<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>islamo phobia &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/islamo-phobia/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Fri, 20 Nov 2020 11:03:12 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>islamo phobia &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>യൂറോപ്പില്&#x200d; ഇസ്‌ലാമോഫോബിയ വളരുന്നുണ്ട്; അതിനെ കാരുണ്യം കൊണ്ട് നിരായുധമാക്കണം- മെസൂദ് ഓസില്&#x200d;</title>
		<link>https://www.chandrikadaily.com/mesut-ozil-comments-on-islamophobia.html</link>
					<comments>https://www.chandrikadaily.com/mesut-ozil-comments-on-islamophobia.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Fri, 20 Nov 2020 10:36:38 +0000</pubDate>
				<category><![CDATA[Football]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[islamo phobia]]></category>
		<category><![CDATA[mesut ozil]]></category>
		<category><![CDATA[ozil]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=168470</guid>

					<description><![CDATA[നന്മയും തിന്മയും തുല്യമാകില്ല. നല്ലതു കൊണ്ട് തിന്മയെ പ്രതിരോധിക്കുക. അപ്പോള്&#x200d; നിന്റെ ശത്രുക്കള്&#x200d; നിന്റെ ബന്ധുക്കളാകുന്നു എന്നര്&#x200d;ത്ഥം വരുന്ന ഖുര്&#x200d;ആന്&#x200d; സൂക്തവും ഓസില്&#x200d; പങ്കുവച്ചു.]]></description>
										<content:encoded><![CDATA[<p>ലണ്ടന്&#x200d;: യൂറോപ്പില്&#x200d; ഇസ്‌ലാമോഫോബിയയും സെമിറ്റിക് വിരുദ്ധതയും വര്&#x200d;ധിച്ചു വരുന്നതായി വിഖ്യാത ജര്&#x200d;മന്&#x200d; ഫുട്‌ബോള്&#x200d; താരം മെസൂദ് ഓസില്&#x200d;. ഇത്തരം ഭീതികളെ കാരുണ്യം കൊണ്ട് നേരിടണമെന്നും അദ്ദേഹം സാമൂഹ്യ മാധ്യമങ്ങളില്&#x200d; കുറിച്ചു.</p>
<p>&#8216;ദൗര്&#x200d;ഭാഗ്യകരമായ രീതിയില്&#x200d; യൂറോപ്പിലും ലോകത്തിന്റെ ഇതരഭാഗങ്ങളിലും ഇസ്‌ലാമോഫോബിയയും സെമിറ്റിക് വിരുദ്ധതയും വര്&#x200d;ധിച്ചു വരുന്നുണ്ട്. മാധ്യമങ്ങള്&#x200d; അതില്&#x200d; വലിയ പങ്കുവഹിക്കുന്നു. അതിനെ ശക്തിപ്പെടുത്തുന്ന തരത്തില്&#x200d; നാം പ്രതികരിക്കരുത്. അതിനെ കാരുണ്യം കൊണ്ട് നിരായുധരാക്കുകയും നിശ്ശബ്ദമാക്കുകയും ചെയ്യുക&#8217;- അദ്ദേഹം കുറിച്ചു.</p>
<p>https://twitter.com/MesutOzil1088/status/1329709597054087168?s=20</p>
<p>നന്മയും തിന്മയും തുല്യമാകില്ല. നല്ലതു കൊണ്ട് തിന്മയെ പ്രതിരോധിക്കുക. അപ്പോള്&#x200d; നിന്റെ ശത്രുക്കള്&#x200d; നിന്റെ ബന്ധുക്കളാകുന്നു എന്നര്&#x200d;ത്ഥം വരുന്ന ഖുര്&#x200d;ആന്&#x200d; സൂക്തവും ഓസില്&#x200d; പങ്കുവച്ചു.</p>
<p>2018ല്&#x200d; ജര്&#x200d;മന്&#x200d; ദേശീയ ടീമില്&#x200d; നിന്നു വിരമിച്ച ഓസില്&#x200d; ഇപ്പോള്&#x200d; ഇംഗ്ലീഷ് പ്രീമിയര്&#x200d; ലീഗ് ക്ലബായ ആഴ്‌സണലിന് വേണ്ടിയാണ് കളിക്കുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/mesut-ozil-comments-on-islamophobia.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;യുപിഎസ്‌സി ജിഹാദ്&#8217;; സംപ്രേഷണം ചെയ്യാന്&#x200d; അനുവാദം നല്&#x200d;കി മോദി സര്&#x200d;ക്കാര്&#x200d;</title>
		<link>https://www.chandrikadaily.com/centre-allows-sudarshan-news-to-air-upsc-jihad-episode.html</link>
					<comments>https://www.chandrikadaily.com/centre-allows-sudarshan-news-to-air-upsc-jihad-episode.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 10 Sep 2020 15:49:54 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[islamo phobia]]></category>
		<category><![CDATA[islamophobia]]></category>
		<category><![CDATA[jamia milliya]]></category>
		<category><![CDATA[RSS agenda]]></category>
		<category><![CDATA[sudarshan tv]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=152081</guid>

