<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>isreyel-palastine war &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/isreyel-palastine-war/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Tue, 24 Oct 2023 06:15:05 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>isreyel-palastine war &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ഗാസയിലെ സമ്പൂര്&#x200d;ണ ഉപരോധം ഇസ്രാഈലിന് തന്നെ തിരിച്ചടിയാകുമെന്ന് മുന്&#x200d; അമേരിക്കന്&#x200d; പ്രസിഡന്റ് ഒബാമ</title>
		<link>https://www.chandrikadaily.com/isreyel-palastine-barak-obama.html</link>
					<comments>https://www.chandrikadaily.com/isreyel-palastine-barak-obama.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Tue, 24 Oct 2023 06:15:05 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[isreyel-palastine war]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=280597</guid>

					<description><![CDATA[ഗാസയിലെ സമ്പൂര്&#x200d;ണ ഉപരോധം ഇസ്രാഈലിന് തന്നെ തിരിച്ചടിയാകുമെന്ന് മുന്&#x200d; അമേരിക്കന്&#x200d; പ്രസിഡന്റ് ബരാക് ഒബാമ പറഞ്ഞു.ഭക്ഷണവും വെള്ളവും നിഷേധിച്ചുള്ള ഇസ്രാഈലിന്റെ സമ്പൂര്&#x200d;ണ ഗാസ ഉപരോധം ഇസ്രയേലിന് തന്നെ തിരിച്ചടിയാകും.ഇസ്രാഈലിനോടുള്ളഫലസ്തീന്&#x200d; ജനതയുടെ വിരോധം തലമുറകളോളം ഇക്കാരണത്താല്&#x200d; നിലനില്&#x200d;ക്കുമെന്നും ഒബാമ കൂട്ടിച്ചേര്&#x200d;ത്തു.മാനുഷികസഹായം നിഷേധിക്കുന്ന ഏത് സൈനിക തന്ത്രവും ആത്യന്തികമായ തിരിച്ചടിയായി മാറാം. ബന്ദികളാക്കിയ ജനതയ്ക്ക് ഭക്ഷണം, വെള്ളം, വൈദ്യുതി തുടങ്ങിയവ നിഷേധിക്കുന്ന നടപടി മാനുഷിക പ്രതിസന്ധിയെ കൂടുതല്&#x200d; വഷളാക്കും. ഇസ്രാഈലിനെ കുറിച്ചുള്ളഫലസ്തീന്റെ മനോഭാവത്തെ തലമുറകളോളം ഇത് ബാധിക്കുകയും ഇസ്രാഈലിന് മേലുള്ള [&#8230;]]]></description>
										<content:encoded><![CDATA[<p>ഗാസയിലെ സമ്പൂര്&#x200d;ണ ഉപരോധം ഇസ്രാഈലിന് തന്നെ തിരിച്ചടിയാകുമെന്ന് മുന്&#x200d; അമേരിക്കന്&#x200d; പ്രസിഡന്റ് ബരാക് ഒബാമ പറഞ്ഞു.ഭക്ഷണവും വെള്ളവും നിഷേധിച്ചുള്ള ഇസ്രാഈലിന്റെ സമ്പൂര്&#x200d;ണ ഗാസ ഉപരോധം ഇസ്രയേലിന് തന്നെ തിരിച്ചടിയാകും.ഇസ്രാഈലിനോടുള്ളഫലസ്തീന്&#x200d; ജനതയുടെ വിരോധം തലമുറകളോളം ഇക്കാരണത്താല്&#x200d; നിലനില്&#x200d;ക്കുമെന്നും ഒബാമ കൂട്ടിച്ചേര്&#x200d;ത്തു.