<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>ind vs aus odi &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/ind-vs-aus-odi/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Fri, 18 Jan 2019 17:50:27 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>ind vs aus odi &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>വീണ്ടും മഹേന്ദ്രജാലം; മാന്&#x200d; ഓഫ് ദി സീരീസ്; ഓസീസ് പരമ്പര</title>
		<link>https://www.chandrikadaily.com/ms-powers-india-to-first-ever-bilateral-odi-series-win-in-australia.html</link>
					<comments>https://www.chandrikadaily.com/ms-powers-india-to-first-ever-bilateral-odi-series-win-in-australia.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 18 Jan 2019 17:48:03 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[ind vs aus odi]]></category>
		<category><![CDATA[india vs australia]]></category>
		<category><![CDATA[IndvsAus]]></category>
		<category><![CDATA[ms dhoni]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=116700</guid>

					<description><![CDATA[മെല്&#x200d;ബണ്&#x200d;:എം.എസ് തന്നെ മഹാന്&#x200d;&#8230;. ആദ്യ പന്തില്&#x200d; തന്നെ ക്യാച്ച് നല്&#x200d;കിയിട്ടും രണ്ട് വട്ടം റണ്ണൗട്ട് അവസരം നല്&#x200d;കിയിട്ടും അതൊന്നും പ്രയോജനപ്പെടുത്താതെ നിന്ന ഓസീസ് പുതുമുഖ നിരക്ക് മുന്നിലൂടെ എം.എസ് ഓടിക്കയറി. നാല് പന്ത് ബാക്കി നില്&#x200d;ക്കെ രാജ്യത്തിന് ഏഴ് വിക്കറ്റ് വിജയം സമ്മാനിക്കുമ്പോള്&#x200d; മഹേന്ദ്രസിംഗ് ധോണി എന്ന സീനിയര്&#x200d; താരത്തിനൊപ്പം 61 റണ്&#x200d;സ് നേടി പുതിയ താരം കേദാര്&#x200d; യാദവും. ഓസ്‌ട്രേലിയക്കെതിരെ അവരുടെ നാട്ടില്&#x200d; ടെസ്റ്റ് പരമ്പരക്ക്് പിറകെ ഏകദിന പരമ്പരയും സ്വന്തമാക്കുന്ന നായകന്&#x200d; എന്ന അപൂര്&#x200d;വ്വ [&#8230;]]]></description>
										<content:encoded><![CDATA[<p>മെല്&#x200d;ബണ്&#x200d;:എം.എസ് തന്നെ മഹാന്&#x200d;&#8230;. ആദ്യ പന്തില്&#x200d; തന്നെ ക്യാച്ച് നല്&#x200d;കിയിട്ടും രണ്ട് വട്ടം റണ്ണൗട്ട് അവസരം നല്&#x200d;കിയിട്ടും അതൊന്നും പ്രയോജനപ്പെടുത്താതെ നിന്ന ഓസീസ് പുതുമുഖ നിരക്ക് മുന്നിലൂടെ എം.എസ് ഓടിക്കയറി. നാല് പന്ത് ബാക്കി നില്&#x200d;ക്കെ രാജ്യത്തിന് ഏഴ് വിക്കറ്റ് വിജയം സമ്മാനിക്കുമ്പോള്&#x200d; മഹേന്ദ്രസിംഗ് ധോണി എന്ന സീനിയര്&#x200d; താരത്തിനൊപ്പം 61 റണ്&#x200d;സ് നേടി പുതിയ താരം കേദാര്&#x200d; യാദവും. ഓസ്‌ട്രേലിയക്കെതിരെ അവരുടെ നാട്ടില്&#x200d; ടെസ്റ്റ് പരമ്പരക്ക്് പിറകെ ഏകദിന പരമ്പരയും സ്വന്തമാക്കുന്ന നായകന്&#x200d; എന്ന അപൂര്&#x200d;വ്വ ബഹുമതി വിരാത് കോലി സ്വന്തമാക്കിയപ്പോല്&#x200d; സുദീര്&#x200d;ഘമായ പരമ്പരക്ക് ശേഷം ഇന്ത്യ കങ്കാരുനാട്ടില്&#x200d; നിന്ന് വിജയശ്രീലാളിതരായി മടങ്ങുന്നു. ടി-20 പരമ്പര മാത്രമാണ് ഇന്ത്യക്ക് കൈമോശം വന്നത്.</p>
<p>ഇന്നലെ പരമ്പര നിര്&#x200d;ണയിക്കുന്ന അവസാന മല്&#x200d;സരത്തില്&#x200d; ആദ്യം ബാറ്റ് ചെയ്തത് ഓസ്‌ട്രേലിയക്കാരായിരുന്നു. പതുക്കെ പ്രതികരിച്ച പിച്ചില്&#x200d; നിന്നും 42 റണ്&#x200d;സ് മാത്രം നല്&#x200d;കി ആറ്് ഓസ്‌ട്രേലിയക്കാരെ കൂടാരം കയറ്റിയ യൂസവേന്ദ്ര ചാഹല്&#x200d; എന്ന സ്പിന്നര്&#x200d;ക്ക്് മുന്നില്&#x200d; തല താഴ്ത്തിയ ആതിഥേയര്&#x200d; 230 റണ്&#x200d;സാണ് നേടിയത്. 58 റണ്&#x200d;സ് നേടിയ ഹാന്&#x200d;ഡ്‌സ്‌കോമ്പ് മാത്രമായിരുന്നു പൊരുതി നിന്നത്. ഇന്ത്യന്&#x200d; മറുപടിയില്&#x200d; ഓപ്പണര്&#x200d;മാര്&#x200d; പതറിയിടത്താണ് എം.എസ് മഹാമേരുവായി മാറിയത്. ഭാഗ്യമെന്ന രണ്ടക്കത്തിന് നന്ദി പറയുന്ന അദ്ദേഹം പ്രതികൂലതയെ ആയുധമാക്കി അവസരത്തിനൊത്തുയര്&#x200d;ന്നു. പുറത്താവാതെ 87 റണ്&#x200d;സ് നേടി എം.എസ് പരമ്പരയിലെ കേമനായപ്പോള്&#x200d; ഓസ്‌ട്രേലിയയിലെ ഏറ്റവും മികച്ച ബൗളിംഗ് മികവില്&#x200d; ചാഹല്&#x200d; കളിയിലെ കേമനായി മാറി.</p>
<p>പരമ്പരയില്&#x200d; ആദ്യമായി കളിക്കുന്നവരായ ചാഹലും കേദാറും ഓസ്‌ട്രേലിയക്കാര്&#x200d;ക്ക് പുതിയ മുഖങ്ങളായിരുന്നു. ചാഹലിന്റെ ഓഫ് സ്പിന്നില്&#x200d; ആദ്യം വീണത് പരമ്പരയില്&#x200d; കത്തി നില്&#x200d;ക്കുന്ന ഷോണ്&#x200d; മാര്&#x200d;ഷായിരുന്നു. ചാഹലിന്റെ രണ്ടാം പന്തില്&#x200d; തന്നെ മാര്&#x200d;ഷ് മടങ്ങി. മൂന്ന് സ്‌പെല്ലുകളായാണ് വിരാത് കോലി ചാഹലിനെ ഉപയോഗപ്പെടുത്തിയത്. മൂന്ന് സ്‌പെല്ലിലുമായി രണ്ട് വീതം വിക്കറ്റുകള്&#x200d;. സെഞ്ചൂറിയനില്&#x200d; ദക്ഷിണാഫ്രിക്കക്കെതിരെ നേടിയ 22 റണ്&#x200d;സിന് അഞ്ച് വിക്കറ്റായിരുന്നു ഇത് വരെ ചാഹലിന്റെ വലിയ നേട്ടം. സ്‌ക്കോര്&#x200d; ബോര്&#x200d;ഡില്&#x200d; എട്ട് റണ്&#x200d;സ് മുതല്&#x200d; തുടങ്ങിയതാണ് ഓസീസ് പതനം. ഭുവനേശ്വറില്&#x200d; നിന്നായിരുന്നുതുടക്കം. പിറകെ നായകന്&#x200d; ഫിഞ്ചും മടങ്ങി. മൂന്നാം വിക്കറ്റില്&#x200d; ഉസ്മാന്&#x200d; ക്വാജയും ഷോണ്&#x200d; മാര്&#x200d;ഷും പൊരുതി നിന്നപ്പോഴായിരുന്നു ചാഹലിന്റെ വരവ്. പിന്നെ കണ്ടതെല്ലാം പതനമായിരുന്നു. ഭുവനേശ്വര്&#x200d; കുമാര്&#x200d; 28 റണ്&#x200d;സിന് രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്&#x200d; മുഹമ്മദ് ഷമി 47 റണ്&#x200d;സിന് രണ്ട് പേരെ പുറത്താക്കി. ബാക്കി കാര്യങ്ങളെല്ലാം ചാഹലിന്റെ വകയായിരുന്നു. പുതിയ താരം വിജയ് ശങ്കര്&#x200d; ആറോവറില്&#x200d; 23 റണ്&#x200d;സ് വഴങ്ങിയെങ്കിലും വിക്കറ്റൊന്നും ലഭിച്ചില്ല.</p>
