<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>ind vs pak &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/ind-vs-pak/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Mon, 30 Apr 2018 12:51:51 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>ind vs pak &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ഉത്തര-ദക്ഷിണ കൊറിയകളെപ്പോലെ ഇന്ത്യയും പാകിസ്താനും യോജിക്കണമെന്ന് പാക് മാധ്യമങ്ങള്&#x200d;</title>
		<link>https://www.chandrikadaily.com/after-historic-korean-summit-to-unify-india-and-pakistan-should-try-the-same-dawn-report.html</link>
					<comments>https://www.chandrikadaily.com/after-historic-korean-summit-to-unify-india-and-pakistan-should-try-the-same-dawn-report.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 30 Apr 2018 12:13:59 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[ind vs pak]]></category>
		<category><![CDATA[india vs pakistan]]></category>
		<category><![CDATA[korea]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=82719</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: ചരിത്രപ്രധാനമായ കൊറിയന്&#x200d; ഉച്ചകോടിയില്&#x200d; ഇരു കൊറിയകള്&#x200d; തമ്മില്&#x200d; സമാധാനത്തിനായി കൈകോര്&#x200d;ത്തതിനു പിന്നാലെ പോലെ ഇന്ത്യയും പാകിസ്താനും യോജിപ്പിലെത്തണമെന്ന് ആവശ്യം ഉന്നയിച്ച് പാക് മാധ്യമങ്ങള്&#x200d; രംഗത്ത്. പാക്‌സതാന്&#x200d; തലസ്ഥാനമായ ഇസ്ലാമാബാദില്&#x200d; നിന്നുമുള്ള ഡോണ്&#x200d;, ഡെയ്ലി ടൈംസ് തുടങ്ങിയ മാധ്യമങ്ങളാണ് ഇന്ത്യയും പാകിസ്താനും സമാധാനത്തിനായി കൈകോര്&#x200d;ക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയത്. ഇരുരാജ്യങ്ങള്&#x200d;ക്കുമിടയിലെ പ്രശ്‌നങ്ങള്&#x200d; പരിഹരിക്കാന്&#x200d; ഇന്ത്യയും പാകിസ്താനും ശ്രമിക്കണം. പരസ്പരമുള്ള ആക്രമണങ്ങള്&#x200d; ഇല്ലാതാക്കാനും രാജ്യങ്ങള്&#x200d;ക്കിടിയില്&#x200d; സമാധാനം കൊണ്ടുവരാനും സ്ഥിതിഗതികള്&#x200d; സാധാരണഗതിയിലാക്കാനുമുള്ള മാര്&#x200d;ഗങ്ങള്&#x200d; ഇരുരാജ്യങ്ങളും കണ്ടെത്തണമെന്നും ഡോണ്&#x200d; ദിനപത്രം ആവശ്യപ്പെട്ടു. ചരിത്രം, [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: ചരിത്രപ്രധാനമായ കൊറിയന്&#x200d; ഉച്ചകോടിയില്&#x200d; ഇരു കൊറിയകള്&#x200d; തമ്മില്&#x200d; സമാധാനത്തിനായി കൈകോര്&#x200d;ത്തതിനു പിന്നാലെ പോലെ ഇന്ത്യയും പാകിസ്താനും യോജിപ്പിലെത്തണമെന്ന് ആവശ്യം ഉന്നയിച്ച് പാക് മാധ്യമങ്ങള്&#x200d; രംഗത്ത്. പാക്‌സതാന്&#x200d; തലസ്ഥാനമായ ഇസ്ലാമാബാദില്&#x200d; നിന്നുമുള്ള ഡോണ്&#x200d;, ഡെയ്ലി ടൈംസ് തുടങ്ങിയ മാധ്യമങ്ങളാണ് ഇന്ത്യയും പാകിസ്താനും സമാധാനത്തിനായി കൈകോര്&#x200d;ക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയത്.</p>
<p>ഇരുരാജ്യങ്ങള്&#x200d;ക്കുമിടയിലെ പ്രശ്‌നങ്ങള്&#x200d; പരിഹരിക്കാന്&#x200d; ഇന്ത്യയും പാകിസ്താനും ശ്രമിക്കണം. പരസ്പരമുള്ള ആക്രമണങ്ങള്&#x200d; ഇല്ലാതാക്കാനും രാജ്യങ്ങള്&#x200d;ക്കിടിയില്&#x200d; സമാധാനം കൊണ്ടുവരാനും സ്ഥിതിഗതികള്&#x200d; സാധാരണഗതിയിലാക്കാനുമുള്ള മാര്&#x200d;ഗങ്ങള്&#x200d; ഇരുരാജ്യങ്ങളും കണ്ടെത്തണമെന്നും ഡോണ്&#x200d; ദിനപത്രം ആവശ്യപ്പെട്ടു. ചരിത്രം, സ്വപ്നങ്ങള്&#x200d;, ജനങ്ങളുടെ ആവശ്യങ്ങള്&#x200d; അങ്ങനെ എല്ലാം പ്രദേശത്തെ സമാധാനത്തിന് ആഹ്വാനം ചെയ്യുന്നതാണെന്നു ഡോണിലെ ലേഖനം പറയുന്നു.</p>
<p>വ്യത്യസ്തവും അസാധാരണവുമായ ചരിത്രങ്ങളാണ് ഇന്ത്യക്കും പാകിസ്താനുമിടയിലുള്ളത്. അതേസമയം കൊറിയകള്&#x200d; പുന സംഘടിക്കുന്നതാണ് കാണാന്&#x200d; സാധിക്കുന്നത്. എന്നിരിക്കെ സാംസ്‌കാരികമായും മറ്റും സാമ്യതകള്&#x200d; നിലനില്&#x200d;ക്കുന്നതും പൊതുവായ ചരിത്രവും സ്വപ്നങ്ങളും ആഗ്രഹങ്ങളും നിറഞ്ഞ ജനങ്ങള്&#x200d; ഉള്&#x200d;ക്കൊള്ളുന്നതുമായ ഇന്ത്യയിലെയും പാകിസ്താനിലെയും ഈ മേഖലയില്&#x200d; യോജിപ്പിന്റെ ലക്ഷ്യങ്ങളിലേക്ക് എത്തിച്ചേരാന്&#x200d; ബുദ്ധിമുട്ടില്ലാതെ സാധിക്കുമെന്നും, പാകിസ്ഥാന്&#x200d; വാര്&#x200d;ത്താ ഏജന്&#x200d;സിയെ ഉദ്ദരിച്ച് എന്&#x200d;ഡിടിവി റിപ്പോര്&#x200d;ട്ട് ചെയ്തു.</p>
<p>ആയിരക്കണക്കിന് വര്&#x200d;ഷങ്ങളോളം ഇന്ത്യയും പാകിസ്താനും ഒരു രാജ്യമായിരുന്നു. 1947 ല്&#x200d; ബ്രിട്ടീഷുകാരില്&#x200d;നിന്ന് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതിനെ തുടര്&#x200d;ന്ന് രണ്ടു രാഷ്ട്രങ്ങളായി വിഭജിക്കപ്പെട്ടിട്ട് ഇപ്പോള്&#x200d; 71 വര്&#x200d;ഷമായി. കഴിഞ്ഞ ഏഴ് ദശാബ്ദങ്ങളായി ഇരു രാജ്യങ്ങളും പലതരത്തിലുള്ള വൈരുദ്ധ്യങ്ങളെയും തര്&#x200d;ക്കങ്ങളേയും തുടര്&#x200d;ന്ന പ്രക്ഷുബ്ധമാണ്. 1965, 1971, 1999 വര്&#x200d;ഷങ്ങളിലായി യുദ്ധങ്ങളും നടന്നിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/after-historic-korean-summit-to-unify-india-and-pakistan-should-try-the-same-dawn-report.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വേള്&#x200d;ഡ് ഹാപ്പിനസ് റിപ്പോര്&#x200d;ട്ട്; പാകിസ്ഥാനികള്&#x200d; ഇന്ത്യക്കാരേക്കാള്&#x200d; സന്തോഷവാന്മാരെന്ന് പഠനം</title>
		<link>https://www.chandrikadaily.com/pakistanis-happier-than-indians-world-happiness-reports-findings-unlikely-to-bring-cheer.html</link>
					<comments>https://www.chandrikadaily.com/pakistanis-happier-than-indians-world-happiness-reports-findings-unlikely-to-bring-cheer.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 16 Mar 2018 09:18:18 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[happiness]]></category>
		<category><![CDATA[ind vs pak]]></category>
		<category><![CDATA[india vs pakistan]]></category>