മാനുഷികസഹായം നിഷേധിക്കുന്ന ഏത് സൈനിക തന്ത്രവും ആത്യന്തികമായ തിരിച്ചടിയായി മാറാം. ബന്ദികളാക്കിയ ജനതയ്ക്ക് ഭക്ഷണം, വെള്ളം, വൈദ്യുതി തുടങ്ങിയവ നിഷേധിക്കുന്ന നടപടി മാനുഷിക പ്രതിസന്ധിയെ കൂടുതല്&#x200d; വഷളാക്കും. ഇസ്രാഈലിനെ കുറിച്ചുള്ളഫലസ്തീന്റെ മനോഭാവത്തെ തലമുറകളോളം ഇത് ബാധിക്കുകയും ഇസ്രാഈലിന് മേലുള്ള ആഗോള പിന്തുണ ഇല്ലാതാക്കുകയും ചെയ്യും. ഒബാമ ചൂണ്ടിക്കാട്ടി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/isreyel-palastine-barak-obama.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സൈനിക നീക്കങ്ങൾ ശക്തമാക്കി ഇസ്രാഈൽ ; ലോകമെമ്പാടും ഫലസ്തീൻ ഐക്യദാർഢ്യ പ്രകടനങ്ങൾ</title>
		<link>https://www.chandrikadaily.com/isreyel-palastine-war-protet-against-isreyel.html</link>
					<comments>https://www.chandrikadaily.com/isreyel-palastine-war-protet-against-isreyel.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Sun, 15 Oct 2023 06:00:04 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[isreyel-palastine war]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=279355</guid>

					<description><![CDATA[അതേസമയം അമേരിക്കയും ബ്രിട്ടനും ഉൾപ്പെടെയുള്ള വമ്പൻ രാഷ്ട്രങ്ങൾ ഇസ്രാഈലിന് പിന്നിൽ അണിനിരക്കുമ്പോഴും ജനങ്ങൾ ഗാസയിലെ ആക്രമിക്കപ്പെടുന്ന ജനങ്ങൾക്കൊപ്പമെന്ന്‌ വ്യക്തമാക്കി ലോകമെമ്പാടും പലസ്തീൻ ഐക്യദാർഢ്യ പ്രകടനങ്ങൾ ശക്തിയാർജ്ജിക്കുകയാണ്.
ഇറാഖ്‌ അടക്കമുള്ള അറബ്‌രാജ്യങ്ങളിൽ വെള്ളിയാഴ്‌ച നടന്ന പതിനായിരങ്ങൾ അണിനിരന്ന പ്രതിഷേധങ്ങൾ ശനിയാഴ്‌ച യുറോപ്യൻ രാജ്യങ്ങളിലേക്കും അമേരിക്കയിലേക്കും പടർന്നു.]]></description>
										<content:encoded><![CDATA[<p>കര-കടല്&#x200d;-വ്യോമ മാര്&#x200d;ഗ്ഗത്തിലൂടെ ത്രിതല ആക്രമണം ശക്തമാക്കാൻ ഇസ്രാഈൽ തയ്യാറെടുക്കുമ്പോൾ ലോകമെമ്പാടും ഫലസ്തീൻ ഐക്യദാർഢ്യ പ്രകടനങ്ങൾ ശക്തിയാർജ്ജിക്കുന്നു.കഴിഞ്ഞ 24 മണിക്കൂറിനിടെ ഇസ്രാഈലിന്റെ വ്യോമാക്രമണത്തില്&#x200d; ഗാസയില്&#x200d; 400 പേരാണ് കൊല്ലപ്പെട്ടത്. 1500ഓളം പേര്&#x200d;ക്ക് പരിക്കേറ്റു. ഗാസ സിറ്റിയില്&#x200d; 260 പേര്&#x200d; കൊല്ലപ്പെട്ടപ്പോള്&#x200d; മധ്യഗാസയിലെ ഡയര്&#x200d; എല്&#x200d;-ബലാഹില്&#x200d; 80 പേരാണ് കൊല്ലപ്പെട്ടത്. ജബലിയ അഭയാര്&#x200d;ത്ഥി ക്യാമ്പില്&#x200d; 40 പേര്&#x200d; കൊല്ലപ്പെട്ടു. ബയ്ത് ലഹിയ നഗരത്തില്&#x200d; 10 പേരും തെക്കന്&#x200d; ഖാന്&#x200d; യൂനിസില്&#x200d; 20 പേരും കൊല്ലപ്പെട്ടിട്ടുണ്ട്. ഇതോടെ ഒരാഴ്ച പിന്നിട്ട യുദ്ധത്തില്&#x200d; ഗാസയില്&#x200d; കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 2215ആയി. 8714 പേര്&#x200d;ക്ക് പരിക്കേറ്റു. കൊല്ലപ്പെട്ടവരില്&#x200d; 700 കുട്ടികളുമുണ്ട്.</p>
