<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>investigation &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/investigation/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sat, 29 Nov 2025 10:20:31 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>investigation &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ഭൂട്ടാന്‍ കാര്‍ കള്ളക്കടത്ത് കേസ്: നടന്‍ അമിത് ചക്കാലക്കലിന്റെ പിടിച്ചെടുത്ത ലാന്‍ഡ് ക്രൂയിസര്‍ കസ്റ്റംസ് വിട്ടു നല്‍കി</title>
		<link>https://www.chandrikadaily.com/actor-amit-chakkalakkals-seized-land-cruiser-released-by-customs.html</link>
					<comments>https://www.chandrikadaily.com/actor-amit-chakkalakkals-seized-land-cruiser-released-by-customs.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sat, 29 Nov 2025 10:19:15 +0000</pubDate>
				<category><![CDATA[Film]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[actor]]></category>
		<category><![CDATA[Amit Chakkalakkal]]></category>
		<category><![CDATA[car]]></category>
		<category><![CDATA[investigation]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=365941</guid>

					<description><![CDATA[കൊച്ചി: ഭൂട്ടാനില്‍ നിന്ന് ആഡംബര കാറുകള്‍ കടത്തുന്ന കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ് പിടിച്ചെടുത്ത നടന്‍ അമിത് ചക്കാലക്കലിന്റെ ലാന്‍ഡ് ക്രൂയിസര്‍ വാഹനം തിരികെ വിട്ടു നല്‍കി. &#8216; ഓപ്പറേഷന്‍ നുംഖോര്‍ &#8216; പരിശോധനയുടെ ഭാഗമായി പിടിച്ചെടുത്ത മധ്യപ്രദേശ് രജിസ്‌ട്രേഷനിലുള്ള വാഹനമാണ് കസ്റ്റംസ് അഡീഷണല്‍ കമ്മീഷണറുടെ ഉത്തരവിനെ തുടര്‍ന്ന് വിട്ടുനല്‍കിയത്. അമിത് നല്‍കിയ അപേക്ഷ പരിഗണിച്ചാണ് തീരുമാനം. ബോണ്ടില്‍ ഒപ്പുവെക്കുകയും 20 ശതമാനം ബാങ്ക് ഗ്യാരണ്ടി സമര്‍പ്പിക്കുകയും ചെയ്തതോടെയാണ് വാഹനം താല്‍ക്കാലികമായി വിട്ടു നല്‍കിയത്. എന്നാല്‍ വാഹനം ഉപയോഗിക്കരുത് [&#8230;]]]></description>
										<content:encoded><![CDATA[<p>കൊച്ചി: ഭൂട്ടാനില്&#x200d; നിന്ന് ആഡംബര കാറുകള്&#x200d; കടത്തുന്ന കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ് പിടിച്ചെടുത്ത നടന്&#x200d; അമിത് ചക്കാലക്കലിന്റെ ലാന്&#x200d;ഡ് ക്രൂയിസര്&#x200d; വാഹനം തിരികെ വിട്ടു നല്&#x200d;കി. &#8216; ഓപ്പറേഷന്&#x200d; നുംഖോര്&#x200d; &#8216; പരിശോധനയുടെ ഭാഗമായി പിടിച്ചെടുത്ത മധ്യപ്രദേശ് രജിസ്‌ട്രേഷനിലുള്ള വാഹനമാണ് കസ്റ്റംസ് അഡീഷണല്&#x200d; കമ്മീഷണറുടെ ഉത്തരവിനെ തുടര്&#x200d;ന്ന് വിട്ടുനല്&#x200d;കിയത്. അമിത് നല്&#x200d;കിയ അപേക്ഷ പരിഗണിച്ചാണ് തീരുമാനം. ബോണ്ടില്&#x200d; ഒപ്പുവെക്കുകയും 20 ശതമാനം ബാങ്ക് ഗ്യാരണ്ടി സമര്&#x200d;പ്പിക്കുകയും ചെയ്തതോടെയാണ് വാഹനം താല്&#x200d;ക്കാലികമായി വിട്ടു നല്&#x200d;കിയത്. എന്നാല്&#x200d; വാഹനം ഉപയോഗിക്കരുത് കേരളത്തിന് പുറത്തേക്ക് കൊണ്ടുപോകാന്&#x200d; പാടില്ല തുടങ്ങിയ കര്&#x200d;ശന വ്യവസ്ഥകള്&#x200d; തുടരും.</p>
<p>ഭൂട്ടാനില്&#x200d; നിന്ന് നികുതി വെട്ടിച്ച് വാഹനങ്ങള്&#x200d; കേരളത്തിലേക്ക് കടത്തിയതുമായി ബന്ധപ്പെട്ട കസ്റ്റംസ് റെയ്ഡിനിടെയാണ് അമിത്തിന്റെ വാഹനങ്ങളും ഗാരേജിലുള്ള മറ്റ് വാഹനങ്ങളും പിടിച്ചെടുത്തത്. അമിത് ചക്കാലക്കല്&#x200d; ഒന്നിലധികം തവണ കസ്റ്റംസ് മുന്നില്&#x200d; ഹാജരായി രേഖകള്&#x200d; സമര്&#x200d;പ്പിച്ചിരുന്നു. ഗാരേജില്&#x200d; നിന്നുള്ള വാഹനങ്ങള്&#x200d; അറ്റകുറ്റപ്പണിക്കെത്തിച്ചതാണെന്ന് അമിത് വ്യക്തമാക്കി. വാഹനങ്ങളുടെ യഥാര്&#x200d;ത്ഥ ഉടമകളും നേരത്തെ കസ്റ്റംസ് ഉദ്യോഗസ്ഥരോട് ഹാജരായിരുന്നു. ഭൂട്ടാന്&#x200d;, നേപ്പാള്&#x200d; റൂട്ടുകളിലൂടെ ലാന്&#x200d;ഡ് ക്രൂയിസര്&#x200d;, ഡിഫന്&#x200d;ഡര്&#x200d; പോലുള്ള ആഡംബര കാറുകള്&#x200d; വ്യാജ രേഖകളുടെ സഹായത്തോടെ ഇന്ത്യയില്&#x200d; കടത്തുകയും പിന്നീട് താരങ്ങള്&#x200d;ക്കുള്&#x200d;പ്പെടെ വിലകുറച്ച് വില്&#x200d;ക്കുകയും ചെയ്ത ഒരു സിന്&#x200d;ഡിക്കേറ്റിന്റെ പ്രവര്&#x200d;ത്തനമാണ് അന്വേഷണത്തില്&#x200d; പുറത്തുവന്നത്.</p>
