<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Investment &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/investment/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sat, 25 Oct 2025 05:33:32 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Investment &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>കഴിഞ്ഞ ആറുമാസത്തിനുള്ളില്‍ നിക്ഷേപ തട്ടിപ്പില്‍ ഇരയായത് 30,000ലധികം പേര്‍</title>
		<link>https://www.chandrikadaily.com/more-than-30000-people-have-fallen-victim-to-investment-fraud-in-the-last-six-months.html</link>
					<comments>https://www.chandrikadaily.com/more-than-30000-people-have-fallen-victim-to-investment-fraud-in-the-last-six-months.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sat, 25 Oct 2025 05:33:32 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Delhi]]></category>
		<category><![CDATA[Investment]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=360153</guid>

					<description><![CDATA[1,500 കോടി രൂപയ്ക്ക് മുകളിലായതായി റിപ്പോര്‍ട്ടില്‍ പറയുന്നു.]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: രാജ്യത്തെ പ്രധാന നഗരങ്ങളില്&#x200d; കഴിഞ്ഞ ആറുമാസത്തിനിടെ നിക്ഷേപ തട്ടിപ്പിന്റെ ഇരയായത് 30,000ലധികം ആളുകളാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ സൈബര്&#x200d; വിങ് റിപ്പോര്&#x200d;ട്ട് ചെയ്തു. ആകെ നഷ്ടം 1,500 കോടി രൂപയ്ക്ക് മുകളിലായതായി റിപ്പോര്&#x200d;ട്ടില്&#x200d; പറയുന്നു. ബെംഗളൂരു, ഡല്&#x200d;ഹി-എന്&#x200d;സിആര്&#x200d;, ഹൈദരാബാദ് എന്നിവിടങ്ങളില്&#x200d; നിന്നുള്ള കേസുകളില്&#x200d; 65 ശതമാനത്തിലും 3060 വയസ്സുള്ളവരാണ് പ്രധാനകര്&#x200d;.</p>
<p>തട്ടിപ്പിലൂടെ ഏറ്റവും കൂടുതല്&#x200d; പണം നഷ്ടമായത് ബെംഗളൂരുവിലാണ്, മൊത്തം നഷ്ടത്തിന്റെ നാലിലൊന്നും ഇവിടെ ഉണ്ടായിട്ടുണ്ട്. എങ്കിലും ഏറ്റവും കൂടുതല്&#x200d; ആളുകളെ ബാധിച്ചത് ഡല്&#x200d;ഹിയിലാണ്. ജോലിയുള്ളവരെയും മുതിര്&#x200d;ന്ന പ്രായക്കാരെയും ലക്ഷ്യമിട്ടാണ് തട്ടിപ്പുകാര്&#x200d; പ്രവര്&#x200d;ത്തിക്കുന്നത്. തട്ടിപ്പിനിരയായവരില്&#x200d; ഏകദേശം 2,829 പേര്&#x200d; 60 വയസ്സിന് മുകളിലുള്ളവരാണ്.</p>
<p>റിപ്പോര്&#x200d;ട്ട് പ്രകാരം, സൈബര്&#x200d;കുറ്റവാളികള്&#x200d; വിവിധ ഡിജിറ്റല്&#x200d; ചാനലുകള്&#x200d; ഉപയോഗിക്കുന്നു. കേസുകളുടെ 20 ശതമാനത്തില്&#x200d; ടെലഗ്രാം, വാട്‌സ്ആപ്പ് എന്നിവ ഉപയോഗിച്ചാണ് തട്ടിപ്പ് നടന്നത്. എന്&#x200d;ക്രിപ്റ്റഡ് സവിശേഷതയും ഗ്രൂപ്പുകള്&#x200d; സൃഷ്ടിക്കുന്ന സൌകര്യവും ഈ പ്ലാറ്റ്ഫോമുകളില്&#x200d; തട്ടിപ്പുകാര്&#x200d;ക്ക് എളുപ്പം നല്&#x200d;കുന്നുവെന്ന് റിപ്പോര്&#x200d;ട്ട് സൂചിപ്പിക്കുന്നു. ലിങ്ക്ഡ് ഇന്&#x200d;, എക്‌സ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകള്&#x200d; ഉപയോഗിച്ച തട്ടിപ്പുകള്&#x200d; വളരെ കുറവായാണ് (0.31%) റിപ്പോര്&#x200d;ട്ടില്&#x200d; രേഖപ്പെടുത്തിയിരിക്കുന്നത്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/more-than-30000-people-have-fallen-victim-to-investment-fraud-in-the-last-six-months.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പാലിയേക്കര ടോള്&#x200d; കമ്പനിയുടെ 125 കോടി നിക്ഷേപം ഇ.ഡി മരവിപ്പിച്ചു</title>
		<link>https://www.chandrikadaily.com/ed-freezes-125-crore-investment-of-paliekara-toll-company.html</link>
					<comments>https://www.chandrikadaily.com/ed-freezes-125-crore-investment-of-paliekara-toll-company.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 18 Oct 2023 14:49:12 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[ed]]></category>
		<category><![CDATA[freezes]]></category>
		<category><![CDATA[Investment]]></category>
		<category><![CDATA[Paliekara Toll]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=279792</guid>

					<description><![CDATA[റോഡ് നിര്&#x200d;മാണത്തിന്റെ ഉപകരാര്&#x200d; ഏറ്റെടുത്ത കെ.എം.സി കമ്പനിയുടെ 1.37 കോടിയുടെ നിക്ഷേപവും ഇ.ഡി മരവിപ്പിച്ചു.]]></description>
