<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>inspection &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/inspection/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Tue, 14 Oct 2025 15:23:33 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>inspection &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>അനധികൃത എയര്‍ ഹോണുകള്‍ക്കെതിരെ സംസ്ഥാനവ്യാപക പരിശോധന; 390 ബസുകള്‍ പിടികൂടി</title>
		<link>https://www.chandrikadaily.com/1state-wide-inspection-against-illegal-air-horns-390-buses-were-seized.html</link>
					<comments>https://www.chandrikadaily.com/1state-wide-inspection-against-illegal-air-horns-390-buses-were-seized.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Tue, 14 Oct 2025 15:22:14 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[air horns]]></category>
		<category><![CDATA[inspection]]></category>
		<category><![CDATA[thiruvanandapuram]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=358480</guid>

					<description><![CDATA[എറണാകുളം മേഖലയില്‍ 122 ബസുകള്‍ പിടികൂടി.]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: വാഹനങ്ങളിലെ അനധികൃത എയര്&#x200d; ഹോണുകള്&#x200d;ക്കെതിരെ സംസ്ഥാന വ്യാപക പരിശോധനയുമായി മോട്ടോര്&#x200d; വാഹന വകുപ്പ്. ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ നിര്&#x200d;ദേശപ്രകാരമാണ് സംസ്ഥാനത്തുടനീളമുള്ള സ്‌പെഷ്യല്&#x200d; ഡ്രൈവ് ആരംഭിച്ചത്.</p>
<p>പരിശോധനയുടെ ഭാഗമായി സംസ്ഥാനത്ത് ഇതുവരെ 390 ബസുകള്&#x200d; പിടികൂടിയതായി മോട്ടോര്&#x200d; വാഹന വകുപ്പ് അറിയിച്ചു. അതില്&#x200d; എറണാകുളം മേഖലയില്&#x200d; 122 ബസുകള്&#x200d; പിടികൂടി. പിടിച്ചെടുത്ത എയര്&#x200d; ഹോണുകള്&#x200d; നശിപ്പിക്കാനാണ് തീരുമാനം.</p>
<p>പരിശോധന ഈ മാസം 19 വരെ തുടരുമെന്നും, അനധികൃത എയര്&#x200d; ഹോണ്&#x200d; ഉപയോഗിക്കുന്നവര്&#x200d;ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും അധികൃതര്&#x200d; അറിയിച്ചു.</p>
<p>കോതമംഗലം കെഎസ്ആര്&#x200d;ടിസി ബസ് ടെര്&#x200d;മിനലിന്റെ ഉദ്ഘാടന വേളയില്&#x200d; അമിത ശബ്ദത്തില്&#x200d; എയര്&#x200d; ഹോണ്&#x200d; മുഴക്കി ബസ്സ് എത്തിയ സംഭവത്തിന് പിന്നാലെ സംസ്ഥാനതല പരിശോധനയ്ക്ക് മന്ത്രി ഗണേഷ് കുമാര്&#x200d; ഉത്തരവിടുകയായിരുന്നു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1state-wide-inspection-against-illegal-air-horns-390-buses-were-seized.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കെഎസ്ആര്‍ടിസിയില്‍ മിന്നല്‍ പരിശോധന; ബസിന് പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റില്ല</title>
		<link>https://www.chandrikadaily.com/lightning-inspection-at-ksrtc-bus-does-not-have-pollution-certificate.html</link>
					<comments>https://www.chandrikadaily.com/lightning-inspection-at-ksrtc-bus-does-not-have-pollution-certificate.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Thu, 02 Oct 2025 09:22:33 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[inspection]]></category>
		<category><![CDATA[kollam]]></category>
		<category><![CDATA[ksrtc]]></category>
		<category><![CDATA[Lightning inspection]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=356492</guid>

					<description><![CDATA[പൊന്‍കുന്നം ഡിപ്പോയിലെ കെഎല്‍ 15 എ 0209 ബസിന്റെ മലിനീകരണ നിയന്ത്രണ സര്‍ട്ടിഫിക്കറ്റ് 2025 ഓഗസ്റ്റ് 7-ന് കാലാവധി കഴിഞ്ഞതായി രേഖകളില്‍ വ്യക്തമായിരുന്നു.