<p>അതേസമയം അമേരിക്കയും ബ്രിട്ടനും ഉൾപ്പെടെയുള്ള വമ്പൻ രാഷ്ട്രങ്ങൾ ഇസ്രാഈലിന് പിന്നിൽ അണിനിരക്കുമ്പോഴും ജനങ്ങൾ ഗാസയിലെ ആക്രമിക്കപ്പെടുന്ന ജനങ്ങൾക്കൊപ്പമെന്ന്‌ വ്യക്തമാക്കി ലോകമെമ്പാടും പലസ്തീൻ ഐക്യദാർഢ്യ പ്രകടനങ്ങൾ ശക്തിയാർജ്ജിക്കുകയാണ്.<br />
ഇറാഖ്‌ അടക്കമുള്ള അറബ്‌രാജ്യങ്ങളിൽ വെള്ളിയാഴ്‌ച നടന്ന പതിനായിരങ്ങൾ അണിനിരന്ന പ്രതിഷേധങ്ങൾ ശനിയാഴ്‌ച യുറോപ്യൻ രാജ്യങ്ങളിലേക്കും അമേരിക്കയിലേക്കും പടർന്നു.</p>
<p>ന്യൂയോർക്കും വാഷിങ്‌ടൺഡിസിയുമടക്കം രാജ്യത്തെ വിവിധ നഗരങ്ങളിൽ ‘സ്വതന്ത്ര പലസ്തീൻ’ മുദ്രാവാക്യമുയർത്തി വൻജനക്കൂട്ടം പ്രകടനം നടത്തി.സമാധാനനീക്കം ശക്തമാക്കാൻ ആവശ്യപ്പെട്ട്‌ ജനീവയിലെ ഐക്യരാഷ്‌ട്ര സംഘടനാ ആസ്ഥാനത്ത്‌ നിരവധിപേർ ഒത്തുചേർന്നു.വ്യാഴാഴ്ച 200 അമേരിക്കൻ കോളേജുകളിൽ പ്രതിരോധദിനം ആചരിച്ചിരുന്നു. ഇസ്രയേലിന്‌ പിന്തുണയായി പടക്കപ്പലയച്ച ബ്രിട്ടീഷ്‌ പ്രധാനമന്ത്രി ഋഷി സുനകിന്റെ ഓഫീസ്‌ സ്ഥിതിചെയ്യുന്ന ഡൗണിങ്‌ സ്ട്രീറ്റിലേക്ക്‌ പതിനായിരങ്ങൾ മാർച്ച്‌ ചെയ്തു. ബിബിസി ഓഫീസിനു മുന്നിൽ ഫലസ്തീനെ അനുകൂലിച്ച്‌ വൻ ജനക്കൂട്ടം ഒത്തുചേർന്നു. സ്കോട്ട്‌ലൻഡിന്റെ വിവിധ ഭാഗങ്ങളിലും പ്രതിഷേധം ഉയർന്നതോടെ സുരക്ഷയ്ക്കായി അധിക പൊലീസിനെ വിന്യസിച്ചു.നാറ്റോ അംഗരാജ്യമായ പോളണ്ടിലെ വാർസോയിലും ഫിൻലൻഡിലെ ഹെൽസിങ്കിയിലും ജനങ്ങൾ പലസ്തീൻ പതാക പുതച്ച്‌ ഇസ്രാഈലിനെതിരെ പ്രതിഷേധിച്ചു. ജൊഹാന്നസ്‌ബർഗ്‌, ബർലിൻ, ടോക്യോ, പാരീസ്‌ എന്നിവിടങ്ങളിലും പ്രകടനങ്ങൾ നടന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/isreyel-palastine-war-protet-against-isreyel.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഹൈദരാബാദിൽ ഇസ്രാഈലിനെതിരെ  പ്രതിഷേധം സംഘടിപ്പിച്ച വിദ്യാർഥികളെ പൊലീസ്  കസ്റ്റഡിയിലെടുത്തു</title>
		<link>https://www.chandrikadaily.com/hyderabadprotest.html</link>
					<comments>https://www.chandrikadaily.com/hyderabadprotest.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Fri, 13 Oct 2023 10:46:09 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[isreyel-palastine war]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=279140</guid>

					<description><![CDATA[വിദ്യാർഥികൾ ഫലസ്തീൻ നീണാൾ വാഴട്ടെ എന്നെഴുതിയ പ്ലക്കാർഡ് ഉയർത്തിപ്പിടിക്കുകയും ഇസ്രായേലിനെ അപലപിക്കുന്ന മുദ്രാവാക്യങ്ങൾ മുഴക്കുകയും ചെയ്തു.]]></description>