										<content:encoded><![CDATA[<p>പാലിയേക്കര ടോള്&#x200d; കമ്പനിയായ ജി.ഐ.പി.എല്ലിന്റെ (ഗുരുവായൂര്&#x200d; ഇന്&#x200d;ഫ്രാസ്ട്രക്ച്ചര്&#x200d; പ്രൈവറ്റ് ലിമിറ്റഡ്) 125.21 കോടി രൂപയുടെ നിക്ഷേപം എന്&#x200d;ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മരവിപ്പിച്ചു. റോഡ് നിര്&#x200d;മാണത്തിന്റെ ഉപകരാര്&#x200d; ഏറ്റെടുത്ത കെ.എം.സി കമ്പനിയുടെ 1.37 കോടിയുടെ നിക്ഷേപവും ഇ.ഡി മരവിപ്പിച്ചു.</p>
<p>സാമ്പത്തിക ക്രമക്കേട് നടന്നുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തില്&#x200d; പാലിയേക്കര ടോള്&#x200d; പ്ലാസയില്&#x200d; രണ്ട് ദിവസം മുന്&#x200d;പ് നടത്തിയ റെയ്ഡിന് പിന്നാലെയാണ് ഇ.ഡി നടപടി.സി.ബി.ഐ നേരത്തെ രജിസ്റ്റര്&#x200d; ചെയ്ത എഫ്.ഐ.ആറിന്റെ അടിസ്ഥാനത്തിലാണ് സംഭവത്തില്&#x200d; ഇഡി കേസെടുത്തത്. റെയ്ഡില്&#x200d; ഗുരുതരമായ ക്രമക്കേടുകളും ഇഡി കണ്ടെത്തിയിരുന്നു.</p>
<p>ദേശീയപാതയുടെ നിര്&#x200d;മാണം പൂര്&#x200d;ത്തിയാകും മുമ്പേ ടോള്&#x200d; പിരിവ് തുടങ്ങി ദേശീയ പാത അതോറിറ്റിയെ പറ്റിച്ചുവെന്നും ടോള്&#x200d; പിരിക്കുന്ന പണം കമ്പനി മ്യൂച്ചല്&#x200d;ഫണ്ടുകളില്&#x200d; നിക്ഷേപിക്കുകയാണെന്നാണും ഇ.ഡി കണ്ടെത്തി. പന്ത്രണ്ടോളം ബസ്‌ബേകള്&#x200d; കൃത്യമായി പൂര്&#x200d;ത്തീകരിച്ചിട്ടില്ലെന്നും ഇ.ഡി കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് നിക്ഷേപം ഉള്&#x200d;പ്പെടെ മരവിപ്പിച്ചത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ed-freezes-125-crore-investment-of-paliekara-toll-company.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നിക്ഷേപ തട്ടിപ്പിന് ഇരയായി ഉസൈന്&#x200d; ബോള്&#x200d;ട്ട്; കാണാതായത് കോടികള്&#x200d;</title>
		<link>https://www.chandrikadaily.com/usain-bolt-victim-of-investment-fraud.html</link>
					<comments>https://www.chandrikadaily.com/usain-bolt-victim-of-investment-fraud.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 19 Jan 2023 17:28:21 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[fraud]]></category>
		<category><![CDATA[Investment]]></category>
		<category><![CDATA[usain bolt]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=233562</guid>

					<description><![CDATA[വിരമിച്ച ശേഷം ഉപയോഗിക്കാനായി മാറ്റിവച്ച തുകയാണ് നഷ്ടമായത്.]]></description>
										<content:encoded><![CDATA[<p>ജമൈക്കയുടെ ഇതിഹാസ വേഗക്കാരന്&#x200d; ഉസൈന്&#x200d; ബോള്&#x200d;ട്ട് നിക്ഷേപ തട്ടിപ്പിന് ഇരയായി. ഏതാണ്ട് 100 കോടിയോളം പണം നഷ്ടമായി. സ്‌റ്റോക്‌സ് ആന്&#x200d;ഡ് സെക്യൂരിറ്റീസ് എന്ന സ്ഥാപനത്തില്&#x200d; 12.7 മില്യന്&#x200d; ഡോളര്&#x200d; (ഏകദേശം 97.5 കോടി രൂപ) നിക്ഷേപിച്ചിരുന്നു. ഈ പണമാണ് താരത്തിന് നഷ്ടമായത്.</p>
<p>വിരമിച്ച ശേഷം ഉപയോഗിക്കാനായി മാറ്റിവച്ച തുകയാണ് നഷ്ടമായത്. കമ്പനി പണം തിരികെ നല്&#x200d;കിയില്ലെങ്കില്&#x200d; കോടതിയെ സമീപിക്കുമെന്ന് ബോള്&#x200d;ട്ടിന്റെ അഭിഭാഷകന്&#x200d; വ്യക്തമാക്കി. നഷ്ടമായ പണം മുഴുവന്&#x200d; തിരികെ ലഭിക്കുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.</p>
<p>2012ലാണ് ഉസൈന്&#x200d; ബോള്&#x200d;ഡ് സ്ഥാപനത്തില്&#x200d; പണം നിക്ഷേപിക്കുന്നത്. സ്ഥാപനത്തിലെ മുന്&#x200d; ജീവനക്കാരനാണ് ബോള്&#x200d;ട്ടിന്റെ പണം തട്ടിയെടുത്തതെന്ന് റിപ്പോര്&#x200d;ട്ടുകളുണ്ട്. ഇയാള്&#x200d;ക്കെതിരെ നിയമ നടപടിയെടുക്കുമെന്നും നിക്ഷേപങ്ങള്&#x200d; സുരക്ഷിതമാക്കാന്&#x200d; പ്രോട്ടോക്കോളുകള്&#x200d; ശക്തിപ്പെടുത്തുമെന്നും കമ്പനി അറിയിച്ചു.</p>
<p>സംഭവത്തില്&#x200d; ജമൈക്കന്&#x200d; പൊലീസും അന്വേഷണം തുടങ്ങി. ഒളിംപിക്‌സില്&#x200d; നിന്നു മാത്രം എട്ട് സ്വര്&#x200d;ണം നേടിയിട്ടുള്ള ഇതിഹാസ ഹ്രസ്വ ദൂരക്കാരനായ ഉസൈന്&#x200d; ബോള്&#x200d;ട്ട് 2017ലാണ് ട്രാക്കിനോടു വിട പറഞ്ഞത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/usain-bolt-victim-of-investment-fraud.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കോടികളുടെ നിക്ഷേപതട്ടിപ്പ്; കണ്ണൂര്&#x200d; അര്&#x200d;ബന്&#x200d; നിധി ലിമിറ്റഡ് അസി. ജനറല്&#x200d; മാനേജര്&#x200d; കീഴടങ്ങി</title>
		<link>https://www.chandrikadaily.com/investment-fraud-of-crores.html</link>
					<comments>https://www.chandrikadaily.com/investment-fraud-of-crores.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 09 Jan 2023 09:33:04 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[Money]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Investment]]></category>
