിവയുണ്ടാക്കി സ്ത്രീ വേഷത്തിൽ കമ്മലും മാലയും വളയുമൊക്കെ അണിഞ്ഞാണ് ഇയാള്&#x200d;<br />
പരീക്ഷയെഴുതാൻ എത്തിയത്. എന്നാൽ സംശയം തോന്നിയ ഇൻവിജിലേറ്റർമാർ പൊലീസിൽ അറിയിച്ചതോടെയാണ് യുവാവ് പിടിയിലായത്.</p>
<p>ബാബാ ഫരീദ് ഹെൽത്ത് യൂണിവേഴ്സിറ്റിയിലെ മൾട്ടി പർപ്പസ് ഹെൽത്ത് വർക്കർ തസ്തികയിലേക്കുള്ള പരീക്ഷ എഴുതാനായി, കോട്കപുരയിലെ ഡിഎവി പബ്ലിക് സ്കൂളിലാണ് അംഗ്രേസ് സിങ് എത്തിയത്. കാമുകി പരംജിത് കൗറിനു പകരമാണ് ഇയാൾ പെൺവേഷത്തിൽ പരീക്ഷയ്ക്ക് ഹാജരായത്. സ്ത്രീകളുടെ വസ്ത്രത്തിനു പുറമെ വള, പൊട്ട്, ലിപ്സ്റ്റിക് എന്നിവയും അംഗ്രേസ് സിങ് ധരിച്ചിരുന്നു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/dressing-as-a-girl-instead-of-a-girlfriend-and-writing-an-exam-fingerprint-caught-native-of-punjab-arrested.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കാട്ടാക്കട കോളേജ് ആള്&#x200d;മാറാട്ടം: എസ്.എഫ്.ഐ നേതാവ്  വിശാഖ് കീഴടങ്ങി</title>
		<link>https://www.chandrikadaily.com/1kattakkada-college-impersonation-sfi-leader-visakh-surrenders.html</link>
					<comments>https://www.chandrikadaily.com/1kattakkada-college-impersonation-sfi-leader-visakh-surrenders.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 04 Jul 2023 05:43:07 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[police]]></category>
		<category><![CDATA[impersonation]]></category>
		<category><![CDATA[kattakkada christian college]]></category>
		<category><![CDATA[news]]></category>
		<category><![CDATA[sfi leader]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=262807</guid>

					<description><![CDATA[കാട്ടാക്കട ആൾമാറാട്ട കേസ് പ്രതി മുൻ എസ്എഫ്ഐ നേതാവ് വിശാഖ് കീഴടങ്ങി. കാട്ടാക്കട പൊലീസ് സ്റ്റേഷനിലാണ് കീഴടങ്ങിയത്. കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ ആള്&#x200d;മാറാട്ട കേസിൽ പ്രതികള്&#x200d;ക്ക് അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാൻ ഹൈക്കോടതി നൽകിയ സമയപരിധി ഇന്ന് അവസാനിക്കും. കേസിലെ ഒന്നാം പ്രതി എസ്എഫ്ഐ നേതാവ് വിശാഖ്, രണ്ടാം പ്രതിയെ കോളേജ് മുൻ പ്രിൻസിപ്പൽ ജി. ജെ.ഷൈജു എന്നിവരാണ് ഹാജരാകേണ്ടത്. രണ്ടു പേരുടെയും മുൻകൂർ ജാമ്യാപേക്ഷ തള്ളിയ കോടതി അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാൻ നിർദ്ദേശിച്ചിരുന്നു. കോളേജ് തെരഞ്ഞെടുപ്പിൽ [&#8230;]]]></description>
