<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>ipl 2017 &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/ipl-2017/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Fri, 15 Dec 2017 10:51:17 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>ipl 2017 &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>2017 ലെ സെര്&#x200d;ച്ച് വിവരങ്ങള്&#x200d; പുറത്തു വിട്ട് ഗൂഗിള്&#x200d; ഇന്ത്യ</title>
		<link>https://www.chandrikadaily.com/indians-more-confused-by-gst-than-by-bitcoins-reveal-google-trends-2017.html</link>
					<comments>https://www.chandrikadaily.com/indians-more-confused-by-gst-than-by-bitcoins-reveal-google-trends-2017.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 15 Dec 2017 10:38:56 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[#AssemblyElection2017]]></category>
		<category><![CDATA[#Budget2017]]></category>
		<category><![CDATA[google]]></category>
		<category><![CDATA[iffk 2017]]></category>
		<category><![CDATA[ipl 2017]]></category>
		<category><![CDATA[isl 2017]]></category>
		<category><![CDATA[search]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=59578</guid>

					<description><![CDATA[കൊച്ചി: പുതുവര്&#x200d;ഷത്തിലേക്കു കടക്കാനിരിക്കെ 2017 ലെ സെര്&#x200d;ച്ച് ഫലങ്ങളെക്കുറിച്ചുള്ള വിശദ വിവരങ്ങള്&#x200d; ഗൂഗിള്&#x200d; ഇന്ത്യ പുറത്തു വിട്ടു. മുന്&#x200d; നിരയില്&#x200d; നില്&#x200d;ക്കുന്ന പ്രവണതകള്&#x200d;, സെര്&#x200d;ച്ചുകള്&#x200d; എന്നിവ സംബന്ധിച്ച ഇന്ത്യയിലെ സവിശേഷതകളാണ് ഇതിലുള്ളത്. ഇന്ത്യന്&#x200d; ഓണ്&#x200d;ലൈന്&#x200d; രംഗത്തെ ദശലക്ഷക്കണക്കിനു പേരുടെ കാഴ്ചപ്പാടിലുള്ള പ്രധാനപ്പെട്ട താല്&#x200d;പ്പര്യങ്ങള്&#x200d;, വലിയ സംഭവങ്ങള്&#x200d;, സജ്ജീവമായ പ്രവണതകള്&#x200d; എന്നിവ ഇതില്&#x200d; പ്രതിപാദിക്കുന്നു. ഇത്തവണ ആഭ്യന്തര വിനോദ സഞ്ചാര കേന്ദ്രമായി കേരളം ഒന്നാമതെത്തി. മഹാരാഷ്ട്ര, രാജസ്ഥാന്&#x200d;,ഗോവ എന്നിവയാണ് അടുത്ത സ്ഥാനങ്ങളിലുള്ളത്. ഈ വര്&#x200d;ഷവും ബോളീവുഡും ക്രിക്കറ്റും ഈ [&#8230;]]]></description>
										<content:encoded><![CDATA[<p>കൊച്ചി: പുതുവര്&#x200d;ഷത്തിലേക്കു കടക്കാനിരിക്കെ 2017 ലെ സെര്&#x200d;ച്ച് ഫലങ്ങളെക്കുറിച്ചുള്ള വിശദ വിവരങ്ങള്&#x200d; ഗൂഗിള്&#x200d; ഇന്ത്യ പുറത്തു വിട്ടു. മുന്&#x200d; നിരയില്&#x200d; നില്&#x200d;ക്കുന്ന പ്രവണതകള്&#x200d;, സെര്&#x200d;ച്ചുകള്&#x200d; എന്നിവ സംബന്ധിച്ച ഇന്ത്യയിലെ സവിശേഷതകളാണ് ഇതിലുള്ളത്. ഇന്ത്യന്&#x200d; ഓണ്&#x200d;ലൈന്&#x200d; രംഗത്തെ ദശലക്ഷക്കണക്കിനു പേരുടെ കാഴ്ചപ്പാടിലുള്ള പ്രധാനപ്പെട്ട താല്&#x200d;പ്പര്യങ്ങള്&#x200d;, വലിയ സംഭവങ്ങള്&#x200d;, സജ്ജീവമായ പ്രവണതകള്&#x200d; എന്നിവ ഇതില്&#x200d; പ്രതിപാദിക്കുന്നു. ഇത്തവണ ആഭ്യന്തര വിനോദ സഞ്ചാര കേന്ദ്രമായി കേരളം ഒന്നാമതെത്തി. മഹാരാഷ്ട്ര, രാജസ്ഥാന്&#x200d;,ഗോവ എന്നിവയാണ് അടുത്ത സ്ഥാനങ്ങളിലുള്ളത്.</p>
<p>ഈ വര്&#x200d;ഷവും ബോളീവുഡും ക്രിക്കറ്റും ഈ രംഗത്തെപ്രധാന രണ്ടു വിഷയങ്ങളെന്ന സ്ഥാനത്തു തുടരുന്നുണ്ട്. നിരവധി ബോക്സോഫീസ് റെക്കോര്&#x200d;ഡുകള്&#x200d; ഭേദിച്ച ഇന്ത്യയിലെ ഏറ്റവും ചെലവു ചെയ്തു നിര്&#x200d;മിച്ച ചിത്രമായ വിവിധ ഭാഷകളിലുള്ള ബാഹുബലി 2 ദി കണ്&#x200d;ക്ലൂഷന്&#x200d; ഗൂഗിളില്&#x200d; ഈ വര്&#x200d;ഷത്തെ ട്രെന്&#x200d;ഡുകളുടെ കാര്യത്തില്&#x200d; ഏറ്റവും മുന്നിലെത്തിയതു സ്വാഭാവികം മാത്രം. ഇന്ത്യന്&#x200d; പ്രീമിയര്&#x200d; ലീഗിനെക്കുറിച്ചുള്ള സെര്&#x200d;ച്ചുകളാണ് ഇതിനു പിന്നാലെയുള്ളത്.</p>
<p>ലൈവ് ക്രിക്കറ്റ് ആണ് മൂന്നാം സ്ഥാനത്തു നില്&#x200d;ക്കുന്നത്. ഏഴു ബോളീവുഡ് ചിത്രങ്ങളാണ് ആദ്യ പത്തു സ്ഥാനങ്ങളില്&#x200d; ഇടം പിടിച്ചിട്ടുള്ളതെന്നും ഗൂഗിള്&#x200d; ഇന്ത്യയുടെ കണക്കുകള്&#x200d; സൂചിപ്പിക്കുന്നു. ബോളീവുഡ് ഗാനങ്ങളും വന്&#x200d; തോതില്&#x200d; സെര്&#x200d;ച്ചു ചെയ്യപ്പെട്ടിട്ടുണ്ട്.</p>
<p>ഹവാ ഹവാ ആണ് ഈ വര്&#x200d;ഷം ഏറ്റവും കൂടുതല്&#x200d; തെരഞ്ഞ ഗാനം. മേരേ രക്ഷേ ഖ്വമാര്&#x200d; എന്ന സൂഫി ട്രാക്കാണ് ഇതിനു പിന്നില്&#x200d;. പാശ്ചാത്യ സംഗീതത്തിലുള്ള താല്&#x200d;പ്പര്യം നിലനില്&#x200d;ക്കുന്നതിനെ സൂചിപ്പിക്കുന്നതാണ് ലാറ്റിന്&#x200d; ഹിറ്റ് ആയ ഡെസ്പാസിറ്റോയ്ക്കായുള്ള തെരച്ചില്&#x200d;.</p>
<p>എന്റര്&#x200d;ടെയ്നര്&#x200d;മാരില്&#x200d; ഈ വര്&#x200d;ഷവും സണ്ണി ലിയോണ്&#x200d; തന്നെയാണ് മുന്നില്&#x200d;. ആര്&#x200d;ഷി ഖാന്&#x200d;, സപ്ന ചൗധരി, വിദ്യ വോക്സ് എന്നിവര്&#x200d; പിന്നാലെയുണ്ട്.</p>
<p>അഖിലേന്ത്യാ തലത്തിലെ വാര്&#x200d;ത്തകളുടെ കാര്യത്തില്&#x200d; സി.ബി.എസ്.ഇ. ഫലങ്ങള്&#x200d;, യു.പി. തെരഞ്ഞെടുപ്പ്, ജി.എസ്.ടി., ബജറ്റ് എന്നിവയാണ് മുന്നിലുള്ളത്. ആഗോള തലത്തില്&#x200d; ബിറ്റ്കോയിന്&#x200d; വിലയെക്കുറിച്ചും റാന്&#x200d;സംവെയറിനെക്കുറിച്ചുമാണ് കൂടുതല്&#x200d; അന്വേഷണങ്ങള്&#x200d; ഉണ്ടായത്. ലോക സുന്ദരി പട്ടം ലഭിച്ചത് സ്വാഭാവികമായും മാനുഷി ചില്ലറേയും കൂടുതല്&#x200d; ശ്രദ്ധേയയാക്കിയിട്ടുണ്ട്.</p>
<p>പ്രത്യേക കാര്യങ്ങള്&#x200d; എന്താണെന്നറിയാനുള്ള ചോദ്യങ്ങള്&#x200d; തെരഞ്ഞെവയുടെ കൂട്ടത്തില്&#x200d; ജി.എസ്.ടി, ബിറ്റ്കോയിന്&#x200d;, ജെല്ലിക്കെട്ട്, ബി.എസ്.3 വാഹനങ്ങള്&#x200d; എന്നിവയും ഉള്&#x200d;പ്പെടുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/indians-more-confused-by-gst-than-by-bitcoins-reveal-google-trends-2017.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മഞ്ഞ ജേഴ്‌സിയോടുള്ള കൂറ് തുറന്ന് കാട്ടി ധോനി; തിരിച്ചുവരവ് പോസ്‌റ്റെന്ന് ആരാധകര്‍</title>
		<link>https://www.chandrikadaily.com/ms-dhoni-celebrates-chennai-super-kings-return-to-ipl-in-unique-way-instragram.html</link>
					<comments>https://www.chandrikadaily.com/ms-dhoni-celebrates-chennai-super-kings-return-to-ipl-in-unique-way-instragram.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 15 Jul 2017 15:32:03 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[chennai]]></category>
		<category><![CDATA[dhoni]]></category>
		<category><![CDATA[ipl 2017]]></category>
		<category><![CDATA[ms dhoni]]></category>
		<category><![CDATA[pune]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=35887</guid>

					<description><![CDATA[ചെന്നൈ: ഐപിഎല്ലില്‍ ആരാധകരേറെയുളള ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ടീം തിരിച്ചെത്തുന്ന സന്തോഷത്തിലാണ് ആരാധകരുടെ ഇഷ്ടതാരം കൂടിയായ എംഎസ് ധോണിയും. കോടതി വിലക്ക് നീങ്ങിയതോടെ തിരിച്ചുവരവ് ഉറപ്പാക്കിയ ടീമിനായി തെല്ലും മടിക്കാതെയാണ് ടീമിന്റെ മുന്‍ നായകന്‍ കൂടിയായ ധോനി തന്റെ സന്തോഷം പ്രകടിപ്പിച്ചത്. A post shared by @mahi7781 on Jul 14, 2017 at 9:24pm PDT ചെന്നൈ സൂപ്പര്‍ കിങ്സിന്റെ മഞ്ഞക്കുപ്പായത്തില്‍ വീടിന് മുന്നില്‍ നില്‍ക്കുന്ന ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തുകൊണ്ടായിരുന്നു ധോനിയുടെ വേറിട്ട [&#8230;]]]></description>
										<content:encoded><![CDATA[<p>ചെന്നൈ: ഐപിഎല്ലില്&#x200d; ആരാധകരേറെയുളള ചെന്നൈ സൂപ്പര്&#x200d; കിംഗ്‌സ് ടീം തിരിച്ചെത്തുന്ന സന്തോഷത്തിലാണ് ആരാധകരുടെ ഇഷ്ടതാരം കൂടിയായ എംഎസ് ധോണിയും. കോടതി വിലക്ക് നീങ്ങിയതോടെ തിരിച്ചുവരവ് ഉറപ്പാക്കിയ ടീമിനായി തെല്ലും മടിക്കാതെയാണ് ടീമിന്റെ മുന്&#x200d; നായകന്&#x200d; കൂടിയായ ധോനി തന്റെ സന്തോഷം പ്രകടിപ്പിച്ചത്.</p>
<blockquote class="instagram-media" style="background: #FFF; border: 0; border-radius: 3px; box-shadow: 0 0 1px 0 rgba(0,0,0,0.5),0 1px 10px 0 rgba(0,0,0,0.15); margin: 1px; max-width: 658px; padding: 0; width: calc(100% - 2px);" data-instgrm-version="7">
<div style="padding: 8px;">
<div style="background: #F8F8F8; line-height: 0; margin-top: 40px; padding: 50.0% 0; text-align: center; width: 100%;"></div>
<p style="color: #c9c8cd; font-family: Arial,sans-serif; font-size: 14px; line-height: 17px; margin-bottom: 0; margin-top: 8px; overflow: hidden; padding: 8px 0 7px; text-align: center; text-overflow: ellipsis; white-space: nowrap;"><a style="color: #c9c8cd; font-family: Arial,sans-serif; font-size: 14px; font-style: normal; font-weight: normal; line-height: 17px; text-decoration: none;" href="https://www.instagram.com/p/BWjb9sHni5u/" target="_blank">A post shared by @mahi7781</a> on <time style="font-family: Arial,sans-serif; font-size: 14px; line-height: 17px;" datetime="2017-07-15T04:24:41+00:00">Jul 14, 2017 at 9:24pm PDT</time></p>
</div>
</blockquote>
<p><script async defer src="//platform.instagram.com/en_US/embeds.js"></script><br />
ചെന്നൈ സൂപ്പര്&#x200d; കിങ്സിന്റെ മഞ്ഞക്കുപ്പായത്തില്&#x200d; വീടിന് മുന്നില്&#x200d; നില്&#x200d;ക്കുന്ന ചിത്രം ഇന്&#x200d;സ്റ്റഗ്രാമില്&#x200d; പോസ്റ്റ് ചെയ്തുകൊണ്ടായിരുന്നു ധോനിയുടെ വേറിട്ട ആഘോഷം. തമിഴില്&#x200d; നായകന്&#x200d; എന്നര്&#x200d;ത്ഥം വരുന്ന &#8216;തല&#8217; എന്നെഴുതിയ ഏഴാം നമ്പറില്&#x200d; ജെഴ്സിയില്&#x200d; തന്റെ പട്ടിക്ക് മുന്നില്&#x200d; നില്&#x200d;ക്കുന്ന പടം, പലതും അര്&#x200d;ത്ഥം വെക്കുന്നതായാണ് വിലയിരുത്തല്. ചിത്രത്തില്&#x200d; പട്ടി ധോനിയുടെ ആജ്ഞ കേട്ട് രണ്ടു കാലിലാണ് ഇരിക്കുന്നത്. കുറിപ്പുകളൊന്നുമില്ലാത്ത പോസ്റ്റ് സമൂഹ്യ മാധ്യമങ്ങളില്&#x200d; ഇതിനകം വലിയ ചര്&#x200d;ച്ചയായിരിക്കുകയണ്.</p>
<p>ഐ.പി.എല്ലില്&#x200d; ചെന്നൈ സൂപ്പര്&#x200d; കിങ്സിന്റെ വിലക്ക് മാറിയതാണ് വേറിട്ട രീതിയില്&#x200d; ധോനി ആഘോഷിച്ചത്. കഴിഞ്ഞ രണ്ടു വര്&#x200d;ഷമായി റൈസിങ് പുണെ സൂപ്പര്&#x200d; ജയന്റിനായായാണ് കളിക്കുന്നതെങ്കിലും തന്റെ ഇഷ്ടം ചെന്നൈയോടാണ് എന്ന് മറ നീക്കി പുറത്തുവരുന്നതായി പോസ്റ്റ്.</p>
<blockquote class="twitter-tweet" data-lang="en">
<p dir="ltr" lang="en">Lions, start the whistles&#8230; Guess who&#8217;s back! <a href="https://twitter.com/hashtag/whistlepodu?src=hash">#whistlepodu</a> <a href="https://twitter.com/hashtag/CSKReturns?src=hash">#CSKReturns</a> <a href="https://t.co/5eVUZSEBKa">pic.twitter.com/5eVUZSEBKa</a></p>
<p>— Chennai Super Kings (@ChennaiIPL) <a href="https://twitter.com/ChennaiIPL/status/886084260574121984">July 15, 2017</a></p></blockquote>
<p><script async src="//platform.twitter.com/widgets.js" charset="utf-8"></script></p>
<p>ഒത്തുകളി ആരോപണത്തെ തുടര്&#x200d;ന്ന് ചെന്നൈ സൂപ്പര്&#x200d; കിംഗ്‌സിനേയും രാജസ്ഥാന്&#x200d; റോയല്&#x200d;സിനേയും ഐ.പി.എല്ലില്&#x200d; നിന്ന് രണ്ട് വര്&#x200d;ഷത്തേക്ക് വിലക്കിയത് ക്രിക്കറ്റ് ആരാധകരെ നടുക്കിയ വാര്&#x200d;ത്തയായിരുന്നു. സുപ്രീം കോടതി നിയോഗിച്ച ജസ്റ്റിസ് ലോധ കമ്മിറ്റി ചെന്നൈ ടീമിന് വിലക്ക് ഏര്&#x200d;പ്പെടുത്തിയതോടെയാണ് പുതിയ ടീമായ പൂനെ സൂപ്പര്&#x200d; ജയന്റിലേക്ക് പോവുകയാണ് ധോണി ചെയ്തത്.</p>
<p>എന്നാല്&#x200d; ആദ്യ ഐ.പി.എല്&#x200d; ടീമായ ചെന്നൈ സൂപ്പര്&#x200d; കിങ്സിനോട് ഒരു പ്രത്യേക ഇഷ്ടം മനസ്സില്&#x200d; സൂക്ഷിക്കുകയായ്ിരുന്നു ക്യാപ്റ്റന്&#x200d; കൂള്&#x200d;.<br />
ഐ.പി.എല്&#x200d; ആദ്യ സീസണില്&#x200d; ടീമിനെ നയിച്ച മുന്&#x200d; ഇന്ത്യന്&#x200d; നായകന്&#x200d; കൂടിയായ ധോനിക്ക്, എന്നാല്&#x200d; രണ്ടാം സീസണില്&#x200d; പൂനെയുടെ ക്യാപ്റ്റന്&#x200d; സ്ഥാനം നഷ്ടപ്പെടുകയായിരുന്നു. ഇതിന് പുറമെ പൂനെ ടീമിന്റെ സഹ ഉടമ ഹര്&#x200d;ഷ ഗോയങ്ക ധോനിക്കെതിരെ പരസ്യമായി ഉടക്കുകയും ചെയ്തു. ഇതിനിടെയാണ് ചെന്നൈ ടീമിന്റെ തിരിച്ചുവരവ് ധോനിടെ സന്തോഷിപ്പിക്കുന്നത്.</p>
<blockquote class="instagram-media" data-instgrm-captioned data-instgrm-version="7" style=" background:#FFF; border:0; border-radius:3px; box-shadow:0 0 1px 0 rgba(0,0,0,0.5),0 1px 10px 0 rgba(0,0,0,0.15); margin: 1px; max-width:658px; padding:0; width:99.375%; width:-webkit-calc(100% - 2px); width:calc(100% - 2px);">
<div style="padding:8px;">
<div style=" background:#F8F8F8; line-height:0; margin-top:40px; padding:53.19548872180451% 0; text-align:center; width:100%;">
<div style=" background:url(); display:block; height:44px; margin:0 auto -44px; position:relative; top:-22px; width:44px;"></div>