		<category><![CDATA[kannur]]></category>
		<category><![CDATA[money]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=231744</guid>

					<description><![CDATA[പലിശക്ക് പുറമെ മുതലും കിട്ടായതോടെയാണ് നിക്ഷേപകര്&#x200d; പരാതിയുമായി വന്നത്]]></description>
										<content:encoded><![CDATA[<p>കോടികളുടെ നിക്ഷേപതട്ടിപ്പ് കേസില്&#x200d; പ്രതിയായ കണ്ണൂര്&#x200d; അര്&#x200d;ബന്&#x200d; നിധി ലിമിറ്റഡ് അസി. ജനറല്&#x200d; മാനേജര്&#x200d; കോടതിയില്&#x200d; കീഴടങ്ങി. കണ്ണൂര്&#x200d; ആദികടലയായി വട്ടംകുളത്തെ സി.വി. ജീനയാണ് ഒന്നാം ക്ലാസ് മജിസ്ട്രറ്റ് കോടതിയില്&#x200d; കീഴടങ്ങിയത്. കമ്പനിയില്&#x200d; പണം നിക്ഷപിച്ചവര്&#x200d; നല്&#x200d;കിയ പരാതിയിലാണ് കണ്ണൂര്&#x200d; അര്&#x200d;ബന്&#x200d; നിധി ലിമിറ്റഡ് അസി. ജനറല്&#x200d; മാനേജര്&#x200d; പ്രതിയായത്. ഇതോടെ കേസില്&#x200d; അറസ്റ്റിലാകുന്നവരുടെ എണ്ണം മൂന്നായി.</p>
<p>കാസര്&#x200d;ഗോഡ്, കോഴിക്കോട്, വയനാട് എന്നിവിടങ്ങളിലെ നിരവധി പേരാണ് കമ്പനിയില്&#x200d; പണം നിക്ഷേപച്ചത്. പലിശക്ക് പുറമെ മുതലും കിട്ടായതോടെയാണ് നിക്ഷേപകര്&#x200d; പരാതിയുമായി വന്നത്. 140 പേരുടെ പരാതികളിലായി അഞ്ചുകോടിയുടെ തട്ടിപ്പാണ് ഇതുവരെ പുറത്ത് വന്നത്. നൂറുകണക്കിന് പേരുടെ നിക്ഷേപമുള്ള കമ്പനിക്ക് 35 കോടിയുടെ ബാധ്യതയുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/investment-fraud-of-crores.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പൊള്ള് പൊളിച്ച് തെളിവ് വെളിച്ചത്ത്: ജയരാജന്റെ കുടുംബത്തിനുള്ളത് 92 ലക്ഷത്തിന്റെ നിക്ഷേപം</title>
		<link>https://www.chandrikadaily.com/rgh92-lakhs-investment-of-p-jayarajans-family.html</link>
					<comments>https://www.chandrikadaily.com/rgh92-lakhs-investment-of-p-jayarajans-family.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 28 Dec 2022 05:55:13 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Investment]]></category>
		<category><![CDATA[lakh]]></category>
		<category><![CDATA[newa]]></category>
		<category><![CDATA[p jayarajan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=229228</guid>

					<description><![CDATA[ഇ.പി ജയരാജന് സ്ഥാപനവുമായി ബന്ധമില്ലെന്നും മകനും ഭാര്യക്കും നാമമാത്ര ഓഹരി പങ്കാളിത്തമാണുള്ളതെന്നും കമ്പനി സി.ഇ.ഒ തോമസ് ജോസഫ് പ്രതികരിച്ചിരുന്നു]]></description>
										<content:encoded><![CDATA[<p>കണ്ണൂര്&#x200d;: സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം പി.ജയരാജന്&#x200d; ആരോപണം ഉന്നയിച്ച വിവാദ റിസോര്&#x200d;ട്ടില്&#x200d; കേന്ദ്രകമ്മിറ്റി അംഗം ഇ.പി ജയരാജന്റെ ഭാര്യ പി.കെ ഇന്ദിരയ്ക്കുള്ളത് 82 ലക്ഷത്തിന്റെ ഓഹരി പങ്കാളിത്തം. മകന്&#x200d; ജയ്‌സന്റെ 10 ലക്ഷത്തിന്റെ ഓഹരി ഉള്&#x200d;പ്പെടെ കണ്ണൂര്&#x200d; ആയുര്&#x200d;വേദിക് മെഡിക്കല്&#x200d; കെയര്&#x200d; െ്രെപവറ്റ് ലിമിറ്റഡ് എന്ന കമ്പനിയില്&#x200d; ഇ.പി കുടുംബത്തിന്റെ നിക്ഷേപം 92 ലക്ഷത്തിന്റേതെന്നും വ്യക്തമായി.</p>
<p>കഴിഞ്ഞ ദിവസം ഇ.പി ജയരാജന് സ്ഥാപനവുമായി ബന്ധമില്ലെന്നും മകനും ഭാര്യക്കും നാമമാത്ര ഓഹരി പങ്കാളിത്തമാണുള്ളതെന്നും കമ്പനി സി.ഇ.ഒ തോമസ് ജോസഫ് പ്രതികരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സ്ഥാപനവുമായി ബന്ധപ്പെട്ട് കൂടുതല്&#x200d; കാര്യങ്ങള്&#x200d; പുറത്തുവന്നത്.</p>
<p>2014 ഡിസംബര്&#x200d; ഒന്&#x200d;പതിന് രജിസ്റ്റര്&#x200d; ചെയ്ത സ്ഥാപനം കമ്പനികാര്യ മന്ത്രാലയത്തിനു സമര്&#x200d;പ്പിച്ച രേഖകളിലാണ് ഓഹരി പങ്കാളിത്തം ഉള്&#x200d;പ്പെടെയുള്ള കാര്യങ്ങള്&#x200d; പറയുന്നത്. കമ്പനിയില്&#x200d; പതിനൊന്ന് ഡയറക്ടര്&#x200d;മാരാണുള്ളത്. ഇതില്&#x200d; പി.കെ ഇന്ദിര ബോര്&#x200d;ഡ് ഓഫ് ഡയറക്ടര്&#x200d; ചെയര്&#x200d;പേഴ്‌സനാണ്. ഇവര്&#x200d;ക്ക് 81.99 ലക്ഷം രൂപയുടെ ഓഹരിയുണ്ട്. കമ്പനിയുടെ ദൈനംദിന കാര്യങ്ങളില്&#x200d; നേരിട്ട് ഇടപെടുന്ന ഇ.പി ജയരാജന്റെ മകന്&#x200d; പി.കെ ജെയ്‌സന് പത്തുലക്ഷത്തിന്റെ ഓഹരി പങ്കാളിത്തമുണ്ട്. സ്ഥാപനത്തിന്റെ ആകെ മൂലധനത്തിന്റെ 12 ശതമാനമാണ് ഇരുവര്&#x200d;ക്കുമുള്ളത്.</p>