<p>48.4 ഓവറില്&#x200d; ഓസ്‌ട്രേലിയക്കാര്&#x200d; എല്ലാവരും പുറത്തായി. മറുപടി ഇന്ത്യക്ക് എളുപ്പമായിരുന്നില്ല. രോഹിത് ശര്&#x200d;മയും ശിഖര്&#x200d; ധവാനും പുറത്താവുമ്പോള്&#x200d; സ്‌ക്കോര്&#x200d; ബോര്&#x200d;ഡില്&#x200d; 59 റണ്&#x200d;സ്്. വിരാത് കോലി-എം.എസ് ധോണി സഖ്യം ഭാഗ്യപരീക്ഷണങ്ങള്&#x200d;ക്ക്് ശേഷം പൊരുതി നിന്നു. മൂന്ന് ബൗണ്ടറികളുമായി 46 റണ്&#x200d;സ് നേടിയ കോലി പുറത്തായതോടെ സമ്മര്&#x200d;ദ്ദം ഇരട്ടിയായി. പക്ഷേ പകരമെത്തിയ കേദാര്&#x200d; യാദവിനെ സാക്ഷി നിര്&#x200d;ത്തി ധോണി നങ്കുരക്കാരനായി. 57 പന്തില്&#x200d; ഏഴ് ബൗണ്ടറികളുമായി കേദാറായിരുന്നു അവസാനത്തില്&#x200d; മിന്നിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ms-powers-india-to-first-ever-bilateral-odi-series-win-in-australia.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബൗളിങില്‍ കുരുങ്ങി ഓസീസ് ബാറ്റിങ്; ഇന്ത്യക്ക് 243 വിജയലക്ഷ്യം</title>
		<link>https://www.chandrikadaily.com/ind-vs-aus-5th-odi-australia-tour-of-india-2017.html</link>
					<comments>https://www.chandrikadaily.com/ind-vs-aus-5th-odi-australia-tour-of-india-2017.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 01 Oct 2017 11:41:24 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[ind vs aus odi]]></category>
		<category><![CDATA[india vs australia]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=46008</guid>

					<description><![CDATA[നാഗ്പുര്‍: ഓസ്‌ട്രേലിയക്കെതിരായ നാലാം ഏകദിനത്തില്‍ ഇന്ത്യക്ക് ബൗളിങ്ങില്‍ ആധിപത്യം. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഓസീസ് നിരയെ ഇന്ത്യ 242 റണ്‍സില്‍ പിടിച്ചുകെട്ടി. കഴിഞ്ഞ രണ്ടു ഏകദിനങ്ങളില്‍ 300 കടന്ന കംഗാരു ബാറ്റിങ് നിരയെ, 50 ഓവറില്‍ ഒന്‍പതു വിക്കറ്റ് പിഴുതാണ് ഇന്ത്യ വിജയലക്ഷ്യം 243 റണ്‍സാക്കി ചുരുക്കിയത്‌. Australia 242/9 in 50 overs (Warner 53). Follow the game here &#8211; https://t.co/n9rnNgu8na #INDvAUS pic.twitter.com/8LNA3qnwvC — BCCI (@BCCI) October 1, 2017 [&#8230;]]]></description>
										<content:encoded><![CDATA[<p>നാഗ്പുര്&#x200d;: ഓസ്‌ട്രേലിയക്കെതിരായ നാലാം ഏകദിനത്തില്&#x200d; ഇന്ത്യക്ക് ബൗളിങ്ങില്&#x200d; ആധിപത്യം. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഓസീസ് നിരയെ ഇന്ത്യ 242 റണ്&#x200d;സില്&#x200d; പിടിച്ചുകെട്ടി. കഴിഞ്ഞ രണ്ടു ഏകദിനങ്ങളില്&#x200d; 300 കടന്ന കംഗാരു ബാറ്റിങ് നിരയെ, 50 ഓവറില്&#x200d; ഒന്&#x200d;പതു വിക്കറ്റ് പിഴുതാണ് ഇന്ത്യ വിജയലക്ഷ്യം 243 റണ്&#x200d;സാക്കി ചുരുക്കിയത്‌.</p>
<blockquote class="twitter-tweet" data-lang="en">
<p dir="ltr" lang="en">Australia 242/9 in 50 overs (Warner 53). Follow the game here &#8211; <a href="https://t.co/n9rnNgu8na">https://t.co/n9rnNgu8na</a> <a href="https://twitter.com/hashtag/INDvAUS?src=hash&amp;ref_src=twsrc%5Etfw">#INDvAUS</a> <a href="https://t.co/8LNA3qnwvC">pic.twitter.com/8LNA3qnwvC</a></p>
<p>— BCCI (@BCCI) <a href="https://twitter.com/BCCI/status/914451550289854465?ref_src=twsrc%5Etfw">October 1, 2017</a></p></blockquote>
<p><script async src="//platform.twitter.com/widgets.js" charset="utf-8"></script><br />
ഓസ്‌ട്രേലിയയ്ക്കായി ഓപ്പണര്&#x200d; ഡേവിഡ് വാര്&#x200d;ണര്&#x200d; അര്&#x200d;ധസെഞ്ചുറി നേടി. ഒന്നാം വിക്കറ്റില്&#x200d; വാര്&#x200d;ണര്&#x200d;ഫിഞ്ച് സഖ്യം അര്&#x200d;ധസെഞ്ചുറി കൂട്ടുകെട്ട് (66) കൂട്ടിച്ചേര്&#x200d;ത്ത ശേഷം ഓസീസിനു തുടര്&#x200d;ച്ചയായി വിക്കറ്റുകള്&#x200d; നഷ്ടമാകുകയായിരുന്നു.</p>
<p>ക്യാപ്റ്റന്&#x200d; സ്മിത്തിനും ഹാന്&#x200d;ഡ്‌സ്‌കോമ്പിനും കാര്യമായ സംഭവന നല്&#x200d;കാനായില്ല. നാലിന് 118 റണ്&#x200d;സ് എന്ന നിലയില്&#x200d; തകര്&#x200d;ച്ചയിലേയ്ക്ക് നീങ്ങിയ ഓസീസിനെ, പിന്നീട് അഞ്ചാം വിക്കറ്റില്&#x200d; സ്റ്റോയിന്&#x200d;സും ഹെഡും ചേര്&#x200d;ന്ന് നേടിയ 87ഉം റണ്&#x200d;സാണ് കരകയറ്റിയത്. 50 ഓവര്&#x200d; പൂര്&#x200d;ത്തിയാവെ മുന്നൂറ് റണ്&#x200d;സ് കടക്കാനാവാതെ കംഗാരുക്കള്&#x200d; തുടരെ വിക്കറ്റുകള്&#x200d; കളയുകയായിരുന്നു.</p>
<p>കഴിഞ്ഞ മല്&#x200d;സരത്തില്&#x200d; പുറത്തിരുത്തിയ ജസ്പ്രീത് ബുംറയും ഭുവേശ്വര്&#x200d; കുമാറും ഇന്ത്യന്&#x200d; നിരയില്&#x200d; തിരിച്ചെത്തി. ഇന്ത്യന്&#x200d; ബൗളിങിനെ ശക്തമാക്കുന്നതായിരുന്നു ഇവരുടെ മടക്കം. ഉമേഷ് യാദവിനും മുഹമ്മദ് ഷാമിക്കും പകരമായാണ് ഇവര്&#x200d; തിരിച്ചത്തിയത്. അസുഖബാധിതനയാ യുസ്വേന്ദ്ര ചാഹലിനു പകരം കുല്&#x200d;ദീപ് യാദവ് എത്തിയതാണ് മറ്റൊരു മാറ്റം. അതേസമയം, ഓസീസ് നിരയില്&#x200d; കഴിഞ്ഞ മല്&#x200d;സരത്തില്&#x200d; മികച്ച പ്രകടനം കാഴ്ചവച്ച റിച്ചാര്&#x200d;ഡ്‌സന്&#x200d; അസുഖം കാരണം കളിച്ചില്ല. പകരം ജയിംസ് ഫോക്‌നര്&#x200d; ഓസീസ് നിരയില്&#x200d; എത്തിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ind-vs-aus-5th-odi-australia-tour-of-india-2017.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തകര്‍ത്തടിച്ച് വാര്‍ണറും ഫിഞ്ചും; ഇന്ത്യക്ക് 335 വിജയലക്ഷ്യം</title>
		<link>https://www.chandrikadaily.com/india-vs-australia-live-cricket-score-4th-odi-at-bengaluru-rohit-rahane-begin.html</link>
					<comments>https://www.chandrikadaily.com/india-vs-australia-live-cricket-score-4th-odi-at-bengaluru-rohit-rahane-begin.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 28 Sep 2017 12:30:51 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[cricket australia]]></category>
		<category><![CDATA[ind vs aus odi]]></category>
		<category><![CDATA[india vs australia]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=45664</guid>