</div>
<p style=" margin:8px 0 0 0; padding:0 4px;"> <a href="https://www.instagram.com/p/BSrM0w6Fgkb/" style=" color:#000; font-family:Arial,sans-serif; font-size:14px; font-style:normal; font-weight:normal; line-height:17px; text-decoration:none; word-wrap:break-word;" target="_blank">#throwback !!</a></p>
<p style=" color:#c9c8cd; font-family:Arial,sans-serif; font-size:14px; line-height:17px; margin-bottom:0; margin-top:8px; overflow:hidden; padding:8px 0 7px; text-align:center; text-overflow:ellipsis; white-space:nowrap;">A post shared by Sakshi (@sakshisingh_r) on <time style=" font-family:Arial,sans-serif; font-size:14px; line-height:17px;" datetime="2017-04-09T18:40:45+00:00">Apr 9, 2017 at 11:40am PDT</time></p>
</div>
</blockquote>
<p> <script async defer src="//platform.instagram.com/en_US/embeds.js"></script><br />
നേരത്തെ പൂനെ ടീമുമായുള്ള അസ്വാരസ്യങ്ങള്&#x200d;ക്കിയടില്&#x200d; ധോനിയുടെ ഭാര്യ സാക്ഷി ഇന്&#x200d;സ്റ്റഗ്രാമില്&#x200d; പ്രതികരിച്ചിരുന്നു. ചെന്നൈയുടെ ജെഴ്സിയും ഹെല്&#x200d;മെറ്റുമെല്ലാമുള്ള ഒരു സെല്&#x200d;ഫി ഇന്&#x200d;സ്റ്റഗ്രാമില്&#x200d; പോസ്റ്റ് ചെയ്തുകൊണ്ടായിരുന്നു സാക്ഷിയുടെ പരിഹാസം. തങ്ങളുടെ ഹൃദയം ഇപ്പോഴും ചെന്നൈയില്&#x200d; തന്നെയാണെന്ന് ആ പോസ്റ്റിലൂടെ പറയാതെ പറയുകയായിരുന്നു സാക്ഷി. ഇതിനുശേഷമാണ് ഇപ്പോള്&#x200d; ധോനിയുടെ വേറിട്ട ചെന്നൈ ഭ്രമത്തിന്റെ പോസ്റ്റ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ms-dhoni-celebrates-chennai-super-kings-return-to-ipl-in-unique-way-instragram.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പൂനെ കപ്പുയര്‍ത്തും; ധോനിയെ പ്രകീര്‍ത്തിച്ച് അസ്ഹറുദ്ദീന്‍</title>
		<link>https://www.chandrikadaily.com/ipl-2017-ms-dhoni-can-fire-rising-pune-supergiant-to-title-says-mohammad-azharuddin.html</link>
					<comments>https://www.chandrikadaily.com/ipl-2017-ms-dhoni-can-fire-rising-pune-supergiant-to-title-says-mohammad-azharuddin.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 21 May 2017 11:02:06 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[azharuddin]]></category>
		<category><![CDATA[dhoni]]></category>
		<category><![CDATA[ipl 2017]]></category>
		<category><![CDATA[mohammad azharuddin]]></category>
		<category><![CDATA[ms dhoni]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=29548</guid>

					<description><![CDATA[ഹൈദരാബാദ്: ഐ.പി.എല്‍ പത്താം സീസണില്‍ എം.എസ് ധോനിയുടെ കരുത്തില്‍ പൂനെ കപ്പുയര്‍ത്തുമെന്ന് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍. ക്യാപ്റ്റനെന്ന നിലയില്‍ ഐ.പി.എല്‍ കിരീടമുയര്‍ത്തിയ ധോനിക്ക് കളിക്കാരനായും കിരീടം നേടാനാകുമെന്നായിരുന്നു അസ്ഹറുദ്ദീന്റെ പ്രശംസ. ഐപിഎല്‍ കലാശപ്പോരാട്ടത്തെ കുറിച്ച് ദേശീയ മാധ്യമത്തോട് സംസാരിക്കുകയായിരുന്നു അസ്ഹര്‍. പ്ലേഓഫിലെ ക്വാളിഫയര്‍ ഒന്നില്‍ മുംബൈക്കെതിരെ നേടിയ നിര്‍ണായക വിജയം പുണെയുടെ ആത്മവിശ്വാസം കൂട്ടുന്നതാണെന്നും ഈ പ്രകടനം ഫൈനലില്‍ ആവര്‍ത്തിക്കാനുള്ള കഴിവ് പൂനെക്കുണ്ടെന്നും അസ്ഹറുദ്ദീന്‍ പറഞ്ഞു. ഫൈനലില്‍ ബെന്‍ സ്റ്റോക്ക്സിന്റെ അഭാവം പുണെക്ക് ക്ഷീണമാകുമെന്ന് [&#8230;]]]></description>
										<content:encoded><![CDATA[<p>ഹൈദരാബാദ്: ഐ.പി.എല്&#x200d; പത്താം സീസണില്&#x200d; എം.എസ് ധോനിയുടെ കരുത്തില്&#x200d; പൂനെ കപ്പുയര്&#x200d;ത്തുമെന്ന് മുന്&#x200d; ഇന്ത്യന്&#x200d; ക്യാപ്റ്റന്&#x200d; മുഹമ്മദ് അസ്ഹറുദ്ദീന്&#x200d;.<br />
ക്യാപ്റ്റനെന്ന നിലയില്&#x200d; ഐ.പി.എല്&#x200d; കിരീടമുയര്&#x200d;ത്തിയ ധോനിക്ക് കളിക്കാരനായും കിരീടം നേടാനാകുമെന്നായിരുന്നു അസ്ഹറുദ്ദീന്റെ പ്രശംസ. ഐപിഎല്&#x200d; കലാശപ്പോരാട്ടത്തെ കുറിച്ച് ദേശീയ മാധ്യമത്തോട് സംസാരിക്കുകയായിരുന്നു അസ്ഹര്&#x200d;.</p>
<p>പ്ലേഓഫിലെ ക്വാളിഫയര്&#x200d; ഒന്നില്&#x200d; മുംബൈക്കെതിരെ നേടിയ നിര്&#x200d;ണായക വിജയം പുണെയുടെ ആത്മവിശ്വാസം കൂട്ടുന്നതാണെന്നും ഈ പ്രകടനം ഫൈനലില്&#x200d; ആവര്&#x200d;ത്തിക്കാനുള്ള കഴിവ് പൂനെക്കുണ്ടെന്നും അസ്ഹറുദ്ദീന്&#x200d; പറഞ്ഞു. ഫൈനലില്&#x200d; ബെന്&#x200d; സ്റ്റോക്ക്സിന്റെ അഭാവം പുണെക്ക് ക്ഷീണമാകുമെന്ന് അഭിപ്രായപ്പെട്ട അസ്ഹര്&#x200d;, ധോനിയുടെ ബാറ്റിങ് പ്രതീക്ഷ നല്&#x200d;കുന്നതാണെന്നും പറഞ്ഞു. അവസാന രണ്ട് ഓവറുകളില്&#x200d; 40 റണ്&#x200d;സടിച്ച ധോനിയുടെ പ്രകടനമാണ് അസ്ഹര്&#x200d; ഉയര്&#x200d;ത്തി കാട്ടുന്നത്. ക്യാപ്റ്റനെന്ന നിലയില്&#x200d; ഐ.പി.എല്&#x200d; കിരീടമുയര്&#x200d;ത്തിയ ധോനിക്ക് കളിക്കാരനായും കിരീടം നേടാനാകുമെന്നും അസ്ഹറുദ്ദീന്&#x200d; വിലയിരുത്തി.</p>
<p>അതേസമയം പുനെയുടെ ക്യാപ്റ്റന്&#x200d; സ്ഥാനത്ത് നിന്ന് ധോനിയെ നീക്കിയ നടപടിയെ അസ്ഹറുദ്ദീന്&#x200d; വിമര്&#x200d;ശിച്ചു. ധോനിയുടെ വിശ്വാസ്യതയും നിലയും നോക്കാതെ പൂനെ ഉടമസ്ഥരെടുത്ത തീരുമാനം അപമാനകരവും മൂന്നാംകിടയുമായെന്ന് അസ്ഹറുദ്ദീന്&#x200d; വ്യക്തമാക്കി</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ipl-2017-ms-dhoni-can-fire-rising-pune-supergiant-to-title-says-mohammad-azharuddin.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പ്ലേഓഫ് പ്രതീക്ഷ നിലനിര്‍ത്തി പഞ്ചാബ്; കൊല്‍ക്കത്തക്കെതിരെ നിര്‍ണായക ജയം</title>
		<link>https://www.chandrikadaily.com/punjab-win-by-14-runs-over-kolkata-playof.html</link>
					<comments>https://www.chandrikadaily.com/punjab-win-by-14-runs-over-kolkata-playof.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 09 May 2017 19:42:42 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[ipl 2017]]></category>
		<category><![CDATA[kolkata]]></category>
		<category><![CDATA[Punjab]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=28560</guid>