<p>കണ്ണൂര്&#x200d; ജില്ലാ സഹകരണ ബാങ്കില്&#x200d; ജീവനക്കാരിയായിരുന്ന ഇന്ദിരയ്ക്ക് ഇത്രയധികം പണം എവിടെ നിന്നാണെന്ന ചോദ്യമാണിപ്പോള്&#x200d; ഉയരുന്നത്. കമ്പനിയുടെ മുന്&#x200d; എം.ഡിയും തലശ്ശേരിയിലെ വ്യവസായിയുമായ രമേഷ് കുമാര്&#x200d; നേരത്തെ ഈ വിഷയം സി.പി.എം നേതാക്കളുടെ ശ്രദ്ധയില്&#x200d;പെടുത്തിയിരുന്നു. എന്നാല്&#x200d; ഒതുക്കി തീര്&#x200d;ക്കുകയായിരുന്നു.<br />
ഇതോടെയാണ് രമേഷ് കുമാര്&#x200d; പി.ജയരാജനുമായി ബന്ധപ്പെട്ടത്. എല്ലാ രേഖകളും അദ്ദേഹത്തിനു കൈമാറി. പാര്&#x200d;ട്ടിയില്&#x200d; തന്നെ ഒറ്റപ്പെടുത്തിയവര്&#x200d;ക്കെതിരെ പ്രതികരിക്കാനുള്ള അവസരം ലഭിച്ചപ്പോള്&#x200d; അദ്ദേഹം അത് വിനിയോഗിക്കുകയായിരുന്നുവെന്നാണ് വിവരം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/rgh92-lakhs-investment-of-p-jayarajans-family.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>എം.എ യൂസുഫലിയെ വച്ച് കശ്മീരി മനസു പിടിക്കാന്&#x200d; ഒരുങ്ങി മോദി</title>
		<link>https://www.chandrikadaily.com/kashmir-yussuf-alis-investment.html</link>
					<comments>https://www.chandrikadaily.com/kashmir-yussuf-alis-investment.html#respond</comments>
		
		<dc:creator><![CDATA[web desk 1]]></dc:creator>
		<pubDate>Sun, 25 Aug 2019 04:03:45 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Investment]]></category>
		<category><![CDATA[Kashmir]]></category>
		<category><![CDATA[ladak]]></category>
		<category><![CDATA[MA yousuf ali]]></category>
		<category><![CDATA[narendra modi]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=137029</guid>

					<description><![CDATA[ജമ്മുകശ്മീരില്&#x200d; നിക്ഷേപം നടത്തുവാന്&#x200d; യു.എ.ഇയിലെ കമ്പനികളെ ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. യു.എ.ഇ സന്ദര്&#x200d;ശിക്കുന്നതിനിടെ ഇന്ത്യന്&#x200d; സമൂഹത്തോട് സംസാരിക്കുകയായിരുന്നു. ലഡാക്കിലും കശ്മീരിലും നിക്ഷേപങ്ങള്&#x200d; നടത്താന്&#x200d; പ്രവാസി വ്യവസായികള്&#x200d; തയ്യാറാകണമെന്നും മോദി അറിയിച്ചു. ഇതേ തുടര്&#x200d;ന്ന് ആദ്യ ഘട്ടമെന്നോണം കശ്മീരിലെ നൂറു യുവാക്കള്&#x200d;ക്ക് ഗള്&#x200d;ഫ് മേഖലയിലെ ലുലുവിന്റെ ഹൈപ്പര്&#x200d; മാര്&#x200d;ക്കറ്റില്&#x200d; തൊഴില്&#x200d; അവസരങ്ങള്&#x200d; നല്&#x200d;കാന്&#x200d; തയ്യാറാണെന്ന് യൂസുഫലി മോദിയെ അറിയിച്ചു. ജമ്മുകശ്മീരില്&#x200d; നിന്നും പച്ചക്കറിയും പഴങ്ങളും വ്യാവസായികാടിസ്ഥാനത്തില്&#x200d; ശേഖരിക്കാന്&#x200d; ലുലു ഗ്രൂപ്പ് തയ്യാറാണെന്നും യൂസുഫലി വ്യക്തമാക്കി. കശ്മീരിന്റെ വികസനത്തെ [&#8230;]]]></description>
										<content:encoded><![CDATA[
<p></p>



<p>ജമ്മുകശ്മീരില്&#x200d; നിക്ഷേപം നടത്തുവാന്&#x200d; യു.എ.ഇയിലെ കമ്പനികളെ ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. യു.എ.ഇ സന്ദര്&#x200d;ശിക്കുന്നതിനിടെ ഇന്ത്യന്&#x200d; സമൂഹത്തോട് സംസാരിക്കുകയായിരുന്നു. ലഡാക്കിലും കശ്മീരിലും നിക്ഷേപങ്ങള്&#x200d; നടത്താന്&#x200d; പ്രവാസി വ്യവസായികള്&#x200d; തയ്യാറാകണമെന്നും മോദി അറിയിച്ചു. </p>



<p>ഇതേ തുടര്&#x200d;ന്ന് ആദ്യ ഘട്ടമെന്നോണം കശ്മീരിലെ നൂറു യുവാക്കള്&#x200d;ക്ക് ഗള്&#x200d;ഫ് മേഖലയിലെ ലുലുവിന്റെ ഹൈപ്പര്&#x200d; മാര്&#x200d;ക്കറ്റില്&#x200d; തൊഴില്&#x200d; അവസരങ്ങള്&#x200d; നല്&#x200d;കാന്&#x200d; തയ്യാറാണെന്ന് യൂസുഫലി മോദിയെ അറിയിച്ചു. ജമ്മുകശ്മീരില്&#x200d; നിന്നും പച്ചക്കറിയും പഴങ്ങളും വ്യാവസായികാടിസ്ഥാനത്തില്&#x200d; ശേഖരിക്കാന്&#x200d; ലുലു ഗ്രൂപ്പ് തയ്യാറാണെന്നും യൂസുഫലി വ്യക്തമാക്കി. കശ്മീരിന്റെ വികസനത്തെ സഹായിക്കാനുള്ള ലുലു ഗ്രൂപ്പ് ചെയര്&#x200d;മാന്&#x200d; എം.എ യൂസുഫലിയുടെ നിലപാടിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു. യൂസുഫലിയെ മാതൃകയാക്കാനും അദ്ദേഹം നിര്&#x200d;ദേശിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kashmir-yussuf-alis-investment.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഓണ്&#x200d;ലൈനില്&#x200d; തുറക്കണം  നിക്ഷേപ ഏകജാലകം</title>
		<link>https://www.chandrikadaily.com/editorial-on-investment.html</link>
					<comments>https://www.chandrikadaily.com/editorial-on-investment.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Mon, 14 Jan 2019 03:32:48 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[Investment]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=116123</guid>