]]></description>
										<content:encoded><![CDATA[<p>കൊല്ലം: ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാര്&#x200d; പ്ലാസ്റ്റിക് കുപ്പി കണ്ടതിനെ തുടര്&#x200d;ന്ന് നടത്തിയ പരിശോധനയില്&#x200d; കെഎസ്ആര്&#x200d;ടിസി ബസിന്  പൊള്യൂഷന്&#x200d; സര്&#x200d;ട്ടിഫിക്കറ്റ് ഇല്ലെന്ന് കണ്ടെത്തി. പൊന്&#x200d;കുന്നം ഡിപ്പോയിലെ കെഎല്&#x200d; 15 എ 0209 ബസിന്റെ മലിനീകരണ നിയന്ത്രണ സര്&#x200d;ട്ടിഫിക്കറ്റ് 2025 ഓഗസ്റ്റ് 7-ന് കാലാവധി കഴിഞ്ഞതായി രേഖകളില്&#x200d; വ്യക്തമായിരുന്നു.</p>
<p>ഇന്നലെ ആയൂരില്&#x200d; നടത്തിയ പരിശോധനയില്&#x200d;, ബസിന്റെ മുന്&#x200d;ഭാഗത്ത് പ്ലാസ്റ്റിക് കുപ്പികള്&#x200d; കണ്ടതിന് പിന്നാലെ മന്ത്രി ബസിനെ നേരിട്ട് തടഞ്ഞു. ജീവനക്കാരെ പരസ്യമായി ശകാരിക്കുകയും ചെയ്തിരുന്നു.</p>
<p>ജീവനക്കാരെ ശകാരിക്കാന്&#x200d; സമയം കണ്ടെത്തുന്ന മന്ത്രി വാഹനത്തിന്റെ രേഖകള്&#x200d; എല്ലാം കൃത്യം ആണോ എന്നത് കൂടി പരിശോധിക്കണം എന്നതാണ് യൂണിയനുകളുടെ ആവശ്യം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/lightning-inspection-at-ksrtc-bus-does-not-have-pollution-certificate.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പെര്&#x200d;ഫ്യൂമില്&#x200d; ഗുരുതര പ്രശ്‌നമുണ്ടാക്കുന്ന മീഥൈല്&#x200d; ആല്&#x200d;ക്കഹോള്&#x200d;</title>
		<link>https://www.chandrikadaily.com/1methyl-alcohol-is-a-serious-problem-in-perfumes.html</link>
					<comments>https://www.chandrikadaily.com/1methyl-alcohol-is-a-serious-problem-in-perfumes.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Wed, 12 Feb 2025 11:42:29 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[inspection]]></category>
		<category><![CDATA[kochi]]></category>
		<category><![CDATA[methyl aclchohol]]></category>
		<category><![CDATA[perfume]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=329562</guid>

					<description><![CDATA[എറണാകുളത്തെ മറൈന്&#x200d; ഡ്രൈവില്&#x200d; പ്രവര്&#x200d;ത്തിക്കുന്ന സൗന്ദര്യ വര്&#x200d;ധക വസ്തുക്കളുടെ മൊത്തവ്യാപാര സ്ഥാപനത്തില്&#x200d; നിന്നുമാണ് മായം ചേര്&#x200d;ത്ത പെര്&#x200d;ഫ്യൂം പിടികൂടിയത്]]></description>
										<content:encoded><![CDATA[<p>ഓപ്പറേഷന്&#x200d; സൗന്ദര്യയുടെ ഭാഗമായി എറണാകുളത്ത് നടത്തിയ പരിശോധനയില്&#x200d; മായം ചേര്&#x200d;ത്ത സൗന്ദര്യ വര്&#x200d;ധക വസ്തുക്കള്&#x200d; കണ്ടെത്തിയതായി ഡ്രഗ്‌സ് കണ്&#x200d;ട്രോള്&#x200d; വകുപ്പ് അറിയിച്ചു. എറണാകുളത്തെ മറൈന്&#x200d; ഡ്രൈവില്&#x200d; പ്രവര്&#x200d;ത്തിക്കുന്ന സൗന്ദര്യ വര്&#x200d;ധക വസ്തുക്കളുടെ മൊത്തവ്യാപാര സ്ഥാപനത്തില്&#x200d; നിന്നുമാണ് മായം ചേര്&#x200d;ത്ത പെര്&#x200d;ഫ്യൂം പിടികൂടിയത്.</p>
<p>ഇതില്&#x200d; മീഥൈല്&#x200d; ആല്&#x200d;ക്കഹോളിന്റെ അളവ് 95 ശതമാനത്തോളം ഉണ്ടെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മീഥൈല്&#x200d; ആല്&#x200d;ക്കഹോള്&#x200d; അടങ്ങിരിക്കുന്നത് കൊണ്ട് ഇതുപയോഗിച്ചാല്&#x200d; ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്&#x200d; ഉണ്ടാകുവാന്&#x200d; സാധ്യതയുണ്ട്. ഈ സാഹചര്യത്തില്&#x200d; പരിശോധനകള്&#x200d; ശക്തമാക്കാന്&#x200d; ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്&#x200d;ജ് നിര്&#x200d;ദേശം നല്&#x200d;കി.</p>
<p>ഗുജറാത്തിലെ അഹമ്മദാബാദ് കേന്ദ്രീകരിച്ച് പ്രവര്&#x200d;ത്തിക്കുന്ന സ്ഥാപനത്തിന്റെ ‘കരിഷ്മ പെര്&#x200d;ഫ്യൂം’ എന്ന പേരില്&#x200d; ഇറക്കിയ പെര്&#x200d;ഫ്യൂമിലാണ് മീഥൈല്&#x200d; ആൾക്കഹോള്&#x200d; അമിത അളവില്&#x200d; കണ്ടെത്തിയത്. കേരള പോയിസണ്&#x200d; റൂളിന്റെ ഷെഡ്യൂള്&#x200d; ഒന്നില്&#x200d; വരുന്ന ഒരു വിഷമാണ് മീഥൈല്&#x200d; ആൾക്കഹോള്&#x200d;.kerala news</p>
