<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>INL &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/inl/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Tue, 14 Jan 2025 11:09:31 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>INL &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>സംസ്ഥാന കമ്മിറ്റിക്ക് ഓഫീസുണ്ടാക്കാന്&#x200d; 25 കോടി പിരിച്ച് മുക്കി; ഐഎന്&#x200d;എല്ലിനെതിരെ യുവജനവിഭാഗം സംസ്ഥാന പ്രസിഡന്റ്‌</title>
		<link>https://www.chandrikadaily.com/25-crores-were-collected-and-sunk-to-build-an-office-for-the-state-committee-youth-wing-state-president-against-inl.html</link>
					<comments>https://www.chandrikadaily.com/25-crores-were-collected-and-sunk-to-build-an-office-for-the-state-committee-youth-wing-state-president-against-inl.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Tue, 14 Jan 2025 11:09:31 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[INL]]></category>
		<category><![CDATA[news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=325642</guid>

					<description><![CDATA[ഐഎൻഎൽ സംസ്ഥാന കമ്മിറ്റി ഓഫീസിന് നേതൃത്വം 25 കോടി രൂപ പിരിച്ചെങ്കിലും ഇതുവരെ ഓഫീസ് നിർമ്മിച്ചിട്ടില്ല]]></description>
										<content:encoded><![CDATA[<p>ഐ എൻ എൽ ഓഫീസിന് 25 കോടി രൂപ പിരിച്ച് മുക്കിയതായി യുവജനവിഭാഗം സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷമീർ പയ്യനങ്ങാടി. ഐഎൻഎൽ സംസ്ഥാന കമ്മിറ്റി ഓഫീസിന് നേതൃത്വം 25 കോടി രൂപ പിരിച്ചെങ്കിലും ഇതുവരെ ഓഫീസ് നിർമ്മിച്ചിട്ടില്ല. ഇക്കാര്യം സംസ്ഥാന പ്രവർത്തക സമിതിയിൽ ചോദിച്ചതിന് തന്നെ കയ്യേറ്റം ചെയ്തതായും ഷമീർ പറഞ്ഞു. വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മന്ത്രി അഹമ്മദ് ദേവർകോവിലിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന പാർട്ടി സെക്രട്ടറിയേറ്റ് മെമ്പർ മുഖേനയാണ് അദാനി ഗ്രൂപ്പിൽ നിന്നും ഓഫീസ് നിർമ്മാണത്തിനുവേണ്ടി പത്തു കോടി രൂപ ശേഖരിച്ചത്. ഗൾഫ് നാടുകളിൽ നിന്നും പ്രമുഖ വ്യവസായികളിൽ നിന്നുമായി വേറെയും 15 കോടി രൂപ പിരിച്ചിട്ടുണ്ട്. ഈ പണത്തിന്റെ കണക്ക് ഇതുവരെ സംസ്ഥാന കമ്മിറ്റിയിലോ മറ്റോ പറഞ്ഞിട്ടില്ല. പണം ബാങ്കിൽ നിക്ഷേപിച്ചതിന്റെ രേഖകളും ഹാജരാക്കിയിട്ടില്ല. പണം ആരുടെ കയ്യിലാണ് എന്ന് എന്നതിന് നേതൃത്വത്തിന് മറുപടിയുമില്ല. പാർട്ടി സംസ്ഥാന ട്രഷറർ ചോദിച്ചിട്ട് പോലും അദ്ദേഹത്തെ അവഗണിക്കുന്ന സമീപനമാണ് നേതൃത്വം സ്വീകരിച്ചത്.</p>
<p>2024 ഡിസംബർ പത്തിന് ചേർന്ന സംസ്ഥാന പ്രവർത്തകസമിതി യോഗത്തിലാണ് കണക്ക് ചോദിച്ചതിന്റെ പേരിൽ നാഷണൽ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റിനെതിരെ തെറി അഭിഷേകവും കയ്യേറ്റ ശ്രമവും നടത്തിയത്. അതിനെതിരെ നാഷണൽ യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി പാർട്ടി നേതൃത്വത്തിന് പരാതി നൽകിയിരുന്നു. കയ്യേറ്റ ശ്രമം നടത്തിയ മലപ്പുറം ജില്ലയിൽ നിന്നുള്ള പ്രവർത്തകസമിതി മെമ്പറെ നടപടി എടുക്കാതെ അഹമ്മദ് ദേവർ കോവിൽ യൂത്ത് ലീഗിന്റെ ചുമതല നൽകി സംരക്ഷിക്കുകയാണ് ചെയ്തത്. ഫണ്ട് സംബന്ധിച്ച് കണക്ക് ചോദിച്ചതിന്റെ വിരോധമാണ് ഇതിനു കാരണം. പല നിയമനങ്ങൾക്കും പാർട്ടി ഫണ്ടിന്റെ പേരിൽ മന്ത്രിയുടെ അഡീഷണൽ പി എസ് ലക്ഷങ്ങൾ കൈപ്പറ്റിയിട്ടുണ്ടെന്നും ഇദ്ദേഹം ആരോപിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/25-crores-were-collected-and-sunk-to-build-an-office-for-the-state-committee-youth-wing-state-president-against-inl.