		<category><![CDATA[pak report]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=75107</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: ഇന്ത്യക്കാരുടെ സങ്കടം ഓരോ വര്&#x200d;ഷം കഴിയും തോറും പെരുകി വരികയാണ്. പാകിസ്താനികളുടെ സന്തോഷവും. സംതൃപ്തരായ രാഷ്ട്രങ്ങളെക്കുറിച്ച് യു.എന്&#x200d; നടത്തിയ പഠനത്തിലാണ് ഇത്തരമൊരു നിഗമനം. 156 രാഷ്ട്രങ്ങളെ കേന്ദ്രീകരിച്ചാണ് യു.എന്&#x200d; പഠനം. ഇതിന്റെ അടിസ്ഥാനത്തില്&#x200d; സംതൃപ്തരായ രാഷ്ട്രങ്ങളുടെ റാങ്ക് രേഖപ്പെടുത്തുന്ന വേള്&#x200d;ഡ് ഹാപ്പിനസ് റിപ്പോര്&#x200d;ട്ട് എല്ലാ വര്&#x200d;ഷവും യു.എന്&#x200d; പ്രസിദ്ധപ്പെടുത്താറുണ്ട്. പട്ടിക പ്രകാരം 2016ല്&#x200d; 118ാം സ്ഥാനത്തായിരുന്നു ഇന്ത്യ 2017ല്&#x200d; എത്തിയപ്പോള്&#x200d; നാല് സ്ഥാനങ്ങള്&#x200d; പിന്നോട്ട് പോയി 122ാം റാങ്കില്&#x200d; എത്തിയിരുന്നു. എന്നാല്&#x200d; 2018ലെ റിപ്പോര്&#x200d;ട്ട് പ്രകാരം [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: ഇന്ത്യക്കാരുടെ സങ്കടം ഓരോ വര്&#x200d;ഷം കഴിയും തോറും പെരുകി വരികയാണ്. പാകിസ്താനികളുടെ സന്തോഷവും. സംതൃപ്തരായ രാഷ്ട്രങ്ങളെക്കുറിച്ച് യു.എന്&#x200d; നടത്തിയ പഠനത്തിലാണ് ഇത്തരമൊരു നിഗമനം.<br />
156 രാഷ്ട്രങ്ങളെ കേന്ദ്രീകരിച്ചാണ് യു.എന്&#x200d; പഠനം. ഇതിന്റെ അടിസ്ഥാനത്തില്&#x200d; സംതൃപ്തരായ രാഷ്ട്രങ്ങളുടെ റാങ്ക് രേഖപ്പെടുത്തുന്ന വേള്&#x200d;ഡ് ഹാപ്പിനസ് റിപ്പോര്&#x200d;ട്ട് എല്ലാ വര്&#x200d;ഷവും യു.എന്&#x200d; പ്രസിദ്ധപ്പെടുത്താറുണ്ട്. പട്ടിക പ്രകാരം 2016ല്&#x200d; 118ാം സ്ഥാനത്തായിരുന്നു ഇന്ത്യ 2017ല്&#x200d; എത്തിയപ്പോള്&#x200d; നാല് സ്ഥാനങ്ങള്&#x200d; പിന്നോട്ട് പോയി 122ാം റാങ്കില്&#x200d; എത്തിയിരുന്നു.<br />
എന്നാല്&#x200d; 2018ലെ റിപ്പോര്&#x200d;ട്ട് പ്രകാരം 11 റാങ്ക് പിന്നോട്ട് പോയ ഇന്ത്യ നിലവില്&#x200d; 133ാം റാങ്കിലാണുള്ളത്. എന്നാല്&#x200d; ഭീകരവാദ ഭീഷണിയും ഇടക്കിടെയുണ്ടാകുന്ന രാഷ്ട്രീയ അനിശ്ചിതത്വങ്ങളും ഉള്&#x200d;പ്പെടെയുള്ള പ്രശ്‌നങ്ങള്&#x200d; നിലനില്&#x200d;ക്കുന്ന പാകിസ്താന്&#x200d; പട്ടികയില്&#x200d; ഏറെ മുന്നിലാണ്.<br />
2017ലെ പട്ടിക പ്രകാരം തന്നെ 80ാം റാങ്കുമായി പാകിസ്താന്&#x200d; ഇന്ത്യക്ക് മുന്നിലായിരുന്നു. 2018ലെ പട്ടിക പ്രകാരം അഞ്ചു സ്ഥാനം മെച്ചപ്പെടുത്തിയ പാകിസ്താന്&#x200d; 75ാം റാങ്കിലെത്തി. പാകിസ്താന്&#x200d; മാത്രമല്ല, മറ്റ് അയല്&#x200d; രാഷ്ട്രങ്ങളും ഇന്ത്യയെ അപേക്ഷിച്ച് സാമൂഹികമായും സാമ്പത്തികമായും സംതൃപ്തരാണെന്ന് റിപ്പോര്&#x200d;ട്ട് പറയുന്നു. ബംഗ്ലാദേശ്, ഭൂട്ടാന്&#x200d;, നേപ്പാള്&#x200d;, ശ്രീലങ്ക എന്നീ രാജ്യങ്ങളെല്ലാം പട്ടികയില്&#x200d; ഇന്ത്യയേക്കാള്&#x200d; മുന്നിലാണ്.<br />
ഏകകക്ഷി ഭരണം നിലനില്&#x200d;ക്കുന്ന ചൈന വരെ ഇന്ത്യയേക്കാള്&#x200d; മുന്നിലാണ്. ബുധനാഴ്ചയാണ് വേള്&#x200d;ഡ് ഹാപ്പിനസ് റിപ്പോര്&#x200d;ട്ട് യു.എന്&#x200d; പ്രസിദ്ധപ്പെടുത്തിയത്. പട്ടിക പ്രകാരം ഫിന്&#x200d;ലാന്റ് ആണ് ഒന്നാം സ്ഥാനത്ത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/pakistanis-happier-than-indians-world-happiness-reports-findings-unlikely-to-bring-cheer.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കുല്&#x200d;ഭൂഷന്&#x200d; വിവാദത്തിനിടെ; 145 ഇന്ത്യന്&#x200d; മത്സ്യ തൊഴിലാളികളെ വിട്ടയച്ച് പാകിസ്താന്&#x200d;</title>
		<link>https://www.chandrikadaily.com/pakistan-releases-145-fishermen-as-goodwill-gesture-war-btwn-kulbhushan.html</link>
					<comments>https://www.chandrikadaily.com/pakistan-releases-145-fishermen-as-goodwill-gesture-war-btwn-kulbhushan.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 28 Dec 2017 14:17:59 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[ind vs pak]]></category>
		<category><![CDATA[India-Pakistan]]></category>
		<category><![CDATA[indian fisherman]]></category>
		<category><![CDATA[Kulbhushan Jadhav]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=61718</guid>

					<description><![CDATA[ഇസ്‌ലാമാബാദ്: പാക്കിസ്താന്റെ തടവില്&#x200d; കഴിയുന്ന കുല്&#x200d;ഭൂഷണ്&#x200d; ജാദവിന്റെ വിഷയത്തില്&#x200d; ഇന്ത്യ-പാക് വാക്‌പോര് തുടരുന്നതിനിടെ 145 ഇന്ത്യന്&#x200d; മത്സ്യ തൊഴിലാളികളെ വിട്ടയച്ചു പാകിസ്താന്&#x200d;. കറാച്ചിയിലെ മാലിര്&#x200d; ജയിലില്&#x200d; തടവിലായിരുന്ന 145 മത്സ്യ തൊഴിലാളികളെയാണ് പാകിസ്താന്&#x200d; വിട്ടയച്ചത്. ഇന്നലെയാണ് മത്സ്യ തൊഴിലാളികളെ വിട്ടയച്ചുകൊണ്ടുള്ള പാക് നടപടിയുണ്ടായത്. അതേ സമയം 140ഓളം പേര്&#x200d; ഇപ്പോഴും പാക് ജയിലില്&#x200d; ദുരിതമനുഭവിക്കുന്നതായാണ് റിപ്പോര്&#x200d;ട്ട്. വിട്ടയക്കുന്നതിനു മുന്&#x200d;പ് നടന്ന ചടങ്ങില്&#x200d; മോചിപ്പിക്കപ്പെട്ട തൊഴിലാളികള്&#x200d;ക്ക് ഇഥി ഫൗണ്ടേഷന്&#x200d; തലവന്&#x200d; ഫൈസല്&#x200d; ഇഥി പൈസയും മറ്റ് സമ്മാനങ്ങളും നല്&#x200d;കി. [&#8230;]]]></description>
										<content:encoded><![CDATA[<p>ഇസ്‌ലാമാബാദ്: പാക്കിസ്താന്റെ തടവില്&#x200d; കഴിയുന്ന കുല്&#x200d;ഭൂഷണ്&#x200d; ജാദവിന്റെ വിഷയത്തില്&#x200d; ഇന്ത്യ-പാക് വാക്‌പോര് തുടരുന്നതിനിടെ 145 ഇന്ത്യന്&#x200d; മത്സ്യ തൊഴിലാളികളെ വിട്ടയച്ചു പാകിസ്താന്&#x200d;. കറാച്ചിയിലെ മാലിര്&#x200d; ജയിലില്&#x200d; തടവിലായിരുന്ന 145 മത്സ്യ തൊഴിലാളികളെയാണ് പാകിസ്താന്&#x200d; വിട്ടയച്ചത്. ഇന്നലെയാണ് മത്സ്യ തൊഴിലാളികളെ വിട്ടയച്ചുകൊണ്ടുള്ള പാക് നടപടിയുണ്ടായത്.</p>
<p>അതേ സമയം 140ഓളം പേര്&#x200d; ഇപ്പോഴും പാക് ജയിലില്&#x200d; ദുരിതമനുഭവിക്കുന്നതായാണ് റിപ്പോര്&#x200d;ട്ട്. വിട്ടയക്കുന്നതിനു മുന്&#x200d;പ് നടന്ന ചടങ്ങില്&#x200d; മോചിപ്പിക്കപ്പെട്ട തൊഴിലാളികള്&#x200d;ക്ക് ഇഥി ഫൗണ്ടേഷന്&#x200d; തലവന്&#x200d; ഫൈസല്&#x200d; ഇഥി പൈസയും മറ്റ് സമ്മാനങ്ങളും നല്&#x200d;കി. നിലവില്&#x200d; തടവില്&#x200d; കഴിയുന്ന ബാക്കിയുള്ള 140പേരുടെ കാര്യം പരിഗണനയിലാണെന്നും അദ്ദേഹം പറഞ്ഞു. കനത്ത സുരക്ഷാ സംവിധാനങ്ങളോടെയാണ് മത്സ്യ തൊഴിലാളികളെ കറാച്ചി കന്റോണ്&#x200d;മെന്റ് റെയില്&#x200d;വേസ്‌റ്റേഷനില്&#x200d; എത്തിച്ചത്. ട്രെയ്‌നില്&#x200d; ലാഹോറിലെത്തിച്ച ശേഷം ഇവരെ വാഗാ അതിര്&#x200d;ത്തിയില്&#x200d; വെച്ച് ഇന്ത്യന്&#x200d; അതോറിറ്റിക്ക് കൈമാറി.</p>