					<description><![CDATA[വിവാദ ഷോ ആഗസ്റ്റ് 28 ന് സംപ്രേഷണം ചെയ്യേണ്ടതായിരുന്നു. എന്നാല്&#x200d; പ്രോഗ്രാമിന്റെ നഗ്‌നമായ ഇസ്ലാമോഫോബിയോക്കെതിരെ ഉയര്&#x200d;ന്ന എതിര്&#x200d;ത്തതിനെ തുടര്&#x200d;ന്ന് വിഷയം കോടതി കയറുകയായിരുന്നു. തുടര്&#x200d;ന്ന് വിദ്വേഷം പരത്തുന്ന വിവാദ പരിപാടിയുടെ സംപ്രേഷണം ഡല്&#x200d;ഹി ഹൈക്കോടതി വിലക്കുകയും ചെയ്തു.]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: മുസ്‌ലിംകള്&#x200d; സിവില്&#x200d; സര്&#x200d;വീസില്&#x200d; നുഴഞ്ഞുകയറാന്&#x200d; ജിഹാദ് നടത്തുന്നു എന്നാരോപിക്കുന്ന പരിപാടി സംപ്രേഷണം ചെയ്യാന്&#x200d; അനുവാദം നല്&#x200d;കി കേന്ദ്രസര്&#x200d;ക്കാര്&#x200d;. &#8221;യുപിഎസ്സി ജിഹാദ്&#8221; എന്ന എപ്പിസോഡ് സംപ്രേഷണം ചെയ്യാന്&#x200d; കേന്ദ്ര വാര്&#x200d;ത്താ പ്രക്ഷേപണ മന്ത്രാലയം വ്യാഴാഴ്ച സുദര്&#x200d;ശന്&#x200d; ന്യൂസ് ചാനലിനെ അനുവദിച്ചു. ടിവി ഷോകള്&#x200d; പ്രീ-സെന്&#x200d;സര്&#x200d; ചെയ്യാന്&#x200d; കഴിയില്ലെന്ന് കാണിച്ചാണ് മോദി സര്&#x200d;ക്കാര്&#x200d; സുദര്&#x200d;ശന്&#x200d; ന്യൂസിന്റെ &#8216;യുപിഎസ്സി ജിഹാദ്&#8217; എപ്പിസോഡ് സംപ്രേഷണം ചെയ്യാന്&#x200d; അനുവദിക്കുന്നത്.</p>
<p>വിവാദ ഷോ ആഗസ്റ്റ് 28 ന് സംപ്രേഷണം ചെയ്യേണ്ടതായിരുന്നു. എന്നാല്&#x200d; പ്രോഗ്രാമിന്റെ നഗ്‌നമായ ഇസ്ലാമോഫോബിയോക്കെതിരെ ഉയര്&#x200d;ന്ന എതിര്&#x200d;ത്തതിനെ തുടര്&#x200d;ന്ന് വിഷയം കോടതി കയറുകയായിരുന്നു. തുടര്&#x200d;ന്ന് വിദ്വേഷം പരത്തുന്ന വിവാദ പരിപാടിയുടെ സംപ്രേഷണം ഡല്&#x200d;ഹി ഹൈക്കോടതി വിലക്കുകയും ചെയ്തു. കേന്ദ്രസര്&#x200d;ക്കാര്&#x200d;, സുദര്&#x200d;ശന്&#x200d; ന്യൂസ് ടെലിവിഷന്&#x200d;, എഡിറ്റര്&#x200d; സുരേഷ് ചവാങ്കെ എന്നിവര്&#x200d;ക്ക് നോട്ടീസ് അയക്കുകയും ചെയ്തു. ജാമിയ മില്ലിയ സര്&#x200d;വകലാശാലയിലെ വിദ്യാര്&#x200d;ഥികളാണ്‌ ഹൈക്കോടതിയില്&#x200d; ഹര്&#x200d;ജി സമര്&#x200d;പ്പിച്ചത്.</p>
<p>ഇടക്കാല സ്റ്റേ പുറപ്പെടുവിച്ച ഡല്&#x200d;ഹി ഹൈക്കോടതി ഇക്കാര്യത്തില്&#x200d; തീരുമാനമെടുക്കാന്&#x200d; ഐ ബി മന്ത്രാലയത്തിന് നിര്&#x200d;ദ്ദേശം നല്&#x200d;കുകയായിരുന്നു. പരിപാടിക്കെതിരെ ഒന്നിലധികം ഹര്&#x200d;ജികള്&#x200d; സുപ്രീംകോടതിയില്&#x200d; സമര്&#x200d;പ്പിക്കപ്പെട്ടിരുന്നു. എന്നാല്&#x200d; കോടതി ഇടപെടാന്&#x200d; വിസമ്മതിച്ചു.</p>
<p>തുടര്&#x200d;ന്ന് സോഷ്യല്&#x200d; മീഡിയ പ്ലാറ്റ്ഫോമുകളിലെ ഉള്ളടക്കത്തെ അടിസ്ഥാനമാക്കി ഒരു പ്രോഗ്രാം സെന്&#x200d;സര്&#x200d; ചെയ്യാന്&#x200d; കഴിയില്ലെന്നും സംപ്രേഷണം ചെയ്യുന്നതിന് മുമ്പ് ഒരു പ്രോഗ്രാമിന്റെ പ്രീ സെന്&#x200d;സര്&#x200d;ഷിപ്പ് ചെയ്യാന്&#x200d; കഴിയില്ലെന്നും ഐ ബി മന്ത്രാലയത്തിന് നല്&#x200d;കിയ പരാതിയില്&#x200d; സുദര്&#x200d;ശന്&#x200d; ന്യൂസ് പറഞ്ഞു.</p>
<p>യുപിഎസ്സി പരീക്ഷയിലൂടെ രാജ്യത്തെ ഐഎഎസ്, ഐപിഎസ് പോലുള്ള ഉന്നത പദവിയില്&#x200d; മുസ്ലിംകള്&#x200d; അധികമായി എത്തുന്നുവെന്നും അത് രാജ്യത്തിന് ഭീഷണിയാണെന്നുമാണ് സുദര്&#x200d;ശന്&#x200d; ടിവി എഡിറ്റര്&#x200d; ഇന്&#x200d; ചീഫ് സുരേഷ് ചൗഹാന്&#x200d;കെ ആരോപിച്ചത്. ടിവി വാര്&#x200d;ത്തയ്ക്കു മുന്നോടിയായി പുറത്തുവിട്ട ട്രയിലറിലായിരുന്നു ആരോപണം. അതിനെ &#8216;യുപിഎസ്സി ജിഹാദ്&#8217; എന്നാണ് അയാള്&#x200d; വിശേഷിപ്പിച്ചത്. &#8216;ജാമിഅ ജിഹാദ്&#8217;.എന്നും ചൗഹാന്&#x200d;കെ ആരോപിച്ചിരുന്നു. ഇത്തവണത്തെ യുപിഎസ്സി പട്ടികയില്&#x200d; ജാമിഅ മില്ലിയ ഇസ്ലാമിയ്യ സര്&#x200d;വകലാശാലയിലെ വിദ്യാര്&#x200d;ത്ഥികള്&#x200d; അധികമായി ഇടംപിടിച്ചുവെന്നും ഇത്തരക്കാരെ ജോലിക്കെടുക്കരുതെന്നും ഇത് &#8216;ജാമിഅ ജിഹാദ്&#8217; ആണെന്നും ചൗഹാന്&#x200d;കെ ആരോപിച്ചു. ഈ വിദ്വേഷ പരാമര്&#x200d;ശമാണ് കോടതി കയറിയത്.</p>
<p>സുരേഷ് ചൗഹാന്&#x200d;കെയുടെ വര്&#x200d;ത്ത കഴിഞ്ഞ ദിവസമായിരുന്നു പൂര്&#x200d;ണരൂപത്തില്&#x200d; പ്രക്ഷേപണം ചെയ്യേണ്ടിയിരുന്നത്. സിവില്&#x200d; സര്&#x200d;വീസില്&#x200d; മുസ്‌ലിംകള്&#x200d; നുഴഞ്ഞുകയറുന്നുവെന്നും ഇതുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുകള്&#x200d; നടത്താന്&#x200d; പോകുന്നു എന്നുമാണ് പരിപാടിയുടെ പ്രൊമൊയില്&#x200d; പറഞ്ഞിരുന്നത്. വെള്ളിയാഴ്ച രാത്രി എട്ട് മണിക്ക് സംപ്രേഷണം ചെയ്യുമെന്നും പറഞ്ഞിരുന്നു. ജാമിയ ജിഹാദ്, ബ്യൂറോക്രസി ജിഹാദ്, യുപിഎസ്‌സി ജിഹാദ് എന്നിങ്ങനെയാണ് എഡിറ്റര്&#x200d; സുരേഷ് സവാങ്കെ വിശേഷിപ്പിച്ചിരുന്നത്.</p>
<p>എന്നാല്&#x200d; ജാമിഅ മില്ലിയ ഇസ്ലാമിയ്യയിലെ വിദ്യാര്&#x200d;ത്ഥികളും പൂര്&#x200d;വവിദ്യാര്&#x200d;ത്ഥികളും ഇതിനെതിരേ ഡല്&#x200d;ഹി ഹൈക്കോടതിയെ സമീപിച്ചു. ഇതേ പരിപാടിയുടെ പേരില്&#x200d; ചാനലിനെതിരേ ധാരാളം പരാതി ലഭിച്ചിട്ടുണ്ടെന്ന് മറ്റൊരു കക്ഷിയായ വാര്&#x200d;ത്താവിതരണ മന്ത്രാലയവും ബോധിപ്പിച്ചു. ഇത് പരിഗണിച്ച് തല്&#x200d;ക്കാലം പരിപാടി പ്രക്ഷേപണം ചെയ്യരുതെന്ന് സുദര്&#x200d;ശന്&#x200d; ചാനലിന് കോടതി നിര്&#x200d;ദേശം നല്&#x200d;കി.<br />
<b></b></p>
<p><img loading="lazy" class="" src="https://gumlet.assettype.com/nationalherald/2020-03/006b4751-7af1-43ac-9d49-6dd13e0d3026/suresh_chavhanke.jpg?w=1200&amp;h=1178" alt="ArrestSureshChavhanke trends on Twitter after Hemant Soren assures action for his communal remarks" width="348" height="341" /><img loading="lazy" class="" src="https://1.bp.blogspot.com/-1Kzo4-W_TBk/X0kmQ0cCt-I/AAAAAAAACDc/qEs0D-A_kFIuj-2B2bYMokyAYTlqtFoOACLcBGAsYHQ/w1200-h630-p-k-no-nu/freepressjournal_2020-05_b35103b0-8363-47a7-a667-61290418c1c2_SureshC.jpg" alt="à¤à¤¹à¤°à¥à¤²à¥ à¤à¤° à¤¨à¤«à¤°à¤¤ à¤«à¥à¤²à¤¾à¤¤à¥ à¤¸à¥à¤¦à¤°à¥à¤¶à¤¨ à¤¨à¥à¤¯à¥à¤à¤¼ à¤ªà¤° à¤à¤¬ à¤¬à¥à¤¨ à¤²à¤à¤¾à¤à¤à¥ à¤®à¥à¤¦à¥ à¤¸à¤°à¤à¤¾à¤° ?" width="602" height="316" /></p>
<p>മുസ്ലിംകള്&#x200d;ക്കെതിരേ ഇത്തരം ജിഹാദ് ആരോപണങ്ങള്&#x200d; ഹിന്ദുത്വ ശക്തികള്&#x200d; ഉയര്&#x200d;ത്തിക്കൊണ്ടുവരുന്നത് ഇതാദ്യമല്ല. റോമിയോ ജിഹാദ് മുതല്&#x200d; കൗജിഹാദ് വരെ അതിന് നിരവധികളുണ്ട്. അതില്&#x200d; അവസാനത്തേതാണ് യുഎപിഎ ജിഹാദും ജാമിഅ ജിഹാദും. ഇത്തരം ആരോപണങ്ങളും നുണകളും പ്രചരിപ്പിക്കുന്നതില്&#x200d; സുദര്&#x200d;ശന്&#x200d; ടിവിയ്ക്കും അതിന്റെ എഡിറ്റര്&#x200d; സുരേഷ് ചൗഹാന്&#x200d;കെയ്ക്കുമുള്ള പങ്ക് ചെറുതല്ല.</p>
<p><img src="https://i2.wp.com/www.altnews.in/wp-content/uploads/2019/10/Untitled-design-2019-10-23T182816.703.jpeg?fit=1200%2C628&amp;ssl=1" alt="Sudarshan News and its history of dangerous, communally-divisive misinformation - Alt News" /></p>
<p>രാജ്യത്തെ ഏറ്റവും നികൃഷ്ടമായ മുസ്ലിംവിരുദ്ധ നുണഫാക്ടറിയാണ് സുദര്&#x200d;ശന്&#x200d; ചാനലും അതിന്റെ എഡിറ്റര്&#x200d; സുരേഷ് ചൗഹാന്&#x200d;കെയും. നിരന്തരം വിവാദങ്ങളില്&#x200d; നിറഞ്ഞുനില്&#x200d;ക്കുന്ന ചൗഹാന്&#x200d;കെ നുണ പ്രചരിപ്പിക്കുന്നതില്&#x200d; മാത്രമല്ല, കുറ്റകൃത്യങ്ങളിലും മുന്നിലാണ്. വഞ്ചന തുടങ്ങി കൊലപാതശ്രമങ്ങളും ബലാല്&#x200d;സംഗക്കേസുകളും ഇയാള്&#x200d;ക്കെതിരേ ഉന്നയിക്കപ്പെട്ടിട്ടുണ്ട്. അതുയര്&#x200d;ന്നത് സ്വന്തം ചാനലില്&#x200d; നിന്നുതന്നെയാണെന്ന പ്രത്യേകതയുമുണ്ട്.<br />
<b><br />
</b></p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/centre-allows-sudarshan-news-to-air-upsc-jihad-episode.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മുസ്‌ലിം മനേജ്‌മെന്റ് പത്രങ്ങളെ ഒഴിവാക്കി മനോരമ ഇയര്&#x200d; ബുക്ക്; സോഷ്യല്&#x200d; മീഡിയയില്&#x200d; വ്യാപക പ്രതിഷേധം</title>
		<link>https://www.chandrikadaily.com/manorama-year-book-2019-dnt-mention-the-name-of-chandrika-and-other-muslim-managment-medias-in-important-medias-in-kerala.html</link>
					<comments>https://www.chandrikadaily.com/manorama-year-book-2019-dnt-mention-the-name-of-chandrika-and-other-muslim-managment-medias-in-important-medias-in-kerala.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 13 Jul 2019 11:39:28 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[anti muslim]]></category>
		<category><![CDATA[chandrika]]></category>
		<category><![CDATA[chandrikadaily]]></category>
		<category><![CDATA[islamo phobia]]></category>
		<category><![CDATA[Manorama]]></category>
		<category><![CDATA[RSS agenda]]></category>
		<category><![CDATA[social media]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=133021</guid>