<p>ഇന്ത്യന്&#x200d; ആര്&#x200d;മി, യുഎസ് എംബസി, വിദേശകാര്യ മന്ത്രാലയം എന്നിവയുമായി ബന്ധപ്പെട്ടതാണെന്ന് തോന്നിക്കുന്ന വ്യാജ രേഖകളും, വ്യാജ ആര്&#x200d;ടിഒ രജിസ്‌ട്രേഷനുകളും ഉപയോഗിച്ചിരുന്നതായി പ്രാഥമിക അന്വേഷണത്തില്&#x200d; കണ്ടെത്തി. ഈ കേസിന്റെ ഭാഗമായി ദുല്&#x200d;ഖര്&#x200d; സല്&#x200d;മാന്&#x200d;, പൃഥ്വിരാജ്, അമിത് ചക്കാലക്കല്&#x200d; തുടങ്ങിയ നടന്മാരുടെ വീടുകള്&#x200d; ഉള്&#x200d;പ്പെടെ കേരളത്തിലെ 17 ഇടങ്ങളില്&#x200d; കസ്റ്റംസ് കഴിഞ്ഞ സെപ്റ്റംബറില്&#x200d; റെയ്ഡ് നടത്തിയിരുന്നു. വാഹന ഡീലര്&#x200d;മാരുടെ വീടുകളിലും പരിശോധന നടന്നു. വ്യാജ രേഖകള്&#x200d; വഴി ഇറക്കുമതി ചെയ്ത വാഹനങ്ങളുമായി ബന്ധപ്പെട്ട ഇടപാടുകള്&#x200d;, സാമ്പത്തിക കള്ളപ്പണം എന്നിവയാണ് എന്&#x200d;ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നിലവിലെ അന്വേഷണത്തിന്റെ കേന്ദ്രീകരണം. കസ്റ്റംസിനൊപ്പം ഇഡിയും കേസില്&#x200d; അന്വേഷണം തുടരുകയാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/actor-amit-chakkalakkals-seized-land-cruiser-released-by-customs.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>റേറ്റിങ് തിരിമറിയില്‍ ഇടപെട്ട് ബാര്‍ക്; സ്വതന്ത്ര ഏജന്‍സി അന്വേഷണം നടത്തും</title>
		<link>https://www.chandrikadaily.com/barc-intervenes-in-rating-manipulation-independent-agency-to-investigate.html</link>
					<comments>https://www.chandrikadaily.com/barc-intervenes-in-rating-manipulation-independent-agency-to-investigate.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Fri, 28 Nov 2025 15:56:02 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[barc india]]></category>
		<category><![CDATA[Channel rating]]></category>
		<category><![CDATA[India]]></category>
		<category><![CDATA[investigation]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=365834</guid>

					<description><![CDATA[ടെലിവിഷന്‍ റേറ്റിങില്‍ ജീവനക്കാരന്‍ കൃത്രിമം കാണിച്ചെന്ന വാര്‍ത്തയില്‍ ഇടപെട്ട് ബാര്‍ക് ഇന്ത്യ. ബാര്‍ക്ക് ഇന്ത്യ ഫോറന്‍സിക് ഓഡിറ്റിന് ഉത്തരവിട്ടു. ഫോറന്‍സിക് ഓഡിറ്റിനായി ഒരു സ്വതന്ത്ര ഏജന്‍സിയെ നിയമിച്ചതായി ബാര്‍ക് അറിയിച്ചു. അടിയന്തരമായും സുതാര്യതയോടെയും കൃത്യമായ ജാഗ്രതയോടെയും റേറ്റിങ് തിരിമറി ആരോപണം കൈകാര്യം ചെയ്യുമെന്നും ബാര്‍ക്ക് ഇന്ത്യ അറിയിച്ചു. ബാര്‍ക് ഡാറ്റ അട്ടിമറിക്കാന്‍ കേരളത്തിലെ ഒരു ചാനല്‍ ഉടമയുടെ അക്കൗണ്ടില്‍ നിന്നും ബാര്‍ക് ജീവനക്കാര്‍ പ്രേംനാഥിന്റെ വാലറ്റിലേക്ക് കോടികള്‍ എത്തിയെന്ന മാധ്യമ വാര്‍ത്തയിലാണ് ബാര്‍ക് ഇന്ത്യയുടെ നടപടി. വാര്‍ത്ത [&#8230;]]]></description>
										<content:encoded><![CDATA[<p>ടെലിവിഷന്&#x200d; റേറ്റിങില്&#x200d; ജീവനക്കാരന്&#x200d; കൃത്രിമം കാണിച്ചെന്ന വാര്&#x200d;ത്തയില്&#x200d; ഇടപെട്ട് ബാര്&#x200d;ക് ഇന്ത്യ. ബാര്&#x200d;ക്ക് ഇന്ത്യ ഫോറന്&#x200d;സിക് ഓഡിറ്റിന് ഉത്തരവിട്ടു. ഫോറന്&#x200d;സിക് ഓഡിറ്റിനായി ഒരു സ്വതന്ത്ര ഏജന്&#x200d;സിയെ നിയമിച്ചതായി ബാര്&#x200d;ക് അറിയിച്ചു. അടിയന്തരമായും സുതാര്യതയോടെയും കൃത്യമായ ജാഗ്രതയോടെയും റേറ്റിങ് തിരിമറി ആരോപണം കൈകാര്യം ചെയ്യുമെന്നും ബാര്&#x200d;ക്ക് ഇന്ത്യ അറിയിച്ചു.</p>
<p>ബാര്&#x200d;ക് ഡാറ്റ അട്ടിമറിക്കാന്&#x200d; കേരളത്തിലെ ഒരു ചാനല്&#x200d; ഉടമയുടെ അക്കൗണ്ടില്&#x200d; നിന്നും ബാര്&#x200d;ക് ജീവനക്കാര്&#x200d; പ്രേംനാഥിന്റെ വാലറ്റിലേക്ക് കോടികള്&#x200d; എത്തിയെന്ന മാധ്യമ വാര്&#x200d;ത്തയിലാണ് ബാര്&#x200d;ക് ഇന്ത്യയുടെ നടപടി. വാര്&#x200d;ത്ത ശ്രദ്ധയില്&#x200d;പെട്ടതായും, വിഷയം അടിയന്തിരമായും സുതാര്യതയോടെയും കൃത്യമായ ജാഗ്രതയോടെയും കൈകാര്യം ചെയ്യുമെന്നും ബാര്&#x200d;ക്ക് ഇന്ത്യ അറിയിച്ചു. വിഷയത്തില്&#x200d; സമഗ്രമായ ഫോറന്&#x200d;സിക് ഓഡിറ്റിന് ബാര്&#x200d;ക്ക് ഉത്തരവിട്ടു.</p>
<p>ഫോറന്&#x200d;സിക് ഓഡിറ്റ് നടത്തുന്നതിന് ഒരു പ്രശസ്ത സ്വതന്ത്ര ഏജന്&#x200d;സിയെ നിയോഗിച്ചതായും ബാര്&#x200d;ക്ക് ഇന്ത്യ വാര്&#x200d;ത്ത കുറിപ്പില്&#x200d; അറിയിച്ചു. ഓഡിറ്റ് പൂര്&#x200d;ത്തിയാക്കുന്നതുവരെ ഊഹാപോഹങ്ങള്&#x200d; ഒഴിവാക്കണമെന്ന് ബാര്&#x200d;ക്ക് ഇന്ത്യ അഭ്യര്&#x200d;ത്ഥിച്ചു. തത്പരകക്ഷികളോട് സത്യസന്ധതയുടെയും ഉത്തരവാദിത്തത്തിന്റെയും മാനദണ്ഡങ്ങള്&#x200d; പാലിക്കുന്നതില്&#x200d; പ്രതിജ്ഞാബദ്ധമാണെന്നും ബാര്&#x200d;ക്ക് ഇന്ത്യ കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/barc-intervenes-in-rating-manipulation-independent-agency-to-investigate.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഡല്‍ഹി സ്‌ഫോടനം: കേസ് അന്വേഷണം എന്‍ഐഎ ഏറ്റെടുത്തു</title>
		<link>https://www.chandrikadaily.com/delhi-blast-nia-takes-over-investigation-into-the-case.html</link>
					<comments>https://www.chandrikadaily.com/delhi-blast-nia-takes-over-investigation-into-the-case.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Tue, 11 Nov 2025 09:59:04 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Delhi]]></category>