					<description><![CDATA[മൊഹാലി: കൊല്‍ക്കത്തയെ പിടിച്ചുകെട്ടി പഞ്ചാബിന് ഐപിഎല്‍ മല്‍സരത്തില്‍ വിലപ്പെട്ട ജയം. മികച്ച ബോളിങിലൂടെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ പിടിച്ചുകെട്ടിയ കിങ്‌സ് ഇലവന്‍പഞ്ചാബിന് 14 റണ്‍സിന്റെ വിജയത്തിലൂടെ പ്ലേഓഫ് പ്രതീക്ഷ നിലനിര്‍ത്താനായി. സ്‌കോര്‍: പഞ്ചാബ്20 ഓവറില്‍ ആറിന് 167. കൊല്‍ക്കത്ത20 ഓവറില്‍ ആറിന് 153. നാല് ഓവറില്‍ 18 റണ്‍സ് മാത്രം വഴങ്ങി രണ്ടു വിക്കറ്റെടുത്ത രാഹുല്‍ തെവാട്ടിയയും മൂന്ന് ഓവറില്‍ 24 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തിയ മോഹിത് ശര്‍മയുമാണ് കൊല്‍ക്കത്തയെ പിടിച്ചിട്ടത്. കൊല്‍ക്കത്ത നിരയില്‍ [&#8230;]]]></description>
										<content:encoded><![CDATA[<p>മൊഹാലി: കൊല്&#x200d;ക്കത്തയെ പിടിച്ചുകെട്ടി പഞ്ചാബിന് ഐപിഎല്&#x200d; മല്&#x200d;സരത്തില്&#x200d; വിലപ്പെട്ട ജയം. മികച്ച ബോളിങിലൂടെ കൊല്&#x200d;ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ പിടിച്ചുകെട്ടിയ കിങ്‌സ് ഇലവന്&#x200d;പഞ്ചാബിന് 14 റണ്&#x200d;സിന്റെ വിജയത്തിലൂടെ പ്ലേഓഫ് പ്രതീക്ഷ നിലനിര്&#x200d;ത്താനായി. സ്‌കോര്&#x200d;: പഞ്ചാബ്20 ഓവറില്&#x200d; ആറിന് 167. കൊല്&#x200d;ക്കത്ത20 ഓവറില്&#x200d; ആറിന് 153.</p>
<p>നാല് ഓവറില്&#x200d; 18 റണ്&#x200d;സ് മാത്രം വഴങ്ങി രണ്ടു വിക്കറ്റെടുത്ത രാഹുല്&#x200d; തെവാട്ടിയയും മൂന്ന് ഓവറില്&#x200d; 24 റണ്&#x200d;സ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തിയ മോഹിത് ശര്&#x200d;മയുമാണ് കൊല്&#x200d;ക്കത്തയെ പിടിച്ചിട്ടത്. കൊല്&#x200d;ക്കത്ത നിരയില്&#x200d; ക്രിസ് ലിന്&#x200d; (52 പന്തില്&#x200d; 84) ഉജ്വലമായി കളിച്ചെങ്കിലും കൂട്ടു നല്&#x200d;കാന്&#x200d; ആരുമുണ്ടായില്ല</p>
<p>നേരത്തെ ബാറ്റിങിനിറങ്ങിയ പഞ്ചാബ് കൊല്&#x200d;ക്കത്തക്കായി 168 റണ്&#x200d;സിന്റെ വിജയലക്ഷ്യം വെച്ചത്. ടോസ് നേടി ഫീല്&#x200d;ഡിങ് തെരഞ്ഞെടുത്ത ഗൗതം ഗംഭീറിന്റെ ടീം എതിരാളികളെ 6 വിക്കറ്റിന് എതിരാളികളെ 167 റണ്&#x200d;സില്&#x200d; ഒതുക്കുകയായിരുന്നു.<br />
25 പന്തില്&#x200d; 44 റണ്&#x200d;സ് നേടിയ ക്യാപ്ടന്&#x200d; ഗ്ലെന്&#x200d; മാക്‌സ്‌വെല്ലും 38 റണ്&#x200d;സെടുത്ത വൃദ്ധിമന്&#x200d; സാഹയും പഞ്ചാബ് ബാറ്റിങില്&#x200d; തിളങ്ങി്. മനന്&#x200d; വോറ 25 റണ്&#x200d;സ് നേടി.<br />
രണ്ടു വീതം വിക്കറ്റെടുത്ത ക്രിസ് വോക്‌സിന്റെയും കുല്&#x200d;ദീപ് യാദവിന്റെയും ബൗളിങാണ് പഞ്ചാബിനെ വന്&#x200d; സ്‌കോറില്&#x200d; നിന്നു തടഞ്ഞത്. ഉമേഷ് യാദവ്, സുനില്&#x200d; നരെയ്ന്&#x200d; എന്നിവര്&#x200d; ഓരോ വിക്കറ്റെടുത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/punjab-win-by-14-runs-over-kolkata-playof.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഉത്തപ്പ കേരളത്തിനായി പാഡണിയുന്നു!</title>
		<link>https://www.chandrikadaily.com/robin-uthappa-to-play-for-kerala.html</link>
					<comments>https://www.chandrikadaily.com/robin-uthappa-to-play-for-kerala.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 29 Apr 2017 08:34:19 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[cricket]]></category>
		<category><![CDATA[indian cricket team]]></category>
		<category><![CDATA[ipl 2017]]></category>
		<category><![CDATA[ROBIN UTHAPPA]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=27652</guid>

					<description><![CDATA[തിരുവനന്തപുരം: ഐപിഎല്ലില്‍ തകര്‍ത്തടിക്കുന്ന മറുനാടന്‍ മലയാളിയും വെടികെട്ട് ബാറ്റസ്മാനുമായ റോബിന്‍ ഉത്തപ്പ അടുത്തസീസണില്‍ കേരള ക്രിക്കറ്റ് ടീമില്‍ കളിച്ചേക്കുമെന്ന് സൂചന. ഇക്കാര്യത്തില്‍ താരവുമായി ചര്‍ച്ച നടന്നതായും റിപ്പോര്‍ട്ട്. ഉത്തപ്പ കേരളത്തിനു വേണ്ടി കളിക്കാന്‍ സാധ്യത ഏറെയാണെന്ന് റിപ്പോര്‍ട്ട് പുറത്തു വി്ട്ട സ്‌പോര്‍ട്‌സ് മാധ്യമം പറയുന്നു. നിലവില്‍ ഒരു സംസ്ഥാനത്തിന് പുറത്തുനിന്നുള്ള മൂന്നു താരങ്ങളെ ടീമിലുള്‍പ്പെടുത്താം. ഉത്തപ്പക്ക് പുറമേ മറ്റൊരു വമ്പന്‍താരവും കേരള ടീമില്‍ എത്തുമെന്നാണ് സൂചന. കഴിഞ്ഞ സീസണില്‍ കേരളം പുറത്ത് നിന്നും താരങ്ങളെ എടുത്തിരുന്നു. ഇവരില്‍ [&#8230;]]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: ഐപിഎല്ലില്&#x200d; തകര്&#x200d;ത്തടിക്കുന്ന മറുനാടന്&#x200d; മലയാളിയും വെടികെട്ട് ബാറ്റസ്മാനുമായ റോബിന്&#x200d; ഉത്തപ്പ അടുത്തസീസണില്&#x200d; കേരള ക്രിക്കറ്റ് ടീമില്&#x200d; കളിച്ചേക്കുമെന്ന് സൂചന. ഇക്കാര്യത്തില്&#x200d; താരവുമായി ചര്&#x200d;ച്ച നടന്നതായും റിപ്പോര്&#x200d;ട്ട്. ഉത്തപ്പ കേരളത്തിനു വേണ്ടി കളിക്കാന്&#x200d; സാധ്യത ഏറെയാണെന്ന് റിപ്പോര്&#x200d;ട്ട് പുറത്തു വി്ട്ട സ്‌പോര്&#x200d;ട്‌സ് മാധ്യമം പറയുന്നു.</p>
<p>നിലവില്&#x200d; ഒരു സംസ്ഥാനത്തിന് പുറത്തുനിന്നുള്ള മൂന്നു താരങ്ങളെ ടീമിലുള്&#x200d;പ്പെടുത്താം. ഉത്തപ്പക്ക് പുറമേ മറ്റൊരു വമ്പന്&#x200d;താരവും കേരള ടീമില്&#x200d; എത്തുമെന്നാണ് സൂചന. കഴിഞ്ഞ സീസണില്&#x200d; കേരളം പുറത്ത് നിന്നും താരങ്ങളെ എടുത്തിരുന്നു. ഇവരില്&#x200d; ഒരാളെ നിലനിര്&#x200d;ത്തി പുതുതായി രണ്ടുപേരെ കൊണ്ടുവരാനാണ് അസോസിയേഷന്റെ ശ്രമം. ഓസ്‌ട്രേലിയന്&#x200d; പരിശീലകന്&#x200d; ഡേവ് വാട്ട്‌മോറിനെ കൊണ്ടുവന്നതിനെ തുടര്&#x200d;ന്ന് വലിയ വന്&#x200d; മാറ്റങ്ങള്&#x200d;ക്കാണ് സംസ്ഥാന ക്രിക്കറ്റ് അസോസിയേഷന്&#x200d; ഒരുങ്ങുന്നത്.രഞ്ജി ട്രോഫിയില്&#x200d; എലൈറ്റ് ഗ്രൂപ്പിലേക്ക് എത്തുകയാണ് കേരളത്തിന്റെ ലക്ഷ്യം.<br />
ഇന്ത്യന്&#x200d; ക്രിക്കറ്റ് ടീമില്&#x200d; അവസരം ലഭിച്ചക്കുന്നില്ലെങ്കിലും ഐ.പി.എല്ലില്&#x200d; ഗംഭിറിനൊപ്പം കൊല്&#x200d;ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനുവേണ്ടി മികച്ച ഫോമിലാണ് ഉത്തപ്പ. രാജ്യത്തിനായി 46 ഏകദിനങ്ങളിലും 13 ടി ട്വന്റി മത്സരങ്ങളിലും ഉത്തപ്പ പാടണിഞ്ഞിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/robin-uthappa-to-play-for-kerala.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സഞ്ജുവിന്റെ പ്രകടനം വെറുതെയായി; കൊല്‍ക്കത്തക്ക് 7 വിക്കറ്റ് ജയം</title>
		<link>https://www.chandrikadaily.com/sanju-samson-of-delhi-daredevil-raises-his-bat-after-scoring-his-half-century-against-kolkata.html</link>
					<comments>https://www.chandrikadaily.com/sanju-samson-of-delhi-daredevil-raises-his-bat-after-scoring-his-half-century-against-kolkata.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 28 Apr 2017 12:52:15 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[ipl 2017]]></category>