<p>കുല്&#x200d;ഭൂഷണ്&#x200d; ജാദവിന്റെ കുടുംബാംഗങ്ങളോട് മനുഷ്യത്വരഹിതമായാണ് പാകിസ്താന്&#x200d; പെരുമാറിയതെന്ന് സുഷമാ സ്വരാജ് കുറ്റപ്പെടുത്തി. എന്നാല്&#x200d; തങ്ങളെ മോചിപ്പിക്കുന്നതിന് പാകിസ്താന്റെ ഭാഗത്തു നിന്നും നല്ല സമീപനമാണുണ്ടായതെന്നും ഇന്ത്യന്&#x200d; ജയിലുകളില്&#x200d; കഴിയുന്ന പാക് പൗരന്മാരെ മോചിപ്പിക്കുന്നതിനായി ഇന്ത്യന്&#x200d; അതോറിറ്റിയോട് സംസാരിക്കുമെന്നും മത്സ്യ തൊഴിലാളികള്&#x200d; പറഞ്ഞു.</p>
<p>കുല്&#x200d;ഭൂഷണ്&#x200d; ജാദവിനെ കാണാനെത്തിയ അദ്ദേഹത്തിന്റെ ഭാര്യയുടെ ആഭരണങ്ങളും മറ്റും ജയില്&#x200d; അധികൃതര്&#x200d; നിര്&#x200d;ബന്ധപൂര്&#x200d;വ്വം അഴിപ്പിച്ച നടപടിയില്&#x200d; ഇന്ത്യന്&#x200d; പ്രതിഷേധം തുടര്&#x200d;ന്നുകൊണ്ടിരിക്കേയാണ് പാകിസ്താന്&#x200d; മത്സ്യതൊഴിലാളികളെ മോചിപ്പിച്ചത്. വര്&#x200d;ഷങ്ങളായി അതിര്&#x200d;ത്തി ലംഘിച്ച് മത്സ്യബന്ധനം നടത്തിയെന്നാരോപിച്ച് നൂറുകണക്കിനാളുകളാണ് ഇരു രാജ്യങ്ങളിലുമായി അറസ്റ്റിലാവുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/pakistan-releases-145-fishermen-as-goodwill-gesture-war-btwn-kulbhushan.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കശ്മീരില്&#x200d; തീവ്രവാദം അവസാനിപ്പിച്ചാലെ പാകിസ്താനുമായി ചര്&#x200d;ച്ചയുള്ളൂവെന്ന് കരസേന മേധാവി</title>
		<link>https://www.chandrikadaily.com/army-chief-gen-bipin-rawat-witnesses-military-exercise-near-indo-pak-border.html</link>
					<comments>https://www.chandrikadaily.com/army-chief-gen-bipin-rawat-witnesses-military-exercise-near-indo-pak-border.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 22 Dec 2017 14:07:44 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[ind vs pak]]></category>
		<category><![CDATA[india vs pakistan]]></category>
		<category><![CDATA[India-Pakistan]]></category>
		<category><![CDATA[Kashmir]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=60764</guid>

					<description><![CDATA[ജയ്പൂര്&#x200d;: ജമ്മുകശ്മീരിലെ തീവ്രവാദികള്&#x200d;ക്കു പാകിസ്താന്&#x200d; നല്&#x200d;കുന്ന പിന്തുണ അവസാനിപ്പിച്ചതിന് ശേഷം മാത്രമേ പാകിസ്താനുമായി സമാധാന ചര്&#x200d;ച്ചകള്&#x200d; നടക്കൂവെന്ന് കരസേന മേധാവി ജനറല്&#x200d; ബിപിന്&#x200d; റാവത്ത്. സമാധാനം ആഗ്രഹിക്കുന്ന പ്രവര്&#x200d;ത്തനങ്ങളല്ല പാകിസ്താന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു. താര്&#x200d; മരുഭൂമിയില്&#x200d; ഇന്ത്യ-പാക് അതിര്&#x200d;ത്തിക്കു സമീപം സതേണ്&#x200d; കമാന്റിന്റെ ഹമേശ വിജയി പരിശീല പാരിപാടി വീക്ഷിക്കാനെത്തിയതായിരുന്നു അദ്ദേഹം. തീവ്രവാദികള്&#x200d;ക്കു നല്&#x200d;കുന്ന പിന്തുണ പാകിസ്താന്&#x200d; അവസാനിപ്പിക്കണം. എങ്കില്&#x200d; മാത്രമേ സമാധാന ചര്&#x200d;ച്ചകള്&#x200d; പുനരാരംഭിക്കാനാവൂ എന്നം അദ്ദേഹം പറഞ്ഞു. അയല്&#x200d; രാജ്യങ്ങളുമായി [&#8230;]]]></description>
										<content:encoded><![CDATA[<p>ജയ്പൂര്&#x200d;: ജമ്മുകശ്മീരിലെ തീവ്രവാദികള്&#x200d;ക്കു പാകിസ്താന്&#x200d; നല്&#x200d;കുന്ന പിന്തുണ അവസാനിപ്പിച്ചതിന് ശേഷം മാത്രമേ പാകിസ്താനുമായി സമാധാന ചര്&#x200d;ച്ചകള്&#x200d; നടക്കൂവെന്ന് കരസേന മേധാവി ജനറല്&#x200d; ബിപിന്&#x200d; റാവത്ത്. സമാധാനം ആഗ്രഹിക്കുന്ന പ്രവര്&#x200d;ത്തനങ്ങളല്ല പാകിസ്താന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു.</p>
<p>താര്&#x200d; മരുഭൂമിയില്&#x200d; ഇന്ത്യ-പാക് അതിര്&#x200d;ത്തിക്കു സമീപം സതേണ്&#x200d; കമാന്റിന്റെ ഹമേശ വിജയി പരിശീല പാരിപാടി വീക്ഷിക്കാനെത്തിയതായിരുന്നു അദ്ദേഹം. തീവ്രവാദികള്&#x200d;ക്കു നല്&#x200d;കുന്ന പിന്തുണ പാകിസ്താന്&#x200d; അവസാനിപ്പിക്കണം. എങ്കില്&#x200d; മാത്രമേ സമാധാന ചര്&#x200d;ച്ചകള്&#x200d; പുനരാരംഭിക്കാനാവൂ എന്നം അദ്ദേഹം പറഞ്ഞു. അയല്&#x200d; രാജ്യങ്ങളുമായി ബന്ധം മെച്ചപ്പെടുത്തണമെന്നാണ് ഇന്ത്യയുടെയും ആവശ്യം പക്ഷേ ജമ്മുകശ്മീരില്&#x200d; തീവ്രവാദ പ്രവര്&#x200d;ത്തനങ്ങള്&#x200d; വ്യാപകമാവുകയാണെന്നും ഇത്തരം പ്രവര്&#x200d;ത്തനങ്ങള്&#x200d;ക്കു നല്&#x200d;കുന്ന പിന്തുണയിലൂടെ പാകിസ്താന്&#x200d; സമാധാനം യഥാര്&#x200d;ത്ഥത്തില്&#x200d; ആഗ്രഹിക്കുന്നില്ലെന്നാണ് വ്യക്തമാവുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>തീവ്രവാദികള്&#x200d;ക്കെതിരായി സൈന്യവും പാരമിലിറ്ററി വിഭാഗവും പൊലീസും നടപടികള്&#x200d; എടുക്കുന്നുണ്ടെന്നും ഇത് ഇനിയും തുടരുമെന്നും റാവത്ത് മാധ്യമ പ്രവര്&#x200d;ത്തകരുമായി സംസാരിക്കവെ വ്യക്തമാക്കി. ഇസ്്‌ലാമാബാദ് തീവ്രവാദികള്&#x200d;ക്കെതിരെ ശക്തമായ നടപടികള്&#x200d; സ്വീകരിച്ചാല്&#x200d; പാകിസ്താനുമായി നല്ല ബന്ധം ഇന്ത്യ ആഗ്രഹിക്കുന്നുണ്ടെന്ന് കഴിഞ്ഞ ദിവസം വിദേശകാര്യ വക്താവ് രവീഷ് കുമാര്&#x200d; പറഞ്ഞിരുന്നു. ഇന്ത്യയുടെ മുഖ്യ ആശങ്ക തീവ്രവാദമാണെന്ന് പാകിസ്താന്&#x200d; മനസിലാക്കണമെന്നും പാക് മണ്ണില്&#x200d; നിന്നും പ്രവര്&#x200d;ത്തിക്കുന്ന തീവ്രവാദികള്&#x200d;ക്കെതിരെ നടപടി എടുക്കണമെന്ന് ഇന്ത്യ നിരന്തരം ആവശ്യപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.</p>
<p>ഇതിനു പിന്നാലെ ഇന്ത്യയുമായി സമാധാനപരമായ ബന്ധം പാകിസ്താന്&#x200d; ആഗ്രഹിക്കുന്നുണ്ടെന്ന് പാക് സൈനിക മേധാവി ജനറല്&#x200d; ഖമര്&#x200d; ജാവേദ് ബജ്‌വ വ്യക്തമാക്കിയിരുന്നു. ഇന്ത്യയുമായി ചര്&#x200d;ച്ചകളിലൂടെ വിഷയങ്ങള്&#x200d; പരിഹരിക്കുന്നതിന് സൈന്യം എല്ലാ പിന്തുണയും നല്&#x200d;കുമെന്നും അദ്ദേഹം പറഞ്ഞതായി മാധ്യമങ്ങള്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്തിരുന്നു. കഴിഞ്ഞ ദിവസം പാക് പാര്&#x200d;ലമെന്റിനെ അഭിസംബോധന ചെയ്യവെയാണ് സൈനിക മേധാവി ഇക്കാര്യം പറഞ്ഞത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/army-chief-gen-bipin-rawat-witnesses-military-exercise-near-indo-pak-border.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>രണ്ട് പാക് പൗരന്മാര്‍ക്ക് കൂടി മെഡിക്കല്‍ വിസ അനുവദിച്ച് സുഷമാ സ്വരാജ്</title>