					<description><![CDATA[കേരളത്തില്&#x200d; വ്യവസായം തുടങ്ങുന്നവര്&#x200d;ക്കായി ഏകജാലക സംവിധാനം നിലവിലുണ്ടെങ്കിലും ഇപ്പോഴും ഒട്ടേറെ അനുമതികള്&#x200d;ക്കായി കാത്തിരിക്കേണ്ട അവസ്ഥയാണ്. സംസ്ഥാനത്തെ വ്യവസായ സൗഹൃദ സംസ്ഥാനമാക്കാന്&#x200d; സര്&#x200d;ക്കാര്&#x200d; പ്രത്യേക നിയമം പാസാക്കിയത് 2018 ഏപ്രില്&#x200d; ഏഴിനാണ്. 14 വകുപ്പുകളുടെ അനുമതികള്&#x200d; ലഭ്യമാക്കാനുള്ള സംയോജിത സംവിധാനമായ കേരള ഇന്&#x200d;വെസ്റ്റ്‌മെന്റ് പ്രമോഷന്&#x200d; ആന്&#x200d;ഡ് ഫെസിലിറ്റേഷന്&#x200d; ആക്ട് നിയമസഭ പാസാക്കി ഗവര്&#x200d;ണര്&#x200d; അംഗീകാരം നല്&#x200d;കിയിട്ട് 11 മാസമായെങ്കിലും അതിനെ അടിസ്ഥാനമാക്കിയുള്ള ഓണ്&#x200d;ലൈന്&#x200d; ഏകജാലക സംവിധാനം ഇതുവരെ പ്രയോഗത്തില്&#x200d; വന്നിട്ടില്ല. ആക്ടിനായി നിലവിലുള്ള പത്ത് നിയമങ്ങളില്&#x200d; ഭേദഗതി വരുത്തിയെങ്കിലും [&#8230;]]]></description>
										<content:encoded><![CDATA[<p>കേരളത്തില്&#x200d; വ്യവസായം തുടങ്ങുന്നവര്&#x200d;ക്കായി ഏകജാലക സംവിധാനം നിലവിലുണ്ടെങ്കിലും ഇപ്പോഴും ഒട്ടേറെ അനുമതികള്&#x200d;ക്കായി കാത്തിരിക്കേണ്ട അവസ്ഥയാണ്. സംസ്ഥാനത്തെ വ്യവസായ സൗഹൃദ സംസ്ഥാനമാക്കാന്&#x200d; സര്&#x200d;ക്കാര്&#x200d; പ്രത്യേക നിയമം പാസാക്കിയത് 2018 ഏപ്രില്&#x200d; ഏഴിനാണ്. 14 വകുപ്പുകളുടെ അനുമതികള്&#x200d; ലഭ്യമാക്കാനുള്ള സംയോജിത സംവിധാനമായ കേരള ഇന്&#x200d;വെസ്റ്റ്‌മെന്റ് പ്രമോഷന്&#x200d; ആന്&#x200d;ഡ് ഫെസിലിറ്റേഷന്&#x200d; ആക്ട് നിയമസഭ പാസാക്കി ഗവര്&#x200d;ണര്&#x200d; അംഗീകാരം നല്&#x200d;കിയിട്ട് 11 മാസമായെങ്കിലും അതിനെ അടിസ്ഥാനമാക്കിയുള്ള ഓണ്&#x200d;ലൈന്&#x200d; ഏകജാലക സംവിധാനം ഇതുവരെ പ്രയോഗത്തില്&#x200d; വന്നിട്ടില്ല.<br />
ആക്ടിനായി നിലവിലുള്ള പത്ത് നിയമങ്ങളില്&#x200d; ഭേദഗതി വരുത്തിയെങ്കിലും തുടര്&#x200d;നടപടികള്&#x200d; ഉണ്ടായില്ല. എല്ലാ രേഖകളും ഹാജരാക്കിയിട്ടുണ്ടെങ്കില്&#x200d; 30 ദിവസത്തിനകം നിക്ഷേപ സംരംഭക പദ്ധതിക്ക് പഞ്ചായത്ത് അനുമതി നല്&#x200d;കണം. അതിനകം അറിയിപ്പു കിട്ടിയില്ലെങ്കില്&#x200d; അനുമതി ലഭിച്ചതായി കണക്കാക്കാമെന്ന വ്യവസ്ഥ ആക്ടിലുണ്ടെങ്കിലും പ്രാവര്&#x200d;ത്തികമല്ല. അതുകൊണ്ട് തന്നെ പണം മുടക്കാന്&#x200d; നിക്ഷേപകര്&#x200d; ധൈര്യപ്പെടാത്ത സാഹചര്യമാണുള്ളത്.<br />
കേരളം എന്തുകൊണ്ടു വ്യവസായ നിക്ഷേപത്തില്&#x200d; പിന്നാക്കമായെന്ന പഴയ ചോദ്യത്തിന് ഇനിയും പ്രസക്തിയില്ല. യു.ഡി.എഫ് സര്&#x200d;ക്കാര്&#x200d; കാലത്ത് അന്നത്തെ വ്യവസായ മന്ത്രിയായ പി.കെ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തില്&#x200d; നടപ്പാക്കിയ സമഗ്ര പദ്ധതികളും ആസൂത്രണങ്ങളുമാണ് ഇന്നു കാണുന്ന രീതിയില്&#x200d; സംസ്ഥാനത്തെ വളര്&#x200d;ച്ചയിലെത്തിച്ചത്. വിദേശ സ്വദേശ നിക്ഷേപത്തിലൂടെ ഫലപ്രദമായി സംരംഭങ്ങള്&#x200d; സാധ്യമാണെന്ന് സ്മാര്&#x200d;ട്ട് സിറ്റി പോലുള്ള പദ്ധതികളിലൂടെ രാജ്യത്തിന് കാണിച്ചുതന്ന ചിത്രങ്ങള്&#x200d; നമുക്ക് മുമ്പിലുണ്ട്. അന്നത്തെ ദീര്&#x200d;ഘ വീക്ഷണപദ്ധതികളുടെ ബാക്കി പത്രമാണ് ഇന്നുള്ള വ്യവസായ സംരംഭങ്ങളുടെ വളര്&#x200d;ച്ചയും. പുതിയ സര്&#x200d;ക്കാര്&#x200d; വ്യവസായ മേഖലയോട് അനുഭാവ നയമല്ല കാണിക്കുന്നത് എന്നതിന്റെ തെളിവാണ് കേരളത്തിലെ ഈ മേഖല നേരിടുന്ന പ്രതിസന്ധി. വ്യവസായങ്ങള്&#x200d;ക്കും സാങ്കേതിക വിദ്യകള്&#x200d;ക്കുമെതിരെ സമരം നയിച്ചിരുന്ന വിഭാഗം അതേ നിഷേധ സമീപനമാണ് നിക്ഷേപകരോടും കാണിക്കുന്നത്. സ്ഥലലഭ്യത, സംരംഭത്തിനുള്ള അനുമതി തുടങ്ങിയവ നൂലാമാലകളില്&#x200d; പെട്ട് വൈകുന്നതടക്കമുള്ള സാഹചര്യങ്ങള്&#x200d; പൂര്&#x200d;വാധികം ശക്തിയായി തുടരുമ്പോള്&#x200d; മാറിയ സാഹചര്യങ്ങളും സംവിധാനങ്ങളും അവഗണിക്കപ്പെടുകയാണ്.<br />
വ്യവസായം തുടങ്ങുന്നവര്&#x200d;ക്കായി ഏകജാലക സംവിധാനം ഇത്രകാലമായിട്ടും ഫലപ്രദമായിട്ടില്ല എന്നത് ആ മേഖലയിലെ നേട്ടത്തെ പിന്നോട്ടടടിപ്പിക്കുന്നതാണ്. ഒട്ടേറെ അനുമതികള്&#x200d;ക്കു പുറമെ ലൈസന്&#x200d;സ് പുതുക്കാന്&#x200d; ഓരോവര്&#x200d;ഷവും ദീര്&#x200d;ഘമായ നടപടിക്രമങ്ങളിലൂടെ കടന്നുപോകുകയും വേണം. പഞ്ചായത്തില്&#x200d; ചെല്ലുമ്പോള്&#x200d; കെട്ടിടനമ്പറും മറ്റും കിട്ടാനുള്ള പ്രയാസവും വൈദ്യുതിയും വെള്ളവും ലഭ്യമാക്കാനുള്ള കാലതാമസവുമൊക്കെ കേരളത്തില്&#x200d; എത്രയോ നിക്ഷേപകരുടെ മനംമടുപ്പിച്ചിട്ടുണ്ട്.<br />