		<category><![CDATA[investigation]]></category>
		<category><![CDATA[news]]></category>
		<category><![CDATA[NIA]]></category>
		<category><![CDATA[red fort blast]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=363180</guid>

					<description><![CDATA[ന്യൂഡൽഹി: ഡൽഹി സ്ഫോടന കേസിൻ്റെ അന്വേഷണം എൻഐഎക്ക് കൈമാറി. ചെങ്കോട്ട പരിസരത്ത് പൊട്ടിത്തെറിച്ച കാർ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നു. കസ്റ്റഡിയിലെടുത്ത കാർ ഉടമ സൽമാനിൽ നിന്ന് ആദ്യം കാർ വാങ്ങിയത് ദേവേന്ദ്ര എന്നയാളെന്ന് റിപ്പോർട്ട്. തുടർന്ന് ദേവേന്ദ്രയിൽ നിന്ന് അമീർ എന്നയാൾ വാഹനം വാങ്ങി പുൽവാമ സ്വദേശി താരിഖിന് കൈമാറുകയും താരിഖ് വാഹനം ഉമർ മുഹമ്മദിന് കൈമാറുകയും ചെയ്തു. കാറോടിച്ചിരുന്നത് ഉമർ മുഹമ്മദ് ആണെന്നാണ് സൂചന. വൈകീട്ട് 6.55ഓടെ ചെങ്കോട്ട മെട്രോ സ്റ്റേഷൻ ഗേറ്റ് നമ്പർ ഒന്നിന് [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡൽഹി: ഡൽഹി സ്ഫോടന കേസിൻ്റെ അന്വേഷണം എൻഐഎക്ക് കൈമാറി. ചെങ്കോട്ട പരിസരത്ത് പൊട്ടിത്തെറിച്ച കാർ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നു.</p>
<p>കസ്റ്റഡിയിലെടുത്ത കാർ ഉടമ സൽമാനിൽ നിന്ന് ആദ്യം കാർ വാങ്ങിയത് ദേവേന്ദ്ര എന്നയാളെന്ന് റിപ്പോർട്ട്. തുടർന്ന് ദേവേന്ദ്രയിൽ നിന്ന് അമീർ എന്നയാൾ വാഹനം വാങ്ങി പുൽവാമ സ്വദേശി താരിഖിന് കൈമാറുകയും താരിഖ് വാഹനം ഉമർ മുഹമ്മദിന് കൈമാറുകയും ചെയ്തു. കാറോടിച്ചിരുന്നത് ഉമർ മുഹമ്മദ് ആണെന്നാണ് സൂചന.</p>
<p>വൈകീട്ട് 6.55ഓടെ ചെങ്കോട്ട മെട്രോ സ്റ്റേഷൻ ഗേറ്റ് നമ്പർ ഒന്നിന് സമീപമാണ് പൊട്ടിത്തെറി ഉണ്ടായത്. മെല്ലെ വന്ന വാഹനം ട്രാഫിക് സിഗ്നലിലെത്തി പൊട്ടിത്തെറിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. വാഹനം റെഡ് സിഗ്നലിൽ നിർത്തിയെന്ന് ദൃസാക്ഷികൾ പ്രതികരിച്ചു.</p>
<p>പൊട്ടിത്തെറിയെ തുടർന്ന് നാല് കാറുകൾ ഉൾപ്പെടെ 10 വാഹനങ്ങൾക്ക് തീപിടിച്ചു. കാറുകൾ കൂടാതെ, ഓട്ടോറിക്ഷ, മോട്ടോർസൈക്കിൾ, റിക്ഷ എന്നിവയാണ് കത്തിയത്. കാറുകൾ പൂർണമായും കത്തിനശിച്ചു. സ്ഫോടനത്തെ തുടർന്ന് രാജ്യതലസ്ഥാനത്ത് അതീവജാഗ്രതയിലാണ് രാജ്യം. കനത്ത സുരക്ഷയാണ് ഡൽഹിയിൽ ഒരുക്കിയിരിക്കുന്നത്. ‌സ്‌ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 12 ആയതായി ഡൽഹി പൊലീസ് സ്ഥിരീകരിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/delhi-blast-nia-takes-over-investigation-into-the-case.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ട്രെയിനില്‍ കുഴഞ്ഞു വീണ ആദിവാസി യുവാവിന് ചികിത്സ വൈകിയ സംഭവം; അന്വേഷണം ആരംഭിച്ച് റെയില്‍വേ പൊലീസ്</title>
		<link>https://www.chandrikadaily.com/11delay-in-treatment-of-tribal-youth-who-collapsed-on-train-railway-police-starts-investigation.html</link>
					<comments>https://www.chandrikadaily.com/11delay-in-treatment-of-tribal-youth-who-collapsed-on-train-railway-police-starts-investigation.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Wed, 08 Oct 2025 07:55:17 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[investigation]]></category>
		<category><![CDATA[railway police]]></category>
		<category><![CDATA[Thrissur]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=357428</guid>

					<description><![CDATA[പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഹൃദയാഘാതം മൂലമാണ് മരണമെന്ന് കണ്ടെത്തി]]></description>
										<content:encoded><![CDATA[<p>തൃശൂര്&#x200d;: ട്രെയിനില്&#x200d; കുഴഞ്ഞു വീണ ആദിവാസി യുവാവ് ശ്രീജിത്തിന്റെ മരണത്തില്&#x200d; വിശദമായ അന്വേഷണം നടത്താന്&#x200d; റെയില്&#x200d;വേ പോലീസ് നിര്&#x200d;ദേശം നല്&#x200d;കി. റെയില്&#x200d;വേ എസ്പി ഷഹിന്&#x200d;ഷയുടെ നേതൃത്വത്തില്&#x200d; അന്വേഷണത്തില്&#x200d; ശ്രീജിത്തിന്റെ സഹയാത്രികരുടെയും ടിടിഇമാരുടെയും, സ്റ്റേഷന്&#x200d; മാസ്റ്ററുടെയും മൊഴികള്&#x200d; ശേഖരിക്കും.</p>
<p>ശ്രീജിത്ത് യാത്ര ചെയ്തിരുന്ന ഓഖ എക്സ്പ്രസിലെ കോച്ച് നമ്പര്&#x200d; 8യിലെ യാത്രക്കാരുടെ വിവരങ്ങളും സമാഹരിക്കും. കഴിഞ്ഞ ദിവസത്തെ അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു. പോസ്റ്റ്മോര്&#x200d;ട്ടം റിപ്പോര്&#x200d;ട്ടില്&#x200d; ഹൃദയാഘാതം മൂലമാണ് മരണമെന്ന് കണ്ടെത്തി. ഹൃദയവാല്&#x200d;വില്&#x200d; ഒരു ബ്ലോക്ക് ഉണ്ടായിരുന്നുവെന്നും രേഖപ്പെടുത്തി.</p>
