<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>israeel &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/israeel/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Thu, 20 Nov 2025 02:42:49 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>israeel &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ഗസ്സയില്‍ വെടിനിര്‍ത്തല്‍ ലംഘിച്ച് ഇസ്രാഈല്‍ ആക്രമണത്തില്‍ 28 പേര്‍ കൊല്ലപ്പെട്ടു</title>
		<link>https://www.chandrikadaily.com/28-people-were-killed-in-an-israeli-attack-in-gaza-in-violation-of-the-ceasefire.html</link>
					<comments>https://www.chandrikadaily.com/28-people-were-killed-in-an-israeli-attack-in-gaza-in-violation-of-the-ceasefire.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Thu, 20 Nov 2025 02:42:49 +0000</pubDate>
				<category><![CDATA[world]]></category>
		<category><![CDATA[gaza]]></category>
		<category><![CDATA[gaza city]]></category>
		<category><![CDATA[israeel]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=364410</guid>

					<description><![CDATA[ഗസ്സ സിറ്റിയിലും ഖാന്‍ യൂനുസിലുമുണ്ടായ ആക്രമണത്തില്‍ എണ്‍പതിലേറെ പേര്‍ക്ക് പരിക്കേറ്റു.]]></description>
										<content:encoded><![CDATA[<p>ഗസ്സയും തെക്കന്&#x200d; ലബനാനിലുമുണ്ടായ ഇസ്രാഈല്&#x200d; വ്യോമാക്രമണങ്ങളില്&#x200d; 28 പേര്&#x200d; കൊല്ലപ്പെട്ടു. ഗസ്സയില്&#x200d; വെടിനിര്&#x200d;ത്തല്&#x200d; കരാര്&#x200d; ലംഘിച്ച് നടത്തിയ ആക്രമണങ്ങളില്&#x200d; സ്ത്രീകളും കുട്ടികളും ഉള്&#x200d;പ്പെടെയാണ് മരിച്ചത്. ഗസ്സ സിറ്റിയിലും ഖാന്&#x200d; യൂനുസിലുമുണ്ടായ ആക്രമണത്തില്&#x200d; എണ്&#x200d;പതിലേറെ പേര്&#x200d;ക്ക് പരിക്കേറ്റു. ഒക്ടോബര്&#x200d; 10നും പ്രാബല്യത്തില്&#x200d; വന്ന വെടിനിര്&#x200d;ത്തലിന് പിന്നാലെ ഇസ്രാഈല്&#x200d; നാനൂറിലേറെ തവണ കരാര്&#x200d; ലംഘിച്ചതായി റിപ്പോര്&#x200d;ട്ടുകള്&#x200d;. ഇതോടെ 300ല്&#x200d; അധികം ഫലസ്തീനികള്&#x200d; കൊല്ലപ്പെട്ടതായി പറയുന്നു.</p>
<p>വെടിനിര്&#x200d;ത്തല്&#x200d; കരാര്&#x200d; മറയാക്കി ക്രൂരമായ നടപടികള്&#x200d; തുടരുന്ന ഇസ്രാഈലിനെതിരെ അന്താരാഷ്ട്ര സമൂഹം രംഗത്തെത്തണമെന്ന് ഹമാസ് ആവശ്യപ്പെട്ടു. നിലവിലെ അവസ്ഥ അതീവ ഗുരുതരമാണെന്ന് യു.എന്&#x200d; ഏജന്&#x200d;സികളും ചൂണ്ടിക്കാട്ടി. ഗസ്സയില്&#x200d; കൂടുതല്&#x200d; സഹായം എത്താഞ്ഞാല്&#x200d; മാനുഷിക പ്രതിസന്ധി വഷളാകുമെന്ന് യു.എന്&#x200d; അഭയാര്&#x200d;ഥി ഏജന്&#x200d;സി മേധാവി ഫിലിപ്പെ ലസ്സാരിനി മുന്നറിയിപ്പ് നല്&#x200d;കി.</p>
<p>അതേസമയം അധിനിവിഷ്ട ദക്ഷിണ സിറിയന്&#x200d; പ്രദേശത്ത് ഇസ്രാഈല്&#x200d; പ്രധാനമന്ത്രി ബിന്യമിന്&#x200d; നെതന്യാഹു നടത്തിയ സന്ദര്&#x200d;ശനത്തിനെതിരെ സിറിയ, ജോര്&#x200d;ദാന്&#x200d; ഉള്&#x200d;പ്പെടെ അറബ് രാഷ്ട്രങ്ങള്&#x200d; ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. നെതന്യാഹുവിന്റെ നടപടി ആശങ്കാജനകമാണെന്ന് യു.എന്&#x200d; സെക്രട്ടറി ജനറല്&#x200d; ആന്റോണിയോ ഗുട്ടറസ് വിലയിരുത്തി.</p>
<p>തെക്കന്&#x200d; ലബനാനിലെ ഐനുല്&#x200d; ഹില്&#x200d;വ ഫലസ്തീന്&#x200d; അഭയാര്&#x200d;ഥി ക്യാമ്പില്&#x200d; ഇസ്രാഈല്&#x200d; നടത്തിയ ബോംബാക്രമണത്തില്&#x200d; 14 പേര്&#x200d; കൊല്ലപ്പെട്ടു. മസ്ജിദിന്റെ പാര്&#x200d;ക്കിങ്ങിനോടു ചേര്&#x200d;ന്ന പ്രദേശത്താണ് ആക്രമണം നടന്നത്. ഏകദേശം 64,000 പേര്&#x200d; താമസിക്കുന്ന രാജ്യത്തിലെ ഏറ്റവും വലിയ അഭയാര്&#x200d;ഥി ക്യാമ്പുകളിലൊന്നാണിത്. ഇത്, ഹിസ്ബുല്ലയുമായി ഒരു വര്&#x200d;ഷം മുമ്പുണ്ടായ വെടിനിര്&#x200d;ത്തല്&#x200d; കരാറിന് ശേഷം സംഭവിക്കുന്ന ഏറ്റവും വലിയ ആക്രമണമായാണ് വിലയിരുത്തുന്നത്. ഗസ്സയിലും ലബനാനിലും ഫലസ്തീന്&#x200d; ജനതയെ ലക്ഷ്യമിട്ട് നടക്കുന്ന ഇസ്രാഈല്&#x200d; നീക്കങ്ങളെ ഹമാസ് ശക്തമായി അപലപിച്ചു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/28-people-were-killed-in-an-israeli-attack-in-gaza-in-violation-of-the-ceasefire.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഗസ്സ വംശഹത്യ; നെതന്യാഹുവിനെതിരെ തുര്‍ക്കിയില്‍ അറസ്റ്റ് വാറണ്ട്</title>
		<link>https://www.chandrikadaily.com/11gaza-genocide-netanyahu-arrest-warrant-in-turkey.html</link>
					<comments>https://www.chandrikadaily.com/11gaza-genocide-netanyahu-arrest-warrant-in-turkey.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Sat, 08 Nov 2025 04:10:12 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[Arrest]]></category>
		<category><![CDATA[gaza]]></category>
		<category><![CDATA[israeel]]></category>
		<category><![CDATA[Netanyahu]]></category>
		<category><![CDATA[turkey]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=362493</guid>

					<description><![CDATA[നെതന്യാഹുവിനൊപ്പം പ്രതിരോധമന്ത്രി യോവ് ഗലന്റ്, സുരക്ഷാമന്ത്രി ഇറ്റാമര്‍ ബെന്‍ഗിവിര്‍, ആര്‍മി ലഫ്റ്റനന്റ് ജനറല്‍ ഇയാല്‍ സാമിര്‍ തുടങ്ങിയവരും ഉള്‍പ്പെടെ 37 പേര്‍ക്ക് എതിരെയാണ് വാറണ്ട്.