നിക്ഷേപകരോടുള്ള നിഷേധാത്മക സമീപനം മൂലം കേരളം വേള്&#x200d;ഡ് ബാങ്കിന്റെ &#8216;ഈസ് ഓഫ് ഡൂയിങ് ബിസിനസ്&#8217; ശ്രേണിയില്&#x200d; 21ാം സ്ഥാനത്ത് തുടരുന്നതിന്റെ കാരണം ഈ രീതിയിലുള്ള കാലതാമസമാണ്. ഒന്നാം സ്ഥാനത്തുള്ള ആന്ധ്രയിലും ഗുജറാത്തിലും മറ്റും നിക്ഷേപകര്&#x200d; അപേക്ഷ നല്&#x200d;കിയാല്&#x200d; ഒട്ടുംവൈകാതെ എല്ലാ അനുമതികളും ലഭിക്കുന്ന രീതിയുണ്ട്. പുതിയ സംരംഭങ്ങള്&#x200d;ക്കുള്ള അപേക്ഷകള്&#x200d; പരിശോധിച്ച് അനുമതി നല്&#x200d;കാന്&#x200d; കേരളത്തിലും ഏകജാലക ക്ലിയറന്&#x200d;സ് ബോര്&#x200d;ഡുകള്&#x200d; വന്നെങ്കിലും നിക്ഷേപസൗഹൃദമായിട്ടില്ല. ഓരോവകുപ്പിലും കയറിയിറങ്ങി അപേക്ഷ നല്&#x200d;കുന്നതും താമസമുണ്ടാകുന്നതും ഒഴിവാക്കാന്&#x200d; ലക്ഷ്യമിടുന്നുണ്ടെങ്കിലും കെട്ടുപാടുകള്&#x200d; നീങ്ങുന്നില്ല.<br />
നിക്ഷേപകരെ സ്വാഗതം ചെയ്യുന്നതും സൗകര്യമൊരുക്കുന്നതും ഉദ്ദേശിച്ചതിലും അധികം നേട്ടമാണ് തിരിച്ചുനല്&#x200d;കുകയെന്നതിന് മറ്റു സംസ്ഥാനങ്ങള്&#x200d; മാതൃകകളാണ്. ഓണ്&#x200d;ലൈന്&#x200d; സങ്കേതങ്ങളിലൂടെ അനുമതിയൊരുക്കുന്നത് കാലതാമസം ഒഴിവാക്കാനും നിക്ഷേപകര്&#x200d;ക്ക് പ്രോല്&#x200d;സാഹനമാവാനും കഴിയുമെന്ന് നിരവധി ശുപാര്&#x200d;ശകളില്&#x200d; ചൂണ്ടിക്കാട്ടിയതാണ്. ഓണ്&#x200d;ലൈന്&#x200d; ഏകജാലക സംവിധാനത്തിന്റെ പൈലറ്റ് പദ്ധതി നടപ്പാക്കിയെന്നും ഉടന്&#x200d; നിലവില്&#x200d; വരുമെന്നുമാണ് ഔദ്യോഗിക വിശദീകരണം. ഇന്&#x200d;വെസ്റ്റ്‌മെന്റ് കഌയറന്&#x200d;സ് ബോര്&#x200d;ഡ് വഴി ലഭിക്കുന്ന അപേക്ഷകള്&#x200d;ക്ക് കാലതാമസം കൂടാതെ അനുമതികള്&#x200d; നല്&#x200d;കുമെന്നും പറയുന്നു. എന്നാല്&#x200d; ഇക്കാര്യങ്ങള്&#x200d; പ്രയോഗത്തില്&#x200d; വരുത്തുകയാണ് ആവശ്യം.<br />
വ്യവസായ സംരംഭകന്&#x200d; സംരംഭം ആരംഭിക്കുന്നതിന് അപേക്ഷ നല്&#x200d;കി പതിനഞ്ച് ദിവസത്തിനകം അപേക്ഷ സ്വീകരിക്കുകയോ നിരസിക്കുകയോ ചെയ്തതായി മറുപടി നല്&#x200d;കിയില്ലെങ്കില്&#x200d; കല്പിതാനുമതി നല്&#x200d;കിയതായി കണക്കാക്കി സംരംഭത്തിനുള്ള പ്രവര്&#x200d;ത്തനങ്ങള്&#x200d; തുടരാമെന്നാണ് ചട്ടം. വ്യവസായ നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കുന്നതിന് തദ്ദേശ സ്വയംഭരണ, മുന്&#x200d;സിപാലിറ്റി ആക്ട് അടക്കമുള്ള ഏഴു വകുപ്പുകളിലെ പത്ത് നിയമങ്ങളില്&#x200d; മാറ്റം വരുത്തിയാണ് ചട്ടം രൂപീകരിച്ചത്. പഞ്ചായത്ത് സ്‌റ്റോപ് മെമ്മോ നല്&#x200d;കുന്നതിന് മുമ്പ് വിദഗ്ധ സമിതിയുടെ അഭിപ്രായം തേടുകയും സംരംഭകന് തെറ്റുതിരുത്താന്&#x200d; സമയം നല്&#x200d;കുകയും വേണം. ആസ്പത്രി, ലാബോറട്ടറി, പാരാമെഡിക്കല്&#x200d;, ക്ലിനിക്ക് തുടങ്ങിയവയ്ക്ക് മാത്രം ഡി എം ഒ ക്ലിയറന്&#x200d;സ് മതി. മറ്റ് വ്യവസായ സംരംഭങ്ങള്&#x200d;ക്ക് ആവശ്യമില്ല. സംരംഭകരെ വിശ്വാസത്തിലെടുത്ത് വ്യവസായത്തെ പ്രോത്സാഹിപ്പിക്കുന്നതിനാണ് പരിഗണന നല്&#x200d;കേണ്ടത്. കെട്ടിടാനുമതി, പാരിസ്ഥിതികാനുമതി വൈദ്യുതി, വെള്ളം, തുടങ്ങിയവ ലഭിക്കുന്നതിനുള്ള കാലതാമസം, കയറ്റിറക്ക് പ്രശ്‌നങ്ങള്&#x200d; തുടങ്ങിയവ പരിഹരിക്കുന്നതിനുള്ള നടപടികളും ഉള്&#x200d;പ്പെടുത്തിയിട്ടുണ്ടായിരുന്നു. പക്ഷേ അപേക്ഷകന് മാത്രം ഒരു പരിഗണനയും വകുപ്പുകള്&#x200d; നല്&#x200d;കിയില്ല.<br />
ലോകബാങ്കും വ്യവസായ പ്രോല്&#x200d;സാഹന, നയരൂപീകരണ മന്ത്രാലയവും ചേര്&#x200d;ന്ന് പുറത്തിറക്കിയ ബിസിനസ് റിഫോം ആക്ഷന്&#x200d; പ്ലാന്&#x200d; എന്ന നിക്ഷേപസൗഹൃദ മാനദണ്ഡങ്ങള്&#x200d; നമുക്ക് മുന്നിലുണ്ട്. ഈ മാനദണ്ഡങ്ങള്&#x200d;ക്കനുസരിച്ചു മാറ്റങ്ങള്&#x200d; വരുത്തിയാല്&#x200d; കേരളത്തിന് വ്യവസായ വളര്&#x200d;ച്ചാ രംഗത്ത് ഉന്നത സ്ഥാനം നേടാനാവുമെന്നതില്&#x200d; തര്&#x200d;ക്കമില്ല. നിക്ഷേപകര്&#x200d;ക്കു തടസ്സം നില്&#x200d;ക്കുന്ന നിയമങ്ങളെല്ലാം ഒറ്റയടിക്ക് എടുത്തുകളഞ്ഞാണ് ചൈന 30 വര്&#x200d;ഷംകൊണ്ടു വന്&#x200d; സാമ്പത്തിക ശക്തിയായി മാറിയത്. വ്യവസായമായാലും സേവനമേഖലയായാലും കാര്യങ്ങള്&#x200d; എളുപ്പം നടത്തിക്കൊണ്ടുപോകാന്&#x200d; കഴിയുമോ എന്നതാണ് നിക്ഷേപകരെ സ്വാധീനിക്കുന്ന പ്രഥമഘടകം. അതിനായി ഓണ്&#x200d;ലൈന്&#x200d; സംവിധാനങ്ങള്&#x200d; നടപ്പില്&#x200d; വരുത്തേണ്ടത് അത്യാവശ്യമാണ്. പദ്ധതികളൊന്നും ചുവപ്പുനാടയില്&#x200d; കുരുങ്ങില്ലെന്ന ഉറപ്പാണ് നിക്ഷേപകര്&#x200d;ക്കു വേണ്ടത്. അതിനുള്ള നടപടികള്&#x200d; ഒരുക്കാന്&#x200d; സര്&#x200d;ക്കാര്&#x200d; തയ്യാറാവണം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/editorial-on-investment.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;ഇന്ത്യയില്‍ നിക്ഷേപിക്കൂ&#8217; &#8211; അമേരിക്കന്‍ സി.ഇ.ഒമാരുമായുള്ള കൂടിക്കാഴ്ചയില്‍ പ്രധാനമന്ത്രി</title>