		<link>https://www.chandrikadaily.com/india-to-grant-medical-visas-to-two-pakistanis-says-sushma.html</link>
					<comments>https://www.chandrikadaily.com/india-to-grant-medical-visas-to-two-pakistanis-says-sushma.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 07 Oct 2017 13:07:41 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[ind vs pak]]></category>
		<category><![CDATA[india vs pakistan]]></category>
		<category><![CDATA[sushma swaraj]]></category>
		<category><![CDATA[TWITTER]]></category>
		<category><![CDATA[visa]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=46704</guid>

					<description><![CDATA[ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കെ രണ്ട് പാക്പൗരന്മാര്‍ക്ക് മെഡിക്കല്‍ വിസ അനുവദിക്കുമെന്ന് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്. മൂന്നുവയസുകാരിയായ മകളുടെ ഹൃദയ ശസ്ത്രക്രിയക്കുവേണ്ടി ലാഹോര്‍ സ്വദേശിയായ ഹുമയൂണിന്റെയും പിതാവിന്റെ കരള്‍മാറ്റ ശസ്ത്രക്രിയക്കായി നൂര്‍മ ഹബീബ് എന്നയുവതിയുടെയും അഭ്യര്‍ത്ഥന മാനിച്ചാണ് സുഷമാ സ്വരാജിന്റെ നടപടി.ഇരുവരും ട്വിറ്ററിലൂടെയാണ് സുഷമയോട് ഇക്കാര്യം ആവശ്യപ്പെട്ടത്. Yes, Noorma. We are allowing visa for the liver transplant of your father in India. We wish him a successful surgery [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: അതിര്&#x200d;ത്തിയില്&#x200d; സംഘര്&#x200d;ഷാവസ്ഥ നിലനില്&#x200d;ക്കെ രണ്ട് പാക്പൗരന്മാര്&#x200d;ക്ക് മെഡിക്കല്&#x200d; വിസ അനുവദിക്കുമെന്ന് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്. മൂന്നുവയസുകാരിയായ മകളുടെ ഹൃദയ ശസ്ത്രക്രിയക്കുവേണ്ടി ലാഹോര്&#x200d; സ്വദേശിയായ ഹുമയൂണിന്റെയും പിതാവിന്റെ കരള്&#x200d;മാറ്റ ശസ്ത്രക്രിയക്കായി നൂര്&#x200d;മ ഹബീബ് എന്നയുവതിയുടെയും അഭ്യര്&#x200d;ത്ഥന മാനിച്ചാണ് സുഷമാ സ്വരാജിന്റെ നടപടി.ഇരുവരും ട്വിറ്ററിലൂടെയാണ് സുഷമയോട് ഇക്കാര്യം ആവശ്യപ്പെട്ടത്.</p>
<blockquote class="twitter-tweet" data-lang="en">
<p dir="ltr" lang="en">Yes, Noorma. We are allowing visa for the liver transplant of your father in India. We wish him a successful surgery and a long life. <a href="https://t.co/HM6Cv3xM0O">https://t.co/HM6Cv3xM0O</a></p>
<p>— Sushma Swaraj (@SushmaSwaraj) <a href="https://twitter.com/SushmaSwaraj/status/916342340293353472?ref_src=twsrc%5Etfw">October 6, 2017</a></p></blockquote>
<p><script async src="//platform.twitter.com/widgets.js" charset="utf-8"></script></p>
<blockquote class="twitter-tweet" data-lang="en">
<p dir="ltr" lang="en">We are issuing visa for the open heart surgery of your 3 year old daughter in India. We also pray for her speedy recovery here. <a href="https://t.co/BDqHPpFuaf">https://t.co/BDqHPpFuaf</a></p>
<p>— Sushma Swaraj (@SushmaSwaraj) <a href="https://twitter.com/SushmaSwaraj/status/916340410963812352?ref_src=twsrc%5Etfw">October 6, 2017</a></p></blockquote>
<p><script async src="//platform.twitter.com/widgets.js" charset="utf-8"></script><br />
ഉടന്&#x200d; വിസ അനുവദിക്കുന്നതിനുള്ള നടപടികളെടുക്കുമെന്നും ഇരുവരുടെയും ആരോഗ്യത്തിനായി പ്രാര്&#x200d;ത്ഥിക്കുന്നതായും സുഷമ ട്വിറ്ററിലൂടെ മറുപടിനല്&#x200d;കി.<br />
മനുഷ്യത്വപരമായ നടപടികളിലൂടെ രാജ്യമൊന്നടങ്കം സ്വീകരിച്ച നേതാവാണ് സുഷമാ സ്വരാജ്. രാജ്യങ്ങള്&#x200d; തമ്മിലുള്ള തര്&#x200d;ക്കം നിലനില്&#x200d;ക്കെ ഈയിടെയായി നിരവധി പാക് പൗരന്മാര്&#x200d;ക്ക് സുഷമയുടെ ഇടപെടല്&#x200d;മൂലം മെഡിക്കല്&#x200d; വിസ അനുവദിച്ചിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/india-to-grant-medical-visas-to-two-pakistanis-says-sushma.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഹോക്കി തുണ; എഫ്.ഐ.എച്ച് സെമിയില്‍ പാകിസ്താനെതിരെ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം</title>
		<link>https://www.chandrikadaily.com/india-vs-pakistan-fih-hockey-world-league-semifinal-highlights%e2%80%89ind-7-pak%e2%80%891.html</link>
					<comments>https://www.chandrikadaily.com/india-vs-pakistan-fih-hockey-world-league-semifinal-highlights%e2%80%89ind-7-pak%e2%80%891.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 18 Jun 2017 19:18:19 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[hockey]]></category>
		<category><![CDATA[ind vs pak]]></category>
		<category><![CDATA[india vs pakistan]]></category>
		<category><![CDATA[indian Hockey]]></category>
		<category><![CDATA[indian hockey team]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=32703</guid>

					<description><![CDATA[ലണ്ടന്‍: എഫ്.ഐ.എച്ച് ഹോക്കി വേള്‍ഡ് ലീഗ് സെമി ഫൈനലില്‍ ചിര വൈരികളായ പാകിസ്താനെതിരെ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. ഒന്നിനെതിരെ ഏഴു ഗോളുകള്‍ക്കാണ് ഇന്ത്യ പാകിസ്താനെ തകര്‍ത്തു വിട്ടത്. ഇന്ത്യക്കു വേണ്ടി ആകാശ്ദീപ് സിങ്, ഹര്‍മന്‍പ്രീത് സിങ്, തല്‍വീന്ദര്‍ സിങ് എന്നിവര്‍ രണ്ട് ഗോളുകള്‍ വീതം നേടിയപ്പോള്‍ മന്‍ദീപ് സിങിന്റെ വകയായിരുന്നു ഒരു ഗോള്‍. ഉമര്‍ ബട്ടയായിരുന്നു പാകിസ്താന്റെ ആശ്വാസ ഗോള്‍ കണ്ടെത്തിയത്. മത്സരത്തിന്റെ പൂര്‍ണ നിയന്ത്രണം കൈവശം വെച്ച ഇന്ത്യക്കെതിരെ മികച്ച നീക്കങ്ങളൊന്നും നടത്താന്‍ പാകിസ്താനിയില്ല. ഒരു [&#8230;]]]></description>
