<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>isreyelattack &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/isreyelattack/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Mon, 06 Nov 2023 01:50:53 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>isreyelattack &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>സ്‌കൂളുകളും അഭയാർഥിക്യാമ്പുകളും ആക്രമിച്ച് ഇസ്രാഈൽ ; ഇതുവരെ മരിച്ചത് 4880 കുട്ടികൾ</title>
		<link>https://www.chandrikadaily.com/palastine-under-attack-kids-death-toll-increased.html</link>
					<comments>https://www.chandrikadaily.com/palastine-under-attack-kids-death-toll-increased.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Mon, 06 Nov 2023 01:50:53 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[isreyelattack]]></category>
		<category><![CDATA[palastine]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=281997</guid>

					<description><![CDATA[ഇതോടെ 4880 കുട്ടികളടക്കം ഗാസയിൽ മരിച്ചവരുടെ എണ്ണം 9770 ആയി ഉയർന്നു]]></description>
										<content:encoded><![CDATA[<p>സ്‌കൂളിനു പിന്നാലെ വീണ്ടും അഭയാർഥിക്യാമ്പ്‌ ആക്രമിച്ച്‌ ഇസ്രാഈൽ. ഇന്നലെ മഗാസി അഭയാർഥി ക്യാമ്പിൽ നടത്തിയ ആക്രമണത്തിൽ 51 പേർ കൊല്ലപ്പെട്ടു. പിന്നാലെ അൽ ബറൈജ്‌ അഭയാർഥി ക്യാമ്പും ആക്രമിച്ചു.വെസ്റ്റ്‌ ബാങ്കിൽ 152 പേരും കൊല്ലപ്പെട്ടു. ഇതോടെ 4880 കുട്ടികളടക്കം ഗാസയിൽ മരിച്ചവരുടെ എണ്ണം 9770 ആയി ഉയർന്നു.അൽ-ഷാതി അഭയാർഥി ക്യാമ്പിൽ വൈറ്റ് ഫോസ്ഫറസ് ബോംബുകൾ ഉപയോഗിച്ച് വ്യോമാക്രമണം നടത്തിയതായി ഫലസ്‌തീൻ വാർത്താ ഏജൻസിയായ വഫ റിപ്പോർട്ട്‌ ചെയ്‌തു. വടക്കൻ ഗാസയിലെ ഇന്തോനേഷ്യൻ ആശുപത്രിക്കു ചുറ്റും 15 തവണ വ്യോമാക്രമണം നടത്തിയതായും റിപ്പോർട്ടുണ്ട്‌. ജലസ്രോതസ്സുകൾക്കു നേരെയും ഇസ്രാഈൽ ആക്രമണം നടത്തുകയാണ്‌. ഗാസ മുനമ്പിന് വടക്കുള്ള ടെൽ അൽ-സാതർ പ്രദേശത്തെ പ്രധാന കിണർ ലക്ഷ്യമാക്കി ആക്രമണം നടത്തി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/palastine-under-attack-kids-death-toll-increased.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഫലസ്തീന്  പിന്തുണയുമായി ലോകം ; ഇസ്രാഈലിനെതിരെ   പ്രതിഷേധം</title>
		<link>https://www.chandrikadaily.com/isryel-palasthin-protest-worldwide.html</link>
					<comments>https://www.chandrikadaily.com/isryel-palasthin-protest-worldwide.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Mon, 30 Oct 2023 04:28:22 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[isreyelattack]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=281189</guid>

