<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>indonesia open &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/indonesia-open/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Thu, 26 Oct 2017 14:42:59 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>indonesia open &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ഇന്തോനേഷ്യയിലെ പടക്ക നിര്‍മ്മാണ ശാലയില്‍  സ്‌ഫോടനം; 47 പേര്‍ കൊല്ലപ്പെട്ടു</title>
		<link>https://www.chandrikadaily.com/at-least-47-killed-dozens-injured-in-jakarta-fireworks-factory-explosion-police.html</link>
					<comments>https://www.chandrikadaily.com/at-least-47-killed-dozens-injured-in-jakarta-fireworks-factory-explosion-police.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 26 Oct 2017 14:11:03 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[blast]]></category>
		<category><![CDATA[indonesia open]]></category>
		<category><![CDATA[killed]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=50065</guid>

					<description><![CDATA[ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ പടക്ക നിര്‍മ്മാണ ഫാക്ടറിയിലുണ്ടായ അഗ്നിബാധയില്‍ 47 പേര്‍ കൊല്ലപ്പെട്ടു. ഒട്ടേറെ പേര്‍ക്ക് പരിക്കേറ്റു. ഇന്തോനേഷ്യയിലെ തലസ്ഥാനമായ ജക്കാര്‍ത്തയിലെ ടാന്‍ഗ്രേങ്ങ് വ്യാവസായിക സമുച്ചയത്തിലാണ് അപകടം സംഭവിച്ചത്. ഇന്നലെ രാവിലെ 10നായിരുന്നു അപകടം. ഉഗ്രശബ്ദത്തില്‍ സ്‌ഫോടനം നടക്കുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. മരിച്ചവരുടെ മൃതദേഹങ്ങള്‍ പുറത്തെത്തിച്ചതായും ശരീരം പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലായതിനാല്‍ മരിച്ചവരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ലെന്നും പൊലീസ് മേധാവി ഹാരി കുര്‍ണിവാന്‍ വ്യക്തമാക്കി. മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യതയെന്നും പൊലീസ് അറിയിച്ചു. രക്ഷപെട്ടവര്‍ അതീവ ഗുരുതരാവസ്ഥയിലാണ്. ബോംബ് [&#8230;]]]></description>
										<content:encoded><![CDATA[<div style="position: relative; height: 0; padding-bottom: 56.25%;"><iframe loading="lazy" style="position: absolute; width: 100%; height: 100%; left: 0;" src="https://www.youtube.com/embed/-1B96Ttnx64?ecver=2" width="640" height="360" frameborder="0" allowfullscreen="allowfullscreen"></iframe></div>
<p>ജക്കാര്&#x200d;ത്ത: ഇന്തോനേഷ്യയിലെ പടക്ക നിര്&#x200d;മ്മാണ ഫാക്ടറിയിലുണ്ടായ അഗ്നിബാധയില്&#x200d; 47 പേര്&#x200d; കൊല്ലപ്പെട്ടു. ഒട്ടേറെ പേര്&#x200d;ക്ക് പരിക്കേറ്റു. ഇന്തോനേഷ്യയിലെ തലസ്ഥാനമായ ജക്കാര്&#x200d;ത്തയിലെ ടാന്&#x200d;ഗ്രേങ്ങ് വ്യാവസായിക സമുച്ചയത്തിലാണ് അപകടം സംഭവിച്ചത്. ഇന്നലെ രാവിലെ 10നായിരുന്നു അപകടം. ഉഗ്രശബ്ദത്തില്&#x200d; സ്‌ഫോടനം നടക്കുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്&#x200d; പറഞ്ഞു.</p>