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;മലബാറില്&#x200d; പ്ലസ് വണ്&#x200d; സീറ്റിന് അതീവ ക്ഷാമമുണ്ട്&#8217; മന്ത്രിയുടെ &#8216;കണക്കുകള്&#x200d;&#8217; തിരുത്തി ഭരണകക്ഷി എം.എല്&#x200d;.എ അഹമദ് ദേവര്&#x200d;കോവില്&#x200d;</title>
		<link>https://www.chandrikadaily.com/ruling-party-mla-ahmed-devarkovil-corrects-ministers-calculations-there-is-a-shortage-of-plus-one-seats-in-malabar.html</link>
					<comments>https://www.chandrikadaily.com/ruling-party-mla-ahmed-devarkovil-corrects-ministers-calculations-there-is-a-shortage-of-plus-one-seats-in-malabar.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 24 Jun 2024 08:09:15 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[Ahmed Devarkovil]]></category>
		<category><![CDATA[INL]]></category>
		<category><![CDATA[ldf]]></category>
		<category><![CDATA[malabar]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=300908</guid>

					<description><![CDATA[മുഴുവന്&#x200d; എ പ്ലസ് കിട്ടിയ വിദ്യാര്&#x200d;ഥികള്&#x200d;ക്കു പോലും പ്രവേശനം ലഭിച്ചിട്ടില്ലെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്&#x200d; സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.എല്&#x200d;.എ പറഞ്ഞു.]]></description>
										<content:encoded><![CDATA[<p>മലബാറില്&#x200d; പ്ലസ് വണ്&#x200d; സീറ്റ് പ്രതിസന്ധി ഇല്ലെന്ന് കണക്കുകള്&#x200d; നിരത്തിയുള്ള വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവനയെ തള്ളി ഭരണ കക്ഷി എം.എല്&#x200d;.എ അഹമദ് ദേവര്&#x200d;കോവില്&#x200d;. പ്ലസ് വണ്&#x200d; സീറ്റിന് ക്ഷാമമുണ്ടെന്ന് ഭരണകക്ഷി എം.എല്&#x200d;.എ അഹമദ് ദേവര്&#x200d;കോവില്&#x200d; സഭയില്&#x200d; വ്യക്തമാക്കി.</p>
<p>സര്&#x200d;ക്കാര്&#x200d; ഇടപ്പെട്ടിട്ടും മലബാറില്&#x200d; സീറ്റ് കുറവുണ്ടെന്ന് അദ്ദേഹം സഭയില്&#x200d; ചൂണ്ടിക്കാട്ടി. മുഴുവന്&#x200d; എ പ്ലസ് കിട്ടിയ വിദ്യാര്&#x200d;ഥികള്&#x200d;ക്കു പോലും പ്രവേശനം ലഭിച്ചിട്ടില്ലെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്&#x200d; സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.എല്&#x200d;.എ പറഞ്ഞു. സര്&#x200d;ക്കാറിന്റെ സമീപനം ശരിയല്ല. കൂടുതല്&#x200d; ബാച്ചുകള്&#x200d; അനുവദിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. യു.ഡി.എഫ് സര്&#x200d;ക്കാറിന്റെ കാലത്ത് കൂടുതല്&#x200d; ബാച്ചുകള്&#x200d; അനുവദിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>സംസ്ഥാനത്തെ 2076 സ്‌കൂളുകളിലാണ് ഇന്ന് പ്ലസ് വണ്&#x200d; ക്ലാസുകള്&#x200d; ആരംഭിക്കുന്നത്. എയിഡഡ്, അണ്&#x200d;എയിഡഡ് ഹയര്&#x200d;സെക്കന്ററി സ്‌കൂളുകളിലാണ് ഇന്ന് പ്ലസ് വണ്&#x200d; ക്ലാസുകള്&#x200d; ആരംഭിക്കുന്നത്. മുഖ്യ ഘട്ടത്തിലെ അലോട്ട്മെന്റുകള്&#x200d; പൂര്&#x200d;ത്തിയായപ്പോള്&#x200d; ഏകദേശം