<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>indian constistution &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/indian-constistution/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sat, 27 Jan 2018 18:13:41 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>indian constistution &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ഭരണഘടന മാറ്റിമറിക്കാനുള്ള നീക്കവുമായി ബി.ജെ.പി</title>
		<link>https://www.chandrikadaily.com/ruling-party-bjp-try-to-make-some-amendments-in-indian-constitution.html</link>
					<comments>https://www.chandrikadaily.com/ruling-party-bjp-try-to-make-some-amendments-in-indian-constitution.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 27 Jan 2018 18:13:41 +0000</pubDate>
				<category><![CDATA[Views]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[India]]></category>
		<category><![CDATA[indian constistution]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=67061</guid>

					<description><![CDATA[ഡോ. രാംപുനിയാനി ഹൈന്ദവ ദേശീയതയില്&#x200d; വിശ്വസിക്കുന്ന ബി.ജെ.പി ഇന്ത്യന്&#x200d; ഭരണഘടനയുടെ കാര്യത്തില്&#x200d; ധര്&#x200d;മസങ്കടത്തിലാണ്. രാഷ്ട്രീയ ലക്ഷ്യങ്ങള്&#x200d; നേടുന്നതിന് ഭരണഘടനയെ ആദരിക്കല്&#x200d; അവര്&#x200d;ക്ക് അനിവാര്യമായി മാറുകയാണ്. ഈ ഭരണഘടന രക്ഷകരായ ദലിതരും സമൂഹത്തില്&#x200d; പാര്&#x200d;ശ്വവത്കരിക്കപ്പെട്ടവരുമായ ജനവിഭാഗത്തിന്റെതുള്&#x200d;പ്പെടെയുള്ള മുഴുവന്&#x200d; വിഭാഗത്തിന്റെയും വോട്ട് ലഭ്യമാക്കുകയെന്ന ഉദ്ദേശം മാത്രമാണ് അവര്&#x200d;ക്കുള്ളത്. ഭരണഘടനയില്&#x200d; മാറ്റംവരുത്തുന്നതിനുള്ള രാഷ്ട്രീയ ശക്തി ഇപ്പോള്&#x200d; ബി.ജെ.പിക്ക് കൈവന്നിട്ടില്ല. അതിനാല്&#x200d; ഇക്കാര്യത്തില്&#x200d; പരസ്യമായി സംസാരിക്കാന്&#x200d; അവര്&#x200d;ക്ക് കഴിയുന്നില്ല. കൂടാതെ, സാമൂഹ്യ പരിവര്&#x200d;ത്തനത്തിന്റെ ദിശയില്&#x200d; ബാബ സാഹിബ് അംബേദ്കറുടെ ഏറ്റവും വലിയ സംഭാവനയായി [&#8230;]]]></description>
										<content:encoded><![CDATA[<p>ഡോ. രാംപുനിയാനി</p>