<p><img loading="lazy" class="alignnone size-full wp-image-50070" src="https://www.chandrikadaily.com/wp-content/uploads/2017/10/indonesia-fire-disaster-090151.jpg" alt="indonesia-fire-disaster-090151" width="780" height="520" srcset="https://www.chandrikadaily.com/wp-content/uploads/2017/10/indonesia-fire-disaster-090151.jpg 780w, https://www.chandrikadaily.com/wp-content/uploads/2017/10/indonesia-fire-disaster-090151-300x200.jpg 300w, https://www.chandrikadaily.com/wp-content/uploads/2017/10/indonesia-fire-disaster-090151-768x512.jpg 768w, https://www.chandrikadaily.com/wp-content/uploads/2017/10/indonesia-fire-disaster-090151-696x464.jpg 696w, https://www.chandrikadaily.com/wp-content/uploads/2017/10/indonesia-fire-disaster-090151-630x420.jpg 630w" sizes="(max-width: 780px) 100vw, 780px" />മരിച്ചവരുടെ മൃതദേഹങ്ങള്&#x200d; പുറത്തെത്തിച്ചതായും ശരീരം പൂര്&#x200d;ണമായും കത്തിക്കരിഞ്ഞ നിലയിലായതിനാല്&#x200d; മരിച്ചവരെ തിരിച്ചറിയാന്&#x200d; കഴിഞ്ഞിട്ടില്ലെന്നും പൊലീസ് മേധാവി ഹാരി കുര്&#x200d;ണിവാന്&#x200d; വ്യക്തമാക്കി. മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യതയെന്നും പൊലീസ് അറിയിച്ചു. രക്ഷപെട്ടവര്&#x200d; അതീവ ഗുരുതരാവസ്ഥയിലാണ്. ബോംബ് സ്‌ഫോടനത്തെ അനുസ്മരിപ്പിക്കുന്ന തരത്തിലാണ് സ്‌ഫോടനം നടന്നതെന്ന് പൊലീസ് അറിയിച്ചു. കെട്ടിടത്തിന്റെ പല ഭാഗങ്ങളിലും തീ പടര്&#x200d;ന്ന് പിടിച്ചിട്ടുണ്ട്. ഫാക്ടറി പ്രവര്&#x200d;ത്തനം ആരംഭിച്ചിട്ട് ഒന്നര മാസം മാത്രമേ ആയിട്ടുള്ളു. ഫാക്ടറിയിലെ തൊഴിലാളികളാണ് അപകടത്തില്&#x200d;പ്പെട്ടത്. അപകടത്തില്&#x200d;പെട്ടവരെ സമീപ വാസികളും പൊലീസും ചേര്&#x200d;ന്നാണ് പുറത്തെത്തിച്ചത്. പരിക്കേറ്റ 40തോളം പേരെ വിവിധ ആസ്പത്രികളില്&#x200d; പ്രവേശിപ്പിച്ചതായി പൊലീസ് മേധാവി അറിയിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/at-least-47-killed-dozens-injured-in-jakarta-fireworks-factory-explosion-police.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇന്തോനേഷ്യന്‍ സൂപ്പര്‍ സീരീസ്: കിരീടം ശ്രീകാന്തിന്</title>
		<link>https://www.chandrikadaily.com/srikanth-beats-sakai-to-win-indonesia-open-super-series-premier-title.html</link>
					<comments>https://www.chandrikadaily.com/srikanth-beats-sakai-to-win-indonesia-open-super-series-premier-title.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 18 Jun 2017 19:11:10 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[indonesia open]]></category>
		<category><![CDATA[SRIKANTH]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=32700</guid>

					<description><![CDATA[ജക്കാര്‍ത്ത: ഇന്ത്യന്‍ താരം കെ.ശ്രീകാന്തിന് ഇന്തോനേഷ്യന്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണ്‍ കിരീടം. ഫൈനലില്‍ ജപ്പാന്‍ താരം കസുമാസ സകായിയെ തോല്‍പ്പിച്ചാണ് ശ്രീകാന്തിന്റെ കിരീട നേട്ടം. ശ്രീകാന്തിന്റെ മൂന്നാമത്തെ പ്രധാന കിരീടമാണിത്. നേരത്തെ ചൈന ഓപ്പണും, ഇന്ത്യന്‍ ഓപ്പണും ശ്രീകാന്ത് സ്വന്തമാക്കിയിരുന്നു. ഇന്തോനേഷ്യന്‍ സൂപ്പര്‍ സീരീസ് കിരീടം നേടുന്ന ആദ്യ ഇന്ത്യന്‍ താരമാണ് ശ്രീകാന്ത്. 21-11, 21-19 എന്ന നേരിട്ടുള്ള സ്‌കോറിനാണ് ശ്രീകാന്തിന്റെ ജയം. ആദ്യ ഗെയിമില്‍ 3-3ന് തുല്യത പാലിച്ചതിന് ശേഷം ശ്രീകാന്ത് തുടര്‍ച്ചയായി ലീഡെടുക്കുകയായിരുന്നു. 8-5 [&#8230;]]]></description>
