<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>ind pak &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/ind-pak/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Wed, 17 Sep 2025 05:26:06 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>ind pak &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ഏഷ്യാകപ്പില്‍നിന്ന് പിന്മാറില്ല; യു.എ.ഇയെ നേരിടാന്‍ പാകിസ്താന്‍ ഇന്നിറങ്ങും</title>
		<link>https://www.chandrikadaily.com/will-not-withdraw-from-asia-cup-pakistan-will-go-to-face-uae-today.html</link>
					<comments>https://www.chandrikadaily.com/will-not-withdraw-from-asia-cup-pakistan-will-go-to-face-uae-today.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Wed, 17 Sep 2025 05:26:06 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[asia cup]]></category>
		<category><![CDATA[ind pak]]></category>
		<category><![CDATA[sportsnews]]></category>
		<category><![CDATA[UAE]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=354545</guid>

					<description><![CDATA[ഗ്രൂപ്പ് എയിലെ അവസാന മത്സരത്തില്‍ ഇന്ന് യു.എ.ഇക്കെതിരെ പാകിസ്താന്‍ കളിക്കും]]></description>
										<content:encoded><![CDATA[<p>കൈകൊടുക്കല്&#x200d; വിവാദത്തെ തുടര്&#x200d;ന്ന് ഏഷ്യാകപ്പില്&#x200d;നിന്ന് പിന്മാറുമെന്ന ഭീഷണി ഉയര്&#x200d;ത്തിയിരുന്ന പാകിസ്താന്&#x200d; തീരുമാനം മാറ്റി. ഗ്രൂപ്പ് എയിലെ അവസാന മത്സരത്തില്&#x200d; ഇന്ന് യു.എ.ഇക്കെതിരെ പാകിസ്താന്&#x200d; കളിക്കും. മാച്ച് റഫറി ആന്&#x200d;ഡി പൈക്രോഫ്റ്റിനെ മാറ്റണമെന്ന ആവശ്യം ഐ.സി.സി തള്ളിയതിനെത്തുടര്&#x200d;ന്നാണ് പാകിസ്താന്&#x200d; പിന്മാറ്റ ഭീഷണി മുഴക്കിയത്. എന്നാല്&#x200d; തുടര്&#x200d;ന്നുള്ള ചര്&#x200d;ച്ചകള്&#x200d;ക്കൊടുവില്&#x200d; ടൂര്&#x200d;ണമെന്റില്&#x200d; തുടര്&#x200d;ന്നു കളിക്കാനാണ് തീരുമാനം. ഇന്നത്തെ മത്സരത്തില്&#x200d; റിച്ചി റിച്ചാഡ്സണ്&#x200d; മാച്ച് റഫറിയായിരിക്കും.</p>
<p>ഇന്ത്യക്കെതിരെ തോറ്റ പാകിസ്താന് ഇന്ന് ജയിച്ചാല്&#x200d; സൂപ്പര്&#x200d; ഫോറിലേക്ക് പ്രവേശിക്കാം. നേരത്തെ ഒമാനെതിരെ 93 റണ്&#x200d;സിന്റെ ജയം അവര്&#x200d; നേടിയിരുന്നു. ഇതിനകം ഇന്ത്യ സൂപ്പര്&#x200d; ഫോറിലെത്തിയിട്ടുണ്ട്. പാകിസ്താന്&#x200d; മുന്നേറിയാല്&#x200d; വീണ്ടും ഇന്ത്യ-പാക് ഏറ്റുമുട്ടല്&#x200d; അരങ്ങേറും.</p>
<p>ഇന്ത്യ-പാക് മത്സരത്തില്&#x200d; ടോസിനും മത്സരശേഷവും പതിവായി നടക്കുന്ന കൈകൊടുക്കല്&#x200d; ഇന്ത്യന്&#x200d; ക്യാപ്റ്റന്&#x200d; സൂര്യകുമാര്&#x200d; യാദവ് നിരസിച്ചിരുന്നു. പാക് ക്യാപ്റ്റന്&#x200d; സല്&#x200d;മാന്&#x200d; അലി ആഘയെയും അവഗണിച്ചു. &#8216;സ്‌പോര്&#x200d;ട്സ്മാന്&#x200d; സ്പിരിറ്റിന് പുറത്തുള്ള കാര്യങ്ങള്&#x200d; ഉണ്ടായിരുന്നു&#8217; എന്നായിരുന്നു സൂര്യയുടെ വിശദീകരണം. ഇതില്&#x200d; പ്രതിഷേധിച്ച് പാക് ക്യാപ്റ്റന്&#x200d; പോസ്റ്റ്-മാച്ച് പ്രസന്റേഷന്&#x200d; സെറിമണി ബഹിഷ്‌കരിക്കുകയും പരിശീലകന്&#x200d; മൈക്ക് ഹെസന്&#x200d; നിരാശ രേഖപ്പെടുത്തുകയും ചെയ്തു. ഏഴ് വിക്കറ്റിനാണ് ഇന്ത്യ വിജയം നേടിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/will-not-withdraw-from-asia-cup-pakistan-will-go-to-face-uae-today.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം ദൃഢമാക്കുന്നതിന് ചൈനയുടെ പിന്തുണയെന്ന് ഷീജിന്&#x200d;പിങ്</title>
		<link>https://www.chandrikadaily.com/ind-pak-relation.html</link>
					<comments>https://www.chandrikadaily.com/ind-pak-relation.html#respond</comments>
		
		<dc:creator><![CDATA[web desk 1]]></dc:creator>
		<pubDate>Fri, 14 Jun 2019 15:47:40 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[china -india]]></category>
		<category><![CDATA[ind pak]]></category>
		<category><![CDATA[Xi Jinping]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=130171</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം ശക്തമാക്കുന്നതിന് തങ്ങളുടെ പിന്തുണയുണ്ടെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിന്&#x200d;പിങ്. ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ച നടന്നതിനു ശേഷമാണ് ചൈനീസ് പ്രസിഡന്റിന്റെ പരാമര്&#x200d;ശം. ബിഷ്‌കേകില്&#x200d; പാകിസ്ഥാന്&#x200d; പ്രധാനമന്ത്രി ഇമ്രാന്&#x200d; ഖാനുമായുള്ള കൂടിക്കാഴ്ചക്കിടെയാണ് ചൈനീസ് പ്രസിഡന്റ് ഇക്കാര്യം പറഞ്ഞത്. ഇന്നലെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷീജിന്&#x200d;പിങ്ങുമായി കൂടിക്കാഴ്ച നടന്നത്. തീവ്രവാദം അവസാനിപ്പിക്കാതെ പാകിസ്ഥാനുമായി ഒരു തരത്തിലുള്ള ചര്&#x200d;ച്ചക്കുമില്ലെന്ന് കൂടിക്കാഴ്ചയില്&#x200d; മോദി വ്യക്തമാക്കിയിരുന്നു. നേരത്തെ ഇമ്രാന്&#x200d; ഖാനുമായുള്ള കൂടിക്കാഴ്ച നടത്തുന്നതില്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[