മൂന്നേകാല്&#x200d; ലക്ഷം വിദ്യാര്&#x200d;ഥികള്&#x200d; സ്ഥിരപ്രവേശനം നേടി. രണ്ട് സപ്ലിമെന്ററി അലോട്ട്മെന്റുകളാണ് ഇനി ബാക്കിയുള്ളത്. എന്നാല്&#x200d; ഫുള്&#x200d; എ പ്ലസ് നേടിയ വിദ്യാര്&#x200d;ഥികള്&#x200d; ഉള്&#x200d;പ്പെടെ പുറത്തുനില്&#x200d;ക്കെ ഇനി എത്ര പേര്&#x200d;ക്ക് അഡ്മിഷന്&#x200d; ലഭിക്കുമെന്ന ആശങ്ക ശക്തമാണ്. അതേസമയം മലബാര്&#x200d; ജില്ലകളിലെ 80,000ല്&#x200d; അധികം വിദ്യാര്&#x200d;ഥികളാണ് സീറ്റിനായി അപേക്ഷിച്ച് കാത്തിരിക്കുന്നത്.</p>
<p>സംസ്ഥാനത്ത് എവിടെയും സീറ്റ് പ്രതിസന്ധി ഇല്ല എന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിലപാട്. കണക്കുകള്&#x200d; കാണിച്ച് സര്&#x200d;ക്കാരിന്റെ നിലപാട് തെറ്റാണെന്ന് കാണിച്ചിട്ടും സര്&#x200d;ക്കാര്&#x200d; പഴയ നിലപാടില്&#x200d; തന്നെ തുടരുകയാണ്. ഡിപ്ലോമ സീറ്റുകളും മറ്റും കാണിച്ചാണ് സര്&#x200d;ക്കാര്&#x200d; പ്രതിസന്ധി ഇല്ലെന്ന ന്യായം ഉന്നയിക്കുന്നത്. സംഭവത്തില്&#x200d; എം.എസ്.എഫ്, കെ.എസ്.യു, എസ്.കെ.എസ്.എസ്.എഫ്, എസ്.എഫ്.ഐ തുടങ്ങീ എല്ലാ വിദ്യാര്&#x200d;ഥി സംഘടനകളും പ്രതിഷേധം ശക്തമാക്കുകയാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ruling-party-mla-ahmed-devarkovil-corrects-ministers-calculations-there-is-a-shortage-of-plus-one-seats-in-malabar.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പുതിയ പാര്&#x200d;ട്ടിയുമായി ഐഎന്&#x200d;എല്ലില്&#x200d; വഹാബ് പക്ഷം</title>
		<link>https://www.chandrikadaily.com/wahab-faction-in-inl-launches-new-party.html</link>
					<comments>https://www.chandrikadaily.com/wahab-faction-in-inl-launches-new-party.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 05 Mar 2024 09:57:02 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[INL]]></category>
		<category><![CDATA[new party]]></category>
		<category><![CDATA[wahab]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=292191</guid>

					<description><![CDATA[നാഷണല്&#x200d; ലീഗ് എന്ന പേരിലാണ് പുതിയ പാര്&#x200d;ട്ടി.]]></description>
										<content:encoded><![CDATA[<p>പുതിയ പാര്&#x200d;ട്ടി രൂപീകരിച്ച് ഐഎന്&#x200d;എല്&#x200d; വഹാബ് പക്ഷം. നാഷണല്&#x200d; ലീഗ് എന്ന പേരിലാണ് പുതിയ പാര്&#x200d;ട്ടി. എ പി അബ്ദുള്&#x200d; വഹാബാണ് സംസ്ഥാന പ്രസിഡന്റ്. നാസര്&#x200d; കോയ തങ്ങള്&#x200d; ജനറല്&#x200d; സെക്രട്ടറി. ഇബ്രാഹിം സേഠ് നേരത്തെ നിര്&#x200d;ദേശിച്ച പേരാണ് പാര്&#x200d;ട്ടിക്ക് നല്&#x200d;കിയിരിക്കുന്നതെന്ന് വഹാബ് പ്രതികരിച്ചു.</p>
<p>ഇടതുപക്ഷത്തിനൊപ്പം നില്&#x200d;ക്കുമെന്നും വഹാബ് വ്യക്തമാക്കി. കോടതി വിധിയെ മാനിച്ചുകൊണ്ട് കേസുമായി മുന്നോട്ട് പോകും. ഇടതുമുന്നണിയില്&#x200d; ഉള്&#x200d;പ്പെടുത്തുമെന്ന ഉറപ്പ് കണ്&#x200d;വീനര്&#x200d; നല്&#x200d;കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/wahab-faction-in-inl-launches-new-party.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മന്ത്രിയുടെ പേരുപയോഗിച്ച് ലക്ഷങ്ങളുടെ തട്ടിപ്പ്; ഐഎന്&#x200d;എല്&#x200d; ജില്ലാ നേതാക്കള്&#x200d; ഉള്&#x200d;പ്പെടെയുള്ളവര്&#x200d;ക്കെതിരേ കേസ്</title>