					<description><![CDATA[ബംഗളുരു: ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ നാലാം മത്സരത്തില്‍ ഇന്ത്യക്ക് മുന്നില്‍ റണ്‍മല. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഓസീസിനായി ഓപ്പണര്‍മാരായ ഡേവിഡ് വാര്‍ണര്‍-ആരോണ്‍ ഫിഞ്ച് നേടിയ ഇരട്ടസെഞ്ചുറി കൂട്ടുകെട്ടാണ് ഇന്ത്യക്കെതിരെ റണ്‍മല തീര്‍ത്തത്. വാര്‍ണര്‍(119 പന്തില്‍ 124) തന്റെ നൂറാം ഏകദിനത്തില്‍ നേടിയ സെഞ്ച്വറിയുടെയും കഴിഞ്ഞ മല്‍സരത്തിലെ സെഞ്ചുറി നേടിയ ഫിഞ്ചിന്റെ (96 പന്തില്‍ 94) പ്രകടനവുമാണ് കംഗാരുക്കള്‍ക്ക് വമ്പന്‍ സ്‌കോര്‍ സമ്മാനിച്ചത്. ഇരുവരും ചേര്‍ന്ന് ഒന്നാം വിക്കറ്റ് കൂട്ട്‌കെട്ടില്‍ 231 റണ്‍സ് നേടി. Australia 334/5 [&#8230;]]]></description>
										<content:encoded><![CDATA[<p>ബംഗളുരു: ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ നാലാം മത്സരത്തില്&#x200d; ഇന്ത്യക്ക് മുന്നില്&#x200d; റണ്&#x200d;മല. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഓസീസിനായി ഓപ്പണര്&#x200d;മാരായ ഡേവിഡ് വാര്&#x200d;ണര്&#x200d;-ആരോണ്&#x200d; ഫിഞ്ച് നേടിയ ഇരട്ടസെഞ്ചുറി കൂട്ടുകെട്ടാണ് ഇന്ത്യക്കെതിരെ റണ്&#x200d;മല തീര്&#x200d;ത്തത്.<br />
വാര്&#x200d;ണര്&#x200d;(119 പന്തില്&#x200d; 124) തന്റെ നൂറാം ഏകദിനത്തില്&#x200d; നേടിയ സെഞ്ച്വറിയുടെയും കഴിഞ്ഞ മല്&#x200d;സരത്തിലെ സെഞ്ചുറി നേടിയ ഫിഞ്ചിന്റെ (96 പന്തില്&#x200d; 94) പ്രകടനവുമാണ് കംഗാരുക്കള്&#x200d;ക്ക് വമ്പന്&#x200d; സ്‌കോര്&#x200d; സമ്മാനിച്ചത്. ഇരുവരും ചേര്&#x200d;ന്ന് ഒന്നാം വിക്കറ്റ് കൂട്ട്‌കെട്ടില്&#x200d; 231 റണ്&#x200d;സ് നേടി.</p>
<blockquote class="twitter-tweet" data-lang="en">
<p dir="ltr" lang="en">Australia 334/5 in 50 overs (Warner 124, Finch 94) <a href="https://twitter.com/hashtag/INDvAUS?src=hash&amp;ref_src=twsrc%5Etfw">#INDvAUS</a> <a href="https://t.co/ggHMPGi9YC">pic.twitter.com/ggHMPGi9YC</a></p>
<p>— BCCI (@BCCI) <a href="https://twitter.com/BCCI/status/913364796736598018?ref_src=twsrc%5Etfw">September 28, 2017</a></p></blockquote>
<p><script async src="//platform.twitter.com/widgets.js" charset="utf-8"></script></p>
<p>പരമ്പര കൈവിട്ടെങ്കിലും കരുത്തുകാട്ടാന്&#x200d; ഇനിയും ബാക്കികാണിച്ചാണ് കംഗാരുക്കള്&#x200d; ബാറ്റിങില്&#x200d; ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്&#x200d; നിറഞ്ഞാടിയത്. നാലാം ഏകദിനത്തില്&#x200d; 335 റണ്&#x200d;സ് വിജയലക്ഷ്യം ഇന്ത്യയ്ക്കു മുന്നില്&#x200d; ഓസീസ് ഉയര്&#x200d;ത്തിയത് . പരമ്പരയില്&#x200d; ആദ്യമായാണ് ഒരു ടീം 300 കടക്കുന്നത്.</p>
<p>അതേസമയം, ഏകദിനത്തില്&#x200d; തുടര്&#x200d;ച്ചയായ പത്ത് വിജയങ്ങള്&#x200d; എന്ന റെക്കോര്&#x200d;ഡിലാണ് ഇന്നത്തെ വിജയത്തിലൂടെ ഇന്ത്യ സ്വപ്‌നം കാണുന്നത്. മുന്&#x200d;നിര ടീമുകളെല്ലാം ഇതിനു മുമ്പ് കൈവരിച്ചിട്ടും ഇന്ത്യക്ക് മാത്രം കൈയകലത്തില്&#x200d; നിന്ന് അകന്നു നില്&#x200d;ക്കുന്ന നേട്ടം ഇന്നത്തെ ജയത്തോടെ സാധ്യമാക്കാനാണ് കോലിയും സംഘവും ശ്രമിക്കുന്നത്.<br />
എന്നാല്&#x200d; ആദ്യ മൂന്ന് മത്സരങ്ങള്&#x200d; ജയിച്ച് പരമ്പര സ്വന്തമാക്കിയ ഇന്ത്യ പരമ്പര തൂത്തുവാരുക എന്ന ലക്ഷ്യത്തിലേക്ക് ബാറ്റും പന്തുമെടുക്കുമ്പോള്&#x200d; മാനം രക്ഷിക്കുക എന്ന ലക്ഷ്യം മാത്രമാണ് സന്ദര്&#x200d;ശകര്&#x200d;ക്കുള്ളത്.<br />
കഴിഞ്ഞ ജൂലൈയില്&#x200d; ആന്റിഗ്വയില്&#x200d; വെച്ച് വെസ്റ്റ് ഇന്&#x200d;ഡീസിനെതിരെയാണ് ഇന്ത്യ ഏകദിനത്തില്&#x200d; അവസാനമായി തോല്&#x200d;വി വഴങ്ങിയത്. ഓസ്ട്രേലിയയാകട്ടെ ജനുവരി 26-ന് അഡലെയ്ഡില്&#x200d; പാകിസ്താനെ തോല്&#x200d;പ്പിച്ച ശേഷം ഇതുവരെ ജയിച്ചിട്ടുമില്ല. 11 മത്സരങ്ങള്&#x200d; തുടര്&#x200d;ച്ചയായി തോറ്റ കങ്കാരുക്കള്&#x200d;ക്കു മുന്നിലേക്ക് ഒമ്പത് തുടര്&#x200d; വിജയങ്ങളുടെ മികവുമായി ഇറങ്ങുന്ന ആതിഥേയര്&#x200d;ക്കാണ് വിജയ സാധ്യത.</p>
<p><strong>Updating&#8230;</strong></p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/india-vs-australia-live-cricket-score-4th-odi-at-bengaluru-rohit-rahane-begin.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സ്‌റ്റെമ്പിങില്‍ പുതിയ തൂവലുമായി മിന്നല്‍ ധോണി; ഇന്ത്യന്‍ ജേഴ്‌സിയില്‍ 100</title>
		<link>https://www.chandrikadaily.com/superman-ms-dhoni-sets-new-wicket-keeping-record-in-indore.html</link>
					<comments>https://www.chandrikadaily.com/superman-ms-dhoni-sets-new-wicket-keeping-record-in-indore.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 25 Sep 2017 11:07:19 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[ind vs aus odi]]></category>
		<category><![CDATA[ms dhoni]]></category>
		<category><![CDATA[yuzvendra chahal]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=45306</guid>

					<description><![CDATA[ഇന്റോര്‍: ഇന്ത്യന്‍ ടീമിലെ മുന്‍ ക്യാപ്റ്റനും കൂളുമായ എം.എസ് ധോനി കഴിയില്‍ ടീമിന് എങ്ങനെ മുതല്‍ക്കൂട്ടാവുമെന്ന് പ്രവചിക്കാന്‍ സാധിക്കില്ല. ബാറ്റിങില്‍ ചിലപ്പോള്‍ കൂറ്റനടിക്കാരനായും മറ്റുചിലപ്പോള്‍ വിക്കറ്റുകള്‍ക്കിടയില്‍ സിംഗിളുകളുടെ തമ്പുരാനായും ധോനി മാറും. ഓസീസിനെതിരായ ഏകദിന പരമ്പരയിലും ധോനി വ്യത്യസ്തനായി. ചെന്നൈയില്‍ ബാറ്റുകൊണ്ടാണ് താരമായതെങ്കില്‍ കൊല്‍ക്കത്തയില്‍ വിക്കറ്റിനു പിന്നിലാണ് എം.എസ്.ഡി താരമായത്. സ്റ്റമ്പിന് പിന്നില്‍ അത്രയ്ക്ക് മികവുറ്റതായിരുന്നു ധോനിയുടെ പ്രകടനം. ഇരയെ കാത്തിരിക്കുന്ന കഴുകന്‍ കണ്ണുപോലെ ജാഗരൂകമായിരുന്നു ധോനിയുടെ പ്രകടനം. ധോനിയുടെ വേഗതയുടെയും കൂര്‍മ്മതയുടെയും വിലയറിഞ്ഞത് ഓസീസ് ബാറ്റ്സ്മാന്‍ [&#8230;]]]></description>
										<content:encoded><![CDATA[<p>ഇന്റോര്&#x200d;: ഇന്ത്യന്&#x200d; ടീമിലെ മുന്&#x200d; ക്യാപ്റ്റനും കൂളുമായ എം.എസ് ധോനി കഴിയില്&#x200d; ടീമിന് എങ്ങനെ മുതല്&#x200d;ക്കൂട്ടാവുമെന്ന് പ്രവചിക്കാന്&#x200d; സാധിക്കില്ല. ബാറ്റിങില്&#x200d; ചിലപ്പോള്&#x200d; കൂറ്റനടിക്കാരനായും മറ്റുചിലപ്പോള്&#x200d; വിക്കറ്റുകള്&#x200d;ക്കിടയില്&#x200d; സിംഗിളുകളുടെ തമ്പുരാനായും ധോനി മാറും.<br />
