<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>islamic terrorist &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/islamic-terrorist/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Fri, 30 Oct 2020 07:52:51 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>islamic terrorist &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ഫ്രാന്&#x200d;സിലെ ഭീകരാക്രമണത്തെ അനുകൂലിച്ച മലേഷ്യന്&#x200d; മുന്&#x200d; പ്രധാനമന്ത്രിയുടെ ട്വീറ്റ് നീക്കം ചെയ്ത് ട്വിറ്റര്&#x200d;</title>
		<link>https://www.chandrikadaily.com/twitter-deletes-ex-malaysian-pms-tweet-for-glorifying-attack-in-france.html</link>
					<comments>https://www.chandrikadaily.com/twitter-deletes-ex-malaysian-pms-tweet-for-glorifying-attack-in-france.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 30 Oct 2020 07:48:16 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[Emmanuel Macron]]></category>
		<category><![CDATA[france]]></category>
		<category><![CDATA[islamic terrorist]]></category>
		<category><![CDATA[islamophobia]]></category>
		<category><![CDATA[macro]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=165114</guid>

					<description><![CDATA[ആദ്യഘട്ടത്തില്&#x200d; തങ്ങളുടെ പോളിസികള്&#x200d; ട്വീറ്റ് റദ്ദ് ചെയ്യുന്നു എന്ന മുന്നറിയിപ്പ് മാത്രമായിരുന്നു ട്വിറ്റര്&#x200d; നല്&#x200d;കിയത്. എന്നാല്&#x200d; വിമര്&#x200d;ശനങ്ങള്&#x200d; കടുത്തതോടെ മഹാതിര്&#x200d; മുഹമ്മദിന്റെ ട്വീറ്റ് നീക്കം ചെയ്യാന്&#x200d; വരെ ട്വിറ്റര്&#x200d; തയാറായി.]]></description>
										<content:encoded><![CDATA[<p>പാരിസ് ഫ്രാന്&#x200d;സിലെ മുസ്‌ലിം തീവ്രവാദികള്&#x200d; നടത്തിയ അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്ന പരാമര്&#x200d;ശവുമായി രംഗത്തെത്തിയ മലേഷ്യന്&#x200d; മുന്&#x200d; പ്രധാനമന്ത്രി മഹാതിര്&#x200d; മുഹമ്മദിന്റെ ട്വീറ്റ് നീക്കം ചെയ്ത് ട്വിറ്റര്&#x200d;. ഫ്രാന്&#x200d;സിലെ നൈസ് നഗരത്തിലെ ചര്&#x200d;ച്ചില്&#x200d; നടന്ന ഭീകാരാക്രമണത്തില്&#x200d; മൂന്ന് പേര്&#x200d; കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് മഹാതിര്&#x200d; മുഹമ്മദ് അക്രമത്തെ അനുകൂലിച്ച് വിവാദ ട്വീറ്റ് ചെയ്തത്.</p>
<p>ആദ്യഘട്ടത്തില്&#x200d; തങ്ങളുടെ പോളിസികള്&#x200d; ട്വീറ്റ് റദ്ദ് ചെയ്യുന്നു എന്ന മുന്നറിയിപ്പ് മാത്രമായിരുന്നു ട്വിറ്റര്&#x200d; നല്&#x200d;കിയത്. എന്നാല്&#x200d; വിമര്&#x200d;ശനങ്ങള്&#x200d; കടുത്തതോടെ മഹാതിര്&#x200d; മുഹമ്മദിന്റെ ട്വീറ്റ് നീക്കം ചെയ്യാന്&#x200d; വരെ ട്വിറ്റര്&#x200d; തയാറായി.</p>