		<link>https://www.chandrikadaily.com/fraud-of-lakhs-using-ministers-name-case-against-inl-district-leaders-and-others.html</link>
					<comments>https://www.chandrikadaily.com/fraud-of-lakhs-using-ministers-name-case-against-inl-district-leaders-and-others.html#respond</comments>
		
		<dc:creator><![CDATA[webdesk11]]></dc:creator>
		<pubDate>Fri, 18 Aug 2023 03:12:01 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[ahmmed devar kovil]]></category>
		<category><![CDATA[INL]]></category>
		<category><![CDATA[news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=270299</guid>

					<description><![CDATA[പലിശരഹിത ഭവന പദ്ധതിയുടെ പേരില്&#x200d; സൊസൈറ്റി വഴി പണം തട്ടിയാണ് ഐഎന്&#x200d;എല്&#x200d; ജില്ലാ നേതാക്കള്&#x200d; ഉള്&#x200d;പ്പെടെയുള്ളവര്&#x200d;ക്കെതിരെ കേസെടുത്തിരിക്കുന്നത്.]]></description>
										<content:encoded><![CDATA[<p>മന്ത്രി അഹമ്മദ് ദേവര്&#x200d;കോവിലിന്റെ പേരും ചിത്രവും ഉപയോഗിച്ച് തട്ടിപ്പ് നടത്തിയെന്ന പരാതിയില്&#x200d; കേസെടുത്ത് പൊലീസ്. പലിശരഹിത ഭവന പദ്ധതിയുടെ പേരില്&#x200d; സൊസൈറ്റി വഴി പണം തട്ടിയാണ് ഐഎന്&#x200d;എല്&#x200d; ജില്ലാ നേതാക്കള്&#x200d; ഉള്&#x200d;പ്പെടെയുള്ളവര്&#x200d;ക്കെതിരെ കേസെടുത്തിരിക്കുന്നത്.</p>
<p>സൊസൈറ്റി ചെയര്&#x200d;മാന്&#x200d; ജെയിന്&#x200d; ജോസഫ്, സെക്രട്ടറി സീനത്ത്, ഡയറക്ടര്&#x200d;മാരായ ഷെബിത, ഷെയ്ഖ് സാലിഫ്, ഇന്ദിരാ കുട്ടപ്പന്&#x200d;, ബഫീഖ് ബക്കര്&#x200d; എന്നിവര്&#x200d;ക്കെതിരെയാണ് കേസ്. ഇതില്&#x200d; ബഫീഖ് ബക്കര്&#x200d; ഐഎന്&#x200d;എല്&#x200d; ജില്ലാ ജനറല്&#x200d; സെക്രട്ടറിയാണ്.</p>
<p>കിഴക്കേകോട്ടയില്&#x200d; പ്രവര്&#x200d;ത്തിക്കുന്ന അര്&#x200d;ബന്&#x200d; റൂറല്&#x200d; ഹൗസിംഗ് ഡെവലപ്‌മെന്റ് സൊസൈറ്റി വഴി 10 പേരില്&#x200d; നിന്ന് 25 ലക്ഷം രൂപയാണ് തട്ടിയെടുത്തത്. 10 പേരില്&#x200d; ഒരാള്&#x200d; നല്&#x200d;കിയ പരാതിയിലാണ് പൊലീസ് കേസ് എടുത്തത്. ബാക്കി ഒന്&#x200d;പത് പേരും പരാതിയുമായി പൊലീസിനെ സമീപിച്ചിട്ടുണ്ട്. സ്ഥലം ഉള്&#x200d;പ്പെടെ വീട് പണിത് നല്&#x200d;കുന്ന പദ്ധതി ആണെന്ന് വിശ്വസിപ്പിച്ചാണ് പരാതിക്കാരില്&#x200d; നിന്ന് പണം വാങ്ങിയത്. എന്നാല്&#x200d; ഒന്നര വര്&#x200d;ഷമായിട്ടും യാതൊരുവിധ പണിയും നടക്കാത്തതിനെ തുടര്&#x200d;ന്ന് പരാതിക്കാര്&#x200d; പൊലീസിനെ സമീപിക്കുകയായിരുന്നു.</p>
<p>എന്നാല്&#x200d; പണി തുടങ്ങാത്തതില്&#x200d; പന്തികേട് തോന്നി വില്ലേജ് ഓഫീസില്&#x200d; അന്വേഷിച്ചപ്പോഴാണ് ഭൂമി സൊസൈറ്റിയുടെ കീഴില്&#x200d; അല്ല എന്ന് മനസ്സിലായത്. സൊസൈറ്റിയുടെ ഭൂമിയാണ് എന്ന് പരാതിക്കാരെ തെറ്റിദ്ധരിപ്പിച്ചായിരുന്നു പണം തട്ടിയെടുത്തത്. മൊത്തം പദ്ധതി ചെലവിന്റെ ഒരു ഭാഗം അപേക്ഷകര്&#x200d; കൊടുക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതിക്കാരുടെ കയ്യില്&#x200d; നിന്നും പണം വാങ്ങിയത്.</p>