										<content:encoded><![CDATA[<p>ഹൈദരാബാദിൽ ഇസ്രാഈലിനെതിരെ പ്രതിഷേധം സംഘടിപ്പിച്ച വിദ്യാർഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു.ഹൈദരാബാദ് സെൻട്രൽ യൂനിവേ്സിറ്റി വിദ്യാർഥികളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഫലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് അംബേദ്കർ പ്രതിമയ്ക്ക് സമീപമായിരുന്നു പരിപാടി സംഘടിപ്പിച്ചത്. വിദ്യാർഥികൾ ഫലസ്തീൻ നീണാൾ വാഴട്ടെ എന്നെഴുതിയ പ്ലക്കാർഡ് ഉയർത്തിപ്പിടിക്കുകയും ഇസ്രായേലിനെ അപലപിക്കുന്ന മുദ്രാവാക്യങ്ങൾ മുഴക്കുകയും ചെയ്തു. പെൺകുട്ടികളായിരുന്നു പ്രതിഷേധക്കാരിൽ കൂടുതൽ.എന്നാൽ പ്രതിഷേധത്തിന് അനുമതി വാങ്ങിയിരുന്നില്ലെന്ന് പോലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/hyderabadprotest.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;ഇസ്രാഈൽ നടപടി വലിയ വിപത്തിന് കാരണമാകും&#8217;  ​ഗാസക്കാരോട് കൂട്ടമായി സ്ഥലം മാറാനുള്ള  ഉത്തരവ് പിൻവലിക്കണമെന്ന്  യുഎൻ ആവശ്യപ്പെട്ടു</title>
		<link>https://www.chandrikadaily.com/isreyel-palastine-war-un-warning.html</link>
					<comments>https://www.chandrikadaily.com/isreyel-palastine-war-un-warning.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Fri, 13 Oct 2023 07:19:44 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[isreyel-palastine war]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=279123</guid>

					<description><![CDATA[ഇത്രയും മനുഷ്യർ ഒരുമിച്ച് സ്ഥലം മാറിപ്പോകേണ്ട അവസ്ഥയുണ്ടായാൽ വിനാശകരമായ പ്രത്യാഘാതമായിരിക്കും ഫലമെന്ന് യുഎൻ വ്യക്തമാക്കി.]]></description>
										<content:encoded><![CDATA[<p>24 മണിക്കൂറിനുള്ളിൽ തെക്ക് ഭാ​ഗത്തേക്ക് മാറാൻ ​ഗാസയിലെ ജനങ്ങളോട് ഇസ്രാഈൽ ആവശ്യപ്പെട്ട നടപടി വിനാശകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് യുഎൻ മുന്നറിയിപ്പ് നൽകി.ഇസ്രായേൽ കരയുദ്ധത്തിലേക്ക് കടക്കുമെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് നടപടി. ​ഗാസയുടെ വടക്കൻ ഭാ​ഗത്തുനിന്ന് തെക്കോട്ടുമാറാനാണ് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. 10 ലക്ഷത്തിലധികം ആളുകളാണ് ​ഗാസയിൽ ജീവിക്കുന്നത്. ഇസ്രാഈൽ നടപടി വലിയ വിപത്തിന് കാരണമാകുമെന്നും ​ഗാസക്കാരോട് കൂട്ടമായി സ്ഥലം മാറാനുള്ള ഉത്തരവ് പിൻവലിക്കണമെന്നും യുഎൻ സൈന്യത്തോട് ആവശ്യപ്പെട്ടു. ഇത്രയും മനുഷ്യർ ഒരുമിച്ച് സ്ഥലം മാറിപ്പോകേണ്ട അവസ്ഥയുണ്ടായാൽ വിനാശകരമായ പ്രത്യാഘാതമായിരിക്കും ഫലമെന്ന് യുഎൻ വ്യക്തമാക്കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/isreyel-palastine-war-un-warning.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഗാസയിൽ  അരലക്ഷത്തോളം ഗര്&#x200d;ഭിണികള്&#x200d;ക്ക് അത്യാവശ്യ വൈദ്യസേവനമോ ശുദ്ധജലമോ ലഭിക്കാത്ത സാഹചര്യത്തിലെന്ന്  ഐക്യരാഷ്ട്ര സഭ</title>