					<description><![CDATA[കേരളത്തിലെ പത്രങ്ങളെയും ടിവി ചാനലുകളേയും പരിചയപ്പെടുത്തുന്ന ഭാഗത്തില്&#x200d; മുസ്‌ലിം മനേജ്‌മെന്റ് പത്രങ്ങളെ ഒഴിവാക്കി 2019 ലെ മനോരമ ഇയര്&#x200d;ബുക്ക്. സംസ്ഥാനത്തെ പ്രമുഖ മാധ്യമങ്ങളെ പരിചയപ്പെടുത്തുന്ന ഭാഗത്ത് 1938 മുതല്&#x200d; പ്രസിദ്ധീകരണം ആരംഭിച്ച ചന്ദ്രികയെ വരെ ഒഴിവാക്കിയ ഇയര്&#x200d; ബുക്കിനെതിരേ സോഷ്യല്&#x200d; മീഡിയയില്&#x200d; വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. 2019ലെ മനോരമ ഇയര്&#x200d;ബുക്കില്&#x200d; പത്രങ്ങള്&#x200d; എന്ന തലക്കെട്ടിന് താഴെയായി മലയാള മനോരമയെക്കുറിച്ചുള്ള വലിയ കുറിപ്പ് ഉണ്ട്. മാതൃഭൂമി, കേരള കൗമുദി, ദീപിക, ദേശാഭിമാനി, ജന്&#x200d;മഭൂമി, മംഗളം, വീക്ഷണം, ജനയുഗം തുടങ്ങിയ [&#8230;]]]></description>
										<content:encoded><![CDATA[
<p>കേരളത്തിലെ പത്രങ്ങളെയും ടിവി ചാനലുകളേയും പരിചയപ്പെടുത്തുന്ന ഭാഗത്തില്&#x200d; മുസ്‌ലിം മനേജ്‌മെന്റ് പത്രങ്ങളെ ഒഴിവാക്കി 2019 ലെ മനോരമ ഇയര്&#x200d;ബുക്ക്. സംസ്ഥാനത്തെ പ്രമുഖ മാധ്യമങ്ങളെ പരിചയപ്പെടുത്തുന്ന ഭാഗത്ത് 1938 മുതല്&#x200d; പ്രസിദ്ധീകരണം ആരംഭിച്ച ചന്ദ്രികയെ വരെ ഒഴിവാക്കിയ ഇയര്&#x200d; ബുക്കിനെതിരേ സോഷ്യല്&#x200d; മീഡിയയില്&#x200d; വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.</p>



<p>2019ലെ മനോരമ ഇയര്&#x200d;ബുക്കില്&#x200d; പത്രങ്ങള്&#x200d; എന്ന തലക്കെട്ടിന് താഴെയായി മലയാള മനോരമയെക്കുറിച്ചുള്ള വലിയ കുറിപ്പ് ഉണ്ട്. മാതൃഭൂമി, കേരള കൗമുദി, ദീപിക, ദേശാഭിമാനി, ജന്&#x200d;മഭൂമി, മംഗളം, വീക്ഷണം, ജനയുഗം തുടങ്ങിയ പത്രങ്ങളെ കുറിച്ചുള്ള ചെറുവിവരണവും ഒപ്പമുണ്ട്. എന്നാല്&#x200d; 1938 മുതല്&#x200d; പ്രചാരത്തിലുള്ള പ്രധാന പത്രമായ ചന്ദ്രികയോ, 1987 മുതല്&#x200d; മുതല്&#x200d; പ്രസിദ്ധീകരിക്കുന്ന മാധ്യമമോ, കൂടാതെ സിറാജ്, സുപ്രഭാതം, വര്&#x200d;ത്തമാനം തുടങ്ങിയ പ്രധാന പത്രങ്ങളുടെ പേരോ പട്ടികയില്&#x200d; ഇല്ല. ഈ പത്രങ്ങളെല്ലാം മുസ്‌ലിം മാനേജ്‌മെന്റിന് കീഴിലുള്ള  പത്രങ്ങളാണ് എന്നതാണോ ഒഴിവാക്കാന്&#x200d; കാരണമെന്നാണ് സോഷ്യല്&#x200d;മീഡിയ ചോദിക്കുന്നത്.</p>



<figure class="wp-block-image"><img alt=""/></figure>



<figure class="wp-block-image"><img loading="lazy" width="601" height="960" src="https://www.chandrikadaily.com/wp-content/uploads/2019/07/63266ae3-ed8a-4dd4-9c8a-d4bf8244ad42.jpg" alt="" class="wp-image-133024"/></figure>



<p>മലയാളത്തിലെ സ്വകാര്യ ടി.വി ചാനലുകള്&#x200d; എന്ന ഭാഗത്തും മനോരമ ഈ വിവേചനം കാണിച്ചിട്ടുണ്ട്. ജനം ടി.വിയും ശാലോം ടി.വിയും പോലും പട്ടികയില്&#x200d; ഇടം പിടിച്ചപ്പോള്&#x200d; മുഖ്യധാരാ ന്യൂസ് ചാനലായ മീഡിയവണ്ണിനെക്കുറിച്ച് പരാമര്&#x200d;ശമില്ല. ദര്&#x200d;ശന ടി.വിയേയും ഒഴിവാക്കിയിട്ടുണ്ട്. ഏഷ്യാനെറ്റ്, സൂര്യ, കൈരളി, അമൃത, ജയ്ഹിന്ദ്, മാതൃഭൂമി ന്യൂസ്, ജീവന്&#x200d;, എന്നിവയാണ് പട്ടികയിലുള്ള മറ്റു ചാനലുകള്&#x200d;.</p>



<p>അതേസമയം ഇംഗ്ലീഷ് പത്രങ്ങളായ ദി ഹിന്ദു, ന്യൂ ഇന്ത്യന്&#x200d; എക്‌സ്പ്രസ്, ഡെക്കാന്&#x200d; ക്രോണിക്കിള്&#x200d;, ടൈംസ് ഓഫ് ഇന്ത്യ എന്നിവയെ പട്ടികയിലുള്&#x200d;പ്പെടുയിട്ടുണ്ട്. </p>



<p> പി.എസ്.സി പോലുള്ള മത്സര പരീക്ഷകള്&#x200d;ക്ക് ഉദ്യോഗാര്&#x200d;ഥികള്&#x200d; പൊതുപഠനത്തിലും ചരിത്രപഠനത്തിലും റഫര്&#x200d; ചെയ്യാനിടയുള്ള പുസ്തകത്തില്&#x200d; വസ്തുതകള്&#x200d; വളച്ചൊടിച്ചത് ഗുരുതര തെറ്റാണെന്നാണ് സോഷ്യല്&#x200d; മീഡിയ ചൂണ്ടിക്കാട്ടുന്നത്. തെറ്റായ ഭാഗം പിന്&#x200d;വലിച്ച് പുതിയ പതിപ്പ് ഇറക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/manorama-year-book-2019-dnt-mention-the-name-of-chandrika-and-other-muslim-managment-medias-in-important-medias-in-kerala.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പര്&#x200d;ദ്ദ ധരിച്ചെത്തുന്നവരെ വോട്ട് ചെയ്യാന്&#x200d; അനുവദിക്കരുത്; വിവാദ പരാമര്&#x200d;ശവുമായി സിപിഎം നേതാക്കള്&#x200d;</title>
		<link>https://www.chandrikadaily.com/dont-use-purdah-for-bogus-cast-says-kodiyeri-balakrishnan.html</link>
					<comments>https://www.chandrikadaily.com/dont-use-purdah-for-bogus-cast-says-kodiyeri-balakrishnan.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 18 May 2019 05:43:08 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[antimuslim issue]]></category>
		<category><![CDATA[Bogus Vote]]></category>
		<category><![CDATA[islamo phobia]]></category>
		<category><![CDATA[kannur violence]]></category>
		<category><![CDATA[kasarkode constituency]]></category>
		<category><![CDATA[Kodiyeri Balakrishanan]]></category>
		<category><![CDATA[m.v jayarajan]]></category>
		<category><![CDATA[pardha]]></category>
		<category><![CDATA[purdah]]></category>
		<category><![CDATA[repolling]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=127505</guid>