]]></description>
										<content:encoded><![CDATA[<p>ഇസ്താംബൂള്&#x200d;: ഗസ്സയിലെ വംശഹത്യക്ക് നേതൃത്വം നല്&#x200d;കിയതിന്റെ പേരില്&#x200d; ഇസ്രാഈല്&#x200d; പ്രധാനമന്ത്രി ബിന്യമിന്&#x200d; നെതന്യാഹുവിനെയും മറ്റു മന്ത്രിമാരെയുംതിരെ തുര്&#x200d;ക്കി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. നെതന്യാഹുവിനൊപ്പം പ്രതിരോധമന്ത്രി യോവ് ഗലന്റ്, സുരക്ഷാമന്ത്രി ഇറ്റാമര്&#x200d; ബെന്&#x200d;ഗിവിര്&#x200d;, ആര്&#x200d;മി ലഫ്റ്റനന്റ് ജനറല്&#x200d; ഇയാല്&#x200d; സാമിര്&#x200d; തുടങ്ങിയവരും ഉള്&#x200d;പ്പെടെ 37 പേര്&#x200d;ക്ക് എതിരെയാണ് വാറണ്ട്.</p>
<p>തുര്&#x200d;ക്കിയുടെ നിയമവ്യവസ്ഥയാണ് ഈ നടപടി കൈക്കൊണ്ടത്. എങ്കിലും 37 പേരുടേയും പൂര്&#x200d;ണ്ണ പട്ടിക ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.</p>
<p>ഗസ്സയിലെ മനുഷ്യവിരുദ്ധ പ്രവര്&#x200d;ത്തനങ്ങള്&#x200d;, 2023 ഒക്ടോബര്&#x200d; മുതല്&#x200d; ഗസ്സയില്&#x200d; ഇസ്രാഈല്&#x200d; നടത്തുന്ന ആക്രമണങ്ങള്&#x200d; മനുഷ്യത്വത്തിന് എതിരായ കുറ്റകൃത്യമാണെന്ന് തുര്&#x200d;ക്കി ആരോപിച്ചു. 2023 ഒക്ടോബര്&#x200d; 17-ന് അല്&#x200d;-അഹ്‌ലി ആശുപത്രിയില്&#x200d; നടന്ന ഇസ്രാഈല്&#x200d; ബോംബാക്രമണത്തില്&#x200d; 500 പേര്&#x200d; കൊല്ലപ്പെട്ടത് ഉള്&#x200d;പ്പെടെ അനവധി ആശുപത്രികളും മെഡിക്കല്&#x200d; സംവിധാനങ്ങളും തകര്&#x200d;ത്തുവെന്നാണ് കുറ്റപത്രത്തില്&#x200d; പറയുന്നത്.</p>
<p>ഗസ്സയിലെ ഉപരോധം മൂലം വലിയ മാനവിക പ്രതിസന്ധി നിലനില്&#x200d;ക്കുന്നുണ്ടെന്നും, തുര്&#x200d;ക്കി നിര്&#x200d;മ്മിച്ച തുര്&#x200d;ക്കിഷ്-ഫലസ്തീനിയന്&#x200d; ഫ്രണ്ട്ഷിപ്പ് ആശുപത്രിയും ഇസ്രായേല്&#x200d; സൈന്യം മാര്&#x200d;ച്ചില്&#x200d; നശിപ്പിച്ചതായും റിപ്പോര്&#x200d;ട്ടില്&#x200d; പറയുന്നു.</p>
<p>തുര്&#x200d;ക്കിയുടെ നടപടിയെ &#8221;പി.ആര്&#x200d; പരിപാടി മാത്രമാണ്&#8221; എന്ന് പറഞ്ഞ് ഇസ്രാഈല്&#x200d; വിദേശകാര്യമന്ത്രി പ്രതികരിച്ചു. യഥാര്&#x200d;ത്ഥ അന്വേഷണപരമായ അടിത്തറയില്ലാത്ത രാഷ്ട്രീയ നീക്കമാണിതെന്ന് ഇസ്രാഈല്&#x200d; ആരോപിച്ചു.</p>
<p>തുര്&#x200d;ക്കിയുടെ നീക്കത്തെ ഹമാസ് സ്വാഗതം ചെയ്തു. &#8221;ഇത് നീതി, മാനവികത, സഹോദരത്വം എന്നിവയുടെ പ്രതീകമാണ്,&#8221; എന്നാണ് ഹമാസിന്റെ പ്രതികരണം.</p>
<p>അന്താരാഷ്ട്ര നീതിന്യായ കോടതിയും നേരത്തെ നെതന്യാഹുവിനെതിരെ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഗസ്സയിലെ ഇസ്രാഈല്&#x200d; ആക്രമണത്തിനെതിരെ ദക്ഷിണാഫ്രിക്ക നല്&#x200d;കിയ കേസില്&#x200d; തുര്&#x200d;ക്കിയും കക്ഷിയായി ചേര്&#x200d;ന്നിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/11gaza-genocide-netanyahu-arrest-warrant-in-turkey.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഗസ്സയിലെ വെടിനിര്‍ത്തല്‍ കരാര്‍ പാലിക്കണമെന്ന് ഇസ്രാഈലിനോട് മുന്നറിയിപ്പ് നല്‍കി ഐക്യരാഷ്ട്രസഭ</title>
		<link>https://www.chandrikadaily.com/the-united-nations-has-warned-israel-to-abide-by-the-cease-fire-agreement-in-gaza.html</link>
					<comments>https://www.chandrikadaily.com/the-united-nations-has-warned-israel-to-abide-by-the-cease-fire-agreement-in-gaza.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sat, 25 Oct 2025 02:09:44 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[gaza]]></category>
		<category><![CDATA[israeel]]></category>
		<category><![CDATA[standwithgaza]]></category>
		<category><![CDATA[united nations]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=360103</guid>

					<description><![CDATA[വെടിനിര്‍ത്തല്‍ കരാറില്‍ നിശ്ചയിച്ചതിനേക്കാള്‍ വളരെ കുറച്ച് സഹായ ട്രക്കുകളെയാണ് ഇപ്പോള്‍ ഗസ്സയിലേക്ക് കടത്തിവിടുന്നതെന്ന് യു.എന്‍ വ്യക്തമാക്കി.]]></description>
										<content:encoded><![CDATA[<p>യുനൈറ്റഡ് നേഷന്&#x200d;സ്: ഗസ്സയിലെ വെടിനിര്&#x200d;ത്തല്&#x200d; ധാരണകള്&#x200d; പാലിക്കുന്നതില്&#x200d; ഇസ്രാഈല്&#x200d; പരാജയപ്പെടുന്നുവെന്ന ആശങ്ക ഉയര്&#x200d;ത്തി ഐക്യരാഷ്ട്രസഭ മുന്നറിയിപ്പ് നല്&#x200d;കി. വെടിനിര്&#x200d;ത്തല്&#x200d; കരാറില്&#x200d; നിശ്ചയിച്ചതിനേക്കാള്&#x200d; വളരെ കുറച്ച് സഹായ ട്രക്കുകളെയാണ് ഇപ്പോള്&#x200d; ഗസ്സയിലേക്ക് കടത്തിവിടുന്നതെന്ന് യു.എന്&#x200d; വ്യക്തമാക്കി.</p>
<p>ഗസ്സയിലെ ജനങ്ങള്&#x200d; ഇപ്പോഴും ഭക്ഷണം, കുടിവെള്ളം, മരുന്ന് എന്നിവയുടെ ഗുരുതര ക്ഷാമം നേരിടുകയാണ്. ഇസ്രായേല്&#x200d; സൈനിക സാന്നിധ്യം കാരണം അനേകം പേര്&#x200d;ക്ക് വീടുകളിലേക്ക് തിരിച്ചെത്താന്&#x200d; കഴിയാത്ത അവസ്ഥയും തുടരുന്നു. അതേസമയം, വെസ്റ്റ് ബാങ്കില്&#x200d; ഫലസ്തീനികള്&#x200d;ക്കെതിരായ അതിക്രമങ്ങളും തുടരുകയാണ്.</p>
<p>വെള്ളിയാഴ്ച നബ്ലുസിലെ അസ്‌കര്&#x200d; ക്യാമ്പില്&#x200d; 18 കാരനായ മുഹമ്മദ് അഹ്‌മദ് അബു ഹനീന്&#x200d; ഇസ്രാഈല്&#x200d; സൈനികരുടെ വെടിയേറ്റ് മരിച്ചതായി യു.എന്&#x200d; സെക്രട്ടറി ജനറല്&#x200d; അന്റോണിയോ ഗുട്ടെറസിന്റെ ഉപവക്താവ് ഫര്&#x200d;ഹാന്&#x200d; ഹഖ് അറിയിച്ചു. ഇതിന് മുന്&#x200d;പ് ഹെബ്രോണില്&#x200d; ഫുട്‌ബോള്&#x200d; കളിക്കുകയായിരുന്ന 10 കാരനായ മുഹമ്മദ് അല്&#x200d; ഹല്ലാഖ് സൈനിക വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു.</p>