		<category><![CDATA[sanju v samson]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=27579</guid>

					<description><![CDATA[കൊല്‍ക്കത്ത: ഡല്‍ഹിക്ക് വേണ്ടിയുള്ള സഞ്ജു സാംസണന്റെ മികവുറ്റ പ്രകടനം വെറുതെയായി. 160 റണ്‍സ് വിജയലക്ഷ്യം 3 വിക്കറ്റ നഷ്ടത്തില്‍ കൊല്‍ക്കത്ത മറികടന്നു. നായകന്‍ ഗംഭീറൂം ഉത്തപ്പയും ചേര്‍ന്ന് നടത്തിയ സെഞ്ച്വറി കൂട്ടുകെട്ടില് ഡല്‍ഹി ഉയര്‍ത്തിയ വിജയലക്ഷ്യം ദുര്‍ബലമായിപ്പോയി. ഫലം, കൊല്‍ക്കത്തയുടെ സ്വന്തം തട്ടകമായ ഈഡന്‍ ഗാര്‍ഡനില്‍ നൈറ്റ് റൈഡേഴ്‌സിന് 7 വിക്കറ്റ് വിജയം. സഞ്ജു വി സാംസണ്‍ ബാറ്റിങ് മികവില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ഡല്‍ഹി ഡെയര്‍ഡെവിള്‍സ 160 റണ്‍സ് നേടിയിരുന്നു. 38 പന്തില്‍ നാല് ഫോറിന്റെയും മൂന്ന് [&#8230;]]]></description>
										<content:encoded><![CDATA[<p>കൊല്&#x200d;ക്കത്ത: ഡല്&#x200d;ഹിക്ക് വേണ്ടിയുള്ള സഞ്ജു സാംസണന്റെ മികവുറ്റ പ്രകടനം വെറുതെയായി. 160 റണ്&#x200d;സ് വിജയലക്ഷ്യം 3 വിക്കറ്റ നഷ്ടത്തില്&#x200d; കൊല്&#x200d;ക്കത്ത മറികടന്നു.</p>
<p>നായകന്&#x200d; ഗംഭീറൂം ഉത്തപ്പയും ചേര്&#x200d;ന്ന് നടത്തിയ സെഞ്ച്വറി കൂട്ടുകെട്ടില് ഡല്&#x200d;ഹി ഉയര്&#x200d;ത്തിയ വിജയലക്ഷ്യം ദുര്&#x200d;ബലമായിപ്പോയി. ഫലം, കൊല്&#x200d;ക്കത്തയുടെ സ്വന്തം തട്ടകമായ ഈഡന്&#x200d; ഗാര്&#x200d;ഡനില്&#x200d; നൈറ്റ് റൈഡേഴ്‌സിന് 7 വിക്കറ്റ് വിജയം.</p>
<p>സഞ്ജു വി സാംസണ്&#x200d; ബാറ്റിങ് മികവില്&#x200d; കൊല്&#x200d;ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ഡല്&#x200d;ഹി ഡെയര്&#x200d;ഡെവിള്&#x200d;സ 160 റണ്&#x200d;സ് നേടിയിരുന്നു. 38 പന്തില്&#x200d; നാല് ഫോറിന്റെയും മൂന്ന് സിക്സിന്റെയും അകമ്പടിയോടെ 60 റണ്&#x200d;സ് അടിച്ച സഞ്ജു ഡല്&#x200d;ഹിയെ 160ന്റെ പോരാടാനുള്ള സ്‌കോറില്&#x200d; എത്തിച്ചത്.</p>
<p>റെയ്സിങ് പുണെ സൂപ്പര്&#x200d;ജയന്റിനെതിരയ സെഞ്ചുറിക്ക് ശേഷം പത്താം സീസണിലെ സഞ്ജുവിന്റെ ആദ്യ അര്&#x200d;ധസെഞ്ചുറിയാണിത്. മത്സരത്തില്&#x200d; 34 പന്തില്&#x200d; 47 റണ്&#x200d;സ് നേടിയ ശ്രേയസ് അയ്യര്&#x200d; സഞ്ജുവിന് മികച്ച പിന്തുണയാണ് നല്&#x200d;കിയത്.</p>
<p>ടോസ് നേടിയ കൊല്&#x200d;ക്കത്തന്&#x200d; നായകന്&#x200d; ഗംഭീര്&#x200d; ഡല്&#x200d;ഹിയെ ബാറ്റിങ്ങിനയക്കുകയായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/sanju-samson-of-delhi-daredevil-raises-his-bat-after-scoring-his-half-century-against-kolkata.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കളിയില്‍ മാത്രമല്ല; കോലിക്ക് എല്ലാറ്റിലും ശ്രദ്ധവേണ്ട കാലം</title>
		<link>https://www.chandrikadaily.com/report-that-claimed-kohli-was-gazing-at-ipl-hosts-ripped-jeans-gets-much-hate.html</link>
					<comments>https://www.chandrikadaily.com/report-that-claimed-kohli-was-gazing-at-ipl-hosts-ripped-jeans-gets-much-hate.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 21 Apr 2017 10:29:09 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[ipl 2017]]></category>
		<category><![CDATA[kohli]]></category>
		<category><![CDATA[virat kohli]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=26733</guid>

					<description><![CDATA[ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലി കാര്യങ്ങളില്‍ നന്നായി ശ്രദ്ധവക്കേണ്ട കാലമാണിത്. എന്നാല്‍ കളിയിലെല്ല മറിച്ച് കാര്യത്തിലാവണം ശ്രദ്ധയെന്നാണ് സമൂഹ മാധ്യമങ്ങളുടെ നിര്‍ദ്ദേശം. എല്ലെങ്കില്‍ ക്യാപ്റ്റന്‍ ചെയ്യുന്നതും ചെയ്യാത്തതുമായ കാര്യങ്ങളെ ഒപ്പിയെടുക്കാന്‍ പാപ്പരാസി കണ്ണുകളെത്തും. ഐ.പി.എല്ലിലെ അവതാരകയായ അര്‍ച്ചന വിജയയുടെ ഒപ്പമിരിക്കുന്ന ചിത്രമാണിപ്പോള്‍ കോലിയെ വിവാദത്തിലേക്കെത്തിച്ചത്. എഐ.പി.എല്ലില്‍ റോയല്‍ ചലെഞ്ചേഴ്‌സിന്റെ ക്യാപ്റ്റനായ വിരാട് കോലി, അര്‍ച്ചന വിജയയുടെ കീറിയ മോഡലിലുള്ള ജീന്‍സിലേക്ക് നോക്കുന്ന തരത്തിലുള്ള ചിത്രമാണ് ഇപ്പോള്‍ സാമൂഹമാധ്യങ്ങളില്‍ ചര്‍ച്ചയായത്. വാര്‍ത്താ പത്രമായ ഡി.എന്‍.എയാണ് ചിത്രം [&#8230;]]]></description>
										<content:encoded><![CDATA[<p>ഇന്ത്യന്&#x200d; ക്രിക്കറ്റ് ടീം ക്യാപ്റ്റന്&#x200d; വിരാട് കോലി കാര്യങ്ങളില്&#x200d; നന്നായി ശ്രദ്ധവക്കേണ്ട കാലമാണിത്. എന്നാല്&#x200d; കളിയിലെല്ല മറിച്ച് കാര്യത്തിലാവണം ശ്രദ്ധയെന്നാണ് സമൂഹ മാധ്യമങ്ങളുടെ നിര്&#x200d;ദ്ദേശം. എല്ലെങ്കില്&#x200d; ക്യാപ്റ്റന്&#x200d; ചെയ്യുന്നതും ചെയ്യാത്തതുമായ കാര്യങ്ങളെ ഒപ്പിയെടുക്കാന്&#x200d; പാപ്പരാസി കണ്ണുകളെത്തും.</p>
<p>ഐ.പി.എല്ലിലെ അവതാരകയായ അര്&#x200d;ച്ചന വിജയയുടെ ഒപ്പമിരിക്കുന്ന ചിത്രമാണിപ്പോള്&#x200d; കോലിയെ വിവാദത്തിലേക്കെത്തിച്ചത്. എഐ.പി.എല്ലില്&#x200d; റോയല്&#x200d; ചലെഞ്ചേഴ്‌സിന്റെ ക്യാപ്റ്റനായ വിരാട് കോലി, അര്&#x200d;ച്ചന വിജയയുടെ കീറിയ മോഡലിലുള്ള ജീന്&#x200d;സിലേക്ക് നോക്കുന്ന തരത്തിലുള്ള ചിത്രമാണ് ഇപ്പോള്&#x200d; സാമൂഹമാധ്യങ്ങളില്&#x200d; ചര്&#x200d;ച്ചയായത്.</p>
<p>വാര്&#x200d;ത്താ പത്രമായ ഡി.എന്&#x200d;.എയാണ് ചിത്രം പുറത്തുവിട്ടത്. അര്&#x200d;ച്ചന വിജയിയുടെ കീറിയ ജിനിലേക്ക് നോക്കുന്ന കോലിയുടെ ഈ ചിത്രം കണ്ടാല്&#x200d; അനുഷ്‌ക ശര്&#x200d;മ്മ എന്തു വിചാരിക്കും എന്ന ചോദ്യത്തോടെയാണ് ഫോട്ടോ പോസ്റ്റ് ചെയ്തത്.</p>
<p>എന്നാല്&#x200d; യഥാര്&#x200d;ത്ഥത്തില്&#x200d; കോലി നോക്കുന്നത് അര്&#x200d;ച്ചനയുടെ ജീന്&#x200d;സിലേക്ക് അല്ലായിരുന്നു. അവതാരിക കൂടിയായ അര്&#x200d;ച്ചനയുടെ കൈയിലുള്ള ചോദ്യങ്ങളടങ്ങിയ പേപ്പര്&#x200d; ബോര്&#x200d;ഡിലേക്കാണ് കോലിയുടെ നോട്ടമെത്തുന്നത്. ഐ.പി.എല്ലിലെ അഭിമുഖത്തിനിടയില്&#x200d; എടുത്ത ഈ ഫോട്ടോ തെറ്റിദ്ധാരണ ഉണ്ടാക്കുന്ന തരത്തിലാണ് പത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.</p>
<blockquote class="twitter-tweet" data-lang="en">
<p dir="ltr" lang="en"><a href="https://twitter.com/hashtag/DNAreporting?src=hash">#DNAreporting</a> Virat Kohli tries to point out towards a hot girl at the stands as Rohit Sharma fails to locate her. <a href="https://t.co/pJcZaGnaya">pic.twitter.com/pJcZaGnaya</a></p>
<p>— Sameer Allana (@HitmanCricket) <a href="https://twitter.com/HitmanCricket/status/855346228896219137">April 21, 2017</a></p></blockquote>