					<description><![CDATA[പര്&#x200d;ദ്ദ ധരിച്ചെത്തുന്നവരെ വോട്ട് ചെയ്യാന്&#x200d; അനുവദിക്കരുതെന്ന പരാമര്&#x200d;ശവുമായി സി.പി.എം കണ്ണൂര്&#x200d; ജില്ലാ സെക്രട്ടറി എം.വി ജയരാജന്&#x200d;. തിരിച്ചറിയാനാവാത്ത തരത്തില്&#x200d; പര്&#x200d;ദ്ദ ധരിച്ചു വരുന്നവരെ വോട്ട് ചെയ്യാന്&#x200d; അനുവദിച്ചുകൂടെന്ന് അദ്ദേഹം പറഞ്ഞു. കണ്ണൂരില്&#x200d; പാര്&#x200d;ട്ടി പരിപാടിയില്&#x200d; സംസാരിക്കുകയായിരുന്നു അദ്ദേഹം. വെബ് കേമറയില്&#x200d; കൃത്യമായി കാണാന്&#x200d; ക്യൂവില്&#x200d; നില്&#x200d;ക്കുന്ന സമയത്ത് തന്നെ മുഖപടം മാറ്റണം. അത്തരത്തില്&#x200d; തെരഞ്ഞെടുപ്പ് നടത്താന്&#x200d; തെരഞ്ഞെടുപ്പ് കമ്മീഷന് ധൈര്യമുണ്ടോ, അങ്ങനെ ചെയ്താല്&#x200d; പുതിയങ്ങാടിയിലും പാമ്പുരുത്തിയിലും കള്ളവോട്ട് പൂര്&#x200d;ണമായും തടയാന്&#x200d; കഴിയും. ഇതുവഴി എല്&#x200d;.ഡി.എഫിന്റെ വോട്ട് വര്&#x200d;ദ്ധിക്കുകയും [&#8230;]]]></description>
										<content:encoded><![CDATA[
<p>പര്&#x200d;ദ്ദ ധരിച്ചെത്തുന്നവരെ വോട്ട് ചെയ്യാന്&#x200d; അനുവദിക്കരുതെന്ന പരാമര്&#x200d;ശവുമായി സി.പി.എം കണ്ണൂര്&#x200d; ജില്ലാ സെക്രട്ടറി എം.വി ജയരാജന്&#x200d;. തിരിച്ചറിയാനാവാത്ത തരത്തില്&#x200d; പര്&#x200d;ദ്ദ ധരിച്ചു വരുന്നവരെ വോട്ട് ചെയ്യാന്&#x200d; അനുവദിച്ചുകൂടെന്ന് അദ്ദേഹം പറഞ്ഞു. കണ്ണൂരില്&#x200d; പാര്&#x200d;ട്ടി പരിപാടിയില്&#x200d; സംസാരിക്കുകയായിരുന്നു അദ്ദേഹം. വെബ് കേമറയില്&#x200d; കൃത്യമായി കാണാന്&#x200d; ക്യൂവില്&#x200d; നില്&#x200d;ക്കുന്ന സമയത്ത് തന്നെ മുഖപടം മാറ്റണം. അത്തരത്തില്&#x200d; തെരഞ്ഞെടുപ്പ് നടത്താന്&#x200d; തെരഞ്ഞെടുപ്പ് കമ്മീഷന് ധൈര്യമുണ്ടോ, അങ്ങനെ ചെയ്താല്&#x200d; പുതിയങ്ങാടിയിലും പാമ്പുരുത്തിയിലും കള്ളവോട്ട് പൂര്&#x200d;ണമായും തടയാന്&#x200d; കഴിയും. ഇതുവഴി എല്&#x200d;.ഡി.എഫിന്റെ വോട്ട് വര്&#x200d;ദ്ധിക്കുകയും യു.ഡി.എഫിന്റെ വോട്ട് കുറയുകയും ചെയ്യുമെന്നും ജയരാജന്&#x200d; പറഞ്ഞു.</p>



<p>പര്&#x200d;ദ്ദക്കെതിരെ സിപിഎം സംസ്ഥാന  സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പരാമര്&#x200d;ശം നടത്തി. കള്ളവോട്ടിനായി വസ്ത്രത്തെ ഉപയോഗിക്കാന്&#x200d; പറ്റില്ലെന്നാണ് കോടിയേരിയുടെ പ്രസ്താവന.  <br>എല്ലാവരും മുഖം മൂടി വരുന്ന അവസ്ഥ ശരിയാകില്ല. മുഖം മൂടികളുടെ തെരഞ്ഞെടുപ്പായി മാറ്റാനാകില്ല. ആരാണെന്ന് തിരിച്ചറിയാൻ അവകാശമുണ്ട്. അതുകൊണ്ടാണ് പര്&#x200d;ദ ധരിച്ച് വരുന്നവര്&#x200d; ആരെന്ന് പോളിംഗ് ഉദ്യോഗസ്ഥന് തിരിച്ചറിയാനാകണമെന്നും കോടിയേരി  പറഞ്ഞു.</p>



<p>പോളിംഗ് ബൂത്തിലെത്തുന്നവര്&#x200d; പര്&#x200d;ദ ധരിക്കുന്നതില്&#x200d; തെറ്റില്ല, എന്നാല്&#x200d; പോളിംഗ് ഏജന്റ് ആവശ്യപ്പെട്ടാല്&#x200d; മുഖം കാണിക്കാന്&#x200d; തയ്യാറാകണമെന്നും കോടിയേരി ബാലകൃഷ്ണന്&#x200d; പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/dont-use-purdah-for-bogus-cast-says-kodiyeri-balakrishnan.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഭീകരാക്രമണം: ശ്രീലങ്കയില്&#x200d; മുഖാവരണത്തിന് വിലക്ക്; ഹ്രസ്വകാല നിരോധനത്തെ സ്വാഗതം ചെയ്ത് മുസ്‌ലിം  സംഘടനകള്&#x200d;</title>
		<link>https://www.chandrikadaily.com/sri-lanka-bans-all-types-of-face-covers-including-burqa.html</link>
					<comments>https://www.chandrikadaily.com/sri-lanka-bans-all-types-of-face-covers-including-burqa.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 29 Apr 2019 17:09:53 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[bomb blast in srilanka]]></category>
		<category><![CDATA[hijab]]></category>
		<category><![CDATA[islamo phobia]]></category>
		<category><![CDATA[srilanka bomb blast]]></category>
		<category><![CDATA[terrorism]]></category>
		<category><![CDATA[terrorist attack]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=125700</guid>

					<description><![CDATA[കൊളംബോ: ഈസ്റ്റര്&#x200d; ദിനത്തില്&#x200d; 250ലേറെ പേര്&#x200d; കൊല്ലപ്പെട്ട ചാവേറാക്രമണങ്ങളെത്തുടര്&#x200d;ന്ന് ശ്രീലങ്കയില്&#x200d; മുഖംമച്ചുള്ള എല്ലാതരം വസ്ത്രധാരണകള്&#x200d;ക്കും വിലക്ക്. അക്രമങ്ങളില്&#x200d; അവശേഷിക്കുന്നവരെ കണ്ടെത്തുന്നതിന് സുരക്ഷാ ഉദ്യോഗസ്ഥരെ സഹായിക്കാനാണ് നിരോധനമെന്ന് പ്രസിഡന്റ് മൈത്രിപാല സിരിസേന അറിയിച്ചു. ദേശീയ സുരക്ഷ ഉറപ്പുവരുത്താനാണ് ഇതെന്നും മുഖം തിരിച്ചറിയാന്&#x200d; പ്രയാസമുണ്ടാക്കുന്ന വിധം മറക്കരുതെന്നും അദ്ദേഹം നിര്&#x200d;ദേശിച്ചു. ഇന്ന് മുതല്&#x200d; പ്രാബല്യത്തില്&#x200d; വന്ന നിയമം മുസ്്‌ലിം സ്ത്രീകള്&#x200d;ക്കെതിരെ മാത്രമല്ലെന്നാണ് പ്രസ്താവനയില്&#x200d; നിന്നും വ്യക്തമാവുന്നത്. അതേസമയം മുഖംമച്ചുള്ള വസ്ത്രധാരണ മുസ്‌ലിം സ്ത്രീകളാണ് ഉള്ളത്. ഭീകരാക്രമണങ്ങളെത്തുടര്&#x200d;ന്ന് പ്രതികാര നടപടികളുണ്ടായേക്കുമെന്ന് മുസ്്‌ലിംകള്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[
<p>കൊളംബോ: ഈസ്റ്റര്&#x200d; ദിനത്തില്&#x200d; 250ലേറെ പേര്&#x200d; കൊല്ലപ്പെട്ട ചാവേറാക്രമണങ്ങളെത്തുടര്&#x200d;ന്ന് ശ്രീലങ്കയില്&#x200d; മുഖംമച്ചുള്ള എല്ലാതരം വസ്ത്രധാരണകള്&#x200d;ക്കും വിലക്ക്. അക്രമങ്ങളില്&#x200d; അവശേഷിക്കുന്നവരെ കണ്ടെത്തുന്നതിന് സുരക്ഷാ ഉദ്യോഗസ്ഥരെ സഹായിക്കാനാണ് നിരോധനമെന്ന് പ്രസിഡന്റ് മൈത്രിപാല സിരിസേന അറിയിച്ചു. ദേശീയ സുരക്ഷ ഉറപ്പുവരുത്താനാണ് ഇതെന്നും മുഖം തിരിച്ചറിയാന്&#x200d; പ്രയാസമുണ്ടാക്കുന്ന വിധം മറക്കരുതെന്നും അദ്ദേഹം നിര്&#x200d;ദേശിച്ചു. </p>



