<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>india-australia cricket test &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/india-australia-cricket-test/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Mon, 07 Jan 2019 16:44:00 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>india-australia cricket test &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ലോകകപ്പ് വിജയത്തേക്കാള്&#x200d; വലിയ നേട്ടം: കോഹ്‌ലി</title>
		<link>https://www.chandrikadaily.com/his-win-is-more-emotional-for-me-compared-to-2011-world-cup-triumph-virat-kohli.html</link>
					<comments>https://www.chandrikadaily.com/his-win-is-more-emotional-for-me-compared-to-2011-world-cup-triumph-virat-kohli.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 07 Jan 2019 16:44:00 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[india-australia cricket test]]></category>
		<category><![CDATA[virat kohli]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=115592</guid>

					<description><![CDATA[സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര വിജയം തന്റെ കരിയറിലെ ഏറ്റവും വലിയ നേട്ടമെന്ന് ഇന്ത്യന്&#x200d; ക്യാപ്റ്റന്&#x200d; വിരാട് കോലി. 2011ലെ ഏകദിന ലോകകപ്പില്&#x200d; ഇന്ത്യ കിരീടം നേടിയതിനേക്കാള്&#x200d; വലിയ നേട്ടമാണിതെന്നും കോലി പറഞ്ഞു. ലോകകപ്പ് നേടുമ്പോള്&#x200d; ഞാന്&#x200d; ടീമിലെ യുവതാരമായിരുന്നു. ആ നേട്ടത്തില്&#x200d; മറ്റ് ടീം അംഗങ്ങള്&#x200d; ഏറെ വികാരഭരിതാവുന്നത് ഞാന്&#x200d; നേരില്&#x200d;ക്കണ്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ ലോകകപ്പിനെക്കാള്&#x200d; വലിയ നേട്ടമായി ഈ പരമ്പര ജയത്തെ കാണുന്നുവെന്നും മത്സരശേഷം നടന്ന സമ്മാനദാനച്ചടങ്ങില്&#x200d; കോലി പറഞ്ഞു. ടീമെന്ന നിലയില്&#x200d; ടീം ഇന്ത്യക്ക് [&#8230;]]]></description>
										<content:encoded><![CDATA[<p>സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര വിജയം തന്റെ കരിയറിലെ ഏറ്റവും വലിയ നേട്ടമെന്ന് ഇന്ത്യന്&#x200d; ക്യാപ്റ്റന്&#x200d; വിരാട് കോലി.<br />
2011ലെ ഏകദിന ലോകകപ്പില്&#x200d; ഇന്ത്യ കിരീടം നേടിയതിനേക്കാള്&#x200d; വലിയ നേട്ടമാണിതെന്നും കോലി പറഞ്ഞു. ലോകകപ്പ് നേടുമ്പോള്&#x200d; ഞാന്&#x200d; ടീമിലെ യുവതാരമായിരുന്നു. ആ നേട്ടത്തില്&#x200d; മറ്റ് ടീം അംഗങ്ങള്&#x200d; ഏറെ വികാരഭരിതാവുന്നത് ഞാന്&#x200d; നേരില്&#x200d;ക്കണ്ടിട്ടുണ്ട്.<br />
അതുകൊണ്ടുതന്നെ ലോകകപ്പിനെക്കാള്&#x200d; വലിയ നേട്ടമായി ഈ പരമ്പര ജയത്തെ കാണുന്നുവെന്നും മത്സരശേഷം നടന്ന സമ്മാനദാനച്ചടങ്ങില്&#x200d; കോലി പറഞ്ഞു. ടീമെന്ന നിലയില്&#x200d; ടീം ഇന്ത്യക്ക് ഈ വിജയം വേറിട്ട വ്യക്തിത്വം നല്&#x200d;കുമെന്നും കോലി പറഞ്ഞു.<br />
ഇത് ഒരു തുടക്കം മാത്രമാണ്. യുവതാരങ്ങള്&#x200d; ഏറെയുള്ള ഈ ടീമില്&#x200d; നിന്ന് ഇനിയുമേറെ പ്രതീക്ഷിക്കാം. പ്രതിഭാധനരടങ്ങിയ ഈ ടീമിനെ നയിക്കാനായതില്&#x200d; എനിക്ക് അഭിമാനമുണ്ട്. ടീമെന്ന നിലയില്&#x200d; ഞങ്ങള്&#x200d; സ്വയം വിശ്വസിച്ചിരുന്നു. 12 മാസമായി തങ്ങള്&#x200d; ഉണ്ടാക്കിയെടുത്തത് അത്തരമൊരു ടീമിനെയാണെന്നും കോലി പറഞ്ഞു.<br />
ഇന്ത്യന്&#x200d; ക്രിക്കറ്റിനെ ഒരുപാട് ദൂരം മുന്നോട്ട് നയിക്കാന്&#x200d; കഴിവുള്ളവരുടേതാണ് ഈ ടീം. ഈ ടീമിനെ ഓര്&#x200d;ത്ത് തനിക്ക് അഭിമാനമുണ്ടെന്നും കോലി പറഞ്ഞു. വിജയത്തില്&#x200d; ചേതേശ്വര്&#x200d; പൂജാര, മായങ്ക് അഗര്&#x200d;വാള്&#x200d; എന്നിവരെ പ്രത്യേകം പരാമര്&#x200d;ശിക്കാനും കോലി മറന്നില്ല.<br />
ബൗളര്&#x200d;മാരുടെ കരുത്തില്&#x200d; വിശ്വാസമുണ്ടായിരുന്നെന്ന് പറഞ്ഞ കോലി ഇത് അടിത്തറയാണെന്നും തങ്ങളുടെ ലക്ഷ്യം നല്ലതായിരുന്നു, അതു കൊണ്ട് തന്നെ ഇന്ത്യന്&#x200d; ക്രിക്കറ്റിനെ മുന്നോട്ടു കൊണ്ടു പോകാനായെന്നും കൂട്ടിച്ചേര്&#x200d;ത്തു. നാലു ടെസ്റ്റുകളടങ്ങിയ പരമ്പരയില്&#x200d; ആദ്യ ടെസ്റ്റില്&#x200d; ഇന്ത്യ ജയിച്ചപ്പോള്&#x200d; രണ്ടാം ടെസ്റ്റ് ജയിച്ച് ഓസീസ് തിരിച്ചടിച്ചു. മൂന്നാം ടെസ്റ്റില്&#x200d; ജയവുമായി പരമ്പരയില്&#x200d; മുന്നിലെത്തിയ ഇന്ത്യ ബോര്&#x200d;ഡര്&#x200d; ഗവാസ്‌കര്&#x200d; ട്രോഫി നിലനിര്&#x200d;ത്തി. ജയത്തോടൊപ്പം കോലിക്ക് അഭിമാനിക്കാന്&#x200d; ചില നേട്ടങ്ങളും സ്വന്തമായി.<br />
മുന്&#x200d;പ് 11 തവണ ഇന്ത്യ ഓസ്‌ട്രേലിയയില്&#x200d; പര്യടനത്തിനെത്തി. ഇതില്&#x200d; ഒമ്പതിലും ഓസീസിനായിരുന്നു വിജയം. രണ്ട് പരമ്പരകള്&#x200d; സമനിലയില്&#x200d; അവസാനിച്ചു. 197798ല്&#x200d; ബിഷന്&#x200d; സിങ് ബേദിയുടെയും 2003ല്&#x200d; സൗരവ് ഗാംഗുലിയുടെയും നേതൃത്വത്തില്&#x200d; പോയ ടീമാണ് സമനില പിടിച്ചത്.<br />
വിജയത്തോടെ ഓവര്&#x200d;സീസില്&#x200d; 12 വിജയങ്ങളായി കോലിയുടെ പേരില്&#x200d;. ഏറ്റവും കൂടുതല്&#x200d; ഓവര്&#x200d;സീസ് വിജയങ്ങളെന്ന പേരും. മുന്&#x200d; ഇന്ത്യന്&#x200d; ക്യാപ്റ്റന്&#x200d; സൗരവ് ഗാംഗുലിയെയാണ് കോലി പിന്തള്ളിയത്. ഓസ്‌ട്രേലിയയില്&#x200d; കോലിക്ക്് മൂന്ന് ടെസ്റ്റ് വിജയങ്ങളായി.<br />
ഇത്രയും വിജയങ്ങള്&#x200d; സ്വന്തമാക്കുന്ന മൂന്നാമത്തെ ഏഷ്യന്&#x200d; ക്യാപ്റ്റനാണ് കോലി. ബിഷന്&#x200d; സിങ് ബേദി, മുഷ്താഖ് മുഹമ്മദ് (പാക്കിസ്ഥാന്&#x200d;) എന്നിവരാണ് മറ്റു ക്യാപറ്റന്&#x200d;മാര്&#x200d;. മുന്&#x200d; താരങ്ങളും, രാഷ്ട്രീയക്കാരും ഉള്&#x200d;പ്പെടെയുള്ളവര്&#x200d; കോലിപ്പടയെ അഭിനന്ദനം കൊണ്ട് മൂടുകയാണിപ്പോള്&#x200d;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/his-win-is-more-emotional-for-me-compared-to-2011-world-cup-triumph-virat-kohli.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സിഡ്‌നി ടെസ്റ്റ് സമനിലയില്&#x200d;: ഓസ്‌ട്രേലിയക്കെതിരായ പരമ്പരയില്&#x200d; ഇന്ത്യക്ക് ചരിത്ര വിജയം</title>
		<link>https://www.chandrikadaily.com/india-won-test-series-against-australia.html</link>
					<comments>https://www.chandrikadaily.com/india-won-test-series-against-australia.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Mon, 07 Jan 2019 04:48:25 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[india-australia cricket test]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=115535</guid>

					<description><![CDATA[സിഡ്നി: ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ ചരിത്രം കൊയ്ത് ടീം ഇന്ത്യ. പരമ്പര 2-1ന് ഇന്ത്യ സ്വന്തമാക്കി. അവസാന ടെസ്റ്റിൽ വിജയത്തിലേക്ക് കുതിക്കുകയായിരുന്ന ഇന്ത്യൻ ടീമിനു മുന്നിൽ മഴയും മോശം കാലാവസ്ഥയും വില്ലനായപ്പോൾ‌ മത്സരം സമനിലയിൽ കലാശിച്ചു. ഇത് മാത്രമാണ് പരമ്പരയിൽ ഇന്ത്യയ്ക്ക് നിരാശ സമ്മാനിച്ചത്. സി​ഡ്നി ക്രി​ക്ക​റ്റ് ടെ​സ്റ്റി​ന്&#x200d;റെ അ​വ​സാ​ന ദി​നം മ​ഴ മൂലം ഒരു പന്ത് പോലും എറിയാൻ സാധിച്ചില്ല. 1947 മു​ത​ൽ ഓ​സ്ട്രേ​ലി​യ​യി​ൽ പ​ര്യ​ട​നം ന​ട​ത്താ​നാ​രം​ഭി​ച്ച ഇ​ന്ത്യ 72 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പി​നു​ശേ​ഷമാണ് അ​വ​രു​ടെ നാ​ട്ടി​ൽ [&#8230;]]]></description>