<p>10 വീടുകളില്&#x200d; രണ്ടു വീടിന്റെ തറപ്പണി മാത്രമാണ് നിലവില്&#x200d; പൂര്&#x200d;ത്തീകരിച്ചിട്ടുള്ളത്. എന്തെങ്കിലും പ്രശനം ഉണ്ടെങ്കില്&#x200d; പണം ഉടനെ തിരികെ നല്&#x200d;കുമെന്ന് സൊസൈറ്റി ഉറപ്പ് നല്&#x200d;കിയിരുന്നു. എന്നാല്&#x200d; സംശയം തോന്നി പണം തിരികെ ആവശ്യപ്പെട്ടപ്പോള്&#x200d; പരാതിക്കാരനെ ഭീഷണിപ്പെടുത്തിയതായും പരാതിയില്&#x200d; ഉണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/fraud-of-lakhs-using-ministers-name-case-against-inl-district-leaders-and-others.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മുസ് ലിം ലീഗിനെ മതേതരത്വം പഠിപ്പിക്കാന്&#x200d; വഹാബ് ഗ്രൂപ്പ് !</title>
		<link>https://www.chandrikadaily.com/inl-iuml-ldf.html</link>
					<comments>https://www.chandrikadaily.com/inl-iuml-ldf.html#respond</comments>
		
		<dc:creator><![CDATA[Chandrika Web]]></dc:creator>
		<pubDate>Mon, 19 Dec 2022 16:03:20 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[INL]]></category>
		<category><![CDATA[IUML]]></category>
		<category><![CDATA[ldf]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=227575</guid>

					<description><![CDATA[ബാബരി മസ്ജിദ് തകര്&#x200d;ക്കപ്പെട്ടപ്പോള്&#x200d; മുസ് ലിം ലീഗിന് സമുദായ സ്‌നേഹം പോരെന്ന് പറഞ്ഞ് പുതിയ പാര്&#x200d;ട്ടിയുണ്ടാക്കി പോയവരാണ് ലീഗിനെ ഇപ്പോള്&#x200d; മതേതരത്വം പഠിപ്പിക്കുന്നത് !]]></description>
										<content:encoded><![CDATA[<p>മുസ് ലിം ലീഗ് മതേതരമാണെന്ന സി.പിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പ്രസ്താവന ദഹിക്കാതെ നാഷണല്&#x200d; ലീഗിലെ വഹാബ് ഗ്രൂപ്പ്. സാമുദായികമായി ചിന്തിക്കുന്ന പാര്&#x200d;ട്ടിയാണ് മുസ് ലിം ലീഗെന്നാണ് ഐ.എന്&#x200d;.എല്&#x200d; സംസ്ഥാന അധ്യക്ഷന്&#x200d; എ.പി അബ്ദുല്&#x200d; വഹാബ് പറയുന്നത്. എന്നാല്&#x200d; മുസ് ലിം ലീഗ് മതേതരമായി പ്രവര്&#x200d;ത്തിക്കുന്നുവെന്നാണ് ഐ.എന്&#x200d;. എല്&#x200d; പ്രതിനിധി മന്ത്രി അഹമ്മദ് ദേവര്&#x200d; കോവില്&#x200d; പറഞ്ഞത്. മന്ത്രി സ്ഥാനത്തെച്ചൊല്ലിയും പാര്&#x200d;ട്ടി പദവികള്&#x200d;ക്ക് വേണ്ടിയും തെരുവില്&#x200d; യുദ്ധം നടത്തിയ പാര്&#x200d;ട്ടിയുടെ നേതാക്കള്&#x200d; പരസ്പരം കുറ്റപ്പെടുത്തി രംഗത്തുവന്നത് കൗതുകമായി.</p>
<p>ബാബരി മസ്ജിദ് തകര്&#x200d;ക്കപ്പെട്ടപ്പോള്&#x200d; മുസ് ലിം ലീഗിന് സമുദായ സ്‌നേഹം പോരെന്ന് പറഞ്ഞ് പുതിയ പാര്&#x200d;ട്ടിയുണ്ടാക്കി പോയവരാണ് ലീഗിനെ ഇപ്പോള്&#x200d; മതേതരത്വം പഠിപ്പിക്കുന്നത് ! രാഷ്ട്രീയത്തിന്റെ കാര്യത്തില്&#x200d; ആനയും ആടും തമ്മിലുള്ള അന്തരമുള്ളപ്പോഴാണ് മുസ് ലിം ലീഗിനെ ഐ.എന്&#x200d;. എല്&#x200d; പഠിപ്പിക്കാന്&#x200d; ശ്രമിക്കുന്നത്. സ്വന്തം തൊഴുത്തിലെ പോരിന് ഒരു കാരണം കൂടി എന്നതിനപ്പുറം ഇതൊക്കെ ആര് ശ്രദ്ധിക്കാന്&#x200d; ! 4 കൊല്ലം കൂടി ഏതുവിധേനയും ഇടതുമുന്നണിയില്&#x200d; അധികാരം നുണയുകയല്ലാതെ മതേതരത്വത്തെക്കുറിച്ചും കേരള രാഷ്ട്രീയത്തെക്കുറിച്ചും ആധികാരികമായ അഭിപ്രായം പറയാന്&#x200d; പാര്&#x200d;ട്ടിയുടെ പേര് പോലും സ്വയം നിശ്ചയിക്കാന്&#x200d; കഴിയാത്തവര്&#x200d; ശ്രമിക്കുന്നത് ബാങ്ക് വിളി കേള്&#x200d;ക്കുമ്പോള്&#x200d; ഉയരുന്ന ഓരിയിടല്&#x200d; മാത്രമാണ് ഓര്&#x200d;മിപ്പിക്കുന്നത് . ലീഗ് എന്ന് പറയാന്&#x200d; പോലും ത്രാണിയില്ലാത്ത ആള്&#x200d;ക്കൂട്ടം !</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/inl-iuml-ldf.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സീറ്റു നല്&#x200d;കാന്&#x200d; ആകില്ലെന്ന് എല്&#x200d;ഡിഎഫ്; പിഡിപി വിട്ടെത്തിയ പൂന്തുറ സിറാജ് പെട്ടു!</title>