<p>തൃശൂര്&#x200d; സ്റ്റേഷനിലെ ആംബുലന്&#x200d;സിന്റെ വൈകിയെത്തല്&#x200d; പരിമിത റോഡ് സൗകര്യം മൂലമായിരുന്നുവെന്നും, യാത്രക്കാരുടെ തിരക്കും തടസ്സം സൃഷ്ടിച്ചതായും ദക്ഷിണ റെയില്&#x200d;വേ സംഘം പറഞ്ഞു,  എന്നാല്&#x200d; ശ്രീജിത്തിന്റെ കുടുംബം ഈ വാദം തള്ളി. മുളങ്കുന്നത്തുകാവിലേക്ക് ആംബുലന്&#x200d;സ് എത്താന്&#x200d; 10 മിനിറ്റിലും കുറച്ച് സമയം മതിയായിരുന്നു, ഡോക്ടര്&#x200d; ഗുരുതരാവസ്ഥ അറിയിച്ചിരുന്നു, നീതി ലഭിക്കണമെന്നും നിയമ നടപടികള്&#x200d; സ്വീകരിക്കുമെന്നും കുടുംബം പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/11delay-in-treatment-of-tribal-youth-who-collapsed-on-train-railway-police-starts-investigation.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തൃശൂര്‍ പൂരം കലക്കല്‍: സുരേഷ് ഗോപിയെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു</title>
		<link>https://www.chandrikadaily.com/thrissur-pooram-riot-suresh-gopi-questioned-by-special-investigation-team.html</link>
					<comments>https://www.chandrikadaily.com/thrissur-pooram-riot-suresh-gopi-questioned-by-special-investigation-team.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Mon, 07 Jul 2025 06:56:38 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[investigation]]></category>
		<category><![CDATA[news]]></category>
		<category><![CDATA[suresh gopi]]></category>
		<category><![CDATA[thrissur pooram]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=346905</guid>

					<description><![CDATA[തൃശൂര്‍ പൂരം അലങ്കോലമാക്കിയ സംഭവത്തില്‍ സുരേഷ് ഗോപി എംപിയുടെ മൊഴി രേഖപ്പെടുത്തി. ഗൂഢാലോചന അന്വേഷിക്കുന്ന പ്രത്യേക സംഘമാണ് മൊഴി എടുത്തത്. തിരുവനന്തപുരത്ത് അതീവ രഹസ്യമായാണ് മൊഴി രേഖപ്പെടുത്തിയത്. പൂരം അലങ്കോലമായത് അറിയിച്ചത് ബിജെപി പ്രവര്‍ത്തകരാണെന്നാണ് സുരേഷ് ഗോപി മൊഴി നല്‍കിയത്. ഇവര്‍ അറിയിച്ചതനുസരിച്ചാണ് താന്‍ സംഭവ സ്ഥലത്തേക്ക് എത്തിയതെന്നും സുരേഷ് ഗോപി മൊഴി നല്‍കിയതായാണ് വിവരം. പൂരം അലങ്കോലമാക്കിയ സംഭവത്തില്‍ പ്രത്യേക സംഘത്തിന്റെ അന്വേഷണം അവസാന ഘട്ടത്തിലാണ്. അന്വേഷണ റിപ്പോര്‍ട്ട് എഡിജിപി എച്ച്. വെങ്കിടേഷ് ഉടന്‍ സമര്‍പ്പിക്കുമെന്നാണ് [&#8230;]]]></description>
										<content:encoded><![CDATA[<div class="arr--story-page-card-wrapper">
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text">
<p>തൃശൂര്&#x200d; പൂരം അലങ്കോലമാക്കിയ സംഭവത്തില്&#x200d; സുരേഷ് ഗോപി എംപിയുടെ മൊഴി രേഖപ്പെടുത്തി. ഗൂഢാലോചന അന്വേഷിക്കുന്ന പ്രത്യേക സംഘമാണ് മൊഴി എടുത്തത്. തിരുവനന്തപുരത്ത് അതീവ രഹസ്യമായാണ് മൊഴി രേഖപ്പെടുത്തിയത്.</p>
</div>
</div>
</div>
<div class="arr--story-page-card-wrapper">
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text">
<p>പൂരം അലങ്കോലമായത് അറിയിച്ചത് ബിജെപി പ്രവര്&#x200d;ത്തകരാണെന്നാണ് സുരേഷ് ഗോപി മൊഴി നല്&#x200d;കിയത്. ഇവര്&#x200d; അറിയിച്ചതനുസരിച്ചാണ് താന്&#x200d; സംഭവ സ്ഥലത്തേക്ക് എത്തിയതെന്നും സുരേഷ് ഗോപി മൊഴി നല്&#x200d;കിയതായാണ് വിവരം.</p>
<p>പൂരം അലങ്കോലമാക്കിയ സംഭവത്തില്&#x200d; പ്രത്യേക സംഘത്തിന്റെ അന്വേഷണം അവസാന ഘട്ടത്തിലാണ്. അന്വേഷണ റിപ്പോര്&#x200d;ട്ട് എഡിജിപി എച്ച്. വെങ്കിടേഷ് ഉടന്&#x200d; സമര്&#x200d;പ്പിക്കുമെന്നാണ് സൂചന. ഇതാദ്യമായാണ് സുരേഷ് ഗോപിയുടെ മൊഴി രേഖപ്പെടുത്തുന്നത്.</p>
<div class="arr--story-page-card-wrapper">
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text">
<p>പൂരം അലങ്കോലപ്പെട്ട സംഭവത്തില്&#x200d; ത്രിതല അന്വേഷണമാണ് പ്രഖ്യാപിച്ചത്. ഇതില്&#x200d; രണ്ട് അന്വേഷണം പൂര്&#x200d;ത്തിയായി. എച്ച്. വെങ്കിടേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഗൂഢാലോചന സംബന്ധിച്ച അന്വേഷണം നടത്തുന്നത്.</p>
</div>
</div>
</div>
<div class="arr--story-page-card-wrapper">
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text">
<p>പൂരം അലങ്കോലപ്പെട്ടപ്പോള്&#x200d; സ്ഥലത്ത് ആദ്യമെത്തിയ നേതാവ് സുരേഷ് ഗോപിയാണ്. എങ്ങനെയാണ് അറിഞ്ഞതെന്നും സ്ഥലത്ത് എത്തിയതെന്നുമാണ് അന്വേഷണ സംഘം പ്രധാനമായും ആരാഞ്ഞത്. പൂര സ്ഥലത്ത് തൃശൂര്&#x200d; സ്ഥാനാര്&#x200d;ത്ഥിയായിരുന്ന സുരേഷ് ഗോപി സേവാഭാരതിയുടെ ആംബുലന്&#x200d;സില്&#x200d; എത്തിയ ദൃശ്യങ്ങള്&#x200d; പുറത്തുവന്നിരുന്നു.</p>
</div>
</div>
</div>
<p>&nbsp;</p>
<p>&nbsp;</p>
</div>
</div>