<p>അതേസമയം, ഗസ്സയിലെ വെടിനിര്&#x200d;ത്തല്&#x200d; ധാരണകള്&#x200d; ഉറപ്പാക്കല്&#x200d; അമേരിക്കയുടെ പ്രധാന മുന്&#x200d;ഗണനയാണെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാര്&#x200d;ക്കോ റൂബിയോ ഇസ്രാഈലില്&#x200d; നിന്ന് പ്രസ്താവിച്ചു.</p>
<p>തുര്&#x200d;ക്കി പ്രസിഡന്റ് റെജപ് തയ്യിപ് എര്&#x200d;ദോഗാന്&#x200d; മധ്യസ്ഥ രാജ്യങ്ങള്&#x200d; വെടിനിര്&#x200d;ത്തല്&#x200d; കരാര്&#x200d; കൃത്യമായി പാലിക്കപ്പെടുന്നതിന് ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും ഇസ്രാഈല്&#x200d; അതിനെ ലംഘിക്കുന്നതില്&#x200d; നിന്നും പിന്തിരിയണമെന്നും ആവശ്യപ്പെട്ടു.</p>
<p>ഗസ്സയിലെ മാനുഷിക സാഹചര്യങ്ങള്&#x200d; കൂടുതല്&#x200d; വഷളാകുന്ന സാഹചര്യത്തില്&#x200d; ഐക്യരാഷ്ട്രസഭയുടെ ഈ മുന്നറിയിപ്പ് അന്താരാഷ്ട്ര സമൂഹത്തിന് ഗൗരവമായി എടുക്കേണ്ട സാഹചര്യമാണെന്ന് വിദഗ്ധര്&#x200d; വിലയിരുത്തുന്നു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-united-nations-has-warned-israel-to-abide-by-the-cease-fire-agreement-in-gaza.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഗസ്സയിലേക്ക് അടിയന്തര സഹായം അനുവദിക്കണമെന്ന് അന്താരാഷ്ട്ര നീതിന്യായ കോടതി; ഇസ്രാഈലിനെതിരെ കടുത്ത വിമര്‍ശനം</title>
		<link>https://www.chandrikadaily.com/international-court-of-justice-to-allow-emergency-aid-to-gaza-strong-criticism-of-israel.html</link>
					<comments>https://www.chandrikadaily.com/international-court-of-justice-to-allow-emergency-aid-to-gaza-strong-criticism-of-israel.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Thu, 23 Oct 2025 02:30:28 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[gaza]]></category>
		<category><![CDATA[international court of justice]]></category>
		<category><![CDATA[israeel]]></category>
		<category><![CDATA[standwithgaza]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=359809</guid>

					<description><![CDATA[സഹായം തടയാനോ വൈകിക്കാനോ ഇസ്രാഈലിന് അധികാരമില്ലെന്നും, അതിനുള്ള ബാധ്യത ഇസ്രാഈലിനാണ് എന്നും കോടതി വ്യക്തമാക്കി.]]></description>
										<content:encoded><![CDATA[<p>ഗസ്സ സിറ്റി: ഗസ്സയിലെ മനുഷ്യാവകാശ പ്രതിസന്ധി ഗൗരവമായ സാഹചര്യത്തിലേക്ക് നീങ്ങുമ്പോള്&#x200d;, യുഎന്&#x200d; ഏജന്&#x200d;സികളിലൂടെ അടിയന്തര സഹായം വിലക്കുകളില്ലാതെ ലഭ്യമാക്കണമെന്ന് അന്താരാഷ്ട്ര നീതിന്യായ കോടതി ഉത്തരവിട്ടു. സഹായം തടയാനോ വൈകിക്കാനോ ഇസ്രാഈലിന് അധികാരമില്ലെന്നും, അതിനുള്ള ബാധ്യത ഇസ്രാഈലിനാണ് എന്നും കോടതി വ്യക്തമാക്കി.</p>
<p>പട്ടിണിയെ ആയുധമാക്കി മാറ്റുന്ന നിയമവിരുദ്ധ ഹീനകൃത്യങ്ങള്&#x200d; ഗസ്സയില്&#x200d; തുടരുകയാണെന്ന് കോടതി കുറ്റപ്പെടുത്തി. യുഎന്&#x200d; ഏജന്&#x200d;സികളിലെ സന്നദ്ധപ്രവര്&#x200d;ത്തകര്&#x200d; ഹമാസ് പോരാളികളുമായി ബന്ധപ്പെട്ടു പ്രവര്&#x200d;ത്തിക്കുന്നുവെന്ന ഇസ്രാഈലിന്റെ ആരോപണം കോടതി തള്ളി. അതിനായി തെളിവുകള്&#x200d; സമര്&#x200d;പ്പിക്കാന്&#x200d; ഇസ്രാഈല്&#x200d; പരാജയപ്പെട്ടുവെന്നും വിധിയില്&#x200d; ചൂണ്ടിക്കാട്ടി.</p>
<p>അതേസമയം, വിധി ഹമാസിന് അനുകൂലമാണെന്ന് ആരോപിച്ച് ഇസ്രാഈല്&#x200d; വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. വെടിനിര്&#x200d;ത്തല്&#x200d; കരാര്&#x200d; പ്രാബല്യത്തില്&#x200d; വന്നിട്ട് 12 ദിവസം പിന്നിട്ടിട്ടും, ഗസ്സയിലേക്ക് ആവശ്യമായ സഹായം നല്&#x200d;കാന്&#x200d; ഇസ്രാഈല്&#x200d; തയ്യാറായിട്ടില്ല. റഫ അതിര്&#x200d;ത്തി വഴി ദിവസേന 600 ട്രക്കുകള്&#x200d; സഹായസാധനങ്ങളുമായി ഗസ്സയിലേക്ക് കടത്തിവിടണമെന്ന് കരാറിലുണ്ടായിരുന്നുവെങ്കിലും, അതും പാലിക്കപ്പെട്ടിട്ടില്ല.</p>
<p>ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്&#x200d; ആന്റോണിയോ ഗുട്ടറസ് ഇസ്രാഈല്&#x200d; ഉടന്&#x200d; അതിര്&#x200d;ത്തി തുറന്ന് പരമാവധി സഹായം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു.</p>
<p>ഇതിനിടെ, വെടിനിര്&#x200d;ത്തലിന്റെ രണ്ടാം ഘട്ട ചര്&#x200d;ച്ചകളും ഊര്&#x200d;ജിതമാകുന്നു. യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി വാന്&#x200d;സ് ഇസ്രാഈല്&#x200d; പ്രധാനമന്ത്രി ബെഞ്ചമിന്&#x200d; നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തി. ഗസ്സയില്&#x200d; ബദല്&#x200d; സര്&#x200d;ക്കാര്&#x200d; രൂപീകരണം ദീര്&#x200d;ഘകാല പ്രക്രിയയാണെന്ന് വാന്&#x200d;സ് വ്യക്തമാക്കി.</p>