<p>ഹൈന്ദവ ദേശീയതയില്&#x200d; വിശ്വസിക്കുന്ന ബി.ജെ.പി ഇന്ത്യന്&#x200d; ഭരണഘടനയുടെ കാര്യത്തില്&#x200d; ധര്&#x200d;മസങ്കടത്തിലാണ്. രാഷ്ട്രീയ ലക്ഷ്യങ്ങള്&#x200d; നേടുന്നതിന് ഭരണഘടനയെ ആദരിക്കല്&#x200d; അവര്&#x200d;ക്ക് അനിവാര്യമായി മാറുകയാണ്. ഈ ഭരണഘടന രക്ഷകരായ ദലിതരും സമൂഹത്തില്&#x200d; പാര്&#x200d;ശ്വവത്കരിക്കപ്പെട്ടവരുമായ ജനവിഭാഗത്തിന്റെതുള്&#x200d;പ്പെടെയുള്ള മുഴുവന്&#x200d; വിഭാഗത്തിന്റെയും വോട്ട് ലഭ്യമാക്കുകയെന്ന ഉദ്ദേശം മാത്രമാണ് അവര്&#x200d;ക്കുള്ളത്. ഭരണഘടനയില്&#x200d; മാറ്റംവരുത്തുന്നതിനുള്ള രാഷ്ട്രീയ ശക്തി ഇപ്പോള്&#x200d; ബി.ജെ.പിക്ക് കൈവന്നിട്ടില്ല. അതിനാല്&#x200d; ഇക്കാര്യത്തില്&#x200d; പരസ്യമായി സംസാരിക്കാന്&#x200d; അവര്&#x200d;ക്ക് കഴിയുന്നില്ല.</p>
<p>കൂടാതെ, സാമൂഹ്യ പരിവര്&#x200d;ത്തനത്തിന്റെ ദിശയില്&#x200d; ബാബ സാഹിബ് അംബേദ്കറുടെ ഏറ്റവും വലിയ സംഭാവനയായി കണക്കാക്കുന്ന ദലിതരില്&#x200d; വലിയ വിഭാഗത്തിന് ഭരണഘടന വൈകാരികമായ മൂല്യങ്ങളാണ്. ബി.ജെ.പി അധികാരത്തില്&#x200d; വന്നത് ഭരണഘടനയില്&#x200d; മാറ്റം വരുത്താനാണെന്നതിലേക്ക് വെളിച്ചംവീശുന്ന കേന്ദ്രമന്ത്രി അനന്ത്കുമാര്&#x200d; ഹെഗ്‌ഡെയുടെ പ്രസ്താവന ബി.ജെ.പിയുടെ മൊത്തത്തിലുള്ള തന്ത്രങ്ങളുമായി പൊരുത്തപ്പെടുന്നില്ലായിരിക്കാം. ഇതേക്കുറിച്ച് സംസാരിക്കുന്നതിനു മുമ്പ് മൂന്നില്&#x200d; രണ്ട് ഭൂരിപക്ഷം നേടുകയെന്നതാണ് ആദ്യം വേണ്ടത്. &#8216;മുസ്‌ലിമെന്നോ ക്രിസ്ത്യനെന്നോ ബ്രാഹ്മണനെന്നോ ലിങ്കായത്ത് എന്നോ അല്ലെങ്കില്&#x200d; ഹിന്ദുവെന്നോ വ്യക്തമാക്കി സധൈര്യം ആരെങ്കിലും മുന്നോട്ടുവന്നാല്&#x200d; ഞാന്&#x200d; സന്തോഷവാനായിരിക്കും. പക്ഷേ കുഴപ്പം അവര്&#x200d; മതേതരവാദികളാണെന്ന് പറഞ്ഞ് വരുമ്പോഴാണ്.&#8217; ബ്രാഹ്മണ്&#x200d; യുവ പരിഷത്ത് യോഗത്തില്&#x200d; പ്രസംഗിക്കവേ മന്ത്രി ഹെഗ്‌ഡെ വ്യക്തമാക്കി. കൂടാതെ, ഇപ്പോള്&#x200d; ബി.ജെ.പി ഭരണത്തില്&#x200d; വന്നിട്ടുള്ളത് ഭരണഘടനയില്&#x200d; മാറ്റം വരുത്താനാണെന്നും ഹെഗ്‌ഡെ പറഞ്ഞു. അദ്ദേഹത്തിന്റെ പ്രസ്താവനക്കെതിരെ പിന്നീട് ലോക്‌സഭയില്&#x200d; വിമര്&#x200d;ശനമുയര്&#x200d;ന്നപ്പോള്&#x200d; &#8216;ഭരണഘടനയില്&#x200d; മാറ്റം വരുത്തുന്നതു സംബന്ധിച്ചും മതേതരത്വത്തെക്കുറിച്ചും നടത്തിയ തന്റെ പരാമര്&#x200d;ശങ്ങള്&#x200d; ആര്&#x200d;ക്കെങ്കിലും വേദനയുണ്ടായിട്ടുണ്ടെങ്കില്&#x200d; ക്ഷമാപണം നടത്തുന്നതില്&#x200d; തനിക്ക് യാതൊരു മടിയുമില്ലെന്ന്&#8217; പറഞ്ഞ് തരണം ചെയ്യുകയായിരുന്നു.</p>