		<link>https://www.chandrikadaily.com/15isreyel-palastine-war-2.html</link>
					<comments>https://www.chandrikadaily.com/15isreyel-palastine-war-2.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Fri, 13 Oct 2023 06:22:34 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[isreyel-palastine war]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=279117</guid>

					<description><![CDATA[ഇതിനിടെ ഗാസയിലെ ആക്രമണത്തില്&#x200d; 1500ഓളം ആളുകള്&#x200d; കൊല്ലപ്പെട്ടു. ഗാസയിലെ ഏക വൈദ്യുതോത്പാദന കേന്ദ്രം ഇന്ധനം തീര്&#x200d;ന്നതിനെ തുടര്&#x200d;ന്ന് പ്രവര്&#x200d;ത്തനം നിര്&#x200d;ത്തിയിരുന്നു.]]></description>
										<content:encoded><![CDATA[<p>ഇസ്രാഈൽ ആക്രമണത്തെ തുടര്&#x200d;ന്ന് ഗാസയില്&#x200d; അരലക്ഷത്തോളം വരുന്ന ഗര്&#x200d;ഭിണികള്&#x200d;ക്ക് അത്യാവശ്യ വൈദ്യസേവനമോ ശുദ്ധജലമോ ലഭിക്കാത്ത സാഹചര്യത്തിലാണെന്ന് ഐക്യരാഷ്ട്ര സഭ.4.23 ലക്ഷത്തിലേറെ ആളുകള്&#x200d; കിടപ്പാടം ഉപേക്ഷിക്കാന്&#x200d; നിര്&#x200d;ബന്ധിതരായതായതായും ഐക്യരാഷ്ട്ര സഭയുടെ കീഴിലുള്ള UNOCHA വ്യക്തമാക്കി. ഇസ്രയേലിന്റെ ഉപരോധം മൂലം ഭക്ഷണവും വെള്ളവും തീര്&#x200d;ന്നു കൊണ്ടിരിക്കുന്ന ഗാസയിലെ സാഹചര്യം ഭയാനകമെന്ന് ഐക്യരാഷ്ട്രസഭയുടെ ലോക ഫുഡ് പ്രോഗ്രാമും വ്യക്തമാക്കിയിട്ടുണ്ട്. ഇതിനിടെ ഗാസയിലെ ആക്രമണത്തില്&#x200d; 1500ഓളം ആളുകള്&#x200d; കൊല്ലപ്പെട്ടു. ഗാസയിലെ ഏക വൈദ്യുതോത്പാദന കേന്ദ്രം ഇന്ധനം തീര്&#x200d;ന്നതിനെ തുടര്&#x200d;ന്ന് പ്രവര്&#x200d;ത്തനം നിര്&#x200d;ത്തിയിരുന്നു.</p>
<p>ഇസ്രാഈൽ ഗാസയില്&#x200d; വംശഹത്യ നടത്തുവെന്ന ആരോപണം ഉയർന്നിട്ടുണ്ട്.ജനങ്ങള്&#x200d;ക്ക് ആക്രമണങ്ങളില്&#x200d; നിന്ന് അഭയം തേടാന്&#x200d; സുരക്ഷിതമായ ഒരു സ്ഥലം പോലും ഗാസയിലിൽ ഇല്ലെന്നാണ് റിപ്പോർട്ടുകൾ.സ്ത്രീകളും കുട്ടികളും പ്രായമായവരും വികലാംഗരും ഉള്&#x200d;പ്പെടെ എല്ലാവരേയും ഇസ്രാഈൽ ആക്രമണത്തിന് വിധേയമാകുന്നുവെന്നാണ് ഹമാസ് വൃത്തങ്ങൾ പറയുന്നത്.</p>
<p>&nbsp;</p>
<p>&nbsp;</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/15isreyel-palastine-war-2.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഗസ്സയില്&#x200d; 1055 പേര്&#x200d;  കൊല്ലപ്പെട്ടെന്ന് ഫലസ്തീന്&#x200d;; 5184 പേര്&#x200d;ക്ക് പരിക്ക്</title>
		<link>https://www.chandrikadaily.com/isreel-palasthn-war.html</link>
					<comments>https://www.chandrikadaily.com/isreel-palasthn-war.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Wed, 11 Oct 2023 11:20:04 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[isreyel-palastine war]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=278854</guid>