										<content:encoded><![CDATA[<p>സിഡ്നി: ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ ചരിത്രം കൊയ്ത് ടീം ഇന്ത്യ. പരമ്പര 2-1ന് ഇന്ത്യ സ്വന്തമാക്കി. അവസാന ടെസ്റ്റിൽ വിജയത്തിലേക്ക് കുതിക്കുകയായിരുന്ന ഇന്ത്യൻ ടീമിനു മുന്നിൽ മഴയും മോശം കാലാവസ്ഥയും വില്ലനായപ്പോൾ‌ മത്സരം സമനിലയിൽ കലാശിച്ചു. ഇത് മാത്രമാണ് പരമ്പരയിൽ ഇന്ത്യയ്ക്ക് നിരാശ സമ്മാനിച്ചത്.</p>
<p>സി​ഡ്നി ക്രി​ക്ക​റ്റ് ടെ​സ്റ്റി​ന്&#x200d;റെ അ​വ​സാ​ന ദി​നം മ​ഴ മൂലം ഒരു പന്ത് പോലും എറിയാൻ സാധിച്ചില്ല. 1947 മു​ത​ൽ ഓ​സ്ട്രേ​ലി​യ​യി​ൽ പ​ര്യ​ട​നം ന​ട​ത്താ​നാ​രം​ഭി​ച്ച ഇ​ന്ത്യ 72 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പി​നു​ശേ​ഷമാണ് അ​വ​രു​ടെ നാ​ട്ടി​ൽ ആ​ദ്യ​മാ​യി പ​ര​മ്പര സ്വ​ന്ത​മാ​ക്കുന്നത്.</p>
<p>സി​ഡ്നി ടെ​സ്റ്റി​ൽ ഇ​ന്ത്യ ആ​ദ്യ ഇ​ന്നിം​ഗ്സി​ൽ നേ​ടി​യ ഏ​ഴി​ന് 622 ഡി​ക്ല​യേ​ഡ് എ​ന്ന സ്കോ​റി​നെ​തി​രേ ആ​തി​ഥേ​യ​രു​ടെ ഒ​ന്നാം ഇ​ന്നിം​ഗ്സ് 300ൽ ​അ​വ​സാ​നി​ച്ചി​രു​ന്നു. 31 വ​ർ​ഷ​ത്തി​നി​ടെ ആ​ദ്യ​മാ​യി സ്വ​ന്തം മ​ണ്ണി​ൽ ഫോ​ളോ ഓ​ണ്&#x200d; വ​ഴ​ങ്ങേ​ണ്ടി​വ​ന്ന നാ​ണ​ക്കേ​ടി​ലാ​യിരുന്നു ഓ​സീ​സ് ടീം. ​</p>
<p>ചേതേശ്വർ പൂജാരയാണ് പരമ്പരയിലെ താരം. സ്കോ​ർ: ഇ​ന്ത്യ ഏ​ഴ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 622 ഡി​ക്ല​യേ​ഡ്. ഓ​സ്ട്രേ​ലി​യ 300, വി​ക്ക​റ്റ് ന​ഷ്ട​പ്പെ​ടാ​തെ ആ​റ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/india-won-test-series-against-australia.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പെര്&#x200d;ത്തില്&#x200d; അരങ്ങ് തകര്&#x200d;ത്ത് മുഹമ്മദ് ഷമി; 44 വിക്കറ്റുകള്&#x200d;</title>
		<link>https://www.chandrikadaily.com/mohammed-shami-feasts-on-australian-batsmen-in-a-hostile-spell-6-56.html</link>
					<comments>https://www.chandrikadaily.com/mohammed-shami-feasts-on-australian-batsmen-in-a-hostile-spell-6-56.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 18 Dec 2018 05:45:51 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[india-australia cricket test]]></category>
		<category><![CDATA[Mohammed Shami]]></category>
		<category><![CDATA[MOHAMMED SHAMI CRICKTER]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=114054</guid>

					<description><![CDATA[പെര്&#x200d;ത്ത്: ബംഗാളില്&#x200d; നിന്നുള്ള 28 കാരനായ സീമര്&#x200d;-മുഹമ്മദ് ഷമിയായിരുന്നു ഇന്നലെ വാക്കയില്&#x200d; ഇന്ത്യന്&#x200d; താരം. ഓസ്‌ട്രേലിയക്കാര്&#x200d; ബാറ്റിംഗ് മികവില്&#x200d; മല്&#x200d;സരത്തില്&#x200d; പിടി മുറുക്കവെ 56 റണ്&#x200d;സ് മാത്രം നല്&#x200d;കി ആറ് വിക്കറ്റാണ് ഷമി സ്വന്തമാക്കിയത്. ടെസ്റ്റ് കരിയറില്&#x200d; ഇതാദ്യമായാണ് ഒരു ഇന്നിംഗ്‌സില്&#x200d; ആറ് വിക്കറ്റ് അദ്ദേഹം സ്വന്തമാക്കുന്നത്. 2018 ല്&#x200d; ഇന്ത്യക്കായി വിദേശ മല്&#x200d;സരങ്ങളില്&#x200d; ഏറ്റവും അധികം വിക്കറ്റ് സ്വന്തമാക്കുന്ന ബൗളറെന്ന റെക്കോര്&#x200d;ഡും ഷമി സ്വന്തമാക്കി. 44 വിക്കറ്റുകളാണ് ഈ വര്&#x200d;ഷം ഇത് വരെ ഷമി നേടിയത്. [&#8230;]]]></description>
										<content:encoded><![CDATA[<p>പെര്&#x200d;ത്ത്: ബംഗാളില്&#x200d; നിന്നുള്ള 28 കാരനായ സീമര്&#x200d;-മുഹമ്മദ് ഷമിയായിരുന്നു ഇന്നലെ വാക്കയില്&#x200d; ഇന്ത്യന്&#x200d; താരം. ഓസ്‌ട്രേലിയക്കാര്&#x200d; ബാറ്റിംഗ് മികവില്&#x200d; മല്&#x200d;സരത്തില്&#x200d; പിടി മുറുക്കവെ 56 റണ്&#x200d;സ് മാത്രം നല്&#x200d;കി ആറ് വിക്കറ്റാണ് ഷമി സ്വന്തമാക്കിയത്. ടെസ്റ്റ് കരിയറില്&#x200d; ഇതാദ്യമായാണ് ഒരു ഇന്നിംഗ്‌സില്&#x200d; ആറ് വിക്കറ്റ് അദ്ദേഹം സ്വന്തമാക്കുന്നത്. 2018 ല്&#x200d; ഇന്ത്യക്കായി വിദേശ മല്&#x200d;സരങ്ങളില്&#x200d; ഏറ്റവും അധികം വിക്കറ്റ് സ്വന്തമാക്കുന്ന ബൗളറെന്ന റെക്കോര്&#x200d;ഡും ഷമി സ്വന്തമാക്കി. 44 വിക്കറ്റുകളാണ് ഈ വര്&#x200d;ഷം ഇത് വരെ ഷമി നേടിയത്. പതിനൊന്ന് ടെസ്റ്റുകളിലാണ് ഈ വര്&#x200d;ഷം ഷമി രാജ്യത്തെ പ്രതിനിധീകരിച്ചത്. ഇതില്&#x200d; പത്തും വിദേശ വേദികളായിരുന്നു. ദക്ഷിണാഫ്രിക്കക്കെതിരെ കളിച്ച മൂന്ന് മല്&#x200d;സരങ്ങളിലും ഇംഗ്ലണ്ടിനെതിരെ കളിച്ച അഞ്ച് മല്&#x200d;സരങ്ങളിലും ഇപ്പോള്&#x200d; ഓസ്‌ട്രേലിയക്കെതിരായ രണ്ട് മല്&#x200d;സരത്തിലുമാണ് അദ്ദേഹം കളിച്ചത്. ജോഹന്നാസ് ബര്&#x200d;ഗ്് ടെസ്റ്റില്&#x200d; ദക്ഷിണാഫ്രിക്കക്കെതിരെ നേടിയ 28 റണ്&#x200d;സിന് അഞ്ച് വിക്കറ്റ് എന്നതായിരുന്നു ഇത് വരെ ഷമിയുടെ ഏറ്റവും മികച്ച ടെസ്റ്റ് ബൗളിംഗ് പ്രകടനം. ഇന്നലെ ഞെട്ടിക്കുന്ന പേസ് ആക്രമണമാണ് രണ്ടാം സെഷനില്&#x200d; അദ്ദേഹം നേടിയത്. ഓസീസ് ബാറ്റ്‌സ്മാന്&#x200d; നതാന്&#x200d; ലിയോണ്&#x200d; ഷമിയുടെ പന്ത് പ്രതിരോധിക്കാന്&#x200d; കഴിയാതെ പതറി. ഒരു പന്ത് അദ്ദേഹത്തിന്റെ ഹെല്&#x200d;മറ്റിലാണ് തട്ടിയത്. അടുത്ത പന്ത് മാറി നിന്ന് കളിക്കവെ ലിയോണ്&#x200d; പുറത്താവുകയും ചെയ്തിരുന്നു. 37 ടെസ്റ്റുകളാണ് ഇത് വരെ രാജ്യത്തിനായി ഷമി കളിച്ചത്. അഞ്ച് തവണ അദ്ദേഹം ഒരു ഇന്നിംഗ്‌സില്&#x200d; അഞ്ച് വിക്കറ്റ് നേട്ടം കൊയ്തിട്ടുണ്ട്.<br />
വാക്കയിലെ ട്രാക്ക് പ്രയോജനപ്പെടുത്താന്&#x200d; കഴിഞ്ഞതാണ് ഷമിയുടെ നേട്ടം. ആദ്യ ഇന്നിംഗ്‌സില്&#x200d; അദ്ദേഹത്തിന് വിക്കറ്റുകള്&#x200d; ലഭിച്ചിരുന്നില്ല. എന്നാല്&#x200d; രണ്ടാം ഇന്നിംഗ്‌സിലേക്ക് വന്നപ്പോള്&#x200d; മനോഹരമയാണ് ഷമി പന്തെറിഞ്ഞത്. അതിന്റെ പ്രതിഫലമായിരുന്നു ആറ് വിക്കറ്റുകള്&#x200d;.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/mohammed-shami-feasts-on-australian-batsmen-in-a-hostile-spell-6-56.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അത്ഭുതങ്ങള്&#x200d; സംഭവിച്ചില്ല; പെര്&#x200d;ത്തില്&#x200d; ഇന്ത്യക്ക് ദയനീയ പതനം</title>
		<link>https://www.chandrikadaily.com/india-vs-australia-live-score-2nd-test-day-5-in-perth-tough-task-ahead-of-vihari-pant.html</link>
					<comments>https://www.chandrikadaily.com/india-vs-australia-live-score-2nd-test-day-5-in-perth-tough-task-ahead-of-vihari-pant.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 18 Dec 2018 05:25:26 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[india vs australia]]></category>
		<category><![CDATA[india-australia cricket test]]></category>
		<category><![CDATA[IndvsAus]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=114049</guid>

					<description><![CDATA[പെര്&#x200d;ത്ത്: അല്&#x200d;ഭുതങ്ങള്&#x200d; സംഭവിക്കുന്നതിനും ഒരു പരിധിയുണ്ടല്ലോ&#8230;.ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ടെസ്റ്റില്&#x200d; അത്ഭുതങ്ങള്&#x200d; സംഭവിച്ചില്ല, പെര്&#x200d;ത്തില്&#x200d; ഇന്ത്യയ്ക്ക് ദയനീയ തോല്&#x200d;വി. രണ്ടാം ഇന്നിങ്സില്&#x200d; 287 വിജയ ലക്ഷ്യവുമായിറങ്ങിയ ഇന്ത്യയ്ക്ക് 140 റണ്&#x200d;സെടുക്കാനേ സാധിച്ചുള്ളൂ. ഇതോടെ 146 റണ്&#x200d;സിന് ഇന്ത്യന്&#x200d; പതനം പൂര്&#x200d;ണ്ണമായി. സ്‌കോര്&#x200d;: അവസാന ദിനം 28 റണ്&#x200d;സെടുത്ത ഹനുമ വിഹാരിയുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്. പിന്നാലെ 30 റണ്&#x200d;സെടുത്ത പന്തിനെ ലിയോണ്&#x200d; പുറത്താക്കി. ബുംറയെ കമ്മിന്&#x200d;സും പുറത്താക്കിയതോടെ ഇന്ത്യയുടെ പതനം പൂര്&#x200d;ണം. ഇതോടെ നാലു മത്സരങ്ങളടങ്ങിയ പരമ്പര [&#8230;]]]></description>