<p>അതേ സമയം, അധിനിവിഷ്ട വെസ്റ്റ് ബാങ്ക് ഇസ്രാഈലിന്റെ ഭാഗമായി പ്രഖ്യാപിക്കുന്ന കരടുപ്രമേയം ഇസ്രായേഈല്&#x200d; പാര്&#x200d;ലമെന്റ് പാസാക്കി 25 അനുകൂല വോട്ടുകള്&#x200d;ക്കും 24 എതിര്&#x200d; വോട്ടുകള്&#x200d;ക്കും നടുവില്&#x200d;. ഈ നീക്കം പ്രദേശത്ത് ഗുരുതര പ്രത്യാഘാതങ്ങള്&#x200d; ഉണ്ടാക്കുമെന്ന് ജോര്&#x200d;ദാന്&#x200d; ഉള്&#x200d;പ്പെടെ അറബ് രാജ്യങ്ങള്&#x200d; മുന്നറിയിപ്പ് നല്&#x200d;കി.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/international-court-of-justice-to-allow-emergency-aid-to-gaza-strong-criticism-of-israel.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സമാധാനക്കരാറിന് വിലയെന്ത്</title>
		<link>https://www.chandrikadaily.com/what-is-the-price-of-the-peace-agreement.html</link>
					<comments>https://www.chandrikadaily.com/what-is-the-price-of-the-peace-agreement.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Wed, 22 Oct 2025 02:09:05 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[chandrikaeditorial]]></category>
		<category><![CDATA[gaza]]></category>
		<category><![CDATA[israeel]]></category>
		<category><![CDATA[standwithgaza]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=359603</guid>

					<description><![CDATA[സമാധാന പ്രതീക്ഷ നല്‍കി ഗസ്സയില്‍ പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ കാറ്റില്‍ പറത്തി ഇസ്രാഈല്‍ കൂട്ടക്കുരുതി തുടരുകയാണ്.]]></description>
										<content:encoded><![CDATA[<p>സമാധാന പ്രതീക്ഷ നല്&#x200d;കി ഗസ്സയില്&#x200d; പ്രഖ്യാപിച്ച വെടിനിര്&#x200d;ത്തല്&#x200d; കാറ്റില്&#x200d; പറത്തി ഇസ്രാഈല്&#x200d; കൂട്ടക്കുരുതി തുടരുകയാണ്. ഒരാഴ്ച മുമ്പ് വെടിനിര്&#x200d;ത്തല്&#x200d; പ്രാബല്യ ത്തില്&#x200d; വന്ന ശേഷം ഇസ്രാഈല്&#x200d; നടത്തിയ വ്യത്യസ്ത ആക്രമണങ്ങളില്&#x200d; 97 ഫലസ്തീനികള്&#x200d; കൊല്ലപ്പെടുകയും 230 പേര്&#x200d;ക്ക് പരിക്കേല്&#x200d;ക്കുകയും ചെയ്തിരിക്കുകയാണ്. ഗസ്സ വെടിനിര്&#x200d;ത്തല്&#x200d; നിലവിലുണ്ടെന്നും സാഹചര്യങ്ങള്&#x200d; സമാധാനപരമായി നിലനിര്&#x200d;ത്താന്&#x200d; യു.എസ് പ്രവര്&#x200d; ത്തിക്കുന്നുണ്ടെന്നും സമാധാന കരാറിന് നേതൃത്വം നല്&#x200d;കിയ അമേരിക്കന്&#x200d; പ്രസിഡന്റ് ഡൊണാള്&#x200d;ഡ് ട്രംപ് ആ വര്&#x200d;ത്തിക്കുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ വാക്കുകള്&#x200d;ക്ക് വിലനല്&#x200d;കാവുന്ന സാഹചര്യത്തിലല്ല ഫലസ്തീനികളും ലോകത്തെമ്പാടുമുള്ള സമാധാന പ്രേമികളും നിലവിലുള്ളത്.</p>
<p>കരാര്&#x200d; വ്യവസ്ഥകള്&#x200d; ഹമാസ് പരമാവധി പാലിക്കുമ്പോഴും ആക്രമണങ്ങള്&#x200d; തുടര്&#x200d;ന്ന് വെടിനിര്&#x200d;ത്തല്&#x200d; അട്ടിമറിക്കാനുള്ള ശ്രമമാണ് ഇസ്രാഈലിന്റെ ഭാഗത്തുനിന്നുണ്ടാകുന്നതെന്ന് മാത്രമല്ല, ആക്രമണം തുടരുന്നതോടൊപ്പം മാനുഷിക സഹായങ്ങള്&#x200d; എത്തിക്കാനും അവര്&#x200d; അനുവദിക്കുന്നില്ല. അമേരിക്കന്&#x200d; സമ്മര്&#x200d;ദ്ദത്തെ തുടര്&#x200d;ന്ന് ഇന്നലെ രണ്ട് അതിര്&#x200d;ത്തി കവാടങ്ങള്&#x200d; തുറന്നതും ഈജിപ്ഷ്യന്&#x200d; തലസ്ഥാനമായ കെയ്‌റോയില്&#x200d; ഹമാസ് പ്രതിനിധികളും മധ്യസ്ഥരും ചര്&#x200d;ച്ചകള്&#x200d; പുനരാരംഭിച്ചതുമെല്ലാം പ്രതീക്ഷാ നിര്&#x200d;ഭരമാണെങ്കിലും അതെല്ലാം എത്രത്തോളം സാര്&#x200d;ത്ഥകമാകുമെന്നത് കണ്ടറിയേണ്ടതുണ്ട്. ഗസ്സയില്&#x200d; ഒരു കെട്ടിടം പൊളിക്കുന്നതിനിടെ രണ്ട് ഇസ്രാഈല്&#x200d; സൈനികരെ ഹമാസ് കൊലപ്പെടുത്തിയെന്ന ആരോപണമാണ് വെടിനിര്&#x200d;ത്തല്&#x200d; ലംഘനത്തിന് കാരണമായി ഇസ്രാഈല്&#x200d; പറയുന്നത്.</p>
<p>എന്നാല്&#x200d; സൈനികരെ കൊലപ്പെടുത്തിയത് തങ്ങളാണെന്ന ആരോപണം ഹമാസ് നിഷേധിച്ചിട്ടുണ്ട്. എന്നാല്&#x200d; ഇസ്രാഈലിന്റെ വെടിനിര്&#x200d;ത്തല്&#x200d; ലംഘനം നോക്കിനില്&#x200d;ക്കില്ലെന്ന മുന്നറിയിപ്പും ഹമാസ് നല്&#x200d;കിയിട്ടുണ്ട്. വെടിനിര്&#x200d;ത്തല്&#x200d; കരാറുമായി ഇസ്രാഈലിന് പൊരുത്തപ്പെടാന്&#x200d; ഇനിയും സാധിച്ചിട്ടില്ലെന്നും മേഖലയില്&#x200d; ശാശ്വത സമാധാനം തങ്ങള്&#x200d; ഒരിക്കലും ആഗ്രഹിക്കുന്നില്ലെന്നതിനുമുള്ള തെളിവുകളിലൊന്നായി മാറുകയാണ്, സമാധാന കരാറില്&#x200d; വ്യവസ്ഥ ചെയ്ത ഈജിപ്ഷ്യന്&#x200d; അതിര്&#x200d;ത്തിയിലെ റഫാ ഇടനാഴി തുറക്കുന്നത് നീളുമെന്ന നിലപാടില്&#x200d; അവര്&#x200d; ഉറച്ചുനില്&#x200d;ക്കുന്നത്.</p>
<p>അതിനിടെ സമാധാനക്കരാര്&#x200d; നിലനില്&#x200d;ക്കുന്ന സാഹ ചര്യത്തിലും ഫലസ്തീന്&#x200d; ഭൂമി ഇസ്രാഈല്&#x200d; പിടിച്ചെടു ക്കുന്നതായി പുറത്തുവരുന്ന വാര്&#x200d;ത്തകള്&#x200d; ഞെട്ടിപ്പിക്കുന്നതും സമാധാനക്കരാറിന്റെ താല്&#x200d;പര്യങ്ങളെ തന്നെ ചോദ്യം ചെയ്യുന്നതുമാണ്. ഇസ്രാഈലിന് ആക്രമണവും അധിനിവേശവും തുടരാനുള്ള സാഹചര്യം സൃഷ്ടിക്കുകയായിരുന്നോ അമേരിക്ക മുന്&#x200d;കൈയ്യെടുത്തുള്ള സമാധാനക്കരാറിന്റെ ലക്ഷ്യമെന്നുപോലുള്ള സന്ദേഹങ്ങളാണ് ഇത്തരം ധാരുണമായ സംഭവങ്ങള്&#x200d; ഉയര്&#x200d;ത്തുന്ന ചോദ്യം. അധിനിവേശ വെസ്റ്റ് ബാങ്കിന്റെ വടക്കന്&#x200d; മേഖ ലയില്&#x200d; ഇസ്രാഈല്&#x200d; 70,000 ചതുരശ്ര മീറ്ററിലധികം ഫലസ്തീന്&#x200d; ഭൂമി പിടിച്ചെടുത്തതായാണ് പുറത്തുവരുന്ന റിപ്പോര്&#x200d;ട്ടുകള്&#x200d;.</p>