										<content:encoded><![CDATA[<p>ലണ്ടന്&#x200d;: എഫ്.ഐ.എച്ച് ഹോക്കി വേള്&#x200d;ഡ് ലീഗ് സെമി ഫൈനലില്&#x200d; ചിര വൈരികളായ പാകിസ്താനെതിരെ ഇന്ത്യക്ക് തകര്&#x200d;പ്പന്&#x200d; ജയം. ഒന്നിനെതിരെ ഏഴു ഗോളുകള്&#x200d;ക്കാണ് ഇന്ത്യ പാകിസ്താനെ തകര്&#x200d;ത്തു വിട്ടത്. ഇന്ത്യക്കു വേണ്ടി ആകാശ്ദീപ് സിങ്, ഹര്&#x200d;മന്&#x200d;പ്രീത് സിങ്, തല്&#x200d;വീന്ദര്&#x200d; സിങ് എന്നിവര്&#x200d; രണ്ട് ഗോളുകള്&#x200d; വീതം നേടിയപ്പോള്&#x200d; മന്&#x200d;ദീപ് സിങിന്റെ വകയായിരുന്നു ഒരു ഗോള്&#x200d;. ഉമര്&#x200d; ബട്ടയായിരുന്നു പാകിസ്താന്റെ ആശ്വാസ ഗോള്&#x200d; കണ്ടെത്തിയത്.<img loading="lazy" class="alignnone wp-image-32706 size-full" src="https://www.chandrikadaily.com/wp-content/uploads/2017/06/image-16.jpg" alt="image" width="607" height="456" srcset="https://www.chandrikadaily.com/wp-content/uploads/2017/06/image-16.jpg 607w, https://www.chandrikadaily.com/wp-content/uploads/2017/06/image-16-300x225.jpg 300w, https://www.chandrikadaily.com/wp-content/uploads/2017/06/image-16-80x60.jpg 80w, https://www.chandrikadaily.com/wp-content/uploads/2017/06/image-16-265x198.jpg 265w, https://www.chandrikadaily.com/wp-content/uploads/2017/06/image-16-559x420.jpg 559w" sizes="(max-width: 607px) 100vw, 607px" /></p>
<p>മത്സരത്തിന്റെ പൂര്&#x200d;ണ നിയന്ത്രണം കൈവശം വെച്ച ഇന്ത്യക്കെതിരെ മികച്ച നീക്കങ്ങളൊന്നും നടത്താന്&#x200d; പാകിസ്താനിയില്ല. ഒരു ഘട്ടത്തില്&#x200d; പോലും മത്സരത്തിലേക്ക് തിരിച്ചുവരുന്നതിന്റെ ലക്ഷണം പോലും പാക് താരങ്ങളില്&#x200d; നിന്നുണ്ടാവാതെയായതോടെ മത്സരം പൂര്&#x200d;ണമായും ഇന്ത്യന്&#x200d; വരുതിയിലായി. ആദ്യ പകുതിയില്&#x200d; മൂന്നു ഗോളിന് മുന്നില്&#x200d; നിന്ന ഇന്ത്യ രണ്ടാം പകുതിയില്&#x200d; നാലു ഗോളുകള്&#x200d; കൂടി പാക് പോസ്റ്റിലേക്ക് അടിച്ചു കയറ്റി. ജയത്തോടെ പൂള്&#x200d; ബിയില്&#x200d; നെതര്&#x200d;ലന്&#x200d;ഡ്‌സിനെ പിന്നിലാക്കി ഇന്ത്യ ഒന്നാം സ്ഥാനത്തേക്കു കയറി. നേരത്തെ സ്‌കോട്‌ലന്&#x200d;ഡിനെ 4-1നും കനഡയെ 3-0നും ഇന്ത്യ കീഴടക്കിയിരുന്നു. പാകിസ്താന്റെ തുടര്&#x200d;ച്ചയായ മൂന്നാം പരാജയമാണിത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/india-vs-pakistan-fih-hockey-world-league-semifinal-highlights%e2%80%89ind-7-pak%e2%80%891.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പേക്കിനാവായി സ്വപ്‌ന ഫൈനല്‍: പാക്കിസ്താന് ചാമ്പ്യന്‍സ് ട്രോഫി</title>
		<link>https://www.chandrikadaily.com/india-vs-pakistan-live-cricket-score-champions-trophy-2017-final-pakistan-thrash-india-by-180-runs-to-lift-maiden-title.html</link>
					<comments>https://www.chandrikadaily.com/india-vs-pakistan-live-cricket-score-champions-trophy-2017-final-pakistan-thrash-india-by-180-runs-to-lift-maiden-title.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 18 Jun 2017 16:22:00 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[ICC]]></category>
		<category><![CDATA[ICC Champions League]]></category>
		<category><![CDATA[ind vs pak]]></category>
		<category><![CDATA[india vs pakistan]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=32672</guid>

					<description><![CDATA[ലണ്ടന്‍: ആലസ്യത്തിന് ഇന്ത്യ കപ്പിനെ പാക്കിസ്താന് ബലി നല്‍കി. ഇന്ത്യന്‍ ക്രിക്കറ്റില്‍ ചരിത്രമുണ്ടായിരുന്ന ഒരു ദിനം-ജൂണ്‍ 18&#8230;. വര്‍ഷങ്ങള്‍ക്ക് മുമ്പ് 1983 ലെ ലോകകപ്പില്‍ കപില്‍ദേവിന്റെ ചെകുത്താന്‍ സംഘം സിംബാബ് വെയെ രാജകീമായി തകര്‍ത്ത ദിനമായിരുന്നു ജൂണ്‍ 18. 17 റണ്‍സിന് അഞ്ച് വിക്കറ്റ് വീണ ശേഷം കപിലിന്റെ മാസ്മരികമായ ഇന്നിംഗ്‌സില്‍ ഇന്ത്യ ജയിച്ച ദിവസം. ഇന്നലെ അതേ ദിനത്തില്‍ പാക് ബൗളിംഗിന് മുന്നില്‍ ഇന്ത്യയുടെ ആദ്യ അഞ്ച് പേര്‍ തകര്‍ന്നിട്ടും ഇന്ത്യന്‍ ആരാധകര്‍ ഹാര്‍ദിക് പാണ്ഡ്യയില്‍ [&#8230;]]]></description>
										<content:encoded><![CDATA[<p>ലണ്ടന്&#x200d;: ആലസ്യത്തിന് ഇന്ത്യ കപ്പിനെ പാക്കിസ്താന് ബലി നല്&#x200d;കി. ഇന്ത്യന്&#x200d; ക്രിക്കറ്റില്&#x200d; ചരിത്രമുണ്ടായിരുന്ന ഒരു ദിനം-ജൂണ്&#x200d; 18&#8230;. വര്&#x200d;ഷങ്ങള്&#x200d;ക്ക് മുമ്പ് 1983 ലെ ലോകകപ്പില്&#x200d; കപില്&#x200d;ദേവിന്റെ ചെകുത്താന്&#x200d; സംഘം സിംബാബ് വെയെ രാജകീമായി തകര്&#x200d;ത്ത ദിനമായിരുന്നു ജൂണ്&#x200d; 18. 17 റണ്&#x200d;സിന് അഞ്ച് വിക്കറ്റ് വീണ ശേഷം കപിലിന്റെ മാസ്മരികമായ ഇന്നിംഗ്‌സില്&#x200d; ഇന്ത്യ ജയിച്ച ദിവസം. ഇന്നലെ അതേ ദിനത്തില്&#x200d; പാക് ബൗളിംഗിന് മുന്നില്&#x200d; ഇന്ത്യയുടെ ആദ്യ അഞ്ച് പേര്&#x200d; തകര്&#x200d;ന്നിട്ടും ഇന്ത്യന്&#x200d; ആരാധകര്&#x200d; ഹാര്&#x200d;ദിക് പാണ്ഡ്യയില്&#x200d; ഒരു കപിലിനെ കണ്ടു&#8230;.അദ്ദേഹം അടിച്ചു തകര്&#x200d;ത്തു. പക്ഷേ മറുഭാഗത്ത് കൂട്ടുകാരനായ രവീന്ദു ജഡേജ കേവല മര്യാദ കാട്ടാതിരുന്നപ്പോല്&#x200d; പാണ്ഡ്യ റണ്ണൗട്ടായി-അതോടെ കപ്പും പോയി.</p>
<p><img loading="lazy" class="alignnone size-medium wp-image-32677" src="https://www.chandrikadaily.com/wp-content/uploads/2017/06/18hardik-240x300.jpg" alt="18hardik" width="240" height="300" srcset="https://www.chandrikadaily.com/wp-content/uploads/2017/06/18hardik-240x300.jpg 240w, https://www.chandrikadaily.com/wp-content/uploads/2017/06/18hardik-336x420.jpg 336w, https://www.chandrikadaily.com/wp-content/uploads/2017/06/18hardik.jpg 670w" sizes="(max-width: 240px) 100vw, 240px" /><img loading="lazy" class="alignnone size-medium wp-image-32678" src="https://www.chandrikadaily.com/wp-content/uploads/2017/06/18ashwin-300x191.jpg" alt="18ashwin" width="300" height="191" srcset="https://www.chandrikadaily.com/wp-content/uploads/2017/06/18ashwin-300x191.jpg 300w, https://www.chandrikadaily.com/wp-content/uploads/2017/06/18ashwin-661x420.jpg 661w, https://www.chandrikadaily.com/wp-content/uploads/2017/06/18ashwin.jpg 670w" sizes="(max-width: 300px) 100vw, 300px" /></p>