<p><script async src="//platform.twitter.com/widgets.js" charset="utf-8"></script></p>
<blockquote class="twitter-tweet" data-lang="en">
<p dir="ltr" lang="en"><a href="https://twitter.com/HitmanCricket">@HitmanCricket</a> <a href="https://twitter.com/hashtag/DNAReporting?src=hash">#DNAReporting</a><br />
Enemies in test series.<br />
Now more than friends<br />
Unlikely to please there respective GFs <a href="https://t.co/t57jB3IXZK">pic.twitter.com/t57jB3IXZK</a></p>
<p>— Anku Tyagi (@sh_atyagi) <a href="https://twitter.com/sh_atyagi/status/855314835319341056">April 21, 2017</a></p></blockquote>
<p><script async src="//platform.twitter.com/widgets.js" charset="utf-8"></script></p>
<blockquote class="twitter-tweet" data-lang="en">
<p dir="ltr" lang="en"><a href="https://twitter.com/hashtag/DNAreporting?src=hash">#DNAreporting</a> Rohit Sharma watches something of Harbhajan Singh which we couldn&#8217;t..unlikely to please Ritika and Geeta both. <a href="https://t.co/j9NeY1C4tp">pic.twitter.com/j9NeY1C4tp</a></p>
<p>— Sameer Allana (@HitmanCricket) <a href="https://twitter.com/HitmanCricket/status/855312152747311104">April 21, 2017</a></p></blockquote>
<p><script async src="//platform.twitter.com/widgets.js" charset="utf-8"></script></p>
<blockquote class="twitter-tweet" data-lang="en">
<p dir="ltr" lang="en"><a href="https://twitter.com/hashtag/DNAreporting?src=hash">#DNAreporting</a> MS Dhoni waving towards a hot girl after the game is unlikely to please Sakshi Singh Dhoni <a href="https://t.co/WKoBhsc3tx">pic.twitter.com/WKoBhsc3tx</a></p>
<p>— Sameer Allana (@HitmanCricket) <a href="https://twitter.com/HitmanCricket/status/855305263561101312">April 21, 2017</a></p></blockquote>
<p><script async src="//platform.twitter.com/widgets.js" charset="utf-8"></script></p>
<blockquote class="twitter-tweet" data-lang="en">
<p dir="ltr" lang="en"><a href="https://twitter.com/hashtag/DNAreporting?src=hash">#DNAreporting</a> Forgotten pacer VRV Singh tries to take undue advantage of Sreesanth by approaching to kiss him <a href="https://t.co/KizoKtHpX2">pic.twitter.com/KizoKtHpX2</a></p>
<p>— Sameer Allana (@HitmanCricket) <a href="https://twitter.com/HitmanCricket/status/855301375416188928">April 21, 2017</a></p></blockquote>
<p><script async src="//platform.twitter.com/widgets.js" charset="utf-8"></script></p>
<blockquote class="twitter-tweet" data-lang="en">
<p dir="ltr" lang="en"><a href="https://twitter.com/hashtag/DNAreporting?src=hash">#DNAreporting</a> be like<br />
&#8216;Ravi Shastri staring the cheerleaders from the commentary box.&#8217; <a href="https://t.co/m2ole0BEPv">pic.twitter.com/m2ole0BEPv</a></p>
<p>— Sameer Allana (@HitmanCricket) <a href="https://twitter.com/HitmanCricket/status/855299763427606528">April 21, 2017</a></p></blockquote>
<p><script async src="//platform.twitter.com/widgets.js" charset="utf-8"></script><br />
അതേസമയം, വിവാദ ഫോട്ടോയുമായി ബന്ധപ്പെട്ട് കോലിയെ അനുകൂലിച്ചും പാപ്പരാസി പത്രപ്രവര്&#x200d;ത്തനത്തെ എതിര്&#x200d;ത്തും നിരവധി ട്രോളുകള്&#x200d; വന്നു. പത്ര പ്രവര്&#x200d;ത്തനത്തിലെ മാന്യതക്ക് നിരക്കാത്ത പ്രവര്&#x200d;ത്തനമാണ് ഈ ഫോട്ടോയിലൂടെ ചെയ്തതെന്നും സമൂഹ മാധ്യമങ്ങള്&#x200d; വിലയിരുത്തി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/report-that-claimed-kohli-was-gazing-at-ipl-hosts-ripped-jeans-gets-much-hate.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കൊല്‍ക്കത്താ ത്രില്ലര്‍</title>
		<link>https://www.chandrikadaily.com/kolkatha-win-against-delhi-ipl-tenth-edition.html</link>
					<comments>https://www.chandrikadaily.com/kolkatha-win-against-delhi-ipl-tenth-edition.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 17 Apr 2017 20:39:29 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[ipl 2017]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=26365</guid>

					<description><![CDATA[ന്യൂഡല്‍ഹി: ഐ.പി.എല്‍ പത്താം എഡിഷനില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ വിജയക്കുതിപ്പ് തുടരുന്നു. ഡല്‍ഹി മുന്നോട്ടുവെച്ച 169 എന്ന വിജയലക്ഷ്യം ഒരു പന്ത് ശേഷിക്കെ ആറു വിക്കറ്റ് നഷ്ടത്തില്‍ മറികടന്നാണ് മുന്‍ ചാമ്പ്യന്മാര്‍ സീസണിലെ നാലാം ജയം സ്വന്തമാക്കിയത്. നേരത്തെ യൂസുഫ് പഠാന്‍ (59), മനീഷ് പാണ്ഡെ (69 നോട്ടൗട്ട്) എന്നിവര്‍ നാലാം വിക്കറ്റില്‍ ചേര്‍ത്ത 110 റണ്‍സാണ് കൊല്‍ക്കത്ത ഇന്നിങ്‌സില്‍ നിര്‍ണായകമായത്. അവസാന ഓവറിലെ സമ്മര്‍ദ ഘട്ടത്തില്‍ അമിത് മിശ്രയെ സിക്‌സറിനു പറത്തി വിജയമുറപ്പിച്ച മനീഷ് പാണ്ഡെയാണ് കളിയിലെ [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: ഐ.പി.എല്&#x200d; പത്താം എഡിഷനില്&#x200d; കൊല്&#x200d;ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ വിജയക്കുതിപ്പ് തുടരുന്നു. ഡല്&#x200d;ഹി മുന്നോട്ടുവെച്ച 169 എന്ന വിജയലക്ഷ്യം ഒരു പന്ത് ശേഷിക്കെ ആറു വിക്കറ്റ് നഷ്ടത്തില്&#x200d; മറികടന്നാണ് മുന്&#x200d; ചാമ്പ്യന്മാര്&#x200d; സീസണിലെ നാലാം ജയം സ്വന്തമാക്കിയത്.</p>
<p>നേരത്തെ യൂസുഫ് പഠാന്&#x200d; (59), മനീഷ് പാണ്ഡെ (69 നോട്ടൗട്ട്) എന്നിവര്&#x200d; നാലാം വിക്കറ്റില്&#x200d; ചേര്&#x200d;ത്ത 110 റണ്&#x200d;സാണ് കൊല്&#x200d;ക്കത്ത ഇന്നിങ്‌സില്&#x200d; നിര്&#x200d;ണായകമായത്. അവസാന ഓവറിലെ സമ്മര്&#x200d;ദ ഘട്ടത്തില്&#x200d; അമിത് മിശ്രയെ സിക്‌സറിനു പറത്തി വിജയമുറപ്പിച്ച മനീഷ് പാണ്ഡെയാണ് കളിയിലെ കേമന്&#x200d;.<br />
40 ഡിഗ്രി സെല്&#x200d;ഷ്യസിലധികം ചൂടുള്ള അന്തരീക്ഷത്തില്&#x200d; ടോസ് നേടിയ ഡല്&#x200d;ഹി ക്യാപ്ടന്&#x200d; സഹീര്&#x200d; ഖാന്&#x200d; ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഷഹബാസ് നദീമിന് പകരം മുഹമ്മദ് ഷമിയും കോറി ആന്&#x200d;ഡേഴ്‌സന് പകരം എയ്ഞ്ചലോ മാത്യൂസും പ്ലെയിങ് ഇലവനില്&#x200d; ഇടംനേടി.<br />