<p>ഇന്ന് മുതല്&#x200d; പ്രാബല്യത്തില്&#x200d; വന്ന നിയമം മുസ്്‌ലിം സ്ത്രീകള്&#x200d;ക്കെതിരെ മാത്രമല്ലെന്നാണ് പ്രസ്താവനയില്&#x200d; നിന്നും വ്യക്തമാവുന്നത്. അതേസമയം മുഖംമച്ചുള്ള വസ്ത്രധാരണ മുസ്‌ലിം സ്ത്രീകളാണ് ഉള്ളത്. ഭീകരാക്രമണങ്ങളെത്തുടര്&#x200d;ന്ന് പ്രതികാര നടപടികളുണ്ടായേക്കുമെന്ന് മുസ്്‌ലിംകള്&#x200d; ഭയപ്പെടുന്നതിനിടെയാണ് പുതിയ വിലക്കുമായി ശ്രീലങ്കന്&#x200d; ഭരണകൂടം രംഗത്തെത്തിയിരിക്കുന്നത്. </p>



<p>എന്നാല്&#x200d; ദേശീയ സുരക്ഷ കണക്കിലെടുത്തുകൊണ്ടുള്ള ഹ്രസ്വകാല മുഖാവരണ നിരോധനത്തെ മുസ്്‌ലിം സംഘടനകള്&#x200d; സ്വാഗതം ചെയ്തു. അതേസമയം മുസ്്‌ലിം സ്ത്രീകളുടെ ഹിജാബിന് വിലക്കേര്&#x200d;പ്പെടുത്തിക്കൊണ്ടുള്ള ഏത് നീക്കത്തെയും ശക്തമായി എതിര്&#x200d;ക്കുമെന്ന് അവര്&#x200d; അറിയിച്ചു. അടിയന്തര സ്ഥിതി കണക്കിലെടുത്ത് മുഖാവരണം ധരിക്കരുതെന്ന് സ്ത്രീകള്&#x200d;ക്ക് നിര്&#x200d;ദേശം നല്&#x200d;കിയതായി ആള്&#x200d; സിലോണ്&#x200d; ജംഇയ്യത്തുല്&#x200d; ഉലമ നേതാവ് ഫര്&#x200d;ഹാന്&#x200d; ഫാരിസ് പറഞ്ഞു. നിയമനിര്&#x200d;ണം നടത്തരുതെന്ന് പണ്ഡിതന്&#x200d;മാര്&#x200d; സര്&#x200d;ക്കാറിനോട് ആവശ്യപ്പെട്ടതായും അദ്ദേഹം അറിയിച്ചു. നിയമ നിര്&#x200d;മാണം നടത്തിയാല്&#x200d; ജനങ്ങള്&#x200d; കൂടുതല്&#x200d; വൈകാരികമായി ഇടപെടും. അത് മോശപ്പെട്ട ഫലങ്ങളുണ്ടാക്കുമെന്നും ഫാരിസ് മുന്നറിയിപ്പ് നല്&#x200d;കി. നിരോധനത്തെ ഹ്യൂമന്&#x200d; റൈറ്റ്‌സ് വാച്ച് അപലപിച്ചു. ശ്രീലങ്കന്&#x200d; ഭരണകൂടത്തിന്റേത് അനാവശ്യ നിയന്ത്രണമാണെന്ന് ഹ്യൂമന്&#x200d; റൈറ്റ്‌സ് വാച്ചിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്&#x200d; കെന്നത്ത് റോത്ത് പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/sri-lanka-bans-all-types-of-face-covers-including-burqa.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>രാജ്യത്ത് ബലാത്സംഗം വര്&#x200d;ധിക്കാന്&#x200d; കാരണം മുസ്‌ലിംകള്&#x200d;; ജനസംഖ്യ നിയന്ത്രണ ബില്&#x200d; കൊണ്ടുവരണം: ബി.ജെ.പി എം.പി ഓം പാണ്ഡെ</title>
		<link>https://www.chandrikadaily.com/rapes-murders-on-rise-due-to-increasing-muslim-population-bjp-mp.html</link>
					<comments>https://www.chandrikadaily.com/rapes-murders-on-rise-due-to-increasing-muslim-population-bjp-mp.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 27 Jul 2018 14:15:04 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[hate politics]]></category>
		<category><![CDATA[India]]></category>
		<category><![CDATA[islamo phobia]]></category>
		<category><![CDATA[utterpradesh]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=96293</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: രാജ്യത്ത് ബലാത്സംഗം, തീവ്രവാദം, ആള്&#x200d;ക്കൂട്ട കൊലപാതകം, ലൈംഗിക അതിക്രമം തുടങ്ങിയവ വര്&#x200d;ധിക്കാന്&#x200d; കാരണം രാജ്യത്തെ മുസ്‌ലിം ജനസംഖ്യ ഉയരുന്നത് മൂലമാണെന്ന് ബി.ജെ.പി എം.പി ഹരി ഓം പാണ്ഡെ. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച ശേഷം രാജ്യത്തെ മുസ്‌ലിം ജനസംഖ്യ വലിയ തോതില്&#x200d; വര്&#x200d;ദ്ധിച്ചുവെന്നും പാര്&#x200d;ലമെന്റില്&#x200d; ജനസംഖ്യ നിയന്ത്രണ ബില്&#x200d; കൊണ്ടുവരണമെന്നും എല്ലാ ജാതി-മത വിഭാഗങ്ങളെയും ഈ ബില്ലില്&#x200d; ഉള്&#x200d;പ്പെടുത്തണമെന്നും ഹരി ഓം പാണ്ഡെ കൂട്ടിച്ചേര്&#x200d;ത്തു. തിവ്രവാദം, ബലാത്സംഗം, ആള്&#x200d;ക്കൂട്ട കൊലപാതകം, ലൈംഗിക അതിക്രമങ്ങള്&#x200d; തുടങ്ങിയ പ്രശ്‌നങ്ങള്&#x200d; ഇന്ത്യയില്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: രാജ്യത്ത് ബലാത്സംഗം, തീവ്രവാദം, ആള്&#x200d;ക്കൂട്ട കൊലപാതകം, ലൈംഗിക അതിക്രമം തുടങ്ങിയവ വര്&#x200d;ധിക്കാന്&#x200d; കാരണം രാജ്യത്തെ മുസ്‌ലിം ജനസംഖ്യ ഉയരുന്നത് മൂലമാണെന്ന് ബി.ജെ.പി എം.പി ഹരി ഓം പാണ്ഡെ. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച ശേഷം രാജ്യത്തെ മുസ്‌ലിം ജനസംഖ്യ വലിയ തോതില്&#x200d; വര്&#x200d;ദ്ധിച്ചുവെന്നും പാര്&#x200d;ലമെന്റില്&#x200d; ജനസംഖ്യ നിയന്ത്രണ ബില്&#x200d; കൊണ്ടുവരണമെന്നും എല്ലാ ജാതി-മത വിഭാഗങ്ങളെയും ഈ ബില്ലില്&#x200d; ഉള്&#x200d;പ്പെടുത്തണമെന്നും ഹരി ഓം പാണ്ഡെ കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>തിവ്രവാദം, ബലാത്സംഗം, ആള്&#x200d;ക്കൂട്ട കൊലപാതകം, ലൈംഗിക അതിക്രമങ്ങള്&#x200d; തുടങ്ങിയ പ്രശ്‌നങ്ങള്&#x200d; ഇന്ത്യയില്&#x200d; ഇപ്പോഴും നിലനില്&#x200d;ക്കുന്നത് മുസ്‌ലിം ജനസംഖ്യയിലുണ്ടാകുന്ന വര്&#x200d;ദ്ധനവ് മൂലമാണ്. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച ശേഷം രാജ്യത്ത് മുസ്‌ലിം ജനസംഖ്യ ക്രമാതീതമായി വര്&#x200d;ദ്ധിച്ചു, ഒരു ചാനലിന് നല്&#x200d;കിയ അഭിമുഖത്തില്&#x200d; ഹരി ഓം പാണ്ഡെ പറഞ്ഞു.</p>
<p>രാജ്യത്തെ ജനപെരുപ്പത്തെ കുറിച്ചെന്നും മുസ്‌ലിംകള്&#x200d; ചിന്തിക്കുന്നില്ല. അവര്&#x200d; പറയുന്നത് ജനസംഖ്യ നിയന്ത്രണം അവരുടെ മതവിശ്വാസ പ്രകാരം എതിരാണെന്നാണ്. ഉടന്&#x200d; തന്നെ പാര്&#x200d;ലമെന്റില്&#x200d; ജനസംഖ്യ നിയന്ത്രണ ബില്&#x200d; കൊണ്ടുവരണം. എല്ലാ ജാതി-മത വിഭാഗങ്ങളെയും ഈ ബില്ലില്&#x200d; ഉള്&#x200d;പ്പെടുത്തണം. മുസ്‌ലിം ജനസംഖ്യ വര്&#x200d;ധനവ്് നിയന്ത്രിച്ചില്ലെങ്കില്&#x200d; പാക്കിസ്ഥാനെ പോലെ, ഇന്ത്യ ഇനിയും മറ്റൊരു മുസ്ലിം രാഷ്ട്രത്തിനായി വിഭജിക്കപ്പെടുമെന്നും പാണ്ഡെ പറഞ്ഞു. ഉത്തര്&#x200d;പ്രദേശിലെ അംബേദ്കര്&#x200d; നഗര്&#x200d; മണ്ഡലത്തില്&#x200d; നിന്നുളള പാര്&#x200d;ലമെന്റ് അംഗമാണ് ഹരി ഓം പാണ്ഡെ</p>
<p>രണ്ടു ദിവസം മുമ്പ് ഉത്തര്&#x200d; പ്രദേശിലെ ബി.ജെ.പി നേതാവ് സുരേന്ദ്ര സിങ് രാജ്യത്തെ ഹിന്ദു ദമ്പതിമാര്&#x200d; മിനിമം അഞ്ചു കുട്ടികള്&#x200d;ക്ക് ജന്മം നല്&#x200d;കണമെന്നും അല്ലാത്തപക്ഷം ഭാവിയില്&#x200d; ഇന്ത്യയില്&#x200d; ഹിന്ദുക്കള്&#x200d; ന്യൂനപക്ഷമായി മാറുമെന്നും പറഞ്ഞിരുന്നു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/rapes-murders-on-rise-due-to-increasing-muslim-population-bjp-mp.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ന്യൂനപക്ഷ സ്‌കോളര്&#x200d;ഷിപ്പില്&#x200d; വന്&#x200d;കുറവ് വരുത്തി കേന്ദ്രം</title>
		<link>https://www.chandrikadaily.com/minority-scholarship-cut-off-by-central-govt.html</link>
					<comments>https://www.chandrikadaily.com/minority-scholarship-cut-off-by-central-govt.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 07 Jul 2018 17:31:03 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[India]]></category>
		<category><![CDATA[islamo phobia]]></category>
		<category><![CDATA[Narenda modi]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=93557</guid>