										<content:encoded><![CDATA[<p>പെര്&#x200d;ത്ത്: അല്&#x200d;ഭുതങ്ങള്&#x200d; സംഭവിക്കുന്നതിനും ഒരു പരിധിയുണ്ടല്ലോ&#8230;.ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ടെസ്റ്റില്&#x200d; അത്ഭുതങ്ങള്&#x200d; സംഭവിച്ചില്ല, പെര്&#x200d;ത്തില്&#x200d; ഇന്ത്യയ്ക്ക് ദയനീയ തോല്&#x200d;വി. രണ്ടാം ഇന്നിങ്സില്&#x200d; 287 വിജയ ലക്ഷ്യവുമായിറങ്ങിയ ഇന്ത്യയ്ക്ക് 140 റണ്&#x200d;സെടുക്കാനേ സാധിച്ചുള്ളൂ. ഇതോടെ 146 റണ്&#x200d;സിന് ഇന്ത്യന്&#x200d; പതനം പൂര്&#x200d;ണ്ണമായി. സ്‌കോര്&#x200d;:</p>
<p>അവസാന ദിനം 28 റണ്&#x200d;സെടുത്ത ഹനുമ വിഹാരിയുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്. പിന്നാലെ 30 റണ്&#x200d;സെടുത്ത പന്തിനെ ലിയോണ്&#x200d; പുറത്താക്കി. ബുംറയെ കമ്മിന്&#x200d;സും പുറത്താക്കിയതോടെ ഇന്ത്യയുടെ പതനം പൂര്&#x200d;ണം. ഇതോടെ നാലു മത്സരങ്ങളടങ്ങിയ പരമ്പര 1-1 ന് സമനിലയായി. ആദ്യ ടെസ്റ്റ് ഇന്ത്യ ജയിച്ചിരുന്നു.</p>
<p>തോല്&#x200d;വി മുഖത്ത് വിറങ്ങലിച്ച് നില്&#x200d;ക്കുന്ന ടീം ഇന്ന് എപ്പോള്&#x200d; തോല്&#x200d;ക്കുമെന്നത് മാത്രമാണ് പ്രസക്തമായ ചോദ്യം. പെര്&#x200d;ത്തില്&#x200d; വിജയിക്കാന്&#x200d; 287 റണ്&#x200d;സ് ആവശ്യമായ ഇന്ത്യ ഇന്നലെ നാലാം ദിനം കളി നിര്&#x200d;ത്തുമ്പോള്&#x200d; അഞ്ച് മുന്&#x200d;നിരക്കാരുടെ നഷ്ടത്തില്&#x200d; 112 റണ്&#x200d;സ് എന്ന നിലയിലാണ്. ജയമെന്ന ഹിമാലയം കയറാന്&#x200d; ഇനിയും വേണം 175 റണ്&#x200d;സ്. ആകെയുള്ളത് ഇപ്പോള്&#x200d; ക്രീസിലുള്ള യുവാക്കളായ ഹനുമ വിഹാരിയും റിഷാഭ് പന്തും പിന്നെ വാലറ്റക്കാരായ പേസര്&#x200d;മാരും. തകര്&#x200d;ന്ന പിച്ചില്&#x200d; നിന്ന് പറന്ന് വരുന്ന പന്തിനെ എങ്ങനെ പ്രതിരോധിക്കുമെന്നറിയാതെ വിരാത് കോലി ഉള്&#x200d;പ്പെടെയുള്ളവര്&#x200d; മടങ്ങിയ കാഴ്ച്ചയില്&#x200d; ഇന്നത്തെ അവസാന ദിവസത്തില്&#x200d; ബാറ്റ്‌സ്മാന്മാര്&#x200d;ക്ക് ഒന്നും ചെയ്യാനുണ്ടാവില്ല.</p>
<p>മുരളീ വിജയ് (20), വിരാട് കോഹ്ലി (17), അജിങ്ക്യ രഹാനെ (30), ഹനുമ വിഹാരി (28), ഋഷഭ് പന്ത് (30) എന്നിവരാണു രണ്ടാം ഇന്നിങ്സില്&#x200d; രണ്ടക്കം കടന്നവര്&#x200d;. ഇഷാന്ത് ശര്&#x200d;മ, ജസ്പ്രീത് ബുമ്ര എന്നിവര്&#x200d; സംപൂജ്യരായി മടങ്ങിയതോടെ ഇന്ത്യയുടെ തോല്&#x200d;വി പൂര്&#x200d;ണമാകുകയായിരുന്നു. ഓസ്ട്രേലിയയ്ക്കു വേണ്ടി മിച്ചല്&#x200d; സ്റ്റാര്&#x200d;ക്കും നഥാന്&#x200d; ലിയോണും മൂന്നു വിക്കറ്റുകള്&#x200d; വീതവും ഹെയ്സല്&#x200d;വുഡും പാറ്റ് കുമിന്&#x200d;സും രണ്ടു വിക്കറ്റുകളും നേടി.</p>
<p><strong>ഓസ്ട്രേലിയ 326, 243; ഇന്ത്യ 283, 140</strong></p>
<p>മുഹമ്മദ് ഷമിയുടെ സ്വപ്‌ന തുല്യമായ പ്രകടനത്തില്&#x200d; ഓസ്‌ട്രേലിയയുടെ രണ്ടാം ഇന്നിംഗ്‌സ് 243 ല്&#x200d; നിയന്ത്രിക്കാന്&#x200d; ഇന്ത്യക്കായെങ്കിലും ഒന്നാം ഇന്നിംഗ്‌സിലെ ലീഡ് ഉള്&#x200d;പ്പെടെ അവര്&#x200d; സമ്മാനിച്ച വിജയലക്ഷ്യം പെര്&#x200d;ത്തില്&#x200d; തികച്ചും അസാധ്യമായിരുന്നു. 2014 മുതലുള്ള കണക്കെടുത്താല്&#x200d; 200 റണ്&#x200d;സിലപ്പുറം നേടി വിജയിക്കുകയെന്നത് വലിയ സാഹസമാണ്. ഇത് വരെ നടന്ന 124 ശ്രമങ്ങളില്&#x200d; ഇത്തരത്തിലുള്ള ദൗത്യം വിജയകരമായി പിന്നിട്ടത് ആറ് തവണയാണ്. നാലാം ദിവസമായ ഇന്നലെ ആദ്യ സെഷനില്&#x200d; ഇന്ത്യക്ക് വിക്കറ്റൊന്നും ലഭിച്ചിരുന്നില്ല. ഉസ്മാന്&#x200d; ക്വാജ അര്&#x200d;ധശതകം തികച്ചപ്പോള്&#x200d; നായകന്&#x200d; ടീം പെയിനെ ഉറച്ച പിന്തുണയും നല്&#x200d;കി. പക്ഷേ ലഞ്ചിന് ശേഷമായിരുന്നു ഷമിയുടെ സ്വപ്‌നതുല്യമായ പ്രകടനം. അഞ്ച് ഓവറിനിടെ നാല് വിക്കറ്റുകള്&#x200d; അദ്ദേഹം വീഴ്ത്തി. ഇതില്&#x200d; ക്വാജയും പെയിനെയുമുണ്ടായിരുന്നു. മൂന്നാം ദിവസം നേടിയ രണ്ട് വിക്കറ്റ് ഉള്&#x200d;പ്പെടെ 56 റണ്&#x200d;സ് നല്&#x200d;കി ആറ് വിക്കറ്റാണ് അദ്ദേഹം സ്വന്തമാക്കിയത്. അരോണ്&#x200d; ഫിഞ്ച്, നതാന്&#x200d; ലിയോണ്&#x200d; എന്നിവരുടെ പ്രതിരോധവും ഷമി തകര്&#x200d;ത്തപ്പോള്&#x200d; അവസാന വിക്കറ്റില്&#x200d; ബാറ്റ് ചുഴറ്റിയ മിച്ചല്&#x200d; സ്റ്റാര്&#x200d;ക്കും ഹേസില്&#x200d;വുഡും ചേര്&#x200d;ന്ന് നേടിയ 36 റണ്&#x200d;സും ഓസീസിന് മുതല്&#x200d;കൂട്ടായി.<br />
287 റണ്&#x200d;സ് എന്ന വിജലക്ഷ്യം കനത്ത സമ്മര്&#x200d;ദ്ദമായിരുന്നു ഇന്ത്യക്ക്. ഓപ്പണര്&#x200d; കെ.എല്&#x200d; രാഹുല്&#x200d; ഇന്നിംഗ്‌സിലെ ആദ്യ ഓവറിലെ നാലാം പന്തില്&#x200d; തന്നെ മിച്ചല്&#x200d; സ്റ്റാര്&#x200d;ക്കിന് വിക്കറ്റ് സമ്മാനിച്ചപ്പോള്&#x200d; ദുരന്തകാഴ്ച്ചക്ക് ആരംഭമായി. അഡലെയ്ഡിലെ ഹീറോ ചേതേശ്വര്&#x200d; പുജാര നേടിയത് കേവലം നാല് റണ്&#x200d;. വിക്കറ്റ് ഹേസില്&#x200d;വുഡിന്. മുരളി വിജയും വിരാത് കോലിയും പൊരുതി നിന്ന് 35 റണ്&#x200d;സ് വരെ സ്‌ക്കോര്&#x200d; എത്തിച്ചപ്പോള്&#x200d; പ്രതീക്ഷ കൈവന്നു. പക്ഷേ വിരാതിന്റെ വിക്കറ്റിന്റെ പ്രാധാന്യം മനസ്സിലാക്കിയ ഓസ്‌ട്രേലിയക്കാര്&#x200d; ഇന്ത്യന്&#x200d; നായകനെ വിരട്ടാന്&#x200d; പ്രത്യേക പദ്ധതികളുമായി നതാന്&#x200d; ലിയോണിനെ രംഗത്തിറക്കി. പാറ്റ് കമ്മിന്&#x200d;സിന്റെ പ്ലാന്&#x200d; പരാജയപ്പെട്ടപ്പോഴായിരുന്നു ലിയോണിനെ രംഗത്ത്് കൊണ്ട് വന്നത്. തുടക്കത്തില്&#x200d; ലിയോണ്&#x200d; കോലിയുടെ സ്റ്റംമ്പാണ് ആക്രമിച്ചത്. അത് പരാജയപ്പെട്ടപ്പോള്&#x200d; വൈഡര്&#x200d; പന്തുകള്&#x200d; എറിഞ്ഞ് പരീക്ഷിച്ചു. ഇതില്&#x200d; കോലി വീഴുകയും ചെയ്തു. ആ പതനം നായകന്&#x200d; പെയിനെ ഉള്&#x200d;പ്പെടെ എല്ലാവരും ഗംഭീരമായി ആഘോഷിച്ചു. രാവിലെ മൈതാനത്ത് പെയിനെയും കോലിയും നേര്&#x200d;ക്കുനേര്&#x200d; ഏറ്റുമുട്ടിയിരുന്നു. അജിങ്ക്യ രഹാനെ പൊരുതി നിന്നു. അതിനിടെ മുരളി വിജയ് മടങ്ങി. പിറകെ രഹാനെയും. ഇതോടെയാണ് പരാജയം ഉറപ്പായത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/india-vs-australia-live-score-2nd-test-day-5-in-perth-tough-task-ahead-of-vihari-pant.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഗാബയില്&#x200d; ചരിത്രം കുറിച്ച് കോലി; പത്ത് വര്&#x200d;ഷത്തിന് ശേഷം ഓസീസ് മണ്ണില്&#x200d; ടെസ്റ്റ് വിജയം</title>
		<link>https://www.chandrikadaily.com/the-winning-moment-aus-vs-ind.html</link>
					<comments>https://www.chandrikadaily.com/the-winning-moment-aus-vs-ind.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 10 Dec 2018 05:55:27 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[india vs australia]]></category>
		<category><![CDATA[india-australia cricket test]]></category>
		<category><![CDATA[IndvsAus]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=113268</guid>

					<description><![CDATA[അഡ്ലെയ്ഡ്: ചരിത്രത്തില്&#x200d; ആദ്യമായി ഓസ്‌ട്രേലിയക്കെതിരായ ഒരു ടെസ്റ്റ് പരമ്പരയിലെ ആദ്യ മല്&#x200d;സരം തന്നെ സ്വന്തമാക്കുന്ന നായകനെന്ന ഖ്യാതി സ്വന്തമാക്കി വിരാത് കോലി. അഡ്ലെയ്ഡില്&#x200d; നടന്ന ആദ്യ ടെസ്റ്റില്&#x200d; ഓസ്ട്രേലിയയെ 31 റണ്&#x200d;സ് പരാജയപ്പെടുത്തിയാണ് ഇന്ത്യ ചരിത്രമെഴുതിയത്. 322 റണ്&#x200d;സ് വിജയലക്ഷ്യവുമായി രണ്ടാമിന്നിങ്സ് കളിച്ച ഓസീസ് 291 റണ്&#x200d;സിന് എല്ലാവരും പുറത്താകുകയായിരുന്നു. പത്ത് വര്&#x200d;ഷത്തെ ഇന്ത്യയുടെ കാത്തിരിപ്പിന് ശേഷമാണ് ഇന്ത്യ ഓസീസ് മണ്ണില്&#x200d; വിജയക്കൊടി പാറിക്കുന്നത്. ഇതിന് മുമ്പ് 2007-2008 ബോര്&#x200d;ഡര്&#x200d;-ഗവാസ്‌ക്കര്&#x200d; ട്രോഫിയിലാണ് ഇന്ത്യ ഓസീസ് മണ്ണില്&#x200d; വിജയം [&#8230;]]]></description>