					<description><![CDATA[ഇസ്രാഈല്&#x200d; ആക്രമണത്തില്&#x200d; ഗസ്സയില്&#x200d; മരണസംഖ്യ 1000 കടന്നു. 1055 പേര്&#x200d; കൊല്ലപ്പെട്ടെന്ന് ഫലസ്തീന്&#x200d; ആരോഗ്യമന്ത്രാലയം അറിയിച്ചു. 5184 പേര്&#x200d;ക്ക് പരിക്കേറ്റിട്ടുണ്ട്. കഴിഞ്ഞ അഞ്ച് ദിവസമായി ഒരു ഇടവേളയുമില്ലാത്ത തുടര്&#x200d;ച്ചയായ ആക്രമണമാണ് ഇസ്രായേല്&#x200d; ഗസ്സയില്&#x200d; നടത്തുന്നത്.ഗസ്സ മുനമ്പ് പൂര്&#x200d;ണമായി തന്നെ ഒരു സൈനിക സോണായി പ്രഖ്യാപിച്ചിട്ടുണ്ട്.  വന്&#x200d;ശക്തി രാഷ്ട്രങ്ങള്&#x200d; പിന്തുണ പ്രഖ്യാപിച്ച സാഹചര്യത്തില്&#x200d; കരയുദ്ധത്തിനുള്ള ഒരുക്കത്തിലാണ് ഇസ്രായേല്&#x200d;. ഇത് സംബന്ധിച്ച പ്രഖ്യാപനം ഉടന്&#x200d; ഉണ്ടാവുമെന്നാണ് സൂചന.മിസൈല്&#x200d; ആക്രമണം ശക്തമായി തുടരുകയാണ്. വൈദ്യുതി വിതരണം താറുമാറായ ഗസ്സയിലെ ആശുപത്രിയില്&#x200d; ആയിരക്കണക്കിന് [&#8230;]]]></description>
										<content:encoded><![CDATA[<p>ഇസ്രാഈല്&#x200d; ആക്രമണത്തില്&#x200d; ഗസ്സയില്&#x200d; മരണസംഖ്യ 1000 കടന്നു. 1055 പേര്&#x200d; കൊല്ലപ്പെട്ടെന്ന് ഫലസ്തീന്&#x200d; ആരോഗ്യമന്ത്രാലയം അറിയിച്ചു. 5184 പേര്&#x200d;ക്ക് പരിക്കേറ്റിട്ടുണ്ട്. കഴിഞ്ഞ അഞ്ച് ദിവസമായി ഒരു ഇടവേളയുമില്ലാത്ത തുടര്&#x200d;ച്ചയായ ആക്രമണമാണ് ഇസ്രായേല്&#x200d; ഗസ്സയില്&#x200d; നടത്തുന്നത്.ഗസ്സ മുനമ്പ് പൂര്&#x200d;ണമായി തന്നെ ഒരു സൈനിക സോണായി പ്രഖ്യാപിച്ചിട്ടുണ്ട്.  വന്&#x200d;ശക്തി രാഷ്ട്രങ്ങള്&#x200d; പിന്തുണ പ്രഖ്യാപിച്ച സാഹചര്യത്തില്&#x200d; കരയുദ്ധത്തിനുള്ള ഒരുക്കത്തിലാണ് ഇസ്രായേല്&#x200d;. ഇത് സംബന്ധിച്ച പ്രഖ്യാപനം ഉടന്&#x200d; ഉണ്ടാവുമെന്നാണ് സൂചന.മിസൈല്&#x200d; ആക്രമണം ശക്തമായി തുടരുകയാണ്. വൈദ്യുതി വിതരണം താറുമാറായ ഗസ്സയിലെ ആശുപത്രിയില്&#x200d; ആയിരക്കണക്കിന് ആളുകളാണ് പരിക്കേറ്റ് ചികിത്സയിലുള്ളത്. ടോര്&#x200d;ച്ച് ലൈറ്റിന്റെ വെളിച്ചത്തിലാണ് പല ആശുപത്രികളിലും ചികിത്സ നടക്കുന്നത്. സമാധാന ശ്രമങ്ങളൊന്നും അന്താരാഷ്ട്ര തലത്തില്&#x200d; നടക്കുന്നില്ല എന്നതും ഇസ്രാഈല്&#x200d;-ഫലസ്തീന്&#x200d; യുദ്ധം കൂടുതല്&#x200d; രൂക്ഷമായി തുടരുമെന്ന സൂചനയാണ് നല്&#x200d;കുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/isreel-palasthn-war.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഗാസയ്ക്ക് ചുറ്റം സൈനീക വിന്യാസം ;കരയുദ്ധം ഏത് നിമിഷവും ആരംഭിക്കുമെന്ന് ഇസ്രാഈൽ</title>
		<link>https://www.chandrikadaily.com/isreyel-alastine-war.html</link>