<p>നബ്ലൂസിലെ ഗ്രാമീണ ഭൂമി പിടിച്ചെടുത്ത തായി റാമല്ല ആസ്ഥാനമായി പ്രവര്&#x200d;ത്തിക്കുന്ന &#8216;കോളനൈസേഷന്&#x200d; ആന്&#x200d;ഡ് വാള്&#x200d; റെസിസ്റ്റന്&#x200d;സ് കമ്മീഷന്&#x200d;&#8217; ആണ് ഞെട്ടിക്കുന്ന വിവരം പുറത്തുവിട്ടിരിക്കുന്നത്. ഇ സ്രാഈലി കുടിയേറ്റ കേന്ദ്രമായ &#8216;എലി സെറ്റില്&#x200d;മെന്റിന് ചുറ്റും ബഫര്&#x200d; സോണ്&#x200d; സ്ഥാപിക്കുകയാണ് ഇസ്രാഈല്&#x200d; ലക്ഷ്യമെന്ന് കമ്മീഷന്&#x200d; റിപ്പോര്&#x200d;ട്ടില്&#x200d; പറയുന്നുണ്ട്.</p>
<p>ഇത്തരത്തിലുള്ള സൈനിക പിടിച്ചെടുക്കലുകള്&#x200d;ക്കുള്ള ഉത്ത രവുകള്&#x200d; ഈ വര്&#x200d;ഷം ഇതുവരെ മാത്രം 53 തവണ നട ത്തിയിട്ടുണ്ട്. നിലവിലുള്ള കുടിയേറ്റ വിരുദ്ധ നിയമങ്ങളെ തന്നെ നഗ്‌നമായി ലംഘിക്കുന്ന ഇസ്രാഈലിനെ സംബന്ധിച്ചടുത്തോളം സമാധാന കരാറിന്റെ ലംഘനം പു ത്തരിയല്ലെന്നതാണ് യാഥാര്&#x200d;ത്ഥ്യം.</p>
<p>അമേരിക്കയുടെ നേതൃത്വത്തിലുള്ള കരാറിന്റെ ചര്&#x200d;ച്ചയുടെ ഘട്ടത്തില്&#x200d; തന്നെ ഇസ്രാഈലിന്റെ ചതിപ്രയോഗത്തെക്കുറിച്ചുള്ള ആശങ്കകള്&#x200d; ഹമാസ് പങ്കുവെച്ചിരുന്നു. മുന്&#x200d;കാല അനുഭവങ്ങളുടെ പശ്ചാത്തലത്തില്&#x200d; അവര്&#x200d; മുന്നോട്ടുവെച്ച ആശങ്കകള്&#x200d; ഇപ്പോള്&#x200d; യാഥാര്&#x200d;ത്ഥ്യമായി മാറുമ്പോള്&#x200d; അതിന് ഉത്തരംപറയേണ്ട ഉത്തരവാദിത്തം അമേരിക്കയിലും കരാറില്&#x200d; ഭാഗവാക്കായിട്ടുള്ള മുഴുവന്&#x200d; രാഷ്ട്രങ്ങളിലും അര്&#x200d;പ്പിതമാണ്.</p>
<p>എന്നാല്&#x200d; ഇ സ്രാഈലിന് ശക്തമായ താക്കീത് നല്&#x200d;കി അക്രമത്തില്&#x200d; നിന്ന് പിന്തിരിപ്പിക്കുകയും നീതി നടപ്പാക്കിലാക്കുകയും ചെയ്യുന്നതിന് പകരം പതിവുപോലെ വാക് കസര്&#x200d;ത്തുകളില്&#x200d; അഭയംതേടുകയാണ് ഈ ശക്തികള്&#x200d; ചെയ്യുന്നത്. സമാധാനം പുനസ്ഥാപിക്കപ്പെട്ടുവെന്ന പ്രതീക്ഷ യില്&#x200d; ഫലസ്തീനികള്&#x200d; വീടുകളിലേക്ക് തിരികെയെത്തുമ്പോള്&#x200d; ഇസ്രാഈല്&#x200d; നരനായാട്ട് വീണ്ടും തുടരുന്ന സാഹചര്യത്തില്&#x200d; സമാധാനക്കരാറിന്റെ ഭാഗമായിരുന്ന ഈ ജിപ്ത്, ഖത്തര്&#x200d; പ്രതിനിധികളെ കാണാനുള്ള തയാറെടുപ്പിലാണ് ഹമാസ്.</p>
<p>ഗസ്സയുടെ ഭരണം ആരെ ഏല്&#x200d;പ്പിക്കുമെന്നതാണ് കൂടിക്കാഴ്ച്ചയിലെ പ്രധാന ചര്&#x200d;ച്ചാവിഷയം. ട്രംപും ബ്രിട്ടീഷ് മുന്&#x200d;പ്രധാനമന്ത്രി ടോണിബ്ലയറും നയിക്കുന്ന വിദേശ സംഘത്തിന് ഭരണം കൈമാറാന്&#x200d; ഒരിക്കലും തയാറല്ലെന്ന് ഹമാസ് നേരത്തെ തന്നെ വ്യക്ത മാക്കിയിട്ടുണ്ട്. ഇക്കാര്യത്തിലും അന്തിമ തീരുമാനത്തി ലെത്താന്&#x200d; കഴിയാത്ത സാഹചര്യമുണ്ടായാല്&#x200d; സമാധാനക്കരാര്&#x200d; തന്നെ ഇല്ലാതാകുന്ന അവസ്ഥയിലേക്കായിരിക്കും കാര്യങ്ങള്&#x200d; എത്തിച്ചേരുക. മറുഭാഗത്ത് ട്രംപിന്റെ പ്രത്യേക പ്രതിനിധികള്&#x200d; കരാര്&#x200d; നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഇസ്രാഈല്&#x200d; ഭരണകൂടവുമായും ചര്&#x200d;ച്ചകള്&#x200d;ക്കെത്തിയിട്ടുണ്ട്. ഏതായാലും സമാധാനക്കരാറിന്റെ പേരില്&#x200d; എല്ലാ വിട്ടുവീഴ്ച്ചകള്&#x200d;ക്കും തയാറായ ഫലസ്തീനികള്&#x200d; ക്ക് നീതി ഉറപ്പാക്കേണ്ട ഉത്തരവാദിത്തം കരാറിന് നേതൃത്വം നല്&#x200d;കിയവരില്&#x200d; നിക്ഷിപ്തമാണ്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/what-is-the-price-of-the-peace-agreement.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വെടിനിര്‍ത്തല്‍ ലംഘനത്തിന് ഹമാസിനെ കുറ്റപ്പെടുത്തി അമേരിക്ക; &#8216;നല്ലപോലെ പെരുമാറൂ, അല്ലെങ്കില്‍ തുടച്ചുനീക്കും&#8221;: മുന്നറിയിപ്പുമായി ട്രംപ്</title>
		<link>https://www.chandrikadaily.com/us-blames-hamas-for-ceasefire-violations-behave-well-or-youll-be-wiped-out-trump-warned.html</link>
					<comments>https://www.chandrikadaily.com/us-blames-hamas-for-ceasefire-violations-behave-well-or-youll-be-wiped-out-trump-warned.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Tue, 21 Oct 2025 02:45:25 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[donald trumb]]></category>
		<category><![CDATA[gaza]]></category>
		<category><![CDATA[hamas]]></category>
		<category><![CDATA[israeel]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=359439</guid>

					<description><![CDATA[ഇസ്രഈല്‍ വ്യോമാക്രമണങ്ങളില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 57 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 158 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.]]></description>
										<content:encoded><![CDATA[<p>വാഷിങ്ടണ്&#x200d;: വെടിനിര്&#x200d;ത്തല്&#x200d; കരാര്&#x200d; ലംഘനത്തിന്റെ ഉത്തരവാദിത്തം ഹമാസിന്റെ തലയില്&#x200d; കെട്ടിവെക്കാനുള്ള നീക്കവുമായി യു.എസ് പ്രസിഡന്റ് ഡോണള്&#x200d;ഡ് ട്രംപ്. &#8221;നല്ലപോലെ പെരുമാറൂ, അല്ലെങ്കില്&#x200d; തുടച്ചുനീക്കും&#8221; എന്നായിരുന്നു ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്.</p>
<p>&#8221;ഞങ്ങള്&#x200d; ഹമാസുമായി കരാറില്&#x200d; ഏര്&#x200d;പ്പെട്ടിട്ടുണ്ട്. അവര്&#x200d; ആക്രമണം തുടര്&#x200d;ന്നാല്&#x200d; കനത്ത തിരിച്ചടിയുണ്ടാകും. ഇസ്രഈലിനോട് പറഞ്ഞാല്&#x200d; രണ്ട് മിനിറ്റിനുള്ളില്&#x200d; തന്നെ ആക്രമണം നടത്തും. പക്ഷേ, ഇപ്പോള്&#x200d; അവര്&#x200d;ക്കൊരു അവസരം നല്&#x200d;കുകയാണ്,&#8221; എന്ന് ട്രംപ് വ്യക്തമാക്കി.</p>