<p>ലക്ഷക്കണക്കിന് ഫ്രഞ്ചുകാരെ കൊല ചെയ്യാനുള്ള അവകാശം മുസ്‌ലിംകള്&#x200d;ക്കുണ്ടെന്നായിരുന്നു മലേഷ്യന്&#x200d; മുന്&#x200d; പ്രധാനമന്ത്രിയുടെ ട്വീറ്റ്.</p>
<p>&#8216;ചരിത്രഗതി നോക്കിയാൽ ഫ്രഞ്ചുകാർ ലക്ഷക്കണക്കിന് ജനങ്ങളെ കൊലപ്പെടുത്തിയിട്ടുണ്ട്. അവരിൽ പലരും മുസ്‌ലിംകളായിരുന്നു&#8217;- മഹാതിർ മുഹമ്മദ് ട്വീറ്റ് ചെയ്തു. &#8221;അവർ ഭൂതകാലത്ത് നടത്തിയ കൂട്ടക്കൊലകൾ കാരണം മുസ്‌ലിംകൾക്ക് കോപിക്കാനും ലക്ഷക്കണക്കിന് ഫ്രഞ്ചുകാരെ കൊല്ലാനും അവകാശമുണ്ട്&#8221;, മഹാതിർ കുറിച്ചു. നിയമലംഘനം ചൂണ്ടിക്കാട്ടി ഇ ട്വീറ്റ്  ട്വിറ്റർ നീക്കം ചെയ്തിരുന്നു.</p>
<p>അതേസമയം, പ്രവാചകന്റെ കാര്&#x200d;ട്ടൂണ്&#x200d; പങ്കുവെച്ചതിന് ഫ്രാന്&#x200d;സില്&#x200d; സ്‌കൂള്&#x200d; അധ്യാപകനെ കഴുത്തറുത്ത് കൊലപ്പെടുത്തിയതിനെ പിന്തുണക്കുന്നില്ലെന്നും 95 കാരനായ മഹാതിര്&#x200d; പറഞ്ഞിരുന്നു. അഭിപ്രായ സ്വാതന്ത്ര്യത്തില്&#x200d; മറ്റുള്ളവരെ അപമാനിക്കുന്നത് ഉള്&#x200d;പ്പെടുന്നില്ലെന്നാണ് പ്രവാചകന്റെ കാര്&#x200d;ട്ടൂണ്&#x200d; വരച്ചതുമായി ബന്ധപ്പെട്ട് മഹാതിര്&#x200d; വ്യക്തമാക്കിയത്.</p>
<p>ഇതാദ്യമല്ല മഹാതിർ മുഹമ്മദ് വിവാദങ്ങളിൽ പങ്കാളിയാകുന്നത്. നേരത്തെ ജൂതന്മാരെയും സ്വവർഗാനുരാഗികളെയും കുറിച്ചും വിവാദപരമായ പരാമർശങ്ങൾ അദ്ദേഹം നടത്തിയിരുന്നു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ അപരിഷ്കൃതനാണെന്നും മഹാതിർ പറഞ്ഞു. രണ്ടുതവണയായി 24 വർഷമാണ് മഹാതിർ മുഹമ്മദ് മലേഷ്യൻ പ്രധാനമന്ത്രിയായിരുന്നത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് മഹാതിര്&#x200d; മുഹമ്മദ് മലേഷ്യയുടെ അധികാരത്തില്&#x200d; നിന്ന് പുറത്തായത്.</p>
<blockquote class="twitter-tweet" data-width="550" data-dnt="true">
<p lang="en" dir="ltr">I just spoke with the MD of <a href="https://twitter.com/TwitterFrance?ref_src=twsrc%5Etfw">@TwitterFrance</a>. The account of <a href="https://twitter.com/chedetofficial?ref_src=twsrc%5Etfw">@chedetofficial</a> must be immediately suspended. If not, <a href="https://twitter.com/Twitter?ref_src=twsrc%5Etfw">@twitter</a> would be an accomplice to a formal call for murder.</p>
<p>&mdash; Cédric O (@cedric_o) <a href="https://twitter.com/cedric_o/status/1321814434340360194?ref_src=twsrc%5Etfw">October 29, 2020</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p>ഇതിനിടെ, ഫ്രാന്&#x200d;സിന്റെ ഡിജിറ്റല്&#x200d; മേഖലയുടെ സെക്രട്ടറിയായ സെഡ്രിക്കോയും മഹാതിര്&#x200d; മുഹമ്മദിന്റെ ട്വിറ്റര്&#x200d; അക്കൗണ്ട് സസ്പെന്&#x200d;ഡ് ചെയ്യണമെന്ന ആവശ്യപ്പെട്ട് രംഗത്തെത്തി. അല്ലാത്തപക്ഷം ട്വിറ്റര്&#x200d; അക്രമത്തെ പ്രോത്സാഹിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പ്രവാചകനുമായി ബന്ധപ്പെട്ട കാര്&#x200d;ട്ടൂണ്&#x200d; ക്ലാസ് റൂമില്&#x200d; കാണിച്ചതിന് ചരിത്രാധ്യാപകന്&#x200d; കൊല്ലപ്പെട്ടതിന് പിന്നാലെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്&#x200d; മാക്രോണ്&#x200d; കടുത്ത വിമര്&#x200d;ശനവുമായി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ ഫ്രാന്&#x200d;സില്&#x200d; ഇരു വിഭാഗങ്ങള്&#x200d; തമ്മില്&#x200d; പ്രകോപന പരാമര്&#x200d;ശങ്ങളും അക്രമണങ്ങളും തുടരുകയാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/twitter-deletes-ex-malaysian-pms-tweet-for-glorifying-attack-in-france.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തീവ്രവാദം: പൗരത്വം റദ്ദാക്കുമെന്ന് ഓസ്‌ട്രേലിയന്&#x200d; പ്രധാനമന്ത്രി</title>
		<link>https://www.chandrikadaily.com/plan-to-strip-convicted-terrorists-of-australian-citizenship.html</link>
					<comments>https://www.chandrikadaily.com/plan-to-strip-convicted-terrorists-of-australian-citizenship.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 22 Nov 2018 15:37:18 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Anti terrorism]]></category>
		<category><![CDATA[australia]]></category>
		<category><![CDATA[islamic terrorist]]></category>
		<category><![CDATA[terrorism]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=111500</guid>

					<description><![CDATA[സിഡ്‌നി: അക്രമങ്ങള്&#x200d; തടയാന്&#x200d; മുസ്്‌ലിം നേതാക്കള്&#x200d;ക്ക് പ്രത്യേക ഉത്തരവാദിത്തമുണ്ടെന്ന വിവാദ പ്രസ്താവനക്കു പിന്നാലെ, തീവ്രവാദ കേസുകളില്&#x200d; ശിക്ഷിക്കപ്പെടുന്നവരുടെ പൗരത്വം റദ്ദാക്കുമെന്ന പ്രഖ്യാപനവുമയായി ഓസ്‌ട്രേലിയന്&#x200d; പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്&#x200d;. തീവ്രവാദ കേസുകളില്&#x200d; ഉള്&#x200d;പ്പെടുന്നവര്&#x200d; ഓസ്‌ട്രേലിയക്കാര്&#x200d; ആയാല്&#x200d; പോലും രാജ്യത്തുനിന്ന് പുറത്താക്കാന്&#x200d; ഭരണകൂടത്തിന് അധികാരം നല്&#x200d;കുന്ന രൂപത്തില്&#x200d; നിയമനിര്&#x200d;മാണം നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. ഭീകരപ്രവര്&#x200d;ത്തനങ്ങളില്&#x200d; ഏര്&#x200d;പ്പെടുന്നവര്&#x200d; ഓസ്‌ട്രേലിയ നിലകൊള്ളുന്ന എല്ലാറ്റിനെയും നിരാകരിച്ചിരിക്കുകയാണ്. അത് ഒരിക്കലും പൊറുപ്പിക്കാനാവില്ല. അതിന് ഉത്തരവാദികളായവര്&#x200d;ക്ക് രാജ്യത്തുനിന്ന് പുറത്തുപോകേണ്ടിവരുമെന്നും മോറിസണ്&#x200d; വ്യക്തമാക്കി. ഓസ്‌ട്രേലിയയിലെ അക്രമങ്ങള്&#x200d;ക്ക് മുസ്്‌ലിം സമുദായത്തെ [&#8230;]]]></description>