<p>ആരോഗ്യത്തിന് ഹാനികരമായിട്ടുള്ള ഇത്തരം പദാര്&#x200d;ത്ഥങ്ങളുള്ള സൗന്ദര്യ വര്&#x200d;ധക വസ്തുക്കള്&#x200d; ഡ്രഗ്‌സ് ആന്റ് കോസ്‌മെറ്റിക്‌സ് ആക്ട് പ്രകാരം മായം ചേര്&#x200d;ക്കല്&#x200d; (Adulterated) വിഭാഗത്തിലാണ് നിര്&#x200d;വചിക്കപ്പെട്ടിരിക്കുന്നത്. പെര്&#x200d;ഫ്യൂം ആയിട്ടാണ് നിര്&#x200d;മ്മിക്കുന്നതെങ്കിലും ആഫ്റ്റര്&#x200d; ഷേവ് ആയിട്ടാണ് ഇത് ഉപയോഗിക്കപ്പെടുന്നത്. അതിനാല്&#x200d; തന്നെ മൃദുവായ മുഖ ചര്&#x200d;മ്മത്തിലൂടെയും മുറിവിലൂടെയും വേഗത്തില്&#x200d; ശരീരത്തിലെത്തി ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1methyl-alcohol-is-a-serious-problem-in-perfumes.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മലപ്പുറത്ത്‌ ഹോട്ടലുകളിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മിന്നൽ പരിശോധന: രണ്ട് സ്ഥാപനങ്ങൾ അടച്ചു പൂട്ടി</title>
		<link>https://www.chandrikadaily.com/malappuram-food-safety-departments-lightning-inspection-of-hotels-two-establishments-were-closed.html</link>
					<comments>https://www.chandrikadaily.com/malappuram-food-safety-departments-lightning-inspection-of-hotels-two-establishments-were-closed.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Tue, 03 Dec 2024 12:07:09 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[food safety department]]></category>
		<category><![CDATA[hotels]]></category>
		<category><![CDATA[inspection]]></category>
		<category><![CDATA[malappuram]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=320236</guid>

					<description><![CDATA[30 സ്ഥാപനങ്ങൾ പരിശോധിച്ചതിൽ മൂന്ന് സ്ഥാപനങ്ങൾക്കെതിരെ ആർ.ഡി.ഒ കോടതിയിൽ കേസ് ഫയൽ ചെയ്യുന്നതിനുള്ള നടപടികൾ ആരംഭിക്കുകയും നാല് സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുകയും ചെയ്തു]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>മലപ്പുറം നഗരസഭാ പരിധിയിലെ ഹോട്ടലുകൾ, റസ്റ്റോറന്റുകൾ കേന്ദ്രീകരിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ മിന്നൽ പരിശോധനയിൽ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത രണ്ട് സ്ഥാപനങ്ങൾ അടച്ചുപൂട്ടി. ഭക്ഷ്യസുരക്ഷാ അസി. കമ്മീഷണർ ഡി സുജിത് പെരേരയുടെ നേതൃത്വത്തിൽ രണ്ട് സ്ക്വാഡുകളാണ് സ്ഥാപനങ്ങൾ പരിശോധിച്ചത്.</p>
<p>രാവിലെ എട്ടുമണിക്ക് ആരംഭിച്ച പരിശോധന മൂന്നു മണിവരെ നീണ്ടു. 30 സ്ഥാപനങ്ങൾ പരിശോധിച്ചതിൽ മൂന്ന് സ്ഥാപനങ്ങൾക്കെതിരെ ആർ.ഡി.ഒ കോടതിയിൽ കേസ് ഫയൽ ചെയ്യുന്നതിനുള്ള നടപടികൾ ആരംഭിക്കുകയും നാല് സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുകയും ചെയ്തു. ഭക്ഷ്യസുരക്ഷാ ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാത്ത നാല് സ്ഥാപനങ്ങൾക്ക് റെക്ടിഫിക്കേഷന്&#x200d; നോട്ടീസ് നൽകുകയും ഒരു സ്ഥാപനത്തിന് ഇംപ്രൂവ്മെന്റ് നോട്ടീസ് നൽകുകയും ചെയ്തു.</p>
<p>പരിശോധനയിൽ രമിത കെ ജി, അശ്വതി എപി, മുഹമ്മദ് മുസ്തഫ കെ സി, ജി ബിനു ഗോപാൽ, സിബി സേവിയർ, രാഹുൽ എം എന്നിവർ പങ്കെടുത്തു. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർ ഡി സുജിത് പെരേര അറിയിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/malappuram-food-safety-departments-lightning-inspection-of-hotels-two-establishments-were-closed.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മുസഫ വര്&#x200d;ക്ക്‌ഷോപ്പുകളില്&#x200d; മുനിസിപ്പാലിറ്റി പരിശോധനയും ബോധവല്&#x200d;ക്കരണവും</title>
		<link>https://www.chandrikadaily.com/municipality-in-musafa-workshops-inspection-and-awareness.html</link>
					<comments>https://www.chandrikadaily.com/municipality-in-musafa-workshops-inspection-and-awareness.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sat, 19 Oct 2024 05:44:46 +0000</pubDate>
				<category><![CDATA[GULF]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Abudhabi]]></category>
		<category><![CDATA[inspection]]></category>
		<category><![CDATA[workshops]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=313995</guid>