<p><img loading="lazy" class="alignnone wp-image-32680 size-full" src="https://www.chandrikadaily.com/wp-content/uploads/2017/06/18sarfraz.jpg" alt="18sarfraz" width="670" height="543" srcset="https://www.chandrikadaily.com/wp-content/uploads/2017/06/18sarfraz.jpg 670w, https://www.chandrikadaily.com/wp-content/uploads/2017/06/18sarfraz-300x243.jpg 300w, https://www.chandrikadaily.com/wp-content/uploads/2017/06/18sarfraz-518x420.jpg 518w" sizes="(max-width: 670px) 100vw, 670px" /></p>
<p>ഇന്ത്യയെ 180 റണ്&#x200d;സിന് തകര്&#x200d;ത്താണ് പാകിസ്താന്&#x200d; ചാമ്പ്യന്&#x200d;സ് ട്രോഫിയില്&#x200d; ആദ്യമായി മുത്തമിട്ടത്. റണ്&#x200d;സ് അടിസ്ഥാനത്തില്&#x200d; ഇന്ത്യക്കെതിരെ പാകിസ്താന്&#x200d; നേടുന്ന ഏറ്റവും വലിയ വിജയമാണിത്. പാകിസ്താന്&#x200d; മുന്നോട്ടു വെച്ച 339 റണ്&#x200d;സിന്റെ വിജയ ലക്ഷ്യം പിന്തുടര്&#x200d;ന്ന ഇന്ത്യ 158 റണ്&#x200d;സിന് എല്ലാവരും പുറത്തായി. 2009ലെ ടി 20 കിരീടത്തിന് ശേഷം പാകിസ്താന്&#x200d; നേടുന്ന അന്തരാഷ്ട്ര കിരീടമാണിത്. എട്ടാം സ്ഥാനക്കാരായി ടൂര്&#x200d;ണമെന്റിനെത്തി ഒന്നാം സ്ഥാനക്കാരായാണ് പാകിസ്താന്റെ മടക്കം. ക്രിക്കറ്റ് പണ്ഡിതന്&#x200d;മാരുടെ പ്രവചനങ്ങളെ പൂര്&#x200d;ണമായും അസ്ഥാനത്താക്കുന്നതായിരുന്നു കലാശക്കളിയില്&#x200d; പാക് താരങ്ങളുടെ പ്രകടനം. ബാറ്റ്‌സ്മാന്&#x200d;മാര്&#x200d; തങ്ങളുടെ റോള്&#x200d; ഭംഗിയായി നിര്&#x200d;വഹിച്ചപ്പോള്&#x200d; ബൗളര്&#x200d;മാര്&#x200d; പുകള്&#x200d;പെറ്റ ഇന്ത്യന്&#x200d; ബാറ്റിങ് നിരയെ വരിഞ്ഞുമുറുക്കുകയായിരുന്നു. 43 പന്തില്&#x200d; ആറ് സിക്‌സറുകളും നാല് ബൗണ്ടറിയുമായി അര്&#x200d;ധ സെഞ്ച്വറി നേടിയ ഹര്&#x200d;ദിക് പാണ്ഡ്യ (76) ഒഴികെ മറ്റാര്&#x200d;ക്കും ഇന്ത്യന്&#x200d; നിരയില്&#x200d; തിളങ്ങാനായില്ല. പാണ്ഡ്യ ജഡേജയുടെ മണ്ടത്തരം കാരണം റണ്ണൗട്ടാവുകയായിരുന്നു. സ്‌കോര്&#x200d; ബോര്&#x200d;ഡ് തുറക്കും മുമ്പ് ഓപണര്&#x200d; രോഹിത് ശര്&#x200d;മയെ വിക്കറ്റിന് മുന്നില്&#x200d; കുടുക്കി മുഹമ്മദ് ആമിറാണ് ഇന്ത്യക്ക് ആദ്യ പ്രഹരമേല്&#x200d;പിച്ചത്. ഞെട്ടലില്&#x200d; നിന്നും മുക്തമാവും മുമ്പ് ആമിര്&#x200d; മികച്ച ഫോമിലുള്ള ക്യാപ്റ്റന്&#x200d; കോലിയേയും (05) മടക്കി. ശിഖര്&#x200d; ധവാന്&#x200d; നാല് ബൗണ്ടറികളോടെ 21 റണ്&#x200d;സെടുത്തെങ്കിലും ധവാനേയും ആമിര്&#x200d; തന്നെ പവലിയനിലെത്തിച്ചു. യുവരാജ് സിങ് (22) ഫോമിന്റെ ലക്ഷണം കാണിച്ചെങ്കിലും അനാവശ്യ പ്രതിരോധത്തിന് മുതിര്&#x200d;ന്ന ശതാബ് ഖാന്റെ പന്തില്&#x200d; വിക്കറ്റിന് മുന്നില്&#x200d; കുടുങ്ങി പുറത്തായി. തകര്&#x200d;ച്ചകളില്&#x200d; കരുത്താവാറുള്ള മുന്&#x200d; ക്യാപ്റ്റന്&#x200d; ധോണിക്കും (04) ഇത്തവണ പിഴച്ചു. കൂറ്റനടിക്കു ശ്രമിച്ച ധോണിയെ ഹസന്&#x200d; അലിയുടെ പന്തില്&#x200d; ഇമാദ് വസീം പിടിച്ച് പുറത്താക്കി. കേദാര്&#x200d; ജാദവ് (09) വന്നതും പോയതും ഒരുമിച്ചായിരുന്നു. ശതാബ് ഖാന്റെ പന്തില്&#x200d; വിക്കറ്റ് കീപ്പര്&#x200d;ക്ക് പിടികൊടുത്ത് ജാദവും മടങ്ങി. ജഡേജ (15), അശ്വിന്&#x200d; (01), ഭുംറ (01) എന്നിങ്ങനെയായിരുന്നു മറ്റ് സ്‌കോറുകള്&#x200d;. പാകിസ്താനു വേണ്ടി ആമിര്&#x200d;, ഹസന്&#x200d; അലി എന്നിവര്&#x200d; മൂന്നു വിക്കറ്റുകളും ശതാബ് ഖാന്&#x200d; രണ്ടു വിക്കറ്റും ജുനൈദ് ഖാന്&#x200d; ഒരു വിക്കറ്റും നേടി.<br />
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പാകിസ്താന്&#x200d; നിശ്ചിത 50 ഓവറില്&#x200d; നാലു വിക്കറ്റ് നഷ്ടത്തില്&#x200d; 338 റണ്&#x200d;സെടുത്തു. ഇന്ത്യയ്‌ക്കെതിരെ ആദ്യം ബാറ്റു ചെയ്ത് പാക്കിസ്താന്&#x200d; നേടുന്ന ഏറ്റവും ഉയര്&#x200d;ന്ന സ്‌കോറാണിത്. കന്നി ഏകദിന സെഞ്ചുറിയുമായി കളം നിറഞ്ഞ ഓപ്പണര്&#x200d; ഫഖര്&#x200d; സമാനാണ് (114) പാക്കിസ്താന്റെ ടോപ് സ്‌കോറര്&#x200d;. ഇന്നിങ്‌സിന്റെ തുടക്കത്തില്&#x200d; ജസ്പ്രീത് ബുംറയുടെ പന്തില്&#x200d; സമാന്&#x200d; പുറത്തായെങ്കിലും, പന്ത് നോബോളായത് സമാനും പാക്കിസ്താനും അനുഗ്രഹമായി. ഓപ്പണിങ് വിക്കറ്റില്&#x200d; അസ്ഹര്&#x200d; അലിയുമൊത്ത് സമാന്&#x200d; കൂട്ടിച്ചേര്&#x200d;ത്ത 128 റണ്&#x200d;സാണ് പാക് ഇന്നിങ്‌സിന്റെ നട്ടെല്ല്. അസ്ഹര്&#x200d; അലി (59) അര്&#x200d;ധസെഞ്ചുറി നേടി. അവസാന ഓവറുകളില്&#x200d; തകര്&#x200d;ത്തടിച്ച് അര്&#x200d;ധസെഞ്ചുറി തികച്ച മുഹമ്മദ് ഹഫീസും (57*)പാക്ക് ഇന്നിങ്‌സിന് കാര്യമായ സംഭാവന നല്&#x200d;കി. ഇന്ത്യയ്ക്കായി ഭുവനേശ്വര്&#x200d; കുമാര്&#x200d;, ഹാര്&#x200d;ദിക് പാണ്ഡ്യ, കേദാര്&#x200d; ജാദവ് എന്നിവര്&#x200d; ഓരോ വിക്കറ്റ് വീഴ്ത്തി. ഇന്ത്യന്&#x200d; ബൗളര്&#x200d;മാര്&#x200d; ചേര്&#x200d;ന്ന് 25 റണ്&#x200d;സാണ് എക്‌സ്ട്രായിനത്തില്&#x200d; പാക്കിസ്താന് സംഭാവന ചെയ്തത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്താന്റെ തുടക്കം കരുതലോടെയായിരുന്നു. ഭുവനേശ്വര്&#x200d; കുമാര്&#x200d; എറിഞ്ഞ ആദ്യ ഓവര്&#x200d; മെയ്ഡനാകുന്നതു കണ്ടുകൊണ്ടാണ് മല്&#x200d;സരത്തിന് തുടക്കമായത്. ഭുവനേശ്വറിനൊപ്പം ജസ്പ്രീത് ബുംറയും മികച്ച രീതിയില്&#x200d; പന്തെറിഞ്ഞതോടെ പാകിസ്താന്റെ തുടക്കം പതറി. എന്നാല്&#x200d;, പതുക്കെ നിലയുറപ്പിച്ച പാക് ഓപ്പണര്&#x200d;മാര്&#x200d; പിന്നീട് ഇന്ത്യന്&#x200d; ബൗളിങ്ങിനെ പിച്ചിച്ചീന്തുകയായിരുന്നു. പാക് നിരയിലെ അപകടകാരിയായ ഫഖര്&#x200d; സമാനെ നാലാം ഓവറിന്റെ ആദ്യ പന്തില്&#x200d; ബുംറ മടക്കിയെങ്കിലും പന്ത് നോബോളായത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. സെഞ്ചുറി കൂട്ടുകെട്ട് തീര്&#x200d;ത്ത ഇരുവരും പാക് ഇന്നിങ്‌സിന് അടിത്തറയിട്ടു. 23 ഓവര്&#x200d; ക്രീസില്&#x200d; നിന്ന ഇരുവരും 5.56 റണ്&#x200d;സ് ശരാശരിയില്&#x200d; 128 റണ്&#x200d;സ് കൂട്ടിച്ചേര്&#x200d;ത്തു. ഒടുവില്&#x200d; അസ്ഹര്&#x200d; അലിയുടെ വിക്കറ്റിലൂടെ ഇന്ത്യ കാത്തിരുന്ന ആശ്വാസമെത്തി. മൂന്നാമനായെത്തിയ ബാബര്&#x200d; അസമിനെ കൂട്ടുപിടിച്ച് ഫഖര്&#x200d; സമാന്&#x200d; പാക് ഇന്നിങ്‌സിനെ മുന്നോട്ടു നയിച്ചു. രണ്ടാം വിക്കറ്റില്&#x200d; സമാന്&#x200d;അസം സഖ്യം കൂട്ടിച്ചേര്&#x200d;ത്തത് 72 റണ്&#x200d;സ്. അതിനിടെ സമാന്റെ കന്നി ഏകദിന സെഞ്ചുറിയുമെത്തി. 106 പന്തില്&#x200d; 12 ബൗണ്ടറിയും മൂന്നു സിക്‌സും ഉള്&#x200d;പ്പെടെ 114 റണ്&#x200d;സെടുത്ത സമാനെ പാണ്ഡ്യയാണ് പുറത്താക്കിയത്. 46 റണ്&#x200d;സുമായി ബാബര്&#x200d; അസമും മടങ്ങി. ഇമാദ് വാസിമിനെ കൂട്ടുപിടിച്ച് മുഹമ്മദ് ഹഫീസ് തകര്&#x200d;ത്തടിച്ചതോടെ പാക്ക് സ്‌കോര്&#x200d; അനായാസം 300 കടന്നു.<br />