										<content:encoded><![CDATA[<p>അഡ്ലെയ്ഡ്: ചരിത്രത്തില്&#x200d; ആദ്യമായി ഓസ്‌ട്രേലിയക്കെതിരായ ഒരു ടെസ്റ്റ് പരമ്പരയിലെ ആദ്യ മല്&#x200d;സരം തന്നെ സ്വന്തമാക്കുന്ന നായകനെന്ന ഖ്യാതി സ്വന്തമാക്കി വിരാത് കോലി. അഡ്ലെയ്ഡില്&#x200d; നടന്ന ആദ്യ ടെസ്റ്റില്&#x200d; ഓസ്ട്രേലിയയെ 31 റണ്&#x200d;സ് പരാജയപ്പെടുത്തിയാണ് ഇന്ത്യ ചരിത്രമെഴുതിയത്. 322 റണ്&#x200d;സ് വിജയലക്ഷ്യവുമായി രണ്ടാമിന്നിങ്സ് കളിച്ച ഓസീസ് 291 റണ്&#x200d;സിന് എല്ലാവരും പുറത്താകുകയായിരുന്നു. പത്ത് വര്&#x200d;ഷത്തെ ഇന്ത്യയുടെ കാത്തിരിപ്പിന് ശേഷമാണ് ഇന്ത്യ ഓസീസ് മണ്ണില്&#x200d; വിജയക്കൊടി പാറിക്കുന്നത്. ഇതിന് മുമ്പ് 2007-2008 ബോര്&#x200d;ഡര്&#x200d;-ഗവാസ്‌ക്കര്&#x200d; ട്രോഫിയിലാണ് ഇന്ത്യ ഓസീസ് മണ്ണില്&#x200d; വിജയം നേടിയത്. അന്ന് പെര്&#x200d;ത്തില്&#x200d; നടന്ന അവസാന ടെസ്റ്റ് മത്സരത്തിലായിരുന്നു ഇന്ത്യയുടെ വിജയം. എന്നാല്&#x200d; ഓസ്ട്രേലിയന്&#x200d; മണ്ണില്&#x200d; ടെസ്റ്റ് പരമ്പയിലെ ആദ്യ മത്സരത്തില്&#x200d; തന്നെ ഇന്ത്യ വിജയിക്കുന്നത് ഇതാദ്യമായാണ്. ഇതോടെ ഒരു കലണ്ടര്&#x200d; വര്&#x200d;ഷത്തില്&#x200d; ഇംഗ്ലണ്ടിലും ദക്ഷിണാഫ്രക്കയിലും ഓസ്ട്രേലിയയിലും ടെസ്റ്റ് വിജയിക്കുന്ന ആദ്യ ഏഷ്യന്&#x200d; രാജ്യമെന്ന റെക്കോഡും സ്വന്തമാക്കി കോലിയും സംഘവും. ഒപ്പം ഓസ്ട്രേലിയയിലും ഇംഗ്ലണ്ടിലും ദക്ഷിണാഫ്രിക്കയിലും ടെസ്റ്റ് വിജയിക്കുന്ന ആദ്യ ഏഷ്യന്&#x200d; ക്യാപ്റ്റനെന്ന റെക്കോഡ് കോലി സ്വന്തം പേരില്&#x200d; ചേര്&#x200d;ത്തു. ആദ്യ ഇന്നിങ്സില്&#x200d; 123 റണ്&#x200d;സും രണ്ടാമിന്നിങ്സില്&#x200d; 71 റണ്&#x200d;സും നേടിയ പൂജാരയാണ് കളിയിലെ താരം</p>
<p><strong>സ്‌കോര്&#x200d;: ഇന്ത്യ-250 &amp; 307, ഓസ്‌ട്രേലിയ-235, 291</strong></p>
<p>അവസാന ദിവസത്തില്&#x200d; 219 റണ്&#x200d;സ് നേടുന്നതിന് മുമ്പ് ഓസ്‌ട്രേലിയുടെ ആറ് വിക്കറ്റുകള്&#x200d; പിഴുതെടുക്കാം എന്ന ആവേശത്തിലാണ് ഇന്ത്യ ഇറങ്ങിയത്. പക്ഷേ കഴിഞ്ഞ ഒരു വര്&#x200d;ഷമായി തപ്പിതടയുന്ന ബാറ്റിംഗിലൂടെ ഒട്ടേറെ വിമര്&#x200d;ശനങ്ങള്&#x200d; ഏറ്റുവാങ്ങിയ ഷോണ്&#x200d; മാര്&#x200d;ഷ് എന്ന മധ്യനിരക്കാരന്&#x200d; മികച്ച ഷോട്ടുകളുമായി ക്രീസിലുള്ളത് ഓസീസിന് പ്രതീക്ഷ സമ്മാനിച്ചിരുന്നു.</p>
<p>എന്നാല്&#x200d; അവസാന ദിനത്തിലെ ആദ്യ മണിക്കൂര്&#x200d; അതിനിര്&#x200d;ണായകമാവുകയായിരുന്നു. ഒപ്പം ഓസ്‌ട്രേലിയക്ക് കടുപ്പവും. നാല് വിക്കറ്റ് നഷ്ടത്തില്&#x200d; 104 റണ്&#x200d;സെന്ന നിലയില്&#x200d; അവസാന ദിവസം ബാറ്റിങ്ങിനിറങ്ങിയ ഓസീസ് ചെറുത്തുനില്&#x200d;പ്പിന് ശ്രമിച്ചെങ്കിലും ഇന്ത്യന്&#x200d; ബൗളര്&#x200d;മാര്&#x200d;ക്ക് മുന്നില്&#x200d; പിടിച്ചുനില്&#x200d;ക്കാനായില്ല. ഓസീസ് പ്രതീക്ഷയായിരുന്ന ട്രാവിസ് ഹെഡിനെ മടക്കി അവസാന ദിവസത്തിന്റെ തുടക്കത്തില്&#x200d; തന്നെ ഇന്ത്യ ആധിപത്യം നേടി. 14 റണ്&#x200d;സെടുത്ത ഹെഡിനെ ഇഷാന്താണ് പറഞ്ഞയച്ചത്. പിന്നീട് ആറാം വിക്കറ്റില്&#x200d; മാര്&#x200d;ഷ് ടിം പെയ്നുമായി ചേര്&#x200d;ന്ന് ഓസീസ് ഇന്നിങ്സ് കര കയറ്റാന്&#x200d; നോക്കി. ഇരുവരും 41 റണ്&#x200d;സിന്റെ കൂട്ടുകെട്ടുണ്ടാക്കി. എന്നാല്&#x200d; 60 റണ്&#x200d;സെടുത്ത മാര്&#x200d;ഷിനെ പുറത്താക്കി ബുംറ ഈ കൂട്ടുകെട്ട് പൊളിച്ചു.<br />
73 പന്തില്&#x200d; 41 റണ്&#x200d;സടിച്ച് സ്‌കോറിങ് വേഗത കൂട്ടിയ പെയ്നിനെ ബുംറ തിരിച്ചയച്ചു. ഇതോടെ ഏഴു വിക്കറ്റിന് 187 എന്ന നിലയിലായി ഓസീസ്. പിന്നീട് എട്ടാം വിക്കറ്റില്&#x200d; മിച്ചല്&#x200d; സ്റ്റാര്&#x200d;ക്കും കുമ്മിന്&#x200d;സും വാലറ്റത്ത് രക്ഷാപ്രവര്&#x200d;ത്തനത്തിന് ശ്രമിച്ചു. 41 റണ്&#x200d;സുമായി ഈ കൂട്ടുകെട്ട് മുന്നേറവേ സ്റ്റാര്&#x200d;ക്കിനെ (28) പുറത്താക്കി ഷമി ഇന്ത്യയെ വീണ്ടും മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. 44 പന്തില്&#x200d; 28 റണ്&#x200d;സ് നേടിയ കുമ്മിന്&#x200d;സ് ബുംറയ്ക്ക് മുന്നില്&#x200d; മുട്ടുമടക്കി. എന്നാല്&#x200d; അവസാന വിക്കറ്റില്&#x200d; ഹെയ്സെല്&#x200d;വുഡും ലിയോണും വീണ്ടും കാര്യങ്ങള്&#x200d; ഓസ്ട്രേലിയക്ക് അനുകൂലമാക്കി. ഒടുവില്&#x200d; ഹെയ്സെല്&#x200d;വുഡിനെ രാഹുലിന്റെ കൈയിലെത്തിച്ച് അശ്വിന്&#x200d; ആ ചെറുത്തു നില്&#x200d;പ്പും അവസാനിപ്പിച്ചു. 38 റണ്&#x200d;സുമായി ലിയോണ്&#x200d; പുറത്താകാതെ നിന്നു.</p>
<p>ആരോണ്&#x200d; ഫിഞ്ച് (11), മാര്&#x200d;ക്ക്‌സ ഹാരിസ് (26), ഉസ്മാന്&#x200d; ഖ്വാജ (8), ഹാന്&#x200d;ഡ്‌സ്‌കോമ്പ് (14) എന്നിവരുടെ വിക്കറ്റുകളാണ് ഓസീസിന് നാലാം ദിനം നഷ്ടപ്പെട്ടത്. മുഹമ്മദ് ഷമിയും ബുംറയും അശ്വിനും മൂന്ന് വിക്കറ്റ് വീഴ്ത്തി. ഇഷാന്ത് ഒരു വിക്കറ്റെടുത്തു</p>
<p>ആദ്യ ഇന്നിംഗിസിലെന്ന പോലെ രണ്ടാം ഇന്നിംഗ്‌സിലും പക്വതയുടെ ഇന്നിംഗ്‌സുമായി 71 റണ്&#x200d;സ് നേടിയ ചേതേശ്വര്&#x200d; പുജാര, 70 റണ്&#x200d;സുമായി സുന്ദര ഷോട്ടുകള്&#x200d; പായിച്ച വൈസ് ക്യാപ്റ്റന്&#x200d; അജിങ്ക്യ രഹാനെ എന്നിവരുടെ മികവില്&#x200d; ഇന്ത്യ രണ്ടാം ഇന്നിംഗ്‌സില്&#x200d; 307 റണ്&#x200d;സാണ് വേഗതയില്&#x200d; നേടിയത്. ആദ്യ ഇന്നിംഗ്‌സിലെ ചെറിയ ലീഡുമായപ്പോള്&#x200d; ഓസ്‌ട്രേലിയയെ വെല്ലുവിളിക്കാനുള്ള 323 റണ്&#x200d;സ് എന്ന ലക്ഷ്യം സമ്മാനിക്കാന്&#x200d; ഇന്ത്യക്കായി.<br />
വെല്ലുവിളി ഉയര്&#x200d;ത്തുന്ന ട്രാക്കില്&#x200d; രണ്ടാം ഇന്നിംഗ്‌സ് തുടങ്ങിയ ഓസ്‌ട്രേലിയക്കാരെ വിറപ്പിച്ച് കൊണ്ട് അശ്വിനും ഷമിയും രണ്ട് വിക്കറ്റ് വീതം നേടിയതോടെയാണ് ഇന്നത്തെ ദിവസം നിര്&#x200d;ണായകമായത്. നാല് വിക്കറ്റിന് 104 റണ്&#x200d;സാണ് ഓസീസ് രണ്ടാം ഇന്നിംഗ്‌സ് സമ്പാദ്യം. അരോണ്&#x200d; ഫിഞ്ച്, മാര്&#x200d;ക്കസ് ഹാരിസ്, ഉസ്മാന്&#x200d; ഖ്വാജ, ഹാന്&#x200d;ഡ്‌സ്‌കോമ്പ് എന്നിവരാണ് പുറത്തായത്. സ്‌ക്കോര്&#x200d;ബോര്&#x200d;ഡില്&#x200d; 28 റണ്&#x200d;സ് മാത്രമുള്ളപ്പോഴായിരുന്നു ഫിഞ്ച് അശ്വിന് മുന്നില്&#x200d; ഇരയായത്. വെട്ടിത്തിരിഞ്ഞ് ഓഫ് സ്റ്റംമ്പിലേക്ക് വന്ന പന്തിന് മുന്നില്&#x200d; ഫിഞ്ച് പകച്ചു പോയപ്പോള്&#x200d; പന്ത് വാനിലുയര്&#x200d;ന്നു. റിഷാഭ് പന്തിന് എളുപ്പമുള്ള ക്യാച്ച്. പിറകെ ഷമിയുടെ അതിസുന്ദരമായ ഓഫ് കട്ടറില്&#x200d; ഹാരിസും മടങ്ങി- ആ ക്യാച്ചും പന്തിന് തന്നെ. രണ്ട് വിക്കറ്റിന് 44 റണ്&#x200d;സ് എന്ന നിലയില്&#x200d; ഓസീസ് തളര്&#x200d;ന്നപ്പോള്&#x200d; ഇന്ത്യന്&#x200d; ബൗളിംഗ് ശക്തി പ്രാപിച്ചു. മൂന്നാം നമ്പറില്&#x200d; വന്ന ഖ്വാജയിലായിരുന്നു ഓസീസ് ക്യാമ്പിന്റെ വലിയ പ്രതീക്ഷ. പക്ഷേ സീനിയര്&#x200d; ബാറ്റ്‌സ്മാന്&#x200d; വ്യക്തിഗത സ്‌ക്കോര്&#x200d; എട്ടില്&#x200d; നില്&#x200d;ക്കുമ്പോള്&#x200d; അശ്വിനെ ഗ്യാലറിയിലെത്തിക്കാന്&#x200d; ശ്രമിച്ചു. രോഹിത് ശര്&#x200d;മക്ക് അത് എളുപ്പമുള്ള ക്യാച്ചായി. രണ്ടാം വരവില്&#x200d; ഷമി ഹാന്&#x200d;ഡ്‌സ്‌കോമ്പിനെ പുറത്താക്കിയതോടെ സമ്മര്&#x200d;ദ്ദം ആതിഥേയ ക്യാമ്പില്&#x200d; ഇരട്ടിയായി. പക്ഷേ വിമര്&#x200d;ശകര്&#x200d;ക്ക് മുന്നില്&#x200d; തല ഉയര്&#x200d;ത്താന്&#x200d; കഴിയാതെ നിന്നിരുന്ന മാര്&#x200d;ഷ് പതറാതെ കളിക്കാന്&#x200d; തുടങ്ങി. 92 പന്തില്&#x200d; 31 റണ്&#x200d;സാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. ആദ്യ ഇന്നിംഗ്‌സില്&#x200d; മികച്ച ബാറ്റിംഗ് നടത്തിയ ട്രാവിസ് ഹെഡാണ് കൂട്ടിന്. ഇഷാന്ത് ശര്&#x200d;മ എട്ട് ഓവര്&#x200d; ബൗള്&#x200d; ചെയ്തപ്പോള്&#x200d; അദ്ദേഹത്തിന് കാര്യമായ പിന്തുണ പിച്ചില്&#x200d; നിന്ന് കിട്ടിയിട്ടില്ല. ജസ്പ്രീത് ബുംറ പതിനൊന്ന് ഓവര്&#x200d; പന്തെറിഞ്ഞു. പക്ഷേ അശ്വിനാണ് അപകടകാരിയായി പന്തെറിയുന്നത്. ഇന്നത്തെ ഇന്ത്യന്&#x200d; പ്രതീക്ഷയും ഈ തമിഴ്‌നാട്ടുകാരന്&#x200d; തന്നെ. ഷമിയാവട്ടെ റിവേഴ്‌സ് സ്വിംഗിനെ പ്രയോജനപ്പെടുത്തുന്നു. രണ്ടാമതൊരു സ്പിന്നര്&#x200d; ഇല്ലാതിരുന്നതാണ് ഇന്ത്യക്ക് ക്ഷീണമാവുന്നത്.<br />