					<description><![CDATA[അബുദാബി: അബുദാബി വ്യവസായ നഗരിയായ മുസഫയില്&#x200d; മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥര്&#x200d; പ രിശോധനയും ബോധവല്&#x200d;ക്കരണവും നടത്തി. വിവിധ മേഖലകളിലും സ്ഥാപനങ്ങളിലും തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുകയെന്ന സന്ദേശവുമായാണ് ഉദ്യോഗസ്ഥര്&#x200d; വിവിധ സ്ഥാപനങ്ങളില്&#x200d; എത്തിയത്. തൊഴി ല്&#x200d; മേഖലകളില്&#x200d; പൊതുജനാരോഗ്യവും സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായാണ് ബോധവല്&#x200d;ക്കരണവും പരിശോധനയും നടക്കുന്നത്. ഇതിന്റെ ഭാഗമായി മുസഫ ഇന്&#x200d;ഡസ്ട്രിയല്&#x200d; ഏരിയയിലെ വാഹനങ്ങളുടെ അറ്റകുറ്റപ്പണികള്&#x200d; ന ടത്തുന്ന സ്ഥാപനങ്ങളുടെ ഉടമകളും തൊഴിലാളികളുമായും ഉദ്യോഗസ്ഥര്&#x200d; ആശയവിനിമയം നടത്തി. വ ര്&#x200d;ക്ക്ഷോപ്പുകളില്&#x200d; ആരോഗ്യ ചട്ടങ്ങള്&#x200d; പാലിക്കേണ്ടതിന്റെയും [&#8230;]]]></description>
										<content:encoded><![CDATA[<p>അബുദാബി: അബുദാബി വ്യവസായ നഗരിയായ മുസഫയില്&#x200d; മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥര്&#x200d; പ രിശോധനയും ബോധവല്&#x200d;ക്കരണവും നടത്തി. വിവിധ മേഖലകളിലും സ്ഥാപനങ്ങളിലും തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുകയെന്ന സന്ദേശവുമായാണ് ഉദ്യോഗസ്ഥര്&#x200d; വിവിധ സ്ഥാപനങ്ങളില്&#x200d; എത്തിയത്. തൊഴി ല്&#x200d; മേഖലകളില്&#x200d; പൊതുജനാരോഗ്യവും സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായാണ് ബോധവല്&#x200d;ക്കരണവും പരിശോധനയും നടക്കുന്നത്.</p>
<p>ഇതിന്റെ ഭാഗമായി മുസഫ ഇന്&#x200d;ഡസ്ട്രിയല്&#x200d; ഏരിയയിലെ വാഹനങ്ങളുടെ അറ്റകുറ്റപ്പണികള്&#x200d; ന ടത്തുന്ന സ്ഥാപനങ്ങളുടെ ഉടമകളും തൊഴിലാളികളുമായും ഉദ്യോഗസ്ഥര്&#x200d; ആശയവിനിമയം നടത്തി. വ ര്&#x200d;ക്ക്ഷോപ്പുകളില്&#x200d; ആരോഗ്യ ചട്ടങ്ങള്&#x200d; പാലിക്കേണ്ടതിന്റെയും പരിസരത്തും തൊഴിലാളികള്&#x200d;ക്കിടയിലും ശുചിത്വം പാലിക്കേണ്ടതിന്റെയും പ്രാധാന്യം ഉദ്യോഗസ്ഥര്&#x200d; ഊന്നിപ്പറഞ്ഞു. പരിസ്ഥിതി മലിനീകരണവും മാലിന്യ വ്യാപനവും ഒഴിവാക്കുന്നതിനും നഗരത്തിന്റെ സൗന്ദര്യാത്മകവും പരിഷ്‌കൃതവുമായ രൂപം സംര ക്ഷിക്കുന്നതിനുമായി എല്ലാ പ്രവര്&#x200d;ത്തനങ്ങളും സേവനങ്ങളും സ്ഥാപനത്തിന്റെ പരിധിക്കുള്ളില്&#x200d; തന്നെ നടത്തണമെന്ന് തൊഴിലുടമകളോട് ആവശ്യപ്പെട്ടു. മാലിന്യങ്ങള്&#x200d; നടപ്പാതകള്&#x200d;, തുറസ്സായ സ്ഥലങ്ങള്&#x200d; തുടങ്ങിയ സ്ഥലങ്ങളിലേക്ക് വ്യാപിക്കരുതെന്നും ഉദ്യോഗസ്ഥര്&#x200d; പറഞ്ഞു.</p>
<p>വര്&#x200d;ക്ക്ഷോപ്പുകളിലും റിപ്പയര്&#x200d; ഷോപ്പുകളിലും ഫ്‌ലോറിങ്ങിന്റെ ഗുണനിലവാരം പരിശോധിക്കല്&#x200d;, വിള്ളലുകളില്ലെന്ന് ഉറപ്പാക്കല്&#x200d;, വാഹനങ്ങളുടെ റാമ്പുകള്&#x200d; ചലിക്കാവുന്നതാണെന്ന് ഉറപ്പാക്കല്&#x200d; എന്നിവ ഉള്&#x200d;പ്പെടെ നിരവധി സുരക്ഷാ ആവശ്യകതകള്&#x200d; ഇന്&#x200d;സ്‌പെക്ടര്&#x200d;മാര്&#x200d; ഉറപ്പുവരുത്തി. വാഹനങ്ങളുടെ ഓയില്&#x200d; ഉള്&#x200d;പ്പെടെയുള്ള ദ്രവമാലിന്യങ്ങള്&#x200d; മലിനജല സംവിധാനങ്ങളില്&#x200d; ഒഴുക്കുന്നില്ലെന്നും ശരിയായ വിധത്തില്&#x200d; സംസ്‌കരിക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥര്&#x200d; പരിശോധിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/municipality-in-musafa-workshops-inspection-and-awareness.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പാനൂര്&#x200d; സ്‌ഫോടനം; കണ്ണൂരില്&#x200d; വ്യാപക പരിശോധന</title>
		<link>https://www.chandrikadaily.com/panur-blast-widespread-inspection-in-kannur.html</link>
					<comments>https://www.chandrikadaily.com/panur-blast-widespread-inspection-in-kannur.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 07 Apr 2024 04:50:59 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[inspection]]></category>
		<category><![CDATA[panur blast]]></category>
		<category><![CDATA[Widespread]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=294713</guid>

					<description><![CDATA[അപകടത്തില്&#x200d; സിപിഎം ലോക്കല്&#x200d; കമ്മിറ്റി അംഗത്തിന്റ മകന്&#x200d; കൂടിയായ വിനീഷിന്റെ ഇരുകൈപ്പത്തികളും അറ്റുപോയിരുന്നു.]]></description>