										<content:encoded><![CDATA[<p>സിഡ്‌നി: അക്രമങ്ങള്&#x200d; തടയാന്&#x200d; മുസ്്‌ലിം നേതാക്കള്&#x200d;ക്ക് പ്രത്യേക ഉത്തരവാദിത്തമുണ്ടെന്ന വിവാദ പ്രസ്താവനക്കു പിന്നാലെ, തീവ്രവാദ കേസുകളില്&#x200d; ശിക്ഷിക്കപ്പെടുന്നവരുടെ പൗരത്വം റദ്ദാക്കുമെന്ന പ്രഖ്യാപനവുമയായി ഓസ്‌ട്രേലിയന്&#x200d; പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്&#x200d;. തീവ്രവാദ കേസുകളില്&#x200d; ഉള്&#x200d;പ്പെടുന്നവര്&#x200d; ഓസ്‌ട്രേലിയക്കാര്&#x200d; ആയാല്&#x200d; പോലും രാജ്യത്തുനിന്ന് പുറത്താക്കാന്&#x200d; ഭരണകൂടത്തിന് അധികാരം നല്&#x200d;കുന്ന രൂപത്തില്&#x200d; നിയമനിര്&#x200d;മാണം നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. ഭീകരപ്രവര്&#x200d;ത്തനങ്ങളില്&#x200d; ഏര്&#x200d;പ്പെടുന്നവര്&#x200d; ഓസ്‌ട്രേലിയ നിലകൊള്ളുന്ന എല്ലാറ്റിനെയും നിരാകരിച്ചിരിക്കുകയാണ്. അത് ഒരിക്കലും പൊറുപ്പിക്കാനാവില്ല. അതിന് ഉത്തരവാദികളായവര്&#x200d;ക്ക് രാജ്യത്തുനിന്ന് പുറത്തുപോകേണ്ടിവരുമെന്നും മോറിസണ്&#x200d; വ്യക്തമാക്കി. ഓസ്‌ട്രേലിയയിലെ അക്രമങ്ങള്&#x200d;ക്ക് മുസ്്‌ലിം സമുദായത്തെ കുറ്റപ്പെടുത്തിക്കൊണ്ട് അദ്ദേഹം നടത്തിയ പ്രസ്താവന വിവാദമായിരുന്നു. ഇതില്&#x200d; പ്രതിഷേധിച്ച് മോറിസണ്&#x200d; വിളിച്ചുകൂട്ടിയ യോഗം രാജ്യത്തെ മുസ്്‌ലിം നേതാക്കള്&#x200d; ബഹിഷ്‌കരിക്കുകയുണ്ടായി. പ്രധാനമന്ത്രിയുടെയും മറ്റ് ഉന്നത നേതാക്കളുടെയും പ്രസ്താവനകള്&#x200d; അങ്ങേയറ്റം ആശങ്കയുണ്ടാക്കുന്നതും നിരാശാജനകവുമാണെന്ന് ചൂണ്ടിക്കാട്ടി അവര്&#x200d; പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഓസ്‌ട്രേലിയന്&#x200d; മാധ്യമങ്ങള്&#x200d; കത്ത് പ്രസിദ്ധീകരിച്ചിരുന്നു. ഇറാഖില്&#x200d;നിന്നും സിറിയയില്&#x200d;നിന്നും വരുന്നവരുടെ സഞ്ചാര സ്വാതന്ത്ര്യത്തിന് നിയന്ത്രണമേര്&#x200d;പ്പെടുത്താനും ഓസ്‌ട്രേലിയന്&#x200d; ഭരണകൂടത്തിന് നീക്കമുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/plan-to-strip-convicted-terrorists-of-australian-citizenship.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബംഗ്ലാദേശില്&#x200d; എഴുത്തുകാരനെ വെടിവെച്ചു കൊന്നു</title>
		<link>https://www.chandrikadaily.com/bangladeshi-secular-writer-and-publisher-shahzahan-bachchu-shot-dead-in-munshiganj-district.html</link>
					<comments>https://www.chandrikadaily.com/bangladeshi-secular-writer-and-publisher-shahzahan-bachchu-shot-dead-in-munshiganj-district.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 12 Jun 2018 12:21:59 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[bangladesh]]></category>
		<category><![CDATA[islamic terrorist]]></category>
		<category><![CDATA[shot dead]]></category>