പിരിയാത്ത അഞ്ചാം വിക്കറ്റില്&#x200d; 7.3 ഓവര്&#x200d; ക്രീസില്&#x200d; നിന്ന ഹഫീസ്‌വാസിം സഖ്യം 9.46 ശരാശരിയില്&#x200d; 71 റണ്&#x200d;സ് കൂട്ടിച്ചേര്&#x200d;ത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/india-vs-pakistan-live-cricket-score-champions-trophy-2017-final-pakistan-thrash-india-by-180-runs-to-lift-maiden-title.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ചാമ്പ്യന്‍സ് ട്രോഫി: ഇന്ത്യ-പാകിസ്താന്‍ സ്വപ്‌ന ഫൈനല്‍ വന്‍ വാതുവെപ്പിലേക്കെന്ന്</title>
		<link>https://www.chandrikadaily.com/champions-trophy-final-rs-2000-crore-bet-on-india-pakistan-title-clash.html</link>
					<comments>https://www.chandrikadaily.com/champions-trophy-final-rs-2000-crore-bet-on-india-pakistan-title-clash.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 17 Jun 2017 09:42:06 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[ICC]]></category>
		<category><![CDATA[ICC Champions League]]></category>
		<category><![CDATA[ind vs pak]]></category>
		<category><![CDATA[india vs pakistan]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=32540</guid>

					<description><![CDATA[ന്യൂഡല്‍ഹി: ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയും പാകിസ്താനും തമ്മില്‍ നടക്കാനിരിക്കുന്ന സ്വപന ഫൈനല്‍ വന്‍ വാതുവെപ്പിലേക്കെന്ന് റിപ്പോര്‍ട്ട്. ഇരുടീമുകളും ഫൈനലില്‍ ഏറ്റുമുട്ടുമ്പോള്‍ 2000 കോടിയുടെ വാതുവെപ്പ് നടക്കുമെന്നാണ് റിപ്പോര്‍ട്ട്. ഓണ്‍ലൈന്‍ വഴി ചൂതാട്ടം നിയമവിധേയമായ ഇംഗ്ലണ്ട് കേന്ദ്രമാക്കിയാണ് വന്‍ പണമൊഴിക്ക് നടക്കുക. ആള്‍ ഇന്ത്യ ഗെയിമിങ് ഫെഡറേഷനാണ് ഇതു സംബന്ധിച്ച വിവരം പുറത്ത് വിട്ടത്. കണക്കില്‍പ്പെടാത്ത വന്‍ വാതുവെപ്പുകളും നടക്കാന്‍ സ്വപ്‌ന ഫൈനല്‍ കാരണമാകുമെന്നും റിപ്പോര്‍ട്ട് സൂചന നല്‍കുന്നു. അതേസമയം വാതുവെപ്പുകാരുടെ ഫേവറേറ്റ് ടീം ഇന്ത്യയാണ്. ഇന്ത്യ ജയിക്കുമെന്ന് [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: ചാമ്പ്യന്&#x200d;സ് ട്രോഫിയില്&#x200d; ഇന്ത്യയും പാകിസ്താനും തമ്മില്&#x200d; നടക്കാനിരിക്കുന്ന സ്വപന ഫൈനല്&#x200d; വന്&#x200d; വാതുവെപ്പിലേക്കെന്ന് റിപ്പോര്&#x200d;ട്ട്. ഇരുടീമുകളും ഫൈനലില്&#x200d; ഏറ്റുമുട്ടുമ്പോള്&#x200d; 2000 കോടിയുടെ വാതുവെപ്പ് നടക്കുമെന്നാണ് റിപ്പോര്&#x200d;ട്ട്. ഓണ്&#x200d;ലൈന്&#x200d; വഴി ചൂതാട്ടം നിയമവിധേയമായ ഇംഗ്ലണ്ട് കേന്ദ്രമാക്കിയാണ് വന്&#x200d; പണമൊഴിക്ക് നടക്കുക. ആള്&#x200d; ഇന്ത്യ ഗെയിമിങ് ഫെഡറേഷനാണ് ഇതു സംബന്ധിച്ച വിവരം പുറത്ത് വിട്ടത്. കണക്കില്&#x200d;പ്പെടാത്ത വന്&#x200d; വാതുവെപ്പുകളും നടക്കാന്&#x200d; സ്വപ്‌ന ഫൈനല്&#x200d; കാരണമാകുമെന്നും റിപ്പോര്&#x200d;ട്ട് സൂചന നല്&#x200d;കുന്നു.</p>
<p>അതേസമയം വാതുവെപ്പുകാരുടെ ഫേവറേറ്റ് ടീം ഇന്ത്യയാണ്. ഇന്ത്യ ജയിക്കുമെന്ന് പന്തയവെച്ചാണ് വാതുവെപ്പില്&#x200d; കൂടുതല്&#x200d; പേരും പങ്കെടുത്തിരിക്കുന്നത്. ഇന്ത്യന്&#x200d; വിജയിക്കുമെന്ന് 100 രൂപക്ക് പന്തയം വെക്കുകയും അങ്ങനെ സംഭവിച്ചാല്&#x200d; 147 രൂപ ലഭിക്കുന്നതുമാണ് പന്തയം. എന്നാല്&#x200d; പാകിസ്താന്&#x200d; അനുകൂലമായി പന്തയം വാതുവെപ്പില്&#x200d; ഇത്തിരി കടന്ന കയ്യാണെങ്കിലും വിജയിച്ചാല്&#x200d; 300 രൂപയാണ് ലഭിക്കുക.</p>
<p>നീണ്ട പത്ത് വര്&#x200d;ഷത്തെ ഇടവേളക്ക് ശേഷം ഇന്ത്യയും പാകിസ്താനും തമ്മിലുള്ള കലാശപ്പൊരാട്ടമാണ് വാതുവെപ്പിന്റെ വാശി കൂട്ടുന്നത്. സ്വപ്ന ഫൈനലിന്റെ വാതുവെപ്പില്&#x200d; ഇന്ത്യക്കാരും പങ്കെടുക്കുന്നതായാണ് റിപ്പോര്&#x200d;ട്ട്. ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്&#x200d; വാതുവെപ്പ് നിയമവിരുദ്ധമാണെങ്കിവും ക്രെഡിറ്റ് കാര്&#x200d;ഡും ഇ-വാലെറ്റും ഉപയോഗിച്ച് ഓണ്&#x200d;ലൈന്&#x200d; വഴിയാണ് ഇന്ത്യക്കാര്&#x200d; വാതുവെപ്പില്&#x200d; പങ്കെടുക്കുന്നത്. ഈ വര്&#x200d;ഷം ഇന്ത്യ കളിക്കുന്ന എല്ലാ മത്സത്തിനും കൂടി ഏകദേശം രണ്ടു ലക്ഷം കോടി രൂപയുടെ വാതുവെപ്പ് നടന്നതായാണ് വിവരം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/champions-trophy-final-rs-2000-crore-bet-on-india-pakistan-title-clash.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അതിര്‍ത്തിയില്‍ പാക് ഷെല്ലാക്രമണം; ആയിരത്തോളം പേരെ മാറ്റിപ്പാര്‍പ്പിച്ചു</title>
		<link>https://www.chandrikadaily.com/after-nowshera-heavy-firing-by-pakistan-in-rajouris-chingus-since-morning.html</link>
					<comments>https://www.chandrikadaily.com/after-nowshera-heavy-firing-by-pakistan-in-rajouris-chingus-since-morning.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 14 May 2017 16:38:23 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[ind vs pak]]></category>
		<category><![CDATA[india vs pakistan]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=28967</guid>