ഓസീസിനെതിരായ ഏകദിന പരമ്പരയിലും ധോനി വ്യത്യസ്തനായി. ചെന്നൈയില്&#x200d; ബാറ്റുകൊണ്ടാണ് താരമായതെങ്കില്&#x200d; കൊല്&#x200d;ക്കത്തയില്&#x200d; വിക്കറ്റിനു പിന്നിലാണ് എം.എസ്.ഡി താരമായത്.<br />
സ്റ്റമ്പിന് പിന്നില്&#x200d; അത്രയ്ക്ക് മികവുറ്റതായിരുന്നു ധോനിയുടെ പ്രകടനം. ഇരയെ കാത്തിരിക്കുന്ന കഴുകന്&#x200d; കണ്ണുപോലെ ജാഗരൂകമായിരുന്നു ധോനിയുടെ പ്രകടനം. ധോനിയുടെ വേഗതയുടെയും കൂര്&#x200d;മ്മതയുടെയും വിലയറിഞ്ഞത് ഓസീസ് ബാറ്റ്സ്മാന്&#x200d; ഗ്ലെന്&#x200d; മാക്സ്വെല്ലാണ്.<br />
എന്നാല്&#x200d; ഇന്റോറില്&#x200d; ഓസീസിനെതിരായ മൂന്നാം ഏകദിനത്തിലും ധോനിയുടെ പ്രകടനം തനിയാവര്&#x200d;ത്തനമായി.<br />
രണ്ടാം എകദിനത്തിലെ പോലെതന്നെ യുസ്വേന്ദ്ര ചാഹലിന്റെയും ധോനിയുടേയും കെണിയില്&#x200d; മാക്സ്വെല്&#x200d; വീണ്ടും വീഴുകയായിരുന്നു.</p>
<p><iframe loading="lazy" src="https://www.youtube.com/embed/CHgnwyrI_HQ" width="640" height="360" frameborder="0" allowfullscreen="allowfullscreen"></iframe><br />
ഇന്ത്യന്&#x200d; ബൗളര്&#x200d;മാര്&#x200d;ക്കെതിരെ അതി മനോഹരമായി കളിക്കുന്ന മാക്സിനെ അതിലും മനോഹരമായാണ് ധോനി പുറത്താക്കിയത്. ചാഹലിന്റെ പന്തില്&#x200d; ക്രീസില്&#x200d; നിന്ന് കയറി അടിക്കാന്&#x200d; ശ്രമിച്ച മാക്സ്‌വെല്ലിന് പിന്നീട് ക്രീസിലേക്ക് തിരിച്ചു കയറാനായില്ല. ഞൊടിയിടയിലായിരുന്നു ധോനിയുടെ സ്റ്റമ്പിങ്. അതിര്&#x200d;ത്തി കടത്താനായി കയറി അടിക്കാനുള്ള ശ്രമം മനസ്സിലാക്കിയ ചാഹല്&#x200d; ബോള്&#x200d; വൈഡാക്കി എറിയാന്&#x200d; തെല്ലും മടിച്ചില്ല. ബാക്കി കാര്യങ്ങള്&#x200d; ധോനി ഭദ്രമാക്കുകയായിരുന്നു. ഷോട്ട് നഷ്ടപ്പെട്ടതോടെ തിരിഞ്ഞ് ക്രീസില്&#x200d; ബാറ്റ് കുത്താന്&#x200d; ഓസീസ് താരം തിരഞ്ഞപ്പോഴേക്കും ധോനി ബെയ്ല്&#x200d; എടുത്തിരുന്നു. ചെന്നൈയില്&#x200d; നടന്ന് ഒന്നാം ഏകദിനത്തിലും മാക്‌സ്‌വെല്ലിനെ ചാഹനാണ് പുറത്താക്കിയിരുന്നത്. മൂന്നാം തവണയും മാക്‌സ്‌വെല്ലിന്റെ പുറത്താകലിന് താന്&#x200d; കാരണമായതോടെ ചാഹലിന് വിക്കറ്റ് ചിരിയടക്കാന്&#x200d; കഴിഞ്ഞില്ല.</p>
<p>എന്നാല്&#x200d; മാക്‌സ് വെല്ലിനെ പുറത്താക്കിയതോടെ പുതിയൊരു റെക്കോര്&#x200d;ഡിന് കൂടി ഇന്ത്യന്&#x200d; വിക്കറ്റ് കീപ്പര്&#x200d; അര്&#x200d;ഹനായിരിക്കുകയാണ്. ഇന്ത്യന്&#x200d; ജേഴ്‌സിയില്&#x200d; 100 സ്റ്റംപിങ്ങ് നടത്തുന്ന റെക്കോര്&#x200d;ഡാണ് എം.എസ് ധോനി സ്വന്തമാക്കിയത്.</p>
<blockquote class="twitter-video" data-lang="en">
<p dir="ltr" lang="en">Wow What an amazing stumping by <a href="https://twitter.com/msdhoni">@msdhoni</a> Excellent <a href="https://twitter.com/hashtag/INDvsAUS?src=hash">#INDvsAUS</a> <a href="https://t.co/oozMKEs4TU">pic.twitter.com/oozMKEs4TU</a></p>
<p>— Karan Vijay Sharma (@IKaransharma27) <a href="https://twitter.com/IKaransharma27/status/910873417800343552">September 21, 2017</a></p></blockquote>
<p><script async src="//platform.twitter.com/widgets.js" charset="utf-8"></script></p>
<p>കൊല്&#x200d;ക്കത്തയിലെ ഈഡന്&#x200d; ഗാര്&#x200d;ഡനില്&#x200d; നടന്ന രണ്ടാം എകദിനത്തില്&#x200d; യുസ്വേന്ദ്ര ചാഹലിന്റെ പന്തില്&#x200d; മാക്‌സ്‌വെല്ലിനെ ധോനി പുറത്താക്കുന്നു</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/superman-ms-dhoni-sets-new-wicket-keeping-record-in-indore.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മൂന്നാം ഏകദിനം: റണ്‍മലയുമായി ഓസ്‌ട്രേലിയ; പൊരുതി ഇന്ത്യ, രോഹിത്തിനും രഹാനക്കും ഫിഫ്റ്റി</title>
		<link>https://www.chandrikadaily.com/india-vs-australia-2017live-cricket-score-ind-vs-aus-3rd-odi-indore.html</link>
					<comments>https://www.chandrikadaily.com/india-vs-australia-2017live-cricket-score-ind-vs-aus-3rd-odi-indore.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 24 Sep 2017 13:03:01 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[ind vs aus odi]]></category>
		<category><![CDATA[rohit sharma]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=45202</guid>

					<description><![CDATA[ഇന്‍ഡോര്‍: പരമ്പര ലക്ഷ്യമിട്ട് ഇറങ്ങിയ ഇന്ത്യയ്ക്ക് മുന്നില്‍ റണ്‍മലയുമായി ഓസ്‌ട്രേലിയ. ഇന്‍ഡോറില്‍ നടക്കുന്ന മൂന്നാം ഏകദിനത്തില്‍ നീലപ്പടക്കു മുന്നില്‍ 294 റണ്‍സിന്റെ വിജയലക്ഷ്യമാണ് കംഗാരുക്കള്‍ അടിച്ചുകൂട്ടിയത്. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഓസ്‌ട്രേലിയക്ക് ഓപണര്‍ ആരോണ്‍ ഫിഞ്ചിന്റെ തകര്‍പ്പന്‍ സെഞ്ച്വറിയാണ് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. പരിക്കില്‍ നിന്ന് മുക്തനായി ടീമില്‍ തിരിച്ചെത്തിയ ഫിഞ്ച് ഓപണര്‍ ഡേവിഡ് വാര്‍ണറിനൊപ്പം (42) 70 റണ്‍സിന്റെയും ക്യാപ്ടന്‍ സ്റ്റീവന്‍ സ്മിത്തിനൊപ്പം (63) 154 റണ്‍സിന്റെയും കൂട്ടുകെട്ടില്‍ പങ്കാളിയായി. എന്നാല്‍ മുന്‍നിര നല്‍കിയ [&#8230;]]]></description>
										<content:encoded><![CDATA[<p>ഇന്&#x200d;ഡോര്&#x200d;: പരമ്പര ലക്ഷ്യമിട്ട് ഇറങ്ങിയ ഇന്ത്യയ്ക്ക് മുന്നില്&#x200d; റണ്&#x200d;മലയുമായി ഓസ്‌ട്രേലിയ. ഇന്&#x200d;ഡോറില്&#x200d; നടക്കുന്ന മൂന്നാം ഏകദിനത്തില്&#x200d; നീലപ്പടക്കു മുന്നില്&#x200d; 294 റണ്&#x200d;സിന്റെ വിജയലക്ഷ്യമാണ് കംഗാരുക്കള്&#x200d; അടിച്ചുകൂട്ടിയത്.</p>