					<description><![CDATA[ലണ്ടനിൽ 70,000 പേർ പ്രകടനത്തിൽ അണിനിരന്നു.]]></description>
										<content:encoded><![CDATA[<p>ഇസ്രാഈൽ അതിക്രമത്തിനെതിരെ ഫലസ്തീന് പിന്തുണയുമായി ലോകം. ലോകമെങ്ങും പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ച് ജനങ്ങൾ.അമേരിക്ക യൂറോപ്പ്, മധ്യ പൗരസ്‌ത്യ ദേശം, ഏഷ്യ എന്നിവിടങ്ങളിലെ നഗരങ്ങളിൽ വൻ പ്രതിഷേധ റാലികൾ നടക്കുന്നു. ലണ്ടനിൽ 70,000 പേർ പ്രകടനത്തിൽ അണിനിരന്നു. ന്യൂയോർക്കിൽ ആയിരങ്ങൾ തെരുവിലിറങ്ങി. മലേഷ്യയിൽ കോലാലംപുരിലെ അമേരിക്കൻ എംബസിക്കു പുറത്തായിരുന്നു പ്രതിഷേധം. ഇസ്ലാമാബാദ്‌, ബാഗ്‌ദാദ്‌, കോപ്പൻഹേഗൻ, റോം, സ്റ്റോക്‌ഹോം എന്നിവിടങ്ങളിലും ഫലസ്തീന് ഐക്യദാർഢ്യവുമായി പതിനായിരങ്ങൾ അണിനിരന്നു. പാരീസിൽ റാലി നടന്നു. മാർസെയിലും നൂറുകണക്കിന് ആളുകൾ മാർച്ച് നടത്തി. ന്യൂസിലൻഡിലെ വെല്ലിങ്‌ടണിലും ഫലസ്‌തീന്റെ പതാകയേന്തി നിരവധി പേർ പാർലമെന്റിന്‌ മുന്നിൽ അണിനിരന്നു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/isryel-palasthin-protest-worldwide.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഗാസയിലേത് അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനം ;ഇസ്രാഈലിനെതിരെ കടുത്ത വിമർശനവുമായി യുഎൻ</title>
		<link>https://www.chandrikadaily.com/un-on-isreyel-attack.html</link>
					<comments>https://www.chandrikadaily.com/un-on-isreyel-attack.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Wed, 25 Oct 2023 01:11:55 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[isreyelattack]]></category>
		<category><![CDATA[news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=280680</guid>

					<description><![CDATA[ഒരു ഭീകരാക്രമണത്തിന്റെ പേരില്&#x200d; ഫലസ്തീന്&#x200d; ജനതയെ ഒന്നാകെ ശിക്ഷിക്കുന്നതിനെ ന്യായീകരിക്കാനാകിലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.]]></description>
										<content:encoded><![CDATA[<p>ഇസ്രാഈലിനെതിരെ അതിരൂക്ഷ വിമർശനവുമായി യു എൻ തലവൻ അൻ്റോണിയോ ഗുട്ടറസ്. ഗാസയിൽ നടക്കുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്നാണ് ഗുട്ടറസ് തുറന്നടിച്ചു. ഏതൊരു സായുധ പോരാട്ടത്തിലും സാധാരണക്കാർ സംരക്ഷിക്കപ്പെടണമെന്നും ആരും അന്താരാഷ്ട്ര നിയമങ്ങൾക്ക് അതീതർ അല്ലെന്നും യു എൻ തലവൻ പ്രതികരിച്ചു. ഒരു ഭീകരാക്രമണത്തിന്റെ പേരില്&#x200d; ഫലസ്തീന്&#x200d; ജനതയെ ഒന്നാകെ ശിക്ഷിക്കുന്നതിനെ ന്യായീകരിക്കാനാകിലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.. യുദ്ധം ചർച്ച ചെയ്ത യു എൻ രക്ഷാസമിതി യോഗത്തിൽ യു എൻ തലവൻ &#8216;ഹമാസ് ആക്രമണം ശൂന്യതയിൽ നിന്നും ഉണ്ടായ ഒന്നല്ല&#8217; എന്ന