<p></p>



<p>ന്യൂഡല്&#x200d;ഹി: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം ശക്തമാക്കുന്നതിന് തങ്ങളുടെ പിന്തുണയുണ്ടെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിന്&#x200d;പിങ്. ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ച നടന്നതിനു ശേഷമാണ് ചൈനീസ് പ്രസിഡന്റിന്റെ പരാമര്&#x200d;ശം. ബിഷ്‌കേകില്&#x200d; പാകിസ്ഥാന്&#x200d; പ്രധാനമന്ത്രി ഇമ്രാന്&#x200d; ഖാനുമായുള്ള കൂടിക്കാഴ്ചക്കിടെയാണ് ചൈനീസ് പ്രസിഡന്റ് ഇക്കാര്യം പറഞ്ഞത്.</p>



<p>ഇന്നലെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷീജിന്&#x200d;പിങ്ങുമായി കൂടിക്കാഴ്ച നടന്നത്. തീവ്രവാദം അവസാനിപ്പിക്കാതെ പാകിസ്ഥാനുമായി ഒരു തരത്തിലുള്ള ചര്&#x200d;ച്ചക്കുമില്ലെന്ന് കൂടിക്കാഴ്ചയില്&#x200d; മോദി വ്യക്തമാക്കിയിരുന്നു. നേരത്തെ ഇമ്രാന്&#x200d; ഖാനുമായുള്ള കൂടിക്കാഴ്ച നടത്തുന്നതില്&#x200d; നിന്ന് നരേന്ദ്ര മോദി പിന്&#x200d;മാറിയതും വലിയ വിവാദമായിരുന്നു. </p>



<p>2016-ലെ പത്താന്&#x200d;കോട്ട് ആക്രമണത്തിനു ശേഷം ഇന്ത്യ പാകിസ്ഥാനുമായി ബന്ധം സ്ഥാപിച്ചിട്ടില്ല. പുല്&#x200d;വാമ ആക്രമണം കൂടിയായതോടെ നില വീണ്ടും വഷളായി. തീവ്രവാദവും ചര്&#x200d;ച്ചയും തമ്മില്&#x200d; ഒരുമിച്ചു മുന്നോട്ടു പോകില്ലെന്നാണ് ഇന്ത്യയുടെ നിലപാട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ind-pak-relation.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇന്ത്യ-പാക് യുദ്ധം; ഉചിതമായ സമയമെന്ന് ബിപിന്&#x200d; റാവത്ത്; തയ്യാറെന്ന് പാകിസ്താന്&#x200d;</title>
		<link>https://www.chandrikadaily.com/it-is-time-to-give-a-befitting-reply-to-pakistan-terrorists.html</link>
					<comments>https://www.chandrikadaily.com/it-is-time-to-give-a-befitting-reply-to-pakistan-terrorists.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 23 Sep 2018 10:03:08 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Bipin Rawat]]></category>
		<category><![CDATA[ind pak]]></category>
		<category><![CDATA[India-Pakistan]]></category>
		<category><![CDATA[Pakistan]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=104369</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: ഇന്ത്യന്&#x200d; സൈനികര്&#x200d;ക്ക് നേരെയുള്ള പാക് സൈന്യത്തിന്റേയും തീവ്രവാദികളുടേയും മനുഷ്യത്വമില്ലായ്മക്ക് മറുപടി ഉചിതമായ നല്&#x200d;കാന്&#x200d; സമയം ഇതാണെന്ന് ഇന്ത്യന്&#x200d; കരസേന മേധാവി ബിപിന്&#x200d; റാവത്ത്. പാകിസ്താനൊപ്പം ഒരു സമാധാന ചര്&#x200d;ച്ചകളും സാധ്യമല്ലെന്നും അദ്ദേഹം തുറന്നടിച്ചു. കശ്മീരില്&#x200d; മൂന്ന് പൊലീസുകാരെ ഭീകരവാദികള്&#x200d; തട്ടിക്കൊണ്ടു പോയ സംഭവത്തില്&#x200d; പാകിസ്താനു വ്യക്തമായ പങ്കുണ്ടെന്നാരോപിച്ചാണ് ഇന്ത്യ, ന്യൂയോര്&#x200d;ക്കില്&#x200d; നടക്കാനിരുന്ന വിദേശകാര്യ മന്ത്രിമാര്&#x200d; തമ്മിലുള്ള ചര്&#x200d;ച്ചയില്&#x200d; നിന്നു പിന്മാറിയിരുന്നു. ഇതിനു പിന്നാലെയാണ് കരസേന സൈനിക ബിപിന്&#x200d; റാവത്ത് രംഗത്തെത്തിയത്. ബിപിന്&#x200d; റാവത്തിനു മറുപടിയുമായി പാക് [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: ഇന്ത്യന്&#x200d; സൈനികര്&#x200d;ക്ക് നേരെയുള്ള പാക് സൈന്യത്തിന്റേയും തീവ്രവാദികളുടേയും മനുഷ്യത്വമില്ലായ്മക്ക് മറുപടി ഉചിതമായ നല്&#x200d;കാന്&#x200d; സമയം ഇതാണെന്ന് ഇന്ത്യന്&#x200d; കരസേന മേധാവി ബിപിന്&#x200d; റാവത്ത്. പാകിസ്താനൊപ്പം ഒരു സമാധാന ചര്&#x200d;ച്ചകളും സാധ്യമല്ലെന്നും അദ്ദേഹം തുറന്നടിച്ചു. കശ്മീരില്&#x200d; മൂന്ന് പൊലീസുകാരെ ഭീകരവാദികള്&#x200d; തട്ടിക്കൊണ്ടു പോയ സംഭവത്തില്&#x200d; പാകിസ്താനു വ്യക്തമായ പങ്കുണ്ടെന്നാരോപിച്ചാണ് ഇന്ത്യ, ന്യൂയോര്&#x200d;ക്കില്&#x200d; നടക്കാനിരുന്ന വിദേശകാര്യ മന്ത്രിമാര്&#x200d; തമ്മിലുള്ള ചര്&#x200d;ച്ചയില്&#x200d; നിന്നു പിന്മാറിയിരുന്നു. ഇതിനു പിന്നാലെയാണ് കരസേന സൈനിക ബിപിന്&#x200d; റാവത്ത് രംഗത്തെത്തിയത്.</p>