<p>തീര്&#x200d;ച്ചയായും ബി.ജെ.പിയുടെ ലക്ഷ്യങ്ങള്&#x200d; മനസ്സിലാക്കേണ്ടതാണ്. അദ്ദേഹത്തിന്റെ ക്ഷമാപണം തികച്ചും തന്ത്രപരമായതാണ്. ഒരു പാര്&#x200d;ട്ടി എന്ന നിലയില്&#x200d; ബി.ജെ.പി ഭരണഘടനയുടെ പരിധിയില്&#x200d; ഉള്&#x200d;പ്പെടുന്നതും നിയമപ്രകാരം അത് സത്യം ചെയ്യേണ്ടതുമാണ്. എന്നിട്ടും 1998 ല്&#x200d; ബി.ജെ.പിയുടെ നേതൃത്വത്തില്&#x200d; എന്&#x200d;.ഡി.എ അധികാരത്തില്&#x200d; വന്നപ്പോള്&#x200d; ഭരണഘടന അവലോകനം ചെയ്യാന്&#x200d; വെങ്കടാചെലയ്യ കമ്മീഷനെ നിയമിച്ചിരുന്നു. ഒരുപക്ഷേ, അവരുടെ ഭാഗത്തുനിന്നുണ്ടായ തുറന്നതും സൂക്ഷ്മവുമായ ആദ്യ &#8216;ഉദ്ദേശ്യ പ്രസ്താവന&#8217; അതായിരിക്കാം. മറ്റൊരു കാര്യം, ഭരണഘടന അവലോകനം ചെയ്യാനുള്ള നീക്കത്തില്&#x200d; പ്രതിപക്ഷത്തുനിന്നും സമൂഹത്തിന്റെ വലിയ വിഭാഗത്തില്&#x200d; നിന്നുമുള്ള ശക്തമായ എതിര്&#x200d;പ്പാണ് കാണാനായത്. ഇതേതുടര്&#x200d;ന്ന് കമ്മീഷന്&#x200d; റിപ്പോര്&#x200d;ട്ട് ഉപേക്ഷിച്ചു.</p>
<p>2014ല്&#x200d; മോദിയുടെ നേതൃത്വത്തില്&#x200d; എന്&#x200d;.ഡി.എ സര്&#x200d;ക്കാര്&#x200d; അധികാരത്തില്&#x200d; വന്ന ശേഷം 2015ലെ റിപ്പബ്ലിക് ദിനാഘോഷ വേളയില്&#x200d; അവര്&#x200d; പുറത്തിറക്കിയ പരസ്യത്തില്&#x200d; ഭരണഘടയുടെ ആമുഖത്തില്&#x200d; നിന്ന് മതേതരത്വം, സോഷ്യലിസം എന്നീ വാക്കുകള്&#x200d; ഒഴിവാക്കപ്പെട്ടിരുന്നു. മതേതരത്വമെന്ന വാക്ക് ഇന്ത്യയില്&#x200d; വലിയ കള്ളമാണെന്ന് 2017 നവംബറില്&#x200d; യോഗി ആദിത്യനാഥ് അഭിപ്രായപ്പെട്ടിരുന്നു.</p>
<p>നിഗൂഢമായ അവരുടെ അജണ്ട ഇപ്പോള്&#x200d; ബി.ജെ.പി എളുപ്പത്തില്&#x200d; വെളിപ്പെടുത്തുന്നില്ല. എന്നിരുന്നാലും, കശ്മീരിനെ സംബന്ധിച്ച ആര്&#x200d;ട്ടിക്ക്ള്&#x200d; 370, മതസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള 25 ാം വകുപ്പ്, ന്യൂനപക്ഷങ്ങള്&#x200d;ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങള്&#x200d; ആരംഭിക്കുന്നതിനുള്ള 30 ാം വകുപ്പ് എന്നിവ ഉള്&#x200d;ക്കൊള്ളുന്ന ഇപ്പോഴത്തെ ഭരണഘടനയിലും നിയമത്തിലും ബി.ജെ.പി ആശ്വാസം കൊള്ളുന്നില്ലെന്ന് മനസ്സിലാക്കാന്&#x200d; കഴിയും. ആര്&#x200d;.എസ്.എസ് സംഘ്പരിവാരത്തിന്റെ ഒരു ഭാഗമാണ് ബി.ജെ.പി. ആര്&#x200d;.എസ്.എസ് പ്രത്യയശാസ്ത്രങ്ങള്&#x200d; എന്തെല്ലാമാണെന്ന് നോക്കേണ്ടതുണ്ട്. വി.എച്ച്.പി പോലുള്ള പങ്കാളികള്&#x200d; ഇക്കാര്യത്തില്&#x200d; എന്താണ് പറയുന്നതെന്നും ശ്രദ്ധിക്കേണ്ടതുണ്ട്. ഭരണഘടനയോടുള്ള എതിര്&#x200d;പ്പ് ഈ സംഘടനകള്&#x200d; പലവട്ടം വ്യക്തമാക്കിയതാണ്. ഇന്ത്യന്&#x200d; പുരാണ ഗ്രന്ഥങ്ങള്&#x200d; അടിസ്ഥാനമാക്കി മാത്രമുള്ളതാണ് അവരുടെ ലക്ഷ്യം.</p>