		<link>https://www.chandrikadaily.com/modi-urges-us-ceos-to-invest-in-india.html</link>
					<comments>https://www.chandrikadaily.com/modi-urges-us-ceos-to-invest-in-india.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Mon, 26 Jun 2017 02:33:53 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[business]]></category>
		<category><![CDATA[CEO]]></category>
		<category><![CDATA[Investment]]></category>
		<category><![CDATA[modi]]></category>
		<category><![CDATA[narendra modi]]></category>
		<category><![CDATA[US]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=33683</guid>

					<description><![CDATA[വാഷിങ്ടണ്‍: ഇന്ത്യ ബിസിനസ് സൗഹൃദ രാഷ്ട്രമാണെന്നും അടുത്ത മാസം ചരക്ക് സേവന നികുതി (ജി.എസ്.ടി) നടപ്പിലാകുന്നതോടെ അക്കാര്യത്തില്‍ ഒന്നുകൂടി പുരോഗതിയുണ്ടാകുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ എന്‍.ഡി.എ സര്‍ക്കാറിന്റെ നയങ്ങളുടെ ഭാഗമായി ഇന്ത്യയിലേക്ക് വിദേശ നിക്ഷേപത്തിന്റെ ഒഴുക്കാണെന്നും അമേരിക്കയിലെ 20 പ്രമുഖ കമ്പനികളുമായുള്ള കൂടിക്കാഴ്ചയില്‍ മോദി പറഞ്ഞു. ഇന്ത്യയില്‍ കൂടുതല്‍ നിക്ഷേപിക്കാന്‍ അദ്ദേഹം സി.ഇ.ഒമാരോട് അഭ്യര്‍ത്ഥിച്ചു. ടിം കുക്ക് (ആപ്പിള്‍), സുന്ദര്‍ പിച്ചൈ (ഗൂഗിള്‍), ജോണ്‍ ചേമ്പേഴ്‌സ് (സിസ്‌കോ), ജെഫ് ബെസോസ് (ആമസോണ്‍) തുടങ്ങിയവരടക്കമുള്ള സി.ഇ.ഒമാരാണ് [&#8230;]]]></description>
										<content:encoded><![CDATA[<p>വാഷിങ്ടണ്&#x200d;: ഇന്ത്യ ബിസിനസ് സൗഹൃദ രാഷ്ട്രമാണെന്നും അടുത്ത മാസം ചരക്ക് സേവന നികുതി (ജി.എസ്.ടി) നടപ്പിലാകുന്നതോടെ അക്കാര്യത്തില്&#x200d; ഒന്നുകൂടി പുരോഗതിയുണ്ടാകുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ മൂന്നുവര്&#x200d;ഷത്തിനിടെ എന്&#x200d;.ഡി.എ സര്&#x200d;ക്കാറിന്റെ നയങ്ങളുടെ ഭാഗമായി ഇന്ത്യയിലേക്ക് വിദേശ നിക്ഷേപത്തിന്റെ ഒഴുക്കാണെന്നും അമേരിക്കയിലെ 20 പ്രമുഖ കമ്പനികളുമായുള്ള കൂടിക്കാഴ്ചയില്&#x200d; മോദി പറഞ്ഞു. ഇന്ത്യയില്&#x200d; കൂടുതല്&#x200d; നിക്ഷേപിക്കാന്&#x200d; അദ്ദേഹം സി.ഇ.ഒമാരോട് അഭ്യര്&#x200d;ത്ഥിച്ചു.</p>
<p>ടിം കുക്ക് (ആപ്പിള്&#x200d;), സുന്ദര്&#x200d; പിച്ചൈ (ഗൂഗിള്&#x200d;), ജോണ്&#x200d; ചേമ്പേഴ്‌സ് (സിസ്‌കോ), ജെഫ് ബെസോസ് (ആമസോണ്&#x200d;) തുടങ്ങിയവരടക്കമുള്ള സി.ഇ.ഒമാരാണ് പ്രധാനമന്ത്രിയുമായുള്ള വട്ടമേശ യോഗത്തില്&#x200d; പങ്കെടുത്തത്. &#8216;കുറഞ്ഞ സര്&#x200d;ക്കാര്&#x200d;, കൂടുതല്&#x200d; ഭരണം&#8217; എന്ന നയത്തിന്റെ ഭാഗമായി ഇന്ത്യയില്&#x200d; ബിസിനസ് നടത്തുക എളുപ്പമാണെന്നും നിര്&#x200d;മാണം, വ്യാപാരം, വില്&#x200d;പ്പന തുടങ്ങിയ മേഖലകളില്&#x200d; ഇന്ത്യ ലോകത്തിന്റെ ശ്രദ്ധയാകര്&#x200d;ഷിച്ചിട്ടുണ്ടെന്നും മോദി പറഞ്ഞു.</p>
<blockquote class="twitter-tweet" data-lang="en">
<p lang="en" dir="ltr">Interacted with top CEOs. We held extensive discussions on opportunities in India. <a href="https://t.co/BwjdFM1DaZ">pic.twitter.com/BwjdFM1DaZ</a></p>
<p>&mdash; Narendra Modi (@narendramodi) <a href="https://twitter.com/narendramodi/status/879035265154596864">June 25, 2017</a></p></blockquote>
<p><script async src="//platform.twitter.com/widgets.js" charset="utf-8"></script></p>
<p>ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സഹകരണം ഇരു രാജ്യങ്ങള്&#x200d;ക്കും ഗുണമാണ് ചെയ്യുക. അമേരിക്ക ശക്തമായാല്&#x200d; ഇന്ത്യക്കും അതിന്റെ ഗുണം ലഭിക്കും. ജി.എസ്.ടി നടപ്പിലാക്കല്&#x200d; സങ്കീര്&#x200d;ണമായ പ്രക്രിയയാണ്. അമേരിക്കയിലെ ബിസിനസ് സ്‌കൂളുകള്&#x200d;ക്ക് അതൊരു പഠന വിഷയമാക്കാം. വലിയ തീരുമാനങ്ങളെടുത്ത് നടപ്പിലാക്കാന്&#x200d; ഇന്ത്യക്ക് കഴിയുമെന്നതിന്റെ തെളിവാണ് ജി.എസ്.ടി. ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിലാണ് സര്&#x200d;ക്കാറിന്റെ ശ്രദ്ധ. &#8211; പ്രധാനമന്ത്രി പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/modi-urges-us-ceos-to-invest-in-india.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഐ.ഒ.സി കേരളത്തില്‍ 5400 കോടി രൂപയുടെ നിക്ഷേപം നടത്തും</title>