										<content:encoded><![CDATA[<p>കാട്ടാക്കട ആൾമാറാട്ട കേസ് പ്രതി മുൻ എസ്എഫ്ഐ നേതാവ് വിശാഖ് കീഴടങ്ങി. കാട്ടാക്കട പൊലീസ് സ്റ്റേഷനിലാണ് കീഴടങ്ങിയത്. കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ<br />
ആള്&#x200d;മാറാട്ട കേസിൽ പ്രതികള്&#x200d;ക്ക് അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാൻ ഹൈക്കോടതി നൽകിയ സമയപരിധി ഇന്ന് അവസാനിക്കും. കേസിലെ ഒന്നാം പ്രതി എസ്എഫ്ഐ നേതാവ് വിശാഖ്, രണ്ടാം പ്രതിയെ കോളേജ് മുൻ പ്രിൻസിപ്പൽ ജി. ജെ.ഷൈജു എന്നിവരാണ് ഹാജരാകേണ്ടത്. രണ്ടു പേരുടെയും മുൻകൂർ ജാമ്യാപേക്ഷ തള്ളിയ കോടതി അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാൻ നിർദ്ദേശിച്ചിരുന്നു.</p>
<p>കോളേജ് തെരഞ്ഞെടുപ്പിൽ മത്സരിച്ച് ജയിച്ച വിദ്യാർത്ഥിനിക്ക് പകരം തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ യോഗ്യതയില്ലാത്ത വിശാഖിന്റെ പേരാണ് സർവ്വകലാശാലക്ക് പ്രിൻസിപ്പൽ കൈമാറിയത്. സംഭവം പുറത്തായതോടെ വിശാഖിനെയും പ്രിൻസിപ്പലിനെയും സസ്പെന്റ് ചെയ്തിരുന്നു. കാട്ടാക്കട പൊലീസിൻെറ അന്വേഷണം മെല്ലെ പോകുന്നതിനിടെയാണ് പ്രതികൾ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചത്. ജാമ്യ ഹർജിയിൽ ഉത്തരവുണ്ടാകുന്നവരെ രണ്ടുപേരുടെയും അറസ്റ്റും ഹൈക്കോടതി തടഞ്ഞിരുന്നു. ജാമ്യ ഹർജി തള്ളിയ ശേഷമാണ് ചൊവ്വാഴ്ച അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാൻ നിർദ്ദേശിച്ചത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1kattakkada-college-impersonation-sfi-leader-visakh-surrenders.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ആള്&#x200d;മാറാട്ടം; എസ്.എഫ്.ഐ നേതാവ് എ. വിശാഖിനെ സസ്‌പെന്&#x200d;ഡ് ചെയ്തു</title>
		<link>https://www.chandrikadaily.com/impersonation-sfi-leader-a-visakh-was-suspended.html</link>
					<comments>https://www.chandrikadaily.com/impersonation-sfi-leader-a-visakh-was-suspended.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 22 May 2023 10:15:14 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[impersonation]]></category>
		<category><![CDATA[sfi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=255207</guid>

					<description><![CDATA[കാട്ടാക്കട കോളേജിലെ ആള്&#x200d;മാറാട്ടത്തില്&#x200d; എസ്.എഫ്.ഐ നേതാവ് എ. വിശാഖിനെ കോളേജ് സസ്‌പെന്&#x200d;ഡ് ചെയ്തു. കോളേജിലെ പുതിയ പ്രിന്&#x200d;സിപ്പലാണ് നടപടിയെടുത്തത്. എസ്.എഫ്.ഐ യുടെ ആള്&#x200d;മാറാട്ടത്തിന് കൂട്ടുനിന്ന കാട്ടാക്കട ക്രിസ്ത്യന്&#x200d; കോളേജ് പ്രിന്&#x200d;സിപ്പല്&#x200d; ജി.