										<content:encoded><![CDATA[<p>ജക്കാര്&#x200d;ത്ത: ഇന്ത്യന്&#x200d; താരം കെ.ശ്രീകാന്തിന് ഇന്തോനേഷ്യന്&#x200d; സൂപ്പര്&#x200d; സീരീസ് ബാഡ്മിന്റണ്&#x200d; കിരീടം. ഫൈനലില്&#x200d; ജപ്പാന്&#x200d; താരം കസുമാസ സകായിയെ തോല്&#x200d;പ്പിച്ചാണ് ശ്രീകാന്തിന്റെ കിരീട നേട്ടം. ശ്രീകാന്തിന്റെ മൂന്നാമത്തെ പ്രധാന കിരീടമാണിത്. നേരത്തെ ചൈന ഓപ്പണും, ഇന്ത്യന്&#x200d; ഓപ്പണും ശ്രീകാന്ത് സ്വന്തമാക്കിയിരുന്നു. ഇന്തോനേഷ്യന്&#x200d; സൂപ്പര്&#x200d; സീരീസ് കിരീടം നേടുന്ന ആദ്യ ഇന്ത്യന്&#x200d; താരമാണ് ശ്രീകാന്ത്. 21-11, 21-19 എന്ന നേരിട്ടുള്ള സ്‌കോറിനാണ് ശ്രീകാന്തിന്റെ ജയം. ആദ്യ ഗെയിമില്&#x200d; 3-3ന് തുല്യത പാലിച്ചതിന് ശേഷം ശ്രീകാന്ത് തുടര്&#x200d;ച്ചയായി ലീഡെടുക്കുകയായിരുന്നു. 8-5 13-8 19-9 എന്നിങ്ങനെ ക്രമാനുഗതമായി മുന്നേറിയ ശ്രീകാന്ത് 21-11ന് ആദ്യ ഗെയിം സ്വന്തമാക്കുകയും ചെയ്തു. രണ്ടാം ഗെയിമില്&#x200d; പൊരുതിക്കളിച്ച ജപ്പാന്&#x200d;താരം തുടക്കത്തില്&#x200d; 11-6ന് ലീഡ് നേടി. എന്നാല്&#x200d; ശക്തമായി തിരിച്ചടിച്ച ശ്രീകാന്ത് 13-13ന് ശ്രികാന്ത് സകായിയെ ഒപ്പം പിടിച്ചു. പത്തൊമ്പതാം പോയിന്റ് വരെ ഇരുതാരങ്ങളും തുല്യത പാലിച്ചു. അവസാന രണ്ട് പോയിന്റുകള്&#x200d; നേടി ഗെയിമും കിരീടവും ശ്രീകാന്ത് സ്വന്തമാക്കി. ടൂര്&#x200d;ണ്ണമെന്റില്&#x200d; മികച്ച ഫോമിലായിരുന്ന ശ്രീകാന്ത് ലോക ഒന്നാം നമ്പര്&#x200d; താരം സണ്&#x200d; വാന്&#x200d; ഹോവിനെ തോല്&#x200d;പ്പിച്ചാണ് ഫൈനലിന് അര്&#x200d;ഹത നേടിയത്. മലയാളി താരം എച്ച്.എസ് പ്രണോയിയെ തോല്&#x200d;പിച്ചാണ് ജപ്പാന്&#x200d; താരം കലാശക്കളിക്ക് അര്&#x200d;ഹത നേടിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/srikanth-beats-sakai-to-win-indonesia-open-super-series-premier-title.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇന്റൊനേഷ്യന്‍ സൂപ്പര്‍ സീരീസ്: ലോക ഒന്നാം റാങ്കുകാരരെ അട്ടിമറിച്ച് ശ്രീകാന്ത് ഫൈനലില്‍</title>
		<link>https://www.chandrikadaily.com/kidambi-srikanth-stuns-world-no-1-son-wan-ho-to-enter-indonesia-open-final.html</link>
					<comments>https://www.chandrikadaily.com/kidambi-srikanth-stuns-world-no-1-son-wan-ho-to-enter-indonesia-open-final.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 17 Jun 2017 14:55:32 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[australian open]]></category>
		<category><![CDATA[indonesia open]]></category>
		<category><![CDATA[SRIKANTH]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=32566</guid>