കൊല്&#x200d;ക്കത്തക്കു വേണ്ടി അരങ്ങേറുന്ന നതാന്&#x200d; കൗള്&#x200d;ട്ടര്&#x200d;നെയ്‌ലിനെ ആദ്യ ഓവറില്&#x200d; തന്നെ രണ്ട് ബൗണ്ടറിയടിച്ച് സഞ്ജു സാംസണ്&#x200d; (39) കൂറ്റന്&#x200d; സ്‌കോറിലേക്കുള്ള സൂചന നല്&#x200d;കിയെങ്കിലും കൃത്യമായ ഇടവേളകളില്&#x200d; വിക്കറ്റ് വീഴ്ത്തിയ കൊല്&#x200d;ക്കത്ത ബൗളര്&#x200d;മാര്&#x200d; ആതിഥേയരെ 168-ല്&#x200d; കുരുക്കുകയായിരുന്നു. സാം ബില്ലിങ്‌സ് (21), കരുണ്&#x200d; നായര്&#x200d; (21), ശ്രേയസ് അയ്യര്&#x200d; (26) എന്നിവര്&#x200d;ക്കെല്ലാം മികച്ച തുടക്കം ലഭിച്ചെങ്കിലും വലിയ ഇന്നിങ്‌സുകള്&#x200d; കളിക്കാന്&#x200d; കഴിയാതിരുന്നത് തിരിച്ചടിയായി. അവസാന ഘട്ടത്തില്&#x200d; ഋഷഭ് പന്ഥും (16 പന്തില്&#x200d; 38) ക്രിസ് മോറിസും (9 പന്തില്&#x200d; 16) നടത്തിയ ആക്രമണാത്മക ബാറ്റിങാണ് ഡല്&#x200d;ഹിയെ പൊരുതാവുന്ന ടോട്ടലില്&#x200d; എത്തിച്ചത്. 4 ഓവറില്&#x200d; 22 റണ്&#x200d;സിന് മൂന്നു വിക്കറ്റ് വീഴ്ത്തി കൗള്&#x200d;ട്ടര്&#x200d;നീല്&#x200d; അരങ്ങേറ്റം ഗംഭീരമാക്കിയപ്പോള്&#x200d; ക്രിസ് വോക്‌സ്, ഉമേഷ് യാദവ്, സുനില്&#x200d; നരെയ്ന്&#x200d; എന്നിവര്&#x200d; ഓരോ വിക്കറ്റ് വീതം വീഴ്ത്തി.<br />
മറുപടി ബാറ്റിങില്&#x200d; 21 റണ്&#x200d;സെടുക്കുന്നതിനിടെ മൂന്നു വിക്കറ്റ് നഷ്ടമായി പ്രതിസന്ധി നേരിട്ട ഘട്ടത്തില്&#x200d; നിന്നാണ് യൂസുഫ് പഠാന്റെയും (59) മനീഷ് പാണ്ഡെയുടെയും അര്&#x200d;ധസെഞ്ച്വറികളുടെ കരുത്തില്&#x200d; സന്ദര്&#x200d;ശകര്&#x200d; കരകയറിയത്. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ഓപണ്&#x200d; ചെയ്ത സുനില്&#x200d; നരെയ്‌ന് പകരം ഇന്നിങ്‌സ് തുടങ്ങിയ കോളിന്&#x200d; ഡെ ഗ്രാന്റോം (1) ആദ്യ ഓവറില്&#x200d; സഹീര്&#x200d; ഖാന്റെ പന്തില്&#x200d; മാത്യൂസിന് ക്യാച്ച് നല്&#x200d;കി മടങ്ങിയപ്പോള്&#x200d; റോബിന്&#x200d; ഉത്തപ്പയെ (4) പാറ്റ് കമ്മിന്&#x200d;സ് ഋഷഭ് പന്തിന്റെ കൈകളിലെത്തിച്ചു. ഗൗതം ഗംഭീറിനെ (14) കൂടി സഹീര്&#x200d; മടക്കിയപ്പോള്&#x200d; കൊല്&#x200d;ക്കത്ത പരാജയം മണത്തെങ്കിലും യൂസുഫിന്റെയും പാണ്ഡെയുടെയും സെഞ്ച്വറി കൂട്ടുകെട്ട് ഡല്&#x200d;ഹിയുടെ കൈകളില്&#x200d; നിന്ന് മത്സരം റാഞ്ചി. മോറിസിനെ ഉയര്&#x200d;ത്തിയടിക്കാനുള്ള യൂസുഫിന്റെ ശ്രമം കോട്ട് ആന്റ് ബൗള്&#x200d;ഡ് ആയെങ്കിലും അവസരോചിതമായ ബാറ്റിങോടെ പാണ്ഡെ ടീമിനെ വിജയതീരമടുപ്പിച്ചു.അവസാന ഓവറുകളിലെ അവധാനതയോടെയുള്ള ബാറ്റിങ് കൊല്&#x200d;ക്കത്ത നിരയില്&#x200d; സമ്മര്&#x200d;ദമുയര്&#x200d;ത്തിയെങ്കിലും അമിത് മിശ്ര എറിഞ്ഞ അവസാന ഓവറിലെ നാലാം പന്ത് സിക്‌സറിനു പറത്തി പാണ്ഡെ സമ്മര്&#x200d;ദമകറ്റി.<br />
ഡല്&#x200d;ഹിക്കു വേണ്ടി സഹീര്&#x200d; ഖാന്&#x200d;, പാറ്റ് കമ്മിന്&#x200d;സ് എന്നിവര്&#x200d; രണ്ടുവീതം വിക്കറ്റുകള്&#x200d; വീഴ്ത്തി.</p>
<p>ഹൈദരാബാദ് രാജീവ്ഗാന്ധി രാജ്യാന്തര സ്‌റ്റേഡിയത്തില്&#x200d; നടന്ന രാത്രി പോരാട്ടത്തില്&#x200d; ആദ്യം ബാറ്റ് ചെയ്ത സണ്&#x200d;റൈസേഴ്‌സ് 159 റണ്&#x200d;സാണ് നേടിയത്. നല്ല തുടക്കമായിരുന്നില്ല ടീമിന് ലഭിച്ചത്. സ്‌ക്കോര്&#x200d; 25 ല്&#x200d; ശിഖര്&#x200d; ധവാനും 50 ല്&#x200d; ഹെന്&#x200d;ട്രികസും അതേ സ്‌ക്കോറില്&#x200d; യുവരാജും പുറത്തായപ്പോള്&#x200d; വന്&#x200d; സമ്മര്&#x200d;ദ്ദത്തിലായിരുന്നു നായകന്&#x200d; ഡേവിഡ് വാര്&#x200d;ണര്&#x200d;. പതിവ് ശൈലിയിലുള്ള ആക്രമണത്തിന് നില്&#x200d;ക്കാതെ അദ്ദേഹം പക്വമതിയായി. നമാന്&#x200d; ഒജയെ കൂട്ടുപിടിച്ചാണ് സ്‌ക്കോര്&#x200d; നായകന്&#x200d; ഉയര്&#x200d;ത്തിയത്. 20 പന്തില്&#x200d; 34 റണ്&#x200d;സുമായി ഒജ പുറത്തായശേഷം ആക്രമണത്തിന്റെ ചുക്കാന്&#x200d; ഏറ്റെടുത്ത വാര്&#x200d;ണര്&#x200d; പുറത്താവാതെ 54 പന്തില്&#x200d; നിന്നും 70 റണ്&#x200d;സ് നേടി. പഞ്ചാബ് ബൗളിംഗില്&#x200d; മോഹിത് ശര്&#x200d;മയും അക്ഷര്&#x200d; പട്ടേലും രണ്ട് വീതം വിക്കറ്റ് നേടി. മറുപടി ബാറ്റിംഗില്&#x200d; നേരിട്ട ആദ്യ പന്തില്&#x200d; തന്നെ ഓപ്പണര്&#x200d; ഹാഷിം അംലയെ പഞ്ചാബിന് നഷ്ടമായി. ഭുവനേശ്വറിന്റെ പന്തില്&#x200d; വിക്കറ്റിന് മുന്നില്&#x200d; കുരുങ്ങുകയായിരുന്നു ദക്ഷിണാഫ്രിക്കന്&#x200d; താരം. ക്യാപ്റ്റന്&#x200d; മാക്‌സ്‌വെലിന്റെ ശനിദശ തുടര്&#x200d;ന്നു. പത്ത് റണ്&#x200d;സാണ് അദ്ദേഹം നേടിയത്. ഇയാന്&#x200d; മോര്&#x200d;ഗന്&#x200d; (13), മില്ലര്&#x200d; (1) സാഹ (0) എന്നിവരെല്ലാം പുറത്തായപ്പോഴും ഓപ്പണര്&#x200d; വോറ അര്&#x200d;ദ്ധ സെഞ്ച്വറിയുമായി പ്രതീക്ഷ കാത്തു. പക്ഷേ അവസാനത്തില്&#x200d; വോറ മടങ്ങിയപ്പോള്&#x200d; ആറ് പന്തില്&#x200d; ജയിക്കാന്&#x200d; വേണ്ടത് 10 റണ്&#x200d;സായിരുന്നു. പക്ഷേ രണ്ട് പന്ത് ബാക്കി നില്&#x200d;ക്കെ അവസാന വിക്കറ്റ് വീണു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kolkatha-win-against-delhi-ipl-tenth-edition.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സഞ്ജു സാംസണിന്റെ കന്നി സെഞ്ച്വറിയില്‍  ഡല്‍ഹി പൂനെയെ തരിപ്പണമാക്കി</title>
		<link>https://www.chandrikadaily.com/you-beauty-sanju-samson-s-whirlwind-century.html</link>
					<comments>https://www.chandrikadaily.com/you-beauty-sanju-samson-s-whirlwind-century.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 11 Apr 2017 19:37:30 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[ipl 2017]]></category>
		<category><![CDATA[sanju v samson]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=25825</guid>

					<description><![CDATA[പൂനെ: മലയാളി താരം സഞ്ജു സാംസണിന്റെ വെടിക്കെട്ട് സെഞ്ച്വറിയുടെ പിന്‍ബലത്തില്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ ഡല്‍ഹിക്കു ഏഴ് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയം. ആദ്യം ബാറ്റ് ചെയ്ത് 205 റണ്‍സ് വാരിക്കൂട്ടിയ ഡല്‍ഹിക്ക് മുന്നില്‍ മഹേന്ദ്ര സിംഗ് ധോണിയുടെ പൂനെക്ക് കാര്യമായി ഒന്നും ചെയ്യാനായില്ല.108 റണ്‍സിന് എല്ലാവരും പുറത്തായി. ക്യാപ്റ്റന്‍ രഹാനെ ഉള്‍പ്പെടെയുള്ളവര്‍ നേരത്തെ മടങ്ങിയപ്പോള്‍ ധോണി 11 റണ്‍സിന് പുറത്തായി. ഡല്‍ഹിക്കായി നായകന്‍ സഹീര്‍ഖാന്‍ മൂന്ന് വിക്കറ്റ് നേടി. സഞ്ജുവാണ് കളിയിലെ കേമന്‍. ടോസ് നഷ്ടപ്പെട്ട് [&#8230;]]]></description>