</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/thrissur-pooram-riot-suresh-gopi-questioned-by-special-investigation-team.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;ഒന്നല്ല, രണ്ടുപേരെ കൊന്നു&#8217;; പുതിയ വെളിപ്പെടുത്തലുമായി മുഹമ്മദലി, രണ്ടാം കൊലപാതകം നടന്നത് കോഴിക്കോട് ബീച്ചില്‍</title>
		<link>https://www.chandrikadaily.com/killed-not-one-but-two-mohammadali-with-a-new-revelation-the-second-murder-took-place-on-the-kozhikode-beach.html</link>
					<comments>https://www.chandrikadaily.com/killed-not-one-but-two-mohammadali-with-a-new-revelation-the-second-murder-took-place-on-the-kozhikode-beach.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sat, 05 Jul 2025 06:07:44 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[investigation]]></category>
		<category><![CDATA[malappuram]]></category>
		<category><![CDATA[murder case]]></category>
		<category><![CDATA[police]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=346731</guid>

					<description><![CDATA[മലപ്പുറം: പതിനാലാം വയസില്‍ കൂടരഞ്ഞിയില്‍ ഒരാളെ തോട്ടിലേക്ക് തല്ലിയിട്ട് കൊന്നുവെന്ന് വെളിപ്പെടുത്തല്‍ നടത്തിയ മുഹമ്മദലി മറ്റൊരാളെ കൂടി കൊലപ്പെടുത്തിയെന്ന് പൊലീസിന് മൊഴി നല്‍കി. സാമ്പത്തിക തര്‍ക്കവുമായി ബന്ധപ്പെട്ട് കോഴിക്കോട് വെളളയില്‍ കടപ്പുറത്ത് സുഹൃത്തിനൊപ്പം ചേര്‍ന്ന് ഒരാളെ കൊന്നുവെന്നാണ് വെളിപ്പെടുത്തല്‍. മുഹമ്മദലിയുടെ മൊഴിയനുസരിച്ച് പൊലീസ് നടത്തിയ പരിശോധനയില്‍ ഇക്കാലയളവില്‍ ഒരാള്‍ മരിച്ചതായി നടക്കാവ് പൊലീസ് സ്ഥിരീകരിച്ചു. അതേസമയം, മകന്‍ മരിച്ചതിനെ തുടര്‍ന്നുണ്ടായ മാനസിക പ്രശ്‌നങ്ങളാവാം മുഹമ്മദലിയുടെ വെളിപ്പെടുത്തലിന് പിന്നിലെന്ന് സഹോദരന്‍ പൗലോസ് പറഞ്ഞു. മുഹമ്മദലിയുടെ വെളിപ്പെടുത്തലില്‍ ടൗണ്‍ അസിസ്റ്റന്റ് കമ്മിഷണര്‍ ടികെ അഷ്‌റഫിന്റെ നേതൃത്വത്തിലുള്ള [&#8230;]]]></description>
										<content:encoded><![CDATA[<p>മലപ്പുറം: പതിനാലാം വയസില്&#x200d; കൂടരഞ്ഞിയില്&#x200d; ഒരാളെ തോട്ടിലേക്ക് തല്ലിയിട്ട് കൊന്നുവെന്ന് വെളിപ്പെടുത്തല്&#x200d; നടത്തിയ മുഹമ്മദലി മറ്റൊരാളെ കൂടി കൊലപ്പെടുത്തിയെന്ന് പൊലീസിന് മൊഴി നല്&#x200d;കി. സാമ്പത്തിക തര്&#x200d;ക്കവുമായി ബന്ധപ്പെട്ട് കോഴിക്കോട് വെളളയില്&#x200d; കടപ്പുറത്ത് സുഹൃത്തിനൊപ്പം ചേര്&#x200d;ന്ന് ഒരാളെ കൊന്നുവെന്നാണ് വെളിപ്പെടുത്തല്&#x200d;. മുഹമ്മദലിയുടെ മൊഴിയനുസരിച്ച് പൊലീസ് നടത്തിയ പരിശോധനയില്&#x200d; ഇക്കാലയളവില്&#x200d; ഒരാള്&#x200d; മരിച്ചതായി നടക്കാവ് പൊലീസ് സ്ഥിരീകരിച്ചു. അതേസമയം, മകന്&#x200d; മരിച്ചതിനെ തുടര്&#x200d;ന്നുണ്ടായ മാനസിക പ്രശ്‌നങ്ങളാവാം മുഹമ്മദലിയുടെ വെളിപ്പെടുത്തലിന് പിന്നിലെന്ന് സഹോദരന്&#x200d; പൗലോസ് പറഞ്ഞു.</p>
<p>മുഹമ്മദലിയുടെ വെളിപ്പെടുത്തലില്&#x200d; ടൗണ്&#x200d; അസിസ്റ്റന്റ് കമ്മിഷണര്&#x200d; ടികെ അഷ്‌റഫിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സ്‌ക്വാഡ് കേസില്&#x200d; അന്വേഷണം തുടങ്ങി. 1986ല്&#x200d; 14ാം വയസ്സില്&#x200d; കോഴിക്കോട് കൂടരഞ്ഞിയില്&#x200d; ഒരാളെ വെള്ളത്തിലേക്കു ചവിട്ടിയിട്ടു കൊന്നതായി കഴിഞ്ഞമാസം 5ന് ആണ് മലപ്പുറം വേങ്ങര സ്റ്റേഷനില്&#x200d; ഹാജരായി മുഹമ്മദലി വെളിപ്പെടുത്തിയത്. ഇതു സ്ഥിരീകരിച്ച തിരുവമ്പാടി പൊലീസ്, കൊല നടന്ന സ്ഥലവും രീതിയുമെല്ലാം കണ്ടെത്തിയെങ്കിലും മരിച്ചത് ആരാണെന്നു തിരിച്ചറിഞ്ഞിട്ടില്ല. അന്നത്തെ അതേ മൊഴിയിലാണ് രണ്ടാമതൊരു മരണത്തില്&#x200d;കൂടി പങ്കുണ്ടെന്നു മുഹമ്മദലി വെളിപ്പെടുത്തിയത്.</p>
<p>എന്തെങ്കിലും മാനസിക പ്രശ്‌നങ്ങളെത്തുടര്&#x200d;ന്നാണോ ഇത്തരം മൊഴികളെന്ന സംശയവും പൊലീസിനുണ്ട്. പക്ഷേ, മുഹമ്മദലി പറയുന്ന സാഹചര്യങ്ങളും യഥാര്&#x200d;ഥ സംഭവങ്ങളും രണ്ടിടത്തും പൊരുത്തപ്പെട്ടു വരുന്നതാണ് പൊലീസിനെ കുഴക്കുന്നത്.</p>
<p>ആന്റണി എന്ന പേരിലറിയപ്പെട്ടിരുന്ന ഇയാള്&#x200d; മതം മാറി മുഹമ്മദലി എന്നപേര് സ്വീകരിക്കുകയായിരുന്നെന്ന് സഹോദരന്&#x200d; പറഞ്ഞു. ചെറുപ്പത്തില്&#x200d; നാടുവിട്ടുപോയ ആന്റണി പതിനഞ്ചാം വയസ്സിലാണ് തിരിച്ചെത്തിയത്. തൊഴിലാളിയുടെ മരണം നടക്കുമ്പോള്&#x200d; നാട്ടിലുണ്ടായിരുന്നില്ല. മകന്&#x200d; മരിച്ചതിന് പിന്നാലെ മുഹമ്മദലി കടുത്ത മാനസിക പ്രയാസത്തിലാണെന്നും സഹോദരന്&#x200d; പറഞ്ഞു. മകന്&#x200d; മരിച്ചതിന് പിന്നാലെയാണ് കുറ്റസമ്മതം നടത്താന്&#x200d; പ്രേരിപ്പിച്ചതെന്ന് മുഹമ്മദലിയും പൊലീസിനോട് പറഞ്ഞിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/killed-not-one-but-two-mohammadali-with-a-new-revelation-the-second-murder-took-place-on-the-kozhikode-beach.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ്: സൗബിൻ ഷാഹിറിന് ഹാജരാകാനുള്ള തിയതി ഹൈക്കോടതി നീട്ടിനൽകി</title>