		<link>https://www.chandrikadaily.com/did-not-accept-poonthura-siraj-as-candidate-says-ldf.html</link>
					<comments>https://www.chandrikadaily.com/did-not-accept-poonthura-siraj-as-candidate-says-ldf.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Mon, 16 Nov 2020 07:25:32 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[INL]]></category>
		<category><![CDATA[ldf]]></category>
		<category><![CDATA[POONTHURA SIRAJ]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=167720</guid>

					<description><![CDATA[കോര്&#x200d;പറേഷനില്&#x200d; ഐഎന്&#x200d;എല്ലിനുള്ള ഏക സീറ്റായ മാണിക്യവിളാകത്താണ് സിറാജിനെ സ്ഥാനാര്&#x200d;ത്ഥിയാക്കാന്&#x200d; ഐഎന്&#x200d;എല്&#x200d; തീരുമാനിച്ചിരുന്നത്.]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: കടിച്ചതും പിടിച്ചതും ഇല്ല എന്ന അവസ്ഥയിലാണ് ഇപ്പോള്&#x200d; പിഡിപി മുന്&#x200d; നേതാവ് പൂന്തുറ സിറാജ്. ഇരുപത്തിയഞ്ച് വര്&#x200d;ഷത്തോളം പ്രവര്&#x200d;ത്തിച്ച പാര്&#x200d;ട്ടി വിട്ട് ഐഎന്&#x200d;എല്ലില്&#x200d; ചേരാന്&#x200d; സിറാജ് തീരുമാനിച്ചത് കോര്&#x200d;പറേഷനിലെ ഒരു സീറ്റില്&#x200d; കണ്ണുവച്ചാണ്. ഐഎന്&#x200d;എല്&#x200d; അതു കൊടുക്കാമെന്നും സമ്മതിച്ചു. പിന്നാലെ ആഘോഷപൂര്&#x200d;വ്വം പാര്&#x200d;ട്ടി പ്രേേവശനം. സ്ഥാനാര്&#x200d;ത്ഥി പ്രഖ്യാപനവും.</p>
<p>എന്നാല്&#x200d; സിറാജിനെ അംഗീകരിക്കാന്&#x200d; ആകില്ലെന്ന നിലപാടിലാണ് എല്&#x200d;ഡിഎഫ് നേതൃത്വം. പുതിയൊരു സ്ഥാനാര്&#x200d;ത്ഥിയെ കണ്ടെത്താന്&#x200d; ഐഎന്&#x200d;എല്ലിനോട് ആവശ്യപ്പെടുകയും ചെയ്തു. ഇതോടെ സിറാജ് വെട്ടിലായി. എല്&#x200d;ഡിഎഫ് ഈ &#8216;ചതി&#8217; ചെയ്യുമെന്ന് സിറാജ് സ്വപ്‌നത്തില്&#x200d; പോലും കരുതിയിരിക്കില്ല.</p>
<p>കോര്&#x200d;പറേഷനില്&#x200d; ഐഎന്&#x200d;എല്ലിനുള്ള ഏക സീറ്റായ മാണിക്യവിളാകത്താണ് സിറാജിനെ സ്ഥാനാര്&#x200d;ത്ഥിയാക്കാന്&#x200d; ഐഎന്&#x200d;എല്&#x200d; തീരുമാനിച്ചിരുന്നത്. എന്നാല്&#x200d; സീറ്റു മോഹിച്ചു മാത്രം മുന്നണിയിലെത്തിയ ഒരാളെ അംഗീകരിക്കാന്&#x200d; ആകില്ല എന്നാണ് എല്&#x200d;ഡിഎഫ് നിലപാട്.</p>
<p>എല്&#x200d;ഡിഎഫില്&#x200d; സിപിഎമ്മാണ് സിറാജിനെതിരെ നിലപാട് എടുത്തത്. പകരം ആളെ കണ്ടെത്തുന്നതിന്റെ ഭാഗമായി തിങ്കളാഴ്ച ജില്ലാ കമ്മിറ്റി ചേരുമെന്ന് ഐഎന്&#x200d;എല്&#x200d; ജില്ലാ ട്രഷറര്&#x200d; എഎല്&#x200d; ഖാസിം പറഞ്ഞു. സിറാജിന്റെ സ്ഥാനാര്&#x200d;ത്ഥിത്വവുമായി മുമ്പോട്ടു പോകാമെന്നാണ് കരുതുന്നത് എന്ന് അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>തിരുവനന്തപുരം കോര്&#x200d;പറേഷനില്&#x200d; 1995,2000,2005 കാലയളവില്&#x200d; കൗണ്&#x200d;സിലര്&#x200d; ആയിരുന്ന വ്യക്തിയാണ് സിറാജ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/did-not-accept-poonthura-siraj-as-candidate-says-ldf.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഐ.എന്&#x200d;.എല്&#x200d; വിഭാഗീയത; വിമത കണ്&#x200d;വന്&#x200d;ഷനില്&#x200d; പങ്കെടുത്ത വഹാബിനെതിരെ നടപടിക്ക് സാധ്യത</title>
		<link>https://www.chandrikadaily.com/inl-ap-abdul-vahab-news.html</link>