										<content:encoded><![CDATA[<p>പൂനെ: മലയാളി താരം സഞ്ജു സാംസണിന്റെ വെടിക്കെട്ട് സെഞ്ച്വറിയുടെ പിന്&#x200d;ബലത്തില്&#x200d; ഇന്ത്യന്&#x200d; പ്രീമിയര്&#x200d; ലീഗ് ക്രിക്കറ്റില്&#x200d; ഡല്&#x200d;ഹിക്കു ഏഴ് വിക്കറ്റിന്റെ തകര്&#x200d;പ്പന്&#x200d; വിജയം. ആദ്യം ബാറ്റ് ചെയ്ത് 205 റണ്&#x200d;സ് വാരിക്കൂട്ടിയ ഡല്&#x200d;ഹിക്ക് മുന്നില്&#x200d; മഹേന്ദ്ര സിംഗ് ധോണിയുടെ പൂനെക്ക് കാര്യമായി ഒന്നും ചെയ്യാനായില്ല.108 റണ്&#x200d;സിന് എല്ലാവരും പുറത്തായി. ക്യാപ്റ്റന്&#x200d; രഹാനെ ഉള്&#x200d;പ്പെടെയുള്ളവര്&#x200d; നേരത്തെ മടങ്ങിയപ്പോള്&#x200d; ധോണി 11 റണ്&#x200d;സിന് പുറത്തായി. ഡല്&#x200d;ഹിക്കായി നായകന്&#x200d; സഹീര്&#x200d;ഖാന്&#x200d; മൂന്ന് വിക്കറ്റ് നേടി. സഞ്ജുവാണ് കളിയിലെ കേമന്&#x200d;. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങിനിറങ്ങിയ ഡല്&#x200d;ഹി ഡയര്&#x200d; ഡെവിള്&#x200d;സ് നിശ്ചിത 20 ഓവറുകളില്&#x200d; നാലു വിക്കറ്റിന് 205 റണ്&#x200d;സ് അടിച്ചെടുത്തു. റണ്ണൊന്നുമെടുക്കാതെ ആദിത്യ താരെ രണ്ടാം ഓവറിലെ ആദ്യ പന്തില്&#x200d; ചാഹറിന് വിക്കറ്റ് നല്&#x200d;കി മടങ്ങിയെങ്കിലും രണ്ടാം വിക്കറ്റില്&#x200d; സാം ബില്ലിങ്‌സും (24) സഞ്ജു സാംസണും ചേര്&#x200d;ന്നുള്ള കൂട്ടുകെട്ടാണ് ഡല്&#x200d;ഹിയെ തകര്&#x200d;ച്ചയില്&#x200d; നിന്നും കരകയറ്റിയത്. ഇരുവരും ചേര്&#x200d;ന്ന് 69 റണ്&#x200d;സ് കൂട്ടിച്ചേര്&#x200d;ത്തു. 17 പന്തില്&#x200d; നാല് ബൗണ്ടറികളോടെ 24 റണ്&#x200d;സെടുത്ത ബില്ലിങ്‌സിനെ ഇംറാന്&#x200d; താഹിര്&#x200d; ക്ലീന്&#x200d; ബൗള്&#x200d;ഡ് ചെയ്തു പുറത്താക്കി. ബില്ലിങ്‌സ് പുറത്തായതിനു ശേഷം ക്രീസിലെത്തിയ ഋഷഭ് പാന്ത് കൂറ്റന്&#x200d; അടികളിലൂടെ ടീമിന് മാന്യമായ സ്‌കോര്&#x200d; കണ്ടെത്താന്&#x200d; അവസരം നല്&#x200d;കുകയായിരുന്നു. ആദം സാംമ്പയുടെ ഒരു ഓവറില്&#x200d; രണ്ട് സിക്‌സറുകളാണ് പാന്ത് അടിച്ചു കൂട്ടിയത്. 22 പന്തില്&#x200d; 31 റണ്&#x200d;സെടുത്ത പാന്ത് റണ്ണൗട്ടായി. തകര്&#x200d;പ്പന്&#x200d; ഫോമില്&#x200d; കളിച്ച സഞ്ജു 61 പന്തില്&#x200d; എട്ട് ബൗണ്ടറികളും അഞ്ചു സിക്‌സറുമടക്കം 102 റണ്&#x200d;സെടുത്തു. ഐ.പി.എല്ലില്&#x200d; സഞ്ജുവിന്റെ ഉയര്&#x200d;ന്ന സ്‌കോറാണിത്. ദിന്&#x200d;ഡ എറിഞ്ഞ 18-ാം ഓവറില്&#x200d; രണ്ട് സിക്‌സറുകളും ഒരു ബൗണ്ടറിയുമടക്കം 19 റണ്&#x200d;സാണ് സഞ്ജു അടിച്ചു കൂട്ടിയത്. 19-ാം ഓവറിലെ ആദ്യ പന്തില്&#x200d; ആദം സാംമ്പയെ ലോങ് ഓഫിലൂടെ സിക്‌സറിന് പറത്തിയാണ് സഞ്ജു തന്റെ കന്നി ഐ.പി.എല്&#x200d; സെഞ്ച്വറി കുറിച്ചത്. തൊട്ടടുത്ത പന്തില്&#x200d; സാംമ്പയുടെ പന്തില്&#x200d; ക്ലീന്&#x200d; ബൗള്&#x200d;ഡായാണ് സഞ്ജു പുറത്തായത്. പിന്നാലെ എത്തിയ ക്രിസ് മോറിസ് കത്തിക്കയറുകയായിരുന്നു. ഒമ്പത് പന്തില്&#x200d; നിന്നും 38 റണ്&#x200d;സാണ് മോറിസ് അടിച്ചെടുത്തത്. ബെന്&#x200d;സ്‌റ്റോക്‌സ് എറിഞ്ഞ അവസാന ഓവറില്&#x200d; 23 റണ്&#x200d;സാണ് ഡല്&#x200d;ഹി കുറിച്ചത്. ക്രിസ് മോറിസ് (38*) കോറി ആന്&#x200d;ഡേഴ്‌സണ്&#x200d; (02*) പുറത്താകാതെ നിന്നു. ലേലത്തില്&#x200d; ടീമുകള്&#x200d; തഴഞ്ഞ് ഒടുവില്&#x200d; പകരക്കാരനായി എത്തിയ ദക്ഷിണാഫ്രിക്കന്&#x200d; സ്പിന്നര്&#x200d; ഇംറാന്&#x200d; താഹിര്&#x200d; തന്നെയായിരുന്നു ഇത്തവണയും പൂനെയ്ക്ക് വേണ്ടി മികച്ച രീതിയില്&#x200d; പന്തെറിഞ്ഞത്. നാല് ഓവറില്&#x200d; 24 റണ്&#x200d;സ് വിട്ടു നല്&#x200d;കി താഹിര്&#x200d; ഒരു വിക്കറ്റ് വീഴ്ത്തി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/you-beauty-sanju-samson-s-whirlwind-century.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഡല്‍ഹിക്കെതിരെ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന് ജയം; വിജയം 15 റണ്‍സിന്</title>
		<link>https://www.chandrikadaily.com/ipl-banglore-delhi-match-15-runs-win-for-royal-challengers.html</link>
					<comments>https://www.chandrikadaily.com/ipl-banglore-delhi-match-15-runs-win-for-royal-challengers.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 08 Apr 2017 14:42:46 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[ipl 2017]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=25437</guid>

					<description><![CDATA[&#160; ബാംഗ്ലൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പത്താം സീസണിലെ ബാംഗ്ലൂരും ഡല്‍ഹിയും തമ്മിലുള്ള മത്സരത്തില്‍ ജയം ബാംഗ്ലൂരിന്. 15 റണ്‍സിനാണ് വാട്‌സണ്‍ നായകനായ ടീം വിജയിച്ചത്. ബാംഗ്ലൂര്‍ ഉയര്‍ത്തിയ 158 റണ്‍സ് വിജയലക്ഷ്യം കീഴടക്കാന്‍ സഹീര്‍ ഖാന്റെ നേതൃത്വത്തിലിറങ്ങിയ ഡല്‍ഹി ടീമിനായില്ല. ഡല്‍ഹിയുടെ പോരാട്ടം 9 വിക്കറ്റിന് 142 എന്ന നിലയില്‍ അവസാനിച്ചു. നേരത്തെ വീരനടിക്കാരന്‍ ക്രിസ്‌ഗെയ്‌ലിനെയും നായകന്‍ വാട്‌സണെയും തുടക്കത്തിലേ നഷ്ടപ്പെട്ട ബാംഗ്ലൂരിന് ജാദവിന്റെ ബാറ്റിങ് മികവാണ് 158 എന്ന സ്‌കോറിലെത്താനായത്. 37 പന്തില്‍ 69 റണ്‍സ് [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>ബാംഗ്ലൂര്&#x200d;: ഇന്ത്യന്&#x200d; പ്രീമിയര്&#x200d; ലീഗ് പത്താം സീസണിലെ ബാംഗ്ലൂരും ഡല്&#x200d;ഹിയും തമ്മിലുള്ള മത്സരത്തില്&#x200d; ജയം ബാംഗ്ലൂരിന്. 15 റണ്&#x200d;സിനാണ് വാട്‌സണ്&#x200d; നായകനായ ടീം വിജയിച്ചത്. ബാംഗ്ലൂര്&#x200d; ഉയര്&#x200d;ത്തിയ 158 റണ്&#x200d;സ് വിജയലക്ഷ്യം കീഴടക്കാന്&#x200d; സഹീര്&#x200d; ഖാന്റെ നേതൃത്വത്തിലിറങ്ങിയ ഡല്&#x200d;ഹി ടീമിനായില്ല. ഡല്&#x200d;ഹിയുടെ പോരാട്ടം 9 വിക്കറ്റിന് 142 എന്ന നിലയില്&#x200d; അവസാനിച്ചു.</p>
<p>നേരത്തെ വീരനടിക്കാരന്&#x200d; ക്രിസ്‌ഗെയ്‌ലിനെയും നായകന്&#x200d; വാട്‌സണെയും തുടക്കത്തിലേ നഷ്ടപ്പെട്ട ബാംഗ്ലൂരിന് ജാദവിന്റെ ബാറ്റിങ് മികവാണ് 158 എന്ന സ്‌കോറിലെത്താനായത്. 37 പന്തില്&#x200d; 69 റണ്&#x200d;സ് നേടിയ ജാദവിന്റെ ബാറ്റില്&#x200d; നിന്നും 5 ഫോറുകളും 5 സിക്‌സറുകളാണ് പറന്നത്. പക്ഷേ ജാദവ് കൊളുത്തിയ വീര്യം ഏറ്റെടുക്കാന്&#x200d; ശേഷം വന്ന ബാറ്റ്‌സ്മാന്മാര്&#x200d;ക്കായില്ല. 7 വിക്കറ്റ് നഷ്ടത്തില്&#x200d; 157 റണ്&#x200d;സിലൊടുങ്ങി ബാംഗ്ലൂരിന്റെ ഇന്നിങ്‌സ്.</p>
<p>37 പന്തില്&#x200d; 69 റണ്&#x200d;സ് നേടിയ കേദര്&#x200d; ജാദവാണ് കളിയിലെ താരം.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ipl-banglore-delhi-match-15-runs-win-for-royal-challengers.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