<p>ബിപിന്&#x200d; റാവത്തിനു മറുപടിയുമായി പാക് സൈന്യവും രംഗത്തെത്തിയിരിക്കുകയാണ്. പാകിസ്ഥാന്&#x200d; യുദ്ധത്തിനു തയാറാണെന്ന് പാക് സൈനിക വക്താവ് പറഞ്ഞതായി ദി ഡോണ്&#x200d; വെബ്‌സൈറ്റ് റിപ്പോര്&#x200d;ട്ട് ചെയ്തിരിക്കുകയാണ്. പാകിസ്ഥാനിലെ ജനങ്ങളുടെ താത്പര്യം കണക്കിലെടുത്താണ് സമാധാന മാര്&#x200d;ഗ്ഗം സ്വീകരിച്ചിരിക്കുന്നതെന്നും ഇന്റര്&#x200d; സര്&#x200d;വീസ് പബ്ലിക് റിലേഷന്&#x200d;സ് ഡയറക്ടര്&#x200d; ജനറല്&#x200d; മേജര്&#x200d; ജനറല്&#x200d; ആസിഫ് ഗഫൂര്&#x200d; മറുപടി നല്&#x200d;കിയിരിക്കുകയാണ്.</p>
<p>അതേസമയം റഫാല്&#x200d; അഴിമതിയില്&#x200d; നിന്നും ശ്രദ്ധതിരിക്കാന്&#x200d; മോദി സര്&#x200d;ക്കാര്&#x200d; പാകിസ്താനുമായി യുദ്ധത്തിന് ശ്രമിക്കുന്നുവെന്നു പാകിസ്താന്&#x200d; ഫെഡറല്&#x200d; മിനിസ്റ്റര്&#x200d; ഫോര്&#x200d; ഇന്&#x200d;ഫര്&#x200d;മേഷന്&#x200d; ഫവാദ് ഹുസൈന്&#x200d; ആരോപിച്ചിരുന്നു. ഇന്ത്യയിലെ ഭരണകക്ഷിയായ ഉന്നതവര്&#x200d;ഗം ഉയര്&#x200d;ത്തുന്ന യുദ്ധക്കൊതിയെ ഞങ്ങള്&#x200d; തള്ളിക്കളയുന്നു. ഈ വന്&#x200d;അഴിമതിയില്&#x200d; നിന്നും ഇന്ത്യന്&#x200d; ജനതയുടെ ശ്രദ്ധതിരിക്കാനും മോദി രാജിവെക്കുകയെന്ന മുറവിളിയില്&#x200d; നിന്നും രക്ഷപ്പെടാനുമാണ് ഭാരതസര്&#x200d;ക്കാര്&#x200d; പാകിസ്താനെതിരെ വെറുപ്പിന്റെ രാഷ്ട്രീയത്തിലുടെ യുദ്ധമുറവിളി കൂട്ടുന്നത്. കോണ്&#x200d;ഗ്രസ് അധ്യക്ഷന്&#x200d; രാഹുല്&#x200d; ഗാന്ധിയുടെ ട്വീറ്റ് ഷെയര്&#x200d; ചെയ്തുകൊണ്ടാണ് ഫവാദ് ഹുസൈന്&#x200d; മോദി സര്&#x200d;ക്കാറിനെ ട്വീറ്റിലുടെ കടന്നാക്രമിച്ചത്.</p>
<p>&#8216;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/it-is-time-to-give-a-befitting-reply-to-pakistan-terrorists.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അണ്ടര്&#x200d; 19: ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് വമ്പന്&#x200d; ജയം; സെമിയില്&#x200d; പാകിസ്താനെതിരെ</title>
		<link>https://www.chandrikadaily.com/under-19-world-cup-india-thrash-bangladesh-by-131-runs-to-set-up-semi-clash-against-pakistan.html</link>
					<comments>https://www.chandrikadaily.com/under-19-world-cup-india-thrash-bangladesh-by-131-runs-to-set-up-semi-clash-against-pakistan.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 26 Jan 2018 06:47:08 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[ind pak]]></category>
		<category><![CDATA[india cricket]]></category>
		<category><![CDATA[india vs pakistan]]></category>
		<category><![CDATA[under 19 cricket world cup]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=66899</guid>

					<description><![CDATA[ക്വീണ്&#x200d;സ്ടൗണ്&#x200d;: അണ്ടര്&#x200d; 19 ക്രിക്കറ്റ് ലോകകപ്പില്&#x200d; ബംഗ്ലാദേശിനെ പരാജയപ്പെടുത്തി ഇന്ത്യ സെമിഫൈനലില്&#x200d; പ്രവേശിച്ചു. ക്വാര്&#x200d;ട്ടര്&#x200d; ഫൈനലില്&#x200d; ബംഗ്ലാദേശിനെതിരെ 131 റണ്&#x200d;സിന്റെ വന്&#x200d; ജയമാണ് ഇന്ത്യയുടെ ചുണക്കുട്ടികള്&#x200d; നേടിയത്. നേരത്തെ സെമിയില്&#x200d; കടന്ന പാക്കിസ്താനാണ് ഇന്ത്യയുടെ എതിരാളികള്&#x200d;. #U19CWC India beat Bangladesh by 131 runs to clinch the fourth and final spot in the semi-finals! The boys will face Pakistan in the semi-final on January 30th. pic.twitter.com/0IyGcFwxSS [&#8230;]]]></description>
										<content:encoded><![CDATA[<p>ക്വീണ്&#x200d;സ്ടൗണ്&#x200d;: അണ്ടര്&#x200d; 19 ക്രിക്കറ്റ് ലോകകപ്പില്&#x200d; ബംഗ്ലാദേശിനെ പരാജയപ്പെടുത്തി ഇന്ത്യ സെമിഫൈനലില്&#x200d; പ്രവേശിച്ചു. ക്വാര്&#x200d;ട്ടര്&#x200d; ഫൈനലില്&#x200d; ബംഗ്ലാദേശിനെതിരെ 131 റണ്&#x200d;സിന്റെ വന്&#x200d; ജയമാണ് ഇന്ത്യയുടെ ചുണക്കുട്ടികള്&#x200d; നേടിയത്. നേരത്തെ സെമിയില്&#x200d; കടന്ന പാക്കിസ്താനാണ് ഇന്ത്യയുടെ എതിരാളികള്&#x200d;.</p>
<blockquote class="twitter-tweet" data-lang="en">
<p dir="ltr" lang="en"><a href="https://twitter.com/hashtag/U19CWC?src=hash&amp;ref_src=twsrc%5Etfw">#U19CWC</a> India beat Bangladesh by 131 runs to clinch the fourth and final spot in the semi-finals!<br />
The boys will face Pakistan in the semi-final on January 30th. <a href="https://t.co/0IyGcFwxSS">pic.twitter.com/0IyGcFwxSS</a></p>