<p>ഇപ്പോഴത്തെ ഭരണഘടന നല്&#x200d;കുന്ന ജനാധിപത്യ മതനിരപേക്ഷ ഇടം ഉപയോഗപ്പെടുത്തി ഹിന്ദു ദേശീയവാദത്തിനു വഴിയൊരുക്കാന്&#x200d; ശ്രമിക്കുകയെന്നതാണ് ഹിന്ദു നാഷണലിസ്റ്റ് രാഷ്ട്രീയ രൂപവത്കരണത്തിന്റെ മുഴുവന്&#x200d; പരിശ്രമങ്ങളും. &#8216;ഇന്ത്യന്&#x200d; ഭരണഘടനയുടെ അടിസ്ഥാനമായ പ്രാദേശിക ദേശീയത അപരിഷ്‌കൃതമാണ്&#8217; എന്നാണ് ആര്&#x200d;.എസ്.എസ് ആചാര്യന്&#x200d; ഗോള്&#x200d;വാള്&#x200d;ക്കര്&#x200d; എഴുതിയത്. അതനുസരിച്ച് അദ്ദേഹം വ്യക്തമാക്കുന്നു: രാഷ്ട്രീയവും സാമ്പത്തികവുമായ അവകാശങ്ങളുടെ ഒരു കെട്ടല്ല ഒരു രാജ്യം. പക്ഷേ ദേശീയ സാംസ്‌കാരികതയുടെ സാക്ഷാത്കാരവും- ഇന്ത്യയില്&#x200d; &#8216;പുരാതനവും ഉത്കൃഷ്ടവുമായ&#8217; ഹിന്ദുമതവുമാണ്. മനുസ്മൃതിയിലെ നിയമത്തെ പുകഴ്ത്തുന്ന ഗോള്&#x200d;വാള്&#x200d;ക്കര്&#x200d; ഹിന്ദു സംസ്‌കാരത്തിനു വിരുദ്ധമായുള്ള ജനാധിപത്യത്തെ പുച്ഛിക്കുകയാണ്.<br />
1949 നവംബര്&#x200d; 26ന് ഭരണഘടന നിര്&#x200d;മാണ സഭ ഇന്ത്യന്&#x200d; ഭരണഘടന പാസ്സാക്കുമ്പോള്&#x200d; ആര്&#x200d;.എസ്.എസ് സന്തോഷത്തിലായിരുന്നില്ല. അവരുടെ മുഖപത്രം ഓര്&#x200d;ഗനൈസര്&#x200d; 1949 നവംബര്&#x200d; 30ന് ഇതിനെ വിമര്&#x200d;ശിച്ച് മുഖപ്രസംഗമെഴുതിയിരുന്നു. &#8216;&#8230;എന്നാല്&#x200d; നമ്മുടെ ഭരണഘടനയില്&#x200d; പുരാതന ഭാരതത്തിലെ അദ്വിതീയ ഭരണഘടനാ വികാസത്തെക്കുറിച്ച് യാതൊരു പരാമര്&#x200d;ശവുമില്ല. സ്പാര്&#x200d;ട്ടയിലെ ലാര്&#x200d;ഗൂംഗസ് അല്ലെങ്കില്&#x200d; പെര്&#x200d;ഷ്യയിലെ സോളോണിന് മുമ്പുതന്നെ മനുസ്മൃതി നിയമങ്ങള്&#x200d; എഴുതപ്പെട്ടതാണ്. മനുസ്മൃതിയില്&#x200d; അവതരിപ്പിച്ച നിയമങ്ങള്&#x200d; ഇന്നും ലോകത്ത് അഭിമാനകരമായി പ്രചോദിപ്പിക്കുകയും സ്വീകാര്യത നേടുകയും ചെയ്യുന്നു. എന്നാല്&#x200d; നമ്മുടെ ഭരണഘടനാ പണ്ഡിറ്റുകള്&#x200d;ക്ക് അത് ഒന്നുമല്ല&#8217;.</p>
<p>ഹൈന്ദവ ദേശീയവാദികളില്&#x200d; ഭൂരിപക്ഷത്തിനും അവരുടെ ആവേശത്തിന് പ്രചോദനമാകുന്നത് വി.ഡി സവര്&#x200d;ക്കര്&#x200d; എന്ന മുഖ്യ സൈദ്ധാന്തികനിലൂടെയാണ്. ആര്&#x200d;.എസ്.എസ് പരിവാരത്തിന്റെ മറ്റൊരു പ്രധാന സൈദ്ധാന്തികനാണ് ദീന്&#x200d; ദയാല്&#x200d; ഉപാധ്യായ. ബി.ജെ.