നേരത്തെ ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്‌സില്&#x200d; മിന്നിയത് മുന്&#x200d;നിരക്കാരാണ്. പുജാര ഗംഭീരമായിരുന്നു. 204 പന്തില്&#x200d; 71 റണ്&#x200d;സ്. രഹാനെയാവട്ടെ ഏഴ് ബൗണ്ടറികള്&#x200d; വിതറിയ പോരാട്ടത്തില്&#x200d; 147 പന്തിനെ നേരിട്ട് 70 റണ്&#x200d;സ് സ്വായത്തമാക്കി. ഓപ്പണര്&#x200d; കെ.എല്&#x200d; രാഹുല്&#x200d; മൂന്ന് ബൗണ്ടറിയും ഒരു സിക്‌സറുമായി 44 റണ്&#x200d;സ് നേടിയപ്പോള്&#x200d; വിരാത് കോലിക്ക് ആദ്യ ഇന്നിംഗ്‌സിലെന്ന പോലെ രണ്ടാം ഇന്നിംഗ്‌സിലും വലിയ സ്‌ക്കോര്&#x200d; സമ്പാദിക്കാനായില്ല. 34 റണ്&#x200d;സാണ് അദ്ദേഹം നേടിയത്. ടി-20 ശൈലിയില്&#x200d; ബാറ്റ് വീശിയ റിഷാഭ് പന്ത് നാല് ബൗണ്ടറിയും ഒരു സിക്‌സറും ഉള്&#x200d;പ്പെടെ 16 പന്തില്&#x200d; 28 റണ്&#x200d;സ് നേടി. വാലറ്റത്തില്&#x200d; പക്ഷേ ആരും പിടിച്ചുനിന്നില്ല. ഇഷാന്തും ഷമിയും പൂജ്യരായി. ലിയോണാണ് ഓസീ ഇന്നിംഗ്‌സില്&#x200d; മികവ് കാട്ടിയ ബൗളര്&#x200d;. 42 ഓവറില്&#x200d; 122 റണ്&#x200d;സിന് ആറ് വിക്കറ്റാണ് അദ്ദേഹം നേടിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-winning-moment-aus-vs-ind.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കളി കഴിഞ്ഞിട്ടും കലിയടങ്ങാതെ കോലി</title>
		<link>https://www.chandrikadaily.com/australian-captain-steve-smith-shakes-hands-with-indias-virat-kohli-after-test-series-loss.html</link>
					<comments>https://www.chandrikadaily.com/australian-captain-steve-smith-shakes-hands-with-indias-virat-kohli-after-test-series-loss.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 28 Mar 2017 11:06:49 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[india-australia cricket test]]></category>
		<category><![CDATA[kohli]]></category>
		<category><![CDATA[stevan smith]]></category>
		<category><![CDATA[virat kohli]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=24343</guid>

					<description><![CDATA[ധര്‍മശാല: ഓസ്ട്രേലിയക്കെതിരായ അവസാന ടെസ്റ്റ് മത്സരവും ജയിച്ച് പരമ്പരയും നേടിയെങ്കിലും ഇന്ത്യ നായകന്‍ വിരാട് കൊലിക്ക് എതിര്‍ ടീമിനോടുള്ള കലിയടങ്ങിയിട്ടില്ല. മത്സരത്തിനിടെ കളിക്കാര്‍ തമ്മിലുണ്ടായ പരിതിവിട്ട വാശിയും പോരുമാണ് ഇരുടീമിന്റെയും നായകന്മാരുടെ വൈരവും അവസാനിക്കാതിരിക്കാന്‍ കാരണം. കളിക്ക് മുന്‍പേ തുടങ്ങിയ വാക്പോരിന് കളി കഴിഞ്ഞിട്ടും ഒരു മാറ്റവും വന്നില്ലെന്നാണ് താരങ്ങളുടെ പ്രതികരണത്തിലൂടെ മനസിലാവുന്നത്. മത്സരം അവസാനിച്ച് നിലയില്‍ ഓസീസ് ക്യാപ്റ്റന്‍ സ്മിത്തിനെയും മറ്റു താരങ്ങളെയും ഇനി സുഹൃത്തുക്കളായി കാണുമോ എന്ന ഒരു ഓസ്ട്രേലിയന്‍ മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തോട് ഇന്ത്യ [&#8230;]]]></description>
										<content:encoded><![CDATA[<p>ധര്‍മശാല: ഓസ്ട്രേലിയക്കെതിരായ അവസാന ടെസ്റ്റ് മത്സരവും ജയിച്ച് പരമ്പരയും നേടിയെങ്കിലും ഇന്ത്യ നായകന്‍ വിരാട് കൊലിക്ക് എതിര്‍ ടീമിനോടുള്ള കലിയടങ്ങിയിട്ടില്ല. മത്സരത്തിനിടെ കളിക്കാര്‍ തമ്മിലുണ്ടായ പരിതിവിട്ട വാശിയും പോരുമാണ് ഇരുടീമിന്റെയും നായകന്മാരുടെ വൈരവും അവസാനിക്കാതിരിക്കാന്‍ കാരണം. കളിക്ക് മുന്‍പേ തുടങ്ങിയ വാക്പോരിന് കളി കഴിഞ്ഞിട്ടും ഒരു മാറ്റവും വന്നില്ലെന്നാണ് താരങ്ങളുടെ പ്രതികരണത്തിലൂടെ മനസിലാവുന്നത്.</p>
<p>മത്സരം അവസാനിച്ച് നിലയില്‍ ഓസീസ് ക്യാപ്റ്റന്‍ സ്മിത്തിനെയും മറ്റു താരങ്ങളെയും ഇനി സുഹൃത്തുക്കളായി കാണുമോ എന്ന ഒരു ഓസ്ട്രേലിയന്‍ മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തോട് ഇന്ത്യ ക്യാപ്റ്റന്‍ കോലി രൂക്ഷമായാണ് പ്രതികരിച്ചത്. മേലില്‍ ഓസ്ട്രേലിയന്‍ താരങ്ങളെ സുഹൃത്തുക്കളായി കാണില്ലെന്നായിരുന്നു വിരാട് കോലിയുടെ തുറന്നുപറച്ചില്‍. ഇതു ഇരു ടീമംഗങ്ങളും തമ്മില്‍ ഇനിയും മാറാത്ത പോരിന്റെ ആഴമാണ് വ്യക്തമാക്കുന്നതാണ്.</p>
<blockquote class="twitter-tweet" data-lang="en">
<p dir="ltr" lang="en">Kohli: I thought Australia&#8217;s cricketers were my friends. Been proven wrong. You&#8217;ll never hear me say that again. <a href="https://twitter.com/hashtag/indvaus?src=hash">#indvaus</a> <a href="https://t.co/d1P2JnXXyJ">pic.twitter.com/d1P2JnXXyJ</a></p>
<p>— Anand Vasu (@anandvasu) <a href="https://twitter.com/anandvasu/status/846617515295830022">March 28, 2017</a></p></blockquote>
<p><script async src="//platform.twitter.com/widgets.js" charset="utf-8"></script></p>
<blockquote class="twitter-tweet" data-lang="en">
<p dir="ltr" lang="en">Proud to be a part of this group. Outstanding effort to win this game &amp; the series. Jai Hind <img src="https://s.w.org/images/core/emoji/13.1.0/72x72/1f1ee-1f1f3.png" alt="🇮🇳" class="wp-smiley" style="height: 1em; max-height: 1em;" /> <a href="https://t.co/9lTnkiig7i">pic.twitter.com/9lTnkiig7i</a></p>
<p>— Virat Kohli (@imVkohli) <a href="https://twitter.com/imVkohli/status/846666674057052160">March 28, 2017</a></p></blockquote>
<p><script async src="//platform.twitter.com/widgets.js" charset="utf-8"></script><br />
ടെസ്റ്റിന് മുമ്പുള്ള എന്റെ അഭിപ്രായം തെറ്റാണെന്ന് ഇപ്പോള്‍ മനസിലായി. ഇല്ല, ഇനി ഒരിക്കലും അത്തരമൊരു അഭിപ്രായ പ്രകടനം നടത്തില്ല. ഞങ്ങള്‍ തമ്മിലുള്ള സൗഹൃദം നഷ്ടപെട്ടുക്കഴിഞ്ഞു-കോലി പറഞ്ഞു.</p>
<p>അതേസമയം ഓസീസിനെതിരായ പരമ്പര വിജയത്തിന് ശേഷം എതിര്‍ ടീമിലെ താരങ്ങളെ വരവേല്‍ക്കാനായി കോലി മൈതാനത്തിറങ്ങി. ഓസീസ് നായകന്‍ സ്മിത്തിന് കൈ കൊടുക്കാനും കോലി മടിച്ചിരുന്നില്ല.</p>
<p>വാശിയേറിയ നാല് ടെസ്റ്റ് മത്സരങ്ങളിലും ഇരു ടീമുകളും തമ്മിലുള്ള ബന്ധത്തില്‍ കല്ലുകടിയുണ്ടായി. ഗ്രൗണ്ടിന് പുറത്തും അകത്തുമായി ഇരുടീമംഗങ്ങളും തമ്മില്‍ കടുത്ത പോരായിരുന്നു . മത്സരത്തിനിടെ ഇന്ത്യന്‍ നായകന്‍ കോലിയുടെ തോളിന് പരിക്കേറ്റതു വരെ വാശിയുടെ പുറത്ത് കളിയാക്കലിലേക്ക് എത്തി. എതിര്‍ ക്യാപ്റ്റന് പരിക്കേറ്റപ്പോള്‍ അവിടെ സ്വാന്തനവുമായി എത്തുന്നതിന് പകരം ഓസീസ് താരങ്ങള്‍ പരിക്കേറ്റയാളം കളിയാക്കുകയാണ് ഉണ്ടായ്ത്.<br />