										<content:encoded><![CDATA[<p>പാനൂര്&#x200d; ബോംബ് സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്&#x200d; കണ്ണൂര്&#x200d; ജില്ലയില്&#x200d; വ്യാപക പരിശോധന. ജില്ലയുടെ വിവിധ ഭാഗങ്ങളില്&#x200d; ബോംബ് സ്‌ക്വാഡിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തുന്നത്. നേരത്തെ പാനൂരില്&#x200d; ബോംബ് സ്ഫോടനം നടന്ന സ്ഥലത്ത് നിന്ന് പൊട്ടാത്ത ബോംബ് കണ്ടെടുത്തിരുന്നു.</p>
<p>ബോംബ് ഉണ്ടാക്കുന്നതിനുള്ള സ്ഫോടക വസ്തുക്കളും ഇവിടെ നിന്ന് കണ്ടെത്തി. കഴിഞ്ഞ ദിവസം പാനൂര്&#x200d; കൈവേലിക്കല്&#x200d; മുളിയാത്തോടാണ് ബോംബ് സ്ഫോടനമുണ്ടായത്. ബോംബ് നിര്&#x200d;മ്മാണത്തിനിടെയാണ് അപകടമുണ്ടായത്.</p>
<p>അപകടത്തില്&#x200d; സിപിഎം ലോക്കല്&#x200d; കമ്മിറ്റി അംഗത്തിന്റ മകന്&#x200d; കൂടിയായ വിനീഷിന്റെ ഇരുകൈപ്പത്തികളും അറ്റുപോയിരുന്നു. ഇതിനിടെ സ്‌ഫോടനത്തില്&#x200d; മുഖത്ത് ഗുരുതരമായി പരിക്കേറ്റാണ് ഷെറിന്&#x200d; മരിച്ചത്. സ്ഫോടനത്തില്&#x200d; ഷെറിന്റെ മുഖത്തിന് ഗുരുതരമായി പരിക്കേറ്റിരുന്നു.</p>
<p>നാല് പേര്&#x200d;ക്കായിരുന്നു സ്‌ഫോടനത്തില്&#x200d; പരിക്കേറ്റത്. കൂടുതല്&#x200d; ബോംബുകള്&#x200d; കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിലാണ് പൊലീസിന്റെ നേതൃത്വത്തില്&#x200d; പരിശോധന നടക്കുന്നത്. പാനൂര്&#x200d;, കൂത്തുപറമ്പ്, കൊളവല്ലൂര്&#x200d; മേഖലകളിലാണ് വ്യാപകമായി പരിശോധന നടക്കുന്നത്.</p>
<p>കൂടുതല്&#x200d; ബോംബ് ശേഖരം ഉണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധനയെന്ന് പൊലീസ് അറിയിച്ചു. സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്&#x200d; കഴിഞ്ഞ ദിവസം കണ്ണൂരില്&#x200d; ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം ചേര്&#x200d;ന്നിരുന്നു. ഈ യോഗത്തിലെ തീരുമാനം അനുസരിച്ചാണ് മേഖലകളില്&#x200d; ബോംബ് സ്‌ക്വാഡുകളുടെ നേതൃത്വത്തില്&#x200d; പരിശോധന നടക്കുന്നത്. ഇതിനിടെ പാനൂരില്&#x200d; സ്ഫോടനം നടന്ന സ്ഥലത്തുനിന്ന് കണ്ടെത്തിയ ബോംബുകളെല്ലാം നിര്&#x200d;വീര്യമാക്കിയതായി പൊലീസ് അറിയിച്ചു.</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/panur-blast-widespread-inspection-in-kannur.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വേനല്&#x200d;ക്കാലം: ജ്യൂസ് കടകളിലും കുപ്പിവെള്ളത്തിലും പ്രത്യേക പരിശോധന</title>
		<link>https://www.chandrikadaily.com/summer-also-in-juice-shops-bottled-water-is-also-tested-separately.html</link>
					<comments>https://www.chandrikadaily.com/summer-also-in-juice-shops-bottled-water-is-also-tested-separately.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Tue, 12 Mar 2024 08:52:15 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[FOOD SAFETY]]></category>
		<category><![CDATA[hot season]]></category>
		<category><![CDATA[inspection]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=292680</guid>

					<description><![CDATA[ചൂട് കാലമായതിനാല്&#x200d; ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് വര്&#x200d;ധിച്ച സാഹചര്യത്തില്&#x200d; ഭക്ഷ്യ സുരക്ഷാ വകുപ്പ് പ്രത്യേക പരിശോധനകള്&#x200d; ആരംഭിച്ചു. ജ്യൂസ് കടകള്&#x200d; കേന്ദ്രീകരിച്ചും കുപ്പിവെള്ളം വില്&#x200d;ക്കുന്ന കടകള്&#x200d; കേന്ദ്രീകരിച്ചുമാണ് പരിശോധന. ചൂട് കാലമായതിനാല്&#x200d; ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം. സുരക്ഷിതമല്ലാത്ത വെള്ളവും ഭക്ഷണവും കഴിക്കരുത്.</p>
<p>കുപ്പി വെളളത്തിന്റെ ശുദ്ധത ഉറപ്പ് വരുത്തുന്നതിനായി പരിശോധനകള്&#x200d; ശക്തമാക്കും. ജില്ലകളില്&#x200d; ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്&#x200d;മാരുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡുകളാണ് പരിശോധന നടത്തുന്നത്. വഴിയോരങ്ങളിലുള്ള ചെറിയ കടകള്&#x200d; മുതല്&#x200d; എല്ലാ കടകളും പരിശോധിക്കും.</p>