<p>— BCCI (@BCCI) <a href="https://twitter.com/BCCI/status/956750252077334528?ref_src=twsrc%5Etfw">January 26, 2018</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script><br />
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറില്&#x200d; 265 റണ്&#x200d;സെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ബംഗ്ലാദേശിനെ 134 റണ്&#x200d;സിന് ഇന്ത്യ കൂടാരം കയറ്റുകയായിരുന്നു. ഇന്ത്യയ്ക്കായി കമലേഷ് നാഗര്&#x200d;കൊട്ടി 3 വിക്കറ്റും ശിവം മാവി, അഭിഷേക് ശര്&#x200d;മ്മ എന്നിവര്&#x200d; 2 വിക്കറ്റ് വീതവും വീഴ്ത്തി.</p>
<p>ബാറ്റിങില്&#x200d; ഇന്ത്യക്കായി സുബ്മാന്&#x200d; ഗില്ലില്&#x200d; (86), അഭിഷേക് ശര്&#x200d;മ (50), ക്യാപ്റ്റന്&#x200d; പൃഥ്വി ഷാ(40) എന്നിവര്&#x200d; നടത്തിയ മികച്ച പ്രകടനമാണ് മികച്ച സ്‌കോര്&#x200d; സമ്മാനിച്ചത്. 43 റണ്&#x200d;സെടുത്ത പിനക് ഘോഷ് ആണ് ബംഗ്ലാദേശിന്റെ ടോപ് സ്‌കോറര്&#x200d;. ജനുവരി 30 നാണ് ഇന്ത്യപാക്കിസ്ഥാന്&#x200d; സെമിഫൈനല്&#x200d; പോരാട്ടം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/under-19-world-cup-india-thrash-bangladesh-by-131-runs-to-set-up-semi-clash-against-pakistan.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇന്ത്യാ-പാക് സുരക്ഷാ ഉപദേഷ്ടാക്കള്&#x200d; ബാങ്കോക്കില്&#x200d; &#8216;രഹസ്യ&#8217; കൂടിക്കാഴ്ച നടത്തി</title>
		<link>https://www.chandrikadaily.com/india-pakistan-nsa-meet-kulbhushan-jadhav.html</link>
					<comments>https://www.chandrikadaily.com/india-pakistan-nsa-meet-kulbhushan-jadhav.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 01 Jan 2018 15:05:12 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[ind pak]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=62551</guid>

					<description><![CDATA[ഇസ്ലാമാബാദ: ഇന്ത്യാ, പാക് സുരക്ഷാ ഉപദേഷ്ടാക്കള്&#x200d; തായ്‌ലന്റ് തലസ്ഥാനമായ ബാങ്കോക്കില്&#x200d; രഹസ്യ കൂടിക്കാഴ്ച നടത്തിയതായി റിപ്പോര്&#x200d;ട്ട്. മുതിര്&#x200d;ന്ന പാകിസ്താനി ഉദ്യോഗസ്ഥനെ ഉദ്ദരിച്ച് പാക് പത്രമായ ദ ഡോണ്&#x200d; ആണ് ഇക്കാര്യം റിപ്പോര്&#x200d;ട്ട് ചെയ്തത്. പാക് ദേശീയ സുരക്ഷാ വിഭാഗത്തിലെ മുതിര്&#x200d;ന്ന ഉദ്യോഗസ്ഥനാണ് പേരു വെളിപ്പെടുത്തരുതെന്ന വ്യവസ്ഥയോടെ ഇക്കാര്യം വ്യക്തമാക്കിയതെന്ന് ദ ഡോണ്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്യുന്നു. പാക് സുരക്ഷാ ഉപദേഷ്ടാവ് ലഫ്റ്റനന്റ് ജനറല്&#x200d; നാസര്&#x200d; ഖാന്&#x200d; ജന്&#x200d;ജുവ, ഇന്ത്യന്&#x200d; സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവല്&#x200d; എന്നിവരാണ് അതീവ രഹസ്യമായി [&#8230;]]]></description>
										<content:encoded><![CDATA[<p>ഇസ്ലാമാബാദ: ഇന്ത്യാ, പാക് സുരക്ഷാ ഉപദേഷ്ടാക്കള്&#x200d; തായ്‌ലന്റ് തലസ്ഥാനമായ ബാങ്കോക്കില്&#x200d; രഹസ്യ കൂടിക്കാഴ്ച നടത്തിയതായി റിപ്പോര്&#x200d;ട്ട്. മുതിര്&#x200d;ന്ന പാകിസ്താനി ഉദ്യോഗസ്ഥനെ ഉദ്ദരിച്ച് പാക് പത്രമായ ദ ഡോണ്&#x200d; ആണ് ഇക്കാര്യം റിപ്പോര്&#x200d;ട്ട് ചെയ്തത്.</p>
<p>പാക് ദേശീയ സുരക്ഷാ വിഭാഗത്തിലെ മുതിര്&#x200d;ന്ന ഉദ്യോഗസ്ഥനാണ് പേരു വെളിപ്പെടുത്തരുതെന്ന വ്യവസ്ഥയോടെ ഇക്കാര്യം വ്യക്തമാക്കിയതെന്ന് ദ ഡോണ്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്യുന്നു. പാക് സുരക്ഷാ ഉപദേഷ്ടാവ് ലഫ്റ്റനന്റ് ജനറല്&#x200d; നാസര്&#x200d; ഖാന്&#x200d; ജന്&#x200d;ജുവ, ഇന്ത്യന്&#x200d; സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവല്&#x200d; എന്നിവരാണ് അതീവ രഹസ്യമായി കൂടിക്കാഴ്ച നടത്തിയത്. ഡിസംബര്&#x200d; 27നായിരുന്നു കൂടിക്കാഴ്ച.</p>
<p>ചര്&#x200d;ച്ച ക്രിയാത്മകമായിരുന്നുവെന്നും പുരോഗമനപരമായ നിലപാടാണ് ഇന്ത്യന്&#x200d; സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവല്&#x200d; കൂടിക്കാഴ്ചയില്&#x200d; കൈക്കൊണ്ടതെന്നും പാക് ഉദ്യോഗസ്ഥന്&#x200d; വ്യക്തമാക്കി. കുല്&#x200d;ഭൂഷണ്&#x200d; ജാദവിന്റെ വധശിക്ഷയും ജാദവിനെ കാണാന്&#x200d; മാതാവിനും ഭാര്യക്കും അനുമതി നല്&#x200d;കിയതും ആയിരുന്നു കൂടിക്കാഴ്ചയിലെ പ്രധാന വിഷയങ്ങളെന്നും ഉദ്യോഗസ്ഥന്&#x200d; വെളിപ്പെടുത്തി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/india-pakistan-nsa-meet-kulbhushan-jadhav.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ദാവൂദ് ഇബ്രാഹീമിന് ഇനി തിരിച്ചുവരവില്ലെന്ന് മുന്‍ മുബൈ കമ്മീഷണര്‍</title>