					<description><![CDATA[&#160; ന്യൂഡല്&#x200d;ഹി:മുസ്‌ലിംകള്&#x200d; ഒരു കയ്യില്&#x200d; ഖുര്&#x200d;ആനും മറുകയ്യില്&#x200d; കമ്പ്യൂട്ടറുമേന്തണമെന്നാണ് തങ്ങളുടെ ആവശ്യം. പ്രധാനമന്ത്രി നരേന്ദ്ര മോദി ഡല്&#x200d;ഹിയില്&#x200d; നടന്ന ഇസ്‌ലാമിക് ഹെറിറ്റേജ്, പ്രമോട്ടിങ് അണ്ടര്&#x200d;സ്റ്റാന്റിങ് ആന്റ് മോഡറേഷന്&#x200d; എന്ന പരിപാടിയില്&#x200d; നടത്തിയ പ്രസംഗത്തിലെ വാക്കുകളാണിത്. എന്നാല്&#x200d; ശാക്തീകരണമെന്നത് വെറും വാക്ക് മാത്രമാണെന്ന് ന്യൂനപക്ഷ വകുപ്പില്&#x200d; നിന്നുള്ള റിപ്പോര്&#x200d;ട്ടുകള്&#x200d; വ്യക്തമാക്കുന്നു. എല്ലാവര്&#x200d;ക്കുമൊപ്പം എല്ലാവര്&#x200d;ക്കും വികസനമെന്നത് വാക് ചാതുര്യം മാത്രമാണെന്ന് തെളിയിക്കുന്നതാണ് ന്യൂനപക്ഷ വികസന മന്ത്രാലയത്തില്&#x200d; നിന്നും ലഭ്യമായ വിവരങ്ങള്&#x200d; സൂചിപ്പിക്കുന്നത്. നരേന്ദ്ര മോദിയുടെ നേതൃത്വത്തില്&#x200d; എന്&#x200d;ഡിഎ സര്&#x200d;ക്കാര്&#x200d; അധികാരത്തില്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>ന്യൂഡല്&#x200d;ഹി:മുസ്‌ലിംകള്&#x200d; ഒരു കയ്യില്&#x200d; ഖുര്&#x200d;ആനും മറുകയ്യില്&#x200d; കമ്പ്യൂട്ടറുമേന്തണമെന്നാണ് തങ്ങളുടെ ആവശ്യം. പ്രധാനമന്ത്രി നരേന്ദ്ര മോദി ഡല്&#x200d;ഹിയില്&#x200d; നടന്ന ഇസ്‌ലാമിക് ഹെറിറ്റേജ്, പ്രമോട്ടിങ് അണ്ടര്&#x200d;സ്റ്റാന്റിങ് ആന്റ് മോഡറേഷന്&#x200d; എന്ന പരിപാടിയില്&#x200d; നടത്തിയ പ്രസംഗത്തിലെ വാക്കുകളാണിത്. എന്നാല്&#x200d; ശാക്തീകരണമെന്നത് വെറും വാക്ക് മാത്രമാണെന്ന് ന്യൂനപക്ഷ വകുപ്പില്&#x200d; നിന്നുള്ള റിപ്പോര്&#x200d;ട്ടുകള്&#x200d; വ്യക്തമാക്കുന്നു. എല്ലാവര്&#x200d;ക്കുമൊപ്പം എല്ലാവര്&#x200d;ക്കും വികസനമെന്നത് വാക് ചാതുര്യം മാത്രമാണെന്ന് തെളിയിക്കുന്നതാണ് ന്യൂനപക്ഷ വികസന മന്ത്രാലയത്തില്&#x200d; നിന്നും ലഭ്യമായ വിവരങ്ങള്&#x200d; സൂചിപ്പിക്കുന്നത്. നരേന്ദ്ര മോദിയുടെ നേതൃത്വത്തില്&#x200d; എന്&#x200d;ഡിഎ സര്&#x200d;ക്കാര്&#x200d; അധികാരത്തില്&#x200d; വന്നതിനു ശേഷമുളള നാലു വര്&#x200d;ഷം വിതരണം ചെയ്ത ന്യനപക്ഷ വിദ്യാര്&#x200d;ത്ഥികള്&#x200d;ക്കുളള സ്‌കോളര്&#x200d;ഷിപ്പില്&#x200d; വന്&#x200d; കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.</p>
<p>ന്യൂനപക്ഷ വിദ്യാര്&#x200d;ത്ഥികളുടെ വിദ്യാലയങ്ങളില്&#x200d; നിന്നുള്ള കൊഴിഞ്ഞു പോക്ക് അവസാനിപ്പിക്കാനും വിദ്യാഭ്യാസ പുരോഗതിയും ലക്ഷ്യമിട്ട് മെറിറ്റ് കം മീന്&#x200d;സ് സ്‌കോളര്&#x200d;ഷിപ്പ്, പോസ്റ്റ് മെട്രിക് സ്‌കോളര്&#x200d;ഷിപ്പ്, പ്രീ മെട്രിക് സ്‌കോളര്&#x200d;ഷിപ്പ് എന്നീ മൂന്ന് സ്‌കോളര്&#x200d;ഷിപ്പ് പദ്ധതികളാണ് നടപ്പിലാക്കിയിട്ടുള്ളത്. അപേക്ഷകരുടെ എണ്ണത്തില്&#x200d; വന്&#x200d; വര്&#x200d;ധന ഉണ്ടായിട്ടും അനുവദിച്ചത് വളരെ കുറച്ച് സ്‌കോളര്&#x200d;ഷിപ്പുകളാണെന്ന് വിവരാവകാശ രേഖകള്&#x200d; വ്യക്തമാക്കുന്നു. പ്രിമെട്രിക് വിഭാഗത്തില്&#x200d; 2013-14 വര്&#x200d;ഷത്തില്&#x200d; 77 ലക്ഷം സ്‌കോളര്&#x200d;ഷിപ്പുകള്&#x200d; വിതരണം ചെയ്ത സ്ഥാനത്ത് കഴിഞ്ഞ വര്&#x200d;ഷം വിതരണം ചെയ്തത് 44 ലക്ഷം സ്‌കോളര്&#x200d;ഷിപ്പുകളാണെന്ന് വിവരാവകാശ രേഖകള്&#x200d; പറയുന്നു. കഴിഞ്ഞ വര്&#x200d;ഷം 96,50,248 കുട്ടികള്&#x200d; സ്‌കോളര്&#x200d;ഷിപ്പിനായി അപേക്ഷിച്ചെങ്കിലും 44,74,452 പേ ര്&#x200d;ക്ക് മാത്രമാണ് ലഭിച്ചത്.</p>
<p>പ്രിമെട്രിക് വിഭാഗത്തില്&#x200d; സ്‌കോളര്&#x200d;ഷിപ്പിനായി കഴിഞ്ഞ വര്&#x200d;ഷം അപേക്ഷിച്ചത് 17 ലക്ഷം വിദ്യാര്&#x200d;ത്ഥികളാണ്, ലഭിച്ചതാകട്ടെ 6,06,282 വിദ്യാര്&#x200d;ത്ഥികള്&#x200d;ക്കും. മോദി അധികാരത്തിലെത്തുന്നതിന് തൊട്ടുമുന്&#x200d;പുളള വര്&#x200d;ഷത്തില്&#x200d; (2013-14) 13 ലക്ഷം കുട്ടികളാണ് സ്‌കോളര്&#x200d;ഷിപ്പിന് അപേക്ഷിച്ചത്. ഇതില്&#x200d; 8,90,467 കുട്ടികള്&#x200d;ക്കും സ്‌കോളര്&#x200d;ഷിപ്പ് ലഭിച്ചിരുന്നു. പ്രൊഫഷണല്&#x200d; കോഴ്‌സുകളില്&#x200d; പഠിക്കുന്ന വിദ്യാര്&#x200d;ത്ഥികള്&#x200d;ക്കുളള ധനസഹായത്തില്&#x200d; വലിയ വത്യാസം വന്നിട്ടില്ലെന്നും കണക്കുകള്&#x200d; വ്യക്തമാക്കുന്നു.</p>
<p>ഈ വിഭാഗത്തില്&#x200d; അപേക്ഷകരുടെ എണ്ണത്തിലും കുറവ് വന്നിട്ടുണ്ട്. 2013-14 ല്&#x200d; 3,26,723 അപേക്ഷകര്&#x200d; ഉണ്ടായിടത്ത് 2,49,229 പേരാണ് കഴിഞ്ഞ വര്&#x200d;ഷം അപേക്ഷിച്ചത്. ഇതില്&#x200d; 1,09,632 പേര്&#x200d;ക്ക് സ്‌കോളര്&#x200d;ഷിപ്പ് നല്&#x200d;കിയിട്ടുണ്ട്. സ്‌കോളര്&#x200d;ഷിപ്പുകള്&#x200d; നേരിട്ടെത്തിക്കുന്നതിനാലാണ് എണ്ണത്തില്&#x200d; കുറവ് വന്നതെന്നാണ് ന്യൂനപക്ഷ കാര്യ മന്ത്രി മുഖ്താര്&#x200d; അബ്ബാസ് നഖ്‌വിയുടെ വിശദീകരണം.</p>
<p>എന്നാല്&#x200d; അപേക്ഷകരുടെ എണ്ണത്തിലുണ്ടായ ഭീമമായ വര്&#x200d;ധന മന്ത്രിയുടെ വാദത്തെ ഖണ്ഡിക്കുന്നതാണ്. 2014-15 വര്&#x200d;ഷത്തില്&#x200d; പ്രീമെട്രിക് വിഭാഗത്തിലെ സ്‌കോളര്&#x200d;ഷിപ്പിനായി 1100 കോടി രൂപയാണ് മോദി വകയിരുത്തിയത്. മുന്&#x200d;വര്&#x200d;ഷത്തെ 950 കോടിയില്&#x200d; നിന്നായിരുന്നു ഈ വര്&#x200d;ധന.<br />
മെറിറ്റ് കം മീന്&#x200d;സ് സ്‌കോളര്&#x200d;ഷിപ്പിന് മുന്&#x200d; വര്&#x200d;ഷത്തെ 270 കോടിയില്&#x200d; നിന്നും 335 കോടിയായും പോസ്റ്റ് മെട്രിക് സ്‌കോളര്&#x200d;ഷിപ്പ് തുക 548 കോടിയില്&#x200d; നിന്നും 598 കോടിയായും ഉയര്&#x200d;ത്തിയിരുന്നു. എന്നാല്&#x200d; തുടര്&#x200d;ന്നുളള വര്&#x200d;ഷങ്ങളില്&#x200d; ഇത് കുറച്ചു.</p>
<p>നിലവില്&#x200d; യുപിഎ സര്&#x200d;ക്കാര്&#x200d; അവസാന വര്&#x200d;ഷം അനുവദിച്ച അതേ തുകയാണ് മോദിയും നല്&#x200d;കുന്നത്. മറ്റു സ്‌കോളര്&#x200d;ഷിപ്പുകള്&#x200d;ക്കും ഇതേ ഗതിയാണ്. എന്നാല്&#x200d; ഇത് 2015-16ല്&#x200d; യഥാക്രമം 1040, 335, 550 കോടി എന്നിങ്ങനെയായി കുറഞ്ഞു. 2016-17ലാവട്ടെ 931, 335, 550കോടിയായും 2017-18ല്&#x200d; 950, 393.54, 550 കോടി എന്നിങ്ങനെയാണ് അനുവദിച്ചതെന്നും വിവരാവകാശം വഴി ലഭിച്ച മറുപടിയില്&#x200d; പറയുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/minority-scholarship-cut-off-by-central-govt.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മധുവിന്റെ കൊലപാതകം: മുസ്‌ലിം വിദ്വേഷ ട്വീറ്റുമായി സെവാഗ്</title>
		<link>https://www.chandrikadaily.com/tribal-man-madhu-murder-sehwang-tweet-against-muslims.html</link>
					<comments>https://www.chandrikadaily.com/tribal-man-madhu-murder-sehwang-tweet-against-muslims.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 24 Feb 2018 13:06:23 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[Hate Crime]]></category>
		<category><![CDATA[india cricket]]></category>
		<category><![CDATA[islamo phobia]]></category>
		<category><![CDATA[keralam]]></category>
		<category><![CDATA[madhu murder]]></category>
		<category><![CDATA[sehwag]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=71639</guid>