<p>വേനല്&#x200d; കാലത്ത് ഏറ്റവും അപകടമാകുന്നത് ജ്യൂസില്&#x200d; ഉപയോഗിക്കുന്ന ഐസാണ്. മലിനമായ വെള്ളത്തില്&#x200d; നിന്നുണ്ടാക്കുന്ന ഐസ് കാരണം പല രോഗങ്ങളും ഉണ്ടാകാം. അതിനാല്&#x200d; ശുദ്ധജലം ഉപയോഗിച്ച് മാത്രമേ ഐസ് ഉണ്ടാക്കാന്&#x200d; പാടുള്ളൂ. കടകളില്&#x200d; നിന്നും പാതയോരങ്ങളില്&#x200d; നിന്നും ജ്യൂസ് കുടിക്കുന്നവര്&#x200d; ഐസ് ശുദ്ധജലത്തില്&#x200d; നിന്നുണ്ടാക്കിയതാണെന്ന് ഉറപ്പ് വരുത്തുക. ആഹാര സാധനങ്ങള്&#x200d; ചൂടുകാലത്ത് പെട്ടെന്ന് കേടാകുമെന്നതിനാല്&#x200d; എല്ലാവരും പ്രത്യേകം ശ്രദ്ധിക്കണം. ഭക്ഷണവും വെള്ളവും അടച്ച് സൂക്ഷിക്കണം. ഭക്ഷണ പാഴ്സലില്&#x200d; തീയതിയും സമയവും രേഖപ്പെടുത്തിയ സ്റ്റിക്കറും പതിപ്പിച്ചിരിക്കണം. നിശ്ചിത സമയം കഴിഞ്ഞ ഭക്ഷണം കഴിക്കരുത്. കുടിക്കുന്നത് ശുദ്ധമായ വെള്ളമാണെന്ന് ഉറപ്പ് വരുത്തണം. തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കാന്&#x200d; ശ്രദ്ധിക്കണം. യാത്രാ വേളയില്&#x200d; ഒരു കുപ്പി വെള്ളം കരുതുന്നത് നല്ലത്.കടകളില്&#x200d; നിന്നും വാങ്ങുന്ന കുപ്പിവെള്ളം കുടിയ്ക്കുമ്പോള്&#x200d; ചില കാര്യങ്ങള്&#x200d; പ്രത്യേകം ശ്രദ്ധിക്കണം.</p>
<p>കുപ്പിവെള്ളം വാങ്ങുന്നവരും വില്&#x200d;ക്കുന്നവരും ശ്രദ്ധിക്കേണ്ട കാര്യങ്ങള്&#x200d;<br />
കുപ്പിവെള്ളത്തില്&#x200d; ഐ.എസ്.ഐ മുദ്രയുണ്ടോ എന്ന് ഉറപ്പു വരുത്തണം.<br />
പ്ലാസ്റ്റിക് ബോട്ടിലിന്റെ സീല്&#x200d; പൊട്ടിച്ചിട്ടില്ല എന്നും ഉറപ്പ് വരുത്തണം.<br />
കുപ്പിയുടെ അടപ്പിലെ സീല്&#x200d; പൊട്ടിയ നിലയിലുള്ള കുടിവെള്ളം ഉപയോഗിക്കാതിരിക്കുക. വലിയ കാനുകളില്&#x200d; വരുന്ന കുടിവെള്ളത്തിനും സീല്&#x200d; ഉള്ളതാണെന്ന് ഉറപ്പു വരുത്തേണ്ടതാണ്.</p>
<p>കടകളില്&#x200d; വെയിലേല്&#x200d;ക്കുന്ന രീതിയില്&#x200d; കുപ്പിവെള്ളമോ ശീതള പാനീയങ്ങളോ സൂക്ഷിക്കാതിരിക്കുക. അത്തരം പാനീയങ്ങള്&#x200d; വാങ്ങിക്കാതിരിക്കുക.<br />
കുടിവെള്ളം, മറ്റ് ശീതള പാനീയങ്ങള്&#x200d; നിറച്ച പ്ലാസ്റ്റിക് കുപ്പികള്&#x200d; എന്നിവ വെയിലേല്&#x200d;ക്കുന്ന രീതിയില്&#x200d; കടകളില്&#x200d; തൂക്കിയിടാനും വെയിലേല്&#x200d;ക്കുന്ന രീതിയില്&#x200d; വാഹനങ്ങളില്&#x200d; വിതരണത്തിനായി കൊണ്ട് പോകാനും പാടില്ല.<br />
ഇത്തരം കുപ്പികളിലെ വെള്ളവും പാനീയങ്ങളും കുടിക്കുന്നത് ആരോഗ്യ പ്രശ്നങ്ങള്&#x200d; സൃഷ്ടിക്കും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/summer-also-in-juice-shops-bottled-water-is-also-tested-separately.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ആദ്യ ഘട്ട പരിശോധനയില്&#x200d; തന്നെ ഇ.വി.എമ്മുകള്&#x200d; കൂട്ടത്തോടെ തകരാറില്&#x200d;; തെരഞ്ഞെടുപ്പ് അടുത്തുകൊണ്ടിരിക്കെ ആശങ്ക</title>
		<link>https://www.chandrikadaily.com/in-the-first-phase-of-the-inspection-evms-malfunctioned-en-masse-worried-as-the-election-is-approaching.html</link>
					<comments>https://www.chandrikadaily.com/in-the-first-phase-of-the-inspection-evms-malfunctioned-en-masse-worried-as-the-election-is-approaching.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 16 Feb 2024 05:04:01 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[evm]]></category>
		<category><![CDATA[First phase]]></category>
		<category><![CDATA[inspection]]></category>
		<category><![CDATA[malfunctioned]]></category>
		<category><![CDATA[worried]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=290526</guid>

					<description><![CDATA[നേരത്തെ വോട്ടിംഗ് മെഷീന്&#x200d; നിര്&#x200d;മിക്കുന്ന ഭാരത് ഇലക്ട്രോണിക്‌സ് നിയന്ത്രിക്കുന്നത് ബി.ജെ.പി നേതാക്കളാണെന്ന് മുന്&#x200d; കേന്ദ്ര ധനകാര്യ മന്ത്രി ഇ.എ.എസ്. ശര്&#x200d;മ ആരോപിച്ചിരുന്നു.]]></description>
										<content:encoded><![CDATA[<p>ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തുകൊണ്ടിരിക്കെ ആദ്യ ഘട്ട പരിശോധനയില്&#x200d; വലിയ തോതില്&#x200d; ഇലക്ട്രോണിക് വോട്ടിങ് മെഷീന്&#x200d; (ഇ.വി.എം) പരാജയപ്പെട്ടതായി വിവിധ വിവരാവകാശ രേഖകള്&#x200d;.ഇ.വി.എമ്മിന്റെ ബാലറ്റ് യൂണിറ്റ്, കണ്&#x200d;ട്രോള്&#x200d; യൂണിറ്റ്, വോട്ടര്&#x200d; വെരിഫൈഡ് പേപ്പര്&#x200d; ഓഡിറ്റ് ട്രയല്&#x200d; അഥവാ വി.വിപാറ്റ് എന്നിവയില്&#x200d; തുടക്കത്തില്&#x200d; നടത്തുന്ന സാങ്കേതികപരമായ പരിശോധനയാണ് ആദ്യഘട്ട പരിശോധന എന്ന് പറയുന്നത്.</p>