		<link>https://www.chandrikadaily.com/%e0%b4%90-%e0%b4%92-%e0%b4%b8%e0%b4%bf-%e0%b4%95%e0%b5%87%e0%b4%b0%e0%b4%b3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-5400-%e0%b4%95%e0%b5%8b%e0%b4%9f%e0%b4%bf-%e0%b4%b0%e0%b5%82.html</link>
					<comments>https://www.chandrikadaily.com/%e0%b4%90-%e0%b4%92-%e0%b4%b8%e0%b4%bf-%e0%b4%95%e0%b5%87%e0%b4%b0%e0%b4%b3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-5400-%e0%b4%95%e0%b5%8b%e0%b4%9f%e0%b4%bf-%e0%b4%b0%e0%b5%82.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Sat, 25 Feb 2017 15:32:16 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[business]]></category>
		<category><![CDATA[Investment]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=21111</guid>

					<description><![CDATA[കൊച്ചി: ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ കേരളത്തില്‍ 5400 കോടി രൂപയുടെ വിവിധ പദ്ധതികള്‍ നടപ്പിലാക്കി വരുന്നതായി ഐഒസി വൃത്തങ്ങള്‍ അറിയിച്ചു. കൊച്ചി തുറമുഖ ട്രസ്റ്റിന്റെ പുതുവൈപ്പ് സെസില്‍ നിര്‍മിക്കുന്ന ആറു ലക്ഷം മെട്രിക് ടണ്‍ ശേഷിയുള്ള എല്‍പിജി ഇംപോര്‍ട്ട് ടെര്‍മിനലാണ് ഇതില്‍ പ്രധാനം. ഐഒസിയുടെ കൊച്ചി എല്‍പിജി പ്ലാന്റ് വഴിയുള്ള, ജെട്ടി-കൊച്ചി റിഫൈനറി പൈപ്പ്‌ലൈനും ഇതില്‍ ഉള്‍പ്പെടുന്നു. കൊച്ചി-സേലം പൈപ്പ്‌ലൈനുമായി ഇത് ബന്ധിപ്പിക്കപ്പെടും. ബിപിസിഎല്‍ പാലക്കാട് നിര്‍മിക്കുന്ന എല്‍പിജി ടെര്‍മിനല്‍ ഈ പ്രോജക്ടില്‍ ഉള്‍പ്പെടും. പൈപ്പ്‌ലൈന്‍ ഐഒസിഎല്‍-ബിപിസിഎല്‍ [&#8230;]]]></description>
										<content:encoded><![CDATA[<p>കൊച്ചി: ഇന്ത്യന്&#x200d; ഓയില്&#x200d; കോര്&#x200d;പറേഷന്&#x200d; കേരളത്തില്&#x200d; 5400 കോടി രൂപയുടെ വിവിധ പദ്ധതികള്&#x200d; നടപ്പിലാക്കി വരുന്നതായി ഐഒസി വൃത്തങ്ങള്&#x200d; അറിയിച്ചു. കൊച്ചി തുറമുഖ ട്രസ്റ്റിന്റെ പുതുവൈപ്പ് സെസില്&#x200d; നിര്&#x200d;മിക്കുന്ന ആറു ലക്ഷം മെട്രിക് ടണ്&#x200d; ശേഷിയുള്ള എല്&#x200d;പിജി ഇംപോര്&#x200d;ട്ട് ടെര്&#x200d;മിനലാണ് ഇതില്&#x200d; പ്രധാനം. ഐഒസിയുടെ കൊച്ചി എല്&#x200d;പിജി പ്ലാന്റ് വഴിയുള്ള, ജെട്ടി-കൊച്ചി റിഫൈനറി പൈപ്പ്‌ലൈനും ഇതില്&#x200d; ഉള്&#x200d;പ്പെടുന്നു. കൊച്ചി-സേലം പൈപ്പ്‌ലൈനുമായി ഇത് ബന്ധിപ്പിക്കപ്പെടും. ബിപിസിഎല്&#x200d; പാലക്കാട് നിര്&#x200d;മിക്കുന്ന എല്&#x200d;പിജി ടെര്&#x200d;മിനല്&#x200d; ഈ പ്രോജക്ടില്&#x200d; ഉള്&#x200d;പ്പെടും. പൈപ്പ്‌ലൈന്&#x200d; ഐഒസിഎല്&#x200d;-ബിപിസിഎല്&#x200d; സംയുക്ത സംരംഭമാണ്. പ്രോജക്ടിന്റെ മൊത്തം ചെലവ് 2200 കോടി രൂപയാണ്.</p>
<p>2020-ഓടെ പാചകവാതക ഇറക്കുമതി വര്&#x200d;ധിപ്പിക്കേണ്ടിവരും. 23 പുതിയ ബോട്ടിലിങ് പ്ലാന്റ് ഉള്&#x200d;പ്പെടെ എല്&#x200d;പിജി അടിസ്ഥാന സൗകര്യങ്ങള്&#x200d; വര്&#x200d;ധിപ്പിക്കാനുള്ള ശ്രമത്തിലാണ് ഐഒസി. കൊച്ചിയിലെ എല്&#x200d;പിജി ഇറക്കുമതി ടെര്&#x200d;മിനല്&#x200d;, ബിപിസിഎല്ലുമായി ചേര്&#x200d;ന്നുള്ള കൊച്ചി-സേലം പൈപ്പ്‌ലൈന്&#x200d;, മുണ്&#x200d;ട്രാ-ഗോരക്പൂര്&#x200d; എല്&#x200d;പിജി പൈപ്പ്‌ലൈന്&#x200d; എന്നിവ ഇതിന്റെ ഭാഗമാണ്. കൊച്ചിയിലെ എല്&#x200d;പിജി ഇറക്കുമതി ടെര്&#x200d;മിനലും പൈപ്പ്‌ലൈനും പാചകവാതക നീക്കം സുഗമവും സുരക്ഷിതവുമാക്കും. പൈപ്പ്‌ലൈന്&#x200d; വഴിയുള്ള പാചകവാതക നീക്കം റോഡു വഴിയുള്ള 500 ബുള്ളറ്റ് ടാങ്കറുകള്&#x200d; ഒഴിവാക്കാന്&#x200d; സഹായിക്കും. സംസ്ഥാന സര്&#x200d;ക്കാരിന് പ്രതിവര്&#x200d;ഷം 150 കോടി രൂപയുടെ അധിക നികുതി വരുമാനവുമാണ് ഉണ്ടാവുക. 300 പേര്&#x200d;ക്ക് തൊഴിലവസരങ്ങളും ലഭ്യമാണ്.</p>
<p>എല്&#x200d;പിജി ഇറക്കുമതി ടെര്&#x200d;മിനലിന് പരിസ്ഥിതി ക്ലിയറന്&#x200d;സ് ലഭിച്ചിട്ടുണ്ട്. ആഗോള തലത്തില്&#x200d; എല്&#x200d;പിജിയുടെ ഏറ്റവും സുരക്ഷിത സ്റ്റോറേജ് സംവിധാനമായ മൗണ്ടഡ് ബുള്ളറ്റാണ് സ്റ്റോറേജിന് ഉപയോഗിക്കുക. ടാങ്കുകള്&#x200d;ക്ക് ചുറ്റും റീ-ഇന്&#x200d;ഫോഴ്‌സ്ഡ് സിമന്റ് കോണ്&#x200d;ക്രീറ്റ് ഭിത്തികള്&#x200d; ഉണ്ടായിരിക്കും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/%e0%b4%90-%e0%b4%92-%e0%b4%b8%e0%b4%bf-%e0%b4%95%e0%b5%87%e0%b4%b0%e0%b4%b3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-5400-%e0%b4%95%e0%b5%8b%e0%b4%9f%e0%b4%bf-%e0%b4%b0%e0%b5%82.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