		<link>https://www.chandrikadaily.com/manjummal-boys-financial-fraud-case-high-court-extends-date-for-soubin-shahirs-appearance.html</link>
					<comments>https://www.chandrikadaily.com/manjummal-boys-financial-fraud-case-high-court-extends-date-for-soubin-shahirs-appearance.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Fri, 20 Jun 2025 10:28:07 +0000</pubDate>
				<category><![CDATA[Film]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[court]]></category>
		<category><![CDATA[investigation]]></category>
		<category><![CDATA[manujummal boys]]></category>
		<category><![CDATA[soubin shahir]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=345253</guid>

					<description><![CDATA[കൊച്ചി: മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസിൽ നടൻ സൗബിൻ ഷാഹിറിന് ആശ്വാസം. അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാനുള്ള തിയതി ഹൈക്കോടതി നീട്ടിനൽകി. മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ, ഇന്നായിരുന്നു അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകാൻ അനുവദിച്ച അവസാന ദിവസം. സൗബിൻ, പിതാവ് ബാബു ഷാഹിർ, സഹ നിർമാതാവ് ഷോൺ ആന്‍റണി എന്നിവർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതി നടപടി. പൊലീസിന് മുന്നിൽ ഹജരാകാനുള്ള തിയതി ഈ മാസം 27 വരെയാണ് കോടതി നീട്ടി [&#8230;]]]></description>
										<content:encoded><![CDATA[<p>കൊച്ചി: മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസിൽ നടൻ സൗബിൻ ഷാഹിറിന് ആശ്വാസം. അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാനുള്ള തിയതി ഹൈക്കോടതി നീട്ടിനൽകി. മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ, ഇന്നായിരുന്നു അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകാൻ അനുവദിച്ച അവസാന ദിവസം. സൗബിൻ, പിതാവ് ബാബു ഷാഹിർ, സഹ നിർമാതാവ് ഷോൺ ആന്&#x200d;റണി എന്നിവർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതി നടപടി.</p>
<p>പൊലീസിന് മുന്നിൽ ഹജരാകാനുള്ള തിയതി ഈ മാസം 27 വരെയാണ് കോടതി നീട്ടി നൽകിയത്. സിനിമയ്‌ക്കായി താൻ മുടക്കിയ പണവും സിനിമയുടെ ലാഭവിഹിതവും നൽകിയില്ലെന്ന അരൂർ സ്വദേശി സിറാജ് വലിയതറയുടെ പരാതിയിലാണ് മൂന്ന് പേർക്കുമെതിരെ പൊലീസ് കേസെടുത്തത്. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മൂവരും ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ആവശ്യം തള്ളിയിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/manjummal-boys-financial-fraud-case-high-court-extends-date-for-soubin-shahirs-appearance.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇ ഡി ഉദ്യോഗസ്ഥന്‍ പ്രതിയായ കോഴക്കേസ്: പരാതിക്കാരന് നല്‍കിയ അഡ്രസ് പൂട്ടിയ കമ്പനിയുടേത്: മുംബൈയിലും പരിശോധന</title>
		<link>https://www.chandrikadaily.com/ed-officer-accused-in-bribery-case-address-given-to-complainant-belongs-to-closed-company-investigations-underway-in-mumbai-too.html</link>
					<comments>https://www.chandrikadaily.com/ed-officer-accused-in-bribery-case-address-given-to-complainant-belongs-to-closed-company-investigations-underway-in-mumbai-too.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Tue, 03 Jun 2025 11:21:21 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[bribe case]]></category>
		<category><![CDATA[Enforcement Directorate]]></category>
		<category><![CDATA[investigation]]></category>
		<category><![CDATA[Mumbai]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=343454</guid>

					<description><![CDATA[ഒരാഴ്ച മുന്‍പാണ് മുംബൈയിലെ സ്ഥാപനത്തിലേക്ക് വിജിലന്‍സ് പരിശോധനയ്‌ക്കെത്തിയത്]]></description>
										<content:encoded><![CDATA[<p>എന്&#x200d;ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥന്&#x200d; പ്രതിയായ കോഴക്കേസില്&#x200d; പണം കൈമാറാന്&#x200d; പരാതിക്കാരന്&#x200d; അനീഷ് ബാബുവിന് പ്രതികള്&#x200d; നല്&#x200d;കിയ മേല്&#x200d;വിലാസത്തിലുള്ള സ്ഥാപനം പൂട്ടിയ നിലയില്&#x200d;. വിജിലന്&#x200d;സ് നടത്തിയ അന്വേഷണത്തിലാണ് ഈ കമ്പനി വ്യാജമാണെന്ന് കണ്ടെത്തിയത്. കമ്പനിയുടെ ഉടമകളെന്ന് പ്രതികള്&#x200d; പരിചയപ്പെടുത്തിയ ഒരാളെ വിജിലന്&#x200d;സ് ചോദ്യം ചെയ്‌തെങ്കിലും ഇയാള്&#x200d;ക്ക് കമ്പനിയെക്കുറിച്ച് യാതൊന്നും പറയാന്&#x200d; സാധിച്ചില്ല.</p>