<p>ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്റെ മേല്&#x200d;നോട്ടത്തില്&#x200d; ജില്ലാതലത്തില്&#x200d; ആറുമാസം വരെ നീണ്ടുനില്&#x200d;ക്കുന്ന പ്രക്രിയ നടത്തുന്നത് എന്&#x200d;ജിനീയര്&#x200d;മാരാണ്. പരിശോധനയ്ക്കിടയില്&#x200d; ഏതെങ്കിലും ഈവിഎം തകരാറില്&#x200d; ആണെന്ന് കണ്ടെത്തിയാല്&#x200d; അത് നിമാതാക്കളായ ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡിനോ ഇലക്ട്രോണിക്‌സ് കോര്&#x200d;പ്പറേഷന്&#x200d; ഓഫ് ഇന്ത്യ ലിമിറ്റഡിനോ തകരാറ് പരിഹരിക്കാനായി കൈമാറും.</p>
<p>കഴിഞ്ഞ പാര്&#x200d;ലമെന്റ് തിരഞ്ഞെടുപ്പിന് തെരഞ്ഞെടുപ്പ് നടക്കുന്ന ദിവസം ഇ.വി.എമ്മുകള്&#x200d; പണിമുടക്കിയത് വലിയ രാഷ്ട്രീയ കോളിളക്കത്തിലേക്ക് നയിച്ചിരുന്നു.എന്നാല്&#x200d; ആദ്യഘട്ട പരിശോധനയില്&#x200d; സംസ്ഥാനങ്ങളില്&#x200d; വി.വിപാറ്റുകളിലും കണ്ട്രോള്&#x200d; യൂണിറ്റുകളിലും വലിയ തോതില്&#x200d; തകരാറുകള്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്തതായി കോമണ്&#x200d;വെല്&#x200d;ത്ത് ഹ്യൂമന്&#x200d; റൈറ്റ്‌സ് ഇനിഷ്യേറ്റീവിന്റെ ഡയറക്ടര്&#x200d; വെങ്കിടേഷ് നായകിന് ലഭിച്ച രേഖകളില്&#x200d; വ്യക്തമാക്കുന്നു.</p>
<p>ഭാരത് ഇലക്ട്രോണിക്‌സോ ഇലക്ട്രോണിക്‌സ് കോര്&#x200d;പ്പറേഷന്&#x200d; ഓഫ് ഇന്ത്യയോ സംഭവത്തില്&#x200d; ഇതുവരെ പ്രതികരിച്ചില്ല.നാഗാലാന്&#x200d;ഡ്, അരുണാചല്&#x200d; പ്രദേശ്, ആന്ധ്രാപ്രദേശ്, ബീഹാര്&#x200d;, കര്&#x200d;ണാടക, കേരളം എന്നിവിടങ്ങളിലെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ ഓഫീസുകളില്&#x200d; നിന്ന് മെഷീനുകള്&#x200d; വലിയതോതില്&#x200d; തകരാറായതിനെ തുടര്&#x200d;ന്ന് കൂടുതല്&#x200d; മെഷീനുകള്&#x200d; ആവശ്യപ്പെട്ടതായി റിപ്പോര്&#x200d;ട്ടുകള്&#x200d; പുറത്തുവന്നു.</p>
<p>2018ല്&#x200d; ഉത്തരാഖണ്ഡില്&#x200d; നിന്നും ദല്&#x200d;ഹിയില്&#x200d; നിന്നും 2019ല്&#x200d; ആന്തമാന്&#x200d; നിക്കോബാറില്&#x200d; നിന്നും ഈ എമ്മിലെ തകരാറുകള്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്തിരുന്നു. നേരത്തെ വോട്ടിംഗ് മെഷീന്&#x200d; നിര്&#x200d;മിക്കുന്ന ഭാരത് ഇലക്ട്രോണിക്‌സ് നിയന്ത്രിക്കുന്നത് ബി.ജെ.പി നേതാക്കളാണെന്ന് മുന്&#x200d; കേന്ദ്ര ധനകാര്യ മന്ത്രി ഇ.എ.എസ്. ശര്&#x200d;മ ആരോപിച്ചിരുന്നു.</p>
<p>ഇക്കാര്യത്തില്&#x200d; വ്യക്തത വരുത്തണമെന്നും ബി.ജെ.പിയുടെ നേതാക്കളെ ഭാരത് ഇലക്ട്രോണിക്‌സ് നിയന്ത്രിക്കുന്ന ബോര്&#x200d;ഡില്&#x200d; നിന്ന് പിന്&#x200d;വലിക്കണം എന്നും തെരഞ്ഞെടുപ്പ് കമ്മീഷനോട് ഇ.എ.എസ് ശര്&#x200d;മ ആവശ്യപ്പെട്ടിരുന്നു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/in-the-first-phase-of-the-inspection-evms-malfunctioned-en-masse-worried-as-the-election-is-approaching.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ക്രിസ്മസ്, പുതുവത്സര ആഘോഷം;മലപ്പുറം ജില്ലയില്&#x200d; പരിശോധന ശക്തമാക്കും</title>
		<link>https://www.chandrikadaily.com/11christmas-and-new-year-celebration-inspection-will-be-strengthened-in-the-district.html</link>
					<comments>https://www.chandrikadaily.com/11christmas-and-new-year-celebration-inspection-will-be-strengthened-in-the-district.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 19 Dec 2023 09:24:29 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[police]]></category>
		<category><![CDATA[Christmas and New Year celebration]]></category>
		<category><![CDATA[excise]]></category>
		<category><![CDATA[inspection]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=286100</guid>

					<description><![CDATA[സ്‌കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കും]]></description>