<p>അതേസമയം, ഗസ്സയില്&#x200d; വെടിനിര്&#x200d;ത്തല്&#x200d; കരാര്&#x200d; പൂര്&#x200d;ണമായും തളര്&#x200d;ന്നിരിക്കുകയാണ്. ഇസ്രഈല്&#x200d; വ്യോമാക്രമണങ്ങളില്&#x200d; കഴിഞ്ഞ 24 മണിക്കൂറിനിടെ 57 ഫലസ്തീനികള്&#x200d; കൊല്ലപ്പെടുകയും 158 പേര്&#x200d;ക്ക് പരിക്കേല്&#x200d;ക്കുകയും ചെയ്തു. കരാര്&#x200d; നിലവില്&#x200d; വന്നതിനു ശേഷം ആകെ 100ഓളം പേര്&#x200d; കൊല്ലപ്പെട്ടതായി ഗസ്സ സര്&#x200d;ക്കാര്&#x200d; ഓഫീസ് അറിയിച്ചു.</p>
<p>യുദ്ധവിരാമത്തിന്റെ പശ്ചാത്തലത്തില്&#x200d; വീടുകളിലേക്കു മടങ്ങിയ ഫലസ്തീനികള്&#x200d;, വീണ്ടും വ്യോമാക്രമണങ്ങള്&#x200d;ക്ക് ഇരയാവുകയാണ്. അഭയാര്&#x200d;ഥി ക്യാമ്പുകള്&#x200d; ഉള്&#x200d;പ്പെടെയുള്ള പ്രദേശങ്ങള്&#x200d; ലക്ഷ്യമിട്ട് ഇസ്രഈല്&#x200d; യുദ്ധവിമാനങ്ങള്&#x200d; തുടര്&#x200d;ച്ചയായി ആക്രമണം നടത്തുന്നു.</p>
<p>അമേരിക്ക, ഖത്തര്&#x200d;, ഈജിപ്ത് എന്നിവയുടെ മധ്യസ്ഥതയില്&#x200d; നടക്കുന്ന സമാധാന കരാറിന്റെ ഭാവി അനിശ്ചിതത്വത്തിലേക്ക് നീങ്ങുന്നുവെന്ന ആശങ്ക ശക്തമായി.</p>
<p>ഇസ്രഈല്&#x200d; സൈന്യം സ്ഥിരീകരിച്ചതനുസരിച്ച്, റഫ അതിര്&#x200d;ത്തിക്ക് സമീപം ഹമാസ് നടത്തിയ ആക്രമണത്തില്&#x200d; രണ്ട് സൈനികര്&#x200d; കൊല്ലപ്പെട്ടതായി അവകാശപ്പെട്ടു. എന്നാല്&#x200d;, സംഘര്&#x200d;ഷം നടന്ന പ്രദേശം ഇസ്രഈല്&#x200d; സൈനിക നിയന്ത്രണത്തിലാണെന്നും ഹമാസ് ഈ ആരോപണം നിഷേധിച്ചു.</p>
<p>ഹമാസ് നേതാവ് ഖലീല്&#x200d; അല്&#x200d; ഹയ്യയുടെ നേതൃത്വത്തിലുള്ള സംഘം ഇന്ന് ഖത്തര്&#x200d;, ഈജിപ്ത് പ്രതിനിധികളെ കാണും. ഗസ്സയുടെ ഭരണം അടുത്ത ഘട്ടത്തില്&#x200d; ആര്&#x200d;ക്കാണ് കൈമാറുക എന്നതാണ് പ്രധാന ചര്&#x200d;ച്ചാവിഷയം.</p>
<p>ഹമാസ് വ്യക്തമാക്കിയതനുസരിച്ച്, ട്രംപും ടോണി ബ്ലെയറും നയിക്കുന്ന വിദേശ സംഘത്തിന് ഗസ്സ ഭരണം കൈമാറാനില്ല. അതേസമയം, യുഎസ് പ്രതിനിധികളായ സ്റ്റീവ് വിറ്റ്‌കോഫും ജാരെഡ് കുഷ്‌നറും ഇസ്രഈലിലെത്തി നെതന്യാഹുവുമായി ചര്&#x200d;ച്ച നടത്തി. യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്&#x200d;സ് ഇന്ന് ഇസ്രഈലില്&#x200d; എത്തും.</p>
<p>റഫ അതിര്&#x200d;ത്തി തുറക്കുന്നതില്&#x200d; ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്. &#8221;പുതിയ അറിയിപ്പ് ഉണ്ടാകുന്നത് വരെ അതിര്&#x200d;ത്തി അടച്ചതായിരിക്കും,&#8221; എന്ന് ഇസ്രഈല്&#x200d; പ്രധാനമന്ത്രി ബിന്യാമിന്&#x200d; നെതന്യാഹു വ്യക്തമാക്കി.</p>
<p>വെസ്റ്റ് ബാങ്കിലെ നാബുലുസില്&#x200d; 70,000 ചതുരശ്ര മീറ്ററിലേറെ ഭൂമി ഇസ്രഈല്&#x200d; പിടിച്ചെടുത്തതായും, ഈ വര്&#x200d;ഷം 53 പ്രദേശങ്ങളില്&#x200d; ഇസ്രഈല്&#x200d; അധിനിവേശം നടന്നതായും ഫലസ്തീന്&#x200d; അധികാരികള്&#x200d; ആരോപിച്ചു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/us-blames-hamas-for-ceasefire-violations-behave-well-or-youll-be-wiped-out-trump-warned.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഗസ്സയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഇസ്രഈല്‍ 80 തവണ ആക്രമണം നടത്തി; 97 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു</title>
		<link>https://www.chandrikadaily.com/israel-strikes-gaza-80-times-in-violation-of-cease-fire-97-palestinians-were-killed.html</link>
					<comments>https://www.chandrikadaily.com/israel-strikes-gaza-80-times-in-violation-of-cease-fire-97-palestinians-were-killed.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Mon, 20 Oct 2025 15:26:50 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[gaza]]></category>
		<category><![CDATA[israeel]]></category>
		<category><![CDATA[standwithgaza]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=359413</guid>

					<description><![CDATA[ ഇസ്രഈല്‍ നടത്തിയ പുതിയ ആക്രമണങ്ങളില്‍ 97 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 230 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഗസ്സയിലെ മീഡിയ ഓഫീസ് അറിയിച്ചു.]]></description>
										<content:encoded><![CDATA[<p>ഗസ്സ സിറ്റി: ഒക്ടോബര്&#x200d; 10-ന് വെടിനിര്&#x200d;ത്തല്&#x200d; പ്രാബല്യത്തില്&#x200d; വന്നിട്ടും, ഇസ്രഈല്&#x200d; ഗസ്സയിലെ സമാധാന കരാര്&#x200d; 80 തവണ ലംഘിച്ചിരിക്കുന്നു. ഇസ്രഈല്&#x200d; നടത്തിയ പുതിയ ആക്രമണങ്ങളില്&#x200d; 97 ഫലസ്തീനികള്&#x200d; കൊല്ലപ്പെടുകയും 230 പേര്&#x200d;ക്ക് പരിക്കേല്&#x200d;ക്കുകയും ചെയ്തതായി ഗസ്സയിലെ മീഡിയ ഓഫീസ് അറിയിച്ചു.</p>
<p>ഇസ്രഈല്&#x200d; സാധാരണ പൗരന്മാരെ ലക്ഷ്യമിട്ടു വെടിവെപ്പും മനഃപൂര്&#x200d;വമായ ഷെല്ലാക്രമണങ്ങളും നടത്തിയതായും പ്രസ്താവനയില്&#x200d; പറയുന്നു. നിരവധി ഫലസ്തീനികളെ നിയമവിരുദ്ധമായി അറസ്റ്റ് ചെയ്തതായും റിപ്പോര്&#x200d;ട്ട് ഉണ്ട്.</p>