പിയുടെ മുന്&#x200d; അവതാരമായ ഭാരതീയ ജനസംഘിന്റെ ഭാഗമായിരുന്നു അദ്ദേഹം. നമ്മുടെ ജീവിത രീതിക്കനുസരിച്ചുള്ള യഥാര്&#x200d;ത്ഥ ബന്ധങ്ങളും വ്യക്തിക്കും സമൂഹത്തിനും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള യുക്തിപരമായ ഇന്ത്യന്&#x200d; ആശയങ്ങളും ഒഴിവാക്കിയുള്ള പാശ്ചാത്യരെ അനുകരിക്കുന്ന ഒരു ഭരണഘടനയാണ് ഇന്ത്യ എഴുതിയുണ്ടാക്കിയത് എന്നാണ് അദ്ദേഹം പറഞ്ഞത്. ഹിന്ദു രാഷ്ട്രീയ തത്വശാസ്ത്രം പ്രതിനിധാനം ചെയ്യുന്ന ഇന്ത്യന്&#x200d; ദേശീയത എന്ന ആശയത്തെ ഒരു പ്രദേശത്തേക്ക് ചുരുക്കുന്ന മതിഭ്രമം ബാധിച്ച ജനങ്ങള്&#x200d; ഉണ്ടായിരുന്ന ഭരതം പോലെ ഒരു പുരാതന രാഷ്ട്രത്തിന് അനുയോജ്യമായതായിരിക്കണം ഭരണഘടനയെന്നാണ് മുന്&#x200d; സൈദ്ധാന്തികരെപ്പോലെ ഉപാധ്യായക്കും തോന്നിയത്. ബ്രിട്ടീഷുകാര്&#x200d;ക്കെതിരായ ഐക്യമുന്നണി കെട്ടിപ്പടുക്കേണ്ടതിന്റെ ആവശ്യകതയെ ഒരു നയത്തിന്റെ പേരില്&#x200d; ന്യായീകരിക്കാന്&#x200d; ശ്രമിക്കുന്ന ഖിലാഫത്ത് പ്രസ്ഥാനം മുതലുള്ള ദേശീയ പ്രസ്ഥാനം മുസ്‌ലിം സമുദായത്തെ പ്രീണിപ്പിക്കുന്നതിനുള്ള നയമായി വ്യതിചലിച്ചതായാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ഹിന്ദു രാഷ്ട്രത്തിനുവേണ്ടി വാദിക്കുന്നതുപോലെ അദ്ദേഹം ഇന്ത്യന്&#x200d; ഭരണഘടനയുടെ മൊത്തം വിമര്&#x200d;ശകനായിരുന്നു. അദ്ദേഹത്തിന്റെ പ്രത്യയശാസ്ത്രം നിലവിലെ ബി.ജെ.പി നേതാക്കളുടെ പ്രചാരണത്തിന് വലിയ പ്രചോദനമാണ്. 25, 30, 370 തുടങ്ങിയ വകുപ്പുകള്&#x200d; സംബന്ധിച്ച് ബി.ജെ.പിക്ക് ആസ്വാരസ്യമുണ്ട്. ഇന്ത്യന്&#x200d; ഭരണഘടന സ്വീകരിച്ച സമത്വത്തിന്റെ അടിസ്ഥാന ആശയത്തില്&#x200d; നിന്നാണ് ഈ കളികളെല്ലാം. ബി.ജെ.പിയുടെ പ്രത്യയശാസ്ത്രങ്ങളുടെ സ്രോതസ് മനുസ്മൃതിയാണ്. ഇന്ത്യന്&#x200d; ഭരണഘടനാ ശില്&#x200d;പി ബാബ സാഹിബ് അംബേദ്കറുടെ കാര്&#x200d;മ്മികത്വത്തില്&#x200d; നിര്&#x200d;മ്മിച്ചെടുത്ത കൃത്യമായ പുസ്തകമാണ് ഇന്ത്യന്&#x200d; ഭരണഘടയയെന്ന കാര്യത്തില്&#x200d; അത്ഭുതമില്ല.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ruling-party-bjp-try-to-make-some-amendments-in-indian-constitution.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സുപ്രീം കോടതിയില്&#x200d; പൊട്ടിത്തെറി; കോടതി നിര്&#x200d;ത്തിവെച്ച് മുതിര്&#x200d;ന്ന ജഡ്ജിമാരുടെ വാര്&#x200d;ത്താസമ്മേളനം</title>
		<link>https://www.chandrikadaily.com/full-text-of-letter-released-by-supreme-court-judges-against-cji-dipak-misra.html</link>
					<comments>https://www.chandrikadaily.com/full-text-of-letter-released-by-supreme-court-judges-against-cji-dipak-misra.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 12 Jan 2018 08:24:00 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[democratic]]></category>