					<comments>https://www.chandrikadaily.com/isreyel-alastine-war.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Wed, 11 Oct 2023 09:58:26 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[isreyel-palastine war]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=278834</guid>

					<description><![CDATA[ഗാസയില്&#x200d; ഇസ്രയേല്&#x200d; നിരോധിത ബോംബ് ഉപയോഗിച്ചെന്ന് ആരോപണം ഉയരുന്നുണ്ട്. അല്&#x200d; കരാമയില്&#x200d; ഫോസ്ഫറസ് ബോംബ് പ്രയോഗിച്ചെന്ന് പലസ്തീന്&#x200d; വിദേശകാര്യ മന്ത്രാലയമാണ് ആരോപിച്ചിരിക്കുന്നത്. യുദ്ധകുറ്റങ്ങള്&#x200d; നടന്നതായി നേരത്തെ ഐക്യരാഷ്ട്രസഭ വ്യക്തമാക്കിയിരുന്നു.]]></description>
										<content:encoded><![CDATA[<p>ഗാസയ്ക്ക് ചുറ്റം സൈനീക വിന്യാസം പൂര്&#x200d;ത്തിയാക്കിയ.ഇസ്രാഈൽ കരയുദ്ധം ഏത് നിമിഷവും ആരംഭിക്കുമെന്ന് മുന്നറിയിപ്പ് നൽകി .മൂന്നര ലക്ഷത്തോളം സൈനികരെയാണ് ഗാസ അതിർത്തിയിൽ ഇസ്രയേൽ വിന്യസിച്ചിരിക്കുന്നത്. ഹമാസിന്റെ സൈനിക ശേഷി പൂര്&#x200d;ണമായും തകര്&#x200d;ക്കുമെന്ന് ഇസ്രാഈൽ<br />
സൈനിക മാധവികൾ പറഞ്ഞു.ഇസ്രയേല്&#x200d; ആക്രമണം കടുപ്പിച്ചതോടെ ദുരിതമുനമ്പായി ഗാസ മാറി. ഗാസ മുനമ്പിലെ ആശുപത്രികളില്&#x200d; ജനറേറ്റര്&#x200d; പ്രവര്&#x200d;ത്തിപ്പിക്കാനുള്ള ഇന്ധനം നാളെയോടെ തീരുമെന്നാണ് ആരോഗ്യമന്ത്രി മായ് കായ്‌ല പറഞ്ഞു.. വൈദ്യുതി നിലച്ച നിമിഷം മുതല്&#x200d; ആശുപത്രികളിലെ സാഹാചര്യം ദാരുണമാണെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. വൈദ്യുതി ഉത്പാദനത്തിന് ആവശ്യമായ ഇന്ധനം ഇല്ലാതായതോടെ ഗാസയിലെ വൈദ്യുത ഉത്പാദന കേന്ദ്രത്തിന്റെ പ്രവര്&#x200d;ത്തനം ഏതാനും മണിക്കൂറുകള്&#x200d;ക്കകം നിലയ്ക്കുമെന്നും റിപ്പോര്&#x200d;ട്ടുകളുണ്ട്.</p>
<p>ഗാസയില്&#x200d; ഇസ്രയേല്&#x200d; നിരോധിത ബോംബ് ഉപയോഗിച്ചെന്ന് ആരോപണം ഉയരുന്നുണ്ട്. അല്&#x200d; കരാമയില്&#x200d; ഫോസ്ഫറസ് ബോംബ് പ്രയോഗിച്ചെന്ന് പലസ്തീന്&#x200d; വിദേശകാര്യ മന്ത്രാലയമാണ് ആരോപിച്ചിരിക്കുന്നത്. യുദ്ധകുറ്റങ്ങള്&#x200d; നടന്നതായി നേരത്തെ ഐക്യരാഷ്ട്രസഭ വ്യക്തമാക്കിയിരുന്നു. അല്&#x200d; കരമായില്&#x200d; ഇസ്രയേല്&#x200d; നടത്തിയ ശക്തമായ ആക്രമണത്തില്&#x200d; വ്യാപക നാശനഷ്ടമുണ്ടായി. നിരവധി ബഹുനില കെട്ടിടങ്ങള്&#x200d; തകര്&#x200d;ന്നു. നിരവധിപേര്&#x200d; കെട്ടിടാവശിഷ്ടങ്ങളില്&#x200d; കുടുങ്ങിക്കിടക്കുന്നുണ്ട് യുഎന്&#x200d; ഓഫീസിന്റെ ഒരുഭാഗം തകര്&#x200d;ന്നു.</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/isreyel-alastine-war.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇസ്രാഈൽ ഗാസയില്&#x200d;  നിരോധിത ബോംബ് ഉപയോഗിച്ചെന്ന്  ഫലസ്തീൻ വിദേശകാര്യ മന്ത്രാലയം;  യുഎന്&#x200d; ഓഫീസിന്റെ ഒരുഭാഗം തകര്&#x200d;ന്നു</title>