മത്സരത്തിനിടെ മാത്യു വെയ്ഡും ജഡേജയും തമ്മിലുള്ള തര്‍ക്കം കൈയാങ്കളിയുടെ വക്കിലെത്തിച്ചതും ബന്ധം വഷളാക്കുന്നതായി. ഇല്ലാത്ത ഒരു ക്യാച്ചിന് അവകാശവാദം ഉന്നയിച്ചുവെന്ന പറഞ്ഞ് മുരളി വിജയിനെ ഓസീസ് ക്യാപ്റ്റന്‍ കള്ളനെന്ന് അധിക്ഷേപിക്കുക കൂടിയായതോടെ പ്രശ്‌നം രൂക്ഷമാക്കുന്നതായി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/australian-captain-steve-smith-shakes-hands-with-indias-virat-kohli-after-test-series-loss.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ധര്‍മശാല പിടിക്കാന്‍ ഇനി ഇന്ത്യക്ക് വേണ്ടത് 87 റണ്‍സ്</title>
		<link>https://www.chandrikadaily.com/87-runs-to-win-fourth-test-dharma-sala-india-australia-test.html</link>
					<comments>https://www.chandrikadaily.com/87-runs-to-win-fourth-test-dharma-sala-india-australia-test.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 27 Mar 2017 07:35:15 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[india-australia cricket test]]></category>
		<category><![CDATA[ravindra jadeja]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=24228</guid>

					<description><![CDATA[ധര്‍മശാല: മൂന്നാം ദിവസം കളിയവസാനിക്കുമ്പോള്‍ ഇന്ത്യ വിക്കറ്റ് നഷ്ടമില്ലാതെ 19 റണ്‍സ് എന്ന ഭേദപ്പെട്ട നിലയില്‍. 137 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്‌സിനിറങ്ങിയ ഇന്ത്യയുടെ മുരളി വിജയി(6)യും ലോകേഷ് രാഹുലു(13)മാണ് ക്രീസിലുള്ളത്. കളി ജയിക്കാന്‍ ഇനി ഇന്ത്യക്ക് 87 റണ്‍സ് കൂടിയേ വേണ്ടൂ. 10 വിക്കറ്റ് കൈയിലിരിക്കെ 87 റണ്‍സ് വിജയലക്ഷ്യം ഇന്ത്യക്ക് ഭീഷണിയല്ല. മൂന്നാം ദിവസം ഇന്ത്യയെ 32 റണ്‍സ് ലീഡിന് ചുരുക്കിക്കെട്ടി ബാറ്റിങിനിറങ്ങിയ ഓസീസിന് കാര്യങ്ങള്‍ അത്ര എളുപ്പമായിരുന്നില്ല. ഉമേഷ് യാദവും ഭുവനേശ്വര്‍ കുമാറും അശ്വിനും [&#8230;]]]></description>
										<content:encoded><![CDATA[<p>ധര്&#x200d;മശാല: മൂന്നാം ദിവസം കളിയവസാനിക്കുമ്പോള്&#x200d; ഇന്ത്യ വിക്കറ്റ് നഷ്ടമില്ലാതെ 19 റണ്&#x200d;സ് എന്ന ഭേദപ്പെട്ട നിലയില്&#x200d;. 137 റണ്&#x200d;സ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്‌സിനിറങ്ങിയ ഇന്ത്യയുടെ മുരളി വിജയി(6)യും ലോകേഷ് രാഹുലു(13)മാണ് ക്രീസിലുള്ളത്. കളി ജയിക്കാന്&#x200d; ഇനി ഇന്ത്യക്ക് 87 റണ്&#x200d;സ് കൂടിയേ വേണ്ടൂ. 10 വിക്കറ്റ് കൈയിലിരിക്കെ 87 റണ്&#x200d;സ് വിജയലക്ഷ്യം ഇന്ത്യക്ക് ഭീഷണിയല്ല.</p>
<p>മൂന്നാം ദിവസം ഇന്ത്യയെ 32 റണ്&#x200d;സ് ലീഡിന് ചുരുക്കിക്കെട്ടി ബാറ്റിങിനിറങ്ങിയ ഓസീസിന് കാര്യങ്ങള്&#x200d; അത്ര എളുപ്പമായിരുന്നില്ല. ഉമേഷ് യാദവും ഭുവനേശ്വര്&#x200d; കുമാറും അശ്വിനും തിളങ്ങിയ കളിയില്&#x200d; ഒരു ഘട്ടത്തിലും മികവ് പുലര്&#x200d;ത്താന്&#x200d; ഓസീസിനായില്ല. ഫലമോ, 137 റണ്&#x200d;സെടുത്ത് ഇന്നിങ്‌സ് അവസാനിപ്പിക്കേണ്ടി വന്നു.</p>
<p>45 റണ്&#x200d;സെടുത്ത ഗ്ലെന്&#x200d; മാക്‌സ്‌വെല്ലാണ് ഓസീസ് നിരയിലെ ടോപ് സ്‌കോറര്&#x200d;. അവസാന മൂന്ന് പേര്&#x200d; പുറത്തായതാവട്ടെ, ഒരക്കം പോലും കാണാതെ. ഡേവിഡ് വാര്&#x200d;ണര്&#x200d; (6), ക്യാപ്ടന്&#x200d; സ്റ്റീവന്&#x200d; സ്മിത്ത് (17), മാറ്റ് റിന്&#x200d;ഷോ (8), ഹാന്&#x200d;സ് കോംബ് (18), ഷോണ്&#x200d; മാര്&#x200d;ഷ് (1), കമ്മിന്&#x200d;സ് (12), സ്റ്റീവ് ഓകീഫി (0), നഥാന്&#x200d; ലയണ്&#x200d; (0), ഹാസ്‌ലോവുഡ് (0) എന്നിങ്ങനെയായിരുന്നു ഓസീസ് പടയുടെ സ്‌കോര്&#x200d; നില.</p>
<p>റിന്&#x200d;ഷോയെയും വാര്&#x200d;ണറെയും ഉമേഷ് യാദവ് മടക്കിയപ്പോള്&#x200d; അപകടകാരിയായ സ്മിത്തിനെ ഭുവനേശ്വര്&#x200d; കുമാര്&#x200d; ആണ് പുറത്താക്കിയത്. ജഡേജയുടെ പന്തില്&#x200d; ഷോര്&#x200d;ട്ട് ലെഗില്&#x200d; പൂജാര പിടിച്ചാണ് ഷോണ്&#x200d; മാര്&#x200d;ഷ് പുറത്തായത്. അശ്വിന്റെ എല്&#x200d;.ബി.ഡബ്ല്യു കുരുക്കിലാണ് മാക്‌സ്‌വെല്&#x200d; വീണത്.</p>
<p>നേരത്തെ ഏഴാം വിക്കറ്റില്&#x200d; രവീന്ദ്ര ജഡേജയും (63) വൃദ്ധിമന്&#x200d; സാഹയും (31) ചേര്&#x200d;ത്ത 96 റണ്&#x200d;സ് ആണ് ഇന്ത്യക്ക് ഒന്നാം ഇന്നിങ്‌സില്&#x200d; ലീഡ് സമ്മാനിച്ചത്. ജഡേജ ഇന്ത്യയുടെ ടോപ് സ്‌കോറായപ്പോള്&#x200d; ടീമിന്റെ മികച്ച പാര്&#x200d;ട്ണര്&#x200d;ഷിപ്പ് കൂടിയായി ഇത്. സ്‌കോര്&#x200d; 117-ലെത്തിച്ച ശേഷമാണ് ജഡേജ മടങ്ങിയത്. പിന്നീട് 15 റണ്&#x200d;സ് കൂടി കൂട്ടിച്ചേര്&#x200d;ക്കുന്നതിനിടെ ഇന്ത്യക്ക് അവശേഷിക്കുന്ന വിക്കറ്റുകളും നഷ്ടമായി.</p>
<p>ജഡേജക്ക് ശേഷം ക്രീസിലെത്തിയ ഭുവനേശ്വര്&#x200d; കുമാര്&#x200d; അക്കൗണ്ട് തുറക്കും മുമ്പേ പുറത്തായി. തുടര്&#x200d;ന്നെത്തിയ കുല്&#x200d;ദീപ് യാദവിനെ പുറത്താക്കി നഥാന്&#x200d; ലിയോണ്&#x200d; ഇന്ത്യയുടെ ഇന്നിങ്‌സ് അവസാനിപ്പിച്ചു. നതാന്&#x200d; ലിയോണ്&#x200d; 92 റണ്&#x200d;സ് വഴങ്ങി അഞ്ചും പാറ്റ് കമ്മിന്&#x200d;സ് 94-ന് മൂന്നും വിക്കറ്റ് വീഴ്ത്തി.</p>
<p>പരമ്പരയിലെ നിര്&#x200d;ണായക മത്സരമാണ് ധര്&#x200d;മശാലയില്&#x200d; നടക്കുന്നത്. മത്സരം ജയിക്കുന്ന ടീമിന് പരമ്പര സ്വന്തമാവും. നേരത്തെ പൂണെയില്&#x200d; ഓസ്‌ട്രേലിയ ജയിച്ചപ്പോള്&#x200d; ബംഗളൂരുവില്&#x200d; ഇന്ത്യയും ജയിച്ചിരുന്നു. റാഞ്ചിയില്&#x200d; നടന്ന മൂന്നാം ടെസ്റ്റ് സമനിലയിലുമായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/87-runs-to-win-fourth-test-dharma-sala-india-australia-test.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ധര്‍മ്മശാലയില്‍ പോരാട്ടം ലീഡിനായി; രാഹുലിനും പൂജാരക്കും അര്‍ധ സെഞ്ച്വറി</title>
		<link>https://www.chandrikadaily.com/india-vs-australia-live-cricket-score-4th-test-dharamsala-day-2.html</link>
					<comments>https://www.chandrikadaily.com/india-vs-australia-live-cricket-score-4th-test-dharamsala-day-2.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 26 Mar 2017 19:16:03 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[india vs australia]]></category>
		<category><![CDATA[india-australia cricket test]]></category>
		<category><![CDATA[Pujara]]></category>
		<category><![CDATA[test]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=24187</guid>

					<description><![CDATA[ധര്‍മ്മശാല: നിര്‍ണ്ണായകമായ നാലാം ടെസ്റ്റില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും ഒന്നാം ഇന്നിംഗ്‌സില്‍ ലീഡിനായി പോരുതുന്നു. രണ്ടാം ദിവസം കളിനിര്‍ത്തുമ്പോള്‍ ഇന്ത്യ ആറ് വിക്കറ്റിന് 248 റണ്‍സ് എന്ന നിലയിലാണ്. ഓസ്‌ട്രേലിയയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 300 റണ്‍സിനൊപ്പമെത്താന്‍ നാല് വിക്കറ്റ് അവശേഷിക്കെ ഇന്ത്യയ്ക്ക് 52 റണ്‍സ് കൂടി വേണം. സ്റ്റമ്പെടുക്കുമ്പോള്‍ 10 റണ്‍സുമായി വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹയും 16 റണ്‍സുമായി രവീന്ദു ജഡേജയുമാണ് ക്രീസില്‍. ഇന്ത്യക്കായി ലോകേശ് രാഹുല്‍ ചേതേശ്വര്‍ പൂജാര എന്നിവര്‍ അര്‍ധ സെഞ്ച്വറി നേടി. [&#8230;]]]></description>