		<link>https://www.chandrikadaily.com/forget-underworld-don-dawood-ibrahim-would-ever-return-to-india-mumbais-ex-top-cop-m-n-singh-pakistan.html</link>
					<comments>https://www.chandrikadaily.com/forget-underworld-don-dawood-ibrahim-would-ever-return-to-india-mumbais-ex-top-cop-m-n-singh-pakistan.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 27 Oct 2017 13:23:15 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[dawood ibrahim]]></category>
		<category><![CDATA[ind pak]]></category>
		<category><![CDATA[killed]]></category>
		<category><![CDATA[shoot]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=50223</guid>

					<description><![CDATA[മുംബൈ: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിം മടങ്ങിവരുമെന്ന് പ്രതീക്ഷ വേണ്ടെന്ന് മുംബൈയിലെ മുന്‍ പൊലീസ് മുന്‍ പൊലീസ് മേധാവി എം എന്‍ സിങ്. അദ്ദേഹം പാകിസ്താന്‍ ഇന്റലിജന്‍സ് ഏജന്‍സിയായ ഐഎസ്‌ഐ കസ്റ്റഡിയിലായതിനാലാണ് തിരിച്ചുവരാനുള്ള സാധ്യതയില്ലെന്ന് സിങ് പറഞ്ഞത്. പിടികിട്ടാപ്പുള്ളിയാണെന്നു പരിഗണിച്ച് ദാവൂദിനെ വിട്ടുതരില്ലെന്നും പാകിസ്താന്‍ അദ്ദേഹത്തെ വധിക്കുമെന്നും സിങ് വ്യക്തമാക്കി. മുംബൈയുടെയും മെട്രോപോളിറ്റന്‍ നഗരങ്ങളുടെയും പേടിസ്വപ്‌നമായിരുന്നു ദാവൂദ്. ഇത്തരം അധോലോക സംഘങ്ങള്‍ക്ക് പ്രാദേശിക പൊലീസിന്റെയും രാഷ്ട്രീയക്കാരുടെയും പിന്‍തുണയുമുണ്ടായിരുന്നു. മുംബൈ സ്‌ഫോടനക്കേസ് അന്വേഷണത്തിനിടെ രണ്ട് പൊലീസുകാര്‍ക്ക് കുറ്റവാളികളുമായി ബന്ധമുണ്ടെന്ന് [&#8230;]]]></description>
										<content:encoded><![CDATA[<p>മുംബൈ: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിം മടങ്ങിവരുമെന്ന് പ്രതീക്ഷ വേണ്ടെന്ന് മുംബൈയിലെ മുന്&#x200d; പൊലീസ് മുന്&#x200d; പൊലീസ് മേധാവി എം എന്&#x200d; സിങ്. അദ്ദേഹം പാകിസ്താന്&#x200d; ഇന്റലിജന്&#x200d;സ് ഏജന്&#x200d;സിയായ ഐഎസ്‌ഐ കസ്റ്റഡിയിലായതിനാലാണ് തിരിച്ചുവരാനുള്ള സാധ്യതയില്ലെന്ന് സിങ് പറഞ്ഞത്. പിടികിട്ടാപ്പുള്ളിയാണെന്നു പരിഗണിച്ച് ദാവൂദിനെ വിട്ടുതരില്ലെന്നും പാകിസ്താന്&#x200d; അദ്ദേഹത്തെ വധിക്കുമെന്നും സിങ് വ്യക്തമാക്കി.<br />
മുംബൈയുടെയും മെട്രോപോളിറ്റന്&#x200d; നഗരങ്ങളുടെയും പേടിസ്വപ്‌നമായിരുന്നു ദാവൂദ്. ഇത്തരം അധോലോക സംഘങ്ങള്&#x200d;ക്ക് പ്രാദേശിക പൊലീസിന്റെയും രാഷ്ട്രീയക്കാരുടെയും പിന്&#x200d;തുണയുമുണ്ടായിരുന്നു. മുംബൈ സ്‌ഫോടനക്കേസ് അന്വേഷണത്തിനിടെ രണ്ട് പൊലീസുകാര്&#x200d;ക്ക് കുറ്റവാളികളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയത് തന്നെ ഏറെ വിഷമിപ്പിച്ചതായും അവരെ ജോലിയില്&#x200d; നിന്നും പിരിച്ചുവിട്ടതായും സിങ് വ്യക്തമാക്കി.<br />
<img loading="lazy" class="alignnone wp-image-50227 size-full" src="https://www.chandrikadaily.com/wp-content/uploads/2017/10/dawoodibrahim.jpg" alt="dawoodibrahim" width="875" height="583" srcset="https://www.chandrikadaily.com/wp-content/uploads/2017/10/dawoodibrahim.jpg 875w, https://www.chandrikadaily.com/wp-content/uploads/2017/10/dawoodibrahim-300x200.jpg 300w, https://www.chandrikadaily.com/wp-content/uploads/2017/10/dawoodibrahim-768x512.jpg 768w, https://www.chandrikadaily.com/wp-content/uploads/2017/10/dawoodibrahim-696x464.jpg 696w, https://www.chandrikadaily.com/wp-content/uploads/2017/10/dawoodibrahim-630x420.jpg 630w" sizes="(max-width: 875px) 100vw, 875px" />1993ലെ മുബൈ സ്‌ഫോടനക്കേസ് അന്വേഷിച്ച പ്രത്യേക അന്വേഷണ സംഘത്തിന് നേതൃത്വം നല്&#x200d;കിയ പൊലീസ് ഉദ്യോഗസ്ഥനാണ് എം എന്&#x200d; സിങ്. സ്‌ഫോടന പരമ്പരയില്&#x200d; മുഖ്യപ്രതിയാണ് ദാവൂദ്. സ്‌ഫോടനത്തില്&#x200d; 257പേര്&#x200d; മരിക്കുകയും 713 പേര്&#x200d;ക്ക് പരിക്കേല്&#x200d;ക്കുകയും 27 കോടിരൂപയുടെ നാശനഷ്ടങ്ങള്&#x200d; സംഭവിച്ചതായുമാണ് റിപ്പോര്&#x200d;ട്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/forget-underworld-don-dawood-ibrahim-would-ever-return-to-india-mumbais-ex-top-cop-m-n-singh-pakistan.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പാക് അതിര്‍ത്തിയില്‍ അഞ്ചോ ആറോ തീവ്രവാദികളെ സൈന്യം നിത്യവും വധിക്കുന്നതായി രാജ്നാഥ് സിങ്</title>
		<link>https://www.chandrikadaily.com/indian-soldiers-kill-five-six-terrorists-every-day-along-pakistan-border-says-rajnath-singh.html</link>