					<description><![CDATA[കേരള ജനതയുടെ മനഃസാക്ഷിയെ നടുക്കിയ അട്ടപ്പാടിയില്&#x200d; ആദിവാസി യുവാവ് മധുവിനെ തല്ലിക്കൊന്ന സംഭവത്തില്&#x200d; സംസ്ഥാനത്തെ ജനങ്ങള്&#x200d; ജാതി-മത-രാഷ്ട്രീയം മാറ്റിനിര്&#x200d;ത്തി സംഭവത്തിനെതിരെ ശക്തമായ പ്രതിഷേധം പ്രകടിപ്പിക്കുമ്പോള്&#x200d; കൊലപാതകത്തിന് പിന്നില്&#x200d; മുസ്‌ലിംകളെന്ന ട്വീറ്റുവുമായി മുന്&#x200d; ഇന്ത്യന്&#x200d; ക്രിക്കറ്റ് താരം വീരേന്ദര്&#x200d; സെവാഗ് രംഗത്ത്. പാവപ്പെട്ട ആദിവാസി യുവാവ് മധു ഒരു കിലോ അരികിലോ മോഷ്ടിച്ചതിന് ഉബൈദ് , ഹുസൈന്&#x200d; , അബ്ദുല്&#x200d;കരീം എന്നിവരുടെ മര്&#x200d;ദ്ദനത്തില്&#x200d; ദാരുണമായി കൊല്ലപ്പെട്ടു. പ്രബുദ്ധ സമൂഹത്തിന് ഇത് അപമാനമാണ്, എനിക്ക് ലജ്ജ തോന്നുന്നു. ഒരു വ്യത്യാസവുമില്ല. [&#8230;]]]></description>
										<content:encoded><![CDATA[<p>കേരള ജനതയുടെ മനഃസാക്ഷിയെ നടുക്കിയ അട്ടപ്പാടിയില്&#x200d; ആദിവാസി യുവാവ് മധുവിനെ തല്ലിക്കൊന്ന സംഭവത്തില്&#x200d; സംസ്ഥാനത്തെ ജനങ്ങള്&#x200d; ജാതി-മത-രാഷ്ട്രീയം മാറ്റിനിര്&#x200d;ത്തി സംഭവത്തിനെതിരെ ശക്തമായ പ്രതിഷേധം പ്രകടിപ്പിക്കുമ്പോള്&#x200d; കൊലപാതകത്തിന് പിന്നില്&#x200d; മുസ്‌ലിംകളെന്ന ട്വീറ്റുവുമായി മുന്&#x200d; ഇന്ത്യന്&#x200d; ക്രിക്കറ്റ് താരം വീരേന്ദര്&#x200d; സെവാഗ് രംഗത്ത്.</p>
<p>പാവപ്പെട്ട ആദിവാസി യുവാവ് മധു ഒരു കിലോ അരികിലോ മോഷ്ടിച്ചതിന് ഉബൈദ് , ഹുസൈന്&#x200d; , അബ്ദുല്&#x200d;കരീം എന്നിവരുടെ മര്&#x200d;ദ്ദനത്തില്&#x200d; ദാരുണമായി കൊല്ലപ്പെട്ടു. പ്രബുദ്ധ സമൂഹത്തിന് ഇത് അപമാനമാണ്, എനിക്ക് ലജ്ജ തോന്നുന്നു. ഒരു വ്യത്യാസവുമില്ല. സെവാഗ് ട്വീറ്റ് ചെയ്തു.</p>
<p>&nbsp;</p>
<blockquote class="twitter-tweet" data-lang="en">
<p dir="ltr" lang="en">Madhu stole 1 kg rice. A mob of Ubaid , Hussain and Abdul Kareem lynched the poor tribal man to death. This is a disgrace to a civilised society and I feel ashamed that this happens and kuch farak nahi padta. <a href="https://t.co/LXSnjY6sF0">pic.twitter.com/LXSnjY6sF0</a></p>
<p>— Virender Sehwag (@virendersehwag) <a href="https://twitter.com/virendersehwag/status/967305291359555584?ref_src=twsrc%5Etfw">February 24, 2018</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p>മധുവിനെ മര്&#x200d;ദ്ദിച്ച സംഭവത്തില്&#x200d; നാല്&#x200d;പതോളം പേര്&#x200d; പങ്കെടുത്തെന്നും അതില്&#x200d; പന്ത്രണ്ട് പേര്&#x200d;ക്കെതിരെ കൊലക്കുറ്റം ചുമത്തിയെന്നുമുള്ള റിപ്പോര്&#x200d;ട്ടുകള്&#x200d; പുറത്തു വന്നിരിക്കെയാണ് ആക്രമണ സംഘത്തിലെ മൂന്നു മുസലിം പേരുകള്&#x200d; മാത്രം പരാമര്&#x200d;ശിച്ചിട്ടുള്ള സെവാഗിന്റെ മുസ്‌ലിം വിരുദ്ധത തുറന്നു കാട്ടുന്ന ട്വീറ്റ്. നേരത്തെ കാശ്മീര്&#x200d; വിഷയങ്ങളിലടക്കം സംഘ് പരിവാര്&#x200d; അനുകൂല നിലപാടുകള്&#x200d; സ്വീകരിച്ചു വരുന്ന താരത്തിന്റെ മുസ്‌ലിം വിരുദ്ധത ഒരിക്കല്&#x200d; കൂടി മറനീങ്ങി പുറത്തുവന്നിരിക്കുകയാണ്.</p>
<p>സെവാഗിന്റെ ട്വീറ്റ് ഏറ്റുപിടിച്ച ചിലര്&#x200d; മുസ്‌ലികള്&#x200d; മധുവിനെ കൊന്നു എന്ന ഹാഷ് ടാഗുകളുമായി ട്വിറ്ററില്&#x200d; രംഗത്തെത്തിയിട്ടുണ്ട്. എന്നാല്&#x200d; ഈ ക്രൂരതയിലും വര്&#x200d;ഗീയത പ്രചരിപ്പിക്കുന്ന താരത്തിനോട് കള്ളം പറയുന്നത് നിര്&#x200d;ത്തൂ എന്നുള്ള മറുപടികളും ചിലര്&#x200d; കുറിച്ചു. ആരെ തൃപ്തിപ്പെടുത്താനാണ് ഈ വര്&#x200d;ഗീയ വിദ്വേഷ ശ്രമമെന്നാണ് ചിലരുടെ ചോദ്യം.</p>
<blockquote class="twitter-tweet" data-lang="en">
<p dir="ltr" lang="en">Madhu stole 1 kg rice. A mob of Ubaid , Hussain and Abdul Kareem lynched the poor tribal man to death. This is a disgrace to a civilised society and I feel ashamed that this happens and kuch farak nahi padta. <a href="https://t.co/LXSnjY6sF0">pic.twitter.com/LXSnjY6sF0</a></p>
<p>— Virender Sehwag (@virendersehwag) <a href="https://twitter.com/virendersehwag/status/967305291359555584?ref_src=twsrc%5Etfw">February 24, 2018</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<blockquote class="twitter-tweet" data-lang="en">
<p dir="ltr" lang="en">He is trying to make it a communal color</p>
<p>— DANIEL (@keralaputras) <a href="https://twitter.com/keralaputras/status/967333816510513152?ref_src=twsrc%5Etfw">February 24, 2018</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<blockquote class="twitter-tweet" data-lang="en">
<p dir="ltr" lang="en">Hello, there. When are you getting your reward? <a href="https://t.co/Oxi9rgBW4l">https://t.co/Oxi9rgBW4l</a></p>
<p>— Yeh Log ! (@yehlog) <a href="https://twitter.com/yehlog/status/967329219746451457?ref_src=twsrc%5Etfw">February 24, 2018</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p>മധു കൊലപ്പെട്ട സംഭവത്തില്&#x200d; കഷി-മത-രാഷ്ട്രീയ ഭേദമന്യ കേരള ജനത ഒരേ സ്വരത്തില്&#x200d; കുറ്റവാളികള്&#x200d;ക്ക് തക്കതായ ശിക്ഷ കൊടുക്കണമെന്നും മധുവിന് നീതി ഉറപ്പാക്കണമെന്നാവിശ്യവുമായി രംഗത്തെത്തുമ്പോള്&#x200d; സംഘ് പരിവാര്&#x200d; പേജുകളും ഗ്രൂപ്പുകളും വിഷയത്തില്&#x200d; രാഷ്ട്രീയ മുതലെടുപ്പ് തുടരുകയാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/tribal-man-madhu-murder-sehwang-tweet-against-muslims.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മുസ്്‌ലിംകള്‍ക്കെതിരെയുള്ള  അതിക്രമങ്ങള്‍ പൊറുപ്പിക്കില്ല:  ലണ്ടന്‍ മേയര്‍</title>
		<link>https://www.chandrikadaily.com/attacks-against-muslims-not-terrible.html</link>
					<comments>https://www.chandrikadaily.com/attacks-against-muslims-not-terrible.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 08 Jun 2017 16:02:32 +0000</pubDate>
				<category><![CDATA[Views]]></category>
		<category><![CDATA[Attack Againdt Muslims]]></category>
		<category><![CDATA[islamo phobia]]></category>
		<category><![CDATA[UK Mayor]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=31697</guid>