പ്രസ്താവന നടത്തിയിരുന്നു. ഫലസ്തീൻ ജനത 56 വർഷത്തെ ശ്വാസം മുട്ടിക്കുന്ന അധിനിവേശത്തിന് വിധേയരായെന്നും യു എൻ രക്ഷാസമിതി യോഗത്തിൽ ഗുട്ടറസ് അഭിപ്രായപ്പെട്ടിരുന്നു. തങ്ങളുടെ ഭൂമി കയ്യേറുന്നതും വിഭജിക്കപ്പെടുന്നതും ഫലസ്തീൻ ജനത കണ്ടെന്നും കുടിയിറക്കപ്പെടുകയും അവരുടെ വീടുകൾ തകർക്കപ്പെടുകയും ചെയ്തെന്നും അദ്ദേഹം രക്ഷാസമിതി യോഗത്തിൽ അഭിപ്രായപ്പെട്ടിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/un-on-isreyel-attack.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വടക്കൻ ഗാസയിലെ അഭയാർത്ഥി ക്യാമ്പിലും  തെക്കൻ ഗാസയിലും ഇസ്രാഈലിന്റെ വ്യോമാക്രമണത്തിൽ  140 പേർ കൊല്ലപ്പെട്ടു</title>
		<link>https://www.chandrikadaily.com/isreyel-attack-on-palastine.html</link>
					<comments>https://www.chandrikadaily.com/isreyel-attack-on-palastine.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Tue, 24 Oct 2023 09:45:02 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[isreyelattack]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=280621</guid>

					<description><![CDATA[ഫലസ്തീനികളെ കുടിയിറക്കുകയും അവരുടെ ഭൂമി കോളനിവല്&#x200d;ക്കരിക്കുന്നതും അടക്കമുള്ള നിയമവിരുദ്ധമായ അതിക്രമങ്ങള്&#x200d; തുടരുന്നതിന് ഇസ്രയേലിന് നിരുപാധികമായ പച്ചക്കൊടി കാണിക്കാനാവില്ലെന്ന് ഖത്തര്&#x200d; ഭരണാധികാരി വ്യക്തമാക്കി. വെള്ളവും മരുന്നും ഭക്ഷണവും ആയുധമാക്കാന്&#x200d; നമ്മുടെ കാലത്ത് ഇസ്രായേലിനെ അനുവദിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഉടനടി വെടിനിര്&#x200d;ത്താനും ഖത്തര്&#x200d; ഭരണാധികാരി ആഹ്വാനം ചെയ്തു.]]></description>
										<content:encoded><![CDATA[<p>വടക്കന്&#x200d; ഗാസയിലെ അല്&#x200d;-ഷാതി അഭയാര്&#x200d;ത്ഥി ക്യാമ്പ് തെക്കന്&#x200d; ഗാസയിലെ പ്രധാന നഗരങ്ങളായ റഫ, ഖാന്&#x200d; യൂനിസ് എന്നിവിടങ്ങളില്&#x200d; ഇസ്രായേല്&#x200d; നടത്തിയ വ്യോമാക്രമണത്തില്&#x200d; 140 ഫലസ്തീനികള്&#x200d; കൊല്ലപ്പെട്ടു. . ഗാസ സിറ്റിയുടെ സമീപ പ്രദേശമായ അല്&#x200d; നസറില്&#x200d; നിന്നും അല്&#x200d; ഷാതി അഭയാര്&#x200d;ത്ഥി ക്യാമ്പില്&#x200d; നിന്നും ആളുകളോട് ഒഴിഞ്ഞുപോകാന്&#x200d; ഇസ്രയേല്&#x200d; തിങ്കളാഴ്ച മുന്നറിയിപ്പ് നല്&#x200d;കിയിരുന്നു. പ്രാദേശിക സമയം വൈകുന്നേരം 4 മണിക്കകം ഒഴിഞ്ഞ് പോകണമെന്നായിരുന്നു മുന്നറിയിപ്പ്.ഫലസ്തീനികളെ കുടിയിറക്കുകയും അവരുടെ ഭൂമി കോളനിവല്&#x200d;ക്കരിക്കുന്നതും അടക്കമുള്ള നിയമവിരുദ്ധമായ അതിക്രമങ്ങള്&#x200d; തുടരുന്നതിന് ഇസ്രയേലിന് നിരുപാധികമായ പച്ചക്കൊടി കാണിക്കാനാവില്ലെന്ന് ഖത്തര്&#x200d; ഭരണാധികാരി വ്യക്തമാക്കി. വെള്ളവും മരുന്നും ഭക്ഷണവും ആയുധമാക്കാന്&#x200d; നമ്മുടെ കാലത്ത് ഇസ്രായേലിനെ അനുവദിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഉടനടി വെടിനിര്&#x200d;ത്താനും ഖത്തര്&#x200d; ഭരണാധികാരി ആഹ്വാനം ചെയ്തു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/isreyel-attack-on-palastine.