		<link>https://www.chandrikadaily.com/isreyel-palastine-war.html</link>
					<comments>https://www.chandrikadaily.com/isreyel-palastine-war.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Wed, 11 Oct 2023 07:19:58 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[isreyel-palastine war]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=278802</guid>

					<description><![CDATA[ഗാസയിൽ യുദ്ധകുറ്റങ്ങള്&#x200d; നടന്നതായി നേരത്തെ ഐക്യരാഷ്ട്രസഭയും വ്യക്തമാക്കിയിരുന്നു.]]></description>
										<content:encoded><![CDATA[<p>ഗാസയില്&#x200d; ഇസ്രയേല്&#x200d; നിരോധിത ബോംബ് ഉപയോഗിച്ചെന്ന് ആരോപണം. അല്&#x200d; കരാമയില്&#x200d; ഫോസ്ഫറസ് ബോംബ് പ്രയോഗിച്ചെന്ന് പലസ്തീന്&#x200d; വിദേശകാര്യ മന്ത്രാലയമാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഗാസയിൽ യുദ്ധകുറ്റങ്ങള്&#x200d; നടന്നതായി നേരത്തെ ഐക്യരാഷ്ട്രസഭയും വ്യക്തമാക്കിയിരുന്നു. അല്&#x200d; കരമായില്&#x200d; ഇസ്രയേല്&#x200d; നടത്തിയ ശക്തമായ ആക്രമണത്തില്&#x200d; വ്യാപക നാശനഷ്ടമുണ്ടായി. നിരവധി ബഹുനില കെട്ടിടങ്ങള്&#x200d; തകര്&#x200d;ന്നു. യുഎന്&#x200d; ഓഫീസിന്റെ ഒരുഭാഗവും തകര്&#x200d;ന്നു. നിരവധിപേര്&#x200d; കെട്ടിടാവശിഷ്ടങ്ങളില്&#x200d; കുടുങ്ങിക്കിടക്കുകയാണ്.</p>
<p>യുദ്ധം അഞ്ചാം ദിവസത്തേക്ക് കടന്നതോടെ ഇരുഭാഗത്തുമായി കൊല്ലപ്പെട്ടവരുടെ എണ്ണം 3500 കവിഞ്ഞു. 1500 ഹമാസ് സായുധസേനാംഗങ്ങളുടെ മൃതദേഹം കണ്ടെത്തിയെന്ന് ഇസ്രയേൽ സൈന്യം അവകാശപ്പെട്ടതോടെയാണ് മരണസംഖ്യ ഉയർന്നത്. കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം ആയിരത്തോളമായി 4500 പേര്&#x200d;ക്ക് പരിക്കേറ്റു ഗാസയില്&#x200d; 2.60 ലക്ഷം ആളുകള്&#x200d; കുടിയിറക്കപ്പെട്ടു. ഇതില്&#x200d; 1.75 ലക്ഷം ആളുകള്&#x200d; 88 യുഎന്&#x200d; സ്‌കൂളുകളില്&#x200d; അഭയം പ്രാപിച്ചിരിക്കുകയാണ്. ഇതിനിടെ ഗാസയില്&#x200d; നിന്ന് ഈജിപ്തിലേക്ക് തുറക്കുന്ന റഫ പാലത്തിന് നേരെയും വ്യോമാക്രമണം ഉണ്ടായി.ഇതിനിടെ ഗാസാ അതിര്&#x200d;ത്തിയിലെ  കുടിയേറ്റ നഗരമായ അഷ്‌കലോണില്&#x200d; ഹമാസ് റോക്കറ്റ് ആക്രമണം നടത്തി. അഷ്‌കലോണില്&#x200d; നിന്ന് ഒഴിഞ്ഞു പോകാന്&#x200d; കുടിയേറ്റക്കാരോട് ഹമാസ് നേരെത്തെ ആവശ്യപ്പെട്ടിരുന്നു</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/isreyel-palastine-war.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