		<category><![CDATA[indian constistution]]></category>
		<category><![CDATA[supreme court]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=64620</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കു നേരെ ആരോപണങ്ങളുമായി സുപ്രീംകോടതിയില്&#x200d; അസാധാരണ സംഭവം. കൊളീജിയം അംഗങ്ങളായ നാല് ജഡ്ജിമാര്&#x200d; കോടതി വിട്ട് പുറത്തിറങ്ങി വാര്&#x200d;ത്ത സമ്മേളനം വിളിച്ചുചേര്&#x200d;ത്താണ് അസാധാരണ സംഭവങ്ങള്&#x200d;ക്ക് തുടക്കമിട്ടത്. സുപ്രീംകോടതി ജസ്റ്റിസ് ജെ. ചെലമേശ്വരിന്റെ നേത്രത്വത്തിലുളള ജഡ്ജിമാരാണ് കോടതി നിര്&#x200d;ത്തിവെച്ച് വാര്&#x200d;ത്താസമ്മേളനം വിളിച്ചുചേര്&#x200d;ത്തത്. കുറച്ചു മാസങ്ങളായി സുപ്രീം കോടതിയുടെ പ്രവര്&#x200d;ത്തനങ്ങള്&#x200d; ശരിയായ വിധത്തിലല്ല നടക്കുന്നതെന്ന് ആരോപിച്ചാണ് വാര്&#x200d;ത്താസമ്മേളനം നടത്തിയത്. #WATCH: Supreme Court Judge J.Chelameswar says, &#8216;All 4 of us are [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കു നേരെ ആരോപണങ്ങളുമായി സുപ്രീംകോടതിയില്&#x200d; അസാധാരണ സംഭവം. കൊളീജിയം അംഗങ്ങളായ നാല് ജഡ്ജിമാര്&#x200d; കോടതി വിട്ട് പുറത്തിറങ്ങി വാര്&#x200d;ത്ത സമ്മേളനം വിളിച്ചുചേര്&#x200d;ത്താണ് അസാധാരണ സംഭവങ്ങള്&#x200d;ക്ക് തുടക്കമിട്ടത്. സുപ്രീംകോടതി ജസ്റ്റിസ് ജെ. ചെലമേശ്വരിന്റെ നേത്രത്വത്തിലുളള ജഡ്ജിമാരാണ് കോടതി നിര്&#x200d;ത്തിവെച്ച് വാര്&#x200d;ത്താസമ്മേളനം വിളിച്ചുചേര്&#x200d;ത്തത്. കുറച്ചു മാസങ്ങളായി സുപ്രീം കോടതിയുടെ പ്രവര്&#x200d;ത്തനങ്ങള്&#x200d; ശരിയായ വിധത്തിലല്ല നടക്കുന്നതെന്ന് ആരോപിച്ചാണ് വാര്&#x200d;ത്താസമ്മേളനം നടത്തിയത്.</p>
<blockquote class="twitter-video" data-lang="en">
<p dir="ltr" lang="en"><a href="https://twitter.com/hashtag/WATCH?src=hash&amp;ref_src=twsrc%5Etfw">#WATCH</a>: Supreme Court Judge J.Chelameswar says, &#8216;All 4 of us are convinced that unless this institution (Supreme Court) is preserved &amp; it maintains its equanimity, democracy will survive in this country, or any country. <a href="https://t.co/FBYSeLClH6">pic.twitter.com/FBYSeLClH6</a></p>