					<description><![CDATA[ജക്കാര്‍ത്ത: ലോക ഒന്നാം നമ്പര്‍ റാങ്കുകാരന്‍ സണ്‍ വാന്‍ ഹുവിനെ അട്ടിമറിച്ച് ഇന്ത്യന്‍ താരം കെ. ശ്രീകാന്തി ഇന്‍ഡൊനീഷ്യന്‍ സൂപ്പര്‍ സീരീസ് ഫൈനലില്‍. ഒരു മണിക്കൂറും 12 മിനിറ്റും നീണ്ട വാശിയേറിയ പോരാട്ടത്തില്‍ 21-15, 18-21, 24-22 എന്ന സ്‌കോറിലാണ് ശ്രീകാന്തിന്റെ വിജയം. മൂന്ന് ഗെയിം നീണ്ട മത്സരത്തില്‍ ശക്തമായ പ്രകടനമാണ് താരം പുറത്തെടുത്ത്. ആറു കോടി 44 ലക്ഷം രൂപയെന്ന ഭീമ സമ്മാനത്തുകയുള്ള ഇന്‍ഡൊനീഷ്യന്‍ സൂപ്പര്‍ സീരീസിന്റെ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ പുരുഷ താരമെന്ന റെക്കോഡാണ് [&#8230;]]]></description>
										<content:encoded><![CDATA[<p>ജക്കാര്‍ത്ത: ലോക ഒന്നാം നമ്പര്‍ റാങ്കുകാരന്‍ സണ്‍ വാന്‍ ഹുവിനെ അട്ടിമറിച്ച് ഇന്ത്യന്‍ താരം കെ. ശ്രീകാന്തി ഇന്‍ഡൊനീഷ്യന്‍ സൂപ്പര്‍ സീരീസ് ഫൈനലില്‍. ഒരു മണിക്കൂറും 12 മിനിറ്റും നീണ്ട വാശിയേറിയ പോരാട്ടത്തില്‍ 21-15, 18-21, 24-22 എന്ന സ്‌കോറിലാണ് ശ്രീകാന്തിന്റെ വിജയം. മൂന്ന് ഗെയിം നീണ്ട മത്സരത്തില്‍ ശക്തമായ പ്രകടനമാണ് താരം പുറത്തെടുത്ത്.</p>
<p>ആറു കോടി 44 ലക്ഷം രൂപയെന്ന ഭീമ സമ്മാനത്തുകയുള്ള ഇന്‍ഡൊനീഷ്യന്‍ സൂപ്പര്‍ സീരീസിന്റെ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ പുരുഷ താരമെന്ന റെക്കോഡാണ് ഇതോടെ ശ്രീകാന്ത് സ്വന്തമാക്കിയത്. തുടര്‍ച്ചയായി ഒരു ഇന്ത്യന്‍ പുരുഷ താരം സൂപ്പര്‍ സീരിസിന്റെ ഫൈനലിനെത്തുന്നതും ഇതാദ്യമാണ്. ഈ വര്‍ഷം സിംഗപ്പൂര്‍ ഓപ്പണ്‍ സീരീസിലും ശ്രീകാന്ത് ഫൈനലില്‍ എത്തിയിരുന്നു. ലോക 22-ാം റാങ്കുകാരനായ ശ്രീകാന്ത് ഒരു സൂപ്പര്‍ സീരീസ് ടൂര്‍ണമെന്റിന്റെ ഫൈനലിലെത്തുന്നത് ഇത് നാലാം തവണയാണ്.</p>
<blockquote class="twitter-tweet" data-lang="en">
<p dir="ltr" lang="en">2nd successive SS final for <a href="https://twitter.com/srikidambi">@srikidambi</a> . Edges past the current World no.1 Son Wan Ho 21-15, 14-21, 24-22. <img src="https://s.w.org/images/core/emoji/13.1.0/72x72/1f44f.png" alt="👏" class="wp-smiley" style="height: 1em; max-height: 1em;" /><img src="https://s.w.org/images/core/emoji/13.1.0/72x72/1f4aa.png" alt="💪" class="wp-smiley" style="height: 1em; max-height: 1em;" /><img src="https://s.w.org/images/core/emoji/13.1.0/72x72/1f64c.png" alt="🙌" class="wp-smiley" style="height: 1em; max-height: 1em;" /></p>
<p><a href="https://twitter.com/hashtag/IndonesiaSSP?src=hash">#IndonesiaSSP</a> <a href="https://t.co/ykTgwEy8Ur">pic.twitter.com/ykTgwEy8Ur</a></p>
<p>— BAI Media (@BAI_Media) <a href="https://twitter.com/BAI_Media/status/876031020511801345">June 17, 2017</a></p></blockquote>
<p><script async src="//platform.twitter.com/widgets.js" charset="utf-8"></script></p>
<p>ഞായറാഴ്ചയാണ് ഫൈനല്‍. സെമിയില്‍ മലയാളിയായ എച്ച്.എസ് പ്രണോയിയെ പരാജയപ്പെടുത്തിയ കസുമാസ സകായിയാണ് കലാശപ്പോരാട്ടത്തില്‍ ശ്രീകാന്തിന്റെ എതിരാളി. യോഗ്യതാ റൗണ്ട് മുതല്‍ ശക്തമായ പോരാട്ടം നടത്തി കപ്പിനടുത്തെത്തിയ സകായിയുടെ കരിയറിലെ ആദ്യ സൂപ്പര്‍ സീരീസ് കലാശപ്പോരാട്ടമാണിത്. ലോകറാങ്കിങ്ങില്‍ നാല്‍പതിന് മുകളിലാണ് സകായിയുടെ സ്ഥാനം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kidambi-srikanth-stuns-world-no-1-son-wan-ho-to-enter-indonesia-open-final.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