					<comments>https://www.chandrikadaily.com/inl-ap-abdul-vahab-news.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Mon, 16 Sep 2019 06:32:04 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[INL]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=139204</guid>

					<description><![CDATA[മലപ്പുറം: ദേശീയ പ്രസിഡന്റിന്റെ നിര്&#x200d;ദേശത്തെ തള്ളി മലപ്പുറത്ത് വിളിച്ചു ചേര്&#x200d;ത്ത ഐ.എന്&#x200d;.എല്&#x200d; പ്രവര്&#x200d;ത്തക കണ്&#x200d;വന്&#x200d;ഷനില്&#x200d; ഉദ്ഘാടകനായി എത്തിയ ഐ.എന്&#x200d;.എല്&#x200d; സംസ്ഥാന പ്രസിഡന്റിനെതിരെ നടപടി വന്നേക്കും. ഇതോടെ ഐ.എന്&#x200d;.എല്ലില്&#x200d; കാലങ്ങളായി നിലനിന്നിരുന്ന വിഭാഗീയ പ്രശ്‌നങ്ങള്&#x200d; വലിയ പൊട്ടിത്തെറിയിലെത്തിയിരിക്കുകയാണ്. ഈ മാസം ഇരുപത്തി ഒന്നിന് കണ്ണൂരില്&#x200d; ചേരുന്ന പാര്&#x200d;ട്ടി സംസ്ഥാന കൗണ്&#x200d;സിലിലോ അതിന് മുമ്പോ വഹാബിനും പരിപാടിയുടെ സംഘാടകര്&#x200d;ക്കുമെതിരായി അച്ചടക്ക നടപടി വരുമെന്നാണ് സൂചന. മലപ്പുറത്തെ ഔദ്യോഗിക ജില്ലാ കമ്മിറ്റിയും പരിപാടിക്കെതിരെ രംഗത്തുവന്നിരുന്നു. മലപ്പുറം ജില്ലാ ഭാരവാഹികളുടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് [&#8230;]]]></description>
										<content:encoded><![CDATA[
<p>മലപ്പുറം: ദേശീയ പ്രസിഡന്റിന്റെ നിര്&#x200d;ദേശത്തെ തള്ളി മലപ്പുറത്ത് വിളിച്ചു ചേര്&#x200d;ത്ത ഐ.എന്&#x200d;.എല്&#x200d; പ്രവര്&#x200d;ത്തക കണ്&#x200d;വന്&#x200d;ഷനില്&#x200d; ഉദ്ഘാടകനായി എത്തിയ  ഐ.എന്&#x200d;.എല്&#x200d; സംസ്ഥാന പ്രസിഡന്റിനെതിരെ നടപടി വന്നേക്കും. ഇതോടെ ഐ.എന്&#x200d;.എല്ലില്&#x200d; കാലങ്ങളായി നിലനിന്നിരുന്ന വിഭാഗീയ പ്രശ്‌നങ്ങള്&#x200d; വലിയ പൊട്ടിത്തെറിയിലെത്തിയിരിക്കുകയാണ്. ഈ മാസം ഇരുപത്തി ഒന്നിന് കണ്ണൂരില്&#x200d; ചേരുന്ന പാര്&#x200d;ട്ടി സംസ്ഥാന കൗണ്&#x200d;സിലിലോ അതിന് മുമ്പോ  വഹാബിനും പരിപാടിയുടെ സംഘാടകര്&#x200d;ക്കുമെതിരായി  അച്ചടക്ക നടപടി വരുമെന്നാണ് സൂചന. മലപ്പുറത്തെ ഔദ്യോഗിക ജില്ലാ കമ്മിറ്റിയും പരിപാടിക്കെതിരെ രംഗത്തുവന്നിരുന്നു. മലപ്പുറം ജില്ലാ ഭാരവാഹികളുടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ്  പുതിയ ഗ്രൂപ്പ് പോര് സജീവമായത്. പാര്&#x200d;ട്ടിയിലെ ഭിന്നത പരിഹരിക്കാന്&#x200d;  ദേശീയ, സംസ്ഥാന നേതാക്കള്&#x200d; ഇടപ്പെട്ട് പലതവണ സമവായ നീക്കങ്ങളുണ്ടാക്കിയെങ്കിലും ഇതെല്ലാം പരാജയപ്പെടുകയായിരുന്നു. ചര്&#x200d;ച്ച പരാജയപ്പെടുന്നതിന്റെ കാരണം സംസ്ഥാന പ്രസിഡന്റാണെന്നാണ് ആരോപണം. ജില്ലയിലെ  ഔദ്യോഗിക കമ്മിറ്റിക്കെതിരെ സംസ്ഥാന പ്രസിഡന്റ് വിമത വിഭാഗത്തെ സഹായിക്കുന്നുവെന്നും ആരോപണം ഉയര്&#x200d;ന്നു.  ദേശീയ പ്രസിഡന്റ് നേരിട്ട് വിലക്കിയ പരിപാടിക്ക് വഹാബ്  എത്തിയതോടെ ഇവരുടെ ആരോപണങ്ങള്&#x200d; ശരിയാണെന്ന് തെളിഞ്ഞിരിക്കുകയാണ്.  മലപ്പുറത്തെ വിമത വിഭാഗം കണ്&#x200d;വന്&#x200d;ഷന്&#x200d; നിര്&#x200d;ത്തലാക്കണമെന്ന് ആവശ്യപ്പെട്ട് ഈ മാസം ആറിനാണ് ജില്ലാ കമ്മിറ്റി ദേശീയ, സംസ്ഥാന കമ്മിറ്റികള്&#x200d;ക്ക് പരാതി നല്&#x200d;കിയത്. പൊന്നാനിയില്&#x200d; ജില്ലാ കമ്മിറ്റി  നടത്തിയ ശില്&#x200d;പശാലക്ക് ക്ഷണിച്ചിട്ടും പങ്കെടുക്കാതെ മാറി നിന്ന വഹാബ് മലപ്പുറത്ത് പങ്കെടുത്തത് നേതാക്കള്&#x200d;ക്കും അണികള്&#x200d;ക്കുമിടയില്&#x200d; വലിയ അമര്&#x200d;ഷമാണ് ഉണ്ടാക്കിയിരിക്കുന്നത്.  