<p>— ANI (@ANI) <a href="https://twitter.com/ANI/status/951715945126309888?ref_src=twsrc%5Etfw">January 12, 2018</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p>ജസ്റ്റിസ് ചെലമേശ്വറിനു പുറമെ രഞ്ജൻ ഗൊഗോയ്, മദൻ ബി. ലോകൂർ, കുര്യൻ ജോസഫ് എന്നിവരാണ് കോടതി നടപടികൾ നിർത്തിവച്ച് കോടതിക്കു പുറത്ത് വാർത്താസമ്മേളനം വിളിച്ചത്.</p>
<p>ഇപ്പോള്&#x200d; നടക്കുന്നത് ഇന്ത്യന്&#x200d; ചരിത്രത്തില്&#x200d; തന്നെ അസാധാരണ സംഭവമാണെന്ന് സമ്മതിച്ചുകൊണ്ടാണ് ജസ്റ്റിസ് ചെലമേശ്വര്&#x200d; വാര്&#x200d;ത്താ സമ്മേളനം ആരംഭിച്ചത്. ഒട്ടും സന്തോഷത്തോടെയല്ല ഈ സമ്മേളനം വിളിച്ചത്. സുപ്രീംകോടതിയുടെ ഭരണസംവിധാനം ശരിയായ രീതിയിലല്ല നടക്കുന്നത്. കോടതി അതിന്റെ രീതിയില്&#x200d; പ്രവര്&#x200d;ത്തിച്ചില്ലെങ്കില്&#x200d; ജനാധിപത്യം തകരുമെന്ന് ഉറപ്പാണെന്നും ജ്ഡ്ജിമാര്&#x200d; പറഞ്ഞു.</p>
<p>ജഡ്ജിമാരുടെ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നിയമമന്ത്രി രവിശങ്കർ പ്രസാദുമായി ചർച്ച നടത്തി.</p>
<p>അതേസമയം ജഡ്ജി ലോയയുടെ മരണവുമായി ബന്ധപ്പെട്ട കേസിലാണ് മുതിര്&#x200d;ന്ന ജഡ്ജിമാരുടെ പ്രതിഷേധമെന്നത് പൊട്ടിത്തറിയുടെ രാഷട്രീയ പ്രാധാന്യം വ്യക്തമാക്കുന്നതാണ്. ഗുജറാത്തിലെ സൊഹ്‌റാബുദീന്&#x200d; ഷെയ്ക് വ്യാജ ഏറ്റുമുട്ടല്&#x200d; കേസില്&#x200d; വാദംകേട്ട ജഡ്ജി ബി.എച്ച് ലോയയുടെ ദുരൂഹ മരണം ഏറെ രാഷട്രീയ വിവാദം ഉയര്&#x200d;ത്തിയിരുന്നു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/full-text-of-letter-released-by-supreme-court-judges-against-cji-dipak-misra.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബി.ജെ.പിക്കെതിരെ വിമര്&#x200d;ശനവുമായി രാഹുല്&#x200d;ഗാന്ധി</title>
		<link>https://www.chandrikadaily.com/rahul-gandhi-against-hedge-on-constistution-comment-news.html</link>
					<comments>https://www.chandrikadaily.com/rahul-gandhi-against-hedge-on-constistution-comment-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 28 Dec 2017 08:40:18 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[HEDGE]]></category>
		<category><![CDATA[indian constistution]]></category>