					<description><![CDATA[ന്യൂഡല്‍ഹി: നിയന്ത്രണ രേഖക്കു സമീപം ജമ്മുകശ്മീരിലെ രജൗരി ജില്ലയില്‍ പാക് സൈന്യത്തിന്റെ ഷെല്ലാക്രമണം തുടരുന്നു. നൗഷേറ സെക്ടറില്‍ സിവിലിയന്‍ കുടിയേറ്റ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാണ് ഇന്നലെ ഒന്നിലധികം തവണ ആക്രമണമുണ്ടായത്. ഇതേതുടര്‍ന്ന് ശക്തമായി തിരിച്ചടിച്ചതായി ഇന്ത്യന്‍ സൈന്യം വ്യക്തമാക്കി. ഇന്നലെ പുലര്‍ച്ചെ 6.45നാണ് ആദ്യ ആക്രമണമുണ്ടായത്. 82 എം.എം, 120 എം.എം മോര്‍ട്ടാല്‍ ഷെല്ലുകള്‍ ഉപയോഗിച്ചായിരുന്നു ആക്രമണമെന്ന് പ്രതിരോധ വക്താവ് പറഞ്ഞു. നൗഷേറ സെക്ടറിലെ ചിട്ടിബക്‌രി, ചിന്‍ഗസ് പ്രദേശങ്ങളിലാണ് ഷെല്ലുകള്‍ പതിച്ചതെന്ന് രജൗരി ഡപ്യൂട്ടി കമ്മീഷണര്‍ ഷാഹിദ് ഇഖ്ബാല്‍ [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: നിയന്ത്രണ രേഖക്കു സമീപം ജമ്മുകശ്മീരിലെ രജൗരി ജില്ലയില്&#x200d; പാക് സൈന്യത്തിന്റെ ഷെല്ലാക്രമണം തുടരുന്നു. നൗഷേറ സെക്ടറില്&#x200d; സിവിലിയന്&#x200d; കുടിയേറ്റ കേന്ദ്രങ്ങള്&#x200d; ലക്ഷ്യമിട്ടാണ് ഇന്നലെ ഒന്നിലധികം തവണ ആക്രമണമുണ്ടായത്. ഇതേതുടര്&#x200d;ന്ന് ശക്തമായി തിരിച്ചടിച്ചതായി ഇന്ത്യന്&#x200d; സൈന്യം വ്യക്തമാക്കി.</p>
<p>ഇന്നലെ പുലര്&#x200d;ച്ചെ 6.45നാണ് ആദ്യ ആക്രമണമുണ്ടായത്. 82 എം.എം, 120 എം.എം മോര്&#x200d;ട്ടാല്&#x200d; ഷെല്ലുകള്&#x200d; ഉപയോഗിച്ചായിരുന്നു ആക്രമണമെന്ന് പ്രതിരോധ വക്താവ് പറഞ്ഞു.<br />
നൗഷേറ സെക്ടറിലെ ചിട്ടിബക്‌രി, ചിന്&#x200d;ഗസ് പ്രദേശങ്ങളിലാണ് ഷെല്ലുകള്&#x200d; പതിച്ചതെന്ന് രജൗരി ഡപ്യൂട്ടി കമ്മീഷണര്&#x200d; ഷാഹിദ് ഇഖ്ബാല്&#x200d; ചൗധരി പറഞ്ഞു. ഈ മേഖലയില്&#x200d;നിന്നുള്ള ആയിരത്തോളം പോരെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാര്&#x200d;പ്പിച്ചിട്ടുണ്ട്. ഇന്നലെ വൈകിട്ടു വരെയുള്ള കണക്കു പ്രകാരം 978 പേര്&#x200d; ക്യാമ്പുകളില്&#x200d; എത്തിയതായി ഡപ്യൂട്ടി കമ്മീഷണര്&#x200d; പറഞ്ഞു. 259 കുടുംബങ്ങളെക്കൂടി മാറ്റിപ്പാര്&#x200d;പ്പിക്കുന്നതിനുള്ള നടപടികള്&#x200d; സ്വീകരിച്ചു വരികയാണ്. നൗഷേറെ സെക്ടറിലെ 51 സ്‌കൂളുകള്&#x200d; അനിശ്ചിതകാലത്തേക്ക് അടച്ചിട്ടിരിക്കുകയാണ്. മഞ്ഞക്കോട്ടെ, ദൂംഗി സെക്ടറുകളില്&#x200d; 36 സ്‌കൂളുകളും അടച്ചിട്ടിട്ടുണ്ട്. 87 സ്‌കൂളുകളിലായി 4600ലധികം വിദ്യാര്&#x200d;ത്ഥികളാണ് പഠിക്കുന്നത്.</p>
<p>മൂന്ന് ദുരിതാശ്വസ ക്യാമ്പുകളാണ് മേഖലയില്&#x200d; പ്രവര്&#x200d;ത്തിക്കുന്നത്. ഇവിടേക്ക് ആവശ്യമായ ഭക്ഷണം, കുടിവെള്ളം എന്നിവ ലഭ്യമാക്കിയിട്ടുണ്ടെന്നും ആവശ്യമെങ്കില്&#x200d; കൂടുതല്&#x200d; ക്യാമ്പുകള്&#x200d; തുറക്കുമെന്നും ചൗധരി കൂട്ടിച്ചേര്&#x200d;ത്തു. പരിക്കേറ്റവരെ ആസ്പത്രികളില്&#x200d; എത്തിക്കുന്നതിനും മറ്റുമായി ആറ് ആംബുലന്&#x200d;സുകള്&#x200d; മേഖലയില്&#x200d; വിന്യസിച്ചിട്ടുണ്ട്. രണ്ട് മൊബൈല്&#x200d; മെഡിക്കല്&#x200d; യൂണിറ്റുകളെയും നിയോഗിച്ചിട്ടുണ്ട്. ഇതില്&#x200d; ഒന്ന് നൗഷേറയിലും മറ്റൊന്ന് നിയന്ത്രണ രേഖയോടു ചേര്&#x200d;ന്ന പ്രദേശത്തുമാണ് ക്യാമ്പു ചെയ്യുന്നത്. ദുരിതാശ്വാസ ക്യാമ്പുകളുടെ പ്രവര്&#x200d;ത്തനങ്ങള്&#x200d; ഏകോപിപ്പിക്കുന്നതിനായി വിവിധ വകുപ്പുകളില്&#x200d;നിന്നായി 120ഓളം സര്&#x200d;ക്കാര്&#x200d; ജീവനക്കാരെ നിയോഗിച്ചതായി രജൗരി ജില്ലാ ഭരണകൂടം വ്യക്തമാക്കി. പാക് ഷെല്ലാക്രമണത്തില്&#x200d; കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്&#x200d;ക്ക് ജില്ലാ ഭരണകൂടം അടിയന്തര സാമ്പത്തിക സഹായം കൈമാറി. നൗഷേറ ഡപ്യൂട്ടി കളക്ടറുടെ ഓഫീസില്&#x200d; 24 മണിക്കൂറും പ്രവര്&#x200d;ത്തിക്കുന്ന കണ്&#x200d;ട്രോള്&#x200d; റൂമും ആരംഭിച്ചിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/after-nowshera-heavy-firing-by-pakistan-in-rajouris-chingus-since-morning.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇന്ത്യയും പാകിസ്താനും ആണവ വിവരങ്ങള്‍ കൈമാറി</title>
		<link>https://www.chandrikadaily.com/india-pakistan-exchange-lists-of-nuclear-sites.html</link>
					<comments>https://www.chandrikadaily.com/india-pakistan-exchange-lists-of-nuclear-sites.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 01 Jan 2017 16:21:37 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[ind vs pak]]></category>
		<category><![CDATA[India]]></category>
		<category><![CDATA[india vs pakistan]]></category>
		<category><![CDATA[Pakistan]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=15198</guid>

					<description><![CDATA[ന്യൂഡല്‍ഹി: ഇരുരാഷ്ട്രങ്ങളിലെയും ആണവ സങ്കേതങ്ങളെ കുറിച്ച് ഇന്ത്യയും പാകിസ്താനും വിവരങ്ങള്‍ കൈമാറി. ഉഭയകക്ഷി ധാരണപ്രകാരം തുടര്‍ച്ചയായ 26-ാം വര്‍ഷമാണ് വിവരക്കൈമാറ്റം. ആണവായുധങ്ങള്‍ ഉപയോഗിച്ചുള്ള ആക്രമണം തടയുക എന്ന ലക്ഷ്യത്തോടെ 1988 ഡിസംബര്‍ 31നാണ് ഇരുകക്ഷികളും ഈ കരാരില്‍ ഒപ്പുവെച്ചത്. 1991 ജനുവരി ഏഴിന് കരാര്‍ പ്രാബല്യത്തില്‍ വന്നു. ഓരോ പുതുവര്‍ഷത്തിലുമാണ് തങ്ങളുടെ രാജ്യത്തെ ആണവ സ്ഥിതിയെ കുറിച്ചുള്ള വിവരങ്ങള്‍ ഇരുരാഷ്ട്രങ്ങളും കൈമാറുന്നത്. ഇതുകൂടാതെ, മീന്‍പിടിത്തക്കാരടക്കം തങ്ങളുടെ രാജ്യത്ത് ജയിലില്‍ കഴിയുന്ന മറ്റു പൗരന്മാരുടെ വിവരവും കൈമാറിയിട്ടുണ്ട്. 2008 [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: ഇരുരാഷ്ട്രങ്ങളിലെയും ആണവ സങ്കേതങ്ങളെ കുറിച്ച് ഇന്ത്യയും പാകിസ്താനും വിവരങ്ങള്&#x200d; കൈമാറി. ഉഭയകക്ഷി ധാരണപ്രകാരം തുടര്&#x200d;ച്ചയായ 26-ാം വര്&#x200d;ഷമാണ് വിവരക്കൈമാറ്റം. ആണവായുധങ്ങള്&#x200d; ഉപയോഗിച്ചുള്ള ആക്രമണം തടയുക എന്ന ലക്ഷ്യത്തോടെ 1988 ഡിസംബര്&#x200d; 31നാണ് ഇരുകക്ഷികളും ഈ കരാരില്&#x200d; ഒപ്പുവെച്ചത്. 1991 ജനുവരി ഏഴിന് കരാര്&#x200d; പ്രാബല്യത്തില്&#x200d; വന്നു. ഓരോ പുതുവര്&#x200d;ഷത്തിലുമാണ് തങ്ങളുടെ രാജ്യത്തെ ആണവ സ്ഥിതിയെ കുറിച്ചുള്ള വിവരങ്ങള്&#x200d; ഇരുരാഷ്ട്രങ്ങളും കൈമാറുന്നത്.<br />
ഇതുകൂടാതെ, മീന്&#x200d;പിടിത്തക്കാരടക്കം തങ്ങളുടെ രാജ്യത്ത് ജയിലില്&#x200d; കഴിയുന്ന മറ്റു പൗരന്മാരുടെ വിവരവും കൈമാറിയിട്ടുണ്ട്. 2008 മെയ് 21 മുതലാണ് ഈ വിവരക്കൈമാറ്റത്തിന് തുടക്കമായത്. ജനുവരി ഒന്നിനെ കൂടാതെ എല്ലാ വര്&#x200d;ഷവും ജൂലൈ ഒന്നിനും ഇതുസംബന്ധിച്ചുള്ള പട്ടിക നയതന്ത്ര ഉദ്യോഗസ്ഥര്&#x200d; പരസ്പരം കൈമാറാറുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/india-pakistan-exchange-lists-of-nuclear-sites.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