					<comments>https://www.chandrikadaily.com/indian-soldiers-kill-five-six-terrorists-every-day-along-pakistan-border-says-rajnath-singh.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 09 Oct 2017 07:55:24 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Border]]></category>
		<category><![CDATA[china -india]]></category>
		<category><![CDATA[ind pak]]></category>
		<category><![CDATA[india-china border]]></category>
		<category><![CDATA[India-Pakistan]]></category>
		<category><![CDATA[indian soldiers]]></category>
		<category><![CDATA[rajnath singh]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=46966</guid>

					<description><![CDATA[ബംഗളൂരു: ഇന്ത്യന്‍ സൈനികര്‍ പാക് അതിര്‍ത്തിയില്‍ അഞ്ചോ ആറോ തീവ്രവാദികളെ നിത്യവും വധിക്കുന്നതായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. ബെംഗളൂരു പാലസ് ഗ്രൗണ്ടില്‍ ഞായറാഴ്ച സംസാരിക്കുകയായിരുന്നു അദ്ദേഹം ഇന്ത്യയിലേക്ക് കടക്കാനായി ഗൂഡ ലക്ഷ്യങ്ങളോടെ എത്തുന്ന അഞ്ചോ ആറോ തീവ്രവാദികളെയാണ് സൈനികര്‍ ദിവസവും അതിര്‍ത്തിയില്‍ വധിക്കുന്നത്. അതേസമയം, പാകിസ്താന്‍ മേഖലകളിലേക്ക് പ്രകോപനപരമായി വെടിയുതിര്‍ക്കരുതെന്ന് സൈനികര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും രാജ്‌നാഥ് സിങ് പറഞ്ഞു. &#8216;ഇപ്പോള്‍ ഇന്ത്യ ദുര്‍ബലമായ ഒരു രാജ്യമല്ല. ചൈനയുമായുള്ള അതിര്‍ത്തി വിഷയം ഇന്ത്യ കൈകാര്യം ചെയ്ത രീതി [&#8230;]]]></description>
										<content:encoded><![CDATA[<p>ബംഗളൂരു: ഇന്ത്യന്&#x200d; സൈനികര്&#x200d; പാക് അതിര്&#x200d;ത്തിയില്&#x200d; അഞ്ചോ ആറോ തീവ്രവാദികളെ നിത്യവും വധിക്കുന്നതായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. ബെംഗളൂരു പാലസ് ഗ്രൗണ്ടില്&#x200d; ഞായറാഴ്ച സംസാരിക്കുകയായിരുന്നു അദ്ദേഹം</p>
<p>ഇന്ത്യയിലേക്ക് കടക്കാനായി ഗൂഡ ലക്ഷ്യങ്ങളോടെ എത്തുന്ന അഞ്ചോ ആറോ തീവ്രവാദികളെയാണ് സൈനികര്&#x200d; ദിവസവും അതിര്&#x200d;ത്തിയില്&#x200d; വധിക്കുന്നത്. അതേസമയം, പാകിസ്താന്&#x200d; മേഖലകളിലേക്ക് പ്രകോപനപരമായി വെടിയുതിര്&#x200d;ക്കരുതെന്ന് സൈനികര്&#x200d;ക്ക് നിര്&#x200d;ദ്ദേശം നല്&#x200d;കിയിട്ടുണ്ടെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.</p>
<p>&#8216;ഇപ്പോള്&#x200d; ഇന്ത്യ ദുര്&#x200d;ബലമായ ഒരു രാജ്യമല്ല. ചൈനയുമായുള്ള അതിര്&#x200d;ത്തി വിഷയം ഇന്ത്യ കൈകാര്യം ചെയ്ത രീതി അത് തെളിയിക്കുന്നതാണ്. ഇരു രാജ്യങ്ങളും തമ്മില്&#x200d; പരസ്പരാക്രമണം വരെ ഉണ്ടായേക്കുമെന്ന സമയത്താണ് ലോക രാജ്യങ്ങളെ ഞെട്ടിച്ച് ചൈനയുമായുള്ള ഡാക്ലാം വിഷയം ഇന്ത്യ പക്വതയോടെ കൈകാര്യം ചെയ്ത്്. വളരെ ശക്തമായ രാജ്യമായതു കൊണ്ടാണ് ഇന്ത്യക്ക് ഇതിന് സാധിച്ചതെന്നും, രാജ്നാഥ് സിങ് അഭിപ്രായപ്പെട്ടു.<br />
എന്നാല്&#x200d; പാകിസ്താന്റെ ഭാഗത്ത് നിന്നും ഏതെങ്കിലും തരത്തിലുള്ള പ്രകോപനം ഉണ്ടായാല്&#x200d; എണ്ണമില്ലാത്ത ബുള്ളറ്റുകള്&#x200d; കൊണ്ട് ഉചിതമായ മറുപടി നല്&#x200d;കാന്&#x200d; സൈനികര്&#x200d;ക്ക് നിര്&#x200d;ദ്ദേശിച്ചിട്ടുണ്ടെന്നും രാജ്നാഥ് സിങ് പറഞ്ഞു.</p>
<blockquote class="twitter-tweet" data-lang="en">
<p dir="ltr" lang="en">Modiji, once you&#8217;re done thumping your chest, could you please explain this?<a href="https://t.co/oSuC7bZ82x">https://t.co/oSuC7bZ82x</a></p>
<p>— Office of RG (@OfficeOfRG) <a href="https://twitter.com/OfficeOfRG/status/916191932954460160?ref_src=twsrc%5Etfw">October 6, 2017</a></p></blockquote>
<p><script async src="//platform.twitter.com/widgets.js" charset="utf-8"></script><br />
അതേസമയം ചൈന വിഷയത്തില്&#x200d; കേന്ദ്ര സര്&#x200d;ക്കാര്&#x200d; പരാജയമാണെന്നും, നെഞ്ച് വീര്&#x200d;പ്പിച്ചു കഴിഞ്ഞാല്&#x200d; ഡോക്‌ലാം വിഷയത്തില്&#x200d; മോദി വീശദീകരണം നല്&#x200d;കണമെന്നും കോണ്&#x200d;ഗ്രസ് ഉപാധ്യാക്ഷന്&#x200d; രാഹുല്&#x200d; ഗാന്ധി കുറ്റപ്പെടുത്തിയിരുന്നു. അതിര്&#x200d;ത്തി പ്രശ്‌നം നിലനില്&#x200d;ക്കുന്ന ഡോക്‌ലാമില്&#x200d; ചൈനീസ് സൈന്യം നിലയുറപ്പിച്ചതാണ് കേന്ദ്രസര്&#x200d;ക്കാറിനെ പ്രതിരോധത്തിലാക്കിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/indian-soldiers-kill-five-six-terrorists-every-day-along-pakistan-border-says-rajnath-singh.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഡിജിഎംഒ ചര്‍ച്ചയില്‍ ഇന്ത്യാ-പാക് വാക് പോര്</title>