<p>ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഓസ്‌ട്രേലിയക്ക് ഓപണര്&#x200d; ആരോണ്&#x200d; ഫിഞ്ചിന്റെ തകര്&#x200d;പ്പന്&#x200d; സെഞ്ച്വറിയാണ് മികച്ച സ്‌കോര്&#x200d; സമ്മാനിച്ചത്. പരിക്കില്&#x200d; നിന്ന് മുക്തനായി ടീമില്&#x200d; തിരിച്ചെത്തിയ ഫിഞ്ച് ഓപണര്&#x200d; ഡേവിഡ് വാര്&#x200d;ണറിനൊപ്പം (42) 70 റണ്&#x200d;സിന്റെയും ക്യാപ്ടന്&#x200d; സ്റ്റീവന്&#x200d; സ്മിത്തിനൊപ്പം (63) 154 റണ്&#x200d;സിന്റെയും കൂട്ടുകെട്ടില്&#x200d; പങ്കാളിയായി. എന്നാല്&#x200d; മുന്&#x200d;നിര നല്&#x200d;കിയ മികച്ച തുടക്കം മുതലെടുക്കുന്നതില്&#x200d; ഓസീസിന്റെ മറ്റ് ബാറ്റ്‌സ്മാന്മാര്&#x200d;ക്ക് കഴിഞ്ഞില്ല. ഫിഞ്ചും സ്മിത്തും ക്രീസില്&#x200d; നില്&#x200d;ക്കെ താളം കണ്ടെത്താന്&#x200d; ബുദ്ധിമുട്ടിയ സ്പിന്നര്&#x200d;മാര്&#x200d; പിന്നീട് ആധിപത്യം സ്ഥാപിച്ചതോടെ ഒരു ഘട്ടത്തില്&#x200d; 350 റണ്&#x200d;സ് കടക്കുമെന്ന് തോന്നിച്ച സന്ദര്&#x200d;ശക ഇന്നിങ്‌സ് 293-ലൊതുക്കാന്&#x200d; ഇന്ത്യക്കു കഴിഞ്ഞു.<img loading="lazy" class="alignnone size-full wp-image-45207" src="https://www.chandrikadaily.com/wp-content/uploads/2017/09/cricket-ind-aus_3052a92c-a109-11e7-9c3b-8e901839ece0.jpg" alt="cricket-ind-aus_3052a92c-a109-11e7-9c3b-8e901839ece0" width="960" height="540" srcset="https://www.chandrikadaily.com/wp-content/uploads/2017/09/cricket-ind-aus_3052a92c-a109-11e7-9c3b-8e901839ece0.jpg 960w, https://www.chandrikadaily.com/wp-content/uploads/2017/09/cricket-ind-aus_3052a92c-a109-11e7-9c3b-8e901839ece0-300x169.jpg 300w, https://www.chandrikadaily.com/wp-content/uploads/2017/09/cricket-ind-aus_3052a92c-a109-11e7-9c3b-8e901839ece0-768x432.jpg 768w, https://www.chandrikadaily.com/wp-content/uploads/2017/09/cricket-ind-aus_3052a92c-a109-11e7-9c3b-8e901839ece0-696x392.jpg 696w, https://www.chandrikadaily.com/wp-content/uploads/2017/09/cricket-ind-aus_3052a92c-a109-11e7-9c3b-8e901839ece0-747x420.jpg 747w" sizes="(max-width: 960px) 100vw, 960px" /></p>
<blockquote class="twitter-tweet" data-lang="en">
<p dir="ltr" lang="en">Innings Break! Australia 293/6 (Finch 124, Smith 63). Follow the game here &#8211; <a href="https://t.co/hnXraHLePi">https://t.co/hnXraHLePi</a> <a href="https://twitter.com/hashtag/INDvAUS?src=hash">#INDvAUS</a> <a href="https://t.co/WKq0c2UsOT">pic.twitter.com/WKq0c2UsOT</a></p>
<p>— BCCI (@BCCI) <a href="https://twitter.com/BCCI/status/911917298486730752">September 24, 2017</a></p></blockquote>
<p><script async src="//platform.twitter.com/widgets.js" charset="utf-8"></script><br />
കരിയറിലെ എട്ടാമത്തെയും ഏഷ്യയിലെ നാലാമത്തെയും സെഞ്ച്വറി സ്വന്തമാക്കിയ ഫിഞ്ച് 125 പന്തില്&#x200d; 12 ഫോറുകളുടെയും അഞ്ച് സിക്‌സറുകളുടെയും അകമ്പടിയോടെയാണ് 124 റണ്&#x200d;സ് നേടിയത്. സ്മിത്ത് അഞ്ചും വാര്&#x200d;ണര്&#x200d; നാലും ബൗണ്ടറി നേടിയപ്പോള്&#x200d; പിന്നീടെത്തിയ അഞ്ച് ബാറ്റ്‌സ്മാന്മാര്&#x200d; ചേര്&#x200d;ന്ന് രണ്ട് ഫോറും ഒരു സിക്‌സറും മാത്രമേ നേടിയുള്ളൂ. മാര്&#x200d;ക്കസ് സ്‌റ്റോയ്‌നിസ് (27), ആഷ്ടന്&#x200d; ആഗര്&#x200d; (9) എന്നിവര്&#x200d; പുറത്താകാതെ നിന്നു.<br />
ഇന്ത്യന്&#x200d; ബൗളര്&#x200d;മാരില്&#x200d; കുല്&#x200d;ദീപ് യാദവ് ആണ് ഏറ്റവുമധികം റണ്&#x200d;സ് (75) വഴങ്ങിയത്. കുല്&#x200d;ദീപ് രണ്ട് വിക്കറ്റെടുത്തപ്പോള്&#x200d; ജസ്പ്രിത് ബുംറ 52 റണ്&#x200d;സിന് രണ്ടു പേരെ പുറത്താക്കി. യുജ്‌വേന്ദ്ര ചഹാല്&#x200d; 54 റണ്&#x200d;സിനും ഹര്&#x200d;ദിക് പാണ്ഡ്യ 58 റണ്&#x200d;സിനും ഓരോ വിക്കറ്റെടുത്തു.</p>
<blockquote class="twitter-video" data-lang="en">
<p dir="ltr" lang="en">FIFTY! <a href="https://twitter.com/ImRo45">@ImRo45</a> brings up his 33rd ODI 50 Paytm <a href="https://twitter.com/hashtag/INDvAUS?src=hash">#INDvAUS</a> <a href="https://t.co/8dAGd96PJz">pic.twitter.com/8dAGd96PJz</a></p>
<p>— BCCI (@BCCI) <a href="https://twitter.com/BCCI/status/911941920397582337">September 24, 2017</a></p></blockquote>
<p><script async src="//platform.twitter.com/widgets.js" charset="utf-8"></script>മറുപടി ബാറ്റിങ് ഇറങ്ങിയ ഇന്ത്യക്ക് മികച്ച തുടക്കം. അജിത് രഹാനെയും രോഹിത്ത് ശര്&#x200d;മയും ചേര്&#x200d;ന്ന ഓപ്പണിങ് കൂട്ടുകെട്ട് ഓസീസിന്&#x200d;രെ വന്&#x200d; സ്‌കോര്&#x200d; പിന്തുടരുന്ന ഇന്ത്യക്ക് മികച്ച തുടക്കമാണ് നല്&#x200d;കിയത്. തുടക്കം മുതല്&#x200d; ഓസീസ് ബൗളര്&#x200d;മാരെ അടിച്ചുതകര്&#x200d;ത്ത രോഹിത്തിന് ഫിഫ്റ്റി കടന്നു.</p>
<p><strong>Updating&#8230;&#8230;</strong></p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/india-vs-australia-2017live-cricket-score-ind-vs-aus-3rd-odi-indore.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>രണ്ടാം ഏകദിനം: ബാറ്റിങില്‍ തിരിച്ചടി; ഓസീസിന് രണ്ട് വിക്കറ്റ് നഷ്ടം, 253 വിജയലക്ഷ്യം</title>
		<link>https://www.chandrikadaily.com/india-vs-australia-2nd-odi-kolkata-cricket-live-score.html</link>
					<comments>https://www.chandrikadaily.com/india-vs-australia-2nd-odi-kolkata-cricket-live-score.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 21 Sep 2017 10:50:58 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[dhoni]]></category>
		<category><![CDATA[ind vs aus odi]]></category>
		<category><![CDATA[kohli]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=44821</guid>

					<description><![CDATA[കൊല്‍ക്കത്ത: ഈഡന്‍ ഗാര്‍ഡന്‍സില്‍ ഓസ്ട്രേലിയയ്ക്കെതിരെ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് മോശം സ്‌കോര്‍. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യക്ക് ഭേദപ്പെട്ട തുടക്കം ലഭിച്ചെങ്കിലും വന്‍ സ്‌കോര്‍ നല്‍കാതെ കംഗാരുക്കളള്‍ പിടിമുറുക്കുകയായിരുന്നു. തുടര്‍ന്ന് വിക്കറ്റുകള്‍ കളയുന്ന കാഴ്ചയാണ് ഉണ്ടായത്. 40 ഓവറില്‍ പിന്നിടുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 207 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. ഒന്നാം ഏകദിനം സ്വന്തമാക്കിയ ഇന്ത്യന്‍ ബാറ്റിങ് നിര ഓസീസ് ബൗളിങിന് മുന്നില്‍ 252 റണ്‍സില്‍ ഒതുങ്ങുകയായിരുന്നു. ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ 92 റണ്‍സെടുത്ത [&#8230;]]]></description>