<p>യു.എസ്. പ്രസിഡന്റ് ഡോണള്&#x200d;ഡ് ട്രംപ് മുന്നോട്ടുവെച്ച സമാധാന കരാര്&#x200d; അനുസരിച്ച് ഫലസ്തീനികള്&#x200d;ക്ക് സുരക്ഷ ഉറപ്പാക്കാന്&#x200d; അന്താരാഷ്ട്ര ഇടപെടല്&#x200d; ആവശ്യമാണെന്ന് ഗസ്സയിലെ മാധ്യമ ഓഫീസ് ആവശ്യപ്പെട്ടു.</p>
<p>അതേസമയം, ഗസ്സയിലെ യുദ്ധം തുടരണമെന്ന് ഇസ്രയേല്&#x200d; മന്ത്രിമാര്&#x200d; ആഹ്വാനം ചെയ്തു. വിദേശകാര്യ മന്ത്രിയുടെ പ്രസ്താവനപ്രകാരം, &#8221;ഹമാസ് നിലനില്&#x200d;ക്കുന്നിടത്തോളം യുദ്ധം തുടരും.&#8221;</p>
<p>ഗസ്സയില്&#x200d; തടവിലായിരിക്കുന്ന മുഴുവന്&#x200d; ബന്ദികളെയും മോചിപ്പിക്കുംവരെ റഫ അതിര്&#x200d;ത്തി അടച്ചിടും എന്നും ഇസ്രഈല്&#x200d; പ്രഖ്യാപിച്ചിട്ടുണ്ട്. ഇതുമൂലം ഗസ്സയിലേക്കുള്ള മാനുഷിക സഹായം തടസ്സപ്പെട്ടിരിക്കുകയാണ്.</p>
<p>കഴിഞ്ഞ തിങ്കളാഴ്ച മാത്രം വെസ്റ്റ് ബാങ്കിലെ വിവിധ ഭാഗങ്ങളില്&#x200d; നിന്ന് 22 ഫലസ്തീനികളെ ഇസ്രഈല്&#x200d; അറസ്റ്റ് ചെയ്തതായും റിപ്പോര്&#x200d;ട്ടുകളുണ്ട്.</p>
<p>ട്രംപ്, എങ്കിലും, വെടിനിര്&#x200d;ത്തല്&#x200d; ഇപ്പോഴും പ്രാബല്യത്തിലാണെന്ന് അവകാശപ്പെട്ടു.</p>
<p>ലഭ്യമായ കണക്കുകള്&#x200d; പ്രകാരം, 2023 ഒക്ടോബര്&#x200d; 7 മുതല്&#x200d; ഗസ്സയില്&#x200d; ഇസ്രഈല്&#x200d; നടത്തിയ ആക്രമണങ്ങളില്&#x200d; 68,159 പേര്&#x200d; കൊല്ലപ്പെടുകയും 170,203 പേര്&#x200d;ക്ക് പരിക്കേല്&#x200d;ക്കുകയും ചെയ്തതായി വിവരങ്ങള്&#x200d; സൂചിപ്പിക്കുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/israel-strikes-gaza-80-times-in-violation-of-cease-fire-97-palestinians-were-killed.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വെടിനിര്‍ത്തല്‍ കരാറിനുശേഷവും ഇസ്രാഈല്‍ ആക്രമണം; അഞ്ചു ഫലസ്തീനികള്‍ കൊല്ലപ്പെട്ടു</title>
		<link>https://www.chandrikadaily.com/israel-attacks-even-after-ceasefire-agreement-five-palestinians-were-killed.html</link>
					<comments>https://www.chandrikadaily.com/israel-attacks-even-after-ceasefire-agreement-five-palestinians-were-killed.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Tue, 14 Oct 2025 12:10:59 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[free palastine]]></category>
		<category><![CDATA[gaza]]></category>
		<category><![CDATA[israeel]]></category>
		<category><![CDATA[standwithgaza]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=358416</guid>

					<description><![CDATA[പുനരധിവാസ മേഖലയില്‍ നിലയുറപ്പിച്ച സൈനികരെ സമീപിച്ച ഫലസ്തീനികള്‍ വധിക്കപ്പെട്ടു എന്ന് റിപ്പോര്‍ട്ട് ചെയ്തു.]]></description>
										<content:encoded><![CDATA[<p>ഗസ്സ സിറ്റി: വെടിനിര്&#x200d;ത്തല്&#x200d; കരാറിന് പിന്നാലെ അഞ്ച് ഫലസ്തീനികളെ ഇസ്രാഈല്&#x200d; സൈന്യം കൊലപ്പെടുത്തി.</p>
<p>പുനരധിവാസ മേഖലയില്&#x200d; നിലയുറപ്പിച്ച സൈനികരെ സമീപിച്ച ഫലസ്തീനികള്&#x200d; വധിക്കപ്പെട്ടു എന്ന് റിപ്പോര്&#x200d;ട്ട് ചെയ്തു. ഖാന്&#x200d; യൂനിസില്&#x200d; രണ്ട് പേര്&#x200d;ക്ക് പരിക്ക് പറ്റി.</p>
<p>ഇസ്രാഈലിന്റെ തുടര്&#x200d;ച്ചയായ ആക്രമണങ്ങള്&#x200d;ക്കിടയിലും, ഗസ്സയില്&#x200d; &#8216;ശാശ്വത സമാധാനം&#8217; കൊണ്ടുവരുമെന്ന് ഡൊണാള്&#x200d;ഡ് ട്രംപ് പ്രസ്താവിച്ചു.</p>
<p>എന്നാല്&#x200d; യുഎന്&#x200d; പ്രത്യേക റിപ്പോര്&#x200d;ട്ടര്&#x200d; ഫ്രാന്&#x200d;സെസ്‌ക അല്&#x200d;ബനീസ് ഇതിനെ അപലപിച്ചു. അല്&#x200d;ബനീസ് പറഞ്ഞതനുസരിച്ച്, വെടിനിര്&#x200d;ത്തല്&#x200d; കരാറിലെ സാഹചര്യം ഇസ്രാഈലിന് അനുകൂലമാണ്, അത് &#8216;സമാധാനം&#8217; എന്ന് വിളിക്കുന്നത് അപമാനകരമാണ്.</p>
<p>ജബാലിയയിലെ ഹലാവ പ്രദേശത്തും ഇസ്രാഈല്&#x200d; സൈന്യത്തിന്റെ വെടിവെപ്പില്&#x200d; നിരവധി ഫലസ്തീനികള്&#x200d;ക്ക് പരിക്കേറ്റതായി ഗസ്സ എമര്&#x200d;ജന്&#x200d;സി സര്&#x200d;വീസസ് അറിയിച്ചു. വെടിനിര്&#x200d;ത്തലിന് ശേഷം ഗസ്സ വീണ്ടെടുക്കല്&#x200d; പല തലമുറകളെയും ആവശ്യപ്പെടുമെന്ന് യുഎന്&#x200d; വിദഗ്ധന്&#x200d; വ്യക്തമാക്കി.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/israel-attacks-even-after-ceasefire-agreement-five-palestinians-were-killed.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഗസ്സ തടവുകാരെ മൂന്നാംലോക രാജ്യങ്ങളിലേക്ക് നാടുകടത്തുമെന്ന് ഇസ്രാഈല്‍</title>
		<link>https://www.chandrikadaily.com/israel-will-deport-gaza-prisoners-to-third-world-countries.html</link>
					<comments>https://www.chandrikadaily.com/israel-will-deport-gaza-prisoners-to-third-world-countries.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Mon, 13 Oct 2025 15:28:08 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[World]]></category>
		<category><![CDATA[gaza]]></category>
		<category><![CDATA[israeel]]></category>
		<category><![CDATA[prisoner]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=358289</guid>

					<description><![CDATA[രണ്ടുവര്‍ഷം നീണ്ട യുദ്ധത്തിനിടെ ഗസ്സാ മുനമ്പില്‍ നിന്നു മാത്രം 1700ലധികം പേരെയാണ് ഇസ്രായേല്‍ തടവറയിലടച്ചത്.]]></description>