കണ്&#x200d;വന്&#x200d;ഷനില്&#x200d; പങ്കെടുത്തവരില്&#x200d; ഏറിയ വിഭാഗവും  പാര്&#x200d;ട്ടിക്ക് പുറത്തുള്ളവരും പല കാരണങ്ങളാലും പാര്&#x200d;ട്ടിയുമായി അകന്ന് നില്&#x200d;ക്കുന്നവരുമാണെന്നാണ് ഔദ്യോഗിക വിഭാഗം അവകാശപ്പെടുന്നത്. പരിപാടിയിലേക്ക് ക്ഷണിച്ചിരുന്ന ഇടതുപക്ഷ മുന്നണി നേതാക്കളും മുതിര്&#x200d;ന്ന പാര്&#x200d;ട്ടി നേതാക്കളാരും പരിപാടിയില്&#x200d; പങ്കെടുത്തിരുന്നില്ല.   </p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/inl-ap-abdul-vahab-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ജനജാഗ്രതാ യാത്രയിലും സീറ്റില്ല,  കറിവേപ്പിലയായി ഐ.എന്‍.എല്‍</title>
		<link>https://www.chandrikadaily.com/inl-is-out-of-left-front-in-janajagratha.html</link>
					<comments>https://www.chandrikadaily.com/inl-is-out-of-left-front-in-janajagratha.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 22 Oct 2017 06:14:17 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[INL]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=49076</guid>

					<description><![CDATA[&#160; ഇപ്പോഴും ഇടതു മുന്നണിക്ക് അകത്താണോ പുറത്താണോ എന്ന കാര്യത്തില്‍ ഒരു ഉറപ്പും കിട്ടാത്ത പാര്‍ട്ടിയാണ് ഐ.എന്‍.എല്‍. രണ്ടു പതിറ്റാണ്ടോളമായി ഇടതുമുന്നണിക്കൊപ്പമാണ് സഹവാസമെങ്കിലും അകത്തുമല്ല, പുറത്തുമല്ല എന്ന സ്ഥിതിക്ക് യാതൊരു മാറ്റവും വന്നിട്ടില്ല. മുന്നണി പ്രവേശത്തിനായി മുറവിളി ഉയരുമ്പോഴെല്ലാം ഇപ്പോ ശരിയാക്കിത്തരാം എന്ന മട്ടിലുള്ള ഉറപ്പുകള്‍ കുറേ കേട്ടവരാണ് ഐ.എന്‍.എല്‍ നേതാക്കളും അണികളും. ഐ.എന്‍.എല്ലിനോടുള്ള തൊട്ടുകൂടായ്മ ഇപ്പോഴും ശക്തമായി തുടരുന്ന കാഴ്ചയാണ് ഇടതുമുന്നണിയുടെ നേതൃത്വത്തിലുള്ള ജനജാഗ്രതാ യാത്രയിലും കാണാവുന്നത്. കോടിയേരി ബാലകൃഷണനോടൊപ്പവും കാനം രാജേന്ദ്രനൊടപ്പവുമുള്ള ജനജാഗ്രതാ യാത്രകളിലെ [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>ഇപ്പോഴും ഇടതു മുന്നണിക്ക് അകത്താണോ പുറത്താണോ എന്ന കാര്യത്തില്&#x200d; ഒരു ഉറപ്പും കിട്ടാത്ത പാര്&#x200d;ട്ടിയാണ് ഐ.എന്&#x200d;.എല്&#x200d;. രണ്ടു പതിറ്റാണ്ടോളമായി ഇടതുമുന്നണിക്കൊപ്പമാണ് സഹവാസമെങ്കിലും അകത്തുമല്ല, പുറത്തുമല്ല എന്ന സ്ഥിതിക്ക് യാതൊരു മാറ്റവും വന്നിട്ടില്ല. മുന്നണി പ്രവേശത്തിനായി മുറവിളി ഉയരുമ്പോഴെല്ലാം ഇപ്പോ ശരിയാക്കിത്തരാം എന്ന മട്ടിലുള്ള ഉറപ്പുകള്&#x200d; കുറേ കേട്ടവരാണ് ഐ.എന്&#x200d;.എല്&#x200d; നേതാക്കളും അണികളും.</p>
<p>ഐ.എന്&#x200d;.എല്ലിനോടുള്ള തൊട്ടുകൂടായ്മ ഇപ്പോഴും ശക്തമായി തുടരുന്ന കാഴ്ചയാണ് ഇടതുമുന്നണിയുടെ നേതൃത്വത്തിലുള്ള ജനജാഗ്രതാ യാത്രയിലും കാണാവുന്നത്. കോടിയേരി ബാലകൃഷണനോടൊപ്പവും കാനം രാജേന്ദ്രനൊടപ്പവുമുള്ള ജനജാഗ്രതാ യാത്രകളിലെ സ്ഥിരാംഗങ്ങളെ തെരെഞ്ഞെടുത്തപ്പോള്&#x200d; അവിടെയും ഐ.എന്&#x200d;.എല്&#x200d; നേതാക്കളെ പരിഗണിച്ചില്ല. ഐ.എന്&#x200d;.എല്ലിനെ മുന്നണിയില്&#x200d; എടുക്കുന്നതിലോ വേദി പങ്കിടുന്നതിലോ ഇടതു അണികള്&#x200d;ക്കും താല്&#x200d;പര്യമില്ല.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/inl-is-out-of-left-front-in-janajagratha.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