		<category><![CDATA[Writers]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=89676</guid>

					<description><![CDATA[ധാക്ക: സെന്ററല്&#x200d; ബംഗ്ലാദേശിലെ പ്രമുഖ എഴുത്തുകാരനും പ്രസാധകനുമായ ഷാജഹാന്&#x200d; ബച്ചു വെടിയേറ്റു മരിച്ചു. ബംഗ്ലാദേശിലെ മുന്&#x200d;ഷി ഖഞ്ചില്&#x200d; വെച്ചാണ് സംഭവം. രണ്ട് ബൈക്കുകളിലായി വന്ന അജ്ഞാതരായ അക്രമികള്&#x200d; ബച്ചു(60)വിന് നേരെ വെടിയുതിര്&#x200d;ക്കുകയായിരുന്നു. സെകുലര്&#x200d; നേതാവും പ്രമുഖ സാമൂഹ്യ പ്രവര്&#x200d;ത്തകനും കൂടിയായ ബച്ചുവിനെ ഇസ്‌ലാമിസ്റ്റ് തീവ്രവാദികള്&#x200d; നേരത്തെ ലക്ഷ്യം വച്ചിരുന്നു. മുസ്‌ലിം ഭൂരിപക്ഷ രാജ്യമായ ബംഗ്ലാദേശില്&#x200d; തീവ്ര വാദികളുടെ ആക്രമണത്താല്&#x200d; ബ്ലോഗറുകളും ആക്ടിവിസ്റ്റുകളും നേരത്തെയും കൊല്ലപ്പെട്ടിട്ടുണ്ട്. കവി കൂടിയായ ബച്ചു ബിശാക പ്രകാശന്&#x200d; എന്ന പ്രസിദ്ധീകരണ സ്ഥാപനം നടത്തുകയായിരുന്നു. [&#8230;]]]></description>
										<content:encoded><![CDATA[<p>ധാക്ക: സെന്ററല്&#x200d; ബംഗ്ലാദേശിലെ പ്രമുഖ എഴുത്തുകാരനും പ്രസാധകനുമായ ഷാജഹാന്&#x200d; ബച്ചു വെടിയേറ്റു മരിച്ചു. ബംഗ്ലാദേശിലെ മുന്&#x200d;ഷി ഖഞ്ചില്&#x200d; വെച്ചാണ് സംഭവം. രണ്ട് ബൈക്കുകളിലായി വന്ന അജ്ഞാതരായ അക്രമികള്&#x200d; ബച്ചു(60)വിന് നേരെ വെടിയുതിര്&#x200d;ക്കുകയായിരുന്നു.</p>
<p>സെകുലര്&#x200d; നേതാവും പ്രമുഖ സാമൂഹ്യ പ്രവര്&#x200d;ത്തകനും കൂടിയായ ബച്ചുവിനെ ഇസ്‌ലാമിസ്റ്റ് തീവ്രവാദികള്&#x200d; നേരത്തെ ലക്ഷ്യം വച്ചിരുന്നു.</p>
<p>മുസ്‌ലിം ഭൂരിപക്ഷ രാജ്യമായ ബംഗ്ലാദേശില്&#x200d; തീവ്ര വാദികളുടെ ആക്രമണത്താല്&#x200d; ബ്ലോഗറുകളും ആക്ടിവിസ്റ്റുകളും നേരത്തെയും കൊല്ലപ്പെട്ടിട്ടുണ്ട്.</p>
<p>കവി കൂടിയായ ബച്ചു ബിശാക പ്രകാശന്&#x200d; എന്ന പ്രസിദ്ധീകരണ സ്ഥാപനം നടത്തുകയായിരുന്നു. സുഹൃത്തുക്കളെ കണാനായെ അടുത്ത ഒരു ഫാര്&#x200d;മസിയില്&#x200d; പോയതായിരുന്നു ബച്ചു. അഞ്ചു ബൈക്കുകളിലായി എത്തിയ അക്രമികള്&#x200d; ഫാര്&#x200d;മസിക്ക് പുറത്ത് ക്രൂഡ് ബോംബ് സ്‌ഫോടനമുണ്ടാക്കി ഭീകരത സൃഷ്ടിക്കുകയായിരുന്നു. തുടര്&#x200d;ന്ന് ബച്ചുവിനെ കടയില്&#x200d; നിന്ന് വലിച്ചിറക്കി വെടിവെച്ചു കൊലപ്പെടുത്തുകയായിരുന്നെന്നും, സംഭവത്തെ വിശദീകരിച്ച് മുതിര്&#x200d;ന്ന പോലീസ് ഉദ്യോഗസ്ഥന്&#x200d; അറിയിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/bangladeshi-secular-writer-and-publisher-shahzahan-bachchu-shot-dead-in-munshiganj-district.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇറാഖ് തെരഞ്ഞെടുപ്പ്; അബാദിക്ക് തിരിച്ചടി; സദ്‌റിന്റെ സഖ്യത്തിന് അപ്രതീക്ഷിത ലീഡ്</title>
		<link>https://www.chandrikadaily.com/shiite-cleric-sadr-takes-surprise-lead-in-iraq-parliamentary-election.html</link>