										<content:encoded><![CDATA[<p>ഗസ്സ സിറ്റി: ഹമാസുമായുള്ള വെടിനിര്&#x200d;ത്തല്&#x200d; കരാറിന്റെ ഭാഗമായി മോചിപ്പിക്കുന്ന 154 ഫലസ്തീന്&#x200d; തടവുകാരെ ഇസ്രാഈല്&#x200d; മൂന്നാംലോക രാജ്യങ്ങളിലേക്ക് നിര്&#x200d;ബന്ധിതമായി നാടുകടത്തുമെന്ന് റിപ്പോര്&#x200d;ട്ടുകള്&#x200d;.</p>
<p>വര്&#x200d;ഷങ്ങളായി തടവിലായിരുന്ന പ്രിയപ്പെട്ടവരെ സ്വീകരിക്കാനൊരുങ്ങിയിരുന്ന കുടുംബങ്ങള്&#x200d; ഈ തീരുമാനത്തില്&#x200d; കടുത്ത ഞെട്ടലും നിരാശയും പ്രകടിപ്പിച്ചു. &#8221;വര്&#x200d;ഷങ്ങളായുള്ള കാത്തിരിപ്പിന് ശേഷം സ്വാതന്ത്ര്യം കയ്‌പേറിയതായി മാറി,&#8221; ബന്ധുക്കള്&#x200d; പ്രതികരിച്ചു.</p>
<p>രണ്ടുവര്&#x200d;ഷം നീണ്ട യുദ്ധത്തിനിടെ ഗസ്സാ മുനമ്പില്&#x200d; നിന്നു മാത്രം 1700ലധികം പേരെയാണ് ഇസ്രായേല്&#x200d; തടവറയിലടച്ചത്. വെടിനിര്&#x200d;ത്തല്&#x200d; കരാറിന്റെ ഭാഗമായി 250 ഫലസ്തീന്&#x200d; തടവുകാരെ മോചിപ്പിക്കുമ്പോള്&#x200d; ഹമാസ് 20 ഇസ്രാഈലി ബന്ദികളെ വിട്ടയക്കും.</p>
<p>നാടുകടത്തുന്ന തടവുകാരെ ഏത് രാജ്യങ്ങളിലേക്കാണ് അയക്കുക എന്നതിനെക്കുറിച്ച് വ്യക്തതയില്ല. കഴിഞ്ഞ ജനുവരിയില്&#x200d; മോചിതരായ ചിലരെ തുനീഷ്യ, അള്&#x200d;ജീരിയ, തുര്&#x200d;ക്കി തുടങ്ങിയ രാജ്യങ്ങളിലേക്കാണ് നാടുകടത്തിയത്.</p>
<p>തടവുകാരെ ബലംപ്രയോഗിച്ച് നാടുകടത്തുന്നത് പൗരത്വാവകാശങ്ങളുടെ ലംഘനമാണെന്ന് വിദഗ്ധര്&#x200d; ചൂണ്ടിക്കാട്ടുന്നു. &#8221;അവര്&#x200d; ഫലസ്തീന്&#x200d; പൗരന്മാരാണ്. മറ്റു രാജ്യങ്ങളില്&#x200d; അവര്&#x200d;ക്കു പൗരത്വമില്ല. അതിനാല്&#x200d; ഇത് നിയമപരമായും മാനുഷികമായും തെറ്റാണ്,&#8221; ദോഹ ഇന്&#x200d;സ്റ്റിറ്റ്യൂട്ട് ഫോര്&#x200d; ഗ്രാജുവേറ്റ് സ്റ്റഡീസിലെ പ്രഫസര്&#x200d; തമര്&#x200d; ഖര്&#x200d;മൗട്ട് അഭിപ്രായപ്പെട്ടു.</p>
<p>&#8221;ചെറിയ ജയിലില്&#x200d; നിന്നും വലിയ ജയിലുകളിലേക്കാണ് അവരെ അയക്കുന്നത്. പുതിയ രാജ്യങ്ങളില്&#x200d; അവര്&#x200d; കടുത്ത നിയന്ത്രണങ്ങള്&#x200d; നേരിടേണ്ടി വരും,&#8221; അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>റാമല്ലയിലെ മുഹമ്മദ് ഇംമ്രാന്&#x200d; എന്ന തടവുകാരനും നാടുകടത്തപ്പെടുന്നവരില്&#x200d; ഉള്&#x200d;പ്പെട്ടതായാണ് വിവരം. ഇംമ്രാനെ 2022ല്&#x200d; അറസ്റ്റു ചെയ്തതും 13 വര്&#x200d;ഷത്തെ തടവിനാണ് ശിക്ഷിച്ചതും. ഇസ്രാഈലിന്റെ യാത്രാ നിയന്ത്രണങ്ങള്&#x200d; മൂലം ബന്ധുക്കള്&#x200d;ക്ക് അദ്ദേഹത്തെ കാണാന്&#x200d; കഴിയില്ല.</p>
<p>തടവുകാരെ സ്വന്തം നാടില്&#x200d; നിന്ന് അകറ്റുന്നത് ഹമാസിനെയും മറ്റ് ഫലസ്തീന്&#x200d; ഗ്രൂപ്പുകളെയും പ്രതീകാത്മക വിജയം നേടുന്നതില്&#x200d; നിന്ന് തടയാനാണെന്ന് നിരീക്ഷകര്&#x200d; വിലയിരുത്തുന്നു. &#8221;ഇത് അവരുടെ രാഷ്ട്രീയജീവിതത്തിന്റെ അവസാനമാണെന്നും കുടുംബങ്ങള്&#x200d;ക്ക് കൂട്ടായ ശിക്ഷയാണെന്നും,&#8221; ഖര്&#x200d;മൗട്ട് കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/israel-will-deport-gaza-prisoners-to-third-world-countries.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഗസ്സ വംശഹത്യ; ആദ്യഘട്ട വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍</title>
		<link>https://www.chandrikadaily.com/1gaza-genocide-first-phase-ceasefire-in-effect.html</link>
					<comments>https://www.chandrikadaily.com/1gaza-genocide-first-phase-ceasefire-in-effect.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Thu, 09 Oct 2025 09:31:47 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[free palastine]]></category>
		<category><![CDATA[gaza]]></category>
		<category><![CDATA[gaza genocide]]></category>
		<category><![CDATA[israeel]]></category>
		<category><![CDATA[news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=357576</guid>

					<description><![CDATA[റിപ്പോര്‍ട്ടുകള്‍ പ്രകാരം, തിങ്കളാഴ്ചയോടെ ഇസ്രാഈലി തടവുകാരെ വിട്ടയക്കും, 24 മണിക്കൂറിനുള്ളില്‍ ഗസ്സയില്‍ നിന്നുള്ള സൈന്യം പിന്‍വാങ്ങി തുടങ്ങുമെന്നാണ് കരാര്‍.]]></description>
										<content:encoded><![CDATA[<p>ഗസ്സ സിറ്റി: ഗസ്സ വെടിനിര്&#x200d;ത്തല്&#x200d; കരാറിന്റെ ആദ്യഘട്ടം പ്രാബല്യത്തില്&#x200d; വന്നതായി ഫലസ്തീന്&#x200d; പ്രാദേശിക സമയം 12 മണിക്ക് അറിയിച്ചു. ഗസ്സയിലെ വിവിധ സ്ഥലങ്ങളില്&#x200d; ആഹ്ലാദ പ്രകടനങ്ങള്&#x200d; ശ്രദ്ധിക്കപ്പെട്ടു.</p>
<p>റിപ്പോര്&#x200d;ട്ടുകള്&#x200d; പ്രകാരം, തിങ്കളാഴ്ചയോടെ ഇസ്രാഈലി തടവുകാരെ വിട്ടയക്കും, 24 മണിക്കൂറിനുള്ളില്&#x200d; ഗസ്സയില്&#x200d; നിന്നുള്ള സൈന്യം പിന്&#x200d;വാങ്ങി തുടങ്ങുമെന്നാണ് കരാര്&#x200d;.</p>
<p>ട്രംപ്, ട്രൂത്ത് സോഷ്യല്&#x200d; മീഡിയ പോസ്റ്റിലൂടെ, വെടിനിര്&#x200d;ത്തല്&#x200d; കരാറിന്റെ ആദ്യ ഘട്ടത്തിലെ എല്ലാ വ്യവസ്ഥകളും നടപ്പാക്കുന്നതിന് ഇസ്രാഈലും ഹമാസും ധാരണയിലെത്തിയതായി അറിയിച്ചു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1gaza-genocide-first-phase-ceasefire-in-effect.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