		<link>https://www.chandrikadaily.com/dgmo-discussion-india-pak.html</link>
					<comments>https://www.chandrikadaily.com/dgmo-discussion-india-pak.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 17 Jul 2017 14:27:45 +0000</pubDate>
				<category><![CDATA[Views]]></category>
		<category><![CDATA[ind pak]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=36075</guid>

					<description><![CDATA[ഇന്ത്യ കരാര്‍ ലംഘക്കുന്നു എന്ന് പാക്, തിരിച്ചടിക്കാന്‍ അറിയാമെന്ന് ഇന്ത്യ ന്യൂഡല്‍ഹി: ഇന്ത്യാ-പാക് സൈനിക മേധാവികള്‍ പങ്കെടുത്ത ഡയറകടര്‍ ജനറല്‍ ഓഫ് മിലിട്ടറി ഓപ്പറേഷന്‍സ് (ഡിജിഎംഒ) ചര്‍ച്ചയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘത്തെ രൂക്ഷമായി വിമര്‍ശിച്ച് ഇന്ത്യ. അതിര്‍ത്തിയില്‍ ഇന്ത്യ ആക്രമണം അഴിച്ചു വിടുമെന്ന് പാക് സൈനിക വക്താവ്. കരാര്‍ ലംഘനത്തില്‍ തിരച്ചടിക്കാന്‍ സൈന്യത്തിന് കഴിയുമെന്ന് ഇന്ത്യന്‍ വക്താവ്. സൈനിക മേധാവികളുടെ വാക് പോരില്‍ മുങ്ങി ഡിജിഎംഒ ചര്‍ച്ച ചര്‍ച്ചയില്‍ ഇന്ത്യന്‍ സൈന്യം തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം [&#8230;]]]></description>
										<content:encoded><![CDATA[<ul>
<li>ഇന്ത്യ കരാര്&#x200d; ലംഘക്കുന്നു എന്ന് പാക്,</li>
<li>തിരിച്ചടിക്കാന്&#x200d; അറിയാമെന്ന് ഇന്ത്യ</li>
</ul>
<p>ന്യൂഡല്&#x200d;ഹി: ഇന്ത്യാ-പാക് സൈനിക മേധാവികള്&#x200d; പങ്കെടുത്ത ഡയറകടര്&#x200d; ജനറല്&#x200d; ഓഫ് മിലിട്ടറി ഓപ്പറേഷന്&#x200d;സ് (ഡിജിഎംഒ) ചര്&#x200d;ച്ചയില്&#x200d; വെടിനിര്&#x200d;ത്തല്&#x200d; കരാര്&#x200d; ലംഘത്തെ രൂക്ഷമായി വിമര്&#x200d;ശിച്ച് ഇന്ത്യ. അതിര്&#x200d;ത്തിയില്&#x200d; ഇന്ത്യ ആക്രമണം അഴിച്ചു വിടുമെന്ന് പാക് സൈനിക വക്താവ്. കരാര്&#x200d; ലംഘനത്തില്&#x200d; തിരച്ചടിക്കാന്&#x200d; സൈന്യത്തിന് കഴിയുമെന്ന് ഇന്ത്യന്&#x200d; വക്താവ്. സൈനിക മേധാവികളുടെ വാക് പോരില്&#x200d; മുങ്ങി ഡിജിഎംഒ ചര്&#x200d;ച്ച<br />
ചര്&#x200d;ച്ചയില്&#x200d; ഇന്ത്യന്&#x200d; സൈന്യം തുടര്&#x200d;ച്ചയായി വെടിനിര്&#x200d;ത്തല്&#x200d; കരാര്&#x200d; ലംഘനം നടത്തുന്നു എന്ന പാകിസ്താന്റെ ആരോപണത്തിന് ഇന്ത്യ ശക്തമായ മറുപടി നല്&#x200d;കി. വെടിനിര്&#x200d;ത്തല്&#x200d; കരാര്&#x200d; ലംഘനങ്ങളുടെയെല്ലാം ഉത്തരവാദിത്വം പാകിസ്താനാണെന്ന് ഇന്ത്യ വ്യക്തമാക്കി. ഇരുരാജ്യങ്ങളുടെയും മിലിട്ടറി ഓപ്പറേഷന്&#x200d;സ് ഡയറക്ടര്&#x200d; ജനറല്&#x200d;മാര്&#x200d; നടത്തിയ കൂടിക്കാഴ്ചയിലാണ് ഇന്ത്യ ഇക്കാര്യം വ്യക്തമാക്കിയത്. പാകിസ്താന്റെ ഭാഗത്തു നിന്നുള്ള വെടിനിര്&#x200d;്ത്തല്&#x200d; കരാര്&#x200d; ലംഘനങ്ങള്&#x200d;ക്ക് തിരിച്ചടി നല്&#x200d;കുക മാത്രമാണ് ഇന്ത്യ ചെയ്യുന്നതെന്ന് ലഫ്. ജനറല്&#x200d; എ. കെ ഭട്ട് വ്യക്തമാക്കി.<br />
ഇന്ത്യന്&#x200d; സൈന്യത്തിന്റെ വെടിവയ്പ്പില്&#x200d; നാല് പ്ട്ടാളക്കാരും ഒരു സിവിലിയനും കൊല്ലപ്പെട്ടതായി പാക് മേജര്&#x200d; ജനറല്&#x200d; സാഹിര്&#x200d; ഷംഷാദ് വ്യക്തമാക്കി. എന്നാല്&#x200d;, ഇക്കാര്യം ഇന്ത്യ തള്ളിക്കളഞ്ഞു. നുഴഞ്ഞുകയറ്റക്കാര്&#x200d;ക്ക് സുരക്ഷ ഒരുക്കുന്ന പാക് സൈന്യം നടത്തുന്ന വെടിവയ്പ്പിന് തിരിച്ചടി നല്&#x200d;കുക മാത്രമാണ് ഇന്ത്യന്&#x200d; സൈന്യം ചെയ്യുന്നതെന്ന് എ. കെ ഭട്ട് പറഞ്ഞു. വെടിനിര്&#x200d;ത്തല്&#x200d; കരാര്&#x200d; ലംഘനമുണ്ടായാല്&#x200d; തിരിച്ചടി നല്&#x200d;കാനുള്ള അധികാരം സൈന്യത്തിനുണ്ടെങ്കിലും ഇരുരാജ്യങ്ങള്&#x200d;ക്കുമിടയില്&#x200d; സമാധാന അന്തരീഷം നിലനിര്&#x200d;ത്താനാണ് ഇന്ത്യ എക്കാലത്തും ശ്രമിച്ചിട്ടുള്ളതെന്നും ഭട്ട് പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/dgmo-discussion-india-pak.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പാക്കിസ്ഥാന് വീണ്ടും തിരിച്ചടി  ഇന്ത്യ സൈനിക വാഹനത്തെ ആക്രമിച്ചെന്ന വാദം യു.എന്‍ തള്ളി</title>
		<link>https://www.chandrikadaily.com/un-denied-blames-of-pak.html</link>
					<comments>https://www.chandrikadaily.com/un-denied-blames-of-pak.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 25 May 2017 07:30:52 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[ind pak]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=29885</guid>