										<content:encoded><![CDATA[<p>കൊല്&#x200d;ക്കത്ത: ഈഡന്&#x200d; ഗാര്&#x200d;ഡന്&#x200d;സില്&#x200d; ഓസ്ട്രേലിയയ്ക്കെതിരെ രണ്ടാം ഏകദിനത്തില്&#x200d; ഇന്ത്യക്ക് മോശം സ്‌കോര്&#x200d;. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യക്ക് ഭേദപ്പെട്ട തുടക്കം ലഭിച്ചെങ്കിലും വന്&#x200d; സ്‌കോര്&#x200d; നല്&#x200d;കാതെ കംഗാരുക്കളള്&#x200d; പിടിമുറുക്കുകയായിരുന്നു.</p>
<p>തുടര്&#x200d;ന്ന് വിക്കറ്റുകള്&#x200d; കളയുന്ന കാഴ്ചയാണ് ഉണ്ടായത്. 40 ഓവറില്&#x200d; പിന്നിടുമ്പോള്&#x200d; ആറ് വിക്കറ്റ് നഷ്ടത്തില്&#x200d; 207 റണ്&#x200d;സ് എന്ന നിലയിലാണ് ഇന്ത്യ.</p>
<p>ഒന്നാം ഏകദിനം സ്വന്തമാക്കിയ ഇന്ത്യന്&#x200d; ബാറ്റിങ് നിര ഓസീസ് ബൗളിങിന് മുന്നില്&#x200d; 252 റണ്&#x200d;സില്&#x200d; ഒതുങ്ങുകയായിരുന്നു.<br />
ഇന്ത്യന്&#x200d; ബാറ്റിങ് നിരയില്&#x200d; 92 റണ്&#x200d;സെടുത്ത ക്യാപ്റ്റന്&#x200d; വിരാട് കോഹ്ലിയും 55 റണ്&#x200d;സെടുത്ത അജങ്ക്യ രഹാനയും മാത്രമാണ് തിളങ്ങിയത്. 64 പന്തില്&#x200d; ഏഴ് ഫോറുകള്&#x200d; ഉള്&#x200d;പ്പെടെയാണ് രഹാനെ 55 റണ്&#x200d;സെടുത്തത്.</p>
<p>മറുപടി ബാറ്റിങിന് ഇറങ്ങിയ ഓസ്‌ട്രേലിയക്ക് രണ്ട് ഇന്ത്യന്&#x200d; ബോളിങിന് മുന്നില്&#x200d; പതറുകയാണ്. രണ്ട് അക്കം പൂര്&#x200d;ത്തിയാക്കുന്നതിനിനെ കംഗാരു നിരയില്&#x200d; രണ്ടുപേര്&#x200d; പവലിയനിലേക്ക് മടങ്ങുന്ന കാഴ്ചയാണ് ഈഡന്&#x200d; ഗര്&#x200d;ഡനില്&#x200d; ഉണ്ടായിരിക്കുന്നത്.</p>
<p>സ്‌കോര്&#x200d; ബോര്&#x200d;ഡില്&#x200d; ഒരു റണ്&#x200d;സ് ചേര്&#x200d;ക്കുന്നതിനിടെ ഓസീസ് ഓപ്പണര്&#x200d;മാരായ ഹില്&#x200d;റ്റണ്&#x200d; കാര്&#x200d;ട്‌റൈറ്റിനേയും ഡേവിഡ് വാര്&#x200d;ണറിനെയും ഭുവനേശ്വര്&#x200d; മടക്കുകയായിരുന്നു.</p>
<p><img loading="lazy" class="alignnone size-full wp-image-44826" src="https://www.chandrikadaily.com/wp-content/uploads/2017/09/india-v-australia-2nd-odi-at-kolkata_f1836258-9eb6-11e7-9c3b-8e901839ece0.jpg" alt="india-v-australia-2nd-odi-at-kolkata_f1836258-9eb6-11e7-9c3b-8e901839ece0" width="960" height="540" srcset="https://www.chandrikadaily.com/wp-content/uploads/2017/09/india-v-australia-2nd-odi-at-kolkata_f1836258-9eb6-11e7-9c3b-8e901839ece0.jpg 960w, https://www.chandrikadaily.com/wp-content/uploads/2017/09/india-v-australia-2nd-odi-at-kolkata_f1836258-9eb6-11e7-9c3b-8e901839ece0-300x169.jpg 300w, https://www.chandrikadaily.com/wp-content/uploads/2017/09/india-v-australia-2nd-odi-at-kolkata_f1836258-9eb6-11e7-9c3b-8e901839ece0-768x432.jpg 768w, https://www.chandrikadaily.com/wp-content/uploads/2017/09/india-v-australia-2nd-odi-at-kolkata_f1836258-9eb6-11e7-9c3b-8e901839ece0-696x392.jpg 696w, https://www.chandrikadaily.com/wp-content/uploads/2017/09/india-v-australia-2nd-odi-at-kolkata_f1836258-9eb6-11e7-9c3b-8e901839ece0-747x420.jpg 747w" sizes="(max-width: 960px) 100vw, 960px" />92 റണ്&#x200d;സെടുത്ത ക്യാപ്റ്റന്&#x200d; കോഹ്ലിയുടെ മികവിലാണ് ഇന്ത്യ 200 കടന്നത്. 107 പന്തില്&#x200d; എട്ട് ഫോറുകള്&#x200d; നേടിയ കോഹ്ലി സെഞ്ച്വറിക്ക് എട്ട് റണ്&#x200d;സ് അകലെ പുറത്താവുകയായിരുന്നു.</p>
<p>തുടര്&#x200d;ന്ന് വന്&#x200d; പ്രതീക്ഷയായി എത്തിയ മുന്&#x200d; ക്യാപ്റ്റന്&#x200d; ധോണി, അഞ്ച് റണ്&#x200d;സ് ചേര്&#x200d;ക്കുന്നതിനിടെ റിച്ചാര്&#x200d;ഡ്‌സന്റെ ബൗളില്&#x200d; മടങ്ങി.<br />
രോഹിത് ശര്&#x200d;മ (ഏഴ്), അജങ്ക്യ രഹാനെ (55), മനീഷ് പാണ്ഡെ (മൂന്ന്), കേദാര്&#x200d; ജാദവ് (24) തുടങ്ങിയവരാണ് പുറത്തായ മറ്റു ബാറ്റ്‌സ്മാന്മാര്&#x200d;.</p>
<p>ഓസീസ് ക്യാപ്റ്റന്&#x200d; സ്റ്റീഫന്&#x200d; സ്മിത്തും (16), ട്രാവിസ് ഹെഡുമാണ് ഇപ്പോള്&#x200d; ക്രീസില്&#x200d;, സ്‌കോര്&#x200d; 11 ഓവറില്&#x200d; 49-2.</p>
<p>&nbsp;</p>
<p>Updating&#8230;..</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/india-vs-australia-2nd-odi-kolkata-cricket-live-score.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഓസീസ് ഏകദിനം: ധോണി-പാണ്ഡ്യ കൂട്ടുകെട്ടില്‍ ഇന്ത്യ; സ്‌കോര്‍-281/7</title>
		<link>https://www.chandrikadaily.com/ind-vs-aus-1st-odi-live-updates.html</link>
					<comments>https://www.chandrikadaily.com/ind-vs-aus-1st-odi-live-updates.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 17 Sep 2017 10:47:14 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[ind vs aus odi]]></category>
		<category><![CDATA[india vs australia]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=44268</guid>

					<description><![CDATA[ചെന്നൈ: ഓസ്ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് ഭേദപ്പെട്ട സ്‌കോര്‍. ശ്രീലങ്കന്‍ മണ്ണില്‍ രചിച്ച ചരിത്ര ജയത്തിന്റെ ആത്മവിശ്വാസത്തില്‍ ഇറങ്ങിയ ഇന്ത്യന്‍ ബാറ്റിങിന് തുടക്കത്തില്‍ വന്‍ തകര്‍ച്ചയാണ് നേരിട്ടത്. ചെന്നൈ ചിദംബരം സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിങിനിറങ്ങിയ ഇന്ത്യ, മുന്‍ ക്യാപ്റ്റന്‍ ധോണി(79)യുടേയും ഹാര്‍ദ്ദിക് പാണ്ഡ്യ(83)യുടേയും കരുത്തില്‍ പൊരുതാവുന്ന സ്‌കോറില്‍ എത്തുകയായിരുന്നു. Hardik Pandya hits three straight sixes as 24 runs are taken off an Adam Zampa over! #INDvAUS https://t.co/1EwHfHauoc pic.twitter.com/B1rH0T0WcI [&#8230;]]]></description>