<p>ഒരാഴ്ച മുന്&#x200d;പാണ് മുംബൈയിലെ സ്ഥാപനത്തിലേക്ക് വിജിലന്&#x200d;സ് പരിശോധനയ്‌ക്കെത്തിയത്. പൂട്ടിയ നിലയിലുള്ള ഈ കമ്പനി തട്ടിപ്പ് കമ്പനിയാണ് വളരെ വേഗം തന്നെ വിജിലന്&#x200d;സിന് മനസിലായി. കമ്പനി ഉടമയെന്ന് പറഞ്ഞയാള്&#x200d;ക്ക് കമ്പനിയെക്കുറിച്ച് യാതൊന്നുമറിയില്ലെന്നും ചോദ്യം ചെയ്യലിലൂടെ മനസിലായി. ഈ അക്കൗണ്ടിലേക്ക് കോടിക്കണക്കിന് രൂപയുടെ ഇടപാട് നടന്നതായി വിജിലന്&#x200d;സ് സംഘം കണ്ടെത്തി. പരമാവധി ഡിജിറ്റല്&#x200d; തെളിവുകള്&#x200d; ശേഖരിച്ച് പ്രതികളെ പൂട്ടാനാണ് വിജിലന്&#x200d;സ് നീക്കം നടത്തുന്നത്.</p>
<p>അതേസമയം കോഴക്കേസില്&#x200d; അന്വേഷണത്തിന് എന്&#x200d;ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും നടപടി തുടങ്ങി. വിജിലന്&#x200d;സ് കേസിന്റെ അടിസ്ഥാനത്തില്&#x200d; എന്&#x200d;ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇസിഐആര്&#x200d; രജിസ്റ്റര്&#x200d; ചെയ്തു. കേസിലെ പരാതിക്കാരന്&#x200d; അനീഷ് ബാബുവിന് ഡല്&#x200d;ഹിയില്&#x200d; ചോദ്യം ചെയ്യലിന് ഹാജരാകാന്&#x200d; ഇഡി നോട്ടീസ് നല്&#x200d;കി. നിലവില്&#x200d; ഈ കേസില്&#x200d; അനീഷ് ബാബുവിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞിട്ടുണ്ട്.</p>
<p>എന്&#x200d;ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എടുത്ത കേസില്&#x200d; ഡല്&#x200d;ഹി സ്പെഷ്യല്&#x200d; ടാസ്‌ക് ഫോഴ്സിനാണ് അന്വേഷണ ചുമതല. വിജിലന്&#x200d;സ് കേസിന് കാരണമായ ആരോപണങ്ങള്&#x200d; ഇഡി അന്വേഷിക്കും. അതേസമയം, ഇഡി നടപടിക്കെതിരെ അനീഷ് ബാബു ഹൈക്കോടതിയെ സമീപിച്ചു. എന്നാല്&#x200d; ഇഡി അന്വേഷണവുമായി സഹകരിക്കാന്&#x200d; അനീഷ് ബാബുവിന് ഹൈക്കോടതി നിര്&#x200d;ദ്ദേശം നല്&#x200d;കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ed-officer-accused-in-bribery-case-address-given-to-complainant-belongs-to-closed-company-investigations-underway-in-mumbai-too.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കൽപ്പറ്റ പൊലീസ് സ്റ്റേഷനിൽ ആദിവാസി യുവാവ് മരിച്ച സംഭവം; സിബിഐ അന്വേഷണത്തിന് ഡിജിപിയുടെ ശുപാർശ</title>
		<link>https://www.chandrikadaily.com/1dgp-recommends-cbi-probe-into-death-of-tribal-youth-at-kalpetta-police-station.html</link>
					<comments>https://www.chandrikadaily.com/1dgp-recommends-cbi-probe-into-death-of-tribal-youth-at-kalpetta-police-station.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Wed, 30 Apr 2025 11:13:46 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[investigation]]></category>
		<category><![CDATA[MURDER]]></category>
		<category><![CDATA[police]]></category>
		<category><![CDATA[Police Station]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=339508</guid>

					<description><![CDATA[കൽപ്പറ്റ പൊലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ ആത്മഹത്യചെയ്ത ആദിവാസി യുവാവ് ഗോകുലിന്റെ മരണത്തിൽ സിബിഐ അന്വേഷണത്തിന് ശിപാർശ. ഡിജിപിയാണ് അന്വേഷണത്തിന് ശിപാർശ ചെയ്തത്. കൽപ്പറ്റ സ്റ്റേഷനിലെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥർക്ക് ഗോകുലിനെ നിരീക്ഷിക്കുന്നതിൽ വീഴ്ച ഉണ്ടായതായി ജില്ലാ പൊലീസ് മേധാവി കണ്ടെത്തിയിരുന്നു. സിബിഐ അന്വേഷണം വേണമെന്ന കുടുംബത്തിൻ്റെ ഹർജി ഹൈക്കോടതിയുടെ പരിഗണനയിൽ ഇരിക്കവെയാണ് അന്വേഷണം സിബിഐയ്ക്ക് വിടണമെന്ന ശിപാർശ. ഗോകുലിന്റെ മരണത്തില്‍ സംസ്ഥാന പൊലീസ് മേധാവി സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തുകൊണ്ട് കത്ത് നല്‍കിയെന്നാണ് കുളത്തൂര്‍ ജയ്‌സിങ്ങിന് ലഭിച്ച മറുപടി. [&#8230;]]]></description>
										<content:encoded><![CDATA[<p>കൽപ്പറ്റ പൊലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ ആത്മഹത്യചെയ്ത ആദിവാസി യുവാവ് ഗോകുലിന്റെ മരണത്തിൽ സിബിഐ അന്വേഷണത്തിന് ശിപാർശ. ഡിജിപിയാണ് അന്വേഷണത്തിന് ശിപാർശ ചെയ്തത്. കൽപ്പറ്റ സ്റ്റേഷനിലെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥർക്ക് ഗോകുലിനെ നിരീക്ഷിക്കുന്നതിൽ വീഴ്ച ഉണ്ടായതായി ജില്ലാ പൊലീസ് മേധാവി കണ്ടെത്തിയിരുന്നു. സിബിഐ അന്വേഷണം വേണമെന്ന കുടുംബത്തിൻ്റെ ഹർജി ഹൈക്കോടതിയുടെ പരിഗണനയിൽ ഇരിക്കവെയാണ് അന്വേഷണം സിബിഐയ്ക്ക് വിടണമെന്ന ശിപാർശ.</p>
<p>ഗോകുലിന്റെ മരണത്തില്&#x200d; സംസ്ഥാന പൊലീസ് മേധാവി സിബിഐ അന്വേഷണത്തിന് ശുപാര്&#x200d;ശ ചെയ്തുകൊണ്ട് കത്ത് നല്&#x200d;കിയെന്നാണ് കുളത്തൂര്&#x200d; ജയ്‌സിങ്ങിന് ലഭിച്ച മറുപടി. ഏപ്രില്&#x200d; ഒന്നിന് രാവിലെ എട്ട് മണിയോടെയായിരുന്നു ഗോകുലിനെ പൊലീസ് സ്റ്റേഷനിലെ ശുചിമുറിയില്&#x200d; മരിച്ച നിലയില്&#x200d; കണ്ടെത്തിയത്.</p>