										<content:encoded><![CDATA[<p>ധര്&#x200d;മ്മശാല: നിര്&#x200d;ണ്ണായകമായ നാലാം ടെസ്റ്റില്&#x200d; ഇന്ത്യയും ഓസ്‌ട്രേലിയയും ഒന്നാം ഇന്നിംഗ്‌സില്&#x200d; ലീഡിനായി പോരുതുന്നു. രണ്ടാം ദിവസം കളിനിര്&#x200d;ത്തുമ്പോള്&#x200d; ഇന്ത്യ ആറ് വിക്കറ്റിന് 248 റണ്&#x200d;സ് എന്ന നിലയിലാണ്. ഓസ്‌ട്രേലിയയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 300 റണ്&#x200d;സിനൊപ്പമെത്താന്&#x200d; നാല് വിക്കറ്റ് അവശേഷിക്കെ ഇന്ത്യയ്ക്ക് 52 റണ്&#x200d;സ് കൂടി വേണം. സ്റ്റമ്പെടുക്കുമ്പോള്&#x200d; 10 റണ്&#x200d;സുമായി വിക്കറ്റ് കീപ്പര്&#x200d; വൃദ്ധിമാന്&#x200d; സാഹയും 16 റണ്&#x200d;സുമായി രവീന്ദു ജഡേജയുമാണ് ക്രീസില്&#x200d;. ഇന്ത്യക്കായി ലോകേശ് രാഹുല്&#x200d; ചേതേശ്വര്&#x200d; പൂജാര എന്നിവര്&#x200d; അര്&#x200d;ധ സെഞ്ച്വറി നേടി. രാഹുല്&#x200d; 124 പന്തില്&#x200d; ഒന്&#x200d;പത് ഫോറും ഒരു സിക്‌സും സഹിതം 60 റണ്&#x200d;സെടുത്തപ്പോള്&#x200d; പൂജാര 151 പന്തില്&#x200d; ആറ് ബൗണ്ടറികളുടെ സഹായത്തോടെ 57 റണ്&#x200d;സെടുത്തു. ക്യാപ്റ്റന്&#x200d; അജിന്&#x200d;ക്യ രഹാനെ 46ഉം അശ്വിന്&#x200d; 30ഉം റണ്&#x200d;സെടുത്ത് പുറത്തായി. മുരളി വിജയ് 11 റണ്&#x200d;സെടുത്ത് പുറത്തായപ്പോള്&#x200d; കരുണ്&#x200d; നായര്&#x200d; (05) ഒരിക്കല്&#x200d; കൂടി പരാജയപ്പെട്ടു. സ്‌കോര്&#x200d; ബോര്&#x200d;ഡില്&#x200d; 21 റണ്&#x200d;സ് ചേര്&#x200d;ത്തപ്പോഴാണ് ഇന്ത്യയ്ക്ക് ആദ്യ തിരിച്ചടിയേറ്റത്. ഹാസില്&#x200d;വുഡിന്റെ പന്തില്&#x200d; മുരളി വിജയ് വിക്കറ്റ് കീപ്പര്&#x200d;ക്ക് ക്യാച്ച് നല്&#x200d;കി പുരത്താകുകയായിരുന്നു. രണ്ടാം വിക്കറ്റില്&#x200d; പൂജാരയും രാഹുലും ചേര്&#x200d;ന്ന് 86 റണ്&#x200d;സിന്റെ കൂട്ടുകെട്ടുണ്ടാക്കി. ഇന്ത്യന്&#x200d; സ്‌കോര്&#x200d; 108ല്&#x200d; നില്&#x200d;ക്കെ കമ്മിന്&#x200d;സാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. പിന്നീട് വന്ന രഹാനയും ക്രീസില്&#x200d; പിടിച്ചുനിന്നു.</p>
<blockquote class="twitter-tweet" data-lang="en">
<p dir="ltr" lang="en"><a href="https://twitter.com/hashtag/TeamIndia?src=hash">#TeamIndia</a> finish Day 2 on 248/6, trail Australia (300) by 52 runs <a href="https://twitter.com/hashtag/INDvAUS?src=hash">#INDvAUS</a> <a href="https://t.co/4wMxKby95r">pic.twitter.com/4wMxKby95r</a></p>
<p>— BCCI (@BCCI) <a href="https://twitter.com/BCCI/status/845956123924426752">March 26, 2017</a></p></blockquote>
<p><script async src="//platform.twitter.com/widgets.js" charset="utf-8"></script><br />
എന്നാല്&#x200d; പൂജാര വീണതോടെ ഇന്ത്യയുടെ വിക്കറ്റ് വേട്ടയ്ക്ക് വേഗത കൂടി. കരുണ്&#x200d; വന്നത് പോലെ പോയി. അശ്വിന്&#x200d; പിടിച്ചുനില്&#x200d;ക്കാന്&#x200d; ശ്രമിച്ചെങ്കിലും ഒടുവില്&#x200d; പരാജയപ്പെട്ടു. ഓസീസ് ബൗളിങിനു മുന്നില്&#x200d; റണ്&#x200d;സെടുക്കുന്നതിനേക്കാളും പിടിച്ചു നില്&#x200d;ക്കാനായിരുന്നു ഇന്ത്യന്&#x200d; ശ്രമം. ഇതോടെ സ്‌കോറിങ് മന്ദഗതിയിലായി. മാറ്റ് റിന്&#x200d;ഷോ കൈവിട്ട ക്യാച്ചുകള്&#x200d; കൂടി വരുതിയിലാക്കാനായിരുന്നെങ്കില്&#x200d; ഇന്ത്യയുടെ നില കൂടുതല്&#x200d; പരുങ്ങിലിലാവുമായിരുന്നു. കങ്കാരുക്കള്&#x200d;ക്കായി സ്പിന്നര്&#x200d; ലിയോണ്&#x200d; നാല് വിക്കറ്റ് വീഴ്ത്തി. 28 ഓവറില്&#x200d; 67 റണ്&#x200d;സ് വഴങ്ങിയാണ് ലിയോണ്&#x200d; നാല് വിക്കറ്റ് വീഴ്ത്തിയത്. കമ്മിന്&#x200d;സും ഹാസില്&#x200d;വുഡും ഓരോ വിക്കറ്റ് വീതം. വീഴ്ത്തി. നേരത്തെ നായകന്&#x200d; സ്റ്റീവ് സ്മിത്തിന്റെ സെഞ്ച്വറി മികവിലാണ് ഓസ്‌ട്രേലിയ 300 റണ്&#x200d;സെടുത്തത്.ഇരു ടീമുകളും ഓരോ മത്സരം വീതം വിജയിച്ച് സമനില പാലിച്ചതിനാല്&#x200d; പരമ്പരയിലെ നിര്&#x200d;ണ്ണായക മത്സരമാണ് ധര്&#x200d;മ്മശാലയില്&#x200d; നടക്കുന്നത്. ഈ മത്സരം ജയിക്കുന്ന ടീമിന് പരമ്പര സ്വന്തമാക്കാം. സ്‌കോര്&#x200d;: ഓസ്‌ട്രേലിയ 300, ഇന്ത്യ 248/6.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/india-vs-australia-live-cricket-score-4th-test-dharamsala-day-2.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അരങ്ങേറ്റക്കാരന്റെ പടക്കുതിപ്പില്‍ ഓസീസിന് ബാറ്റിങ് തകര്‍ച്ച; ഒന്നാം ഇന്നിങ്‌സ് 300ന് ഓള്‍ ഔട്ട്</title>
		<link>https://www.chandrikadaily.com/india-vs-australia-live-cricket-score-4th-test-dharamsala-day-1.html</link>
					<comments>https://www.chandrikadaily.com/india-vs-australia-live-cricket-score-4th-test-dharamsala-day-1.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 25 Mar 2017 11:54:19 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[india vs australia]]></category>
		<category><![CDATA[india-australia cricket test]]></category>
		<category><![CDATA[Kuldeep Yadav]]></category>
		<category><![CDATA[test]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=24035</guid>

					<description><![CDATA[ധരംശാല: ഇന്ത്യയ്‌ക്കെതിരായ നിര്‍ണായക ക്രിക്കറ്റ് ടെസ്റ്റില്‍ അടിതെറ്റി ഓസീസിന് ബാറ്റിങ് തകര്‍ച്ച. ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിന്റെ സെഞ്ചുറി നേടിയെങ്കിലും അരങ്ങേറ്റ ടെസ്റ്റ് കളിക്കുന്ന കുല്‍ദീപ് യാദവിന്റെ മാന്ത്രിക ബോളിങില്‍ ഓസീസ് കറങ്ങി വീഴുകയായിരുന്നു. ആദ്യ ദിനം അവസാനിക്കുമ്പോള്‍ 300 റണ്‍സ്് ഒന്നാം ഇന്നിങ്‌സ് അവസാനിച്ച നിലയിലാണ് കംഗാരുപ്പട. അരങ്ങേറ്റ ടെസ്റ്റില്‍ തന്നെ ഇന്ത്യന്‍ സ്പിന്‍ ബോളിങിലെ വജ്രായുധമായി മാറിയ കുല്‍ദീപ് നാലു വിക്കറ്റ് വീഴ്ത്തി. പരമ്പരയിലെ സ്മിത്തിന്റെ മൂന്നാം സെഞ്ചുറിയോടെ 20ാം ടെസ്റ്റ് സെഞ്ചുറി നേടിയ സ്മിത്ത് [&#8230;]]]></description>
										<content:encoded><![CDATA[<p>ധരംശാല: ഇന്ത്യയ്‌ക്കെതിരായ നിര്&#x200d;ണായക ക്രിക്കറ്റ് ടെസ്റ്റില്&#x200d; അടിതെറ്റി ഓസീസിന് ബാറ്റിങ് തകര്&#x200d;ച്ച. ക്യാപ്റ്റന്&#x200d; സ്റ്റീവ് സ്മിത്തിന്റെ സെഞ്ചുറി നേടിയെങ്കിലും അരങ്ങേറ്റ ടെസ്റ്റ് കളിക്കുന്ന കുല്&#x200d;ദീപ് യാദവിന്റെ മാന്ത്രിക ബോളിങില്&#x200d; ഓസീസ് കറങ്ങി വീഴുകയായിരുന്നു. ആദ്യ ദിനം അവസാനിക്കുമ്പോള്&#x200d; 300 റണ്&#x200d;സ്് ഒന്നാം ഇന്നിങ്‌സ് അവസാനിച്ച നിലയിലാണ് കംഗാരുപ്പട.</p>
<p>അരങ്ങേറ്റ ടെസ്റ്റില്&#x200d; തന്നെ ഇന്ത്യന്&#x200d; സ്പിന്&#x200d; ബോളിങിലെ വജ്രായുധമായി മാറിയ കുല്&#x200d;ദീപ് നാലു വിക്കറ്റ് വീഴ്ത്തി.<br />
പരമ്പരയിലെ സ്മിത്തിന്റെ മൂന്നാം സെഞ്ചുറിയോടെ 20ാം ടെസ്റ്റ് സെഞ്ചുറി നേടിയ സ്മിത്ത് 111 റണ്&#x200d;സെടുത്ത് പുറത്തായി.</p>
<blockquote class="twitter-tweet" data-lang="en">
<p lang="en" dir="ltr">An emotional moment for <a href="https://twitter.com/imkuldeep18">@imkuldeep18</a> as he gets his first Test wicket <a href="https://twitter.com/hashtag/INDvAUS?src=hash">#INDvAUS</a> <a href="https://t.co/jeizXiR8OW">pic.twitter.com/jeizXiR8OW</a></p>
<p>&mdash; BCCI (@BCCI) <a href="https://twitter.com/BCCI/status/845531041616052225">March 25, 2017</a></p></blockquote>
<p><script async src="//platform.twitter.com/widgets.js" charset="utf-8"></script></p>