					<comments>https://www.chandrikadaily.com/shiite-cleric-sadr-takes-surprise-lead-in-iraq-parliamentary-election.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 14 May 2018 07:32:41 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[abadi]]></category>
		<category><![CDATA[AMERICA]]></category>
		<category><![CDATA[Iran Iraq]]></category>
		<category><![CDATA[iraq]]></category>
		<category><![CDATA[IRAQ WAR]]></category>
		<category><![CDATA[isis]]></category>
		<category><![CDATA[islamic terrorist]]></category>
		<category><![CDATA[Muqtada Al Sadr]]></category>
		<category><![CDATA[trump]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=84876</guid>

					<description><![CDATA[ബഗ്ദാദ്: ഇറാഖ് പാര്&#x200d;ലമെന്റ് തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്&#x200d; പുരോഗമിക്കുമ്പോള്&#x200d; പ്രധാനമന്ത്രി ഹൈദര്&#x200d; അല്&#x200d; അബാദിക്ക് തിരിച്ചടിയായി പ്രമുഖ ശിയാ നേതാവ് മുഖ്ദതാ അല്&#x200d; സദ്‌റിന്റെ സഖ്യം മുന്നേറുന്നതായി റിപ്പോര്&#x200d;ട്ട്. അതേസമയം പ്രധാനമന്ത്രി ഹൈദര്&#x200d; അല്&#x200d; അബാദി ശക്തി അറിയിച്ച് തൊട്ടടുത്തു തന്നെയുണ്ട്. അന്തിമ ഫലപ്രഖ്യാപനം ഇന്നു പുറത്തുവരാനിരിക്കെ ഇറാഖിന്റെ വിവിധ പ്രവിശ്യകളില്&#x200d; സദ്‌റിന്റെ സഖ്യത്തിനുണ്ടായ മുന്നേറ്റം വലിയ അട്ടിമറിയായിരിക്കുകയാണ്. 2003-2011 കാലങ്ങളില്&#x200d; അമേരിക്കന്&#x200d; അധിനിവേശ സേനക്കെതിരെ ശക്തമായ ചെറുത്തുനില്&#x200d;പ്പ് നടത്തിയ ശിയാ നേതാവ് സദ്‌റിന്റെ സഖ്യം ശക്തമായ തരംഗം [&#8230;]]]></description>
										<content:encoded><![CDATA[<p>ബഗ്ദാദ്: ഇറാഖ് പാര്&#x200d;ലമെന്റ് തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്&#x200d; പുരോഗമിക്കുമ്പോള്&#x200d; പ്രധാനമന്ത്രി ഹൈദര്&#x200d; അല്&#x200d; അബാദിക്ക് തിരിച്ചടിയായി പ്രമുഖ ശിയാ നേതാവ് മുഖ്ദതാ അല്&#x200d; സദ്‌റിന്റെ സഖ്യം മുന്നേറുന്നതായി റിപ്പോര്&#x200d;ട്ട്. അതേസമയം പ്രധാനമന്ത്രി ഹൈദര്&#x200d; അല്&#x200d; അബാദി ശക്തി അറിയിച്ച് തൊട്ടടുത്തു തന്നെയുണ്ട്.<br />
അന്തിമ ഫലപ്രഖ്യാപനം ഇന്നു പുറത്തുവരാനിരിക്കെ ഇറാഖിന്റെ വിവിധ പ്രവിശ്യകളില്&#x200d; സദ്‌റിന്റെ സഖ്യത്തിനുണ്ടായ മുന്നേറ്റം വലിയ അട്ടിമറിയായിരിക്കുകയാണ്. 2003-2011 കാലങ്ങളില്&#x200d; അമേരിക്കന്&#x200d; അധിനിവേശ സേനക്കെതിരെ ശക്തമായ ചെറുത്തുനില്&#x200d;പ്പ് നടത്തിയ ശിയാ നേതാവ് സദ്‌റിന്റെ സഖ്യം ശക്തമായ തരംഗം സൃഷ്ടിച്ചതായാണ് റിപ്പോര്&#x200d;ട്ടുകള്&#x200d;.</p>