		<category><![CDATA[rahul gandhi]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=61668</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: ഭരണഘടന ഭേദഗതി ചെയ്യുമെന്ന കേന്ദ്ര മന്ത്രി അനന്ത്കുമാര്&#x200d; ഹെഗ്‌ഡെയുടെ പരാമര്&#x200d;ശത്തെ വിമര്&#x200d;ശിച്ച് കോണ്&#x200d;ഗ്രസ് അധ്യക്ഷന്&#x200d; രാഹുല്&#x200d; ഗാന്ധി. ബി.ജെ.പി ഇന്ത്യന്&#x200d; ഭരണഘടനക്ക് ഭീഷണിയാണെന്ന് രാഹുല്&#x200d;ഗാന്ധി പറഞ്ഞു. രാജ്യത്തിന്റെ അടിസ്ഥാന ശിലയായ ഭരണഘടനയെ തകര്&#x200d;ക്കാനുള്ള ബി.ജെ.പിയുടെ ശ്രമം അപകടകരമാണ്. ഭരണഘടനയ്‌ക്കെതിരായി ബിജെപി നേതാക്കള്&#x200d; ഗുരുതരമായ പ്രസ്താവനകളാണ് നടത്തുന്നത്. അതോടൊപ്പം പരോക്ഷമായ ആക്രമണങ്ങളും ബിജെപി ആസൂത്രണം ചെയ്യുന്നുണ്ടെന്നും രാഹുല്&#x200d; പറഞ്ഞു. ഭരണഘടനയെ സംരക്ഷിക്കേണ്ടത് കോണ്&#x200d;ഗ്രസ് പാര്&#x200d;ട്ടിയുടെയും ഓരോ പൗരന്റെയും കര്&#x200d;ത്തവ്യമാണെന്നും എല്ലാ വ്യക്തികളുടെയും അവകാശങ്ങള്&#x200d; നേടിയെടുക്കുന്നതിനുള്ള പോരാട്ടത്തെ തങ്ങളുടെ [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: ഭരണഘടന ഭേദഗതി ചെയ്യുമെന്ന കേന്ദ്ര മന്ത്രി അനന്ത്കുമാര്&#x200d; ഹെഗ്‌ഡെയുടെ പരാമര്&#x200d;ശത്തെ വിമര്&#x200d;ശിച്ച് കോണ്&#x200d;ഗ്രസ് അധ്യക്ഷന്&#x200d; രാഹുല്&#x200d; ഗാന്ധി. ബി.ജെ.പി ഇന്ത്യന്&#x200d; ഭരണഘടനക്ക് ഭീഷണിയാണെന്ന് രാഹുല്&#x200d;ഗാന്ധി പറഞ്ഞു.</p>
<p>രാജ്യത്തിന്റെ അടിസ്ഥാന ശിലയായ ഭരണഘടനയെ തകര്&#x200d;ക്കാനുള്ള ബി.ജെ.പിയുടെ ശ്രമം അപകടകരമാണ്. ഭരണഘടനയ്‌ക്കെതിരായി ബിജെപി നേതാക്കള്&#x200d; ഗുരുതരമായ പ്രസ്താവനകളാണ് നടത്തുന്നത്. അതോടൊപ്പം പരോക്ഷമായ ആക്രമണങ്ങളും ബിജെപി ആസൂത്രണം ചെയ്യുന്നുണ്ടെന്നും രാഹുല്&#x200d; പറഞ്ഞു.</p>
<p>ഭരണഘടനയെ സംരക്ഷിക്കേണ്ടത് കോണ്&#x200d;ഗ്രസ് പാര്&#x200d;ട്ടിയുടെയും ഓരോ പൗരന്റെയും കര്&#x200d;ത്തവ്യമാണെന്നും എല്ലാ വ്യക്തികളുടെയും അവകാശങ്ങള്&#x200d; നേടിയെടുക്കുന്നതിനുള്ള പോരാട്ടത്തെ തങ്ങളുടെ കടമയായാണ് കോണ്&#x200d;ഗ്രസ് കാണുന്നത്. കോണ്&#x200d;ഗ്രസ് തെരഞ്ഞെടുപ്പില്&#x200d; തോറ്റിട്ടുണ്ടാവാം, പക്ഷേ നുണകള്&#x200d; പറഞ്ഞ് വിജയിക്കാന്&#x200d; ശ്രമിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>ഇന്ത്യന്&#x200d; ഭരണഘടന മാറ്റണമെന്നായിരുന്നു ഹെഡ്‌ഗെയുടെ പരാമര്&#x200d;ശം. ഭരണഘടനയിലെ മതേതരത്വം എന്ന വാക്ക് എടുത്തുമാറ്റണമെന്നും പറഞ്ഞിരുന്നു. ഇത് വിവാദമായതോടെ പാര്&#x200d;ലമെന്റില്&#x200d; മന്ത്രി മാപ്പുപറഞ്ഞിരുന്നു. പാര്&#x200d;ലമെന്റിനേയും ഭരണഘടനയേയും മാനിക്കുന്നുവെന്ന് അദ്ദേഹം വിശദീകരിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/rahul-gandhi-against-hedge-on-constistution-comment-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