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഗാസയെ കുരുതിക്കളമാക്കി ഇസ്രാഈൽ ; ഫലസ്തീനിൽ ഓരോ 15 മിനിറ്റിലും ഒരു  കുട്ടി കൊല്ലപ്പെടുന്നുവെന്ന് റിപ്പോർട്ടുകൾ</title>
		<link>https://www.chandrikadaily.com/isreyelattackongaza-kidskilled.html</link>
					<comments>https://www.chandrikadaily.com/isreyelattackongaza-kidskilled.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Wed, 18 Oct 2023 03:38:02 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[isreyelattack]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=279698</guid>

					<description><![CDATA[കൈകാലുകൾ നഷ്ടപെട്ടും , മാരകമായി പൊള്ളലേറ്റും ചികിത്സ കിട്ടാതെകഴിയുന്ന കുട്ടികളുടെ എണ്ണവും ഉയരുകയാണ്. ആശുപത്രികളിൽ കഴിയുന്ന കുട്ടികളുടെ കണക്കുകളും ഞെട്ടിക്കുന്നതാണെന്ന് യു.എൻ തന്നെ പറയുന്നു.]]></description>
										<content:encoded><![CDATA[<p>ഗാസയെ കുരുതിക്കളമാക്കി ഇസ്രാഈൽ ദിവസങ്ങളായി തുടരുന്ന ആക്രമണങ്ങളിൽ മരണസംഖ്യ വർദ്ധിക്കുന്നു.ഓരോ 15 മിനിറ്റിലും ഒരു ഫലസ്തീനി കുട്ടി കൊല്ലപ്പെടുന്നതായാണ് റിപ്പോർട്ടുകൾ.ഏറ്റസും ഒടുവിൽ ആയിരക്കണക്കിന് സ്ത്രീകളും കുട്ടികളും അഭയം തേടിയ ആശുപത്രിക്ക് നേരെയുണ്ടായ ക്രൂരമായ ആക്രമണത്തിൽ 500 ലധികം പേരാണ് കൊല്ലപ്പെട്ടത്. കുട്ടികളാണ് ഇസ്രായീൽ ആക്രമണത്തിന് ഇരയാവുന്നവരിലെ ഏറെയും. കൈകാലുകൾ നഷ്ടപെട്ടും , മാരകമായി പൊള്ളലേറ്റും ചികിത്സ കിട്ടാതെകഴിയുന്ന കുട്ടികളുടെ എണ്ണവും ഉയരുകയാണ്. ആശുപത്രികളിൽ കഴിയുന്ന കുട്ടികളുടെ കണക്കുകളും ഞെട്ടിക്കുന്നതാണെന്ന് യു.എൻ തന്നെ പറയുന്നു.</p>
<p>ഗാസയിലെ ഏക വൈദ്യുതിനിലയം ഒരാഴ്ചയായി നിലച്ചിരിക്കുകയാണ്. കുട്ടികൾക്ക് കുടിവെള്ളം പോലും കിട്ടുന്നില്ലെന്നാണ് ഗാസയിൽ നിന്നുള്ള റിപ്പോർട്ടുകൾ പറയുന്നത്.ഇസ്രാഈൽ വ്യോമസേനയുടെ തുടർ ബോംബാക്രമണങ്ങളിൽ ദുരന്തം പെയ്യുകയാണ്‌. മരിച്ചവരിൽ ഏറെ തകർന്ന കെട്ടിടങ്ങൾക്കുള്ളിൽ കുടുങ്ങിക്കിടക്കുന്നവരാണെന്നാണ് രക്ഷാ പ്രവർത്തകർ പറയുന്നത്.വടക്കൻ മേഖലയിൽനിന്ന്‌ തെക്കൻ ഗാസയിലേക്ക്‌ ഒഴിഞ്ഞുപോകാൻ ആവർത്തിച്ച്‌ ആവശ്യപ്പെടുന്ന സൈന്യം അവിടെയും ബോംബിടുകയാണ്.മധ്യഗാസയിൽ നാലായിരം പേരെ പാർപ്പിച്ച അഭയാർഥി ക്യാമ്പിനു നേരെയും ആക്രമണം ഉണ്ടായി.</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/isreyelattackongaza-kidskilled.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇസ്രാഈലിന്റെ ക്രൂരമായ കൂട്ടക്കൊല ; ഗാസയിലെ ആശുപത്രി ആക്രമണത്തെ അപലപിച്ച് ഗൾഫ് രാജ്യങ്ങൾ, 100 മില്യൺ അടിയന്തര സഹായം</title>