<p>ഉച്ചഭക്ഷണത്തിനു പിരിയുമ്പോള്&#x200d; ഒരു വിക്കറ്റ് നഷ്ടത്തില്&#x200d; 131 റണ്&#x200d;സ് എന്ന ശക്തമായ നിലയിലായിരുന്ന ഓസീസിന്റെ ഒന്നാം ഇന്നിങ്‌സ് അത്ഭുകരമായാണ് 300 റണ്&#x200d;സില്&#x200d; അവസാനിച്ചത്. രണ്ടാം വിക്കറ്റില്&#x200d; സ്റ്റീവ് സ്മിത്ത്‌ഡേവിഡ് വാര്&#x200d;ണര്&#x200d; കൂട്ടുകെട്ട് സഖ്യം 134 റണ്&#x200d;സ് ചേര്&#x200d;ന്നു മുന്നേറിയെങ്കിലും പിന്നീട് തുടരെ വിക്കറ്റുകള്&#x200d; വീഴുകയായിരുന്നു. 88 ഓവര്&#x200d; പൂര്&#x200d;ത്തിയാക്കുന്നതിനിടെ എല്ലാ വിക്കറ്റുകളും ഇന്ത്യ കയ്യിലാക്കി. ഉമേഷ് യാദവ് രണ്ടും ഭുവനേശ്വര്&#x200d; കുമാര്&#x200d;, അശ്വിന്&#x200d;, ജഡേജ എന്നിവര്&#x200d; ഓരോ വിക്കറ്റുകളും വീതം വീഴ്ത്തി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/india-vs-australia-live-cricket-score-4th-test-dharamsala-day-1.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വിരാട് കോലിയുടെ പരിക്കിനെ കളിയാക്കല്‍; ഓസീസ് താരങ്ങള്‍ക്ക് ക്ലീന്‍ചീറ്റ്!</title>
		<link>https://www.chandrikadaily.com/steve-smith-wrongly-slammed-mocking-virat-kohli.html</link>
					<comments>https://www.chandrikadaily.com/steve-smith-wrongly-slammed-mocking-virat-kohli.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 19 Mar 2017 09:37:37 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[india vs australia]]></category>
		<category><![CDATA[india-australia cricket test]]></category>
		<category><![CDATA[stevan smith]]></category>
		<category><![CDATA[virat kohli]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=23262</guid>

					<description><![CDATA[റാഞ്ചി: ഓസ്ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ പരിക്കിനെ ഓസ്‌ട്രേലിയന്‍ താരങ്ങള്‍ പരിഹസിച്ച സംഭവത്തില്‍ വഴിത്തിരിവ്. പരിക്കേറ്റ കോലിയെ ഓസീസ് താരങ്ങളായ സ്റ്റീവ് സ്മിത്തും ഗ്ലെന്‍ മാക്സ്വെല്ലും കളിയാക്കിയത് ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു. കോലിക്ക് പരിക്കേറ്റു പുളയുന്ന രീതിയില്‍ ഓസീസ് താരങ്ങള്‍ അഭിനയിച്ചു കാണിക്കുന്ന ചിത്രങ്ങള്‍ പുറത്തായതാണ് താരങ്ങള്‍ക്ക് വമര്‍ശനം നേരിട്ടത്. മുരളി വിജയിയും മുന്‍ ഇന്ത്യന്‍ താരം വി.വി.എസ് ലക്ഷ്മണനും സംഭവത്തില്‍ ശക്തമായി പ്രതികരിക്കുക വരെയുണ്ടായി. സ്മിത്തും മാക്സ്വെല്ലും ചെയ്തത് കളിയിലെ മാന്യതക്ക് നിരക്കാത്തതാണെന്നാണ് ലക്ഷമണന്‍ [&#8230;]]]></description>
										<content:encoded><![CDATA[<p>റാഞ്ചി: ഓസ്ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റില്&#x200d; ഇന്ത്യന്&#x200d; ക്യാപ്റ്റന്&#x200d; വിരാട് കോലിയുടെ പരിക്കിനെ ഓസ്‌ട്രേലിയന്&#x200d; താരങ്ങള്&#x200d; പരിഹസിച്ച സംഭവത്തില്&#x200d; വഴിത്തിരിവ്.<br />
പരിക്കേറ്റ കോലിയെ ഓസീസ് താരങ്ങളായ സ്റ്റീവ് സ്മിത്തും ഗ്ലെന്&#x200d; മാക്സ്വെല്ലും കളിയാക്കിയത് ഏറെ വിമര്&#x200d;ശനങ്ങള്&#x200d; ഏറ്റുവാങ്ങിയിരുന്നു. കോലിക്ക് പരിക്കേറ്റു പുളയുന്ന രീതിയില്&#x200d; ഓസീസ് താരങ്ങള്&#x200d; അഭിനയിച്ചു കാണിക്കുന്ന ചിത്രങ്ങള്&#x200d; പുറത്തായതാണ് താരങ്ങള്&#x200d;ക്ക് വമര്&#x200d;ശനം നേരിട്ടത്. മുരളി വിജയിയും മുന്&#x200d; ഇന്ത്യന്&#x200d; താരം വി.വി.എസ് ലക്ഷ്മണനും സംഭവത്തില്&#x200d; ശക്തമായി പ്രതികരിക്കുക വരെയുണ്ടായി. സ്മിത്തും മാക്സ്വെല്ലും ചെയ്തത് കളിയിലെ മാന്യതക്ക് നിരക്കാത്തതാണെന്നാണ് ലക്ഷമണന്&#x200d; അഭിപ്രായപ്പെട്ടത്.</p>
<p><img loading="lazy" class="alignnone size-medium wp-image-23269" src="https://www.chandrikadaily.com/wp-content/uploads/2017/03/image-8-300x158.jpg" alt="image" width="300" height="158" srcset="https://www.chandrikadaily.com/wp-content/uploads/2017/03/image-8-300x158.jpg 300w, https://www.chandrikadaily.com/wp-content/uploads/2017/03/image-8.jpg 607w" sizes="(max-width: 300px) 100vw, 300px" /><img loading="lazy" class="alignnone size-medium wp-image-23270" src="https://www.chandrikadaily.com/wp-content/uploads/2017/03/3E6B78FD00000578-0-image-a-32_1489885026802-300x169.jpg" alt="3e6b78fd00000578-0-image-a-32_1489885026802" width="300" height="169" srcset="https://www.chandrikadaily.com/wp-content/uploads/2017/03/3E6B78FD00000578-0-image-a-32_1489885026802-300x169.jpg 300w, https://www.chandrikadaily.com/wp-content/uploads/2017/03/3E6B78FD00000578-0-image-a-32_1489885026802.jpg 634w" sizes="(max-width: 300px) 100vw, 300px" /></p>
<p>എന്നാല്&#x200d; യഥാര്&#x200d;ത്ഥത്തില്&#x200d; സ്മിത്ത് കോലിയെ കളിയാക്കിയിട്ടില്ലെന്ന് പിന്നീട് വ്യക്തമാവുകയായിരുന്നു. വിവാദമായി പ്രചരിച്ച ചിത്രത്തിലെ ആംഗ്യം സരിയല്ലെന്നു വ്യകതമാക്കുന്ന ചിത്രങ്ങള്&#x200d; പുറത്തുവന്നതാണ് വഴിത്തിരിവായത്. കോലി പുറത്തായപ്പോള്&#x200d; താരങ്ങള്&#x200d; ആഘോഷിക്കുകമാത്രമാണ് ചെയ്തതെന്നാണ് ചിത്രങ്ങള്&#x200d; വ്യക്തമാക്കുന്നത്. ശരിയായ ചിത്രം പുറത്ത് വിട്ട് ക്രിക്കറ്റ് ഓസ്ട്രേലിയയും രംഗത്തെത്തി. കോലി ആറു റണ്&#x200d;സെടുത്ത് പുറത്തായപ്പോള്&#x200d; വിക്കറ്റ് നേട്ടം ആഘോഷിക്കുക മാത്രമാണ് ചെയതതെന്നും കോലിയെ പരിഹസിച്ചിട്ടില്ലെന്നും ക്രിക്കറ്റ് ഓസ്ട്രേലിയ ട്വീറ്റ് ചെയ്തു.</p>
<blockquote class="twitter-tweet" data-lang="en">
<p dir="ltr" lang="en">Whoops! Fans caught out by Smith photo &#8216;controversy&#8217;: <a href="https://t.co/TjtCNIxX3V">https://t.co/TjtCNIxX3V</a> <a href="https://twitter.com/hashtag/INDvAUS?src=hash">#INDvAUS</a> <a href="https://t.co/W8Ot8o7AlW">pic.twitter.com/W8Ot8o7AlW</a></p>
<p>— cricket.com.au (@CricketAus) <a href="https://twitter.com/CricketAus/status/843049481687855106">March 18, 2017</a></p></blockquote>
<p><script async src="//platform.twitter.com/widgets.js" charset="utf-8"></script></p>
<p>തോളില്&#x200d; കൈവെച്ച് നില്&#x200d;ക്കുന്ന സ്മിത്തിന്റെ ചിത്രമാണ് സോഷ്യല്&#x200d; മീഡിയയില്&#x200d; ചര്&#x200d;ച്ച ചെയ്യപ്പെട്ടിരുന്നത്. എന്നാല്&#x200d; സ്മിത്ത് തോളില്&#x200d; കൈപ്പിടിച്ച് നില്&#x200d;ക്കുന്നതു പോലെ ചിത്രം ക്രോപ്പ് ചെയ്തെടുത്താണെന്ന് വ്യക്തമായി. ഈ ചത്രമാണ് ഓസീസ് ക്യാപ്റ്റന്&#x200d; കോലിയെ കളിയാക്കുന്ന രീതിയില്&#x200d; പ്രചരിപ്പിച്ചത്. അതേസമയം ഓസീസ് ക്യാപ്റ്റന്റെ തോളില്&#x200d; പീറ്റര്&#x200d; ഹാന്&#x200d;ഡ്കോമ്പിന്റെ കൈയായിരുന്നെന്നും ഒറിജിനല്&#x200d; ചിത്രം വ്യക്തമാക്കുന്നുണ്ട്.</p>
<p><img loading="lazy" class="alignnone size-medium wp-image-23282" src="https://www.chandrikadaily.com/wp-content/uploads/2017/03/3E6B72DC00000578-0-image-a-53_1489885213495-300x170.jpg" alt="3e6b72dc00000578-0-image-a-53_1489885213495" width="300" height="170" srcset="https://www.chandrikadaily.com/wp-content/uploads/2017/03/3E6B72DC00000578-0-image-a-53_1489885213495-300x170.jpg 300w, https://www.chandrikadaily.com/wp-content/uploads/2017/03/3E6B72DC00000578-0-image-a-53_1489885213495.jpg 634w" sizes="(max-width: 300px) 100vw, 300px" /></p>
<p>അതേ സമയം രണ്ടാം ദിനത്തിലും ഫീല്&#x200d;ഡിങ് സമയത്ത് ബൗണ്ടറി ലൈനില്&#x200d; സിമിത് സമാന രീതിയില്&#x200d; ആംഗ്യം കാണിച്ചതില്&#x200d; വിവാദം തുടരുകയാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/steve-smith-wrongly-slammed-mocking-virat-kohli.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