					<description><![CDATA[ലണ്ടന്‍: ബ്രിട്ടീഷ് തലസ്ഥാന നഗരിയിലെ ഭീകരാക്രമണത്തിനുശേഷം മുസ്്‌ലിംകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ അഞ്ചിരട്ടി വര്‍ധിച്ചിരിക്കുകയാണെന്ന് ലണ്ടന്‍ മേയര്‍ സ്വാദിഖ് ഖാന്‍. ജൂണ്‍ ആറു മുതല്‍ മുസ്്‌ലിംകള്‍ക്കുനേരെയുള്ള വംശീയാക്രമണങ്ങളില്‍ 40 ശതമാനം വര്‍ധനവുണ്ടായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അത്തരം ആക്രമണങ്ങളോട് പൊലീസ് വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കുമെന്നും ഖാന്‍ വ്യക്തമാക്കി. ബുധനാഴ്ച മാത്രം 54 വംശീയകാക്രമണങ്ങളുണ്ടായി. അതില്‍ 20 എണ്ണവും മുസ്്‌ലിംകള്‍ക്കുനേരെയായിരുന്നു. ബ്രിട്ടീഷ് സമൂഹത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്ന കുല്‍സിത ശക്തികള്‍ക്ക് നഗരത്തെ വിഭജിക്കാന്‍ സാധിക്കില്ലെന്ന് ലോകത്തെ ബോധ്യപ്പെടുത്തുന്നതിന് ലണ്ടന്‍ ജനത ഒന്നിക്കണമെന്ന് ഖാന്‍ ഫേസ്ബുക്ക് [&#8230;]]]></description>
										<content:encoded><![CDATA[<p>ലണ്ടന്&#x200d;: ബ്രിട്ടീഷ് തലസ്ഥാന നഗരിയിലെ ഭീകരാക്രമണത്തിനുശേഷം മുസ്്‌ലിംകള്&#x200d;ക്കെതിരെയുള്ള അതിക്രമങ്ങള്&#x200d; അഞ്ചിരട്ടി വര്&#x200d;ധിച്ചിരിക്കുകയാണെന്ന് ലണ്ടന്&#x200d; മേയര്&#x200d; സ്വാദിഖ് ഖാന്&#x200d;. ജൂണ്&#x200d; ആറു മുതല്&#x200d; മുസ്്‌ലിംകള്&#x200d;ക്കുനേരെയുള്ള വംശീയാക്രമണങ്ങളില്&#x200d; 40 ശതമാനം വര്&#x200d;ധനവുണ്ടായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അത്തരം ആക്രമണങ്ങളോട് പൊലീസ് വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കുമെന്നും ഖാന്&#x200d; വ്യക്തമാക്കി. ബുധനാഴ്ച മാത്രം 54 വംശീയകാക്രമണങ്ങളുണ്ടായി. അതില്&#x200d; 20 എണ്ണവും മുസ്്‌ലിംകള്&#x200d;ക്കുനേരെയായിരുന്നു. ബ്രിട്ടീഷ് സമൂഹത്തെ തകര്&#x200d;ക്കാന്&#x200d; ശ്രമിക്കുന്ന കുല്&#x200d;സിത ശക്തികള്&#x200d;ക്ക് നഗരത്തെ വിഭജിക്കാന്&#x200d; സാധിക്കില്ലെന്ന് ലോകത്തെ ബോധ്യപ്പെടുത്തുന്നതിന് ലണ്ടന്&#x200d; ജനത ഒന്നിക്കണമെന്ന് ഖാന്&#x200d; ഫേസ്ബുക്ക് പോസ്റ്റില്&#x200d; ആഹ്വാനംചെയ്തു. വിഘടനവാദത്തെ പിഴുതെറിയുന്നതിന് പൊലീസ് ആവുന്നതെല്ലാം ചെയ്യും. എന്നിരിക്കെ മുസ്്‌ലിംകള്&#x200d;ക്കെതിരെ നടക്കുന്ന വംശീയാക്രമണങ്ങളോട് പൊലീസ് ഒരു വിട്ടുവീഴ്ചക്കും തയാറാകില്ല-അദ്ദേഹം പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/attacks-against-muslims-not-terrible.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