		<link>https://www.chandrikadaily.com/15isreyelattackongazahospital.html</link>
					<comments>https://www.chandrikadaily.com/15isreyelattackongazahospital.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Wed, 18 Oct 2023 02:15:12 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[isreyelattack]]></category>
		<category><![CDATA[news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=279688</guid>

					<description><![CDATA[ആശുപത്രി ആക്രമണത്തെ തുടർന്ന് പ്രതിസന്ധി കൂടുതൽ രൂക്ഷമായ സാഹചര്യത്തിൽ അമേരിക്കൻ പ്രസിഡന്റ് ബൈഡനുമായ കൂടിക്കാഴ്ച്ച നീട്ടിവെക്കാൻ ജോർദൻ തീരുമാനിച്ചു]]></description>
										<content:encoded><![CDATA[<p>ഗാസയിലെ ആശുപത്രിക്ക് നേരെയുണ്ടായ ഇസ്രാഈൽ ആക്രമണത്തിൽ അപലപിച്ച് ഗൾഫ് രാജ്യങ്ങൾ. ക്രൂരമായ കൂട്ടക്കൊലയാണെന്നും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമെന്നും ഖത്തർ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. കൂട്ടക്കൊല എന്നും യുദ്ധക്കുറ്റമാണെന്ന് ജോർദാൻ പ്രതികരിച്ചു. ആക്രമണത്തെ സഊദി അറേബ്യയും അപലപിച്ചു. ഗാസയിലെ ആശുപത്രി ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ സൈനിക നടപടി നിർത്തിവയ്ക്കണമെന്ന് ജിസിസി രാജ്യങ്ങൾ ആവശ്യപ്പെട്ടു. 100 മില്യൺ അടിയന്തര സഹായം നൽകുമെന്നും ജിസിസി രാജ്യങ്ങൾ അറിയിച്ചു.ആശുപത്രി ആക്രമണത്തെ തുടർന്ന് പ്രതിസന്ധി കൂടുതൽ രൂക്ഷമായ സാഹചര്യത്തിൽ അമേരിക്കൻ പ്രസിഡന്റ് ബൈഡനുമായ കൂടിക്കാഴ്ച്ച നീട്ടിവെക്കാൻ ജോർദൻ തീരുമാനിച്ചു. ബൈഡൻ, കിങ് അബ്ദുള്ള, ഈജിപ്ത് പ്രസിഡന്റ് സിസി, മഹ്മൂദ് അബ്ബാസ് എന്നിവരുമായുള്ള കൂടിക്കാഴ്ചയാണ് ജോർദൻ റദ്ദാക്കിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/15isreyelattackongazahospital.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഗാസയിൽ ആശുപത്രിക്ക് നേരെയുണ്ടായ  ഇസ്രാഈൽ  വ്യോമാക്രമണത്തിൽ  500 മരണം</title>
		<link>https://www.chandrikadaily.com/15isreyel-attaack-gaza-hospital.html</link>
					<comments>https://www.chandrikadaily.com/15isreyel-attaack-gaza-hospital.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Wed, 18 Oct 2023 01:25:29 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[isreyelattack]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=279677</guid>

					<description><![CDATA[ഗാസ സിറ്റിയിലെ ആശുപത്രികളാണ് സാധാരണ ജനങ്ങളുടെ അഭയകേന്ദ്രം.]]></description>