<p>ഇസ്്‌ലാമിക് സ്റ്റേറ്റ്(ഐ.എസ്) തീവ്രവാദികളെ തുരത്തിയെ ശേഷം ഇറാഖില്&#x200d; നടന്ന ആദ്യ തെരഞ്ഞെടുപ്പാണിത്. അമേരിക്കയുടെയും ഇറാന്റെയും ഉറ്റസുഹൃത്താണ് നിലവിലെ പ്രധാനമന്ത്രിയായ ഹൈദര്&#x200d; അല്&#x200d; അബാദി. അദ്ദേഹത്തിന്റെ ഭരണത്തെ വിലയിരുത്തുന്ന ഹിതപരിശോധന കൂടിയായാണ് തെരഞ്ഞെടുപ്പിനെ വിലയിരുത്തുന്നത്. 90 ശതമാനത്തിലേറെ വോട്ടുകളും എണ്ണിക്കഴിഞ്ഞിട്ടുണ്ട്.</p>
<p>അതേസമയം ശിയാ സഖ്യങ്ങളുടെ ബലപരീക്ഷണമാണ് ഇറാഖില്&#x200d; നടക്കുന്നത്. ഈ പാര്&#x200d;ട്ടികളെല്ലാം ഇറാനുമായി ഉറ്റബന്ധമുള്ളവരാണ്. ഇറാനുമായി ഇറാഖിനെ കൂടുതല്&#x200d; അടുപ്പിക്കാന്&#x200d; ആഗ്രഹിക്കുന്നത് അബാദിയെക്കാള്&#x200d; മറ്റു ശിയാ നേതാക്കളാണ്. എന്നാല്&#x200d; ഇറാനെ അകറ്റിനിര്&#x200d;ത്തി സ്വന്തം നിലപാടുകളിലൂടെ മുന്നോട്ടുപോകുന്ന സദ്‌റിന് യുവാക്കളുടെയും ദുര്&#x200d;ബല വിഭാഗങ്ങളുടെയും പിന്തുണുണ്ട്. കമ്യൂണിസ്റ്റുകളെയും മറ്റ് സ്വതന്ത്ര മതേതര പാര്&#x200d;ട്ടികളെയും കൂട്ടിയാണ് സദ്ര്&#x200d; സഖ്യമുണ്ടാക്കിയിരിക്കുന്നത്. നാലു വര്&#x200d;ഷം മുമ്പ് ഇറാഖില്&#x200d; ഐ.എസ് സ്വാധീനമുറപ്പിച്ച ശേഷമാണ് അബാദി അധികാരത്തില്&#x200d; വന്നത്. വീണ്ടും അബാദി പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടാല്&#x200d; അമേരിക്കയുമായും ഇറാനുമായും സമദൂരം പാലിച്ച് മുന്നോട്ടുപോകാന്&#x200d; അദ്ദേഹം നിര്&#x200d;ബന്ധിതനാകും. ഇറാന്&#x200d; ആണവകരാറില്&#x200d;നിന്ന് അമേരിക്ക പിന്മാറിയതും ഉപരോധങ്ങള്&#x200d; ശക്തമാക്കിയതും അദ്ദേഹത്തിന് തിരിച്ചടിയാകും. എന്നാല്&#x200d; തെരഞ്ഞെടുപ്പില്&#x200d; സദ്‌റിനുണ്ടായ മുന്നേറ്റം എല്ലാംമാറ്റിമറിച്ചിരിക്കുകയാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/shiite-cleric-sadr-takes-surprise-lead-in-iraq-parliamentary-election.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;ഇസ്ലാമിക ഭീകരതാ&#8217; പരാമര്‍ശം മോദിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍</title>
		<link>https://www.chandrikadaily.com/islamic-terrorist-donald-trumb-pakisthan-modi.html</link>
					<comments>https://www.chandrikadaily.com/islamic-terrorist-donald-trumb-pakisthan-modi.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 27 Jun 2017 18:10:47 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[donald trumb]]></category>
		<category><![CDATA[islamic terrorist]]></category>
		<category><![CDATA[modi]]></category>
		<category><![CDATA[pakisthan]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=33769</guid>