<p>ഗോകുലിന്&#x200d;റെ കൈയ്യിൽ പെണ്&#x200d;കുട്ടിയുടെ പേര് മൂര്&#x200d;ച്ചയുള്ള വസ്തുകൊണ്ട് കോറിയിട്ട അടയാളം ഇന്&#x200d;ക്വസ്റ്റില്&#x200d; വ്യക്തമായിരുന്നു. മര്&#x200d;ദനമുണ്ടായിട്ടില്ലെന്നാണ് പോസ്റ്റുമോര്&#x200d;ട്ടം റിപ്പോര്&#x200d;ട്ടിലെ കണ്ടെത്തല്&#x200d;. പൊലീസ് സ്റ്റേഷനില്&#x200d; മാനസിക പീഡനം ഉണ്ടോയോ എന്നത് സംബന്ധിച്ചും അന്വേഷണം നടത്തിയിരുന്നു. സംഭവത്തിൽ രണ്ട് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തിരുന്നു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1dgp-recommends-cbi-probe-into-death-of-tribal-youth-at-kalpetta-police-station.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ലഹരിക്കേസ്: ഷൈൻ നാളെ ഹാജരാകേണ്ട; മൊഴിയെടുപ്പ്  വിശദമായി പരിശോധിച്ച ശേഷം</title>
		<link>https://www.chandrikadaily.com/drug-case-shine-not-to-appear-tomorrow-after-detailed-examination-of-statement.html</link>
					<comments>https://www.chandrikadaily.com/drug-case-shine-not-to-appear-tomorrow-after-detailed-examination-of-statement.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sun, 20 Apr 2025 14:24:51 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[DRUG CASE]]></category>
		<category><![CDATA[investigation]]></category>
		<category><![CDATA[police]]></category>
		<category><![CDATA[shine tom chacko]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=338728</guid>

					<description><![CDATA[കൊച്ചി:ലഹരി കേസില്‍ നടന്‍ ഷൈൻ ടോം ചാക്കോ നാളെ ഹാജരാകേണ്ടതില്ലെന്ന് പൊലീസ്. മൊഴികൾ വിശദമായി പരിശോധിച്ച ശേഷം ഇനി ഷൈന്‍ ടോം ചാക്കോയെ വിളിപ്പിച്ചാൽ മതിയെന്ന് അന്വേഷണ സംഘത്തിന്‍റെ വിലയിരുത്തൽ. സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിൽ അന്വേഷണം സംഘം യോഗം ചേരും. ഷൈനെ എപ്പോൾ ചോദ്യം ചെയ്യണമെന്ന കാര്യത്തിൽ യോഗത്തിന് ശേഷമായിരിക്കും തീരുമാനമെടുക്കുക. ഷൈനുമായി ഫോണിൽ ബന്ധപ്പെട്ടിട്ടുള്ളവരുടെയും ലഹരിസംഘങ്ങളുമായി ബന്ധമുണ്ടെന്നു സംശയിക്കുന്നവരുടെയും കൂടുതൽ വിവരങ്ങൾ ശേഖരിക്കാനും പൊലീസിന് സമയം ആവശ്യമാണ്. അവധിയിലായിരുന്ന സിറ്റി പൊലീസ് കമ്മിഷണർ പുട്ട [&#8230;]]]></description>
										<content:encoded><![CDATA[<p>കൊച്ചി:ലഹരി കേസില്&#x200d; നടന്&#x200d; ഷൈൻ ടോം ചാക്കോ നാളെ ഹാജരാകേണ്ടതില്ലെന്ന് പൊലീസ്. മൊഴികൾ വിശദമായി പരിശോധിച്ച ശേഷം ഇനി ഷൈന്&#x200d; ടോം ചാക്കോയെ വിളിപ്പിച്ചാൽ മതിയെന്ന് അന്വേഷണ സംഘത്തിന്&#x200d;റെ വിലയിരുത്തൽ. സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിൽ അന്വേഷണം സംഘം യോഗം ചേരും. ഷൈനെ എപ്പോൾ ചോദ്യം ചെയ്യണമെന്ന കാര്യത്തിൽ യോഗത്തിന് ശേഷമായിരിക്കും തീരുമാനമെടുക്കുക.</p>
<p>ഷൈനുമായി ഫോണിൽ ബന്ധപ്പെട്ടിട്ടുള്ളവരുടെയും ലഹരിസംഘങ്ങളുമായി ബന്ധമുണ്ടെന്നു സംശയിക്കുന്നവരുടെയും കൂടുതൽ വിവരങ്ങൾ ശേഖരിക്കാനും പൊലീസിന് സമയം ആവശ്യമാണ്. അവധിയിലായിരുന്ന സിറ്റി പൊലീസ് കമ്മിഷണർ പുട്ട വിമലാദിത്യ തിരികെ ജോലിയിൽ പ്രവേശിച്ചതിനാൽ, കേസിൽ ഇതുവരെ ലഭ്യമായ വിവരങ്ങളും തെളിവുകളും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ പരിശോധിച്ചു ചർച്ച ചെയ്ത ശേഷമാകും രണ്ടാംഘട്ട മൊഴിയെടുപ്പ്. നേരത്തേ 21 അല്ലെങ്കിൽ 22ന് രണ്ടാംഘട്ട തെളിവെടുപ്പിന് ഹാജരാകണമെന്നാണു ഷൈനിന് പൊലീസ് നൽകിയിരുന്ന നിർദേശം. ഇതിൽ 21 തിരഞ്ഞെടുത്തത് ഷൈൻ തന്നെയായിരുന്നു.</p>
<p>അതേസമയം, ശരീര സ്രവങ്ങളുടെ ശാസ്ത്രീയ പരിശോധനയില്&#x200d; ലഹരി ഉപയോഗം തെളിഞ്ഞില്ലെങ്കില്&#x200d; എഫ്ഐആര്&#x200d; റദ്ദാക്കാന്&#x200d; കോടതിയെ സമീപിക്കാമെന്ന് ഷൈന്&#x200d; ടോം ചാക്കോയ്ക്ക് ലഭിച്ച നിയമോപദേശം. പൊലീസ് ചുമത്തിയ വകുപ്പുകള്&#x200d; ദുര്&#x200d;ബലമാണെന്നും ലഹരി കണ്ടെടുക്കാത്തതിനാല്&#x200d; കോടതിയില്&#x200d; കേസ് പൊളിയുമെന്നുമാണ് ഷൈനിന്&#x200d;റെ അഭിഭാഷകരുടെ വിലയിരുത്തല്&#x200d;. എന്നാല്&#x200d;, കേസ് ബലപ്പെടുത്താന്&#x200d; ഷൈനിനെതിരെ കൂടുതല്&#x200d; തെളിവുകള്&#x200d; സമാഹരിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. അതിനിടെ, സിനിമാ മേഖലയില്&#x200d; ലഹരി ഉപയോഗം വ്യാപകമാണെന്ന ഷൈനിന്&#x200d;റെ മൊഴിയും പുറത്തുവന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/drug-case-shine-not-to-appear-tomorrow-after-detailed-examination-of-statement.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