					<description><![CDATA[&#160; ഐക്യരാഷ്ട്ര സഭയുടെ നിരീക്ഷവാഹനത്തെ തകര്‍ക്കാന്‍ ഇന്ത്യ വെടിയുതിര്‍ത്തെന്ന പാക്ക് സൈന്യത്തിന്റെ വാദം ഐക്യരാഷ്ട്ര സഭ തള്ളി. ഇന്ത്യ വെടിനിര്‍ത്തല്‍ കരാര്‍ലംഘിച്ചെന്നാണ് പാക്കിസ്ഥാന്റെ പ്രധാന ആരോപണം. യു.എന്‍ മിലിട്ടറി ഒബസര്‍വര്‍ വാഹനത്തിനു നേരെ വെടിയുതിര്‍ത്തെന്നാണ് പാക്കസ്ഥാന്‍ പറയുന്നത്. ഈ വാഹനം പാക്ക് സൈന്യത്തന്റെ സംരക്ഷണത്തിലുള്ള വാഹനമായിരുന്നു.]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>ഐക്യരാഷ്ട്ര സഭയുടെ നിരീക്ഷവാഹനത്തെ തകര്&#x200d;ക്കാന്&#x200d; ഇന്ത്യ വെടിയുതിര്&#x200d;ത്തെന്ന പാക്ക് സൈന്യത്തിന്റെ വാദം ഐക്യരാഷ്ട്ര സഭ തള്ളി. ഇന്ത്യ വെടിനിര്&#x200d;ത്തല്&#x200d; കരാര്&#x200d;ലംഘിച്ചെന്നാണ് പാക്കിസ്ഥാന്റെ പ്രധാന ആരോപണം. യു.എന്&#x200d; മിലിട്ടറി ഒബസര്&#x200d;വര്&#x200d; വാഹനത്തിനു നേരെ വെടിയുതിര്&#x200d;ത്തെന്നാണ് പാക്കസ്ഥാന്&#x200d; പറയുന്നത്. ഈ വാഹനം പാക്ക് സൈന്യത്തന്റെ സംരക്ഷണത്തിലുള്ള വാഹനമായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/un-denied-blames-of-pak.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പാക് തീവ്രവാദ ഗ്രൂപ്പുകള്‍ ഇന്ത്യയെ ആക്രമിക്കും; അമേരിക്ക</title>
		<link>https://www.chandrikadaily.com/america-report-pakisthan.html</link>
					<comments>https://www.chandrikadaily.com/america-report-pakisthan.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 12 May 2017 05:22:35 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[AMERICA]]></category>
		<category><![CDATA[ind pak]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=28746</guid>

					<description><![CDATA[വാഷിംങ്ടണ്‍: ഇന്ത്യയെ അപകടപ്പെടുത്തുന്ന രീതിയിലുള്ള പ്രവൃത്തികളുമായി പാക്കിസ്താന്‍ മുന്നോട്ട് പോവുകയാണെന്ന് അമേരിക്ക. ഇന്ത്യയേയും അഫ്ഗാനിസ്ഥാനേയും പാക്കിസ്താന്‍ കേന്ദ്രീകരിച്ചുള്ള തീവ്രവാദ ഗ്രൂപ്പുകള്‍ ആക്രമിക്കുമെന്ന് അമേരിക്കന്‍ രഹസ്യാന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. ഭീകരാക്രമണം തടയുന്നതില്‍ പാക്കിസ്താന്‍ പരാജയപ്പെട്ടു. ഇന്ത്യയിലെ സൈനിക താവളമായ പത്താന്‍കോട്ട് ആക്രമണത്തിന് പിന്നില്‍ പാക്കിസ്താനാണെന്നും അമേരിക്കയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഭീകരരെ സ്വന്തം മണ്ണില്‍ നിന്ന് തുടച്ചുനീക്കുന്നതിന് പാക്കിസ്താന്‍ പരാജയപ്പെട്ടു. രാജ്യന്താര തലത്തില്‍ ഒറ്റപ്പെട്ടുപോകുന്ന സ്വന്തം അവസ്ഥയെക്കുറിച്ച് പാക്കിസ്താന്‍ ആശങ്കാകുലരാണ്. ഇന്ത്യയുടെ വളര്‍ച്ചയും പാക്കിസ്താനെ പേടിപ്പെടുത്തുന്നു. ഇതുകൊണ്ടാണ് ചൈനയുമായുള്ള ബന്ധത്തിന് [&#8230;]]]></description>
										<content:encoded><![CDATA[<p>വാഷിംങ്ടണ്&#x200d;: ഇന്ത്യയെ അപകടപ്പെടുത്തുന്ന രീതിയിലുള്ള പ്രവൃത്തികളുമായി പാക്കിസ്താന്&#x200d; മുന്നോട്ട് പോവുകയാണെന്ന് അമേരിക്ക. ഇന്ത്യയേയും അഫ്ഗാനിസ്ഥാനേയും പാക്കിസ്താന്&#x200d; കേന്ദ്രീകരിച്ചുള്ള തീവ്രവാദ ഗ്രൂപ്പുകള്&#x200d; ആക്രമിക്കുമെന്ന് അമേരിക്കന്&#x200d; രഹസ്യാന്വേഷണ റിപ്പോര്&#x200d;ട്ടില്&#x200d; പറയുന്നു.</p>
<p>ഭീകരാക്രമണം തടയുന്നതില്&#x200d; പാക്കിസ്താന്&#x200d; പരാജയപ്പെട്ടു. ഇന്ത്യയിലെ സൈനിക താവളമായ പത്താന്&#x200d;കോട്ട് ആക്രമണത്തിന് പിന്നില്&#x200d; പാക്കിസ്താനാണെന്നും അമേരിക്കയുടെ റിപ്പോര്&#x200d;ട്ടില്&#x200d; പറയുന്നു. ഭീകരരെ സ്വന്തം മണ്ണില്&#x200d; നിന്ന് തുടച്ചുനീക്കുന്നതിന് പാക്കിസ്താന്&#x200d; പരാജയപ്പെട്ടു. രാജ്യന്താര തലത്തില്&#x200d; ഒറ്റപ്പെട്ടുപോകുന്ന സ്വന്തം അവസ്ഥയെക്കുറിച്ച് പാക്കിസ്താന്&#x200d; ആശങ്കാകുലരാണ്. ഇന്ത്യയുടെ വളര്&#x200d;ച്ചയും പാക്കിസ്താനെ പേടിപ്പെടുത്തുന്നു. ഇതുകൊണ്ടാണ് ചൈനയുമായുള്ള ബന്ധത്തിന് പാക്കിസ്താന്&#x200d; മുന്നോട്ട് വരുന്നത്. ഇന്ത്യയുടെ പ്രദേശങ്ങളില്&#x200d; നോട്ടമിട്ടിരിക്കുന്ന ചൈനക്കും ഇത് വളരെ സഹായകരമാണ്. പാക്കിസ്താന്റെ തീവ്രവാദപ്രവര്&#x200d;ത്തനങ്ങള്&#x200d; അവസാനിപ്പിക്കുന്നതിന് ഇന്ത്യ എപ്പോഴും ചര്&#x200d;ച്ചക്ക് മുന്&#x200d;കൈ എടുക്കാറുണ്ടെന്ന് രഹസ്യാന്വേഷണ മേധാവി ഡാനിയല്&#x200d; കോട്ടസ് പറഞ്ഞു.</p>
<p>അഫ്ഗാനിസ്ഥാനെ പിന്നോട്ടടിപ്പിക്കുന്നത് സാമ്പത്തികമായ കെട്ടുറപ്പില്ലായ്മയാണ്. അമേരിക്കയും സഖ്യരാജ്യങ്ങളും പരമാവധി സൈനിക പിന്തുണ അഫ്ഗാനിസ്താന് നല്&#x200d;കുന്നുണ്ടെങ്കിലും രാഷ്ട്രീയ -സുരക്ഷാ രംഗങ്ങളിലെ സ്ഥിതിഗതികള്&#x200d; മോശമായി തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/america-report-pakisthan.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