					<description><![CDATA[ന്യൂഡല്‍ഹി: യു.എസ് സന്ദര്‍ശനത്തിനിടെ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിനൊപ്പം നടത്തിയ സംയുക്ത പ്രസ്താവനയില്‍ മോദി നടത്തിയ ഇസ്്‌ലാമിക ഭീകരതാ പരാമര്‍ശത്തിനെതിരെ പ്രതിഷേധവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍. അമേരിക്കയുടെ ഭാഷയിലാണ് മോദി സംസാരിക്കുന്നതെന്ന് കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരി കുറ്റപ്പെടുത്തി. ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പാകിസ്താന്‍ പ്രോത്സാഹനം നല്‍കുന്നത് തടയണമെന്നാവശ്യപ്പെടുന്ന ഭാഗത്താണ് &#8216;ഇസ്്‌ലാമിക ഭീകരവാദ&#8217;ത്തെ ചെറുക്കുമെന്ന് ഇരു രാഷ്ട്രങ്ങളും പറഞ്ഞത്. ഭീകരവാദത്തിന് മതമില്ലെന്ന് ലോകം മുഴുവന്‍ ആഹ്വാനം നല്‍കുമ്പോഴായിരുന്നു വിവാദ പരാമര്‍ശം. ട്രംപ് വിശേഷിപ്പിക്കുന്ന ഇസ്്‌ലാമിക ഭീകരവാദമല്ല പാകിസ്താന്റേതെന്നും അവര്‍ നടത്തുന്നത് അതിര്‍ത്തി കടന്നുള്ള [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: യു.എസ് സന്ദര്&#x200d;ശനത്തിനിടെ പ്രസിഡണ്ട് ഡൊണാള്&#x200d;ഡ് ട്രംപിനൊപ്പം നടത്തിയ സംയുക്ത പ്രസ്താവനയില്&#x200d; മോദി നടത്തിയ ഇസ്്‌ലാമിക ഭീകരതാ പരാമര്&#x200d;ശത്തിനെതിരെ പ്രതിഷേധവുമായി പ്രതിപക്ഷ പാര്&#x200d;ട്ടികള്&#x200d;. അമേരിക്കയുടെ ഭാഷയിലാണ് മോദി സംസാരിക്കുന്നതെന്ന് കോണ്&#x200d;ഗ്രസ് വക്താവ് മനീഷ് തിവാരി കുറ്റപ്പെടുത്തി. ഭീകരവാദ പ്രവര്&#x200d;ത്തനങ്ങള്&#x200d;ക്ക് പാകിസ്താന്&#x200d; പ്രോത്സാഹനം നല്&#x200d;കുന്നത് തടയണമെന്നാവശ്യപ്പെടുന്ന ഭാഗത്താണ് &#8216;ഇസ്്‌ലാമിക ഭീകരവാദ&#8217;ത്തെ ചെറുക്കുമെന്ന് ഇരു രാഷ്ട്രങ്ങളും പറഞ്ഞത്.</p>
<p>ഭീകരവാദത്തിന് മതമില്ലെന്ന് ലോകം മുഴുവന്&#x200d; ആഹ്വാനം നല്&#x200d;കുമ്പോഴായിരുന്നു വിവാദ പരാമര്&#x200d;ശം. ട്രംപ് വിശേഷിപ്പിക്കുന്ന ഇസ്്‌ലാമിക ഭീകരവാദമല്ല പാകിസ്താന്റേതെന്നും അവര്&#x200d; നടത്തുന്നത് അതിര്&#x200d;ത്തി കടന്നുള്ള ഭീകരവാദമാണെന്നും മനീഷ് തിവാരി ആരോപിച്ചു. ഭീകരവാദത്തെ ഇസ്്ലാമിനോട് ചേര്&#x200d;ത്ത് വായിക്കുന്ന അമേരിക്കന്&#x200d; നിലപാട് മോദി സ്വീകരിക്കരുതായിരുന്നുവെന്ന് സി.പി.ഐ ദേശീയ സെക്രട്ടറി ഡി. രാജ പ്രതികരിച്ചു.</p>
<p>അമേരിക്കന്&#x200d; സിദ്ധാന്തം തൊണ്ട തൊടാതെ വിഴുങ്ങുകയാണ് മോദി ചെയ്തതെന്നും അദ്ദേഹം ആരോപിച്ചു. പ്രതീക്ഷക്ക് വക നല്&#x200d;കുന്ന ഒരു പ്രഖ്യാപനങ്ങളും മോദിയുടെ കൊട്ടിഗ്‌ഘോഷിക്കപ്പെട്ട യു.എസ് സന്ദര്&#x200d;ശനത്തില്&#x200d; ഉണ്ടായില്ലെന്ന് കോണ്&#x200d;ഗ്രസ് നേതാവ് മനീഷ് തിവാരി ആരോപിച്ചു.</p>
<p>പുതുതോ വലുതോ ആയ ഒരു ആശയവും മോദി- ട്രംപ് കൂടിക്കാഴ്ചയില്&#x200d; ഉരുത്തിരിഞ്ഞില്ല. ഭീകരവാദം സംബന്ധിച്ച മുന്&#x200d; നിലപാടുകള്&#x200d; ആവര്&#x200d;ത്തിക്കുക മാത്രമാണ് ചെയ്തത്. ഇന്ത്യക്ക് പ്രതീക്ഷ നല്&#x200d;കുന്ന തീരുമാനങ്ങള്&#x200d; ഒന്നും കൂടിക്കാഴ്ചയില്&#x200d; ഉണ്ടായില്ലെന്നും തിവാരി കുറ്റപ്പെടുത്തി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/islamic-terrorist-donald-trumb-pakisthan-modi.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