ജെ ഷൈജുവിനേയും നേരത്തെ സസ്‌പെന്&#x200d;ഡ് ചെയ്തിരുന്നു. സര്&#x200d;വകലാശാല നിര്&#x200d;ദേശവും പൊലീസ് കേസും പരിഗണിച്ച് കോളേജ് മാനേജ്‌മെന്റാണ് ഷൈജുവിനെ സ്ഥാനത്തുനിന്ന് നീക്കിയത്. രണ്ടാം പ്രതിയായ എസ്.എഫ്.ഐ നേതാവ് എ. വിശാഖിന് സ്ഥാനമാനങ്ങള്&#x200d; ലഭിക്കുന്നതിനുവേണ്ടി പ്രിന്&#x200d;സിപ്പല്&#x200d; ഷൈജു വ്യാജരേഖ ഉണ്ടാക്കിയെന്നാണ് എഫ്.ഐ.ആര്&#x200d;. &#160;]]></description>
										<content:encoded><![CDATA[<p>കാട്ടാക്കട കോളേജിലെ ആള്&#x200d;മാറാട്ടത്തില്&#x200d; എസ്.എഫ്.ഐ നേതാവ് എ. വിശാഖിനെ കോളേജ് സസ്‌പെന്&#x200d;ഡ് ചെയ്തു. കോളേജിലെ പുതിയ പ്രിന്&#x200d;സിപ്പലാണ് നടപടിയെടുത്തത്. എസ്.എഫ്.ഐ യുടെ ആള്&#x200d;മാറാട്ടത്തിന് കൂട്ടുനിന്ന കാട്ടാക്കട ക്രിസ്ത്യന്&#x200d; കോളേജ് പ്രിന്&#x200d;സിപ്പല്&#x200d; ജി.ജെ ഷൈജുവിനേയും നേരത്തെ സസ്‌പെന്&#x200d;ഡ് ചെയ്തിരുന്നു.</p>
<p>സര്&#x200d;വകലാശാല നിര്&#x200d;ദേശവും പൊലീസ് കേസും പരിഗണിച്ച് കോളേജ് മാനേജ്‌മെന്റാണ് ഷൈജുവിനെ സ്ഥാനത്തുനിന്ന് നീക്കിയത്. രണ്ടാം പ്രതിയായ എസ്.എഫ്.ഐ നേതാവ് എ. വിശാഖിന് സ്ഥാനമാനങ്ങള്&#x200d; ലഭിക്കുന്നതിനുവേണ്ടി പ്രിന്&#x200d;സിപ്പല്&#x200d; ഷൈജു വ്യാജരേഖ ഉണ്ടാക്കിയെന്നാണ് എഫ്.ഐ.ആര്&#x200d;.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/impersonation-sfi-leader-a-visakh-was-suspended.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>എസ്.എഫ്.ഐ ആള്&#x200d;മാറാട്ടം: പൊലീസ് കേസെടുത്തു; പ്രിന്&#x200d;സിപ്പല്&#x200d; ഒന്നാം പ്രതി, രണ്ടാം പ്രതി വിശാഖ്</title>
		<link>https://www.chandrikadaily.com/sfi-impersonation-police-registered-a-case-principal-1st-respondent-and-2nd-respondent-visakh.html</link>
					<comments>https://www.chandrikadaily.com/sfi-impersonation-police-registered-a-case-principal-1st-respondent-and-2nd-respondent-visakh.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 21 May 2023 13:33:38 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[police]]></category>
		<category><![CDATA[impersonation]]></category>
		<category><![CDATA[news]]></category>
		<category><![CDATA[police case]]></category>
		<category><![CDATA[sfi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=255041</guid>