										<content:encoded><![CDATA[<p>ചെന്നൈ: ഓസ്ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തില്&#x200d; ഇന്ത്യക്ക് ഭേദപ്പെട്ട സ്‌കോര്&#x200d;. ശ്രീലങ്കന്&#x200d; മണ്ണില്&#x200d; രചിച്ച ചരിത്ര ജയത്തിന്റെ ആത്മവിശ്വാസത്തില്&#x200d; ഇറങ്ങിയ ഇന്ത്യന്&#x200d; ബാറ്റിങിന് തുടക്കത്തില്&#x200d; വന്&#x200d; തകര്&#x200d;ച്ചയാണ് നേരിട്ടത്. ചെന്നൈ ചിദംബരം സ്റ്റേഡിയത്തില്&#x200d; ടോസ് നേടി ബാറ്റിങിനിറങ്ങിയ ഇന്ത്യ, മുന്&#x200d; ക്യാപ്റ്റന്&#x200d; ധോണി(79)യുടേയും ഹാര്&#x200d;ദ്ദിക് പാണ്ഡ്യ(83)യുടേയും കരുത്തില്&#x200d; പൊരുതാവുന്ന സ്‌കോറില്&#x200d; എത്തുകയായിരുന്നു.</p>
<blockquote class="twitter-tweet" data-lang="en">
<p dir="ltr" lang="en">Hardik Pandya hits three straight sixes as 24 runs are taken off an Adam Zampa over! <a href="https://twitter.com/hashtag/INDvAUS?src=hash">#INDvAUS</a> <a href="https://t.co/1EwHfHauoc">https://t.co/1EwHfHauoc</a> <a href="https://t.co/B1rH0T0WcI">pic.twitter.com/B1rH0T0WcI</a></p>
<p>— ESPNcricinfo (@ESPNcricinfo) <a href="https://twitter.com/ESPNcricinfo/status/909371223791902720">September 17, 2017</a></p></blockquote>
<p><script async src="//platform.twitter.com/widgets.js" charset="utf-8"></script><br />
ഹാര്&#x200d;ദ്ദിക് പാണ്ഡ്യയും മുന്&#x200d; ക്യാപ്റ്റന്&#x200d; ധോണിയും ചേര്&#x200d;ന്ന് ആറാം വിക്കറ്റില്&#x200d; നേടിയ 118 റണ്&#x200d;സിന്റെ കൂട്ടുകെട്ടാണ് ഇന്ത്യയെ കൂട്ടത്തകര്&#x200d;ച്ചയില്&#x200d; നിന്നും കരകയറ്റിയത്. 66 പന്തില്&#x200d;നിന്ന് അഞ്ച് ഫോറും അഞ്ച് സിക്‌സറുമടക്കം 83 റണ്&#x200d;സെടുത്താണ് പാണ്ഡ്യ മടങ്ങിയത്. പാണ്ഡ്യയുടെ കൂറ്റനടികളാണ് തകര്&#x200d;ച്ചയില്&#x200d; കിടന്ന ഇന്ത്യന്&#x200d; സ്‌കോര്&#x200d; പെട്ടെന്ന് ഉയര്&#x200d;ത്തിയത്.</p>
<blockquote class="twitter-video" data-lang="en">
<p dir="ltr" lang="en">The King returns to Chennai <a href="https://twitter.com/hashtag/TeamIndia?src=hash">#TeamIndia</a> <a href="https://twitter.com/hashtag/IndvAus?src=hash">#IndvAus</a> <a href="https://t.co/p8sd5RtamH">pic.twitter.com/p8sd5RtamH</a></p>
<p>— BCCI (@BCCI) <a href="https://twitter.com/BCCI/status/909350943421902850">September 17, 2017</a></p></blockquote>
<p><script async src="//platform.twitter.com/widgets.js" charset="utf-8"></script><br />
അവസാന ഓവര്&#x200d; വരെ സിംഗിളുകളും ഡബിളുകളുമായി പൊരുതിയ ധോണി 88 പന്തില്&#x200d; 79 റണ്&#x200d;സെടുത്തു. അവസാന ഓവറുകളിള്&#x200d; വിശ്വരൂപം പൂണ്ട ധോണി നാലു ഫോറും രണ്ടു സിക്‌സറും ഉള്&#x200d;പ്പെടെ തകര്&#x200d;ത്താടുകയായിരുന്നു.</p>
<blockquote class="twitter-video" data-lang="en">
<p dir="ltr" lang="en">FIFTY! <a href="https://twitter.com/msdhoni">@msdhoni</a> brings up his 66th ODI 50 <a href="https://twitter.com/Paytm">@Paytm</a> <a href="https://twitter.com/hashtag/INDvAUS?src=hash">#INDvAUS</a> <a href="https://t.co/nc52IQbQDm">pic.twitter.com/nc52IQbQDm</a></p>
<p>— BCCI (@BCCI) <a href="https://twitter.com/BCCI/status/909382025534042112">September 17, 2017</a></p></blockquote>
<p><script async src="//platform.twitter.com/widgets.js" charset="utf-8"></script></p>
<blockquote class="twitter-tweet" data-lang="en">
<p dir="ltr" lang="en">Pandya&#8217;s brutal 83 followed by a masterful 79 from Dhoni lifts India to 281/7. Will Australia chase it? <a href="https://twitter.com/hashtag/INDvAUS?src=hash">#INDvAUS</a><a href="https://t.co/54WbXRsXjn">https://t.co/54WbXRsXjn</a> <a href="https://t.co/qb7KQYFjJo">pic.twitter.com/qb7KQYFjJo</a></p>
<p>— ICC (@ICC) <a href="https://twitter.com/ICC/status/909385901364703232">September 17, 2017</a></p></blockquote>
<p><script async src="//platform.twitter.com/widgets.js" charset="utf-8"></script>ശിഖര്&#x200d; ധവാനു പകരമെത്തിയ അജിങ്ക്യ രഹാനെയും രോഹിത് ശര്&#x200d;മയുമായിരുന്നു ഇന്ത്യന്&#x200d; ഓപ്പണര്&#x200d;മാര്&#x200d;. എന്നാല്&#x200d; കിട്ടിയ അവസരം മുതലെടുക്കാന്&#x200d; രഹാനയെ ഓസീസ് ബോളര്&#x200d; അനുവദിച്ചില്ല. ഇന്ത്യന്&#x200d; സ്‌കോര്&#x200d; 11 ല്&#x200d; എത്തിയപ്പോള്&#x200d; അഞ്ച് റണ്&#x200d;സുമായി കൗള്&#x200d;ട്ടര്&#x200d;നീലിന്റെ പന്തില്&#x200d; രഹാനെ മടങ്ങി. പിന്നീടെത്തിയ ക്യാപ്റ്റന്&#x200d; കോഹ്ലിയെ നേരിട്ട നാലാം പന്തില്&#x200d;തന്നെ നഥാന്&#x200d; കൗള്&#x200d;ട്ടര്&#x200d;നീല്&#x200d; മടക്കി. സ്‌കോറില്&#x200d; അനക്കം വരുത്താതെ മാക്‌സ്വെല്ലിന് ക്യാച്ചു നല്&#x200d;കിയാണ് ക്യാപ്റ്റന്&#x200d; മടങ്ങിയത്. പിന്നാലെയെത്തിയ മനീഷ് പാണ്ഡെയും നേരിട്ട രണ്ടു പന്തില്&#x200d; പുറത്തായി. നഥാന്&#x200d; കൗള്&#x200d;ട്ടര്&#x200d;നീലിന്റെ പന്തില്&#x200d; മാത്യൂ വെയ്ഡിന് ക്യാച്ച് നല്&#x200d;കിയാണ് മനീഷ് ഡെക്കായത്.</p>
<p>പിന്നീട് രോഹിത് ശര്&#x200d;മ്മയും കേദര്&#x200d; ജാദവും ഇന്ത്യയുടെ ഇന്നിങ്‌സ് മുന്നോട്ടു നയിച്ചു. എന്നാല്&#x200d; 28 റണ്&#x200d;സെടുത്ത രോഹിതിനെ സ്റ്റോയ്ന്&#x200d;സ് പുറത്താക്കി  കൂട്ടുകെട്ടു പൊളിച്ചു. പിന്നീട് ഇന്ത്യന്&#x200d; സ്‌കോര്&#x200d; 87 ല്&#x200d;വച്ച് 40 റണ്&#x200d;സത്തിയ കേദര്&#x200d; ജാദവിനെയും സ്റ്റോയ്ന്&#x200d;സ് പുറത്താക്കി.</p>
<p>&nbsp;</p>
<p><a href="http://www.cricbuzz.com/live-cricket-scores/18856/ind-vs-aus-1st-odi-australia-tour-of-india-2017">Updating&#8230;&#8230;&#8230;.</a></p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ind-vs-aus-1st-odi-live-updates.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഏകദിന പരമ്പര; ഇന്ത്യ-ഓസീസ് പോരിന് ഇന്നു തുടക്കം</title>