										<content:encoded><![CDATA[<p>മലപ്പുറം: ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങളിലെ ലഹരിക്കടത്ത് തടയുന്നതിനായി ശക്തമായ പരിശോധനയുമായി എക്‌സൈസ് വകുപ്പ്. ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ വൈ. ഷിബുവിന്റെ അധ്യക്ഷതയിൽ ജില്ലയിലെ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ ഓൺലൈൻ യോഗം ചേർന്നു.</p>
<p>തദ്ദേശസ്വയംഭരണ സ്ഥാപന പരിധികളിൽ ജനകീയ സമിതികൾ ശക്തിപ്പെടുത്തുവാനും പ്രത്യേക ശ്രദ്ധ വേണ്ട സ്ഥലങ്ങളിൽ എക്സൈസ്, പൊലീസ്, ഡോഗ് സ്‌ക്വാഡിന്റെ സഹായത്തോടെ തുടർ പരിശോധനകൾ നടത്താനും യോഗത്തിൽ തീരുമാനിച്ചു.</p>
<p>സ്‌കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കും. ജില്ലയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. യോഗത്തിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ അവലോകനം ചെയ്യുകയും തുടർ പ്രവർത്തനങ്ങളെകുറിച്ച് ചർച്ച ചെയ്യുകയും ചെയ്തു. വിദ്യാർഥികളിൽ മദ്യമയക്കുമരുന്ന് വ്യാപനം തടയുന്നതിനായി<br />
അവധിക്കാല എൻ.എസ്.എസ്, എൻ.സി.സി ക്യാമ്പുകളിൽ ലഹരിവിരുദ്ധ ബോധവത്കരണം നടത്തും.</p>
<p>അനധികൃത മദ്യം, മയക്കുമരുന്ന്, നാടൻ വാറ്റ് കടത്തുന്നതും കൈകാര്യം ചെയ്യുന്നതും ശ്രദ്ധയിൽപ്പെട്ടാൽ കൺട്രോൾ റൂമിൽ അറിയിക്കുന്നവരുടെ പേര്, വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്ന് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ വൈ.ഷിബു അറിയിച്ചു. തദ്ദേശ സ്വയംഭരണ പ്രതിനിധികൾ, പോലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. ജില്ലാ കൺട്രോൾ റൂം നമ്പർ: 0484 2734886.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/11christmas-and-new-year-celebration-inspection-will-be-strengthened-in-the-district.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഹോട്ടലുകളില്&#x200d; മിന്നല്&#x200d; പരിശോധന; പൂട്ടിച്ചത് 148 ഹോട്ടലുകള്&#x200d;, പരിശോധന നടന്നത് 1287 കേന്ദ്രങ്ങളില്&#x200d;</title>
		<link>https://www.chandrikadaily.com/lightning-inspection-in-hotels-148-hotels-were-closed-and-1287-centers-were-inspected.html</link>
					<comments>https://www.chandrikadaily.com/lightning-inspection-in-hotels-148-hotels-were-closed-and-1287-centers-were-inspected.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sat, 25 Nov 2023 09:41:28 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[hotel]]></category>
		<category><![CDATA[inspection]]></category>
		<category><![CDATA[shawarma]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=284103</guid>

					<description><![CDATA[മാനദണ്ഡങ്ങള്&#x200d; ലംഘിച്ച 148 സ്ഥാപനങ്ങളിലെ ഷവര്&#x200d;മ്മ വില്&#x200d;പന നിര്&#x200d;ത്തിവയ്പ്പിച്ചു]]></description>
										<content:encoded><![CDATA[<p>കടയുടമകള്&#x200d; ഷവര്&#x200d;മ മാനദണ്ഡങ്ങള്&#x200d; പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുന്നതിനായി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്&#x200d; ഷവര്&#x200d;മ വില്&#x200d;പന കേന്ദ്രങ്ങളില്&#x200d; പരിശോധന നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്&#x200d;ജ്. സംസ്ഥാന വ്യാപകമായി 88 സ്‌ക്വാഡുകള്&#x200d; 1287 ഷവര്&#x200d;മ വില്&#x200d;പന കേന്ദ്രങ്ങളില്&#x200d; പരിശോധനകള്&#x200d; പൂര്&#x200d;ത്തിയാക്കി.</p>
<p>മാനദണ്ഡങ്ങള്&#x200d; ലംഘിച്ച 148 സ്ഥാപനങ്ങളിലെ ഷവര്&#x200d;മ്മ വില്&#x200d;പന നിര്&#x200d;ത്തിവയ്പ്പിച്ചു. 178 സ്ഥാപനങ്ങള്&#x200d;ക്ക് റക്ടിഫിക്കേഷന്&#x200d; നോട്ടീസും 308 സ്ഥാപനങ്ങള്&#x200d;ക്ക് കോമ്പൗണ്ടിംഗ് നോട്ടീസും നല്&#x200d;കിയതായും മന്ത്രി വീണാ ജോര്&#x200d;ജ് അറിയിച്ചു. മയോണൈസ് തയാറാക്കുന്നതിലെ മാനദണ്ഡങ്ങളില്&#x200d; വീഴ്ച വരുത്തിയ 146 സ്ഥാപനങ്ങള്&#x200d;ക്കെതിരെയും നടപടിയെടുത്തതായി വീണാ ജോര്&#x200d;ജ്ജ് അറിയിച്ചു. കേന്ദ്രങ്ങളില്&#x200d; ഇനിയും പരിശോധനകള്&#x200d; തുടരും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/lightning-inspection-in-hotels-148-hotels-were-closed-and-1287-centers-were-inspected.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