					<description><![CDATA[കാട്ടാക്കട ക്രിസ്ത്യന്&#x200d; കോളേജിലെ യൂണിയന്&#x200d; തിരഞ്ഞെടുപ്പ് തട്ടിപ്പില്&#x200d; അവസാനം പൊലീസ് കേസെടുത്തു. വഞ്ചന, വ്യാജരേഖ ചമയ്ക്കല്&#x200d;, ആള്&#x200d;മാറാട്ടം തുടങ്ങിയ വകുപ്പുകള്&#x200d; ചുമത്തി. കോളേജ് പ്രിന്&#x200d;സിപ്പല്&#x200d; ജി.ജെ ഷൈജുവാണ് ഒന്നാം പ്രതി. എസ്.എഫ്.ഐ നേതാവ് വിശാഖിനെ രണ്ടാം പ്രതിയാക്കി. കേരള സര്&#x200d;വകലാശാല രജിസ്ട്രാര്&#x200d; നല്&#x200d;കിയ പരാതിയിലാണ് കാട്ടാക്കട പൊലീസിന്റെ നടപടി. സംഭവത്തെക്കുറിച്ച് പഠിച്ച് ഒരാഴ്ചക്കുള്ളില്&#x200d; റിപ്പോര്&#x200d;ട്ട് നല്&#x200d;കാന്&#x200d; രജിസ്ട്രാറെ ചുമലതപ്പെടുത്തിയിട്ടുണ്ട്. സര്&#x200d;വകലാശാല യൂണിയന്&#x200d; തിരഞ്ഞെടുപ്പ് മാറ്റിവെയ്‌ക്കേണ്ടി വന്നതു മൂലമുള്ള സാമ്പത്തിക നഷ്ടം ബന്ധപ്പെട്ടവരില്&#x200d; നിന്ന് ഈടാക്കും. ഇത് എങ്ങനെ [&#8230;]]]></description>
										<content:encoded><![CDATA[<p>കാട്ടാക്കട ക്രിസ്ത്യന്&#x200d; കോളേജിലെ യൂണിയന്&#x200d; തിരഞ്ഞെടുപ്പ് തട്ടിപ്പില്&#x200d; അവസാനം പൊലീസ് കേസെടുത്തു. വഞ്ചന, വ്യാജരേഖ ചമയ്ക്കല്&#x200d;, ആള്&#x200d;മാറാട്ടം തുടങ്ങിയ വകുപ്പുകള്&#x200d; ചുമത്തി. കോളേജ് പ്രിന്&#x200d;സിപ്പല്&#x200d; ജി.ജെ ഷൈജുവാണ് ഒന്നാം പ്രതി. എസ്.എഫ്.ഐ നേതാവ് വിശാഖിനെ രണ്ടാം പ്രതിയാക്കി. കേരള സര്&#x200d;വകലാശാല രജിസ്ട്രാര്&#x200d; നല്&#x200d;കിയ പരാതിയിലാണ് കാട്ടാക്കട പൊലീസിന്റെ നടപടി.</p>
<p>സംഭവത്തെക്കുറിച്ച് പഠിച്ച് ഒരാഴ്ചക്കുള്ളില്&#x200d; റിപ്പോര്&#x200d;ട്ട് നല്&#x200d;കാന്&#x200d; രജിസ്ട്രാറെ ചുമലതപ്പെടുത്തിയിട്ടുണ്ട്. സര്&#x200d;വകലാശാല യൂണിയന്&#x200d; തിരഞ്ഞെടുപ്പ് മാറ്റിവെയ്‌ക്കേണ്ടി വന്നതു മൂലമുള്ള സാമ്പത്തിക നഷ്ടം ബന്ധപ്പെട്ടവരില്&#x200d; നിന്ന് ഈടാക്കും. ഇത് എങ്ങനെ വേണമെന്ന് രജിസ്ട്രാര്&#x200d; ശുപാര്&#x200d;ശ ചെയ്യും. സര്&#x200d;വകലാശാല യൂണിയന്&#x200d; കൗണ്&#x200d;സിലര്&#x200d;മാരുടെ പട്ടിക മരവിപ്പിക്കും.</p>
<p>സര്&#x200d;വകലാശാല അധികൃതര്&#x200d; എല്ലാ കോളേജുകളുമായും ബന്ധപ്പെട്ട് തിരഞ്ഞെടുക്കപ്പെട്ട കൗണ്&#x200d;സിലര്&#x200d;മാര്&#x200d; ആരൊക്കെയാണെന്ന് ഉറപ്പുവരുത്തിയ ശേഷമേ യൂണിയന്&#x200d; തിരഞ്ഞെടുപ്പ് നടത്തൂ. കാട്ടാക്കട കോളേജില്&#x200d; യൂണിവേഴ്‌സിറ്റി യൂണിയന്&#x200d; കൗണ്&#x200d;സിലറായി തിരഞ്ഞെടുപ്പില്&#x200d; മത്സരിച്ച് ജയിച്ച എ.എസ് അനഘയക്ക് പകരം ആള്&#x200d;മാറാട്ടം നടത്തി എസ്.എഫ്.ഐ ഏരിയ സെക്രട്ടറി വിശാഖിന്റെ പേര് സര്&#x200d;വകലാശാലയെ അറിയിച്ചതാണ് കേസ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/sfi-impersonation-police-registered-a-case-principal-1st-respondent-and-2nd-respondent-visakh.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