		<link>https://www.chandrikadaily.com/australia-tour-of-india-2017-schedule-live-scores-and-results.html</link>
					<comments>https://www.chandrikadaily.com/australia-tour-of-india-2017-schedule-live-scores-and-results.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 16 Sep 2017 18:25:04 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[ind vs aus odi]]></category>
		<category><![CDATA[india vs australia]]></category>
		<category><![CDATA[IndvsAus]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=44197</guid>

					<description><![CDATA[ചെന്നൈ: ഇന്ത്യ ഓസീസ് ഏകദിന പരമ്പരക്ക് ഇന്ന് തുടക്കം. ശ്രീലങ്കക്കെതിരായ പരമ്പരയിലെ ടെസ്റ്റ്, ഏകദിന, ടി 20 മത്സരങ്ങള്‍ ഏകപക്ഷീയമായി വിജയിച്ച ആത്മവിശ്വാസവുമായാണ് ഇന്ത്യ ഓസീസിനെ നേരിടുന്നത്. 2019ലെ ലോകകപ്പ് മുന്‍നിര്‍ത്തിയുള്ള ബാറ്റിങ്, ബൗളിങ് പരീക്ഷണങ്ങള്‍ തുടരാന്‍ തന്നെയാണ് ക്യാപ്റ്റന്‍ കോലിയുടേയും കോച്ച് രവിശാസ്ത്രിയുടേയും തീരുമാനം. ടെസ്റ്റില്‍ അഞ്ചു ബൗളര്‍മാരെ കളിപ്പിക്കാന്‍ ഇഷ്ടപ്പെടുന്ന ക്യാപ്റ്റന്‍ കോലി ഓസീസിനെതിരായ ഏകദിനത്തില്‍ മൂന്ന് ബൗളര്‍മാരേയും രണ്ട് ബൗളിങ് ഓള്‍റൗണ്ടര്‍മാരേയും കളിപ്പിക്കുമെന്ന സൂചനയാണ് നല്‍കിയത്. ബാറ്റിങിലും ബൗളിങിലും ടീമിന് ആഴത്തിലുള്ള നേട്ടം [&#8230;]]]></description>
										<content:encoded><![CDATA[<p>ചെന്നൈ: ഇന്ത്യ ഓസീസ് ഏകദിന പരമ്പരക്ക് ഇന്ന് തുടക്കം. ശ്രീലങ്കക്കെതിരായ പരമ്പരയിലെ ടെസ്റ്റ്, ഏകദിന, ടി 20 മത്സരങ്ങള്&#x200d; ഏകപക്ഷീയമായി വിജയിച്ച ആത്മവിശ്വാസവുമായാണ് ഇന്ത്യ ഓസീസിനെ നേരിടുന്നത്. 2019ലെ ലോകകപ്പ് മുന്&#x200d;നിര്&#x200d;ത്തിയുള്ള ബാറ്റിങ്, ബൗളിങ് പരീക്ഷണങ്ങള്&#x200d; തുടരാന്&#x200d; തന്നെയാണ് ക്യാപ്റ്റന്&#x200d; കോലിയുടേയും കോച്ച് രവിശാസ്ത്രിയുടേയും തീരുമാനം. ടെസ്റ്റില്&#x200d; അഞ്ചു ബൗളര്&#x200d;മാരെ കളിപ്പിക്കാന്&#x200d; ഇഷ്ടപ്പെടുന്ന ക്യാപ്റ്റന്&#x200d; കോലി ഓസീസിനെതിരായ ഏകദിനത്തില്&#x200d; മൂന്ന് ബൗളര്&#x200d;മാരേയും രണ്ട് ബൗളിങ് ഓള്&#x200d;റൗണ്ടര്&#x200d;മാരേയും കളിപ്പിക്കുമെന്ന സൂചനയാണ് നല്&#x200d;കിയത്. ബാറ്റിങിലും ബൗളിങിലും ടീമിന് ആഴത്തിലുള്ള നേട്ടം നിലനിര്&#x200d;ത്തേണ്ടതുണ്ട്. ഓള്&#x200d;റൗണ്ടര്&#x200d;മാര്&#x200d; ഇക്കാര്യത്തില്&#x200d; സഹായിക്കുമെന്ന് മത്സരത്തിനു മുന്നോടിയായുള്ള വാര്&#x200d;ത്താ സമ്മേളനത്തില്&#x200d; കോലി പറഞ്ഞു. ലങ്കന്&#x200d; പര്യടനത്തിലെ നേട്ടത്തിനൊപ്പം ഓസീസിനെ ചെറുതായി കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ലങ്കന്&#x200d; പര്യടനത്തില്&#x200d; പരാജയമായിരുന്ന കെ.എല്&#x200d; രാഹുല്&#x200d; നാലാം നമ്പറില്&#x200d; തന്നെ ബാറ്റു ചെയ്യുമെന്ന സൂചനയും ക്യാപ്റ്റന്&#x200d; നല്&#x200d;കി. ഇതോടൊപ്പം ഭാര്യയുടെ അസുഖം മൂലം ടീമില്&#x200d; നിന്നും പിന്&#x200d;മാറിയ ഓപണര്&#x200d; ശിഖര്&#x200d; ധവാനു പകരം അജിന്&#x200d;ക്യ രഹാനെ ഇന്നിങ്‌സ് ഓപണ്&#x200d; ചെയ്യും. റാങ്കിങില്&#x200d; രണ്ടാം സ്ഥാനക്കാരായ ഓസീസിനും മൂന്നാം സ്ഥാനക്കാരായ ഇന്ത്യക്കും പരമ്പരയില്&#x200d; 4-1ന് വിജയിക്കാനായാല്&#x200d; ദക്ഷിണാഫ്രിക്കയെ പിന്തള്ളി ഒന്നാമതെത്താനാവും. അതേ സമയം ഓസീസ് നിരയില്&#x200d; പരിക്കിനെ തുടര്&#x200d;ന്ന് ഓപണര്&#x200d; ആരോണ്&#x200d; ഫിഞ്ച് ഇന്ന് ഇറങ്ങിയേക്കില്ല. ഡേവിഡ് വാര്&#x200d;നര്&#x200d;ക്കൊപ്പം ട്രവിസ് ഹെഡായിരിക്കും ഓസീസ് ഇന്നിങ്‌സ് ഓപണ്&#x200d; ചെയ്യുക. സ്വന്തം കാണികള്&#x200d;ക്കു മുന്നില്&#x200d; കളിക്കുന്ന കോലിപ്പടക്കാണ് നിരീക്ഷകര്&#x200d; മുന്&#x200d;തൂക്കം നല്&#x200d;കുന്നതെങ്കിലും കണക്കുകളുടെ ചരിത്രത്തില്&#x200d; ഓസീസിന് തന്നെയാണ് മുന്&#x200d;തൂക്കം. ഇരു ടീമുകളും ഇതുവരെ 123 ഏകദിനങ്ങളില്&#x200d; ഏറ്റുമുട്ടിയപ്പോള്&#x200d; 72ലും ജയം ഓസീസിനൊപ്പമായിരുന്നു 42 മത്സരങ്ങളിലാണ് ഇന്ത്യ ജയിച്ചത്. നേരത്തെ നടന്ന ഓസീസിന്റെ ഇന്ത്യന്&#x200d; പര്യടനം കളത്തിന് അകത്തും പുറത്തും വാക് പോരിന് കാരണമായിരുന്നു. സ്വന്തം നാടിനു പുറത്ത് ഓസീസിന്റെ ഏകദിന പ്രകടനം അവസാന എട്ടു മത്സരങ്ങളിലും ദയനീയമാണ്. 2016 സെപ്തംബറില്&#x200d; അയര്&#x200d;ലന്&#x200d;ഡിനെതിരെയാണ് ഓസീസ് അവസാനമായി ജയിച്ചത്. എന്നാല്&#x200d; ഇന്ത്യ അവസാനം കളിച്ച 15 ഏകദിനങ്ങളില്&#x200d; മൂന്നെണ്ണം മാത്രമാണ് പരാജയപ്പെട്ടത്. ടീമിലെ സീനിയര്&#x200d; സ്പിന്നര്&#x200d;മാരായ ജഡേജ, അശ്വിന്&#x200d; എന്നിവര്&#x200d;ക്ക് വിശ്രമം അനുവദിച്ചതിനാല്&#x200d; കുല്&#x200d;ദീപ് യാദവ്, യജുവേന്ദ്ര ചാഹല്&#x200d; എന്നിവരാണ് സ്പിന്&#x200d; ഡിപാര്&#x200d;ട്‌മെന്റ് നിയന്ത്രിക്കുക. അക്‌സര്&#x200d; പട്ടേല്&#x200d; ഇന്നത്തെ മത്സരത്തില്&#x200d; പുറത്തിരിക്കേണ്ടി വരും. ജസ്പ്രീത് ബുംറയും ഭുവനേശ്വര്&#x200d; കുമാര്&#x200d; എന്നീ പേസര്&#x200d;മാര്&#x200d;ക്കൊപ്പം ഹര്&#x200d;ദിക് പാണ്ഡ്യയും അടങ്ങുന്നതാണ് ഇന്ത്യയുടെ പേസ് പട. ഗ്ലെന്&#x200d; മാക്‌സ് വെല്ലിന്റെ സ്പിന്&#x200d; ബൗളിങ് ഉപയോഗപ്പെടുത്താമെന്നതിനാല്&#x200d; ഒരു സ്‌പെഷ്യലിസ്റ്റ് സ്പിന്നറെ മാത്രമായിരിക്കും ഓസീസ് ഇന്നിറക്കുക. ചെന്നൈ ചിദംബരം സ്റ്റേഡിയം ബാറ്റ്‌സ്മാന്&#x200d;മാരുടെ പറുദീസയാണെങ്കിലും മത്സരം പുരോഗമിക്കുന്നതിനനുസരിച്ച് സ്പിന്&#x200d; ബൗളിങിന് അനുകൂലമാവുമെന്നാണ് കരുതുന്നത്. ഉച്ചക്ക് 1.30ന് ആരംഭിക്കുന്ന മത്സരത്തിന് മഴ ഭീഷണി ഉയര്&#x200d;ത്തുന്നുണ്ട്. ഇന്ത്യയും ഓസീസും തമ്മില്&#x200d; 2013 ജനുവരിക്കു ശേഷം ശരാശരി ഒന്നാം ഇന്നിങ്‌സ് സ്‌കോര്&#x200d; 321 റണ്&#x200d;സാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/australia-tour-of-india-2017-schedule-live-scores-and-results.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