										<content:encoded><![CDATA[<p>ഗാസ സിറ്റിയിൽ സ്ഥിതി ചെയ്യുന്ന ആശുപത്രിക്ക് നേരെ ഇസ്രാഈൽ നടത്തിയ വ്യോമാക്രമണത്തിൽ . ആക്രമണത്തിൽ 500 ഓളം പേർ മരിച്ചതായി ഗാസ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ട്.ജറുസലേം എപിസ്കോപ്പൽ സഭയുടെ മേൽനോട്ടത്തിലാണ് അൽ അഹ്ലി ആശുപത്രി പ്രവർത്തിക്കുന്നത്. ആക്രമണം നടന്ന അൽ അഹ്ലി ആശുപത്രിയിൽ നിന്ന് പുറത്ത് വരന്നത് ഹൃദയം നുറുങ്ങുന്ന ദൃശ്യങ്ങളാണ്. ഗാസ സിറ്റിയിലെ ആശുപത്രികളാണ് സാധാരണ ജനങ്ങളുടെ അഭയകേന്ദ്രം. അതേസമയം, ആക്രമണം ഇസ്രാഈൽ സ്ഥിരീകരിച്ചിട്ടില്ല</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/15isreyel-attaack-gaza-hospital.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നിരപരാധികളെ കൊന്നൊടുക്കരുത്‌ ; ഗാസയിലേക്കുള്ള ഇസ്രാഈൽ ആക്രമണം പരിധി കടന്നെന്ന്‌ ചൈന</title>
		<link>https://www.chandrikadaily.com/isreyel-attack-on-palastine-china-stand.html</link>
					<comments>https://www.chandrikadaily.com/isreyel-attack-on-palastine-china-stand.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Mon, 16 Oct 2023 08:32:32 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[isreyelattack]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=279495</guid>

					<description><![CDATA[ഇസ്രാഈൽ ആക്രമണം ഫലസ്തീൻകാരെ പാതാളത്തിലേക്ക്‌ തള്ളിവിടുകയാണെന്നും ഐക്യരാഷ്ട്ര സംഘടന ചൂണ്ടിക്കാട്ടി.]]></description>
										<content:encoded><![CDATA[<p>ഗാസയിലേക്കുള്ള ഇസ്രാഈൽ ആക്രമണം പരിധി കടന്നെന്ന്‌ ചൈനീസ്‌ വിദേശമന്ത്രി വാങ്‌ യി പറഞ്ഞു. അമേരിക്കൻ സ്റ്റേറ്റ്‌ സെക്രട്ടറി ആന്റണി ബ്ലിങ്കനുമായി ഫോണിൽ ഇസ്രാഈൽ –-ഹമാസ്‌ യുദ്ധം ചർച്ച ചെയ്യുകയായിരുന്നു അദ്ദേഹം. യുദ്ധം ഏത്‌ നിമിഷവും നിയന്ത്രണാതീതമാകുന്ന സ്ഥിതിയാണ് . ഉടൻ വെടിനിർത്തൽ പ്രഖ്യാപിക്കണം .അന്താരാഷ്ട്ര നിയമങ്ങൾ പാലിക്കപ്പെടുന്നെന്ന്‌ ഉറപ്പാക്കണം. സ്വന്തം സുരക്ഷ ഉറപ്പാക്കുന്നത്‌ നിരപരാധികളെ കൊന്നൊടുക്കിയാവരുതെന്നും പ്രശ്‌നത്തിന്‌ രാഷ്ട്രീയ പരിഹാരമുണ്ടാകണമെന്നും വാങ്‌ യി പറഞ്ഞു.</p>
<p>ഇസ്രാഈൽ ആക്രമണം ഫലസ്തീൻകാരെ പാതാളത്തിലേക്ക്‌ തള്ളിവിടുകയാണെന്നും ഐക്യരാഷ്ട്ര സംഘടന ചൂണ്ടിക്കാട്ടി. സഊദി വിദേശമന്ത്രി ഫൈസൽ ബിൻ ഫർഹാൻ, ഗാസയിലെ ഇസ്രാഈൽ ഉപരോധം ഉടൻ പിൻവലിക്കണമെന്ന്‌ ആവശ്യപ്പെട്ടു. അയൽരാജ്യങ്ങളെ പ്രതിസന്ധിയിലാക്കി ഫലസ്തീനെ പിടിച്ചെടുക്കാൻ ഇസ്രാഈലിനെ അനുവദിക്കില്ലെന്ന്‌ ഈജിപ്ത്‌ വ്യക്തമാക്കി. ഹമാസുമായുള്ള പ്രശ്‌നത്തിന്‌ ഫലസ്തീൻ ജനതയെയാകെ ശിക്ഷിക്കുകയാണ്‌ ഇസ്രാഈലെന്ന്‌ ഈജിപ്ത്‌ പ്രസിഡന്റ്‌ അബ്‌ദേൽ ഫത്താ എൽസിസി ചൂണ്ടിക്കാട്ടി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/isreyel-attack-on-palastine-china-stand.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
